പുതിയനിയമം (കോട്ടയം)/അപ്പൊസ്തൊലനായ പൗലുസ റൊമക്കാൎക്ക എഴുതിയ ലെഖനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പുതിയനിയമം (കോട്ടയം) (1829)
അപ്പൊസ്തൊലനായ പൗലുസ റൊമക്കാൎക്ക എഴുതിയ ലെഖനം


[ 379 ] അപ്പൊസ്തൊലനായ പൗലുസ റൊമക്കാൎക്ക
എഴുതിയ ലെഖനം

൧ അദ്ധ്യായം

പൗലുസിന്റെ വിളി പ്രശംസിക്കപ്പെടുന്നത.—൧൬ അവന്റെ
എവൻഗെലിയൊൻ ഇന്നതെന്നുള്ളത.— ൧൮ പാപത്തിങ്കൽ
ദൈവത്തിനുള്ള കൊപം.— ൨൧ പുറജാതിക്കാർ ചെയ്യുന്ന പാ
പങ്ങൾ.

<lg n="">ജഡപ്രകാരം ദാവീദിന്റെ സന്തതിയിൽനിന്ന ഉണ്ടായവനാ</lg><lg n="൨">യി✱ ശുദ്ധീകരണത്തിന്റെ ആത്മാവിൻ പ്രകാരം മരിച്ചവരിൽ
നിന്നുള്ള ജീവിച്ചെഴുനീല്പുകൊണ്ട ദൈവത്തിന്റെ പുത്രനെന്ന ശ</lg><lg n="൩">ക്തിയൊടെ നിശ്ചയിക്കപ്പെട്ടവനായി✱ യെശുക്രിസ്തുവിനാൽവിളിക്ക
പ്പെട്ടവരായ നിങ്ങളും ആരുടെ ഇടയിൽ ഇരിക്കുന്നുവൊ ആ സക</lg><lg n="൪">ല ജാതികളുടെയും ഇടയിൽ✱ അവന്റെ നാമത്തെ കുറിച്ച വിശ്വാ
സത്തിലെ അനുസരണത്തിന്നായിട്ട ഞങ്ങൾക്ക കൃപയെയും അ
പ്പൊസ്തൊലസ്ഥാനത്തെയും ലഭിച്ചിരിക്കുന്നതിന്ന മൂലമായി തന്റെ
പുത്രനായി നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിനെ സംബന്ധി</lg><lg n="൫">ച്ച✱ (ദൈവം മുമ്പെ വിശുദ്ധ വെദവാക്യങ്ങളിൽ തന്റെ ദീൎഘദൎശി</lg><lg n="൬">മാരെ കൊണ്ട വാഗ്ദത്തം ചെയ്തിരുന്ന)✱ എവൻഗെലിയൊനായു
ള്ളതിലെക്ക വെർപെട്ടവനും ഒരു അപ്പൊസ്തൊലനെന്ന വിളിക്കപ്പെ
ട്ടവനും യെശു ക്രിസ്തുവിന്റെ ഒരു ശുശ്രൂഷക്കാരനുമായ പൗലുസ✱</lg><lg n="൭"> റൊമയിൽ ദൈവത്തിന്റെ ഇഷ്ടന്മാരായി വിശുദ്ധന്മാരെന്ന വി
ളിക്കപ്പെട്ടവരായുള്ളവൎക്ക എല്ലാവൎക്കും (എഴുതുന്നത) നമ്മുടെ പിതാ
വായ ദൈവത്തിങ്കൽനിന്നും കൎത്താവായ യെശു ക്രിസ്തുവിങ്കൽ നി</lg><lg n="൮">ന്നും നിങ്ങൾക്ക കൃപയും സമാധാനവും ഉണ്ടായ്വരട്ടെ✱ ഒന്നാമത നി
ങ്ങളുടെ വിശ്വാസം. ഭൂലൊകത്തിലൊക്കയും പ്രസിദ്ധപ്പെട്ടിരിക്ക
കൊണ്ട ഞാൻ നിങ്ങൾക്ക എല്ലാവൎക്കും വെണ്ടി എന്റെ ദൈവ</lg><lg n="൯">ത്തെ യെശു ക്രിസ്തുമൂലം സ്തൊത്രം ചെയ്യുന്നു✱ എന്തെന്നാൽ ത
ന്റെ പുത്രന്റെ എവൻഗെലിയൊനിൽ ഞാൻ എന്റെ ആത്മാ
വൊടെ സെവിക്കുന്ന ദൈവം ഞാൻ നിങ്ങളെ ഇടവിടാതെ എ</lg><lg n="൧൦">ല്ലായ്പൊഴും എന്റെ പ്രാൎത്ഥനകളിൽ ഓൎത്ത✱ നിങ്ങളുടെ അടുക്കൽ
വരുവാൻ ഇപ്പൊൾ എത പ്രകാരത്തിലും ദൈവത്തിന്റെ ഇഷ്ടം
കൊണ്ട എനിക്ക ഒരു നല്ല യാത്ര ലഭിപ്പാൻ ഇട വരെണമെന്ന
അപെക്ഷിച്ചുകൊണ്ട വരുന്നപ്രകാരത്തിന്ന എനിക്ക സാക്ഷിയാ</lg><lg n="൧൧">കുന്നു✱ എന്തുകൊണ്ടെന്നാൽ നിങ്ങൾ സ്ഥിരപ്പെടെണ്ടുന്നതിന്ന ഞാൻ
നിങ്ങൾക്ക വല്ല ജ്ഞാന വരത്തെയും ഭാഗിച്ചു തരുവാനായിട്ട നി</lg><lg n="൧൨">ങ്ങളെ കാണ്മാൻ ഇച്ശിക്കുന്നു✱ അത നിങ്ങളുടെയും എന്റെയും
അന്യൊന്യ വിശ്വാസം കൊണ്ട ഞാൻ നിങ്ങളൊടു കൂട ആശ്വസി</lg> [ 380 ]

<lg n="൧൩">ക്കപ്പെടെണ്ടുന്നതിന്നാകുന്നു✱ എന്നാൽ സഹൊദരന്മാരെ മറ്റുള്ള
പുറജാതിക്കാരുടെ ഇടയിൽ എന്ന പൊലെ തന്നെ നിങ്ങളുടെ ഇ
ടയിലും എനിക്ക കുറഞ്ഞൊരു ഫലം ഉണ്ടാകുവാനായിട്ട ഞാൻ നി
ങ്ങളുടെ അടുക്കൽ വരുവാൻ പലപ്പൊഴും നിശ്ചയിച്ചു (എങ്കിലും ഇ
തുവരയും വിഘ്നപ്പെട്ടു) എന്ന നിങ്ങൾ അറിയാതെ ഇരിപ്പാൻ എ</lg><lg n="൧൪">നിക്ക മനസ്സായില്ല✱ ഞാൻ ഗ്രെക്കന്മാൎക്കും ബർബരായക്കാൎക്കും അ
പ്രകാരം തന്നെ അറിവുള്ളവൎക്കും അറിവില്ലാത്തവൎക്കും കടക്കാനാ</lg><lg n="൧൫">കുന്നു✱ ഇപ്രകാരം തന്നെ ഞാൻ എന്നാൽ ആകുന്നെടത്തൊളം
റൊമായിലുള്ള നിങ്ങളൊടും എവൻഗെലിയൊനെ പ്രസംഗിപ്പാൻ</lg><lg n="൧൬"> ഒരുങ്ങിയിരിക്കുന്നു✱ എന്തെന്നാൽ ഞാൻ ക്രിസ്തുവിന്റെ എവൻ
ഗെലിയൊനെ കുറിച്ച ലജ്ജിക്കുന്നി അത വിശ്വസിക്കുന്നവന്ന
ഒക്കയും മുമ്പെ യെഹൂദന്നും അപ്രകാരം തന്നെ ഗ്രെക്കന്നും രക്ഷ</lg><lg n="൧൭">ക്ക ദൈവത്തിന്റെ ശക്തിയല്ലൊ ആകുന്നത✱ എന്തെന്നാൽ അ
തിൽ ദൈവത്തിന്റെ നീതി വിശ്വാസത്തിൽനിന്ന വിശ്വാസ
ത്തിലെക്ക പ്രകാശിപ്പിക്കപ്പെടുന്നു നീതിമാൻ വിശ്വാസം കൊണ്ടജീ
വിക്കും എന്ന എഴുതപ്പെട്ടിരിക്കുന്ന പ്രകാരം ആകുന്നു✱</lg>

<lg n="൧൮">എന്തെന്നാൽ സത്യത്തെ നീതികെടിൽ പിടിച്ചുകൊള്ളുന്ന മനു
ഷ്യരുടെ സകല ഭക്തികെടിന്നും നീതികെടിന്നും നെരെ ദൈവ</lg><lg n="൧൯">ത്തിന്റെ ക്രൊധം സ്വൎഗ്ഗത്തിൽനിന്ന പ്രകാശിക്കപ്പെടുന്നു✱ എ
ന്തുകൊണ്ടെന്നാൽ ദൈവത്തെ കുറിച്ച അറിയപ്പെടാകുന്നത അവ
രിൽ സ്പഷ്ടമായിരിക്കുന്നു ദൈവം അവൎക്ക അതിനെ പ്രകാശിപ്പി</lg><lg n="൨൦">ച്ചുവല്ലൊ✱ എന്തെന്നാൽ അവന്റെ അപ്രത്യക്ഷ കാൎയ്യങ്ങൾ ലൊ
കത്തിന്റെ സൃഷ്ടിമുതൽ അവന്റെ നിത്യ ശക്തിയും ദൈവത്വവും
തന്നെ നിൎമ്മിക്കപ്പെട്ട വസ്തുക്കളാൽ തിരിച്ചറിയപ്പെടുകകൊണ്ട സ്പ
ഷ്ടമായി കാണപ്പെടുന്നു എന്നതുകൊണ്ട അവർ ഒഴികഴിവില്ലാത്ത</lg><lg n="൨൧">വരാകുന്നു✱ അത എന്തുകൊണ്ടെന്നാൽ അവർ ദൈവത്തെ അറി
ഞ്ഞാറെയും അവനെ ദൈവം എന്ന വെച്ച സ്തുതിച്ചിട്ടില്ല കൃതജ്ഞ
ന്മാരായിരുന്നതുമില്ല അവരുടെ ചിന്തകളിൽ അവർ വ്യൎത്ഥന്മാ
രായി ഭവിക്കയും അവരുടെ ബുദ്ധിഹീനമായുള്ള ഹൃദയം ഇരിണ്ടു</lg><lg n="൨൨"> പൊകയും ചെയ്തതെ ഉള്ളൂ✱ തങ്ങൾ ജ്ഞാനികളാകുന്നു എന്ന പ</lg><lg n="൨൩">റഞ്ഞുകൊണ്ടു അവർ മൂഢന്മാരായി ഭവിച്ചു✱ നാശമില്ലാത്ത ദൈ
വത്തിന്റെ മഹത്വത്തെ നാശമുള്ള മനുഷ്യന്നും പക്ഷികൾക്കും
നാല്ക്കാലിമൃഗങ്ങൾക്കും ഇഴഞ്ഞു നടക്കുന്ന ജന്തുക്കൾക്കും സദൃശമാ</lg><lg n="൨൪">യി ഉണ്ടാക്കപ്പെട്ടൊരു പ്രതിമയായി മാറ്റുകയും ചെയ്തു✱ അതു
കൊണ്ട ദൈവവും അവരുടെ ഹൃദയങ്ങളിലെ മൊഹങ്ങളാൽ അവ
രെ അശുദ്ധിയിലെക്ക അവരുടെ ശരീരങ്ങളെ തമ്മിൽ തന്നെ അ</lg><lg n="൨൫">വമാനപ്പനായിട്ട എല്പിച്ചു✱ ഇവർ ദൈവത്തിന്റെ സത്യത്തെ
ഒരു വ്യാജമാക്കി തീൎക്കയും സ്രഷ്ടാവിനെക്കാൾ അധികം സൃഷ്ടിയെ
വന്ദിക്കയും സെവിക്കയും ചെയ്തു അവൻ എന്നെക്കും സ്തൊത്രം</lg>

[ 381 ] <lg n="൨൬">ചെയ്യപ്പെട്ടവനാകുന്നു ആമെൻ✱ ഇത ഹെതുവായിട്ട ദൈവം അ
വരെ ദുഷ്കാമങ്ങളിലെക്ക എല്പിച്ചു എന്തെന്നാൽ അവരുടെ സ്ത്രീക
ളും കൂട സ്വഭാവാനുഭൊഗത്തെ സ്വഭാവത്തിന്ന വിരൊധമുള്ളതാ</lg><lg n="൨൭">ക്കി തീൎത്തു✱ അപ്രകാരം തന്നെ പുരുഷന്മാരും സ്ത്രീകളുടെ സ്വ
ഭാവാനുഭൊഗത്തെ വിട്ട തമ്മിൽ തമ്മിൽ തങ്ങളുടെ കാമത്തിൽ
ജ്വലിച്ച പുരുഷന്മാരൊടു പുരുഷന്മാർ അവലക്ഷണമായുള്ളതി
നെ പ്രവൃത്തിക്കയും അവരുടെ പിഴക്ക തക്കവണ്ണമുള്ള പ്രതിഫല</lg><lg n="൨൮">ത്തെ അവരിൽ തന്നെ പ്രാപിക്കയും ചെയ്തു✱ വിശെഷിച്ചും അ
വർ ദൈവത്തെ തങ്ങളുടെ അറിവിൽ വെച്ചുകൊൾവാൻ ഇഷ്ട
പ്പെടാതെ ഇരുന്ന പ്രകാരം തന്നെ ദൈവം അവരെ യൊഗ്യമല്ലാ</lg><lg n="൨൯">ത്ത കാൎയ്യങ്ങളെ ചെയ്വാൻ ഒരു ത്യാജ്യമനസ്സിലെക്ക എല്പിച്ചു✱ അ
വർ സകല അന്യായത്താലും വെശ്യാദൊഷത്താലും ദുഷ്ടതയാലും
ദ്രവ്യാഗ്രഹത്താലും ദുശ്ചിന്തയാലും പൂൎണ്ണതപ്പെട്ടവരായി അസൂയ കു
ലപാതകം വിവാദം ചതി ൟൎഷ്യ ഇവയാൽ നിറഞ്ഞവരായി✱</lg><lg n="൩൦"> മന്ത്രക്കാരായി കുരളക്കാരായി ദൈവ ദ്വെഷികളായി നിന്ദക്കാരാ
യി അഹങ്കാരികളായി ആത്മപ്രശംസക്കാരായി ദൊഷങ്ങൾക്ക ഹെ
തുഭൂതന്മാരായി മാതാപിതാക്കന്മാരെ അനുസരിക്കാത്തവരായി✱</lg><lg n="൩൧"> ബുദ്ധിഹീനന്മാരായി നിയമലംഘനക്കാരായി സ്വഭാവ സ്നെഹമി
ല്ലാത്തവരായി യൊജ്യതയില്ലാത്തവരായി ദയയില്ലാത്തവരായി</lg><lg n="൩൨">രിക്കുന്നു✱ ആയവർ (ഇപ്രകാരമുള്ള കാൎയ്യങ്ങളെ ചെയ്യുന്നവർ മര
ണത്തിന്ന യൊഗ്യന്മാരാകുന്നു എന്ന) ദൈവത്തിന്റെ വിധിയെ
അറിഞ്ഞിട്ടും അവയെ ചെയ്യുന്നു എന്ന മാത്രമല്ല അവയെ ചെയ്യു
ന്നവരൊട ഇഷ്ടവുമുണ്ട✱</lg>

൨ അദ്ധ്യായം

മറ്റുള്ളവരിൽ പാപത്തെ കുറ്റമായി വിധിക്കയും പാപത്തെ
തന്നെ ചെയ്കയും ചെയ്യുന്നവർ യെഹൂദന്മാരായാലും പുറജാ
തിക്കാരായാലും ഒഴികഴിവില്ലാത്തവരാകുന്നു എന്നുള്ളത.

<lg n="">അതുകൊണ്ട ഹെ മനുഷ്യ വിധിക്കുന്ന യാതൊരുത്തനായാ
ലും ഒഴികഴിവില്ലാത്തവനാകുന്നു എന്തെന്നാൽ നീ മറ്റൊരുത്ത
നെ വിധിക്കുന്ന കാൎയ്യത്തിൽ നീ നിന്നെ തന്നെ ശിക്ഷക്ക വിധി
ക്കുന്നു എന്തുകൊണ്ടെന്നാൽ വിധിക്കുന്ന നീ ആ കാൎയ്യങ്ങളെ തന്നെ</lg><lg n="൨"> ചെയ്യുന്നു✱ എന്നാൽ അപ്രകാരമുള്ള കാൎയ്യങ്ങളെ ചെയ്യുന്നവരു
ടെ നെരെ ദൈവത്തിന്റെ വിധി സത്യത്തിൻ പ്രകാരമാകുന്നു</lg><lg n="൩"> എന്ന നാം അറിയുന്നു✱ പിന്നെ ഹെ മനുഷ്യ ഇപ്രകാരമുള്ള
കാൎയ്യങ്ങളെ ചെയ്യുന്നവരെ വിധിക്കയും അവയെ തന്നെ ചെയ്ക
യും ചെയ്യുന്ന നീ ദൈവത്തിന്റെ ന്യായ വിധിയിൽനിന്ന തെ</lg><lg n="൪">റ്റി പൊകുമെന്നുള്ളതിനെ നിരൂപിക്കുന്നുവൊ✱ അല്ലെങ്കിൽ
ദൈവത്തിന്റെ ദയ നിന്നെ അനുതാപത്തങ്കലെക്ക ഉത്സാഹി</lg> [ 382 ]

<lg n="">പ്പിക്കുന്നു എന്ന അറിയാതെ നീ അവന്റെ ദയയുടെയും ക്ഷമയു
ടെയും ദീൎഘശാന്തതയുടെയും സമ്പത്തിനെ നിരസിക്കുന്നുവൊ✱</lg><lg n="൫"> എന്നാൽ നിന്റെ കഠിനതകൊണ്ടും അനുതാപമില്ലാത്ത ഹൃദയം
കൊണ്ടും നീ ക്രൊധത്തിന്റെയും ദൈവത്തിന്റെ ധൎമ്മ വിധിയു
ടെ പ്രസിദ്ധിയുടെയും ദിവസത്തെക്ക നിനക്കായിട്ട തന്നെ ക്രൊധ</lg><lg n="൬">ത്തെ നിക്ഷെപമാക്കി വെക്കുന്നു✱ അവൻ ഒരൊരുത്തന്ന അവന</lg><lg n="൭">വന്റെ പ്രവൃത്തികളിൽ പ്രകാരം കൊടുക്കും✱ നല്ല പ്രവൃത്തിയിൽ
ക്ഷമയൊടെ നിലനിന്ന മഹത്വത്തെയും ബഹുമാനത്തെയും അ</lg><lg n="൮">മൎത്ത്യതയെയും അന്വെഷിക്കുന്നവൎക്ക നിത്യജീവനെ✱ കലഹക്കാ
രായി അന്യായത്തെ അനുസരിച്ചു നടക്ക അല്ലാതെ സത്യത്തെ അ
നുസരിച്ചു നടക്കാത്തവരായി ഉള്ളവൎക്ക ക്രൊധവും കൊപവും അ</lg><lg n="൯">ത്രെ✱ ദൊഷത്തെ ചെയ്യുന്ന മനുഷ്യന്റെയൊ മുമ്പെ യെഹൂദന്റെ
യും അപ്രകാരം തന്നെ പുറജാതിക്കാരന്റെയും സകല ആത്മാവി</lg><lg n="൧൦">ന്നും ദുഃഖവും വെദനയും ആകുന്നു✱ നന്മചെയ്യുന്നവന്ന എല്ലാം
മുമ്പെ യെഹൂദനും അപ്രകാരം തന്നെ പുറജാതിക്കാരന്നും മഹ</lg><lg n="൧൧">ത്വവും ബഹുമാനവും സമാധാനവും അത്രെ✱ ദൈവത്തിങ്കൽ പ</lg><lg n="൧൨">ക്ഷ ഭെദമില്ലല്ലൊ✱ എന്തെന്നാൽ ന്യായപ്രമാണം കൂടാതെ പാപം
ചെയ്തവരെല്ലാം ന്യായപ്രമാണം കൂടാതെ നശിച്ചുപൊകയും ചെ
യ്യും ന്യായപ്രമാണത്തിൽ പാപം ചെയ്തവരെല്ലാം ന്യായപ്രമാണ</lg><lg n="൧൩">ത്താൽ വിധിക്കപ്പെടുകയും ചെയ്യും✱ (എന്തെന്നാൽ ന്യായപ്രമാ
ണത്തെ കെൾക്കുന്നവർ ദൈവത്തിന്റെ മുമ്പാക നീതിമാന്മാരാ
കുന്നില്ല ന്യായ പ്രമാണത്തെ ചെയ്യുന്നവർ നീതിമാന്മാരാക്കപ്പെ</lg><lg n="൧൪">ടും താനും✱ ന്യാപ്രമാണമില്ലാത്ത പുറജാതിക്കാർ ന്യായപ്രമാ
ണത്തിലുള്ള കാൎയ്യങ്ങളെ സ്വഭാവമായി ചെയ്യുമ്പൊൾ ന്യായപ്ര
ണമില്ലാത്ത ഇവർ തങ്ങൾക്ക തന്നെ ഒരു ന്യായപ്രമാണമാകു</lg><lg n="൧൫">ന്നുവല്ലൊ✱ അവർ തങ്ങളുടെ ഹൃദയങ്ങളിൽ എഴുതപ്പെട്ട ന്യായപ്ര
മാണ പ്രവൃത്തിയെ കാണിച്ച അവരുടെ മനസ്സ കൂടി സാക്ഷി നി
ല്ക്കയും അന്ന അവരുടെ നിനവുകൾ തമ്മിൽ തമ്മിൽ കുറ്റപ്പെടുത്തു</lg><lg n="൧൬">കയൊ ഒഴികഴിവുണ്ടാക്കുകയൊ ചെയ്കയും ചെയ്തു വരുന്നു✱) ദൈ
വം എന്റെ എവൻഗെലിയൊൻ പ്രകാരം യെശു ക്രിസ്തുവിനെ
കൊണ്ട മനുഷ്യരുടെ രഹസ്യങ്ങളെ ന്യായം വിധിക്കുന്ന ദിവസ
ത്തിൽ തന്നെ</lg>

<lg n="൧൭">കണ്ടാലും നീ ഒരു യെഹൂദനെന്ന പെർ പെടുകയും ന്യായപ്ര
മാണത്തിങ്കൽ ആശ്രയിക്കയും ദൈവത്തിങ്കൽ ആത്മപ്രശംസ പ</lg><lg n="൧൮">റകയും✱ അവന്റെ ഹിതത്തെ അറികയും ന്യായപ്രമാണത്തിൽ
നിന്ന പഠിപ്പിക്കപ്പെട്ടവനായി എറ്റവും ശ്രെഷ്ഠകാൎയ്യങ്ങളെ ബൊ</lg><lg n="൧൯">ധിക്കയും✱ ന്യായപ്രമാണത്തിലുള്ള അറിവിന്റെയും സത്യത്തി
ന്റെയും ആകൃതിയുള്ളവനായ നീ താൻ തന്നെ കുരുടന്മാൎക്ക വഴി
കാണിക്കുന്നവനെന്നും അന്ധകാരത്തിലുള്ളവൎക്ക ഒരു വെളിച്ചമെ</lg> [ 383 ] <lg n="൨൦">ന്നും✱ ബുദ്ധിഹീനന്മാൎക്ക ഗുരുവെന്നും ബാലന്മാരെ പഠിപ്പിക്കു</lg><lg n="൨൧">ന്നവനെന്നും നിശ്ചയിക്കയും ചെയ്യുന്നുവല്ലൊ✱ ആയതുകൊണ്ട മ
റ്റൊരുത്തനെ പഠിപ്പിക്കുന്നു നീ നിന്നെ തന്നെ പഠിപ്പിക്കുന്നി
ല്ലയൊ മൊഷണം ചെയ്യരുത എന്ന പ്രസംഗിക്കുന്ന നീ തന്നെ</lg><lg n="൨൨"> മൊഷണം ചെയ്യുന്നുവൊ✱ വ്യഭിചാരം ചെയ്യുരുത എന്ന പറയുന്ന
നീ തന്നെ വ്യഭിചാരം ചെയ്യുന്നുവൊ വിഗ്രഹങ്ങളെ വെറുക്കുന്ന നീ</lg><lg n="൨൩"> വിശുദ്ധമായുള്ളതിനെ കവൎന്നുകളയുന്നുവൊ✱ ന്യായപ്രമാണത്തി
ങ്കൽ ആത്മപ്രശംസ പറയുന്ന നീ ന്യായ പ്രമാണ ലംഘനം കൊണ്ട</lg><lg n="൨൪"> ദൈവത്തെ അവമാനിക്കുന്നുവൊ✱എന്തുകൊണ്ടെന്നാൽ എഴുതപ്പെ
ട്ടിരിക്കുന്നപ്രകാരം തന്നെ ദൈവത്തിന്റെ നാമം നിങ്ങളാൽ പു</lg><lg n="൨൫">റജാതിക്കാരുടെ ഇടയിൽ ദുഷിക്കപ്പെടുന്നു✱ എന്തെന്നാൽ നീ ന്യാ
യ പ്രമാണത്തെ പ്രമാണിക്കുന്നു എങ്കിൽചെലാ കൎമ്മം പ്രയൊജനപ്പെ
ടുന്നു സത്യം എന്നാൽ നീ ന്യായപ്രമാണത്തിന്റെ ലംഘനക്കാരനാ
കുന്നു എങ്കിൽ നിന്റെ ചെലകൎമ്മം ചെലയില്ലായ്മ ചെലയായി ഭവിക്കു</lg><lg n="൨൬">ന്നു✱ അതുകൊണ്ട ചെലയില്ലായ്മ ന്യായപ്രമാണത്തിന്റെ നീതി
യെ പ്രമാണിക്കുന്നു എങ്കിൽ അവന്റെ ചെലയില്ലായ്മ ചെലയായി</lg><lg n="൨൭">ട്ടു എണ്ണിപ്പിക്കപ്പെടുകയില്ലയൊ✱ പിന്നെ സ്വഭാവമായി ഉള്ള ചെല
യില്ലായ്മ ന്യാപ്രമാണത്തെ പൂൎത്തിവരുത്തുന്നു എങ്കിൽ അക്ഷരം
കൊണ്ടും ചെലകൎമ്മം കൊണ്ടും ന്യായപ്രമാണത്തെ ലംഘിക്കുന്നവ</lg><lg n="൨൮">നായ നിന്നെ വിധിക്കയില്ലയൊ✱ എന്തുകൊണ്ടെന്നാൽ പുറമെ
യെഹൂദനായിരിക്കുന്നവൻ യെഹൂദനല്ല പുറമെ ജഡത്തിലുള്ള ചെ</lg><lg n="൨൯">ലാകൎമ്മം ചെലാ കൎമ്മവുമല്ല ✱ ഉള്ളിൽ യെഹൂനായിരിക്കുന്നവൻ
അത്രെ യെഹൂദൻ ആകുന്നത ഹൃദയത്തിലെ ചെലാകൎമ്മവും അക്ഷ
രത്തിലല്ല ആത്മാവിലാകുന്നു ഇതിന്റെ സ്തുതി മനുഷ്യരിൽനിന്ന
ല്ല ദൈവത്തിങ്കൽനിന്ന അത്രെ ആകുന്നത✱</lg>

൩ അദ്ധ്യായം

൧ യെഹൂദന്മാരുടെ അവകാശം.—൨൦ ന്യായപ്രമാണത്താൽ ഒരു
ത്തനും നീതിമാനാക്കപ്പെടുന്നില്ല എല്ലാവനും വിശ്വാസത്താൽ
അത്രെ എന്നുള്ളത.

<lg n="">ആകയാൽ യെഹൂദന്റെ ശ്രെഷ്ഠത എന്ത അല്ലെങ്കിൽ ചെലാക</lg><lg n="൨">ൎമ്മത്തിന്റെ പ്രയൊജനം എന്ത✱ സകല വിധത്തിലും വളരെ
ഉണ്ട ദൈവത്തിന്റെ വാക്യങ്ങൾ അവൎക്ക എല്പിക്കപ്പെട്ടതുകൊണ്ട</lg><lg n="൩"> വിശെഷാലും✱ എന്തെന്നാൽ ചിലർ വിശ്വസിക്കാതെ ഇരുന്നു
എങ്കിൽ എന്ത അവരുടെ അവിശ്വാസം ദൈവത്തിന്റെ വിശ്വാ</lg><lg n="൪">സത്തെ നിഷ്ഫലമാക്കുമൊ✱ അത അരുതെ വിശെഷിച്ചും ദൈവം
സത്യവാനാകട്ടെ സകല മനുഷ്യനും അസത്യമുള്ളവനത്രെ നീ നി
ന്റെ വചനങ്ങളിൽ നീതിമാനാക്കപ്പെടുകയും നീ വിധിക്കപ്പെടു
മ്പൊൾ ജയിക്കയും ചെയ്യെണ്ടുന്നതിന്ന എന്ന എഴുതപ്പെട്ടിരിക്കു</lg> [ 384 ]

<lg n="൫">ന്നപ്രകാരം തന്നെ✱ എന്നാൽ നമ്മുടെ നീതികെട ദൈവത്തി
ന്റെ നീതിയെ വിശെഷതപ്പെട്ടത്തുന്നു എങ്കിൽ നാം എന്ത പറ
യും ക്രൊധത്തെ നടത്തുന്ന ദൈവം നീതിയില്ലാത്തവനൊ (ഞാൻ</lg><lg n="൬"> ഒരു മനുഷ്യനെ പൊലെ തന്നെ പറയുന്നു)✱ അത അരുതെ അ</lg><lg n="൭">പ്രകാരമായാൽ ദൈവം എങ്ങിനെ ലൊകത്തെ വിധിക്കും✱ എന്തു
കൊണ്ടെന്നാൽ ദൈവത്തിന്റെ സത്യം എന്റെ അസത്യത്താൽ
അവന്റെ മഹത്വത്തിന്നായിട്ട വൎദ്ധിച്ചിട്ടുണ്ടെങ്കിൽ പിന്നെ ഞാൻ
കൂട ഒരു പാപി എന്ന പൊലെ വിധിക്കപ്പെടുന്നത എന്തിന✱</lg><lg n="൮"> (ഞങ്ങൾ ദുഷ്കീൎത്തിപ്പെടുന്ന പ്രകാരവും ഞങ്ങൾ പറയുന്നു എന്ന
ചിലർ ചൊല്ലുന്ന പ്രകാരവും) നന്മകൾ വരുവാനായിട്ട നാം ദൊ
ഷങ്ങളെ ചെയ്യെണം എന്ന അരുതൊ ഇവരുടെ ശിക്ഷവിധി
നെരുള്ളതാകുന്നു✱</lg>

<lg n="൯">പിന്നെ എന്ത നാം (അവരെക്കാൾ) വിശെഷതപ്പെട്ടിക്കുന്നു
വൊ ഇല്ല ഒരു പ്രകാരത്തിലുമില്ല എന്തുകൊണ്ടെന്നാൽ യെഹൂദ
ന്മാരും പുറജാതിക്കാരുമായുള്ളവർ എല്ലാവരും പാപത്തിൽ അ</lg><lg n="൧൦">കപ്പെട്ടവരാകുന്നു എന്ന ഞങ്ങൾ മുബിൽ തെളിയിച്ചിട്ടുണ്ട✱ ഇപ്ര
കാരം എഴുതപ്പെട്ടിരിക്കുന്നു നീതിമാൻ ആരുമില്ല ഒരുത്തൻ പൊ</lg><lg n="൧൧">ലും ഇല്ല✱ തിരിച്ചറിയുന്നവൻ ആരുമില്ല ദൈവത്തെ അന്വെഷി</lg><lg n="൧൨">ക്കുന്നവൻ ഒരുത്തനുമില്ല✱ എല്ലാവരും വഴിയിൽനിന്ന തെറ്റി
പൊയി ഒരുപൊലെ പ്രയൊജനമില്ലാത്തവരായി തീൎന്നു ഗുണം</lg><lg n="൧൩"> ചെയ്യുന്നവൻ ആരുമില്ല ഒരുത്തൻ പൊലുമില്ല✱ അവരുടെ തൊ
ണ്ട തുറന്ന പ്രെതക്കുഴിയാകുന്നു അവരുടെ നാവുകൾകൊണ്ട
അവർ വഞ്ചനയെ ശീലിച്ചു അണലികളുടെ വിഷം അവരുടെഅ</lg><lg n="൧൪">ധരങ്ങളിൻ താഴെ ഉണ്ട✱ അവരുടെ വായ ശാപം കൊണ്ടും കയ്പു</lg><lg n="൧൫"> കൊണ്ടും നിറഞ്ഞതാകുന്നു✱ അവരുടെ പാദങ്ങൾ രക്തത്തെ ചിന്നി</lg><lg n="൧൬">ക്കുന്നതിന ബദ്ധപ്പെട്ടിരിക്കുന്നു✱ നാശവും ബാധയും അവരുടെ</lg><lg n="൧൭"> വഴികളിൽ ഉണ്ട✱ സമാധാനത്തിന്റെ വഴിയെയും അവർ അറി</lg><lg n="൧൮">ഞ്ഞിട്ടില്ല✱ അവരുടെ കണ്ണുകളുടെ മുബാകെ ദൈവ ഭയമില്ല✱</lg><lg n="൧൯"> എന്നാൽ ന്യായപ്രമാണം പറയുന്നതൊക്കയും ന്യായപ്രമാണ
ത്തിൽ ഉൾപ്പെട്ടവൎക്ക പറയുന്നതാകുന്നു എന്ന നാം അറിയുന്നു
സകല വായും അടക്കപ്പെടുകയും ദൈവത്തിന്റെ മുമ്പാക ലൊ
കമൊക്കയും കുറ്റമുള്ളതായിഭവിക്കയും ചെയ്യെണ്ടുന്നതിന്ന ആകു</lg><lg n="൨൦">ന്നു✱ ഇതുകൊണ്ട ന്യായപ്രമാണത്തിലെ പ്രവൃത്തികളാൽ ഒരു ജ
ഡവും അവന്റെ മുബാക നീതിയാക്കപ്പെടുകയില്ല എന്തെന്നാൽ
ന്യായപ്രമാണം കൊണ്ട പാപത്തിന്റെ അറിവ ഉണ്ടാകുന്നു✱</lg>

<lg n="൨൧">എന്നാൽ ഇപ്പൊൾ ന്യായപ്രമാണത്തെ കൂടാതെ ദൈവത്തി
ന്റെ നീതി ന്യായപ്രമാണത്താലും ദീൎഘദൎശികളാലും സാക്ഷീകരി</lg><lg n="൨൨">ക്കപ്പെടുകകൊണ്ട പ്രകാശിക്കപ്പെട്ടിരിക്കുന്നു✱ വിശ്വസിക്കുന്നവൎക്ക
എല്ലാവൎക്കും എല്ലാവരുടെ മെലും യെശുക്രിസ്തുവിന്റെ വിശ്വാ</lg> [ 385 ] <lg n="">സംകൊണ്ടുള്ള ദൈവത്തിന്റെ നിരതന്നെ ഒട്ടും വ്യത്യാസമില്ല</lg><lg n="൨൩">ല്ലൊ✱ എന്തെന്നാൽ എല്ലാവരും പാപം ചെയ്തു ദൈവത്തി</lg><lg n="൨൪">ന്റെ മഹത്വത്തിന്നു കുറവുള്ളവരായി ഭവിക്കയും ചെയ്തു✱ അവ
ന്റെ കൃപയാൽ യെശു ക്രിസ്തുവിങ്കലുള്ള വീണ്ടെടുപ്പു മൂലം സൗജന്യ</lg><lg n="൨൫">മായി നീതിമാന്മാരാക്കപ്പെട്ടവരാകുന്നു✱ ദൈവത്തിന്റെ ക്ഷമ
കൊണ്ട മുമ്പെ കഴിഞ്ഞിട്ടുള്ള പാപങ്ങളുടെ മൊചനത്തിന്നായ്ക്കൊ
ണ്ട ദൈവം തന്റെ നീതിയെ പ്രകാശിപ്പിപ്പാനായിട്ട ഇവനെ
ഇവന്റെ രക്തത്തിലുള്ള വിശ്വാസം മൂലം ഒരു പരിഹാരമായി</lg><lg n="൨൬"> പ്രസിദ്ധമാക്കി വെച്ചു✱ ൟ കാലത്തിങ്കൽ അവന്റെ നീതിയെ
പ്രകാശിപ്പിപ്പാനായിട്ട തന്നെ അവൻ നീതിമാനും യെശുവിങ്കൽ
വിശ്വസിക്കുന്നവനെ നീതിമാനാക്കുന്നവനും ആകെണ്ടുന്നതിന്ന</lg><lg n="൨൭"> ആകുന്നു (എന്ന ഞാൻ പറയുന്നു)✱ അതുകൊണ്ട ആത്മപ്രശംസ
എവിടെ അത തള്ളപ്പെട്ടിരിക്കുന്നു എതു ന്യായപ്രമാണം കൊ
ണ്ട പ്രവൃത്തികളുടെയൊ അല്ല വിശ്വാസത്തിന്റെ ന്യായപ്രമാ</lg><lg n="൨൮">ണം കൊണ്ടത്രെ✱ അതുകൊണ്ട ഒരു മനുഷ്യൻ ന്യായപ്രമാണ
ത്തിന്റെ പ്രവൃത്തികളെ കൂടാതെ വിശ്വാസത്താൽ നീതിമാനാക്ക</lg><lg n="൨൯">പ്പെടുന്നു എന്ന നാം നിശ്ചയിക്കുന്നു✱ അവൻ യെഹൂദന്മാരുടെ
ദൈവം മാത്രമൊ പുറജാതിക്കാരുടെയുംകൂട അല്ലയൊ അതെ പുറ</lg><lg n="൩൦">ജാതിക്കാരുടെയും കൂട ആകുന്നു നിശ്ചയം✱ അതെന്തുകൊണ്ടെന്നാൽ
ചെലാകൎമ്മത്തെ വിശ്വാസം കൊണ്ടും ചെലയില്ലായ്മയെ വിശ്വാ</lg><lg n="൩൧">സത്താലും നീതിയാക്കുന്നവൻ ഒരു ദൈവം തന്നെ ആകുന്നു✱ അ
തുകൊണ്ട ഞങ്ങൾ വിശ്വാസം കൊണ്ട ന്യായപ്രമാണത്തെ നിഷ്ഫ
ലമാക്കുന്നുവൊ അത അരുതെ ഞങ്ങൾ ന്യായ പ്രമാണത്തെ സ്ഥി
രപ്പെടുത്തുന്നതെയുള്ളു✱</lg>

൪ അദ്ധ്യായം

൧ അബ്രഹാമിന്റെ വിശ്വാസം അവന നീതിയായി എണ്ണിപ്പിക്ക
പ്പെട്ടത.— ൨൦ നമ്മുടെയും അങ്ങിനെ തന്നെ ആകും എന്നുള്ളത

<lg n="">ആകയാൽ നമ്മുടെ പിതാവായ അബ്രഹാം ജഡത്തിൻപ്രകാരം</lg><lg n="൨"> കണ്ടതെന്ത എന്നു നാം പറയും✱ എന്തെന്നാൽ അബ്രഹാം പ്രവൃ
ത്തികളാൽ നീതിമാനാക്കപ്പെട്ടു എങ്കിൽ അവന്ന പുകഴുവാൻ ഇ</lg><lg n="൩">ടയുണ്ട ദൈവത്തിന്റെ മുമ്പാക ഇല്ല താനും✱ എന്തെന്നാൽ വെ
ദവാക്യം എന്ത പറയുന്നു അബ്രഹാം ദൈവത്തെ വിശ്വസിച്ചു അ</lg><lg n="൪">ത അവന്ന നീതിയായി എണ്ണിപ്പിക്കപ്പെടുകയും ചെയ്തു✱ എന്നാൽ
പ്രവൃത്തിക്കുന്നവന്ന പ്രതിഫലം കൃപയുടെ എന്ന കണക്കാക്കപ്പെടു</lg><lg n="൫">ന്നില്ല കടത്തിന്റെ എന്നത്രെ✱ എന്നാൽ പ്രവൃത്തി ചെയ്യാതെ
ഭക്തിഹീനനെ നീതിമാനാക്കുന്നവങ്കൽ വിശ്വസിക്കുന്നവന്ന അവ</lg><lg n="൬">ന്റെ വിശ്വാസം നീതിയായി എണ്ണിപ്പിക്കപ്പെടുന്നു✱ ആൎക്ക ദൈവം
പ്രവൃത്തികളെ കൂടാതെ നീതിയെ എണ്ണിപ്പിക്കുന്നുവൊ ആ മനുഷ്യ</lg> [ 386 ]

<lg n="൭">ന്റെ ഭാഗ്യത്തെ ദാവീദും ഇപ്രകാരം തന്നെ പറയുന്നു✱ ആരുടെ അ
കൃത്യങ്ങൾ മൊചിക്കപ്പെടുന്നുവൊ വിശെഷിച്ചും ആരുടെ പാപങ്ങൾ</lg><lg n="൮"> മറെക്കപ്പെടുന്നുവൊ അവർ ഭാഗ്യവാന്മാരാകുന്നു✱ ആൎക്ക കൎത്താവ
പാപത്തെ എണ്ണിപ്പിക്കാതെ ഇരിക്കുമൊ ആ മനുഷ്യൻ ഭാഗ്യവാനാ</lg><lg n="൯">കുന്നു✱ അതുകൊണ്ട ൟ ഭാഗ്യം ചെലാകൎമ്മത്തിൽ മാത്രമൊ ചെല
യില്ലായ്മയിൽ കൂടി ഉണ്ടൊ വിശ്വാസം നീതിയായി അബ്രഹാ</lg><lg n="൧൦">മിന്ന എണ്ണിപ്പിക്കപ്പെട്ടു എന്ന നാം പറയുന്നുവല്ലൊ✱ എന്നാൽ
അത എങ്ങിനെ എണ്ണിപ്പിക്കപ്പെട്ടു അവൻ ചെലാകൎമ്മത്തൊടെ ഇ
രുന്നപ്പൊളൊ ചെലയില്ലായ്മയൊടെ ഇരുന്നപ്പൊളൊ ചെലാ</lg><lg n="൧൧">കൎമ്മത്തിൽ അല്ല ചെലയില്ലായ്മയിൽ അത്രെ✱ പിന്നെ അവൻ
ചെലയില്ലായ്മയൊടെ ഇരുന്നപ്പൊൾ അവന ഉണ്ടായ വിശ്വാസ
ത്തിന്റെ നീതിയുടെ ഒരു മുദ്രയായിട്ട ചെലാകൎമ്മത്തിന്റെ അട
യാളത്തെ പ്രാപിച്ചു വിശ്വസിക്കുന്നവർ എല്ലാവരും ചെലാകൎമ്മം
ചെയ്യപ്പെടുന്നില്ല എങ്കിലും അവൎക്കും കൂടി നീതി എണ്ണിപ്പിക്കപ്പെട്ടവൎക്കമാ</lg><lg n="൧൨">നായിട്ട അവൻ അവരുടെ പിതാവായും✱ ചെലാകൎമ്മള്ളവൎക്കുമാ
ത്രമല്ല നമ്മുടെ പിതാവായ അബ്രഹാമിന്ന അവൻ ചെലയില്ലായ്മ
യൊടിരുന്നപ്പൊൾ ഉണ്ടായ വിശ്വാസത്തിന്റെ അടികളിൽ നട
ക്കുന്നവൎക്കും കൂട ചെലാകൎമ്മത്തിന്റെ പിതാവായും ഭവിക്കെണ്ടുന്ന</lg><lg n="൧൩">തിന്ന ആകുന്നു✱ എന്തുകൊണ്ടെന്നാൽ അബ്രഹാമിന്ന എങ്കിലും അ
വന്റെ സന്തതിക്ക എങ്കിലും അവൻ ലൊകത്തിന്റെ അവകാശി
യായി ഭവിക്കുമെന്നുള്ള വാഗ്ദത്തം ഉണ്ടായത ന്യായപ്രമാണംകൊ</lg><lg n="൧൪">ണ്ടല്ല വിശ്വാസത്തിന്റെ നീതികൊണ്ട അത്രെ✱ എന്തെന്നാൽ ന്യാ
യപ്രമാണത്തിലുൾപ്പെട്ടവർ അവകാശികൾ (ആകുന്നു) എങ്കിൽ വി</lg><lg n="൧൫">ശ്വാസം വ്യൎത്ഥമായി തീൎന്നു വാഗ്ദത്തവും നിഷ്ഫലമായിതീൎന്നു എന്തെ
ന്നാൽ ന്യായപ്രമാണം ക്രൊധത്തെ ഉണ്ടാക്കുന്നു ന്യായപ്രമാണം</lg><lg n="൧൬"> ഇല്ലാത്തെടത്തു ലംഘനമില്ലല്ലൊ✱ അതുകൊണ്ട ആയത കൃപയാൽ
ഉണ്ടാകെണ്ടുന്നതിന്ന വിശ്വാസത്തിൽനിന്നുള്ളതാകുന്നു വാഗ്ദത്തം
സന്തതിക്ക ഒക്കയും നിശ്ചയമാകെണ്ടുന്നതിന്ന ആകുന്നു ന്യായപ്രമാ</lg><lg n="൧൭">ണത്തിലുള്ളതിന്ന മാത്രമല്ല✱ (ഞാൻ നിന്നെ അനെകം ജാതിക
ളുടെ പിതാവാക്കി വെച്ചു എന്ന എഴുതിയിരിക്കുന്ന പ്രകാരം) അ
ബ്രഹാം വിശ്വസിച്ചവനായി മരിച്ചവരെ ജീവിപ്പിക്കുന്നവനായി
ഇല്ലാത്തവയെ ഉള്ളവയെ പൊലെ വിളിക്കുന്നവനായുള്ള ദൈവ
മായവന്റെ മുമ്പാക നമ്മുടെ എല്ലാവരുടെയും പിതാവാകുന്ന അ</lg><lg n="൧൮">ബ്രഹാമിന്റെ വിശ്വാസത്തിലുള്ളതിന്നും കൂട✱ അവൻ നിന്റെ
സന്തതി ഇപ്രകാരമാകുമെന്ന പറയപ്പെട്ട പ്രകാരം അവൻ അനെ
കം ജാതികൾക്ക പിതാവാകെണ്ടുന്നതിന്ന ഇച്ശക്ക വിരൊധമായി ഇ</lg><lg n="൧൯">ച്ശയിങ്കൽ വിശ്വസിച്ചു✱ വിശെഷിച്ച അവൻ വിശ്വാസത്തിൽ ക്ഷീ
ണനല്ലായ്കകൊണ്ട എകദെശം നൂറു വയസ്സായാറെയും അന്ന ന
ശിക്കുമാറായുള്ള തന്റെ ദെഹത്തെയും സാറായുടെ ഗൎഭത്തിന്റെ</lg>

[ 387 ] <lg n="൨൦">ജീവനില്ലായ്മയെയും വിചാരിച്ചില്ല✱ അവൻ ദൈവത്തിന്റെ
വാഗ്ദത്തത്തിൽ അവിശ്വാസത്താൽ സംശയിച്ചില്ല ദൈവത്തി</lg><lg n="൨൧">ങ്കൽ സ്തുതിചെയ്കയും✱ അവൻ വാഗ്ദത്തം ചെയ്തതിനെ നടത്തു
വാൻ കൂടി പ്രാപ്തനെന്ന പൂൎണ്ണമായി നിശ്ചയിക്കയും ചെയ്തു കൊ</lg><lg n="൨൨">ണ്ട വിശ്വാസത്തിൽ ശക്തിപ്പെട്ടിരുന്നതെ ഉള്ളു✱ ആയതുകൊണ്ട</lg><lg n="൨൩"> അത അവങ്കൽ നീതിയായി കണക്കിടപ്പെടുകയും ചെയ്തു✱ എ
ന്നാൽ അത അവന്ന കണക്കിടപ്പെട്ടു എന്നുള്ളത അവന്റെ നി</lg><lg n="൨൪">മിത്തമായിട്ട മാത്രം എഴുതപ്പെട്ടതല്ല✱ നമ്മുടെ കൎത്താവായ യെ
ശുവിനെ മരിച്ചവരിൽനിന്ന ഉയിൎപ്പിച്ചവങ്കൽ നാം വിശ്വസിക്കു
ന്നു എങ്കിൽ അത കണക്കിടപ്പെടുവാൻ ഭാവിക്കുന്നു നമ്മുടെ നിമി</lg><lg n="൨൫">ത്തമായിട്ടു കൂട ആകുന്നു✱ ഇവൻ നമ്മുടെ അപരാധങ്ങൾക്കായിട്ട
എല്പിക്കപ്പെടുകയും നമ്മുടെ നീതീകരണത്തിന്നായിട്ട ഉയിൎപ്പിക്ക
പ്പെടുകയും ചെയ്തു✱</lg>

൫ അദ്ധ്യായം

൧ വിശ്വാസത്താൽ നീതിമാന്മാരാക്ക്പ്പെടുകകൊണ്ട നമുക്ക ദൈവ
ത്തൊടു സമാധാനം ഉണ്ട എന്നുള്ളത.— ൧൨ പാപവും മരണ
വും ആദമിനാലും.— ൧൭ നീതീകരണവും ജീവനും ക്രിസ്തുവിനാ
ലും വന്നു എന്നുള്ളത.

<lg n="">ആകയാൽ വിശ്വാസത്താൽ നീതിമാന്മാരാക്കപ്പെടുകകൊണ്ട നമു
ക്ക നമ്മുടെ കൎത്താവായ യെശു ക്രിസ്തു മൂലമായി ദൈവത്തൊട സ</lg><lg n="൨">മാധാനം ഉണ്ട✱ അവൻ മൂലമായും നമുക്ക നാം നില്ക്കുന്ന ൟ കൃപ
യിലെക്ക വിശ്വാസം കൊണ്ടു ഉപാഗമനം ഉണ്ട ദൈവത്തിന്റെ മഹ
ത്വത്തിന്റെ ആശാബന്ധത്തിൽ ആനന്ദിക്കയും ചെയ്യുന്നു✱ എന്നാൽ</lg><lg n="൩"> ഇത മാത്രം അല്ല കഷ്ടത ക്ഷമയെ ഉണ്ടാക്കുന്നു എന്ന അറിഞ്ഞ ക</lg><lg n="൪">ഷ്ടതകളിലും നാം പുകഴുന്നു✱ എന്നാൽ ക്ഷമ പരിജ്ഞാനത്തെയും</lg><lg n="൫"> പരിജ്ഞാനം ആശാബന്ധത്തെയും (ഉണ്ടാക്കുന്നു)✱ എന്നാൽ ആശാ
ബന്ധം ലജ്ജിപ്പിക്കുന്നില്ല എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ സ്നെ
ഹം നമുക്ക നൽകപ്പെട്ടിരിക്കുന്ന പരിശുദ്ധാരമാവിനാൽ നമ്മുടെ ഹൃദ</lg><lg n="൬">യങ്ങളിൽ പകരപ്പെടുന്നു✱ എന്തെന്നാൽനാം ശക്തിയില്ലാത്തവരാ
യി തന്നെ ഇരുന്നപ്പൊൾ തൽസമയത്തിങ്കൽ ക്രിസ്തു ഭക്തിഹീനന്മാ</lg><lg n="൭">ൎക്ക പകരം മരിച്ചു✱ ഒരു നീതിമാന്ന പകരം ഒരുത്തൻ മരിക്കുന്ന
ത ദുർല്ലഭമല്ലൊ ആകുന്നത എങ്കിലും നല്ലവന്ന പകരം ഒരുത്തൻ</lg><lg n="൮"> മരിപ്പാൻ കൂടി തുനിയുമായിരിക്കും✱ എങ്കിലൊ നാം പാപികളാ
യിരുന്നപ്പൊൾ തന്നെ ക്രിസ്തു നമുക്ക പകരം മരിച്ചതുകൊണ്ട ദൈ</lg><lg n="൯">വം തന്റെ സ്നെഹത്തെ നമ്മിലെക്ക വിശെഷതപ്പെടുത്തി✱ ആ
കയാൽ നാം ഇപ്പൊൾ അവന്റെ രക്തത്താൽ നീതിമാന്മാരാക്ക
പ്പെട്ടതുകൊണ്ട എറ്റവും അധികമായി നാം ക്രൊധത്തിൽനിന്ന</lg><lg n="൧൦"> അവനാൽ രക്ഷിക്കപ്പെടുമല്ലൊ✱ എന്തുകൊണ്ടെന്നാൽ നാം ശത്രു</lg> [ 388 ]

<lg n="">കളായിരുന്നപ്പൊൾ നാം ദൈവത്തൊട അവന്റെ പുത്രന്റെ
മരണത്താൽ യൊജിപ്പിക്കപ്പെട്ടു എങ്കിൽ യൊജിപ്പിക്കപ്പെടുകകൊ
ണ്ട നാം അവന്റെ ജീവനാൽ എത്രയും അധികം രക്ഷിക്കപ്പെടും✱</lg><lg n="൧൧"> അത മാത്രം അല്ല ഇപ്പൊൾ നമുക്കു യൊജിപ്പിനെ ലഭിപ്പിച്ചിരിക്കു
ന്നവനായി നമ്മുടെ കൎത്താവായ യെശു ക്രിസ്തു മൂലം നാം ദൈവ</lg><lg n="൧൨">ത്തിങ്കൽ ആനന്ദിക്കയും കൂടി ചെയ്യുന്നു✱ അതുകൊണ്ട എതുപ്രകാ
രം ഒരു മനുഷ്യനാൽ പാപവും പാപത്താൽ മരണവും ലൊകത്തി
ലെക്കു കടന്നുവൊ അപ്രകാരം തന്നെ മരണം എല്ലാവരും പാപം
ചെയ്തിരിക്കകൊണ്ട സകല മനുഷ്യരുടെ മെലും വ്യാപിച്ചിരിക്കുന്നു✱</lg><lg n="൧൩">എന്തെന്നാൽ ന്യായപ്രമാണംവരെ പാപം ലൊകത്തിൽ ഉണ്ടായി
രുന്നു ന്യായപ്രമാണം ഇല്ലാതെയിരിക്കുമ്പൊൾ പാപം കണക്കിട</lg><lg n="൧൪">പ്പെടുന്നില്ല താനും✱ എങ്കിലും മരണം ആദം മുതൽ മൊശെവരെ
വരുവാനിരുന്നവന്റെ സ്വരൂപമായുള്ള ആദമിന്റെ ലംഘന
ത്തിന്റെ സദൃശമായി പാപം ചെയ്യാത്തവരുടെ മെലും കൂട ഭരിച്ചു✱</lg><lg n="൧൫"> എന്നാലും അപരാധം എതു പ്രകാരമൊ വരം അപ്രകാരം തന്നെ അ
ല്ല എന്തെന്നാൽ ഒരുത്തന്റെ അപരാധത്താൽ പലരും മരിച്ചു എ
ങ്കിൽ ദൈവത്തിന്റെ കൃപയും യെശുക്രിസ്തു എന്നൊരു മനുഷ്യനെ
കൊണ്ടുള്ള കൃപയായുള്ള മാനവും പലൎക്കും എത്ര അധികം പരിപൂ</lg><lg n="൧൬">ൎണ്ണമായിരിക്കുന്നു✱ വിശെഷിച്ചും പാപം ചെയ്ത ഒരുത്തനാൽ ഉ
ണ്ടായത എത പ്രകാരമൊ ദാനം അപ്രകാരം അല്ല എന്തെന്നാൽ
വിധി ഒരുത്തനാൽ ശിക്ഷ വിധിയിങ്കലെക്ക ആയി വരം പല
അപരാധങ്ങളിൽനിന്നും നിതീകരണത്തിനുള്ളതാകുന്നു താനും✱</lg><lg n="൧൭"> എന്തുകൊണ്ടെന്നാൽ ഒരുത്തന്റെ അപരാധം കൊണ്ട മരണം ഒ
രുത്തനാൽ ഭരിച്ചു എങ്കിൽ കൃപയുടെയും നീതി ദാനത്തിന്റെയും
പരിപൂൎണ്ണതയെ ലഭിക്കുന്നവർ യെശു ക്രിസ്തു എന്നൊരുത്തനാൽ</lg><lg n="൧൮"> എത്രയും അധികമായി ജീവങ്കൽ വാഴും✱ അതുകൊണ്ട ഒരുത്ത
ന്റെ അപരാധത്താൽ എത പ്രകാരം സകല മനുഷ്യരുടെ മെ
ലും വിധി ശിക്ഷ വിധിക്കായി ഉണ്ടായൊ അപ്രകാരം തന്നെ
ഒരുത്തന്റെ നീതിയാൽ വരം സകല മനുഷ്യരുടെ മെലും ജീവ</lg><lg n="൧൯">ന്റെ നീതീകരണത്തിന്ന ഉണ്ടായി✱ എന്തെന്നാൽ എതു പ്രകാ
രം ഒരു മനുഷ്യന്റെ അനുസരണക്കെടുകൊണ്ട പലരും പാപിക
ളായി ചമയപ്പെട്ടുവൊ അപ്രകാരം തന്നെ ഒരുത്തന്റെ അനുസ</lg><lg n="൨൦">രണം കൊണ്ട പലരും നീതിമാന്മാരായി ചമയപ്പെടും✱ വിശെഷിച്ച
അപരാധം വൎദ്ധിക്കെണ്ടുന്നതിനായിട്ട ന്യായപ്രമാണം പ്രവെശി
ച്ചു പാപം വൎദ്ധിച്ചെടത്തു കൃപ എറ്റം അധികം വൎദ്ധിച്ചു താനും✱</lg><lg n="൨൧"> എതുപ്രകാരം പാപം മരണത്തിങ്കലെക്ക വാണിരിക്കുന്നുവൊ അ
പ്രകാരം തന്നെനമ്മുടെ കൎത്താവായ യെശുക്രിസ്തു മൂലം കൃപ നീതി
കൊണ്ട നിത്യ ജീവങ്കലെക്ക വഴെണ്ടുന്നതിനായിട്ട ആകുന്നു✱</lg>

[ 389 ] ൬ അദ്ധ്യായം

൧ നാം പാപത്തിൽ വസിക്കുരുത. — പാപത്തെ നമ്മിൽ ഭ
രിപ്പിക്കയുമരുത.— ൨൩ മരണം പാപത്തിന്റെ കൂലിയാകുന്നു
എന്നുള്ളത.

<lg n="">അതുകൊണ്ട നാം എന്ത പറയും കൃപ വൎദ്ധിക്കെണ്ടുന്നതിന നാം</lg><lg n="൨"> പാപത്തിൽ നില്ക്കാമൊ✱ അത അരുതെ പാപത്തിന്ന മരിച്ചിട്ടു</lg><lg n="൩">ള്ള നാം ഇനി എങ്ങിനെ അതിൽ ജീവിക്കും✱ യെശു ക്രിസ്തുവിങ്ക
ലെക്ക ബപ്തിസ്മപ്പെട്ട നാം എല്ലാവരും അവന്റെ മരണത്തിങ്ക</lg><lg n="൪">ലെക്ക ബപ്തിസ്മപ്പെട്ടു എന്ന നിങ്ങൾ അറിയുന്നില്ലയൊ✱ അതുകൊ
ണ്ട നാം മരണത്തിങ്കിലെക്ക ബപ്തിസ്മയാൽ അവനൊടു കൂടി അട
ക്കപ്പെട്ടിരിക്കുന്നു ക്രിസ്തു എതുപ്രകാരം പിതാവിന്റെ മഹത്വത്താൽ
മരിച്ചവരിൽനിന്ന ഉയിൎപ്പിക്കപ്പെട്ടുവൊ അപ്രകാരം തന്നെ നാം
കൂട ജീവന്റെ പുതുക്കത്തിൽ നടന്നുകൊളെളണ്ടുന്നതിന ആകുന്നു✱</lg><lg n="൫"> എന്തുകൊണ്ടെന്നാൽ അവന്റെ മരണത്തിന്റെ സദൃശത്തിൽ
നാം കൂട നടപ്പെട്ടവരാകുന്നു എങ്കിൽ നാം അവന്റെ ജീവിച്ചെ</lg><lg n="൬">ഴുനീല്പിന്റെ (സദൃശത്തിലും) ഇരിക്കും✱ നാം ഇനിമെൽ പാപത്തെ
സെവിക്കാതെ ഇരിപ്പാനായിട്ട പാപ ശരീരം നശിച്ചു പൊകെണ്ടുന്ന
തിന്ന നമ്മുടെ പഴയ മനുഷ്യൻ അവനൊടു കൂടെ കുരിശിൽ തറക്ക</lg><lg n="൭">പ്പെട്ടിരിക്കുന്നു എന്നുള്ളതിനെ അറിഞ്ഞുകൊണ്ട ആകുന്നു✱ എന്തെ
ന്നാൽ മരിച്ചിട്ടുള്ളവൻ പാപത്തിങ്കൽനിന്ന വിടിയിക്കപ്പെട്ടിരിക്കു</lg><lg n="൮">ന്നു✱ പിന്നെ നാം ക്രിസ്തുവിനൊട കൂട മരിച്ചു എങ്കിൽ നാം അവ</lg><lg n="൯">നൊടു കൂടി ജീവിച്ചിരിക്കുമെന്നും വിശ്വസിക്കുന്നു✱ ക്രിസ്തു മരിച്ചവ
രിൽനിന്ന ഉയിൎന്നെഴുനീറ്റതുകൊണ്ട ഇനി മരിക്കയില്ല മരണ
ത്തിന്ന ഇനി അവന്റെ മെൽ അധികാരമില്ല എന്ന അറിഞ്ഞു</lg><lg n="൧൦"> കൊണ്ട ആകുന്നു✱ എന്തെന്നാൽ അവൻ മരിച്ചതൊ പാപത്തിന്ന
ഒരിക്കൽ മരിച്ചു അവൻ ജീവിക്കുന്നതൊ ദൈവത്തിങ്കലെക്ക ജീ</lg><lg n="൧൧">വിക്കുന്നു✱ അപ്രകാരം തന്നെ സത്യമായി നിങ്ങൾ പാപത്തിന്ന
മരിച്ചവരാകുന്നു എങ്കിലും നമ്മുടെ കൎത്താവായ യെശു ക്രിസ്തു വി
നാൽ ദൈവത്തിന്ന ജീവിക്കുന്നവരാകുന്നു എന്ന നിങ്ങളും വിചാ</lg><lg n="൧൨">രിച്ചുകൊൾവിൻ✱ ആയതുകൊണ്ട പാപം നിങ്ങൾ അതിന്റെ മൊ
ഹങ്ങളിൽ അതിനെ അനുസരിച്ചു നടക്കെണ്ടുന്നതിന്ന നിങ്ങളുടെ മ</lg><lg n="൧൩">രണമുള്ള ശരീരത്തിൽ വാഴരുത✱ നിങ്ങൾ നിങ്ങളുടെ അവയവ
ങ്ങളെ പാപത്തിന്ന അന്യായത്തിന്റെ ആയുധങ്ങളാക്കി നിൎത്തു
കയും അരുത എങ്കിലും ദൈവത്തിന്ന നിങ്ങളെ തന്നെ മരിച്ചവ
രിൽനിന്ന ജീവിച്ചിരിക്കുന്നവരായും ദൈവത്തിന്ന നിങ്ങളുടെ അ</lg><lg n="൧൪">വയവങ്ങളെ നീതിയുടെ ആയുധങ്ങളായും നിൎത്തുവിൻ✱ എന്തെ
ന്നാൽ പാപത്തിന്ന നിങ്ങളുടെ മെൽ അധികാരമുണ്ടാകയില്ല എ
ന്തു കൊണ്ടെന്നാൽ നിങ്ങൾ ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല കൃ</lg><lg n="൧൫">പയിൻ കീഴുള്ളവരത്രെ✱ എന്നാൽ എന്ത നാം ന്യായപ്രമാണ</lg> [ 390 ]

<lg n="">ത്തിൻ കീഴുള്ളവരല്ല കൃപയിൻ കീഴുള്ളവർ തന്നെ ആകകൊണ്ട</lg><lg n="൧൬"> നാം പാപത്തെ ചെയ്യാമൊ അത അരുത✱ നിങ്ങൾ യാതൊരുത്ത
നൊട അനുസരിച്ചുനടപ്പാൻ നിങ്ങളെ ദാസന്മാരാക്കി വെച്ചുവൊ
മരണത്തിങ്കലെക്ക പാപത്തിന്റെയൊ നീതിയിങ്കലെക്ക അനുസ
രണത്തിന്റെയൊ നിങ്ങൾ അനുസരിക്കുന്നവന്റെ ദാസന്മാരാ</lg><lg n="൧൭">കുന്നു എന്ന നിങ്ങൾ അറിയുന്നില്ലയൊ✱ എന്നാൽ നിങ്ങൾ പാപ
ത്തിന്റെ ദാസന്മാരായിരുന്നു എങ്കിലും നിങ്ങൾക്ക എല്പിക്കപ്പെട്ട
ഉപദെശ ചട്ടത്തെ ഹൃദയത്തിൽ നിന്ന അനുസരിച്ചതുകൊണ്ടദൈ</lg><lg n="൧൮">വത്തിന്ന സ്തൊത്രമുണ്ടാകട്ടെ✱ എന്നാൽ പാപത്തിൽനിന്ന വെ
റാക്കപ്പെട്ടവരാക കൊണ്ട നിങ്ങൾ നീതിക്ക ഭ്യത്യന്മാരായി ഭവിച്ചു✱</lg><lg n="൧൯"> നിങ്ങളുടെ ജഡത്തിലെ ശക്തിഹീനതയുടെ നിമിത്തമായിട്ട ഞാൻ
മനുഷ്യപ്രകാരത്തിൽ പറയുന്നു എന്തെന്നാൽ നീങ്ങൾ എതുപ്രകാ
രം നിങ്ങൾ നിങ്ങളുടെ അവയവങ്ങളെ അശുദ്ധിക്കും അക്രമത്തിങ്ക
ലെക്കു അക്രമത്തിന്നും ദാസന്മാരാക്കി വെച്ചുവൊ അപ്രകാരം ത
ന്നെ ഇപ്പൊൾ നിങ്ങളുടെ അവയവങ്ങളെ ശുദ്ധിയിലെക്കു നീതിക്കും</lg><lg n="൨൦"> ദാസന്മാരാക്കികൊൾവിൻ✱ എന്തെന്നാൽ നിങ്ങൾ പാപത്തിന്റെ
ദാസന്മാരായിരുന്നപ്പൊൾ നിങ്ങൾ നീതിയിൽനിന്ന വെറാക്കപ്പെ</lg><lg n="൨൧">ട്ടവരായിരുന്നു✱ ആകയാൽ നിങ്ങൾ ഇപ്പൊൾ ലജ്ജിക്കുന്ന കാൎയ്യ
ങ്ങളിൽ അന്ന നിങ്ങൾക്ക എന്ത ഫലം ഉണ്ടായി ആ കാൎയ്യങ്ങളുടെ</lg><lg n="൨൨"> അവസാനം മരണമല്ലൊ ആകുന്നത✱ എന്നാൽ ഇപ്പൊൾ നിങ്ങൾ
പാപത്തിൽനിന്ന വെറാക്കപ്പെട്ട ദൈവത്തിന്ന ദാസന്മാരായി ഭ
വിച്ചിരിക്ക കൊണ്ട നിങ്ങൾക്ക ശുദ്ധിയിങ്കലെക്ക നിങ്ങളുടെ ഫലവും</lg><lg n="൨൩"> അവസാനം നിത്യജീവനും ഉണ്ട✱ എന്തെന്നാൽ പാപത്തിന്റെ
കൂലി മരണമാകുന്നു ദൈവത്തിന്റെ ദാനം നമ്മുടെ കൎത്താവാ
യ യെശു ക്രിസ്തു മൂലം നിത്യജീവനാകുന്നു താനും✱</lg>

൭ ആദ്ധ്യായം

൧ ഒരു മനുഷ്യൻ ജീവനൊടിക്കുമ്പൊൾ അല്ലാതെ പിന്നെ
ഒരു ന്യായപ്രമാണത്തിന്നും അവന്റെ മെൽ അധികാരമി
ല്ല.— ൭ ന്യായപ്രമാണം പാപമല്ല.— ൧൨. അത വിശുദ്ധിയും
നീതിയും നന്മയും ഉള്ളതത്രെ ആകുന്നത.

<lg n="">സഹൊദരന്മാരെ മനുഷ്യൻ ജീവിച്ചിരിക്കുന്നെടത്തൊളം ന്യാ
യപ്രമാണത്തിന്ന അവന്റെ മെൽ അധികാരമുണ്ട എന്ന നിങ്ങൾ
അറിയുന്നില്ലയൊ (ഞാൻ ന്യായപ്രമാണത്തെ അറിയുന്നവരൊട</lg><lg n="൨">ല്ലൊ പറയുന്നത്)✱ എന്തെന്നാൽ ഭൎത്താവുള്ള സ്ത്രീ അവളുടെ ഭ
ൎത്താവ ജീവിച്ചിരിക്കുന്നെടത്തൊളം ന്യായപ്രമാണത്താൽ അവ
നൊട ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നാൽ ഭൎത്താവ മരിച്ചു എങ്കിൽ
അവൾ അവളുടെ ഭൎത്താവിന്റെ ന്യായത്തിൽനിന്ന ഒഴിയപ്പെ</lg><lg n="൩">ട്ടിരിക്കുന്നു✱ അതുകൊണ്ട അവളുടെ ഭൎത്താവ ജീവനൊടിരിക്കു</lg>

[ 391 ] <lg n="">മ്പൊൾ അവൾ മറ്റൊരു പുരുഷന്ന വിവാഹം ചെയ്യപ്പെട്ടാൽ
അവൾ വ്യഭിചാരിണി എന്ന വിളിക്കപ്പെട്ടും എന്നാൽ അവളുടെ
ഭൎത്താവ മരിച്ചു എന്ന വരികിൽ അവൾ ആ ന്യായത്തിൽനിന്ന
വെർപ്പെട്ടവളാകുന്നു ജ്ഞാതുകൊണ്ട അവൾ മറ്റൊരു പുരുഷന്ന</lg><lg n="൪"> വിവാഹം ചെയ്യപ്പെട്ടാലും വ്യഭിചാരിണി ആകയില്ല✱ എന്നതുകൊ
ണ്ട എന്റെ സഹൊദരന്മാരെ നാം ദൈവത്തിന്ന ഫലത്തെ ഉണ്ടാ
ക്കുവാനായിട്ട നിങ്ങൾ മരിച്ചവരിൽനിന്ന ഉയിൎത്തെഴുനീല്ക്കപ്പെട്ടവ
നായ മറ്റൊരുത്തന്ന വിവാഹം ചെയ്യപ്പെടെണ്ടുന്നതിന്ന നിങ്ങ
ളും ക്രിസ്തുവിന്റെ ശരീരത്താൽ ന്യായ പ്രമാണത്തിന്ന മരിച്ചവ</lg><lg n="൫">രായി ഭവിച്ചു✱ എന്തുകൊണ്ടെന്നാൽ നാം ജഡത്തിൽ ആയിരു
ന്നപ്പൊൾ മരണത്തിലെക്കു ഫലത്തെ ഉണ്ടാക്കെണ്ടുന്നതിന്ന ന്യാ
യ പ്രമാണത്താൽ ഉണ്ടായ പാപങ്ങളുടെ വികാരങ്ങൾ നമ്മുടെ അ</lg><lg n="൬">വയവങ്ങളിൽ വ്യാപരിച്ചു✱ എങ്കിലും ഇപ്പൊൾ നമ്മെ അകപ്പെടു
ത്തിയത നശിച്ചിരിക്കകൊണ്ട നാം ന്യായ പ്രമാണത്തിൽനിന്ന
ഒഴിക്കപ്പെട്ടിരിക്കുന്നു അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവി</lg><lg n="൭">ന്റെ പുതുക്കത്തിൽ തന്നെ സെവിപ്പാനായിട്ടാകുന്നു✱ അതുകൊ
ണ്ട നാം എന്ത പറയും ന്യായപ്രമാണം പാപമൊ അത അരുതെ
എങ്കിലും ന്യായപ്രമാണത്താൽ അല്ലാതെ ഞാൻ പാപത്തെഅറി
ക ഉണ്ടായില്ല എന്തുകൊണ്ടെന്നാൽ മൊഹിക്കരുത എന്ന ന്യായ
പ്രമാണം പറഞ്ഞിട്ടില്ല എങ്കിൽ ഞാൻ മൊഹത്തെ അറിക ഉണ്ടാ</lg><lg n="൮">കയില്ല✱ എന്നാൽ പാപം കല്പനയാൽ സമയം കിട്ടി എങ്കൽ സ
കല വിധ മൊഹത്തെയും ഉണ്ടാക്കി എന്തെന്നാൽ ന്യായപ്രമാണ</lg><lg n="൯">ത്തെ കൂടാതെ പാപം മരിച്ചതായിരുന്നു✱ എന്നാൽ ഞാൻ ഒരി
ക്കൽ ന്യായ പ്രമാണത്തെ കൂടാതെ ജീവിച്ചിരുന്നു എന്നാൽ കല്പ</lg><lg n="൧൦">ന വന്നപ്പൊൾ പാപം പിന്നെയും ജീവിച്ചു✱ എന്നാറെ ഞാൻ
മരിച്ചു ജീവങ്കലെക്കുള്ള കല്പന മരണത്തിങ്കലെക്ക എന്ന ഞാൻ</lg><lg n="൧൧"> കാണുകയും ചെയ്തു✱ എന്തെന്നാൽ പാപം കല്പനയാൽ സമയം
കിട്ടി എന്നെ വഞ്ചിക്കയും അതിനാൽ എന്നെ കൊല്ലുകയും ചെ</lg><lg n="൧൨">യ്തു✱ അതുകൊണ്ട ന്യായപ്രമാണം ശുദ്ധമുള്ളതും കല്പന ശുദ്ധ</lg><lg n="൧൨">വും നീതിയും നന്മയുള്ളതും ആകുന്നു✱ അതുകൊണ്ട നന്മയായുള്ള
ത എനക്ക മരണമായി ഭവിച്ചുവൊ അത അരുതെ പാപം അത
നന്മയായുള്ളതിനാൽ എന്നിൽ മരണത്തെ ഉണ്ടാക്കികൊണ്ട പാ
പമായി കാണപ്പെടെണ്ടുന്നതിന്നും പാപം കല്പനയാൽ അതി പാപ</lg><lg n="൧൪">മുള്ളതായി തീരെണ്ടുന്നതിനും അത്രെ✱ എന്തുകൊണ്ടെന്നാൽ ന്യാ
യ പ്രമാണം ആത്മ സംബന്ധമുള്ളതാകുന്നു എന്ന നാം അറിയുന്നു
ഞാൻ പാപത്തിൻ കീഴെ വില്ക്കപ്പെട്ട ജഡസംബന്ധമുള്ളവനാകു</lg><lg n="൧൫">ന്നു താനും✱ എന്തെന്നാൽ ഞാൻ പ്രവൃത്തിക്കുന്നതിനെ ഞാൻ
ബൊധിക്കുന്നില്ല എന്തെന്നാൽ ഞാൻ യാതൊന്നിനെ ഇച്ശിക്കു
ന്നുവൊ അതിനെ ഞാൻ ചെയ്യുന്നില്ല ഞാൻ യാതൊന്നിനെ വെറു</lg> [ 392 ]

<lg n="൧൬">ക്കുന്നുവൊ അതിനെ ഞാൻ ചെയ്യുന്നു താനും✱ എന്നാൽ ഞാൻ
ഇച്ശിക്കാത്തതിനെ ചെയ്യുന്നു എങ്കിൽ നല്ലത എന്ന ഞാൻ ന്യായ</lg><lg n="൧൭">പ്രമാണത്തിങ്കൽ സമ്മതിക്കുന്നുവല്ലൊ✱ എന്നാൽ ഇപ്പൊൾ അ
തിനെ പ്രവൃത്തിക്കുന്നത പിന്നെ ഞാനല്ല എന്നിൽ വസിക്കുന്ന</lg><lg n="൧൮"> പാപം അത്രെ✱ എന്തെന്നാൽ എന്നിൽ (എന്റെ ജഡത്തിൽ
എന്ന പൊരുൾ) നന്മയുള്ളതൊന്നും വസിക്കുന്നില്ലെന്ന ഞാൻ അ
റിയുന്നു എന്തെന്നാൽ ഇച്ശിക്കുക എന്നുള്ളത എന്നൊടു കൂട ഉണ്ട
എങ്കിലും നന്മയുള്ളതിനെ പ്രവൃത്തിക്കുക എന്നുള്ളതിനെ ഞാൻ</lg><lg n="൧൯"> കാണുന്നില്ല✱ എന്തെന്നാൽ ഞാൻ ഇച്ശിക്കുന്ന നന്മയെ ഞാൻ
പ്രവൃത്തിക്കുന്നില്ല ഞാൻ യാതൊരു ദൊഷത്തെ ഇച്ശിക്കാതെ ഇ</lg><lg n="൨൦">രിക്കുന്നുവൊ അതിനെ പ്രവൃത്തിക്കുന്നു താനും✱ എന്നാൽ ഞാൻ
ഇച്ശിക്കാത്തതിനെ പ്രവൃത്തിക്കുന്നു എങ്കിൽ അതിനെ പ്രവൃത്തി
ക്കുന്നത പിന്നെ ഞാനല്ല എന്നിൽ വസിക്കുന്ന പാപം അത്രെ✱</lg><lg n="൨൧"> ഇതുകൊണ്ട ഞാൻ നന്മ ചെയ്വാൻ ഇച്ശിക്കുമ്പൊൾ ദൊഷം എ
ന്നൊടു കൂട ഉണ്ട എന്നൊരു ന്യായ പ്രമാണത്തെഞാൻ കാണുന്നു✱</lg><lg n="൨൨"> എന്തെന്നാൽ ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ഉ</lg><lg n="൨൩">ള്ളിലെ മനുഷ്യന്റെ പ്രകാരം മൊദിക്കുന്നു✱ എന്നാൽ എന്റെ മ
നസ്സിന്റെ ന്യായപ്രമാണത്തൊടു യുദ്ധം ചെയ്കയും എന്റെ അ
വയവങ്ങളിലുള്ള പാപത്തിന്റെ ന്യായപ്രമാണത്തിങ്കൽ എന്നെ
അടിമപ്പെടുത്തുകയും ചെയ്യുന്നതായി എന്റെ അവയവങ്ങളിൽ മ</lg><lg n="൨൪">റ്റൊരു ന്യായപ്രമാണത്തെ ഞാൻ കാണുന്നു✱ ഹാ അരിഷ്ടനാ
യ മനുഷ്യൻ ഞാൻ ആര എന്നെ ൟ മരണ ശരീരത്തിൽനിന്ന ര</lg><lg n="൨൫">ക്ഷിക്കും✱ ഞാൻ ദൈവത്തെ നമ്മുടെ കൎത്താവായ യെശു ക്രിസ്തു
മൂലമായി വന്ദനം ചെയ്യുന്നു അതുകൊണ്ട ഇപ്രകാരം ഞാൻ തന്നെ
മനസ്സുകൊണ്ട ദൈവത്തിന്റെ ന്യായപ്രമാണത്തിന്നും ജഡംകൊ
ണ്ട പാപത്തിന്റെ ന്യായ പ്രമാണത്തിന്നും ശുശ്രൂഷ ചെയ്യുന്നു✱</lg>

൮ അദ്ധ്യായം

൧ കുറ്റവിധിയിൽനിന്ന ഇന്നിന്നവർ വെർപ്പെട്ടിരിക്കുന്നു
എന്നുള്ളത.— ൫, ൧൩ ജഡത്തിൽനിന്ന ഇണദൊഷവും.—
൬, ൧൪ ആത്മാവിൽനിന്ന ഇന്ന നന്മയും.— ൧൭ ദൈവ
ത്തിന്റെ പുത്രന്മാരായിരിക്കുന്നരിൽനിന്ന ഇന്ന നന്മയും
വരുന്ന എന്നുള്ളത.

<lg n="">അതുകൊണ്ട ഇപ്പൊൾ ജഡപ്രകാരം അല്ല ആത്മാവിൻ പ്രകാ
രം തന്നെ നടക്കുന്നവരായി ക്രിസ്തു യെശുവിങ്കലുള്ളവൎക്ക ഒരു</lg><lg n="൨"> ശിക്ഷ വിധിയുമില്ല✱ എന്തുകൊണ്ടെന്നാൽ ക്രിസ്തു യെശുവിങ്കൽ ജീ
വന്റെ ആത്മാവിന്റെ ന്യായപ്രമാണം എന്നെ പാപത്തിന്റെ
യും മരണത്തിന്റെയും ന്യായപ്രമാണത്തിൽനിന്ന വെർപെടു</lg><lg n="൩">ത്തിയിരിക്കുന്നു✱ എന്തെന്നാൽ ജഡം ഹെതുവായി ക്ഷീണമായ</lg>

[ 393 ] <lg n="">അതിനാൽ ന്യായപ്രമാണത്തിന്ന ചെയ്വാൻ കഴിയാഞ്ഞത ദൈവം
തന്റെ സ്വന്ത പുത്രനെ പാപമുള്ള ജഡത്തിന്റെ സദൃശമായും
പാപത്തിന്ന വെണ്ടിയും അയച്ചിട്ടു ജഡത്തിൽ പാപത്തെ ശിക്ഷ</lg><lg n="൪">ക്ക വിധിച്ചു✱ ന്യായപ്രമാണത്തിന്റെ നീതി ജഡപ്രകാരമല്ല ആ
ത്മാവിൻ പ്രകാരം തന്നെ നടക്കുന്നവരായ നമ്മിൽ നിവൃത്തി</lg><lg n="൫">യാകെണ്ടുന്നതിന്ന ആകുന്നു✱ എന്തെന്നാൽ ജഡപ്രകാരമുള്ളവർ
ജഡത്തിന്റെ കാൎയ്യങ്ങളെ ചിന്തിക്കുന്നു ആത്മാവിൻപ്രകാരമുള്ള</lg><lg n="൬">വർ ആത്മാവിന്റെ കാൎയ്യങ്ങളെ അത്രെ✱ എന്തെന്നാൽ ജഡ
സംബന്ധമുള്ള ചിന്ത മരണം ആത്മസംബന്ധമുള്ള ചിന്ത ജീവ</lg><lg n="൭">നും സമാധാനവും അത്രെ✱ അത എന്തുകൊണ്ട ജഡചിന്ത ദൈവ
ത്തിന്റെ നെരെ ശത്രുതയാകുന്നു എന്തെന്നാൽ അത ദൈവ
ത്തിന്റെ ന്യായപ്രമാണത്തിന്ന കീൾപ്പെടുന്നില്ല (കീൾപ്പെടു</lg><lg n="൮">വാൻ‌) കഴിയുന്നതുമല്ല✱ ആകയാൽ ജഡത്തിലുള്ളവൎക്കു ദൈവ</lg><lg n="൯">ത്തെ പ്രസാദിപ്പിപ്പാൻ കഴികയില്ല✱ എന്നാൽ ദൈവത്തിന്റെ
ആത്മാവ നിങ്ങളിൽ വസിക്കുന്നു എന്നുവരികിൽ നിങ്ങൾ ജഡത്തി
ലല്ല ആത്മാവിൽ അത്രെ ആകുന്നത എന്നാൽ ഒരുത്തുന്ന ക്രിസ്തു
വിന്റെ ആത്മാവ ഇല്ല എങ്കിൽ അവൻ അവന്നുള്ളവനല്ല✱</lg><lg n="൧൦"> ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിൽ ശരീരം പാപം ഹെതുവായി മരിച്ച
താകുന്നു എങ്കിലും ആത്മാവ നീതീകരണം ഹെതുവായി ജീവനാകു</lg><lg n="൧൧">ന്നു✱ എന്നാൽ യെശുവിനെ മരിച്ചവരിൽനിന്ന ഉയിൎപ്പിച്ചവന്റെ
ആത്മാവ നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുവിനെ മരിച്ചവ
രിൽനിന്ന ഉയിൎപ്പിച്ചവൻ നിങ്ങളുടെ മരണമുള്ള ശരീരങ്ങളെ നി
ങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെ കൊണ്ട ജീവിപ്പിക്കയും</lg><lg n="൧൨"> ചെയ്യും✱ അതുകൊണ്ടു സഹൊദരന്മാരെ നാം കടക്കാരാകുന്നു എ</lg><lg n="൧൩">ന്നാൽ ജഡപ്രകാരം ജീവിച്ചിരിപ്പാൻ ജഡത്തിന്നല്ല✱ എന്തെ
ന്നാൽ നിങ്ങൾ ജഡപ്രകാരം ജീവിച്ചിരിക്കുന്നു എങ്കിൽ നിങ്ങൾ മ
രിക്കും എന്നാർ നിങ്ങൾ ആത്മാവിനെ കൊണ്ട ശരീരത്തിന്റെ</lg><lg n="൧൪"> പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിൽ നിങ്ങൾ ജീവിക്കും✱ എന്തു
കൊണ്ടെന്നാൽ ദൈവത്തിന്റെ ആത്മാവിനാൽ നടത്തിക്കപ്പെ</lg><lg n="൧൫">ടുന്നവർ അത്രയും ദൈവത്തിന്റെ പുത്രന്മാരായവരാകുന്നു✱ എ
ന്തെന്നാൽ നിങ്ങൾ അടിമയുടെ ആത്മാവിനെ പിന്നെയും ഭയ
ത്തിനായിട്ട പ്രാപിച്ചില്ല പുത്രസ്വീകാരത്തിന്റെ ആത്മാവിനെ
അത്രെ പ്രാപിച്ചത അതിനാൽ അബ്ബ പിതാവെ എന്ന നാം വി</lg><lg n="൧൬">ളിക്കുന്നു✱ നാം ദൈവത്തിന്റെ മക്കളാകുന്നു എന്ന ആ ആത്മാ</lg><lg n="൧൭">വ തന്നെ നമ്മുടെ ആത്മാവിനൊടു കൂട സാക്ഷീകരിക്കുന്നു✱ വി
ശെഷിച്ചും നാം മക്കൾ എങ്കിൽ അവകാശികൾ ആകുന്നു ദൈവ
ത്തിന്റെ അവകാശികളും നാമും കൂട മഹത്വപ്പെടെണ്ടുന്നതിന്ന
നാം കൂട കഷ്ടപ്പെടുന്നു എന്നുവരികിൽ ക്രിസ്തുവിനൊട കൂട കൂട്ട</lg><lg n="൧൮">വകാശികളും ആകുന്നു✱ എന്തെന്നാൽ ഇപ്പൊഴത്തെ കാലത്തി</lg> [ 394 ]

<lg n="">ലെ കഷ്ടങ്ങൾ നമ്മിൽ പ്രകാശിക്കപ്പെടുവാനിരിക്കുന്ന മഹത്വത്തൊ
ടെ (ഉപമിപ്പിക്കപ്പെടുവാൻ) യൊഗ്യങ്ങളല്ല എന്ന ഞാൻ വിചാ</lg><lg n="൧൯">രിക്കുന്നു✱ എന്തെന്നാൽ സൃഷ്ടിയുടെ ജാഗ്രതയായുള്ള അപെക്ഷ
ദൈവത്തിന്റെ പുത്രന്മാരുടെ പ്രസിദ്ധിക്കായി കാത്തിരിക്കുന്നു✱</lg><lg n="൨൦"> ആശയിൽ കീഴാക്കിയവന്റെ ഹെതുവായിട്ട അല്ലാതെ സൃഷ്ടി എ</lg><lg n="൨൧">ന്നത മായക്ക കീഴാക്കപ്പെട്ടത മനസ്സൊടെ അല്ലല്ലൊ✱ അതെന്തു
കൊണ്ടെന്നാൽ സൃഷ്ടിതാനും ദൈവത്തിന്റെ പുത്രന്മാരുടെ മഹ
ത്വമുള്ള സ്വാതന്ത്ര്യത്തിലെക്ക നാശത്തിന്റെ അടിമയിൽനിന്ന</lg><lg n="൨൨"> വെറാക്കപ്പെടും✱ എന്തെന്നാൽ സൎവ സൃഷ്ടിയും ഇതവരെ കൂടി ഞ
രങ്ങുകയും കൂടി പ്രസവത്തിൽ എന്ന പൊലെ വെദനപ്പെടുകയും</lg><lg n="൨൩"> ചെയ്യുന്നു എന്ന നാം അറിയുന്നു✱ അത മാത്രം തന്നെ അല്പ ആത്മാ
വിന്റെ ആദ്യഫലങ്ങളെ പ്രാപിച്ചവരായ നാമും കൂടി നമ്മുടെ ശരീ
രത്തിന്റെ വീണ്ടെടുപ്പാകുന്ന പുത്രസ്വീകാരത്തിന്ന കാത്തുകൊണ്ട</lg><lg n="൨൪"> നാം തന്നെ നമ്മുടെ ഉള്ളിൽ ഞരങ്ങുന്നു✱ എന്തെന്നാൽ നാം ആശ
യാർ രക്ഷിക്കപ്പെടുന്നു എന്നാൽ കാണപ്പെടുന്ന ആശ ആശയല്ല എ
ന്തെന്നാൽ ഒരുത്തൻ കാണുന്നതിനെ പിന്നെ എന്തിന്ന ഇഛ്ശിക്കു</lg><lg n="൨൫">ന്നു✱ എന്നാൽ നാം കാണാത്തതിനെ നാം ഇഛ്ശിക്കുന്നു എങ്കിൽ അ</lg><lg n="൨൬">തിന്നായിട്ട നാം ക്ഷമയൊടെ കാത്തിരിക്കുന്നു✱ അപ്രകാരം തന്നെ
ആത്മാവും കൂട നമ്മുടെ ബലഹീനതകൾക്ക സഹായിക്കുന്നു എന്തെ
ന്നാൽ നാം വെണ്ടും പ്രകാരം പ്രാൎത്ഥിച്ചുകൊള്ളെണ്ടുന്നത ഇന്നതെ
ന്ന നാം അറിയുന്നില്ല എന്നാലും ആത്മാവ താൻ തന്നെ നമുക്ക
വെണ്ടി പറഞ്ഞുകൂടാത്ത ഞരക്കങ്ങളൊടു കൂട പ്രാൎത്ഥന ചെയ്യുന്നു✱</lg><lg n="൨൭"> എന്നാൽ ഹൃദയങ്ങളെ ശൊധന ചെയ്യുന്നവൻ ആത്മാവിന്റെ വി
ചാരം ഇന്നത എന്ന അറിയുന്നു എന്തുകൊണ്ടെന്നാൽ അവൻ ദൈ
വത്തിന്റെ ഇഷ്ടപ്രകാരം വിശുദ്ധന്മാൎക്കു വെണ്ടി പ്രാൎത്ഥന ചെയ്യു</lg><lg n="൨൮">ന്നു✱ ദൈവത്തെ സ്നെഹിക്കുന്നവരായി നിശ്ചയപ്രകാരം തന്നെ
വിളിക്കപ്പെട്ടവരായുള്ളവൎക്ക എല്ലാ കാൎയ്യങ്ങളും നന്മക്കായിട്ട കൂട</lg><lg n="൨൯"> വ്യാപരിക്കുന്നു എന്നും നാം അറിയുന്നു✱ എന്തുകൊണ്ടെന്നാൽ അ
വൻ ആരെ മുൻ അറിഞ്ഞുവൊ അവരെ അവൻ തന്റെ പുത്രൻ
അനെകം സഹൊദരന്മാരിൽ വെച്ച ആദ്യ ജാതനായിരിക്കെണ്ടുന്ന
തിന്ന അവന്റെ സ്വരൂപത്തൊട അനുരൂപപ്പെടുവാൻ മുൻ നി</lg><lg n="൩൦">യമിക്കയും ചെയ്തു✱ വിശെഷിച്ചും ആരെ അവൻ മുൻ നിയമിച്ചു
വൊ അവരെ അവൻ വിളിക്കയും ആരെ അവൻ വിളിച്ചുവൊ അ
വരെ അവൻ നീതിമാന്മാരാക്കുകയും ആരെ നീതിമാന്മാക്കിയൊ</lg><lg n="൩൧"> അവരെ അവൻ മഹത്വപ്പെടുത്തുകയും ചെയ്തു✱ എന്നാൽ നാം
ൟ കാൎയ്യങ്ങൾക്കായിട്ട എന്ത പറയും ദൈവം നമുക്ക വെണ്ടിയവ</lg><lg n="൩൨">നാകുന്നു എങ്കിൽ നമുക്ക ആര വിരൊധമായിരിക്കും✱ തന്റെ സ്വ
ന്ത പുത്രനൊട കരുണചെയ്യാതെ നമുക്ക എല്ലാവൎക്കും വെണ്ടി അ
വനെ എല്പിച്ചിട്ടുള്ളവൻ പിന്നെ ഇവനൊടു കൂട സകല കാൎയ്യങ്ങ</lg>

[ 395 ] <lg n="൩൩">ളെയും നമുക്ക സൗജന്യമായി എങ്ങിനെ തരാതെ ഇരിക്കും✱ ദൈ
വത്തിന്റെ നിയമിതന്മാരെ ആര അപവാദം പറയും നീതിമാ</lg><lg n="൩൪">നാക്കുന്നവൻ ദൈവമാകുന്നു✱ ശിക്ഷക്ക വിധിക്കുന്നവൻ ആര
മരിച്ചവൻ ക്രിസ്തുവാകുന്നു അത്രയും അല്ല അവൻ ഉയിൎത്തഴെനീ
റ്റുമിരിക്കുന്നു അവൻ ദൈവത്തിന്റെ വലത്തുഭാഗത്ത തന്നെ
ഇരിക്കുന്നു അവൻ നമുക്കു വെണ്ടി പ്രാൎത്ഥന ചെയ്കയും ചെയ്യുന്നു✱</lg><lg n="൩൫"> ക്രിസ്തുവിന്റെ സ്നെഹത്തിൽനിന്ന ആര നമ്മെ വെർതിരിക്കും സ
ങ്കടമൊ പരവെശമൊ ക്ഷാമമൊ നഗ്നതയൊ ആപത്തൊ</lg><lg n="൩൬"> വാളൊ ചെയ്യുമൊ✱ നിന്റെ നിമിത്തമായിട്ട ഞങ്ങൾ നാൾ മുഴു
വനും കൊല്ലപ്പെടുകയും വധത്തിന്നുള്ള ആടുകൾ എന്നപൊലെ
കണക്കിടപ്പെടുകയും ചെയ്യുന്നു എന്ന എഴുതിയിരിയിരിക്കുന്ന പ്രകാരം</lg><lg n="൩൭"> തന്നെ✱ അത്രയുമല്ല ഇവയിൽ ഒക്കയും നാം നമ്മെ സ്നെഹിച്ചവ</lg><lg n="൩൮">ന്റെ മൂലമായി ഏറ്റവും ജയം കൊള്ളുന്നു✱ എന്തുകൊണ്ടെന്നാൽ

മരണം എങ്കിലും ജീവൻ എങ്കിലും ദൈവദൂതന്മാർ എങ്കിലും പ്ര
ഭുത്വങ്ങൾ എങ്കിലും അധികാരങ്ങൾ എങ്കിലും തല്ക്കാല കാൎയ്യങ്ങൾ</lg><lg n="൩൯"> എങ്കിലും വരുവാനുള്ള കാൎയ്യങ്ങൾ എങ്കിലും✱ ഉയരം എങ്കിലും ആ
ഴം എങ്കിലും മറ്റു യാതൊരു സൃഷ്ടി എങ്കിലും നമ്മുടെ കൎത്താവാ
യ ക്രിസ്തു യെശുവിങ്കലുള്ള ദൈവ സ്നെഹത്തിൽനിന്ന നമ്മെ വെർ
തിരിപ്പാൻ പ്രാപ്തിയാകയില്ല എന്ന ഞാൻ നിശ്ചയിക്കുന്നു✱</lg>

൯ അദ്ധ്യായം

൧ യെഹൂദന്മാരെ കുറിച്ച പൗലുസിന്റെ ദുഃഖം— ൭ അബ്രഹാമി
ന്റെ പുത്രന്മാരൊക്കയും വാഗ്ദത്തത്തിന്റെ പുത്രന്മാരല്ല എ
ന്നുള്ളത.— ൨൫ പുറജാതിക്കാരെ വിളിക്കയും യെഹൂദന്മാരെ
തള്ളുകയും ചെയ്യുന്നത.

<lg n="">എനിക്ക മഹാ ദുഃഖവും എന്റെ ഹൃദയത്തിൽ ഇടവിടാതെ</lg><lg n="൨"> വെദനയും ഉണ്ടു എന്ന✱ ഞാൻ ക്രിസ്തുവിങ്കൽ സത്യത്തെ പറയുന്നു
അസത്യത്തെ പറയുന്നില്ല എന്റെ മനസ്സും പരിശുദ്ധാരമാവിൽ</lg><lg n="൩"> എനിക്ക സാക്ഷി നില്ക്കുന്നു✱ എന്തുകൊണ്ടെന്നാൽ എന്റെ സ
ഹൊദരന്മാരായി ജഡപ്രകാരം എന്റെ ബന്ധുക്കളായുള്ളവൎക്കു പ
കരം ഞാൻ തന്നെ ക്രിസ്തുവിങ്കൽനിന്ന ശപിക്കപ്പെട്ടവനാകുവാൻ</lg><lg n="൪"> എനിക്ക ആഗ്രഹിക്കാം✱ അവർ ഇസ്രാഎൽക്കാരാകുന്നുവല്ലൊ പുത്ര
സ്വീകാരവും മഹത്വവും നിയമങ്ങളും ന്യായപ്രമാണ ദാനവും ദൈ</lg><lg n="൫">വ ശുശ്രൂഷയും വാഗ്ദത്തങ്ങളും അവരുടെ ആകുന്നു✱ പിതാക്കന്മാർ
അവരുടെ ആകുന്നു അവരിൽനിന്ന ജഡപ്രകാരം ക്രിസ്തുവും ഉണ്ടായി
ഇവൻ സകലത്തിന്നും മെൽ എന്നെക്കും സ്തുതിക്കപ്പെട്ട ദൈവമാകു</lg><lg n="൬">ന്നു ആമെൻ✱ ദൈവത്തിന്റെ വചനം നിഷ്ഫലമായി ഭവിച്ചു എ
ന്നപൊലെ അല്ല എന്തുകൊണ്ടെന്നാൽ ഇസ്രാഎലിൽ ഉള്ളവരെ</lg><lg n="൭">ല്ലാവരും ഇസ്രാഎൽക്കാരല്ല✱ പിന്നെ അബ്രഹാമിന്റെ സന്തതി</lg> [ 396 ]
<lg n="">ആകകൊണ്ട എല്ലാവരും പുത്രന്മാരുമല്ല എങ്കിലും ഇസഹാക്കിങ്കൽ</lg><lg n="൮"> നിന്റെ സന്തതി വിളിക്കപ്പെടും✱ അത ജഡത്തിന്റെ പുത്രന്മാരാ
കുന്ന ഇവർ ദൈവത്തിന്റെ പുത്രന്മാരല്ല വാഗ്ദത്തത്തിന്റെ പു
ത്രന്മാർ അത്രെ സന്തതിക്കായി എണ്ണപ്പെടുന്നത എന്നുള്ളതാകുന്നു✱</lg><lg n="൯"> എന്തെന്നാൽ വാഗ്ദത്തത്തിന്റെ വാക്ക ഇതാകുന്നു ൟ കാല
ത്തിങ്കൽ ഞാൻ വരും സാറായ്ക്ക ഒരു പുത്രനുണ്ടാകയും ചെയ്യും✱</lg><lg n="൧൦"> ഇതുമാത്രവുമല്ല റബെക്ക എന്നവളും നമ്മുടെ പിതാവായ ഇസ</lg><lg n="൧൧">ഹാക്ക എന്നൊരുത്തനാർ ഗൎഭം ധരിച്ചതിന്റെ ശെഷം✱ (മക്കൾ
ഇനിയും ജനിക്കാതെയും ഗുണത്തെ എങ്കിലും ദൊഷത്തെ എങ്കി
ലും ചെയ്യാതെയും ഇരിക്കുമ്പൊൾ നിയമപ്രകാരം ദൈവത്തിന്റെ
നിശ്ചയം ക്രിയകളിൽനിന്നല്ല വിളിക്കുന്നുവനിൽനിന്ന തന്നെ</lg><lg n="൧൨"> സ്ഥിരപ്പെടെണ്ടുന്നതിന്ന✱) ജ്യെഷ്ഠൻ അനുജനെ സെവിക്കുമെന്നു</lg><lg n="൧൩">ള്ളത അവളൊടു പറയപ്പെട്ടു✱ ഞാൻ യാക്കൊബിനെ സ്നെഹിച്ചു
എശാവിനെ പകച്ചു താനും എന്ന എഴുതിയിരിക്കുന്ന പ്രകാരംത</lg><lg n="൧൪">ന്നെ✱ അപ്പോൾ നാം എന്ത പറയും ദൈവത്തിന്റെ പക്കൽ നീ</lg><lg n="൧൫">തികെട ഉണ്ടൊ അത അരുത✱ എന്തെന്നാൽ അവൻ മൊശെയൊ
ട പറയുന്നു ഞാൻ കരുണ ചെയ്വാൻ ഇച്ശിക്കുന്നവനൊട കരു
ണ ചെയ്കയും കനിവ കാണിപ്പാൻ ഇച്ശിക്കുന്നവനൊട കനിവകാ</lg><lg n="൧൬">ണിക്കയും ചെയ്യും✱ അതുകൊണ്ട മനസ്സായിരിക്കുന്നവങ്കൽനിന്ന
എങ്കിലും ഓടുന്നവങ്കൽനിന്ന എങ്കിലും അല്ല കരുണ ചെയ്യുന്ന</lg><lg n="൧൭"> ദൈവത്തിങ്കൽനിന്ന അത്രെ ആകുന്നത✱ എന്തെന്നാൽ വെദവാ
ക്യം ഫറഒയൊട പറയുന്നു ഇതിനായിട്ട തന്നെ ഞാൻ നിന്നെ ഉ
യൎത്തിവെച്ചു അത ഞാൻ എന്റെ ശക്തിയെ നിങ്കൽ കാണിക്കെണ്ടു
ന്നതിന്നും എന്റെ നാമം സകലഭൂമിയിലും പ്രസിദ്ധമാക്കപ്പെടെണ്ടുന്ന</lg><lg n="൧൮">തിന്നും ആകുന്നു✱ അതുകൊണ്ട അവൻ കരുണ ചെയ്വാൻ ഇച്ശിക്കു
ന്നവനൊട കരുണ ചെയ്കയും അവൻ ഇച്ശിക്കുന്നവനെ കഠിന</lg><lg n="൧൯">പ്പെടുത്തുകയും ചെയ്യുന്നു✱ എന്നാൽ നീ എന്നൊട പറയും അവൻ
ഇനിയും കുറ്റത്തെ കാണുന്നതെന്ത എന്തെന്നാൽ അവന്റെ</lg><lg n="൨൦"> ഹിതത്തൊട മറുത്തവൻ ആര✱ എന്നാൽ അല്ലയൊ മനുഷ്യദൈ
വത്തൊടു പ്രതിയായി ഉത്തരം പറയുന്ന നീ ആര നിൎമ്മിക്കപ്പെട്ട
വസ്തു നിൎമ്മിച്ചിട്ടുള്ളവനൊടു നീ എന്നെ എന്തിന്നായിട്ട ഇപ്രകാരം</lg><lg n="൨൧"> ഉണ്ടാക്കി എന്ന പറയുമൊ✱ ഒരു കൂട്ടം കളി മണ്ണിൽനിന്ന തന്നെ
ഒരു പാത്രത്തെ മാനത്തിന്നായിട്ടും മറ്റൊരു പാത്രത്തെ അവ
മാനത്തിന്നായിട്ടും ഉണ്ടാക്കുവാൻ കുംഭകാരന്ന മണ്ണിൽ അധികാര</lg><lg n="൨൨">മില്ലയൊ✱ എന്നാൽ ദൈവം ക്രൊധത്തെ കാണിപ്പാനും തന്റെ
ശക്തിയെ അറിയിപ്പാനും ഇച്ശിച്ചിട്ട നാശത്തിന്ന യൊഗ്യങ്ങളായുള്ള
ക്രൊധ പാത്രങ്ങളെ വളര ദീൎഘ ശാന്തതയൊടും സഹിച്ചു എങ്കിൽ</lg><lg n="൨൩"> എന്ത✱ താൻ മഹത്വത്തിന്ന മുമ്പിൽ ഒരുക്കിയ കാരുണ്യ പാത്ര
ങ്ങളിൽ തന്റെ മഹത്വത്തിന്റെ ഐശ്വൎയ്യത്തെ അറിയിക്കെണ്ടു</lg>
[ 397 ] <lg n="">ന്നതിന്നും എന്ത✱ അത യെഹൂദന്മാരിൽനിന്ന മാത്രമല്ല പുറജാ
തികളിൽ നിന്നും അവൻ വിളിച്ചിരിക്കുന്നവരായ നമ്മെ തന്നെ</lg><lg n="൨൫"> ആകുന്നു✱ എന്റെ ജനങ്ങളല്ലാതിരുന്നവരെ എന്റെ ജനങ്ങളെ
ന്നും പ്രിയപ്പെടാതെ ഇരുന്നവളെ പ്രിയപ്പെട്ടവളെന്നും ഞാൻ</lg><lg n="൨൬"> വിളിക്കുമെന്നും✱ യാതൊരു സ്ഥലത്തിൽ നിങ്ങൾ എന്റെ ജനങ്ങ
ളല്ല എന്ന അവരൊട പറയപ്പെട്ടുവൊ അവിടെ അവർ ജീവനു
ള്ള ദൈവത്തിന്റെ മക്കൾ എന്ന വിളിക്കപ്പെടുക ഉണ്ടാക്കുമെന്നും</lg><lg n="൨൭"> ഒശെയായിലും അവൻ പറഞ്ഞിരിക്കുന്ന പ്രകാരം ആകുന്നു✱ വിശെ
ഷിച്ച എശായായും ഇസ്രാഎലിനെ കുറിച്ച വിളിച്ച പറയുന്നു ഇസ്രാ
എലിന്റെ പുത്രന്മാരുടെ സംഖ്യ സമുദ്രത്തിന്റെ മണൽ പൊ</lg><lg n="൨൮">ലെ ഇരുന്നാലും ഒരു ശെഷിപ്പ രക്ഷിക്കപ്പെടും✱ എന്തെന്നാൽ
അവൻ കാൎയ്യത്തെ നിവൃത്തിച്ച നീതിയിങ്കൽ അതിനെ ചുരുക്കു
കയും ചെയ്യും അത എന്തുകൊണ്ടെന്നാൽ കൎത്താവ ഭൂമിയിൽ ഒരു</lg><lg n="൨൯"> സംക്ഷെപ കാൎയ്യത്തെ ചെയ്യും✱ വിശെഷിച്ചും എശയ മുമ്പെപ
റഞ്ഞ പ്രകാരം സൈന്യങ്ങളുടെ കൎത്താവ നമുക്ക ഒരു വിത്തിനെ
ശെഷിപ്പിക്കാതെ ഇരുന്നു എങ്കിൽ നാം ഗൊമൊറാവിനൊട പൊലെ
ആയി ഭവിക്കയും ഗൊമൊറാവിനൊട സദൃശമായി തീരുകയുംചെ</lg><lg n="൩൦">യ്യുമായിരുന്നു✱ ആകയാൽ നാം എന്ത പറയും നീതിയെ പിന്തുട
രാത്ത പുറജാതിക്കാർ നീതിയെ വിശ്വാസത്തിങ്കൽനിന്നുള്ള നീ</lg><lg n="൩൧">തിയെ തന്നെ പ്രാപിച്ചു✱ നീതിയുടെ ന്യായപ്രമാണത്തെ പിന്തുട
ൎന്നിട്ടുള്ള ഇസ്രാഎൽ നീതിയുടെ ന്യായപ്രമാണത്തെ പ്രാപിച്ചിട്ടി</lg><lg n="൩൨">ല്ല താനും✱ അത എന്തുകോണ്ട അവർ വിശ്വാസത്താലല്ല ന്യായ
പ്രമാണത്തിന്റെ പ്രവൃത്തികളാൽ എന്ന പൊലെ തന്നെ അ
തിനെ അന്വെഷിച്ചതകൊണ്ടാകുന്നു എന്തെന്നാൽ അവർ ആ ഇ</lg><lg n="൩൩">ടൎച്ചക്കല്ലിങ്കൽ ഇടറി✱ കണ്ടാലും ഞാൻ സിയൊനിൽ ഒരു ഇടൎച്ച
കല്ലിനെയും വിരുദ്ധമുള്ള പാറയെയും സ്ഥാപിക്കുന്നു അവങ്കൽ വി
ശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിപ്പിക്കപ്പെട്ടുകയുമില്ല എന്ന എ
ഴുതിയിരിക്കുന്ന പ്രകാരംതന്നെ✱</lg>

൧൦ അദ്ധ്യായം

൧ ന്യായ പ്രമാണത്തിന്റെയും വിശ്വാസത്തിന്റെയും നീതിവ്യ
ത്യാസം.—൧൧ യെഹൂദനായാലും പുറജാതിക്കാരനായാലും വി
ശ്വാസിയായവൻ ലജ്ജിക്കപ്പെടുകയില്ല എന്നുള്ളത.

<lg n="">സഹൊദരന്മാരെ എന്റെ ഹൃദയത്തിന്റെ ആഗ്രഹവും ഇസ്രാ
എലിന്ന വെണ്ടി ദൈവത്തിങ്കലുള്ള പ്രാൎത്ഥനയും അവർ രക്ഷി</lg><lg n="൨">ക്കപ്പെടെണ്ടുന്നതിന്നാകന്നു✱ എന്തെന്നാൽ അവൎക്ക ദൈവത്തി
ങ്കൽ ഒരു ഉഷ്ണമൂണ്ട എങ്കിലും അറിവിൻ പ്രകാരമല്ല എന്ന ഞാൻ</lg><lg n="൩"> അവൎക്ക സാക്ഷീകരിക്കുന്നു✱ എന്തെന്നാൽ അവർ ദൈവത്തി
ന്റെ നീതിയെ അറിയായ്കകൊണ്ടും തങ്ങളുടെ സ്വന്ത നീതിയെ</lg> [ 398 ]

<lg n="">സ്ഥിരമാക്കുവാൻ അന്വെഷിക്കകൊണ്ടും ദൈവത്തിന്റെ നീതിയി</lg><lg n="൪">ങ്കൽ അനുസരിച്ചിട്ടില്ല✱ എന്തെന്നാൽ വിശ്വസിക്കുന്നവന്നഒക്കെ
യും നീതിക്ക ന്യായപ്രമാണത്തിന്റെ അവസാനം ക്രിസ്തുവാകുന്നു✱</lg><lg n="൫"> എന്തെന്നാൽ ആ കാൎയ്യങ്ങളെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീ
വിച്ചിരിക്കുമെന്ന മൊശെ ന്യായപ്രമാണത്തിൽനിന്നുള്ള നീതിയെ</lg><lg n="൬"> വൎണ്ണിക്കുന്നു✱ എന്നാൽ വിശ്വാസത്തിൽനിന്നുള്ള നീതി ഇപ്രകാ
രം പറയുന്നു (ക്രിസ്തുവിനെ ഇറക്കി കൊണ്ടുപൊരെണ്ടുന്നതിന്ന എ
ന്ന അൎത്ഥമായി) ആര സ്വൎഗ്ഗത്തിലെക്ക കരെറും എന്നെങ്കിലും✱</lg><lg n="൭"> (ക്രിസ്തുവിനെ മരിച്ചവരിൽനിന്ന ഉയൎത്തി കൊണ്ടുപൊരെണ്ടുന്ന
തിന്ന എന്ന അൎത്ഥമായി) ആര അഗാധത്തിലെക്ക ഇറങ്ങും എ</lg><lg n="൮">ന്നെങ്കിലും നിന്റെ ഹൃദയത്തിൽ പറയരുത✱ എങ്കിലും അത എ
ന്ത പറയുന്നു വാക്ക നിനക്കു സമീപമായി നിന്റെ വായിലും നി
ന്റെ ഹൃദയത്തിലും ഉണ്ട അത ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസ</lg><lg n="൯">ത്തിന്റെ വാക്ക ആകുന്നു✱ നീ നിന്റെ വായ കൊണ്ട കൎത്താവാ
യ യെശുവിനെ അനുസരിക്കയും ദൈവം അവനെ മരിച്ചവരിൽ
നിന്ന ഉയിൎപ്പിച്ചു എന്ന നിന്റെ ഹൃദയത്തിൽ വിശ്വസിക്കയും</lg><lg n="൧൦"> ചെയ്യുമെങ്കിൽ നീ രക്ഷിക്കപ്പെടും എന്നാകുന്നു✱ എന്തെന്നാൽ മനു
ഷ്യൻ ഹൃദയം കൊണ്ട നീതിയിലെക്കു വിശ്വസിക്കുന്നു വായ കൊ</lg><lg n="൧൧">ണ്ട രക്ഷയിലെക്കു അനുസരപ്പെടുകയും ചെയ്യുന്നു✱ എന്തുകൊണ്ടെ
ന്നാൽ ആരെങ്കിലും അവങ്കൽ വിശ്വസിച്ചാൽ ലജ്ജിക്കപ്പെടാതെ</lg><lg n="൧൨"> ഇരിക്കും എന്ന വെദവാക്യം പറയുന്നു✱ എന്തെന്നാൽ യെഹൂ
ദനും ഗ്രെക്കനും ഒട്ടും വ്യത്യാസമില്ല എല്ലാവൎക്കും എക കൎത്താവാ
യവൻ തന്നൊട അപെക്ഷിക്കുന്നവൎക്ക എല്ലാവൎക്കും ഐശ്വൎയ്യ</lg><lg n="൧൩">വാനല്ലൊ ആകുന്നത✱ എന്തെന്നാൽ യാതൊരുത്തനെങ്കിലും ക</lg><lg n="൧൪">ൎത്താവിന്റെ നാമത്തൊട അപെക്ഷിച്ചാൽ രക്ഷിക്കപ്പെടും✱ എ
ന്നാൽ തങ്ങൾ വിശ്വസിച്ചിട്ടില്ലാത്തവനൊട അവർ എങ്ങിനെ
അപെക്ഷിക്കയും തങ്ങൾ കെട്ടിട്ടില്ലാത്തവങ്കൽ എങ്ങിനെ വിശ്വ
സിക്കയും പ്രസംഗക്കാരനല്ലാതെ എങ്ങിനെ കെൾക്കയും ചെയ്യും✱</lg><lg n="൧൫"> വിശെഷിച്ചും അവർ അയക്കപ്പെട്ടില്ല എങ്കിൽ അവർ എങ്ങിനെ
പ്രസംഗിക്കും എഴുതിയിരിയിരിക്കുന്ന പ്രകാരം സമാധാനത്തെ എവൻ
ഗെലിയൊനായറിയിക്കയും നല്ല കാൎയ്യങ്ങളെ പ്രസംഗിക്കയും ചെ</lg><lg n="൧൬">യ്യുന്നവരുടെ പാദങ്ങൾ എത്രയും സൗന്ദൎയ്യമുള്ളവയാകുന്നു✱ എ
ങ്കിലും എല്ലാവരും എവൻഗെലിയൊനെ അനുസരിച്ചു നടന്നിട്ടി
ല്ല കൎത്താവെ ഞങ്ങളുടെ ഉപദെശവാക്യത്തെ വിശ്വസിച്ചവൻ ആ</lg><lg n="൧൭">ര എന്ന എശയാ പറയുന്നുവല്ലൊ✱ അതുകൊണ്ട വിശ്വാസം
കെൾവിയാലും കെൾവി ദൈവത്തിന്റെ വചനത്താലും ഉണ്ടാകു</lg><lg n="൧൮">ന്നു✱ എന്നാലും ഞാൻ പറയുന്നു അവർ കെട്ടിട്ടില്ലയൊ അവരു
ടെ ശബ്ദം ഭൂമിയിലെല്ലാടത്തെക്കും അവരുടെ വചനങ്ങൾ ഭൂലൊ</lg><lg n="൧൯">കത്തിന്റെ അതിരുകളിലെക്കും പുറപ്പെട്ട സത്യം✱ എങ്കിലും</lg>

[ 399 ] <lg n="">ഞാൻ പറയുന്നു ഇസ്രാഎൽ അറിഞ്ഞിട്ടില്ലയൊ ആദ്യം മൊശെ
പറയുന്നു ഞാൻ ജനങ്ങളല്ലാത്തവരെ കൊണ്ട നിങ്ങളെ അസൂയ
പ്പെടുത്തുകയും ഒരു മൂഢജാതിയെ കൊണ്ട നിങ്ങളെ കൊപിപ്പിക്ക</lg><lg n="൨൦">യും ചെയ്യും✱ പിന്നെ എശായ എറ്റവും ധൈൎയ്യപ്പെട്ട പറയുന്നു
എന്നെ അന്വെഷിക്കാത്തവരാൽ ഞാൻ കണ്ടെത്തപ്പെട്ടു എന്നെ</lg><lg n="൨൧"> കുറിച്ച ചൊദിക്കാത്തവൎക്ക ഞാൻ പ്രസിദ്ധനായി ഭവിച്ചു✱ എ
ന്നാൽ അവൻ ഇസ്രാഎലിനൊട പറയുന്നു അനുസരിക്കാതെ ഇ
രിക്കയും എതിൎത്തപറകയുംചെയ്യുന്നൊരു ജനത്തിന്റെ അടുക്കൽ
ഞാൻ ദിവസം മുഴുവനും എന്റെ കൈകളെ നീട്ടിയിരിക്കുന്നു✱</lg>

൧൧ അദ്ധ്യായം

൧ ഇസ്രാഎലിനെ ഒക്കയും ഒക്കയും ദൈവം തള്ളികളഞ്ഞിട്ടില്ല എന്നും.—
൭ ശെഷമുള്ളവർ അന്ധതപ്പെട്ടാലും ചിലർ തിരിഞ്ഞെടുക്കപ്പെ
ട്ടു എന്നും.— ൧൮ പുറജാതിക്കാർ അവരൊട ആത്മപ്രശംസ പ
റയരുത എന്നും ഉള്ളത.

<lg n="">എന്നാൽ ഞാൻ പറയുന്നു ദൈവം തന്റെ ജനത്തെ ഉപെക്ഷി
ച്ചുവൊ അതരുത ഞാനും അബ്രഹാമിന്റെ സന്തതിയിൽബെന്യാമി
ന്റെ ഗൊത്രത്തിലുള്ളൊരു ഇസ്രാഎൽക്കാരനല്ലൊ ആകുന്നത✱</lg><lg n="൨"> ദൈവം താൻ മുമ്പെ അറിഞ്ഞിട്ടുള്ള തന്റെ ജനത്തെ ഉപെക്ഷി
ച്ചിട്ടില്ല എലിയായെ കുറിച്ച വെദവാക്യം എന്ത പറയുന്നു എന്ന
നിങ്ങൾ അറിയുന്നില്ലയൊ അവൻ എങ്ങിനെ ദൈവത്തൊട ഇസ്രാ</lg><lg n="൩">എലിന്റെ നെരെ പ്രാൎത്ഥിച്ച പറയുന്നു✱ കൎത്താവെ നിന്റെ ദീൎഘ
ദൎശിമാരെ അവർ കൊല്ലുകയും നിന്റെ പീഠങ്ങളെ പൊളിച്ചു കള
കയും ചെയ്തു ഞാൻ ഒരുവൻ മാത്രം ശെഷിച്ചിരിക്കുന്നു അവർ</lg><lg n="൪"> എന്റെ ജീവനെയും അന്വെഷിക്കുന്നു✱ എന്നാലും ദൈവനി
യൊഗം അവനൊട എന്ത പറയുന്നു ബാൽ എന്ന വിഗ്രഹത്തി
ങ്കർ മുട്ടു കുത്താതെ എഴായിരം പുരുഷന്മാരെ ഞാൻ എനിക്കാ</lg><lg n="൫">യിട്ട തന്നെ ശെഷിപ്പിച്ചിട്ടുണ്ട✱ അതുകൊണ്ട ഇപ്രകാരം തന്നെ
ഇന്നത്തെ കാലത്തിങ്കലും കൃപയുടെ തിരഞ്ഞെടുപ്പിൻപ്രകാരം ഒ</lg><lg n="൬">രു ശെഷിപ്പുണ്ട✱ എന്നാൽ കൃപകൊണ്ടാകുന്നു എങ്കിൽ അത പി
ന്നെ ക്രിയകളാലല്ല അല്ലെങ്കിൽ കൃപ പിന്നെ കൃപയല്ല എന്നാൽ
അത ക്രിയകളാലാകുന്നു എങ്കിൽ അത പിന്നെ കൃപയല്ല അല്ലെ</lg><lg n="൭">ങ്കിൽ ക്രിയ പിന്നെ ക്രിയയല്ല✱ പിന്നെ എന്ത ഇസ്രാഎൽ അന്വെ
ഷിക്കുന്നതിനെ അവന്ന ലഭിച്ചിട്ടില്ല തിരഞ്ഞെടുപ്പിന്ന അതിനെ

ലഭിച്ചു താനും ശെഷമുള്ളവർ ഇന്നത്തെ ദിവസംവരയും അന്ധ</lg><lg n="൮">തപ്പെടുകയും ചെയ്തു✱ (എഴുതിയിരിക്കുന്ന പ്രകാരം ദൈവം അ
വൎക്ക നിദ്രമയക്കമുള്ള ആത്മാവിനെയും കാണാതെ ഇരിപ്പാൻ ത
ക്ക കണ്ണുകളെയും കെൾക്കാതെ ഇരിപ്പാൻ തക്ക ചെവികളെയും</lg><lg n="൯"> കൊടുത്തു)✱ പിന്നെയും ദാവീദ പഠയുന്നു അവരുടെ ഭക്ഷണമെ</lg> [ 400 ]

<lg n="">ശ അവൎക്ക ഒരുകണിയും ഒരു കുടുക്കും ഒരു വിരുദ്ധവും ഒരു പ്ര</lg><lg n="൧൦">തിഫലവും ആയി ഭവിക്കട്ടെ✱ അവർ കാണാതെ ഇരിപ്പാനായിട്ട
അവരുടെ കണ്ണുകൾ അന്ധകാരപ്പെടട്ടെ അവരുടെ മുതുകിനെ</lg><lg n="൧൧"> എല്ലായ്പൊഴും കുനിയിപ്പിക്കയും ചെയ്ക✱ പിന്നെയും ഞാൻ പറ
യുന്നു അവർ വീഴുവാനായിട്ട തെറ്റിയൊ അത അരുതെ എന്നാ
ലും അവരെ ഉഷ്ണതപ്പെടുത്തെണ്ടുന്നതിന്ന അവരുടെ വീഴ്ചയാൽ</lg><lg n="൧൨"> പുറജാതികൾക്ക രക്ഷ ഉണ്ടായി✱ എന്നാൽ അവരുടെ വീഴ്ച ലൊ
കത്തിന്റെ ഐശ്വൎയ്യവും അവരുടെ കുറച്ചിൽ പുറജാതിക്കാ
രുടെ ഐശ്വൎയ്യവും ആകുന്നു എങ്കിൽ അവരുടെ പരിപൂൎണ്ണത എ</lg><lg n="൧൩">ത്ര അധികം✱ എന്തെന്നാൽ പുറജാതിക്കാരായ നിങ്ങളൊട ഞാൻ
പറയുന്നു ഞാൻ പുറജാതിക്കാരുടെ അപ്പൊസ്തൊലനാകകൊണ്ട</lg><lg n="൧൪"> എന്റെ സ്ഥാനത്തെ പ്രശംസിക്കുന്നു✱ എന്റെ ജഡമാകുന്നവ
രെ ഞാൻ യാതൊരു പ്രകാരത്തിലും ശുഷ്കാന്തിപ്പെടുത്തുകയും അവ</lg><lg n="൧൫">രിൽ ചിലരെ രക്ഷിക്കയും ചെയ്യുമാറാകുമൊ എന്ന വെച്ച ആകുന്നു✱
എന്തെന്നാൽ അവരുടെ ഉപെക്ഷണം ലൊകത്തിന്റെ യൊജി
പ്പാകുന്നു എങ്കിൽ അവരുടെ പരിഗ്രഹണം മരിച്ചവരിൽനിന്നുള്ള</lg><lg n="൧൬"> ജീവൻ അല്ലാതെ എന്താകും✱ എന്നാൽ ആദ്യ ഫലം ശുദ്ധമുള്ളതാ
കുന്നു എങ്കിൽ കൂമ്പാരവും അപ്രകാരം തന്നെ ആകുന്നു വെര ശു</lg><lg n="൧൭">ദ്ധമുള്ളതാകുന്നു എങ്കിൽ കൊമ്പുകളും അപ്രകാരം തന്നെ ആകുന്നു✱
എന്നാൽ കൊമ്പുകളിൽ ചിലത ഒടിക്കപ്പെടുകയും കാട്ടൊലിവു വൃ
ക്ഷമായ നീ അവയുടെ ഇടയിൽ കൂട്ടിചെൎക്കപ്പെട്ട അവയൊടു കൂട
ഒലിവു വൃക്ഷത്തിന്റെ വെരിന്നും പുഷ്ടിക്കും അംശക്കാരനായി ഭ</lg><lg n="൧൮">വിക്കയും ചെയ്തു എങ്കിൽ✱ കൊമ്പുകളുടെ നെരെ ആത്മപ്രശംസ
പറയരുത എന്നാൽ ആത്മപ്രശംസ പറയുന്നു എങ്കിൽ നീ വെരി</lg><lg n="൧൯">നെ അല്ല വെര നിന്നെ അത്രെ വഹിക്കുന്നത✱ അതുകൊണ്ട നീ
പറയും ഞാൻ കൂട്ടി ചെൎക്കപ്പെടെണ്ടുന്നതിന്ന കൊമ്പുകൾ ഒടിക്ക</lg><lg n="൨൦">പ്പെട്ടു✱ കൊള്ളാം അവിശ്വാസം കൊണ്ട അവർ ഒടിക്കപ്പെട്ടു നീ
വിശ്വാസം കൊണ്ട നില്ക്കയും ചെയ്യുന്നു ഉന്നതമനസ്സൊടു കൂടിയി</lg><lg n="൨൧">രിക്കാതെ ഭയപ്പെട്ടുകൊൾക✱ എന്തെന്നാൽ ദൈവം സ്വഭാവമാ
യുള്ള കൊമ്പുകളൊട കരുണ ചെയ്തില്ല എങ്കിൽ നിന്നൊടും ക</lg><lg n="൨൨">രുണചെയ്കയില്ല എന്ന കരുതിക്കൊൾക✱ അതുകൊണ്ട ദൈവ
ത്തിന്റെ ദയയെയും കഠിനതയെയും നൊക്കിക്കൊൾക വീണവ
രുടെ നെരെ കഠിനതയെയും നിന്റെ നെരെ ദയയെയും തന്നെ
നീ ദയയിൽ സ്ഥിരമായിരിക്കുന്നു എങ്കിൽ അല്ലെങ്കിൽ നീയും</lg><lg n="൨൩"> ഛെദിച്ചകളയപ്പെടും✱ വിശെഷിച്ചും അവരും അവിശ്വാസത്തിൽ
സ്ഥിരമായി നില്ക്കുന്നില്ല എങ്കിൽ അവരും കൂട്ടി ചെൎക്കപ്പെടും ദൈ</lg><lg n="൨൪">വം അവരെ പിന്നെയും കൂട്ടി ചെൎപ്പാൻ ശക്തനല്ലൊ ആകുന്നത✱
എന്തെന്നാൽ നീ സ്വഭാവപ്രകാരം കാട്ടൊലിവ വൃക്ഷത്തിൽനിന്ന
ഛെദിക്കപ്പെടുകയും സ്വഭാവത്തിന്ന വിരൊധമായ നല്ലഒരു ഒലിവു</lg>

[ 401 ] <lg n="">വൃക്ഷത്തിലെക്കു ചെൎക്കപ്പെടുകയും ചെയ്തു എങ്കിൽ സ്വഭാവമായുള്ള
കൊമ്പുകളായ ഇവർ തങ്ങളുടെ സ്വന്ത ഒലിവു വൃക്ഷത്തിലെക്ക</lg><lg n="൨൫"> എത്ര അധികം ചെൎക്കപ്പെടും✱ എന്തെന്നാൽ സഹൊദരന്മാരെ
(നിങ്ങൾ നിങ്ങളിൽ തന്നെ ബുദ്ധിമാന്മാരാകാതെ ഇരിക്കെണ്ടുന്നതി
നായിട്ട) നിങ്ങൾ ൟ രഹസ്യത്തെ അറിയാതെ ഇരിപ്പാൻ എ
നിക്കു മനസ്സില്ല അത പുറജാതിക്കാരുടെ പരിപൂൎണ്ണത പ്രവെശിക്കു
വൊളത്തിന്ന ഇസ്രാഎലിന്ന ഒരു അംശത്തിൽ അന്ധകാരം ഭ</lg><lg n="൨൬">വിച്ചിരിക്കുന്നു എന്ന ആകുന്നു✱ ഇപ്രകാരം തന്നെ ഇസ്രാഎൽ ഒ
ക്കയും രക്ഷിക്കപ്പെട്ടുകയുംചെയ്യും എഴുതിയിരിക്കുന്ന പ്രകാരം സി
യൊനിൽനിന്ന രക്ഷിക്കുന്നവൻ വരികയും യാക്കൊബിൽനിന്ന</lg><lg n="൨൭"> ഭക്തികെടിനെ ഒഴിപ്പിക്കയും ചെയ്യും✱ എന്തെന്നാൽ ഞാൻ അ
വരുടെ പാപങ്ങളെ നീക്കി കളയുമ്പൊൾ അവരൊട എന്റെ നി</lg><lg n="൨൮">യമം ഇതല്ലൊ ആകുന്നത✱ എവൻഗെലിയൊനെ സംബന്ധിച്ച അ
വർ നിങ്ങളുടെ നിമിത്തമായിട്ട ശത്രുക്കളാകുന്നു എന്നാൽ തിര
ഞ്ഞെടുപ്പിനെ സംബന്ധിച്ച അവർ പിതാക്കന്മാരുടെ നിമിത്തമാ</lg><lg n="൨൯">യിട്ട സ്നെഹിതന്മാരാകുന്നു✱ എന്തെന്നാൽ ദൈവത്തിന്റെ ദാന</lg><lg n="൩൦">ങ്ങളും വിളിയും അനുതാപം കൂടാതെ ആകുന്നു✱ എന്തുകൊണ്ടെ
ന്നാൽ എതുപ്രകാരം നിങ്ങൾ പൂൎവകാലത്തിൽ ദൈവത്തെ വിശ്വ
സിക്കാതെ ഇരുന്നു എങ്കിലും ഇപ്പൊൾ അവരുടെ അവിശ്വാസ</lg><lg n="൩൧">ത്താൽ കരുണയെ ലഭിച്ചുവൊ✱ അപ്രകാരം തന്നെ ഇവനും ഇ
പ്പൊൾ നിങ്ങളുടെ കരുണയാൽ തങ്ങൾക്കും കരുണയെ ലഭിക്കെ</lg><lg n="൩൨">ണ്ടുന്നതിന്നായിട്ട വിശ്വസിച്ചില്ല✱ എന്തെന്നാൽ ദൈവം എല്ലാവ
രോടും കരുണ ചെയ്വാനായിട്ട എല്ലാവരെയും ഒന്നിച്ച അവിശ്വാ</lg><lg n="൩൩">സത്തിൽ അകപ്പെടുത്തി✱ ഹാ ദൈവത്തിന്റെ ജ്ഞാനത്തി
ന്റെയും അറിവിന്റെയും ഐശ്വൎയ്യത്തിന്റെ അഗാധമെ അ
വന്റെ വിധികൾ എത്രയും അന്വെഷിക്കപ്പെട്ടു കൂടാത്തവയും അ
വന്റെ വഴികൾ എത്രയും കണ്ടെത്തപ്പെട്ടകൂടാത്തവയും ആകുന്നു✱
എന്തെന്നാൽ കൎത്താവിന്റെ ചിന്തയെ അറിഞ്ഞിട്ടുള്ളവൻ ആര</lg><lg n="൩൫"> അല്ലെങ്കിൽ അവന്റെ മന്ത്രിയായിരുന്നിട്ടുള്ളവൻ ആര✱ അല്ലെ
ങ്കിൽ ആര അവന്നമുമ്പെ കൊടുത്തിട്ടുള്ളു എന്നാൽ അത അവന്ന</lg><lg n="൩൬"> പകരം കിട്ടും✱ അത എന്തുകൊണ്ടെന്നാൽ സകലവും അവങ്കൽനി
ന്നും അവനാലും അവന്നും ആകുന്നു അവന്ന എന്നെക്കും മഹത്വം
ഉണ്ടാകട്ടെ ആമെൻ</lg>

൧൨ അദ്ധ്യായം

൩. ഡംഭം വിരൊധിക്കപ്പെടുന്നത.— പല കൃത്വങ്ങളും കല്പിക്ക
പ്പെടുന്നത.—൧൯ പ്രതിക്രിയ വിശെഷാൽ വിരൊധിക്കപ്പെടു
ന്നത.

<lg n="">ഇതുകൊണ്ട സഹൊദരന്മാരെ നിങ്ങളുടെ ശരീരങ്ങളെ ജീവനും ശു
ദ്ധവും ദൈവത്തിന്ന പ്രയവുമുള്ളൊരു അൎപ്പണമായിട്ട കൊടുക്കെ</lg> [ 402 ]

<lg n="">ണമെന്ന ഞാൻ ദൈവത്തിന്റെ കരുണകളെ കൊണ്ട നിങ്ങളൊട
അപെക്ഷിക്കുന്നു ഇത നിങ്ങളുടെ ന്യായമുള്ള ശുശ്രൂഷയാകുന്നു✱</lg><lg n="൨"> നിങ്ങൾ ൟലൊകത്തൊട അനുരൂപപ്പെട്ടിരിക്കയും അരുത എ
ങ്കിലും നിങ്ങൾ നന്മയും പ്രിയവും പൂൎണ്ണതയുമുള്ള ആ ദൈവഹിതം
ഇന്നതാകുന്നു എന്ന സൂക്ഷ്മമറിയെണ്ടുന്നതിന്ന നിങ്ങളുടെ മനസ്സി</lg><lg n="൩">ന്റെ പുതുക്കം കൊണ്ടു രൂപാന്തരപ്പെട്ടിരിക്കമാത്രം ചെയ്വിൻ✱ എ
ന്തെന്നാൽ താൻ വിചാരിക്കെണ്ടുന്നതിനെക്കാൾ അധികം താൻ
വിചാരിക്കരുത എന്നും ഓരൊരുത്തന്ന വിശ്വാസത്തിന്റെ അ
ളവിനെ ദൈവം വിഭാഗിച്ചു കൊടുത്ത പ്രകാരം ബൊധത്തൊടെ
വിചാരിക്ക മാത്രമെ ചെയ്യാവു എന്നും നിങ്ങളിൽ ഓരൊരുത്ത</lg><lg n="൪">നൊടു ഞാൻ എനിക്ക നൽകപ്പെട്ട കൃപയാൽ പറയുന്നു✱ എന്തെ
ന്നാൽ എതുപ്രകാരം നമുക്ക ഒരു ശരീരത്തിൽ അനെകം അവയ
വങ്ങളുണ്ടാകയും എല്ലാ അവയവങ്ങൾക്കും പ്രവൃത്തി ഒന്നല്ലാതെ</lg><lg n="൫"> ഇരിക്കയും ചെയ്യുന്നുവൊ✱ അപ്രകാരം പലരായുള്ള നാം ക്രിസ്തു
വിങ്കൽ എകശരീരവും എല്ലാവരും തമ്മിൽ തമ്മിൽ അവയവങ്ങ</lg><lg n="൬">ളും ആകുന്നു✱ എന്നാൽ നമുക്ക നൽകപ്പെട്ട കൃപപ്രകാരം നമുക്ക
പലവിധ വരങ്ങളുണ്ടാകകൊണ്ട ദീൎഘദൎശനം എങ്കിലൊ വിശ്വാസ
ത്തിന്റെ പരിമാണപ്രകാരം നാം ദീൎഘദൎശനം പറയെണം✱</lg><lg n="൭"> ദൈവശുശ്രൂഷ എങ്കിലൊ ദൈവശുശ്രൂഷയിലും ഉപദെശിക്കുന്ന</lg><lg n="൮">വൻ എങ്കിലൊ ഉപദെശത്തത്തിലും✱ ബുദ്ധി ഉപദെശിക്കുന്നവൻ എ
ങ്കിലൊ ബുദ്ധി ഉപദെശത്തിലും സ്ഥിരമായിരിക്കെണം ദാനം ചെ
യ്യുന്നവൻ പരമാൎത്ഥതയൊടും അധികാരം ചെയ്യുന്നവൻ ജാഗ്രത
യൊടും കരുണചെയ്യുന്നവൻ സത്തൊഷത്തൊടും കൂട ചെയ്യട്ടെ✱</lg><lg n="൯"> സ്നെഹം മായം കൂടാതെ ഇരിക്കട്ടെ ദൊഷമായുള്ളതിനെ വെറുക്കു</lg><lg n="൧൦">വിൻ നന്മയായുള്ളതിനൊട ചെരുവിൻ✱ സഹൊദരസ്നെഹത്തിൽ
തമ്മിൽ തമ്മിൽ നല്ല പ്രിയമുള്ളവരായിരിപ്പിൻ ബഹുമാനിക്കുന്ന</lg><lg n="൧൧">തിൽ തമ്മിൽ തമ്മിൽ മുമ്പരായി✱ പ്രവൃത്തിയിൽ മടിയില്ലാത്ത
വരായി ആത്മാവിൽ ശുഷ്കാന്തിയുള്ളവരായി കൎത്താവിന്ന ശുശ്രൂഷ</lg><lg n="൧൨"> ചെയ്യുന്നവരായി✱ ആശാബന്ധത്തിൽ സന്തൊഷിക്കുന്നവരായി ഉ
പദ്രവത്തിൽ സഹിക്കുന്നവരായി പ്രാൎത്ഥനയിൽ സ്ഥിരപ്പെടുന്നവ</lg><lg n="൧൩">രായി✱ വിശുദ്ധന്മാരുടെ ആവശ്യങ്ങൾക്ക സഹായിക്കുന്നവരായി</lg><lg n="൧൪"> അതിഥി സല്ക്കാരത്തിൽ താല്പര്യമുള്ളവരായിരിപ്പിൻ✱ നിങ്ങളെ പീ
ഡിപ്പിക്കുന്നവരെ അനുഗ്രഹിപ്പിൻ അനുഗ്രഹിപ്പിൻ ശപിക്കയുമ</lg><lg n="൧൫">രുത✱ സന്തൊഷിക്കുന്നവരൊടു കൂട സന്തൊഷിക്കയും കരയുന്ന</lg><lg n="൧൬">വരൊടു കൂട കരകയും ചെയ്വിൻ✱ തമ്മിൽ തമ്മിൽ എക മനസ്സാ
യിരിപ്പിൻ ശ്രെഷ്ഠ കാൎയ്യങ്ങളെ വിചാരിക്കാതെ താണ്മയുള്ളവരൊ
ട അനുകൂലമായിരിപ്പിൻ നിങ്ങളിൽ തന്നെ ബുദ്ധിമാന്മാരായിരിക്ക</lg><lg n="൧൭">രുത✱ ഒരുത്തനൊടും ദൊഷത്തിന്ന ദൊഷത്തെ പകരം ചെയ്യ
രുത സകല മനുഷ്യരുടെയും മുമ്പാക ഉത്തമ കാൎയ്യങ്ങളെ മുൻവി</lg>

[ 403 ] <lg n="൧൮">ചാരിച്ചുകൊൾവിൻ✱ കഴിയുമെങ്കിൽ നിങ്ങളാൽ കഴിയുന്നടത്തൊ</lg><lg n="൧൯">ളം സകല മനുഷ്യരൊടും സമാധാനമായിരിപ്പിൻ✱ പ്രിയമുള്ളവ
രെ നിങ്ങൾ തന്നെ പ്രതിക്രിയ ചെയ്യാതെ കൊപത്തിന്ന സ്ഥലം
കൊടുപ്പിൻ എന്തുകൊണ്ടെന്നാൽ പ്രതികാരം എന്റെ ആകുന്നു
ഞാൻ പ്രതിക്രിയചെയ്യും എന്ന കൎത്താവ പറയുന്നു എന്ന എഴുതി</lg><lg n="൨൦">യിരിക്കുന്നു✱ അതുകൊണ്ട നിന്റെ ശത്രവിന്ന വിശക്കുന്നു എങ്കിൽ
അവന്ന ഭക്ഷണം കൊടുക്ക അവന്ന ദാഹിക്കുന്നു എങ്കിൽ അവന
പാനീയത്തെ കൊടുക്ക എന്തുകൊണ്ടെന്നാൽ നീ ഇപ്രകാരം ചെയ്യു</lg><lg n="൨൧">ന്നതിനാൽ അവന്റെ തലമെൽ തീകനലുകളെ കൂട്ടും✱ നീ ദൊ
ഷത്താൽ ജയിക്കപ്പെടാതെ ഗുണം കൊണ്ട ദൊഷത്തെ ജയിക്ക✱</lg>

൧൩ അദ്ധ്യായം

൧ അധികാരികളൊട വെണ്ടും വണക്കങ്ങളുടെ സംഗതി.— ൮ സ്നെ
ഹം ന്യായപ്രമാണത്തിന്റെ പൂൎത്തീകരണമാകുന്നത.— ൧൧
ബഹു ഭക്ഷണത്തിന്നും മദ്യപാനത്തിന്നും അന്ധകാര പ്രവൃ
ത്തികൾക്കും വിരൊധമായുള്ളത.

<lg n="">സകല ആത്മാവും ശ്രെഷ്ഠാധികാരങ്ങൾക്ക കീൾപ്പെട്ടിരിക്കെണം
എന്തുകൊണ്ടെന്നാൽ ദൈവത്തിങ്കൽനിന്ന അല്ലാതെ ഒരു അധി
കാരവുമില്ല ഉള്ള അധികാരങ്ങൾ ദൈവത്താൽ കല്പിക്കപ്പെട്ടവയാ</lg><lg n="൨">കുന്നു✱ ഇതുകൊണ്ട അധികാരത്തൊട മറുക്കുന്നവൻ ദൈവത്തി
ന്റെ കല്പനയൊട മറുക്കുന്നു മറുക്കുന്നവർ തങ്ങൾക്കായിട്ട തന്നെ</lg><lg n="൩"> ശിക്ഷവിധിയെ പ്രാപിക്കയും ചെയ്യും✱ എന്തെന്നാൽ അധികാ
രികൾ നല്ല പ്രവൃത്തികൾക്കല്ല ദുഷ്പ്രവൃത്തികൾക്കത്രെ ഒരു ഭയങ്ക
രമാകുന്നത അതുകൊണ്ട അധികാരത്തെ ഭയപ്പെടാതെ ഇരിപ്പാൻ
നിനക്ക മനസ്സുണ്ടൊ നല്ലതിനെ ചെയ്ക അതിങ്കൽനിന്ന നിനക്കു</lg><lg n="൪"> പുകഴ്ചയുണ്ടാകയും ചെയ്യും✱ എന്തെന്നാൽ അവൻ നിനക്ക നന്മക്കു
ദൈവത്തിന്റെ ശുശ്രൂഷക്കാരനാകുന്നു എന്നാൽ നീ ദൊഷമായു
ള്ളതിനെ ചെയ്യുന്നു എങ്കിൽ ഭയപ്പെട്ടുകൊൾക അവൻ വാളിനെ
വെറുതെ വഹിക്കുന്നില്ലല്ലൊ അവൻ ദൊഷത്തെ ചെയ്യുന്നവങ്കൽ
കൊപത്തെ നടത്തിക്കുന്നൊരു പ്രതിക്രിയക്കാരനായ ദൈവ ശു</lg><lg n="൫">ശ്രൂഷക്കാരനല്ലൊ ആകുന്നത✱ ആയതുകൊണ്ട നിങ്ങൾ കീൾപ്പെട്ടിരു
ന്നെ കഴിവു കൊപത്തെ കുറിച്ച മാത്രമല്ല മനൊബൊധത്തെ കു</lg><lg n="൬">റിച്ചു കൂട തന്നെ✱ ഇതിന്നായിട്ട നിങ്ങൾ കരം കൂടി കൊടുക്കു
ന്നുവല്ലൊ എന്തുകൊണ്ടെന്നാൽ അവർ ൟ കാൎയ്യത്തിൽ തന്നെ</lg><lg n="൭"> നിരന്തരമായി നില്ക്കുന്ന ദൈവ ശുശ്രൂഷക്കാരാക്കുന്നു✱ അതുകൊ
ണ്ട എല്ലാവൎക്കും കൊടുക്കെണ്ടുന്നതിനെ കൊടുപ്പിൻ യാതൊരുത്ത
ന്ന കരമൊ അവന്ന കരത്തെയും യാതൊരുത്തന്ന ചുങ്കമൊ
അവന്നചുങ്കത്തെയും യാതൊരുത്തുന്ന ഭയമൊ അവന്ന ഭയത്തെ
യും യാതൊരുത്തന്ന ബഹുമാനമൊ അവന്ന ബഹുമാനത്തെയും</lg> [ 404 ]

<lg n="൮">ചെയ്വിൻ✱ തമ്മിൽ സ്നെഹിക്കുന്നത അല്ലാതെ ഒന്നും ആരൊടും ക
ടം പെടരുത മറ്റൊരുത്തനെ സ്നെഹിക്കുന്നവനല്ലോ ന്യായപ്രമാ</lg><lg n="൯">ണത്തെ പൂൎത്തിയാക്കിയിരിക്കുന്നത✱ എന്തെന്നാൽ അത വ്യഭി
ചാരം ചെയ്യരുത കുല ചെയ്യരുത മൊഷ്ടിക്കരുത കള്ളസാക്ഷി
പറയരുത മൊഹിക്കരുത എന്നുള്ളതും മറ്റ യാതൊരു കല്പന
യും ഉണ്ടെങ്കിൽ അതും നിന്റെ അയല്ക്കാരനെ നിന്നെ പൊലെ
തന്നെ സ്നെഹിക്കെണമെന്നുള്ള വചനത്തിൽ സംക്ഷെപമായി അ</lg><lg n="൧൦">ടങ്ങിയിരിക്കുന്നു✱ സ്നെഹം അയല്ക്കാരന്ന ഒരു ദൊഷത്തെയും ചെ
യ്യുന്നില്ല അതുകൊണ്ട സ്നെഹം ന്യായപ്രമാണത്തിന്റെ പൂൎത്തീക</lg><lg n="൧൧">രണമാകുന്നു✱ വിശെഷിച്ചും ഇത നിദ്രയിൽനിന്ന ഉണരുവാൻ
ഇപ്പൊൾ കാലമായിരിക്കുന്നു എന്ന നാം സമയത്തെ അറിഞ്ഞി
രിക്കകൊണ്ട(ആകുന്നു) എന്തുകൊണ്ടെന്നാൽ ഇപ്പൊൾ നമ്മുടെ രക്ഷ</lg><lg n="൧൨"> നാം വിശ്വസിച്ച സമയത്തെക്കാൾ എറ്റവും സമീപിച്ചിരിക്കുന്നു✱
രാത്രി മിക്കവാറും കഴിഞ്ഞു പകൽ സമീപിച്ചിരിക്കുന്നു ഇതുകൊണ്ട
നാം അന്ധകാരപ്രവൃത്തികളെ ഉപെക്ഷിക്കയും പ്രകാശത്തിന്റെ</lg><lg n="൧൩"> ആയുധവൎഗ്ഗത്തെ ധരിച്ചുകൊൾകയും ചെയ്യെണം✱ പകലത്തെ പൊ
ലെ നാം നല്ല മൎയ്യാദയൊടെ നടക്കെണം വെറിയൊടും മദ്യപാന
ത്തൊടും അരുത ശയനമൊഹങ്ങളൊടും കാമവികാരങ്ങളൊടും അ</lg><lg n="൧൪">രുത മത്സരത്തൊടും അസൂയയൊടും അരുത✱ എന്നാലും കൎത്താ
വായ യെശു ക്രിസ്തുവിനെ ധരിച്ചുകൊൾവിൻ ജഡത്തിന്ന അതി
ന്റെ ഇച്ശകളെ പൂൎത്തിയാക്കുവാൻ സംഭാരത്തെ ഉണ്ടാക്കാതെയും
ഇരിപ്പിൻ✱</lg>

൧൪ അദ്ധ്യായം

൩ മനുഷ്യർ അഭെദ കാൎയ്യങ്ങളെ കുറിച്ച തമ്മിൽ നിന്ദിക്ക എങ്കി
ലും കുറ്റം വിധിക്ക എങ്കിലും ചെയ്യരുത.— ൧൩ അവയിൽ
ദൊഷമൂണ്ടാക്കുന്നതിനെ സൂക്ഷിക്കെണം താനും എന്നുള്ളത.

<lg n="">വിശ്വാസത്തിൽ ശക്തിയില്ലാത്തവനെ കൈക്കൊൾവിൻ എ</lg><lg n="൨">ങ്കിലും സംശയ തൎക്കങ്ങൾക്കായിട്ടില്ല✱ എന്തുകൊണ്ടെന്നാൽ എല്ലാ
വസ്തുക്കളെയും ഭക്ഷിക്കാമെന്ന ഒരുത്തൻ വിശ്വസിക്കുന്നു എ</lg><lg n="൩">ന്നാൽ ശക്തിഹീനനായവൻ സസ്യങ്ങളെ ഭക്ഷിക്കുന്നു✱ ഭക്ഷിക്കു
ന്നവൻ ഭക്ഷിക്കാത്തവനെ നിന്ദിക്കരുത ഭക്ഷിക്കാത്തവൻ ഭക്ഷി
ക്കുന്നവനെ വിധിക്കയുമരുത എന്തുകൊണ്ടെന്നാൽ ദൈവം അ</lg><lg n="൪">വനെ കൈകൊണ്ടിരിക്കുന്നു✱ അന്യന്റെ ഭൃത്യനെ വിധിക്കുന്ന
നീ ആരാകുന്നു അവൻ തന്റെ സ്വന്ത യജമാനന്നായി നില്ക്കയൊ
വീഴുകയൊ ചെയ്യുന്നു എന്നാൽ അവൻ നിലനില്ക്കപ്പെടും ദൈവം</lg><lg n="൫"> അവനെ നിലനിൎത്തുവാൻ ശക്തനല്ലൊ ആകുന്നത✱ ഒരുത്തൻ ഒരു
ദിവസത്തെ മറ്റൊരു ദിവസത്തെക്കൾ പ്രമാണിക്കുന്നു എന്നാൽ
മറ്റൊരുത്തൻ എല്ലാ ദിവസത്തെയും ഒരു പൊലെ പ്രമാണിക്കു</lg>

[ 405 ] <lg n="">ന്നു ഒരൊരുത്തൻ തന്റെ തന്റെ സ്വന്തമനസ്സിൽ പൂൎണ്ണനിശ്ച</lg><lg n="൬">യത്തൊടിരിക്കട്ടെ✱ ദിവസത്തെ വിചാരിക്കുന്നവൻ അതിനെ ക
ൎത്താവിന്നായിട്ട വിചാരിക്കുന്നു ദിവസത്തെ വിചാരിക്കാത്തവൻ
കൎത്താവിന്നായി വിചാരിക്കുന്നില്ല ഭക്ഷിക്കുന്നവൻ കൎത്താവി
ന്നായി ഭക്ഷിക്കുന്നു അവൻ ദൈവത്തിന്ന വന്ദനം ചെയ്യുന്നുവ
ല്ലൊ പിന്നെ ഭക്ഷിക്കാത്തവൻ കൎത്താവിനായിഭക്ഷിക്കുന്നില്ല ദൈ</lg><lg n="൭">വത്തിന്ന വന്ദനം ചെയ്കയും ചെയ്യുന്നു✱ എന്തുകൊണ്ടെന്നാൽ ന
മ്മിൽ ഒരുത്തനും തനിക്കായിട്ട തന്നെ ജീവിക്കുന്നില്ല ഒരുത്തനും</lg><lg n="൮"> തനിക്കായിട്ടു തന്നെ മരിക്കുന്നതുമില്ല✱ എന്തെന്നാൽ നാം ജീവി
ക്കുന്നു എങ്കിൽ നാം കൎത്താവിന്നായി ജീവിക്കുന്നു നാം മരിക്കുന്നു
എങ്കിൽ നാം കൎത്താവിന്നായി മരിക്കുന്നു ഇതുകൊണ്ട നാം ജീവി
ക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കൎത്താവിന്നുള്ളവരാകുന്നു✱</lg><lg n="൯"> എന്തുകൊണ്ടെന്നാൽ ഇതിന്നായിട്ട ക്രിസ്തു താൻ മരിച്ചവരുടെയും
ജീവിക്കുന്നവരുടെയും കൎത്താവായിരിക്കെണ്ടുന്നതിന്നായിട്ട മരി</lg><lg n="൧൦">ക്കയും എഴുനീല്ക്കയും തിരികെ ജീവിക്കയും ചെയ്തു✱ എന്നാൽ നീ
നിന്റെ സഹൊദരനെ എന്തിന്ന വിധിക്കുന്നു അല്ലെങ്കിൽ നീ
നിന്റെ സഹൊദരനെ എന്തിന്ന നിസ്സാരനാക്കുന്നു നാം എല്ലാവ
രും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാക നിനില്ക്കെണ്ടി വരു</lg><lg n="൧൧">മല്ലൊ✱ എന്തെന്നാൽ ഞാൻ ജീവിക്കുന്നു സകല മുഴങ്കാലും എ
ങ്കൽ വണങ്ങുകയും സകല നാവും ദൈവത്തിങ്കിൽ അനുസരിച്ചു പറ</lg><lg n="൧൨">കയുംചെയ്യുമെന്ന കൎത്താവ പറയുന്നു എന്ന എഴുതപ്പെട്ടിരിക്കുന്നു✱
എന്നതുകൊണ്ട നമ്മിൽ ഒരൊരുത്തൻ തനിക്ക തനിക്കായിട്ട ദൈവ</lg><lg n="൧൩">ത്തിന്ന കണക്കു ബൊധിപ്പിക്കെണ്ടിവരും✱ അതുകൊണ്ട ഇനിമെൽ
നാം തമ്മിൽ തമ്മിൽ വിധിക്കരുത എന്നാലും തന്റെ സഹൊദര
ന്റെ വഴിയിൽ ഒരു ഇടൎച്ചയെ എങ്കിലും ഒരു വിരുദ്ധതയെ എങ്കി</lg><lg n="൧൪">ലും വെക്കുരുത എന്നുള്ളതിനെ വിശെഷാൽ വിധിപ്പിൻ✱ താനെ
അശുദ്ധിയായുള്ളത ഒന്നുമില്ല എന്ന ഞാൻ അറിഞ്ഞ കൎത്താവായ
യെശുവിനാൽ ബൊധമായി ഇരിക്കുന്നു എന്നാൽ വല്ലതും അശുദ്ധി
യുള്ളത എന്ന വിചാരിക്കുന്നവനൊ അവന്ന അത അശുദ്ധിയുള്ളതാ</lg><lg n="൧൫">കുന്നു✱ നിന്റെ ഭക്ഷണത്താൽ നിന്റെ സഹൊദരൻ ദുഃഖിക്കപ്പെ
ടുന്നു എങ്കിൽ നീ അപ്പൊൾ സ്നെഹപ്രകാരം നടക്കുന്നില്ല ആൎക്കു വെണ്ടി</lg><lg n="൧൬">ക്രിസ്തു മരിച്ചുവൊ അവനെ നിന്റെ ഭക്ഷണം കൊണ്ട നശിപ്പിക്കരു</lg><lg n="൧൭">ത✱ അതുകൊണ്ട നിങ്ങളുടെ നന്മ ദുഷിക്കപ്പെടരുത✱ എന്തെന്നാൽ
ദൈവത്തിന്റെ രാജ്യം ഭക്ഷണവും പാനവും അല്ല നീതിയും സമാ
ധാനവുംപരിശുദ്ധാത്മാവിങ്കലുള്ള സന്തൊഷവും അത്രെ ആകുന്നത✱</lg><lg n="൧൮"> എന്തെന്നാൽ ഇവയിൽ ക്രിസ്തുവിന്ന ശുശ്രൂഷ ചെയ്യുന്നവൻ ദൈ</lg><lg n="൧൯">വത്തിന്ന ഇഷ്ടനായും മനുഷ്യരാൽ സമ്മതനായും ഇരിക്കുന്നു✱ ആ
യതുകൊണ്ട സമാധാനത്തിന്നുള്ള കാൎയ്യങ്ങളെയും തമ്മിൽ തമ്മിൽ ഉ</lg><lg n="൨൦">റപ്പ വരുത്തുന്ന കാൎയ്യങ്ങളെയും നാം പിന്തുടൎന്നു കൊള്ളെണം✱ ഭ</lg> [ 406 ]

<lg n="">ക്ഷണം നിമിത്തമായിട്ട ദൈവത്തിന്റെ ക്രിയയെ നശിപ്പിക്കരുത
എല്ലാവസ്തുക്കളും ശുദ്ധമുള്ളവയാകുന്നു നിശ്ചയം വിരുദ്ധതയൊടെ ഭ</lg><lg n="൨൧">ക്ഷിക്കുന്ന മനുഷ്യന്ന അത ദൊഷമത്രെ ആകുന്നത✱ മാംസത്തെ
ഭക്ഷിക്കാതെയും വീഞ്ഞിനെ കുടിക്കാതെയും നിന്റെ സഹൊദരൻ
ഇടറുകയൊ വിരുദ്ധപ്പെടുകയൊ ക്ഷീണപ്പെടുകയൊ ചെയ്യുന്നതി</lg><lg n="൨൨">ന മൂലമായുള്ളതൊന്നും ചെയ്യാതെയും ഇരിക്കുന്നത നന്ന✱ നിന
ക്ക വിശ്വാസമുണ്ടൊ അത നിനക്ക തന്നെ ദൈവത്തിന്റെ മുമ്പാ
ക ഉണ്ടായിരിക്കട്ടെ തനിക്ക ബൊധിക്കുന്ന കാൎയ്യത്തിൽ തന്നെ</lg><lg n="൨൩"> താൻ കുറ്റം വിധിക്കാത്തവൻ ഭാഗ്യവാൻ✱ എന്നാൽ സംശയി
ക്കുന്നവൻ ഭക്ഷിച്ചാൽ അവൻ വിശ്വാസത്തിൽനിന്ന ഭക്ഷിക്കാ
യ്കകൊണ്ട കുറ്റം വിധിക്കപ്പെടുന്നു എന്നാൽ വിശ്വാസത്തിൽനി
ന്ന ഉണ്ടാകാത്തതെല്ലാം പാപമാകുന്നു✱</lg>

൧൫ അദ്ധ്യായം

൧ ബലവാന്മാർ ക്ഷീണന്മാരൊടു സഹിക്കെണം എന്നുള്ളത.
൨ നാം നമ്മെ പ്രസാദിപ്പിക്കാതെ.— ൭ ക്രിസ്തു നമ്മെ എല്ലാ
വരെയും പരിഗ്രഹിച്ചതുപൊലെ നാം ഒരുത്തന്നെ ഒരു
ത്തൻ പരിഗ്രഹിക്കെണം എന്നുള്ളത.

<lg n="">എന്നാൽ ശക്തിമാന്മാരായ നാം അശക്തന്മാരുടെ ശക്തിഹീന
തകളെ സഹിക്കയും നമ്മെ തന്നെ പ്രസാദിപ്പിക്കാതെ ഇരിക്കയും</lg><lg n="൨"> ചെയ്യെണ്ടിയവരാകുന്നു✱ അതുകൊണ്ട നമ്മിൽ ഒരൊരുത്തൻ അ
യല്ക്കാരനെ സ്ഥിരതയിലെക്ക അവന്റെ നന്മക്കായ്ക്കൊണ്ട പ്രസാദി</lg><lg n="൩">പ്പിക്കെണം✱ എന്തുകൊണ്ടെന്നാൽ ക്രിസ്തുവും തന്നെ താൻ പ്രസാ
ദിപ്പിച്ചില്ല നിന്നെ ധിക്കരിച്ചവരുടെ ധിക്കാരങ്ങൾ എങ്കൽവീണു</lg><lg n="൪"> എന്ന എഴുതിയിരിക്കുന്ന പ്രകാരം അത്രെ✱ എന്തുകൊണ്ടെന്നാൽ
മുമ്പെ എഴുതപ്പെട്ട കാൎയ്യങ്ങൾ ഒക്കയും നമുക്ക വെദവാക്യങ്ങളിലെ
ക്ഷമകൊണ്ടും ആശ്വാസം കൊണ്ടും ആശാബന്ധം ഉൺറ്റാകെണ്ടുന്നതിന</lg><lg n="൫"> നമുക്ക പാഠത്തിന്ന എഴുതപ്പെട്ടു✱എന്നാൽക്ഷമയുടെയും ആശ്വാസ
ത്തിന്റെയും ദൈവം യെശു ക്രിസ്തുവിൻപ്രകാരം നിങ്ങൾ തമ്മിൽ
തമ്മിൽ എക മനസ്സായിരിപ്പാൻ നിങ്ങൾക്ക കൃപ ചെയ്യുമാറാകട്ടെ✱</lg><lg n="൬"> അത നിങ്ങൾ ഒരു മനസ്സൊടും ഒരു വായൊടും കൂടി നമ്മുടെ ക
ൎത്താവാകുന്ന യെശു ക്രിസ്തുവിന്റെ പിതാവായ ദൈവത്തെ മഹ</lg><lg n="൭">ത്വപ്പെടുത്തെങ്ങുന്നതിന്നാകുന്നു✱ അതുകൊണ്ട ദൈവത്തിന്റെ മ
ഹത്വത്തിനായിട്ട ക്രിസ്തു നമ്മെ പരിഗ്രഹിച്ചതുപൊലെ നിങ്ങളും</lg><lg n="൮"> തമ്മിൽ തമ്മിർ പരിഗ്രഹിച്ചുകൊൾവിൻ✱ എന്നാൽ പിതാക്കന്മാ
രൊട ചെയ്യപ്പെട്ട വാഗ്ദത്തങ്ങളെ സ്ഥിരപ്പെടുതെണ്ടുന്നതിന്നും
പുറജാതികൾ ദൈവത്തെ അവന്റെ കരുണയ്ക്കു വെണ്ടി പുകഴ്ത്തു
വാനായിട്ടും യെശു ക്രിസ്തു ദൈവത്തിന്റെ സത്യത്തിന്നായ്ക്കൊ
ണ്ട ചെലാകൎമ്മത്തിന്ന ഒരു ശുശ്രൂഷക്കാരനായ്വന്നു എന്ന ഞാൻ</lg>

[ 407 ] <lg n="൯">പറയുന്നു✱ ഇത ഹെതുവായിട്ട ഞാൻ പുറജാതികളുടെ ഇടയിൽ
നിങ്കൽ സ്തുതിക്കയും നിന്റെ നാമത്തിങ്കൽ പാടുകയും ചെയ്യുമെന്നു</lg><lg n="൧൦"> ള്ള പ്രകാരം എഴുതിയിരിക്കുന്നു✱ അവൻ പിന്നെയും പുറജാതി
കളായുള്ളൊരെ അവന്റെ ജനത്തൊടു കൂട സന്തൊഷിപ്പിൻ എ</lg><lg n="൧൧">ന്നും✱ പിന്നെയും സകല ജാതികളായുള്ളൊരെ കൎത്താവിനെ സ്തു
തിപ്പിൻ എന്നും സകല ജനങ്ങളായുള്ളൊരെ അവനെ പുകഴ്ത്തുവിൻ</lg><lg n="൧൨"> എന്നും പറയുന്നു✱ പിന്നെയും യെശെയുടെ മൂലവും ജാതികളെ ഭ
രിപ്പാനായിട്ട എഴുനീല്ക്കുന്നവനും ഉണ്ടാകയും അവങ്കൽ ജാതികൾ</lg><lg n="൧൩"> ആശ്രയിക്കയും ചെയ്യുമെന്ന യെശായ പറയുന്നു✱ വിശെഷിച്ച നി
ങ്ങൾ പരിശുദ്ധാരമാവിന്റെ ശക്തിയാൽ ആശാബന്ധത്തിൽ പരി
പൂൎണ്ണതപ്പെട്ടെണ്ടുന്നതിന്ന വിശ്വസിക്കുന്നതിൽ സകല സന്തൊഷം
കൊണ്ടും സമാധാനം കൊണ്ടും ആശാബന്ധത്തിന്റെ ദൈവം നി
ങ്ങളെ പൂരിക്കുമാറാകട്ടെ✱</lg> <lg n="൧൪">എന്നാൽ എന്റെ സഹൊദരന്മാരെ നിങ്ങൾ തന്നെ നന്മ കൊ
ണ്ട നിറഞ്ഞവരായി സകല അറിവുകൊണ്ടും പരിപൂൎണ്ണന്മാരായി ത
മ്മിൽ തമ്മിൽ ബുദ്ധിഉപദെശിപ്പാൻ കൂടെ പ്രാപ്തന്മാരായി ഇരി
ക്കുന്നു എന്ന നിങ്ങളെ കുറിച്ച എനിക്ക തന്നെയും നിശ്ചയമുണ്ട✱</lg><lg n="൧൫"> എങ്കിലും സഹൊദരന്മാരെ പുറജാതിക്കാരുടെ അൎപ്പണം പരിശുദ്ധാ
ത്മാവിനാൽ ശുദ്ധമാക്കപ്പെട്ട പരിഗ്രാഹ്യമാകുവാനായിട്ട ഞാൻ ദൈ
വത്തിന്റെ എവൻ‌ഗെലിയൊനെ ഉപദെശിച്ചുകൊണ്ട പുറജാതി
ക്കാൎക്ക യെശുക്രിസ്തുവിന്റെ ശുശ്രൂഷക്കാരനായിരിക്കെണ്ടുന്നതിന്ന✱</lg><lg n="൧൬"> ദൈവത്താൽ എനിക്കു നൽകപ്പെട്ടിരിക്കുന്ന കൃപ ഹെതുവായി
ഞാൻ നിങ്ങളെ ഓൎമ്മപ്പെടുത്തുവാൻ തക്കവണ്ണം ഒരു വിധത്തിൽ</lg><lg n="൧൭"> നിങ്ങൾക്ക എറ്റം ധൈൎയ്യത്തൊടെ എഴുതിയിരിക്കുന്നു✱ അതുകൊ
ണ്ട യെശു ക്രിസ്തു മൂലമായി ദൈവത്തെ സംബന്ധിച്ച കാൎയ്യങ്ങളിൽ</lg><lg n="൧൮"> എനിക്ക പുകഴ്ച ചെയ്വാൻ സംഗതി ഉണ്ട✱ എന്തുകൊണ്ടെന്നാൽ
ദൈവത്തിന്റെ ആത്മാവിന്റെ ശക്തിയാൽ ലക്ഷ്യങ്ങളുടെയും അ
ത്ഭുതങ്ങളുടെയും ശക്തികൊണ്ട വചനത്തിലും ക്രിയയിലും പുറജാ
തിക്കാരെ അനുസരിപ്പിപ്പാനായിട്ട ക്രിസ്തു എന്നെ കൊണ്ട നടത്തി
ച്ചിട്ടില്ലാത്ത കാൎയ്യങ്ങളിൽ ഒന്നിനെയും പറവാൻ ഞാൻ തുനിക</lg><lg n="൧൯">യില്ല✱ എന്നതുകൊണ്ട യെറുശലമിൽനിന്ന ഇല്ലിറിക്കുംവരെ ചു
റ്റും ഞാൻ ക്രിസ്തുവിന്റെ എവൻഗെലിയൊനെ പൂൎണ്ണമായി പ്ര</lg><lg n="൨൦">സംഗിച്ചിരിക്കുന്നു✱ ഞാൻ ഇങ്ങനെ എവൻ‌ഗെലിയൊനെ പ്രസംഗി
പ്പാൻ ഉത്സാഹിച്ച ക്രിസ്തു വെർപെട്ടെടത്തല്ല അത ഞാൻ മറ്റൊ
രുത്തന്റെ അടിസ്ഥാനത്തിന്മെൽ പണി ചെയ്യാതെ ഇരിപ്പാനാ</lg><lg n="൨൧">യിട്ട ആകുന്നു✱ യാതൊരുത്തൎക്ക അവന്റെ വസ്തുത അറിയിക്ക
പ്പെടാതെ ഇരുന്നുവൊ അവർ കാണുകയും കെൾക്കാതെ ഇരുന്ന
വർ തിരിച്ചുറികയും ചെയ്യും എന്ന എഴുതയിരിക്കുന്ന പ്രകാരം അ</lg><lg n="൨൨">ത്രെ✱ ഇത ഹെതുവായിട്ടും ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നതി</lg> [ 408 ]

<lg n="൨൩">ണ വളര വിഘ്നപ്പെട്ടു✱ എന്നാൽ ഇപ്പൊൾ ൟ പ്രദെശങ്ങളിൽ ഇ
നി സ്ഥലമില്ലായ്ക കൊണ്ടും നിങ്ങളുടെ അടുക്കൽ വരുവാൻ എറിയ</lg><lg n="൨൪"> സംവത്സരങ്ങളായി വളര ആഗ്രഹമുണ്ടാകകൊണ്ടും✱ ഞാൻ എ
പ്പൊളെങ്കിലും സ്പാനിയായിലെക്കു യാത്ര പുറപ്പെട്ടാൽ നിങ്ങളുടെ
ഞെഅടുക്കൽ വരും എന്തുകൊണ്ടെന്നാൽ ഞാൻ യാത്രയായി പൊകു
മ്പൊൾ നിങ്ങളെ കാണ്മാനും ആദ്യം ഞാൻ നിങ്ങളുടെ സഹവാസം
കൊണ്ട അസാരം തൃപ്തനായാൽ അവിടെക്കു നിങ്ങളാൽ അനുയാത്ര</lg><lg n="൨൫"> അയക്കപ്പെടുവാനും ഞാൻ ഇച്ശിക്കുന്നു✱ എന്നാൽ ഇപ്പൊൾ ഞാൻ
പരിശുദ്ധന്മാൎക്ക ശുശ്രൂഷ ചെയ്വാനായിട്ട യെറുശലമിലെക്കു പൊകു</lg><lg n="൨൬">ന്നു✱ എന്തെന്നാൽ യെറുശലമിലിരിക്കുന്ന പരിശുദ്ധന്മാരായ ദരി
ദ്രന്മാൎക്ക ഒരു ധൎമ്മൊപകാരത്തെ ചെയ്വാൻ മക്കെദൊനിയായി</lg><lg n="൨൭">ലും അഖായായിലുമുള്ളവൎക്ക ഇഷ്ടം തൊന്നിയിരിക്കുന്നു✱ അവൎക്ക
ഇഷ്ടം തൊന്നിയിരിക്കുന്നു സത്യം അവർ ആയവരുടെ കടക്കാരു
മാകുന്നു പുറജാതിക്കാർ ആയവരുടെ ആത്മകാൎയ്യങ്ങളിൽ ഓഹരി
ക്കാരായി എങ്കിൽ അവർ ശരീരകാൎയ്യങ്ങളിലും ആയവൎക്ക ശുശ്രൂഷ</lg><lg n="൨൮"> ചെയ്യെണ്ടുന്നതല്ലോ ആകുന്നത✱ അതുകൊണ്ട ഇതിനെ ഞാൻനി
വൃത്തിയാക്കുകയും അവൎക്ക ൟ ഫലത്തെ മുദ്രയിട്ടുറപ്പിക്കയും
ചെയ്തതിന്റെ ശെഷം നിങ്ങളുടെ അരികത്ത കൂടി സ്പാനിയായിലെ</lg><lg n="൨൯">ക്ക എത്തും✱ വിശെഷിച്ചും ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പൊൾ
ഞാൻ ക്രിസ്തുവിന്റെ എവൻഗെലിയൊന്റെ അനുഗ്രഹ പരിപൂ</lg><lg n="൩൦">ൎണ്ണതയൊടെ വരുമെന്ന ഞാൻ അറിയുന്നു✱ എന്നാൽ സഹൊദ
രന്മാരെ എനിക്ക വെണ്ടി ദൈവത്തൊട നിങ്ങളുടെ പ്രാൎത്ഥനക
ളിൽ നിങ്ങൾ എന്നൊടു കൂട താല്പൎയ്യമായി ശ്രമിക്കെണമെന്ന ഞാൻ
നമ്മുടെ കൎത്താവായ യെശു ക്രിസ്തു നിമിത്തമായും ആത്മാവിന്റെ</lg><lg n="൩൧"> സ്നെഹം നിമിത്തമായും നിങ്ങളൊടെ അപെക്ഷിക്കുന്നു✱ യെഹൂദി
യായിൽ വിശ്വസിച്ചിട്ടില്ലാത്തവരിൽനിന്ന ഞാൻ രക്ഷിക്കപ്പെടു
കയും യെറുശലമിലെക്കുള്ള എന്റെ ശുശ്രൂഷ പരിശുദ്ധന്മാരാൽ</lg><lg n="൩൨"> കൈക്കൊള്ളപ്പെടുകയും ചെയ്ത✱ ഞാൻ ദൈവത്തിന്റെ ഇഷ്ടം
കൊണ്ട നിങ്ങളുടെ അടുക്കൽ സന്തൊഷത്തൊടെ വരികയും നിങ്ങ</lg><lg n="൩൩">ളൊടു കൂട ആശ്വാസപ്പെടുകയും ചെയ്യേണമെന്നാകുന്നു✱ എന്നാൽ
സമാധാനത്തിന്റെ ദൈവം നിങ്ങളൊട എല്ലാവരൊടും കൂട ഇ
രിക്കുമാറാകട്ടെ ആമെൻ</lg>

൧൬ അദ്ധ്യായം

൧ പൗലുസ പലൎക്കും വന്ദനം ചൊല്ലി അയക്കുന്നത.— ൨൫
ദൈവത്തിന്ന സ്തൊത്രത്തൊടും വന്ദനത്തൊടും അവസാനി
ക്കുന്നത,

<lg n="">എന്നാൽ കെക്രിയായിലുള്ള സഭയിൽ ശുശ്രൂഷക്കാരത്തിയായി
നമ്മുടെ സഹൊദരിയായ ഫെബയെ ഞാൻ നിങ്ങൾക്ക ഭരമെല്പി</lg>

[ 409 ] <lg n="൨">ക്കുന്നു✱ നിങ്ങൾ വിശുദ്ധന്മാൎക്ക യൊഗ്യമായുള്ള പ്രകാരം കൎത്താ
വിങ്കൽ അവളെ കൈക്കോൾകയും അവൾക്ക നിങ്ങളിൽനിന്ന ആ
വശ്യമുള്ള യാതൊരു കാൎയ്യത്തിലും അവൾക്ക സഹായിക്കയും ചെ
യ്യെണ്ടുന്നതിന്നാകുന്നു എന്തുകൊണ്ടെന്നാൽ അവൾ പലൎക്കും എനി</lg><lg n="൩">ക്കു തന്നെയും ഉപകാരിയായി തീൎന്നു✱ ക്രിസ്തു യെശുവിങ്കൽ എ
ന്റെ സഹായക്കാരായ പ്രിസ്കിലായ്ക്കും ആക്വില്ലായ്ക്കും വന്ദനം</lg><lg n="൪"> ചൊല്ലുവിൻ✱ അവർ എന്റെ ജീവന്നുവെണ്ടി തങ്ങളുടെ കഴുത്തു
കളെ തന്നെ വെച്ചവരാകുന്നു ഞാൻ മാത്രം തന്നെ അല്ല പുറജാ
തിക്കാരുടെ സഭകളൊക്കെയും കൂട അവൎക്ക വന്ദനം ചെയ്യുന്നു✱</lg><lg n="൫"> അവരുടെ ഭവനത്തിലുള്ള സഭക്കും വന്ദനം ചൊല്ലുവിൻ ക്രിസ്തു
വിങ്കൽ അഖായായിലെ ആദ്യ ഫലമായി എന്റെ സ്നെഹിതനായ</lg><lg n="൬"> എഫെനെത്തുസിന വന്ദനം ചൊല്ലുവിൻ✱ ഞങ്ങൾക്കായിട്ട വള</lg><lg n="൭">ര അദ്ധ്വാനപ്പെട്ട മറിയക്ക വന്ദനം ചൊല്ലുവിൻ✱ എന്റെ ചാ
ൎച്ചക്കാരായും എന്നൊടു കൂട ബന്ധന്മാരായുള്ള അന്ത്രൊനിക്കുസിനും
യൂനിയായ്ക്കും വന്ദനം ചൊല്ലുവിൻ അവർ അപ്പൊസ്തൊലന്മാരിൽ
കീൎത്തിയുള്ളവരാകുന്നു അവർ എനിക്ക മുമ്പെ ക്രിസ്തുവിങ്കൽ ആക</lg><lg n="൮">യും ചെയ്തു✱ കൎത്താവിങ്കൽ എന്റെ സ്നെഹിതനായ അംപ്ലിയാസിനു</lg><lg n="൯"> വന്ദനം ചൊല്ലുവിൻ✱ ക്രിസ്തുവിങ്കൽ നമ്മുടെ സഹായക്കാരനായ ഉ
ൎബാനുസിനും എന്റെ സ്നെഹിതനായ സ്താക്കിസിനും വന്ദനം ചൊ</lg><lg n="൧൦">ല്ലുവിൻ✱ ക്രിസ്തുവിങ്കൽ സമ്മതനായ അപ്പെല്ലെസിന വന്ദനം ചൊ
ല്ലുവിൻ അറിസ്തൊബുലുസിന്റെ ഭവനത്തിലൂള്ളവൎക്ക വന്ദനം ചൊ</lg><lg n="൧൧">ല്ലുവിൻ✱ എന്റെ ചാൎച്ചക്കാരനായ എറൊദിയൊന വന്ദനം ചൊ
ല്ലുവിൻ കൎത്താവിങ്കലിരിക്കുന്നവരായി നൎക്കിസുസ്സിന്റെ കുഡും</lg><lg n="൧൨">ബത്തിൽ ഉള്ളവൎക്ക വന്ദനം ചൊല്ലുവിൻ✱ കൎത്താവിങ്കൽ അ
ദ്ധ്വാനപ്പെടുന്നവരാറ്റെ ത്രിഫെനായ്ക്കും ത്രിഫൊസായ്ക്കും വന്ദനം
ചൊല്ലുവിൻ കൎത്താവിങ്കൽ എറ്റവും അദ്ധ്വാനപ്പെട്ടവളായി സ്നെ</lg><lg n="൧൩">ഹിതയായ ഫെർസിസിന വന്ദനം ചൊല്ലുവിൻ✱ കൎത്താവിങ്കൽ
നിയമിതനായ രുഫുസിനും അവന്റെയും എന്റെയും മാതാവാ</lg><lg n="൧൪">യവൾക്കും വന്ദനം ചൊല്ലുവിൻ✱ അസിങ്ക്രിത്തുസിനും പ്ലെഗൊ
നും എൎമ്മാസിനും പത്രൊബാസിനും എൎമ്മെസിനും അവരൊടു കൂ</lg><lg n="൧൫">ടയുള്ള സഹൊദരന്മാൎക്കും വന്ദനം ചൊല്ലുവിൻ✱ ഫീലിലൊഗു
സിനും യൂലിയായ്ക്കും നെരെയുസിനും അവന്റെ സഹൊദരിക്കും
ഒലിമ്പാസിനും അവരൊടു കൂടിയുള്ള സകല പരിശുദ്ധന്മാൎക്കും വ</lg><lg n="൧൬">ന്ദനം ചൊല്ലുവിൻ✱ തമ്മിൽ തമ്മിൽ പരിശുദ്ധ ചുംബനം കൊണ്ട
വന്ദനം ചെയ്വിൻ ക്രിസ്തുവിന്റെ സഭകൾ നിങ്ങൾക്ക വന്ദനം ചൊ
ല്ലുന്നു✱</lg> <lg n="൧൭">എന്നാൽ സഹൊദരന്മാരെ നിങ്ങൾ പഠിച്ചിരിക്കുന്ന ഉപദെശ
ത്തിന്ന വിപരീത വ്യത്യാസങ്ങളെയും തെറ്റുകളെയും ഉണ്ടാക്കുന്ന
വരെ സൂക്ഷിപ്പാൻ ഞാൻ നിങ്ങളൊടെ അപെക്ഷിക്കുന്നു അവ</lg> [ 410 ]

<lg n="൧൮">രിൽനിന്ന ഒഴിഞ്ഞിരിക്കയും ചെയ്വിൻ✱ എന്തെന്നാൽ അപ്രകാ
രമുള്ളവർ നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിനെ അല്ല തങ്ങ
ളുടെ വയറ്റിനെ തന്നെ ശുശ്രൂഷിക്കയും മംഗല വാക്കുകൊണ്ടും അ
നുഗ്രഹ വാക്കുകൊണ്ടും നിൎദൊഷികളുടെ ഹൃദയങ്ങളെ വഞ്ചിക്കയും</lg><lg n="൧൯"> ചെയ്യുന്നു✱ എന്തെന്നാൽ നിങ്ങളുടെ അനുസരണം എല്ലാവരിലെ
ക്കും എത്തിയിരിക്കുന്നു ആകയാൽ ഞാൻ നിങ്ങളുടെ നിമിത്ത
മായി സന്തൊഷിക്കുന്നു എങ്കിലും നിങ്ങൾ നന്മയായുള്ളതിങ്കൽ
ജ്ഞാനികളായും ദൊഷത്തിങ്കൽ കപടമില്ലാത്തവരായുമിരിക്കെണ</lg><lg n="൨൦">മെന്ന എനിക്കു മനസ്സുണ്ട✱ എന്നാൽ സമാധാനത്തിന്റെ ദൈ
വം ശീഘ്രമായി സാത്താനെ നിങ്ങളുടെ പാദങ്ങളിൻകീഴ ഇട്ട ച
തെക്കും നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിന്റെ കൃപ നിങ്ങളൊ
ടു കൂടെ ഇരിക്കട്ടെ ആമെൻ✱</lg>

<lg n="൨൧">എന്റെ സഹായക്കാരനായ തീമൊഥെയുസും എന്റെ ചാൎച്ച
ക്കാരായ ലുക്കിയുസും യാസൊനും ശൊസിപത്താറും നിങ്ങൾക്കവ</lg><lg n="൨൨">ന്ദനം ചൊല്ലുന്നു✱ ൟ സന്ദെശ പത്രികയെ എഴുതിയ തെൎത്തി
യുസാകുന്ന ഞാൻ നിങ്ങൾക്ക കൎത്താവിങ്കൽ വന്ദനം ചെല്ലുന്നു✱</lg><lg n="൨൩"> എന്റെയും എല്ലാസഭയുടെ വിടുതി വീട്ടുകാരനായ ഗായുസ നി
ങ്ങൾക്ക വന്ദനം ചൊല്ലുന്നു പട്ടണത്തിലെ വിചാരക്കാരനായ
എരസ്തുസും സഹൊദരനായ ക്വൎത്തുസും നിങ്ങൾക്ക വന്ദനം ചൊ</lg><lg n="൨൪">ല്ലുന്നു✱ നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിന്റെ കൃപ നിങ്ങളൊ
ട എല്ലാവരൊടും കൂടെ ഇരിക്കട്ടെ ആമെൻ✱</lg>

<lg n="൨൫">വിശെഷിച്ചും ആദ്യകാലങ്ങളിൽനിന്ന തുടങ്ങി ഗുപ്തമായും ഇ
പ്പൊൾ പ്രകാശിതമായും ദീൎഘദൎശിമാരുടെ എഴുത്തുകളാൽ അനാ
ദിയായുള്ള ദൈവത്തിന്റെ കല്പനപ്രകാരം വിശ്വാസത്തിന്റെ
അനുസരണത്തിനായിട്ട എല്ലാജാതിക്കാരൊടും അറിയിക്കപ്പെട്ട</lg><lg n="൨൬">തായും ഉള്ള രഹസ്യത്തിന്റെ അറിയിപ്പിൻപ്രകാരം✱ എന്റെ
എവൻഗെലിയൊൻ പ്രകാരവും യെശു ക്രിസ്തുവിന്റെ പ്രസംഗ</lg><lg n="൨൭">പ്രകാരവും നിങ്ങളെ സ്ഥിരപ്പെടുത്തുവാൻ ശക്തനായിരിക്കുന്നവ
നായി✱ എക ജ്ഞാനിയായുള്ള ദൈവത്തിന്ന എന്നെക്കും യെശു
ക്രിസ്തുവിനാൽ മഹത്വമുണ്ടായ്വരട്ടെ ആമെൻ✱</lg>

[ 411 ] അപ്പൊസ്തൊലനായ പൗലുസ
കൊറിന്തിയക്കാൎക്ക എഴുതിയ
ഒന്നാം ലെഖനം

൧ അദ്ധ്യായം

൧ വന്ദന വാക്കും സ്തൊത്രവും ചെയ്ത ശെഷം.— ൧൦ പൌലുസ
എകൊത്ഭവത്തിന്നായി ബുദ്ധി ഉപദെശിക്കയും.— ൧൨ അവരു
ടെ പിണക്കങ്ങളെ ആക്ഷെപിക്കയും ചെയ്യുന്നത.— ൧൮ ദൈ
വം ബുദ്ധിമാന്മാരുടെ അറിവിനെ നശിപ്പിക്കുന്നു എന്നുള്ളത.

<lg n="">ദൈവത്തിന്റെ ഇഷ്ടത്താൽ യെശു ക്രിസ്തുവിന്റെ അപ്പൊ
സ്തലനായി വിളിക്കപ്പെട്ട പൌലുസും സഹൊദരനായ സൊസ്തെ</lg><lg n="൨">നെസും✱ കൊറിന്തുവിലുള്ള ദൈവ സഭയ്ക്ക ക്രിസ്തു യെശുവി
ങ്കൽ ശുദ്ധമാക്കപ്പെട്ട പരിശുദ്ധന്മാരായി വിളിക്കപ്പെട്ടവൎക്കും ന
മ്മുടെ (അവരുടെയും ഞങ്ങളുടെയും) കൎത്താവായ യെശു ക്രിസ്തു
വിന്റെ നാമത്തിൽ എല്ലാടവും അപെക്ഷിക്കുന്നവൎക്ക എല്ലാ</lg><lg n="൩">വൎക്കും (എഴുതുന്നത)✱ നമ്മുടെ പിതാവായ ദൈവത്തിങ്കൽ നി
ന്നും കൎത്താവായ യെശു ക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്ക കൃപയും</lg><lg n="൪"> സമാധാനവും ഉണ്ടായ്വരട്ടെ✱ യെശു ക്രിസ്തുവിനാൽ നിങ്ങൾക്ക ന
ൽകപ്പെട്ടിരിക്കുന്ന ദൈവ കൃപയ്ക്കായിട്ട ഞാൻ എപ്പൊഴും എ
ന്റെ ദൈവത്തെ നിങ്ങളുടെ നിമിത്തമായി വന്ദനം ചെയ്യുന്നു✱</lg><lg n="൫"> നിങ്ങൾ സകലത്തിലും എല്ലാ വചനത്തിലും എല്ലാ അറിവിലും</lg><lg n="൬"> അവനാൽ സമ്പത്തുള്ളവരാക്കപ്പെടുന്നതുകൊണ്ടാകുന്നു✱ അപ്ര
കാരം തന്നെ ക്രിസ്തുവിന്റെ സാക്ഷി നിങ്ങളിൽ സ്ഥിരപ്പെട്ടിരു</lg><lg n="൭">ന്നു✱ എന്നതുകൊണ്ടു നിങ്ങൾ നമ്മുടെ കൎത്താവായ യെശുക്രിസ്തു
വിന്റെ വരവിന്ന കാത്തിരിക്കുന്നതുകൊണ്ട ഒരു വരത്തിലും</lg><lg n="൮"> കുറവുള്ളവരല്ല✱ ഇവൻ നമ്മുടെ കൎത്താവായ യെശു ക്രിസ്തുവി
ന്റെ നാളിൽ നിങ്ങൾ കുറ്റമില്ലാത്തവരായി (ഇരിപ്പാനായിട്ട)</lg><lg n="൯"> നിങ്ങളെ അവസാനത്തൊളം സ്ഥിരപ്പെടുത്തുകയും ചെയ്യും✱ ദൈ
വം വിശ്വാസമുള്ളവനാകുന്നു അവൻ മൂലമായി നിങ്ങൾ അവന്റെ
പുത്രനായി നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിന്റെ ഐക്യ
തയിലെക്ക വിളിക്കപ്പെട്ട✱</lg>

<lg n="൧൦">എന്നാൽ സഹൊദരന്മാരെ നിങ്ങളെല്ലാവരും ഒരു കാൎയ്യത്തെ
തന്നെ സംസാരിക്കെണമെന്നും നിങ്ങളുടെ ഇടയിൽ ഭിന്നതകളു
ണ്ടാകരുത എന്നും നിങ്ങൾ എക മനസ്സൊടും എക ബുദ്ധിയൊടും
നല്ലവണ്ണം കൂടി യൊജിച്ചിരിക്കെണമെന്നും നമ്മുടെ കൎത്താ
വായ യെശു ക്രിസ്തുവിന്റെ നാമത്താൽ ഞാൻ നിങ്ങളൊട യാ</lg><lg n="൧൧">ചിക്കുന്നു✱ എന്തെന്നാൽ എന്റെ സഹൊദരന്മാരെ നിങ്ങ
ളിൽ വിവാദങ്ങൾ ഉണ്ടെന്നുള്ളത നിങ്ങളെ കുറിച്ച ക്ലൊവെ എന്ന</lg> [ 412 ]

<lg n="൧൨">അവളുടെ കുഡുംബക്കാരാൽ എന്നൊട അറിയിക്കപ്പെട്ടു✱ പി
ന്നെ ഞാൻ പൗലുസിനുള്ളവൻ ഞാൻ അപ്പൊല്ലൊസിന്നുള്ളവൻ
ഞാൻ കെഫാസിന്നുള്ളവൻ ഞാൻ ക്രിസ്തുവിന്നുള്ളവൻ എന്ന നി
ങ്ങളിൽ ഒരൊത്തൻ പറയുന്നു എന്നുള്ളതിനെ ഞാൻ പറയു</lg><lg n="൧൩">ന്നു✱ ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവൊ പൗലുസ നിങ്ങൾക്ക
വെണ്ടി കുരിശിന്മെൽ തറെക്കപ്പെട്ടുവൊ അല്ലെങ്കിൽ നിങ്ങൾ പൗ</lg><lg n="൧൪">ലുസിന്റെ നാമത്തിൽ ബപ്തിസ്മപ്പെട്ടുവൊ✱ ഞാൻ ക്രിസ്പസി
നെയും ഗായുസിനെയും അല്ലാതെ നിങ്ങളിൽ മറ്റൊരുത്തനെ
യും ബപ്തിസ്മപ്പെടുത്തായ്ക കൊണ്ട ഞാൻ ദൈവത്തെ വന്ദനം ചെ</lg><lg n="൧൫">യ്യുന്നു✱ ഞാൻ എന്റെ നാമത്തിൽ ബപ്തിസ്മപ്പെടുത്തി എന്ന</lg><lg n="൧൬"> ഒരുത്തനും പറയാതെ ഇരിപ്പാനായിട്ടാകുന്നു✱ ഞാൻ സ്തെ
ഫാനൊസിന്റെ കുഡുംബത്തെയും കൂട ബപ്തിസ്മപ്പെടുത്തി
പിന്നെ ഞാൻ മറ്റൊരുത്തനെയും ബപ്തിസ്മപ്പെടുത്തീട്ടുണ്ടൊ</lg><lg n="൧൭"> ഞാൻ അറിയുന്നില്ല✱ എന്തെന്നാൽ ക്രിസ്തു എന്നെ അയച്ചത ബ
പ്തിസ്മപ്പെടുത്തുവാനല്ല എവൻഗെലിയൊനെ പ്രസംഗിപ്പാനത്രെ
ക്രിസ്തുവിന്റെ കുരിശ നിഷ്ഫലമായി തീരാതെ ഇരിപ്പാൻ വാക്കി</lg><lg n="൧൮">ന്റെ ജ്ഞാനത്തൊടെ അല്ല✱ എന്തെന്നാൽ കുരിശിന്റെ പ്ര
സംഗം നശിച്ചു പൊകുന്നവൎക്ക ഭൊഷത്വമാകുന്നു എന്നാൽ രക്ഷി
ക്കപ്പെടുന്നവരായ നമുക്കു അത ദൈവത്തിന്റെ ശക്തിയാകുന്നു✱</lg><lg n="൧൯"> എന്തെന്നാൽ ഞാൻ ബുദ്ധിയുള്ളവരുടെ ജ്ഞാനത്തെ നശിപ്പിക്ക
യും വിവെകികളുടെ ബുദ്ധിയെ ശൂന്യമാക്കുകയും ചെയ്യും എന്ന എഴു</lg><lg n="൨൦">തിയിരിക്കുന്നു✱ ബുദ്ധിമാൻ എവിടെ ഉപാദ്ധ്യായൻ എവിടെ
ൟ ലൊകത്തിലെ തൎക്കക്കാരൻ എവിടെ ദൈവം ൟ ലൊകത്തി</lg><lg n="൨൧"> ലെ ജ്ഞാനത്തെ ഭൊഷത്വമാക്കീട്ടില്ലയൊ✱ എന്തെന്നാൽ ദൈ
വത്തിന്റെ ജന്താനത്തിൽ ലൊകം ദൈവത്തെ ജ്ഞാനം കൊണ്ട അ
റിയായ്കകൊണ്ട വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭൊഷ</lg><lg n="൨൨">ത്വംകൊണ്ട രക്ഷിപ്പാൻ ദൈവത്തിന്ന ഇഷ്ടമുണ്ടായി✱ അതെ
ന്തുകൊണ്ടെന്നാൽ യെഹൂദന്മാർ ഒരു ലക്ഷ്യത്തെ ചൊദിക്കുന്നു</lg><lg n="൨൩"> ഗ്രെക്കന്മാർ ജ്ഞാനത്തെ അന്വെഷിക്കയും ചെയ്യുന്നു✱ എന്നാൽ
ഞങ്ങൾ കരിശിൽ തറെക്കപ്പെട്ട ക്രിസ്തുവിനെ യെഹൂദന്മാൎക്ക ഒരു</lg><lg n="൨൪"> ഇടൎച്ചയായും ഗ്രെക്കന്മാൎക്ക ഭൊഷത്വമായും പ്രസംഗിക്കുന്നു✱ എ
ന്നാൽ വിളിക്കപ്പെട്ടിരിക്കുന്നവൎക്ക യെഹൂദന്മാൎക്കും ഗ്രെക്കന്മാൎക്കും
കൂട ക്രിസ്തുവിനെ ദൈവത്തിന്റെ ശക്തിയായും ദൈവത്തിന്റെ</lg><lg n="൨൫"> ജ്ഞാനമായും തന്നെ✱ എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ ഭൊ
ഷത്വം മനുഷ്യരെക്കാൾ അറിവെറുന്നതും ദൈവത്തിന്റെ ക്ഷീണ</lg><lg n="൨൬">ത മനുഷ്യരെക്കാൾ ശക്തിയെറുന്നതും ആകുന്നു✱ എന്തെന്നാൽ സ
ഹൊദരന്മാരെ നിങ്ങളുടെ വിളിയെ നൊക്കുവിൻ ജഡപ്രകാരം ബു
ദ്ധിമാന്മാർ എറയില്ല ശക്തന്മാർ എറയില്ല കുലശ്രെഷ്ഠന്മാർ എറ</lg><lg n="൨൭">യില്ല അല്ലൊ✱ ബുദ്ധിമാന്മാരെ ലജിപ്പിപ്പാനായിട്ട ദൈവം ലൊ</lg>

[ 413 ] <lg n="">കത്തിൽ ഭൊഷത്വമുള്ള കാൎയ്യങ്ങളെ തിരഞ്ഞെടുത്തുബലമുള്ള കാൎയ്യ
ങ്ങളെ ലജിപ്പിപ്പാൻ ദൈവം ലൊകത്തിൽ ബലഹീനതയുള്ള കാ</lg><lg n="൨൮">ൎയ്യങ്ങളെ തിരഞ്ഞെടുത്തു✱ ഉള്ള കാൎയ്യങ്ങളെ തള്ളിക്കളവാൻ ദൈവം
ലൊകത്തിൽ ഹീനകാൎയ്യങ്ങളെയും നിന്ദിത കാൎയ്യങ്ങളെയും ഇല്ലാ</lg><lg n="൨൯">ത്ത കാൎയ്യങ്ങളെയും തിരഞ്ഞെടുത്തു✱ തന്റെ മുമ്പാക ഒരു ജഡ</lg><lg n="൩൦">വും ആത്മപ്രശംസ ചെയ്യാതെ ഇരിപ്പാനായിട്ടാകുന്നു എന്നാൽ
അവനാൽ നിങ്ങൾ ക്രിസ്തു യെശുവിങ്കൽ ഇരിക്കുന്നു ഇവൻ നമു
ക്ക ദൈവത്താൽ ജ്ഞാനവും നീതീകരണവും ശുദ്ധീകരണവും</lg><lg n="൩൧"> വീണ്ടെടുപ്പുമായി ആക്കപ്പെട്ടവനാകുന്നു✱ പ്രശംസിക്കുന്നവൻ ക
ൎത്താവിങ്കൽ പ്രശംസിക്കട്ടെ എന്ന എഴുതിയിരിക്കുന്ന പ്രകാരം
തന്നെ ആകുന്നു✱</lg>

൨ അദ്ധ്യായം

൧ പൗലുസ തന്റെ പ്രസംഗം സകല മനുഷ്യന്റെ ജ്ഞാനത്തെ
ക്കാളും വിശെഷമുള്ളത എന്ന അറിയിക്കുന്നത.

<lg n="">വിശെഷിച്ചും സഹൊദരന്മാരെ ഞാൻ നിങ്ങളുടെ അടുക്കൽ
വന്നപ്പൊൾ ദൈവത്തിന്റെ സാക്ഷിയെ നിങ്ങൾക്ക അറിയിച്ചു
കൊണ്ട വചനത്തിന്റെ ആകട്ടെ ജ്ഞാനത്തിന്റെ ആകട്ടെ ശ്രെ</lg><lg n="൨">ഷ്ഠതയൊടുകൂടി വന്നിട്ടില്ല✱ എന്തെന്നാൽ ഞാൻ യെശു ക്രിസ്തുവി
നെ കുരിശിൽ തറെക്കപ്പെട്ടവനെ തന്നെ അല്ലാതെ മറ്റൊരു കാ
ൎയ്യത്തെയും നിങ്ങളുടെ ഇടയിൽ അറികയില്ലെന്ന നിശ്ചയിച്ചു✱</lg><lg n="൩"> ഞാൻ ക്ഷീണതയൊടും ഭയത്തൊടും വളര വിറയലൊടും നിങ്ങ</lg><lg n="൪">ളൊടു കൂടിയിരുന്നു✱ എന്റെ വചനവും എന്റെ പ്രസംഗവും
ആത്മാവിന്റെയും ശക്തിയുടെയും ദൃഷ്ടാന്തത്തിൽ അല്ലാതെ മനു
ഷ്യന്റെ ജ്ഞാനത്തിന്റെ വശീകരിക്കുന്ന വചനങ്ങളിൽ ആയിരു</lg><lg n="൫">ന്നില്ല✱ നിങ്ങളുടെ വിശ്വാസം ദൈവത്തിന്റെ ശക്തിയിൽ അല്ലാ
തെ മനുഷ്യരുടെ ജ്ഞാനത്തിൽ നില്ക്കാതെയിരിപ്പാനായിട്ടാകു</lg><lg n="൬">ന്നു✱ എന്നാലും പൂൎണ്ണരായുള്ളവരുടെ ഇടയിൽ ഞങ്ങൾ ജ്ഞാ
നത്തെ പറയുന്നു എന്നാൽ ൟ ലൊകത്തിന്റെ എങ്കിലും ൟ
ലൊകത്തിന്റെ ശൂന്യമായി ഭവിക്കുന്ന പ്രഭുക്കന്മാരുടെ എങ്കി</lg><lg n="൭">ലും ജ്ഞാനത്തെ അല്ല✱ മറപൊരുളുള്ളതായി ലൊകങ്ങൾക്ക മുമ്പെ
ദൈവം നമ്മുടെ മഹത്വത്തിന്നായിട്ട മുൻ നിയമിച്ചതായുള്ള ദൈ
വ ജ്ഞാനത്തെ അത്രെ ഞങ്ങൾ ഒരു രഹസ്യത്തിൽ പറയുന്നത✱</lg><lg n="൮"> അതിനെ ൟ ലൊകത്തിന്റെ പ്രഭുക്കന്മാരിൽ ഒരുത്തനും അറി
ഞ്ഞിട്ടില്ല എന്തെന്നാൽ അവർ അറിഞ്ഞിരുന്നു എന്നുവരികിൽ
അവർ മഹത്വത്തിന്റെ കൎത്താവിനെ കുരിശിങ്കൽ തറെക്കാതെ</lg><lg n="൯"> ഇരിക്കുമായിരുന്നു✱ എന്നാലും എഴുതിയിരിക്കുന്ന പ്രകാരം
ദൈവം തന്നെ സ്നെഹിക്കുന്നവൎക്ക ഒരുക്കിയിരിക്കുന്ന കാൎയ്യങ്ങളെ
കണ്ണു കണ്ടിട്ടുമില്ല ചെവി കെട്ടിട്ടുമില്ല അവ മനുഷ്യന്റെ ഹൃദയത്തി</lg> [ 414 ]

<lg n="൧൦">ലെക്ക പ്രവെശിച്ചിട്ടുമില്ല✱ എന്നാൽ അവയെ ദൈവം നമുക്ക ത
ന്റെ ആത്മാവുകൊണ്ട പ്രകാശിപ്പിച്ചു എന്തെന്നാൽ ആത്മാവ സക
ലത്തെയും ദൈവത്തിന്റെ അഗാധ കാൎയ്യങ്ങളെയും ശൊധന ചെ</lg><lg n="൧൧">യ്യുന്നു✱ എന്തെന്നാൽ മനുഷ്യന തങ്കലുള്ള ആത്മാവ ഒഴികെ മനുഷ്യ
രിൽ ആര മനുഷ്യന്റെ കാൎയ്യങ്ങളെ അറിയുന്നു അപ്രകാരംതന്നെ
ദൈവത്തിന്റെ ആത്മാവ അല്ലാതെ ഒരുത്തനും ദൈവത്തി</lg><lg n="൧൨">ന്റെ കാൎയ്യങ്ങളെ അറിയുന്നില്ല✱ എന്നാൽ നാം ലൊകത്തി
ന്റെ ആത്മാവിനെ അല്ല ദൈവത്താൽ നമുക്ക സൗജന്യമാ
യി നൽകപ്പെട്ട കാൎയ്യങ്ങളെ അറിയെണ്ടുന്നതിന്നായിട്ട ദൈ
വത്തിങ്കൽനിന്ന പുറപ്പെടുന്ന ആത്മാവിനെ അത്രെ പ്രാപിച്ചി</lg><lg n="൧൩">രിക്കുന്നത✱ അക്കാൎയ്യങ്ങളെയും ഞങ്ങൾ സംസാരിക്കുന്നത മനു
ഷ്യന്റെ ജ്ഞാനം ഉപദെശിക്കുന്ന വചനങ്ങളാലല്ല പരിശുദ്ധാ
ത്മാവ ഉപദെശിക്കുന്ന വചനങ്ങളാൽ ആത്മകാൎയ്യങ്ങളെ ആത്മകാൎയ്യ</lg><lg n="൧൪">ങ്ങളൊട ഉപമിച്ചു കൊണ്ട അത്രെ✱ എന്നാൽ പ്രാകൃതനായ മനു
ഷ്യൻ ദൈവത്തിന്റെ ദൈവത്തിന്റെ കാൎയ്യങ്ങളെ കൈക്കൊള്ളു
ന്നില്ല അവ അവന്ന ഭൊഷത്വമല്ലൊ ആകുന്നത അവ ആത്മസം
ബന്ധമായി നിൎണ്ണയിക്കപ്പെടുന്നതുകൊണ്ട അവന അവയെ അറി</lg><lg n="൧൫">വാൻ കഴികയുമില്ല✱ എന്നാൽ ആത്മാവുള്ളവൻ സകലത്തെയും
നിൎണ്ണയിക്കുന്നു അവൻ താൻ ഒരുത്തരാലും നിൎണ്ണയിക്കപ്പെടുന്നി</lg><lg n="൧൬">ല്ല താനും✱ എന്തെന്നാൽ അവനെ പഠിപ്പിക്കുംമാറാകെണ്ടുന്നതി
നായിട്ട കൎത്താവിന്റെ ചിന്തയെ അറിഞ്ഞവൻ ആര ഞങ്ങൾ
ക്ക ക്രിസ്തുവിന്റെ ചിന്തയുണ്ട താനും✱</lg>

൩ അദ്ധ്യായം

൧ പാൽ പൈതങ്ങൾക്ക കൊള്ളാമെന്നുള്ളത.— ൩ ഭിന്നതക
ൾക്ക വിരൊധമായും.— ൧൩ മനുഷ്യർ ദൈവത്തിന്റെ ആ
ലയങ്ങൾ എന്നും.— ൧൮ മായാമൊഹത്തിന്ന വിരൊധമായും
ഉള്ളത.

<lg n="">വിശെഷിച്ചും സഹൊദരന്മാരെ ജഡ സംബന്ധക്കാരൊട എ
ന്നപൊലെ ക്രിസ്തുവിങ്കൽ ചെറിയ പൈതങ്ങളൊട എന്ന പൊലെ
തന്നെ അല്ലാതെ ആത്മസംബന്ധക്കാരൊട എന്നപൊലെ നിങ്ങ</lg><lg n="൨">ളൊടു പറവാൻ എനിക്ക കഴിഞ്ഞില്ല✱ ഞാൻ നിങ്ങളെ ആഹാ
രം കൊണ്ടല്ല പാലുകൊണ്ടു പൊഷിച്ചു എന്തെന്നാൽ നിങ്ങൾക്ക ഇ
തുവരെയും (അതിനെ സഹിപ്പാൻ) കഴിഞ്ഞില്ല അത്രയുമല്ല ഇ</lg><lg n="൩">നി ഇപ്പൊഴും നിങ്ങൾക്ക കഴിയുന്നതല്ല✱ എന്തെന്നാൽ നിങ്ങൾ
ഇനിയും ജഡ സംബന്ധക്കാരാകുന്നു എന്തെന്നാൽ നിങ്ങളുടെ ഇട
യിൽ അസൂയയും വിവാദവും ഭിന്നതകളും ഇരിക്കുമ്പൊൾ നി
ങ്ങൾ ജഡസംബന്ധക്കാരായിരിക്കയും മനുഷ്യരെ പൊലെ നടക്ക</lg><lg n="൪">യും ചെയ്യുന്നില്ലയൊ✱ എന്തെന്നാൽ ഒരുത്തൻ ഞാൻ പൗലൂസി</lg>

[ 415 ] <lg n="">ന്നുള്ളവനെന്നും മറ്റൊരുത്തൻ ഞാൻ അപ്പൊല്ലൊസിനുള്ളവ</lg><lg n="൫">നെന്നും പറയുമ്പൊൾ നിങ്ങൾ ജഡ സംബന്ധക്കാരല്ലയൊ✱ എ
ന്നാൽ പൗലുസ ആരാകുന്നു അപ്പൊല്ലൊസും ആരാകുന്നു കൎത്താവ
ഓരൊരുത്തന്ന നൽകിയതുപൊലെ അവർ നിങ്ങൾ വിശ്വസി
ക്കുന്നതിന്ന മൂലമാകുന്ന ദൈവശുശ്രുഷക്കാർ മാത്രമല്ലൊ✱</lg><lg n="൬"> ഞാൻ നട്ടു അപ്പൊല്ലൊസ നനച്ചു ദൈവം അത്രെ വൎദ്ധിപ്പിച്ച</lg><lg n="൭">ത✱ അതുകൊണ്ട നടുന്നവനും എതുമില്ല നനെക്കുന്നവനും എ</lg><lg n="൮">തുമില്ല വൎദ്ധിപ്പിക്കുന്ന ദൈവം അത്രെ✱ നടുന്നവനും നനെ
ക്കുന്നവനും ഒന്നാകുന്നു ഒരൊരുത്തന തന്റെ തന്റെ അദ്ധ്വാ
നത്തിന തക്കവണ്ണം തന്റെ തന്റെ സ്വന്ത പ്രതിഫലം കിട്ടുക</lg><lg n="൯">യും ചെയ്യും✱ എന്തെന്നാൽ ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവെല
ക്കാരാകുന്നു നിങ്ങൾ ദൈവത്തിന്റെ കൃഷിയും (നിങ്ങൾ) ദൈവ</lg><lg n="൧൦">ത്തിന്റെ ഭവനവും ആകുന്നു✱ എനിക്ക നൽകപ്പെട്ട ദൈവ
ത്തിന്റെ കൃപയിൻ പ്രകാരം അറിവുള്ളൊരു ശില്പശാരി എന്ന
പൊലെ ഞാൻ അടിസ്ഥാനത്തെ വെച്ചു മറ്റൊരുത്തൻ അതി
ന്മെൽ പണി ചെയ്കയും ചെയ്യുന്നു എന്നാൽ അവൻ അതിന്മെൽ</lg><lg n="൧൧"> എങ്ങിനെ പണി ചെയ്യുന്നു എന്ന എല്ലാവനും സൂക്ഷിക്കട്ടെ✱ എ
ന്തെന്നാൽ വെക്കപ്പെട്ടിരിക്കുന്നതല്ലാതെ കണ്ട മറ്റൊര അടി
സ്ഥാനത്തെ വെപ്പാൻ ആൎക്കും കഴികയില്ല അത യെശു ക്രിസ്തുവാ</lg><lg n="൧൨">കുന്നു✱ എന്നാൽ ഒരുത്തൻ ൟ അടിസ്ഥാനത്തിന്മെൽ പൊ
ന്ന വെള്ളി രത്നകല്ലുകൾ മരങ്ങൾ ഉണക്കപുല്ല കുറ്റി ഇവ</lg><lg n="൧൩">യെ പണി ചെയ്താൽ✱ ഒരൊരുത്തന്റെ ക്രിയ പ്രസിദ്ധമായ്വ
രും എന്തെന്നാൽ നാളാകുന്നത ആയതിനെ സ്പഷ്ടമാക്കും അതെ
ന്തുകൊണ്ടെന്നാൽ അത അഗ്നിയാൽ വെളിച്ചമാക്കപ്പെടും ഓരൊ
രുത്തന്റെ ക്രിയ ഇന്നിന്ന പ്രകാരമുള്ളതെന്ന അഗ്നി പരീക്ഷി</lg><lg n="൧൪">ക്കയും ചെയ്യും✱ വല്ലവനും അതിന്മെൽ പണി ചെയ്തിട്ടുള്ള പ്ര</lg><lg n="൧൫">വൃത്തി സ്ഥിരപ്പെടുന്നു എങ്കിൽ അവന്ന ഒരു കൂലി കിട്ടും✱ വല്ല
വന്റെയും പ്രവൃത്തി വെന്തു പൊകുന്നു എങ്കിൽ അവൻ നഷ്ടമനു
ഭവിക്കും എങ്കിലും താൻ രക്ഷിക്കപ്പെടും എന്നാൽ എങ്ങിനെ അ
ഗ്നിയാൽ എന്നപൊലെ തന്നെ✱</lg> <lg n="൧൬">നിങ്ങൾ ദൈവത്തിന്റെ ആലയമാകുന്നു എന്നും ദൈവത്തി
ന്റെ ആത്മാവ നിങ്ങളിൽ വസിക്കുന്നു എന്നും നിങ്ങൾ അറിയു</lg><lg n="൧൭">ന്നില്ലയൊ✱ ഒരുത്തൻ ദൈവത്തിന്റെ ആലയത്തെ അശു
ദ്ധിയാക്കിയാൽ അവനെ ദൈവം നശിപ്പിക്കും എന്തെന്നാൽ ദൈ
വത്തിന്റെ ആലയം ശുദ്ധമുള്ളതാകുന്നു ആ (ആലയം) നിങ്ങൾ</lg><lg n="൧൮"> ആകുന്നു✱ ഒരുത്തനും തന്നെ താൻ വഞ്ചിക്കുരുത ൟ ലൊ
കത്തിൽ നിങ്ങളിൽ യാതൊരുത്തനും താൻ ബുദ്ധിമാനാകു
ന്നു എന്ന തൊന്നുന്നു എങ്കിൽ താൻ ബുദ്ധിമാനാകെണ്ടുന്ന അ</lg><lg n="൧൯">വൻ ഭൊഷനായി തീരട്ടെ✱ എന്തുകൊണ്ടെന്നാൽ ൟ ലൊക</lg> [ 416 ]

<lg n="">ത്തിന്റെ ജ്ഞാനം ദൈവത്തിന്റെ പക്കൽ ഭൊഷത്വമാകുന്നു
എന്തെന്നാൽ ഇപ്രകാരം എഴുതിയിരിക്കുന്നു ബുദ്ധിമാന്മാരെ അവ</lg><lg n="൨൦">രുടെ കൌശലംകൊണ്ടു തന്നെ അവൻ പിടിക്കുന്നു✱ പിന്നെ
യും ബുദ്ധിമാന്മാരുടെ ചിന്തകൾ മായയുള്ളവയാകുന്നു എന്ന കൎത്താ</lg><lg n="൨൧">വ അവയെ അറിയുന്നു✱ അതുകൊണ്ട ഒരുത്തന്നും മനുഷ്യരിൽ
പ്രശംസ ചെയ്യരുത എന്തെന്നാൽ സകലവും നിങ്ങളുടെ ആകു</lg><lg n="൨൨">ന്നു✱ പൗലൂസ ആകട്ടെ അപ്പൊല്ലൊസ ആകട്ടെ കെഫാസ ആ
കട്ടെ ലൊകമാകട്ടെ ജീവനാകട്ടെ മരണമാകട്ടെ തല്ക്കാല കാൎയ്യങ്ങ
ളാകട്ടെ വരുവാനുള്ള കാൎയ്യങ്ങളാകട്ടെ സകലവും നിങ്ങളുടെ ആ</lg><lg n="൨൩">കുന്നു✱ നിങ്ങൾ ക്രിസ്തുവിന്റെ ആകുന്നു ക്രിസ്തുവും ദൈവത്തി
ന്റെ ആകുന്നു✱</lg>

൪ അദ്ധ്യായം

൧ ദൈവശുശ്രൂഷക്കാരെ കുറിച്ച ഇന്ന പ്രകാരം വിചാരിക്കെ
ണം എന്നും.— ൭ നമുക്ക ലഭിച്ചിട്ടില്ലാത്തത ഒന്നും നമുക്കില്ല
എന്നും ഉള്ളത.— അപ്പെസ്തൊലന്മാർ ക്രിസ്തുവിങ്കൽ
നമ്മുടെ പിതാക്കന്മാരാകുന്നു എന്നുമുള്ളത.

<lg n="">മനുഷ്യൻ ഞങ്ങളെ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരായിട്ടും ദൈവ
ത്തിന്റെ രഹസ്യങ്ങളുടെ കലവറക്കാരായിട്ടും വിചാരിക്കട്ടെ✱</lg><lg n="൨"> വിശെഷിച്ചും മനുഷ്യൻ വിശ്വാസമുള്ളവനായി കാണപ്പെടെണ</lg><lg n="൩">മെന്ന കലവറക്കാരിൽ അന്വെഷിക്കപ്പെടുന്നതാകുന്നു✱ എന്നാൽ
ഞാൻ നിങ്ങളാൽ എങ്കിലും മനുഷ്യന്റെ വിധിയാൽ എങ്കിലും വി
ധിക്കപ്പെടുന്നത എനിക്കു മഹാ അല്പകാൎയ്യമാകുന്നു അത്രയുമല്ല ഞാൻ</lg><lg n="൪"> എന്നെ തന്നെ വിധിക്കുന്നില്ല✱ എന്തെന്നാൽ ഞാൻ എന്നാൽ
തന്നെ ഒന്നിനെയും അറിയുന്നില്ല എങ്കിലും ഇതിനാൽ ഞാൻ നീ
തിമാനാക്കപ്പെടുന്നില്ല എന്നെ വിധിക്കുന്നവൻ കൎത്താവത്രെ ആ</lg><lg n="൫">കുന്നത✱ ആയതുകൊണ്ടു കൎത്താവ വരുവൊളം നിങ്ങൾ കാല
ത്തിന്ന മുമ്പെ ഒന്നും വിധിക്കരുത അവൻ അന്ധകാരത്തിലെ ര
ഹസ്യങ്ങളെ വെളിപ്പെടുത്തുകയും ഹൃദയങ്ങളുടെ ആലൊചനകളെ പ്ര
സിദ്ധമാക്കുകയും ചെയ്യും അപ്പൊൾ ഓരൊരുത്തന്ന ദൈവത്തി</lg><lg n="൬">ങ്കൽനിന്ന പുകഴ്ചയുണ്ടാകും✱ വിശെഷിച്ചും സഹൊദരന്മാരെ
നിങ്ങളുടെ നിമിത്തമായിട്ട ഞാൻ എങ്കലും അപ്പൊല്ലൊസിങ്കലും
ൟ കാൎയ്യങ്ങളെ ഒരു ദൃഷ്ടാന്തമായി ആക്കിയിരിക്കുന്നത എഴു
തിയിരിക്കുന്നതിൽ അധികം നിരൂപിക്കാതെ ഇരിപ്പാൻ നിങ്ങൾ
ഞങ്ങളിൽ വെച്ച പഠിക്കെണ്ടുന്നരിന്നും നിങ്ങളിൽ ഒരുത്തനും ഒരു
ത്തന്ന വെണ്ടി മറ്റൊരുത്തനൊട വിരൊധമായി ചീൎത്തുപൊകാ</lg><lg n="൭">തെയിരിക്കെണ്ടുന്നതിന്നും ആകുന്നു✱ എന്തുകൊണ്ടെന്നാൽ നിന്നെ (മ
റ്റൊരുത്തനിൽനിന്ന) വ്യത്യാസപ്പെടുത്തുന്നവൻ ആര നീ കൈ
ക്കൊള്ളാത്തതും എന്ത നിനക്കുള്ളു നീ അതിനെ കൈക്കൊണ്ടു</lg>

[ 417 ] <lg n="">എങ്കിൽ അതിനെ കൈക്കൊണ്ടില്ല എന്ന പൊലെ നീ പ്രശംസ ചെ</lg><lg n="൮">യ്വാൻ എന്ത✱ ഇപ്പൊൾ നിങ്ങൾ തൃപതന്മാരാകുന്നു ഇപ്പൊൾ നിങ്ങൾ
സമ്പന്നന്മാരാകുന്നു ഞങ്ങളെ കൂടാതെ നിങ്ങൾ രാജാക്കന്മാരെപ്പൊ
ലെ വാണു ഞങ്ങളും നിങ്ങളൊടു കൂടി വാഴെണ്ടുന്നതിന നിങ്ങൾ വാ</lg><lg n="൯">ണിരുന്നാൽ കൊള്ളായിരുന്നു✱ എന്തെന്നാൽ മരണത്തിന്ന നിയ
മിക്കപ്പെട്ടവരെപൊലെ അപ്പൊസ്തൊലന്മാരായ ഞങ്ങളെ ദൈവം
ഒടുക്കത്തവരായി പ്രകാശിപ്പിച്ചു എന്ന ഞാൻ നിരൂപിക്കുന്നു അ
തെന്തുകൊണ്ടെന്നാൽ ലൊകത്തിന്നും ദൈവദൂതന്മാൎക്കും മനുഷ്യൎക്കും</lg><lg n="൧൦"> ഞങ്ങൾ ഒരു കാഴ്ച ഹെതുവായി തീൎന്നു✱ ഞങ്ങൾ ക്രിസ്തുവിന്റെ നി
മിത്തമായിട്ട ഭൊഷന്മാരകുന്നു നിങ്ങൾ ക്രിസ്തുവിങ്കൽ ബുദ്ധിമാന്മാ
രാകുന്നുതാനും ഞങ്ങൾ ക്ഷീണന്മാരാകുന്നു നിങ്ങൾ ബലവാന്മാരാകു
ന്നു താനും നിങ്ങൾ മഹത്തുകൾ ആകുന്നു ഞങ്ങൾ നിന്ദിതന്മാരാകുന്നു</lg><lg n="൧൧"> താനും✱ ഇപ്പൊളത്തെ നാഴിക വരയും ഞങ്ങൾക്ക വിശക്കയും
ദാഹിക്കുയും ഞങ്ങൾ നഗ്നതയൊടിരിക്കയും ഇടികൊൾകയും ഒരു</lg><lg n="൧൨"> നിശ്ചയവാസസ്ഥലമില്ലാതെ ഇരിക്കയും ചെയ്യുന്നു✱ വിശെഷിച്ചും
ഞങ്ങളുടെ കൈകൾകൊണ്ടു തന്നെ ഞങ്ങൾ പ്രവൃത്തി ചെയ്ത അദ്ധ്വാ
നപ്പെടുന്നു ധിക്കരിക്കപ്പെട്ടിട്ട ഞങ്ങൾ അനുഗ്രഹിക്കുന്നു പീഡി
പ്പിക്കപ്പെട്ടിട്ട ഞങ്ങൾ സഹിക്കുന്നു ദുഷിക്കപ്പെട്ടിട്ട ഞങ്ങൾ അ</lg><lg n="൧൩">പെക്ഷിക്കുന്നു✱ ഞങ്ങൾ ലൊകത്തിലെ കല്മഷം പൊലെയും ഇ
ന്നെ വരയും സകല വസ്തുക്കളുടെയും അഴുക്കുപൊലെയും ആയി തീ</lg><lg n="൧൪">ൎന്നിരിക്കുന്നു✱ ഞാൻ നിങ്ങളെ ലജ്ജിപ്പിപ്പാനായിട്ട ൟ കാ
ൎയ്യങ്ങളെ എഴുതുന്നില്ല എന്റെ ഇഷ്ട പുത്രന്മാരെ പൊലെ ഞാൻ</lg><lg n="൧൫"> നിങ്ങളെ ഓൎമ്മപ്പെടുത്തുന്നതെ ഉള്ളൂ✱ എന്തെന്നാൽ നിങ്ങൾക്ക
ക്രിസ്തുവിങ്കൽ പതിനായിരം ഉപദെഷ്ടാക്കൾ ഉണ്ടെങ്കിലും നിങ്ങൾക്ക
അനെകം പിതാക്കന്മാരില്ല എന്തുകൊണ്ടെന്നാൽ ഞാൻ ക്രിസ്തു
യെശുവിങ്കൽ എവഗെലിയൊനാൽ നിങ്ങളെ ജനിപ്പിച്ചു✱</lg><lg n="൧൬"> അതുകൊണ്ട എന്നെ പിന്തുടരുന്നവരാകുവിൻ എന്ന ഞാൻ നി</lg><lg n="൧൭">ങ്ങളോട അപെക്ഷിക്കുന്നു✱ ഇത ഹെതുവായിട്ട ഞാൻ തിമൊ
ഥെയുസിനെ നിങ്ങളുടെ അടുക്കലെക്ക അയച്ചിരിക്കുന്നു അവൻ
എന്റെ ഇഷ്ട പുത്രനും കൎത്താവിങ്കൽ വിശ്വാസമുള്ളവനും ആ
കുന്നു ഇവൻ ഞാൻ എല്ലാടവും സകല സഭയിലും ഉപദെശിക്കു
ന്ന പ്രകാരം ക്രിസ്തുവിങ്കൽ എനിക്കുള്ള വഴികളെ നിങ്ങളെ ഓ</lg><lg n="൧൮">ൎമ്മപ്പെടുത്തും✱ വിശെഷിച്ചും ഞാൻ നിങ്ങളുടെ അടുക്കൽ വരി</lg><lg n="൧൯">കയില്ല എന്ന വെച്ച ചിലർ ചീൎത്തിരിക്കുന്നു✱ എന്നാൽ ക
ൎത്താവിന്ന ഇഷ്ടമുണ്ടെങ്കിൽ ഞാൻ വെഗത്തിൽ നിങ്ങളുടെ അടു
ക്കൽ വരികയും ചീൎത്തിരിക്കുന്നവരുടെ വചനത്തെ അല്ല ശക്തി</lg><lg n="൨൦">യെ തന്നെ അറികയും ചെയ്യും✱ എന്തെന്നാൽ ദൈവത്തിന്റെ</lg><lg n="൨൧"> രാജ്യം വചനത്തിലല്ല ശക്തിയിലത്രെ ആകുന്നത✱ നിങ്ങൾക്ക
എന്ത മനസ്സാകുന്നു ഞാൻ നിങ്ങളുടെ അടുക്കൽ ഒരു വടിയൊടും വ</lg> [ 418 ]

<lg n="">രികയൊ സ്നെഹത്തൊടും സൌമ്യതയുള്ള ആത്മാവിനൊടും വരി
കയൊ വെണ്ടു✱</lg>

൫ അദ്ധ്യായം

൧ അമൎയ്യാദക്കാരന്റെ സംഗതി.— പഴയ പുളിച്ച മാവ
ശൊധന ചെയ്യപ്പെടണമെന്നുള്ളത.— ൧൦ മഹാ അപരാ
ധികളിൽ നിന്ന ഒഴിഞ്ഞിരിക്കെണമെന്നുള്ളത.

<lg n="">നിങ്ങളുടെ ഇടയിൽ വെശ്യാദൊഷവും ഒരുത്തൻ തന്റെ
പിതാവിന്റെ ഭാൎയ്യയെ പരിഗ്രഹിക്കാം എന്ന അജ്ഞാനികളിൽ
കൂടി പെർപെട്ടില്ലാത്ത വെശ്യാ ദൊഷവും ഉണ്ട എന്ന സാമാന്യെ</lg><lg n="൨">ന ശ്രുതിപ്പെട്ടിരിക്കുന്നു✱ നിങ്ങൾ മദിച്ചിരിക്കുയും ൟ പ്രവൃ
ത്തിയെ ചെയ്തവൻ നിങ്ങളുടെ നടുവിൽനിന്ന നീക്കി കളയപ്പെ
ടെണ്ടുന്നതിന്ന നിങ്ങൾ വിശെഷാൽ സങ്കടപ്പെടാതെ ഇരിക്കയും</lg><lg n="൩"> ചെയ്തു✱ എന്തെന്നാൽ ഞാൻ ശരീരം കൊണ്ട കൂടിയില്ല എ
ങ്കിലും ആത്മാവുകൊണ്ട കൂടിയുള്ളവനായി ൟ ക്രിയയെ ഇപ്ര
കാരം ചെയ്തവനെ സംബന്ധിച്ച ഞാൻ കൂടി ഉണ്ട എന്ന പൊലെ</lg><lg n="൪"> നിൎണ്ണയിച്ചു കഴിഞ്ഞു സത്യം✱ നമ്മുടെ കൎത്താവായ യെശു ക്രിസ്തു
വിന്റെ നാമത്തിൽ നിങ്ങളും എന്റെ ആത്മാവും നമ്മുടെ ക
ൎത്താവായ യെശു ക്രിസ്തുവിന്റെ ശക്തിയൊടു കൂട ഒന്നിച്ചു കൂടി</lg><lg n="൫">യിരിക്കുമ്പൊൾ✱ ആത്മാവ കൎത്താവായ യെശുവിന്റെ നാ
ളിൽ രക്ഷിക്കപ്പെടെണ്ടുന്നതിന്ന ഇപ്രകാരമുള്ളവനെ സാത്താ
നിൽ ജഡത്തിന്റെ നാശത്തിന്നായ്കൊണ്ടു എല്പിപ്പാനായിട്ടാകു</lg><lg n="൬">ന്നു✱ നിങ്ങളുടെ ആത്മ പ്രശംസ നന്നല്ല കുറഞ്ഞൊരു പുളിച്ച
ഓവ കൂമ്പാരത്തെ മുഴവനും പുളിപ്പിക്കുന്നു എന്ന നിങ്ങൾ അ</lg><lg n="൭">റിയുന്നില്ലയൊ✱ അതികൊണ്ട നിങ്ങൾ പുളിപ്പില്ലാത്തവരായി
രിക്കുന്ന പ്രകാരം നിങ്ങൾ ഒരു പുതിയ കൂമ്പാരമായി തീരെണ്ടു
ന്നതിന്ന പഴയ പുളിച്ച മാവിനെ പുറത്ത കഴുകിക്കളവിൻ എന്തു
കൊണ്ടെന്നാൽ നമ്മുടെ പെസഹായാകുന്ന ക്രിസ്തു നമുക്ക വെണ്ടി ബലി</lg><lg n="൭"> നൽകപ്പെട്ടിരിക്കുന്നു✱ ആയതുകൊണ്ട പഴയ പുളിച്ച മാവുകൊണ്ട
ല്ല ൟൎഷ്യയുടെയും ദുഷ്ടതയുടെയും പുളിച്ച മാവു കൊണ്ടുമല്ല പരമാ
ൎത്ഥത്തിന്റെയും സത്യത്തിന്റെയും പുളിപ്പില്ലാത്ത അപ്പങ്ങൾ
കൊണ്ടു തന്നെ നാം പെരുനാളിനെ ആചരിക്കെണം✱</lg>

<lg n="൯">വെശ്യാദൊഷക്കാരൊടു കൂടി സംസൎഗ്ഗം ചെയ്യരുത എന്ന</lg><lg n="൧൦"> ഞാൻ ഒരു ലെഖനത്തിൽ നിങ്ങൾക്ക എഴുതി✱ എന്നാൽ ൟ
ലൊകത്തിലുള്ള വെശ്യാദൊഷക്കാരൊട എങ്കിലും ദ്രവ്യാഗ്രഹമുള്ള
വരൊട എങ്കിലും അപഹാരികളൊട എങ്കിലും വിഗ്രഹാരാധന
ക്കാരൊട എങ്കിലും എന്ന അല്ല എന്തെന്നാൽ അപ്പൊൾ നിങ്ങൾ</lg><lg n="൧൧"> ലൊകത്തിൽനിന്ന പുറപ്പെട്ടു പൊകെണ്ടിവരുമല്ലൊ✱ എന്നാൽ
സംസൎഗ്ഗം ചെയ്യരുത എന്ന ഞാൻ ഇപ്പൊൾ നിങ്ങൾക്ക എഴുതിയ</lg> [ 419 ] <lg n="">ത സഹൊദരനെന്ന വിളിക്കപ്പെട്ട ഒരുത്തൻ വെശ്യാദൊഷക്കാര
നൊ ദ്രവ്യാഗ്രഹമുള്ളവനൊ വിഗ്രഹാരാധനക്കാരനൊ ദുൎവാക്കുകാ
രനൊ മദ്യപാനിയൊ അപഹാരിയൊ ആകുന്നു എങ്കിൽ അപ്രകാ</lg><lg n="൧൨">രമുള്ളവനൊട കൂടി ഭക്ഷിക്ക തന്നെ അരുത✱ എന്തെന്നാൽ പു
റത്തുള്ളവരെയും കൂടെ വിധിപ്പാൻ എനിക്ക എന്ത കാൎയ്യം അക</lg><lg n="൧൩">ത്തുള്ളവരെ നിങ്ങൾ വിധിക്കുന്നില്ലയൊ✱ എന്നാൽ പുറത്തു
ള്ളവരെ ദൈവം വിധിക്കുന്നു അതുകൊണ്ട ആ ദുഷ്ടനെ നിങ്ങളു
ടെ ഇടയിൽനിന്ന പുറത്താക്കിക്കളവിൻ✱</lg>

൬ അദ്ധ്യായം

൧ സഹൊദരന്മാരൊട വ്യവഹാരത്തിന്ന പൊകുന്ന സംഗതിയെ
കുറിച്ച.— ൧൫ നമ്മുടെ ശരീരങ്ങൾ ക്രിസ്തുവിന്റെ അവയവ
ങ്ങളാകുന്നു എന്നും.— ൧൮ വെശ്യാദൊഷത്തിന്ന വിരൊധമാ
യും ഉള്ളത.

<lg n="">നിങ്ങളിൽ ഒരുത്തന്ന മറ്റൊരുത്തനൊട ഒരു കാൎയ്യമണ്ടാ
യിട്ട അവൻ പരിശുദ്ധന്മാരുടെ മുമ്പാക അല്ല അന്യായക്കാരുടെ
മുമ്പാക തന്നെ വ്യവഹാരത്തിന്ന പൊകുവാൻ തുനിയുന്നുവൊ✱</lg><lg n="൨"> പരിശുദ്ധന്മാർ ലൊകത്തെ ന്യായം വിധിക്കുമെന്ന നിങ്ങൾ അറി
യുന്നില്ലയൊ ലൊകം നിങ്ങളാൽ ന്യായം വിധിക്കപ്പെടുമെങ്കിൽ
മഹാ അല്പ കാൎയ്യങ്ങളെ വിധിപ്പാനും നിങ്ങൾ അയൊഗ്യന്മാരാകുന്നു</lg><lg n="൩">വൊ✱ ഞങ്ങൾ ദൈവദൂതന്മാരെ ന്യായം വിധിക്കുമെന്ന നിങ്ങൾ
അറിയുന്നില്ലയൊ ൟ ജന്മത്തിന്നടുത്ത കാൎയ്യങ്ങളെ എത്ര അധി</lg><lg n="൪">കം✱ അതുകൊണ്ട നിങ്ങൾക്ക ൟ ജന്മത്തിന്നടുത്ത കാൎയ്യങ്ങളുടെ
വ്യവഹാരങ്ങൾ ഉണ്ടെങ്കിൽ (വിധിപ്പാൻ) സഭയിൽ എറ്റവും അ</lg><lg n="൫">ല്പന്മാരായി വിചാരിക്കപ്പെട്ടവരെ ഇരുത്തിക്കൊൾവിൻ✱ നി
ങ്ങൾക്ക ലജ്ജക്കായിട്ട ഞാൻ പറയുന്നു നിങ്ങളുടെ ഇടയിൽ ഒരു
ബുദ്ധിമാനുമില്ല തന്റെ സഹൊദരന്മാരുടെ മദ്ധ്യെ ന്യായം വിധി
പ്പാൻ പ്രാപ്തിയുള്ളവനായി ഒരുത്തൻ പൊലുമില്ല എന്ന ഇങ്ങി</lg><lg n="൬">നെ തന്നെ ആകുന്നുവൊ✱ എന്നാൽ സഹൊദരൻ സഹൊദ
നൊട വ്യവഹാരത്തിന്ന പൊകുന്നു അതും അവിശ്വാസികളുടെ</lg><lg n="൭"> മുമ്പാക തന്നെ ആകുന്നു✱ ആകയാൽ ഇപ്പൊൾ നിങ്ങൾക്ക ത
മ്മിൽ വ്യവഹാരങ്ങൾ ഉണ്ടാകുന്നതുകൊണ്ട നിങ്ങളുടെ ഇടയിൽ തി
കവായി ഒരു കുറ്റമുണ്ട നിങ്ങൾ വിശെഷാൽ അന്യായം അനുഭവി
ക്കാഞ്ഞത എന്തുകൊണ്ട നിങ്ങൾ വിശെഷാൽ വഞ്ചിക്കപ്പെടാഞ്ഞ</lg><lg n="൮">ത എന്തുകൊണ്ട✱ അല്ലയൊ നിങ്ങൾ അന്യായം ചെയ്കയും വഞ്ചി</lg><lg n="൯">ക്കയും ചെയ്യുന്നു അത നിങ്ങളുടെ സഹൊദരന്മാരൊടും ഉണ്ട✱ അ
ന്യായക്കാർ ദൈവത്തിന്റെ രാജ്യത്തെ അവകാശമായനുഭവിക്ക
യില്ല എന്ന നിങ്ങൾ അറിയുന്നില്ലയൊ നിങ്ങൾ വഞ്ചനപ്പെടരു
ത വെശ്യാദൊഷക്കാരെങ്കിലും വിഗ്രഹാരാധനക്കാരെങ്കിലും വ്യഭി</lg> [ 420 ]

<lg n="">ചാരികളെങ്കിലും സ്ത്രീ വെഷധാരികൾ എങ്കിലും പുരുഷന്മാരൊ</lg><lg n="൧൦">ടു തങ്ങളെ അവലക്ഷണപ്പെടുത്തുന്നവരെങ്കിലും✱ മൊഷ്ടാക്കളെ
ങ്കിലും ദ്രവ്യാഗ്രഹമുള്ളവരെങ്കിലും മദ്യപാനികളെങ്കിലും ദുൎവാക്കു
കാരെങ്കിലും അപഹാരികളെങ്കിലും ദൈവത്തിന്റെ രാജ്യത്തെ</lg><lg n="൧൧"> അവകാശമായനുഭവിക്കയില്ല✱ നിങ്ങളിൽ ചിലരും ഇപ്രകാരമു
ള്ളവരായിരുന്നു എന്നാൽ നിങ്ങൾ കൎത്താവായ യെശുവിന്റെ
നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും കുളിക്ക
പ്പെട്ടവരാകുന്നു എന്നാൽ നിങ്ങൾ ശുദ്ധീകരിക്കപ്പെട്ടവരാകുന്നു
എന്നാൽ നിങ്ങൾ നീതിമാന്മാരാക്കപ്പെട്ടവരാകുന്നു✱</lg>

<lg n="൧൨">സകല കാൎയ്യങ്ങളും എനിക്ക ന്യായമുള്ളവയാകുന്നു എങ്കിലും സ
കലവും കൊള്ളാകുന്നവയല്ല. സകലകാൎയ്യങ്ങളും എനിക്കായിട്ട ന്യാ
യമുള്ളവയാകുന്നു എങ്കിലും ഞാൻ ഒന്നിന്റെ അധികാരത്തിൽ അ</lg><lg n="൧൩">കപ്പെടുകയില്ല✱ ഭക്ഷണങ്ങൾ വയറ്റിന്നായിട്ടും വയറ ഭക്ഷണ
ങ്ങൾക്കായിട്ടും (ആകുന്നു) എന്നാലും ദൈവം ഇതിനെയും അവയെ
യും നശിപ്പിക്കും എന്നാൽ ശരീരം വെശ്യാദൊഷത്തിന്നായിട്ടല്ല</lg><lg n="൧൪"> കൎത്താവിന്നായിട്ട അത്രെ കൎത്താവ ശരീരത്തിന്നായിട്ടും ആകുന്നു✱
വിശെഷിച്ചും ദൈവം കൎത്താവിനെ ഉയിൎപ്പിച്ചു നമ്മെയും തന്റെ</lg><lg n="൧൫"> ശക്തിയാൽ തന്നെ ഉയിൎപ്പിക്കയും ചെയ്യും✱ നിങ്ങളുടെ ശരീരങ്ങൾ
ക്രിസ്തുവിന്റെ അവയവങ്ങൾ ആകുന്നു എന്ന നിങ്ങൾ അറിയുന്നി
ല്ലയൊ അകയാൽ ഞാൻ ക്രിസ്തുവിന്റെ അവയവങ്ങളെ എടു</lg><lg n="൧൬">ത്തിട്ട വെശ്യയുടെ അവയവങ്ങളാക്കുമൊ അതരുതെ✱ എന്ത—
വെശ്യാ സ്ത്രീയൊട ചെൎന്നിരിക്കുന്നവൻ എക ശരീരം ആകുന്നു എ
ന്ന നിങ്ങളറിയുന്നില്ലയൊ എന്തുകൊണ്ടെന്നാൽ ഇരുവരും ഒരു</lg><lg n="൧൭"> ജഡമായി തീരുമെന്ന അവൻ പറയുന്നു✱ എന്നാൽ ക</lg><lg n="൧൮">ൎത്താവിനൊട ചെൎന്നിരിക്കുന്നവൻ എകാത്മാവാകുന്നു✱ വെ
ശ്യാദൊഷത്തെ വിട്ട ഓടുവിൻ മനുഷ്യൻ ചെയ്യുന്ന ഒരൊരു പാ
പം ശരീരത്തിന്ന പുറത്താകുന്നു എന്നാൽ വെശ്യാദൊഷം ചെ
യ്യുന്നവൻ തന്റെ സ്വന്ത ശരീരത്തിന്ന വിരൊധമായി പാപം</lg><lg n="൧൯"> ചെയ്യുന്നു✱ എന്ത—നിങ്ങളുടെ ശരീരം നിങ്ങൾക്ക ദൈവത്തി
ങ്കൽനിന്നുണ്ടാകുന്നതായി നിങ്ങളിലുള്ള പരിശുദ്ധാരമാവിന്റെ ആ
ലയമാകുന്നു എന്നും നിങ്ങൾ നിങ്ങൾക്ക സ്വന്തമുള്ളവരല്ലെന്നും നി</lg><lg n="൨൦">ങ്ങൾ അറിയുന്നില്ലയൊ✱ എന്തെന്നാൽ നിങ്ങൾ ഒരു വിലെക്കു
കൊള്ളപ്പെട്ടവരാകുന്നു എന്നതുകൊണ്ട ദൈവത്തിന്റെ വകയാ
കുന്ന നിങ്ങളുടെ ശരീരത്തിലും നിങ്ങളുടെ ആത്മാവിലും ദൈവ
ത്തെ മഹത്വപ്പെടുത്തുവിൻ✱</lg>

൭ അദ്ധ്യായം

൨ വിവാഹ സംഗതി.— ൪ അത വെശ്യാദൊഷത്തിന്ന ഒരു
പ്രത്യൗഷധമെന്നും.— ൧൦ വെഗത്തിൽ അഴിക്കപ്പെടരു
താത്തതാകുന്നു എന്നും ഉള്ളത.

[ 421 ] <lg n="">എന്നാൽ നിങ്ങൾ എനിക്ക എഴുതിയ കാൎയ്യങ്ങളെ സംബന്ധിച്ച</lg><lg n="൨"> സ്ത്രീയെ തൊടാതെയിരിക്കുന്നത മനുഷ്യന നന്ന✱ എങ്കിലും വെ
ശ്യാദൊഷത്തെ (ഒഴിഞ്ഞിരിപ്പാനായിട്ട) ഓരൊരുത്തന്ന ത
ന്റെ തന്റെ ഭാൎയ്യ ഉണ്ടാകെണം ഓരൊരുത്തിക്ക തന്റെ തന്റെ</lg><lg n="൩"> സ്വന്തഭൎത്താവും ഉണ്ടാകെണം✱ ഭൎത്താവ ഭാൎയ്യയിങ്കൽ വെണ്ടുന്നപ്രി
തിയെ നടത്തെണം ഭാൎയ്യയും ഭൎത്താവിങ്കിൽ അപ്രകാരം തന്നെ</lg><lg n="൪"> വെണം✱ ഭൎത്താവിന അല്ലാതെ ഭാൎയ്യയ്ക്ക അവളുടെ സ്വന്ത ശരീര
ത്തിന്മെൽ അധികാരമില്ല അപ്രകാരം തന്നെ ഭാൎയ്യയ്ക്ക അല്ലാതെ
ഭൎത്താവിന്നും അവന്റെ സ്വന്ത ശരീത്തിന്മെൽ അധികാരമി</lg><lg n="൫">ല്ല✱ ഉപവാസത്തിന്നും പ്രാൎത്ഥനക്കും നിങ്ങൾ അവസരപ്പെടെ
ണ്ടുന്നതിന്ന നിങ്ങൾ അസാരം നെരത്തെക്ക അനുസരത്തൊടെ അ
ല്ലാതെ തമ്മിൽ വെർപിരിയരുത നിങ്ങളുടെ അസ്ഥിരത ഹെതു
വായിട്ട സാത്താൻ നിങ്ങളെ പരീക്ഷിക്കാതെ ഇരിപ്പാൻ പിന്നെ</lg><lg n="൬">യും ഒന്നിച്ചു വന്നു കൂടുകയും ചെയ്വിൻ✱ എന്നാൽ ഇതിനെ</lg><lg n="൭"> ഞാൻ അനുവാദമായിട്ട പറയുന്നു കല്പനയായിട്ടില്ല✱ എന്തുകൊ
ണ്ടെന്നാൽ എല്ലാ മനുഷ്യരും എന്നെപ്പൊലെ തന്നെ ഇരിപ്പാൻ
എനിക്ക മനസ്സുണ്ട എങ്കിലും ഓരൊരുത്തന്ന ദൈവത്തിങ്കൽനിന്ന
അവനവന്റെ സ്വന്തവരവുമുണ്ട ഒരുത്തന്ന ഇപ്രകാരവും ഒരുത്ത</lg><lg n="൮">ന്ന അപ്രകാരവും✱ എന്നാൽ വിവാഹമില്ലാത്തവരൊടും വിധ
വമാരൊടും അവർ എന്നെപ്പൊലെ തന്നെ പാൎത്താൽ കൊള്ളാ</lg><lg n="൯">മെന്ന ഞാൻ പറയുന്നു✱ എങ്കിലൊ തങ്ങൾക്ക അടക്കുവാൻ ക
ഴികയില്ല എങ്കിൽ അവർ വിവാഹം ചെയ്യട്ടെ എന്തുകൊണ്ടെ
ന്നാൽ വെന്തുപൊകുന്നതിനെക്കാൾ വിവാഹം ചെയ്യുന്നത എറ്റ</lg><lg n="൧൦">വും നന്ന✱ വിശെഷിച്ചും ഭാൎയ്യ (അവളുടെ) ഭൎത്താവിനെ വിട്ട
പിരിയരുത എന്ന വിവാഹം ചെയ്യുവരൊട ഞാൻ കല്പിക്കുന്നു</lg><lg n="൧൧"> ഞാനല്ല കൎത്താവ അത്രെ✱ എന്നാൽ അവൾ പിരിയുന്നു എന്നുവ
രികിലും അവൾ വിവാഹം കൂടാതെ പാൎക്കട്ടെ അല്ലെങ്കിൽ അവളു
ടെ ഭൎത്താവിനൊട ഇണങ്ങിയിരിക്കട്ടെ ഭൎത്താവ തന്റെ ഭാൎയ്യയെ</lg><lg n="൧൨"> ഉപെക്ഷിക്കയുമരുത✱ പിന്നെ ശെഷമുള്ളവരൊട കൎത്താവല്ല
ഞാൻ തന്നെ പറയുന്നു യാതൊരു സഹൊദരനും വിശ്വാസമി
ല്ലാത്തൊരു ഭാൎയ്യയുണ്ടായി അവൾ അവനൊടു കൂടി പാൎപ്പാൻ ഇ</lg><lg n="൧൩">ഷ്ടപ്പെടുന്നു എങ്കിൽ അവൻ അവളെ ഉപെക്ഷിക്കരുത✱ വി
ശെഷിച്ചും യാതൊരു സ്ത്രീക്കും വിശ്വാസമില്ലാത്ത ഭൎത്താവുണ്ടാ
യി അവൻ അവളൊടു കൂടി പാൎപ്പാൻ ഇഷ്ടപ്പെടുന്നു എങ്കിൽ അ</lg><lg n="൧൪">വൾ അവനെ ഉപെക്ഷിക്കരുത✱ എന്തുകൊണ്ടെന്നാൽ വിശ്വാ
സമില്ലാത്ത ഭൎത്താവ ഭാൎയ്യയാൽ ശുദ്ധീകരിക്കപ്പെടുന്നു വിശ്വാസ
മില്ലാത്ത ഭാൎയ്യയും ഭൎത്താവിനാൽ ശുദ്ധീകരിക്കപ്പെടുന്നു അങ്ങിനെ
അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധിയുള്ളവരാകുമായിരുന്നു</lg><lg n="൧൫"> എന്നാൽ ഇപ്പൊൾ അവർ ശുദ്ധിയുള്ളവരാകുന്നു✱ എന്നാൽ അ</lg> [ 422 ]

<lg n="">വിശ്വാസി പിരിയുന്നു എങ്കിൽ പിരിയട്ടെ സഹൊദരനൊ സ
ഹൊദരിയൊ ഇപ്രകാരമുള്ള കാൎയ്യങ്ങളിൽ ദാസ്യപ്പെട്ടിരിക്കുന്നില്ല</lg><lg n="൧൬"> എന്നാൽ സമാധാനത്തിലെക്ക ദൈവം നമ്മെ വിളിച്ചു✱ എന്തു
കൊണ്ടെന്നാൽ ഭാൎയ്യയായുള്ളൊവെ നീ നിന്റെ ഭൎത്താവിനെ ര
ക്ഷിക്കുമൊ എന്ന നീ നിന്റെ ഭാൎയ്യയെ രക്ഷിക്കുമൊ എന്ന നീ എങ്ങി</lg><lg n="൧൭">നെ അറിയുന്നു✱ എങ്കിലും ദൈവം ഓരൊരുത്തന്ന എതുപ്രകാരം
വിഭാഗിച്ചു കൊടുത്തുവൊ കൎത്താവ ഓരൊരുത്തനെ എതു പ്രകാ
രം വിളിച്ചുവൊ അപ്രകാരം തന്നെ നടക്കട്ടെ ഇപ്രകാരം തന്നെ</lg><lg n="൧൮"> ഞാൻ സകല സഭകളിലും ചട്ടപ്പെട്ടത്തുന്നു✱ ഒരുത്തൻ ചെലാ
കൎമ്മം ചെയ്യപ്പെട്ടവനായി വിളിക്കപ്പെട്ടിരിക്കുന്നുവൊ അവൻ
ചെലയില്ലാത്തവനായി ഭവിക്കരുത ഒരുത്തൻ ചെലയില്ലായ്മ
യൊടെ വിളിക്കപ്പെട്ടിരിക്കുന്നുവൊ അവൻ ചെലാ കൎമ്മം ചെയ്യ</lg><lg n="൧൯">പ്പെടാതെ ഇരിക്കട്ടെ✱ ചെലാകൎമ്മം ഒന്നുമില്ല ചെലയില്ലായ്മയും
ഒന്നുമില്ല ദൈവത്തിന്റെ കല്പനകളെ പ്രമാണിക്കുന്നതെയുള്ളൂ✱</lg><lg n="൨൦"> യാതൊരുത്തനും എതു വിളിയിൽ വിളിക്കപ്പെട്ടിരുന്നുവൊ അ</lg><lg n="൨൧">തിൽ അവൻ സ്ഥിരമായിരിക്കട്ടെ✱ ദാസനായി നീ വിളിക്കപ്പെടുന്നു
വൊ അതിന്ന വിചാരപ്പെടരുത എങ്കിലും നീ സ്വാതന്ത്ര്യമുള്ളവനാ</lg><lg n="൨൨">കുവാൻ കഴിയുമെങ്കിൽ അതിനെ സാധിച്ചാൽ കൊള്ളാം✱ എ
ന്തെന്നാൽ ദാസനായി കൎത്താവിങ്കൽ വിളിക്കപ്പെടുന്നവൻ കൎത്താ
വിന്റെ സ്വാതന്ത്ര്യക്കാരനാകുന്നു അപ്രകാരം തന്നെ സ്വാതന്ത്ര്യ
ക്കാരനായി വിളിക്കപ്പെടുന്നവൻ ക്രിസ്തുവിന്റെ ദാസനാകുന്നു✱</lg><lg n="൨൩"> നിങ്ങൾ ഒരു വിലെക്കു കൊള്ളപ്പെട്ടവരാകുന്നു മനുഷ്യരുടെ ദാസ</lg><lg n="൨൪">ന്മാരായി ഭവിക്കരുത✱ സഹൊദരന്മാരെ ഓരൊരുത്തൻ താൻ
താൻ എതിൽ വിളിക്കപ്പെടുന്നുവൊ അതിൽ ദൈവത്തൊടു കൂടി
പാൎക്കെണം✱</lg>

<lg n="൨൫">എന്നാൽ കന്യകമാരെ സംബന്ധിച്ച എനിക്ക കൎത്താവിന്റെ
കല്പനയില്ല എന്നാൽ വിശ്വാസമുള്ളവനാകുവാനായിട്ട കൎത്താവി
ങ്കൽനിന്ന കരുണ ലഭിച്ചവനെപ്പൊലെ ഞാൻ എന്റെ അഭിപ്രാ</lg><lg n="൨൬">യത്തെ കൊടുക്കുന്നു✱ അതുകൊണ്ട ഇപ്പൊളത്തെ ഞെരുക്ക
ത്തിന്റെ നിമിത്തമായിട്ട നല്ലത ഇതാകുന്നു എന്ന എനിക്ക തൊ</lg><lg n="൨൭">ന്നുന്നു അങ്ങിനെ തന്നെ ഇരിക്കുന്നത മനുഷ്യന്ന നന്ന✱ നീ ഒ
രു ഭാൎയ്യയൊടു കെട്ടപ്പെട്ടിരിക്കുന്നുവൊ എന്നാൽ അഴിക്കപ്പെടു
വാൻ അന്വെഷിക്കരുത നീ ഭാൎയ്യയിൽനിന്ന അഴിക്കപ്പെട്ടിരി</lg><lg n="൨൮">ക്കുന്നുവൊ എന്നാൽ ഭാൎയ്യയെ അന്വെഷിക്കരുത✱ എന്നാൽ
നീ വിവാഹം ചെയ്യുന്നു എന്നവരികിലും നീ പാപം ചെയ്തി
ട്ടില്ല ഒരു കന്യക വിവാഹം ചെയ്യുന്നു എങ്കിൽ അവളും പാപം
ചെയ്തിട്ടില്ല എന്നാലും ഇപ്രകാരമുള്ളവൎക്ക ജഡത്തിൽ വരുത്ത</lg><lg n="൨൯">മുണ്ടാകം എന്നാൽ ഞാൻ നിങ്ങളെ ക്ഷമിക്കുന്നു✱ എന്നാൽ സ</lg>

[ 423 ] <lg n="">ഹൊദരന്മാരെ ഇതിനെ ഞാൻ പറയുന്നു കാലം കുറഞ്ഞിരിക്കു
ന്നു ശെഷിക്കുന്നത ഭാൎയ്യമാരുള്ളവർ തങ്ങൾക്ക ഇല്ലാത്തവർ എന്ന</lg><lg n="൩൦"> പൊലെയും✱ ദുഃഖിക്കുന്നവർ ദുഃഖിക്കാത്തവർ എന്ന പൊലെ
യും സന്തൊഷിക്കുന്നവർ സന്തൊഷിക്കാത്തവർ എന്നപൊലെ
യും വിലെക്ക വാങ്ങുന്നവർ അനുഭവിക്കാത്തവർ എന്നപൊലെയും✱</lg><lg n="൩൧"> ൟ ലൊകത്തെ അനുഭവിക്കുന്നവർ അതിനെ ദൊഷമായി അനുഭ
വിക്കാത്തവർ എന്നപൊലെയും ഇരിക്കെണ്ടുന്നതാകുന്നു എന്തുകൊ</lg><lg n="൩൨">ണ്ടെന്നാൽ ൟ ലൊകത്തിന്റെ വെഷം ഒഴിഞ്ഞു പൊകുന്നു✱
എന്നാൽ നിങ്ങൾ വിചാരംകൂടാത്തവരായിരിപ്പാൻ എനിക്കു
മനസ്സുണ്ട വിവാഹം ചെയ്യാത്തവൻ കൎത്താവിനെ എങ്ങിനെ പ്ര
സാദിപ്പിക്കും എന്നുവെച്ച കൎത്താവിന്റെ കാൎയ്യങ്ങളെ കുറിച്ച വി</lg><lg n="൩൩">ചാരപ്പെടുന്നു✱ എന്നാൽ വിവാഹം ചെയ്തവൻ താൻ തന്റെ ഭാ
ൎയ്യയെ എങ്ങിനെ പ്രസാദിപ്പിക്കും എന്നുവെച്ച ലൊക കാൎയ്യങ്ങളെ</lg><lg n="൩൪"> കുറിച്ച വിചാരപ്പെടുന്നു✱ വിവാഹം കഴിഞ്ഞസ്ത്രീക്കും കന്യകയ്ക്കും
വ്യത്യാസമുണ്ട വിവാഹം കഴിയാത്തവൾ താൻ തന്റെ ശരീരത്തി
ലും ആത്മാവിലും ശുദ്ധമുള്ളവളാകെണ്ടുന്നതിന്ന കൎത്താവിന്റെ കാൎയ്യ
ങ്ങളെകുറിച്ച വിചാരപ്പെടുന്നു എന്നാൽ വിവാഹം ചെയ്തവൾ താൻ
തന്റെ ഭൎത്താവിനെ എങ്ങിനെ പ്രസാദിപ്പിക്കും എന്നവെച്ച ലൊ</lg><lg n="൩൫">ക കാൎയ്യങ്ങളെ കുറിച്ച വിചാരപ്പെടുന്നു✱ വിശെഷിച്ചും ഇതി
നെ നിങ്ങളുടെ പ്രയൊജനത്തിനായ്കൊണ്ടു തന്നെ ഞാൻ പറയു
ന്നു നിങ്ങളുടെ മെൽ ഞാൻ ഒരു കണിയിടുവാനായിട്ടല്ല യൊഗ്യ
തയുള്ളതിന്നായ്കൊണ്ടും നിങ്ങൾ വ്യാകലം കൂടാതെ കൎത്താവിങ്കൽ</lg><lg n="൩൬"> ചെൎന്നിരിക്കുന്നതിന്നായ്കൊയ്കൊണ്ടും അത്രെ✱ എന്നാൽ ഒരുത്തൻ
താൻ തന്റെ കന്യകയിലെക്ക അയൊഗ്യമായി നടക്കുന്നു എന്ന
നിരൂപിക്കുന്നു എങ്കിൽ അവൾക്ക വയസ്സ അധികം ചെന്നാൽ അ
ങ്ങിനെ തന്നെ വെണമെങ്കിൽ അവൻ ഇഛ്ശിക്കുന്നതിനെ ചെയ്യട്ടെ</lg><lg n="൩൭"> അവൻ പാപം ചെയ്യുന്നില്ല അവർ വിവാഹം ചെയ്യട്ടെ✱ എ
ന്നാലും ആവശ്യമില്ലാഞ്ഞിട്ട തന്റെ ഹൃദയത്തിൽ നിശ്ചയമുള്ളവ
നായിനിന്ന തന്റെ സ്വെച്ശയിൽ അധികാരമുണ്ടാകയും തന്റെ
കന്യകയെ കാക്കുമെന്നുള്ളതിനെ തന്റെ ഹൃദയത്തിങ്കൽ നിശ്ച</lg><lg n="൩൮">യിക്കയും ചെയ്യുന്നവൻ നല്ലവണ്ണം ചെയ്യുന്നു✱ എന്നതുകൊണ്ട വി
വാഹം ചെയ്തു കൊടുക്കുന്നവൻ നല്ലവണ്ണം ചെയ്യുന്നു എന്നാൽ വി
വാഹം ചെയ്തു കൊടുക്കാത്തവൻ എറ്റവും നന്നായി ചെയ്യുന്നു✱</lg><lg n="൩൯"> തന്റെ ഭൎത്താവ ജീവനൊടിരിക്കുന്ന കാലമൊക്കയും ഭാൎയ്യ ന്യായ
പ്രമാണത്താൽ ബന്ധപ്പെട്ടിരിക്കുന്നു എന്നാൽ അവളുടെ ഭൎത്താ
വ മരിച്ചു പൊയി എങ്കിൽ അവൾക്ക തനിക്ക മനസ്സുള്ളവന്ന വിവാ
ഹം ചെയ്യപ്പെടുവാനായിട്ട സ്വാധീനതയുള്ളവളാകുന്നു കൎത്താവി</lg><lg n="൪൦">ങ്കൽ മാത്രമെ ആവൂ✱ എന്നാൽ അവൾ ഇപ്രകാരം തന്നെ നി
ല്ക്കുന്നു എങ്കിൽ എന്റെ വിധിപ്രകാരം അവൾ എറ ഭാഗ്യമുള്ളവ</lg> [ 424 ]

<lg n="">ളാകുന്നു വിശെഷിച്ചും എനിക്ക ദൈവത്തിന്റെ ആത്മാവുണ്ടെന്ന
ഞാൻ നിരൂപിക്കയും ചെയ്യുന്നു✱</lg>

൮ അദ്ധ്യായം

൧ വിഗ്രഹങ്ങൾക്ക ബലിയായി നൽകപ്പെട്ട ആഹാരങ്ങളിൽ
നിന്ന വ്രതത്തൊടിരിപ്പാനുള്ളത.—൮, ൯ നമ്മുടെ ക്രിസ്തി
യാനി സ്വാതന്ത്ര്യത്തെ നാം ദൊഷപ്പെടുത്തരുത എന്നു
ള്ളത.

<lg n="">എന്നാൽ വിഗ്രഹങ്ങൾക്ക ബലിയായി നൽകപ്പെട്ട വസ്തുക്കളെ
കുറിച്ചു നമുക്ക എല്ലാവൎക്കും അറിവുണ്ടെന്ന നാം അറിയുന്നു അറി</lg><lg n="൨">വ ചിൎപ്പിക്കുന്നു സ്നെഹം ഉറെപ്പിക്കുന്നു താനും✱ എന്നാൽ താൻ
വല്ലതിനെയും അറിയുന്നു എന്ന യാതൊരുത്തനും വിചാരിച്ചാൽ
അവൻ താൻ അറിയെണ്ടുന്ന പ്രകാരം ഇനിയും ഒന്നിനെയും അ</lg><lg n="൩">റിയുന്നില്ല✱ ഒരുത്തൻ ദൈവത്തെ സ്നെഹിക്കുന്നു എങ്കിൽ ആ</lg><lg n="൪">യവൻ അവനാൽ അറിയപ്പെട്ടിരിക്കുന്നു✱ അതുകൊണ്ട വിഗ്ര
ഹങ്ങൾക്ക ബലിയായി നൽകപ്പെട്ട വസ്തുക്കളെ ഭക്ഷിക്കുന്ന കാ
ൎയ്യത്തെ സംബന്ധിച്ച ലൊകത്തിൽ വിഗ്രഹമെന്നത എതുമില്ലെ
ന്നും ഒരുവനല്ലാതെ മറ്റൊരു ദൈവമില്ലെന്നും നാം അറിയുന്നു✱</lg><lg n="൫"> എന്തുകൊണ്ടെന്നാൽ സ്വൎഗ്ഗത്തിങ്കലാകട്ടെ ഭൂമിയിലാകട്ടെ ദൈവങ്ങ
ളെന്ന വിളിക്കപ്പെട്ടവർ ഉണ്ട എങ്കിലും (ദൈവങ്ങൾ പലരും ക</lg><lg n="൬">ൎത്താക്കന്മാർ പലരും ഉണ്ട)✱ പിതാവായി എക ദൈവമെ ന
മുക്കുള്ളു സകലവും അവനാൽ ആകുന്നു വിശെഷിച്ചും നാം അവ
നിൽ ആകുന്നു എകകൎത്താവായ യെശു ക്രിസ്തുവും ഉണ്ട സകലവും അ</lg><lg n="൭">വനാൽ ആകുന്നു നാമും അവനാൽ ആകുന്നു✱ എന്നാലും എല്ലാവ
രിലും അറിവില്ല എന്തുകൊണ്ടെന്നാൽ ചിലർ ഇന്നെരം വരെ
വിഗ്രഹമെന്നുള്ള മനൊബൊധത്തൊടുകൂടി അതിനെ വിഗ്രഹത്തി
ന്ന ബലിയായി നൽകപ്പെട്ട വസ്തു എന്ന വെച്ച ഭക്ഷിക്കുന്നു അവ
രുടെ മനൊബൊധം ക്ഷീണമാകൊണ്ട അശുദ്ധിപ്പെടുകയും ചെ</lg><lg n="൮">യ്യുന്നു✱ എന്നാൽ ആഹാരം നമ്മെ ദൈവത്തിങ്കൽ പ്രശംസി
ക്കുന്നില്ല എന്തുകൊണ്ടെന്നാൽ നാം ഭക്ഷിക്കുന്നു എങ്കിൽ നാം എ
റ നന്നാകുന്നില്ല ഭക്ഷിക്കുന്നില്ല എങ്കിൽ നാം എറ ചീത്ത ആകു</lg><lg n="൯">ന്നതുമില്ല✱ എന്നാൽ നിങ്ങളുടെ ൟ അധികാരം ക്ഷീണന്മാരാ
യുള്ളവൎക്ക യാതൊരു പ്രകാരത്തിലും ഒരു തടവായി വരാതെ ഇ</lg><lg n="൧൦">രിപ്പാൻ സൂക്ഷിച്ചു കൊൾവിൻ✱ എന്തെന്നാൽ അറിവുള്ളവ
നായ നീ വിഗ്രഹത്തിന്റെ ആലയത്തിൽ ഭക്ഷിപ്പാനിരിക്കുന്ന
തിനെ ഒരുത്തൻ കണ്ടാൽ ക്ഷീണനായിരിക്കുന്നവന്റെ മ
നൊബൊധം വിഗ്രഹങ്ങൾക്ക ബലിയായി നൽകപ്പെട്ട വസ്തുക്ക</lg><lg n="൧൧">ളെ ഭക്ഷിപ്പാൻ ധൈൎയ്യപ്പെടുകയില്ലയൊ✱ വിശെഷിച്ചും ആ
ൎക്കു വെണ്ടി ക്രിസ്തു മരിച്ചുവൊ ആ ക്ഷീണനായ സഹൊദരൻ നി</lg>

[ 425 ] <lg n="൧൨">ന്റെ അറിവ ഹെതുവായിട്ട നശിച്ചു പൊകാമൊ✱ എന്നാൽ
നിങ്ങൾ ഇപ്രകാരം സഹൊദരന്മാരുടെ നെരെ പാപം ചെയ്ക
യും അവരുടെ ക്ഷീണമായുള്ള മനൊബൊധത്തെ ദണ്ഡിപ്പിക്ക
യും ചെയ്യുമ്പൊൾ നിങ്ങൾ ക്രിസ്തുവിന്ന വിരൊധമായി പാപം ചെ</lg><lg n="൧൩">യ്യുന്നു✱ ആയതുകൊണ്ട ആഹാരം എന്റെ സഹൊദരനെ വിരു
ദ്ധപ്പെട്ടത്തുന്നു എങ്കിൽ ഞാൻ എന്റെ സഹൊദരനെ വിരുദ്ധ
പ്പെടുത്താതെ ഇരിപ്പാൻ എന്നെന്നെക്കും മാംസത്തെ ഭക്ഷിക്ക
യില്ല✱</lg>

൯ അദ്ധ്യായം

൧ പൗലുസ തന്റെ സ്വാതന്ത്ര്യത്തെ കാട്ടന്നത.— ൭ ദൈവശു
ശ്രൂഷക്കാർ എവൻഗെലിയൊനാൽ ജീവനം കഴിക്കെണ്ടുന്നതാ
കുന്നു എന്നുള്ളത.— ൨൪ ജീവൻ ഒരു ഓട്ടം പൊലെ
ആകുന്നു എന്നുള്ളത.

<lg n="">ഞാൻ ഒരു അപ്പൊസ്തൊലനല്ലയൊ ഞാൻ ഒരു സ്വാതന്ത്ര്യമു
ള്ളവനല്ലയൊ ഞാൻ നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിനെ ക
ണ്ടിട്ടില്ലയൊ കൎത്താവിങ്കൽ നിങ്ങൾ എന്റെ പ്രവൃത്തിയല്ലയൊ</lg><lg n="൨"> മറ്റുള്ളവൎക്ക ഞാൻ അപ്പൊസ്തൊലനല്ല എങ്കിലും നിങ്ങൾക്ക ആ
കുന്നു നിശ്ചയം എന്തെന്നാൽ കൎത്താവിങ്കൽ നിങ്ങൾ എന്റെ അ</lg><lg n="൩">പ്പൊസ്തൊലത്വത്തിന്റെ മുദ്രയാകുന്നു✱ എന്നൊടു വിസ്തരിക്കു</lg><lg n="൪">ന്നവൎക്ക എന്റെ പ്രത്യുത്തരം ഇതാകുന്നു✱ ഭക്ഷിപ്പാനും കുടി</lg><lg n="൫">പ്പാനും ഞങ്ങൾക്ക അധികാരമില്ലയൊ✱ മറ്റ അപ്പൊസ്തൊല
ന്മാരും കൎത്താവിന്റെ സഹൊദരന്മാരും കെപ്പാസും എന്നപൊ
ലെ ഞങ്ങൾക്ക ഒരു സഹൊദരിയെ ഒരു ഭാൎയ്യയെ കൂട്ടികൊണ്ട സ</lg><lg n="൬">ഞ്ചരിപ്പാൻ അധികാരമില്ലയൊ✱ അല്ലെങ്കിൽ പ്രവൃത്തി ചെ
യ്യാതിരിപ്പാൻ എനിക്ക മാത്രവും ബൎന്നബാസിന്നും അധികാരമി</lg><lg n="൭">ല്ലയൊ✱ ആര തന്റെ സ്വന്ത ചിലവിട്ട എപ്പൊളെങ്കിലും യുദ്ധ
സെവയ്ക്ക പൊകുന്നു ആര ഒരു മുന്തിരിങ്ങാത്തൊട്ടത്തെ നടുക
യും അതിന്റെ ഫലത്തിൽനിന്ന ഭക്ഷിക്കാതെയിരിക്കയും ചെയ്യു
ന്നു അല്ലെങ്കിൽ ആര ആട്ടിൻ കൂട്ടത്തെ മെയ്ക്കയും ആ കൂട്ടത്തി</lg><lg n="൮">ന്റെ പാലിൽനിന്ന ഉണ്ണാതെയിരിക്കയും ചെയ്യുന്നു✱ ഞാൻ ഇ
വയെ ഒരു മനുഷ്യനെ പൊലെ പറയുന്നുവൊ ന്യായ പ്രമാണ</lg><lg n="൯">വും ഇവയെ പറയുന്നില്ലയൊ✱ എന്തുകൊണ്ടെന്നാൽ നീ ധാന
ത്തെ മെതിക്കുന്ന കാളയെ വായ കെട്ടരുത എന്ന മൊശെയുടെ
ന്യായ പ്രമാണത്തിൽ എഴുതിയിരിക്കുന്നു ദൈവം കാളകൾക്ക</lg><lg n="൧൦"> വെണ്ടി വിചാരപ്പെടുന്നുവൊ✱ അല്ലെങ്കിൽ അവൻ നമുക്കായിട്ട
തന്നെ ഇതിനെ പറയുന്നുവൊ നമുക്കായിട്ട ഇത എഴുതപ്പെ
ട്ടിരിക്കുന്നു നിശ്ചയം ഉഴുന്നവൻ ആശാബന്ധത്തൊടെ ഉഴുകയും
ആശാബന്ധത്തൊടെ മെതിക്കുന്നവൻ തന്റെ ആശാബന്ധത്തെ</lg> [ 426 ]

<lg n="൧൧">അനുഭവിക്കുന്നവനായി ഭവിക്കയും ചെയ്യെണ്ടുന്നതിന്നാകുന്നു✱ ഞ
ങ്ങൾ നിങ്ങൾക്ക ആത്മാ സംബന്ധിച്ച കാൎയ്യങ്ങളെ വിതെച്ചിട്ടുണ്ടെ
ങ്കിൽ ഞങ്ങൾ നിങ്ങളുടെ ശരീരം സംബന്ധിച്ച കാൎയ്യങ്ങളെ കൊ</lg><lg n="൧൨">യ്താൽ വലിയ കാൎയ്യമൊ✱ മറ്റുള്ളവർ നിങ്ങളുടെ മെൽ ൟ അ
ധികാരത്തിന്ന ഒഹരിയുള്ളവരാകുന്നു എങ്കിൽ ഞങ്ങൾ വിശെ
ഷാൽ അല്ലയൊ എന്നാലും ഞങ്ങൾ ൟ അധികാരത്തെ നട
ത്തീട്ടില്ല ഞങ്ങൾ ക്രിസ്തുവിന്റെ എവൻഗെലിയൊനെ വിഘ്നം വ</lg><lg n="൧൩">രുത്താതെ ഇരിപ്പാൻ സകലത്തെയും സഹിക്കുന്നു✱ വിശുദ്ധ
കാൎയ്യങ്ങളിൽ ശുശ്രൂഷ ചെയ്യുന്നവർ ദൈവാലയത്തിലെ (വസ്തുക്കൾ
കൊണ്ട) ഉപജീവിക്കുന്നു എന്നും പീഠത്തിങ്കൽ കാത്തിരിക്കു
ന്നവർ പീഠത്തൊട്ടു കൂടി ഒഹരിക്കാരാകുന്നു എന്നും നിങ്ങൾ അ</lg><lg n="൧൪">റിയുന്നില്ലയൊ✱ അപ്രകാരം തന്നെ എവൻഗെലിയൊനെ പ്ര
സംഗിക്കുന്നവർ എവങെലിയൊനിൽനിന്ന ഉപജീവിക്കെണ</lg><lg n="൧൫">മെന്ന കൎത്താവ കല്പിച്ചിരിക്കുന്നു✱ എന്നാൽ ഞാൻ ൟ കാൎയ്യങ്ങ
ളിലൊന്നിനെയും പ്രമാണിച്ചിട്ടില്ല ഇപ്രകാരം എനിക്ക ചെയ്യ
പ്പെടെണ്ടുന്നരിന്ന ഞാൻ ൟ കാൎയ്യങ്ങളെ എഴുതീട്ടുമില്ല എന്തു
കൊണ്ടെന്നാൽ യാതൊരുത്തനും എന്റെ പ്രശംസയെ വ്യൎത്ഥമാ</lg><lg n="൧൬">ക്കുന്നതിനെക്കാൾ മരിക്കുന്നത എനിക്ക നന്ന✱ എന്തെന്നാൽ
ഞാൻ എവൻഗെലിയൊനെ പ്രസംഗിക്കുന്നു എങ്കിലും പ്രശം
സിപ്പാൻ എനിക്ക ഒന്നുമില്ല എന്തുകൊണ്ടെന്നാൽ ആവശ്യം എ
ങ്കൽ വെക്കപ്പെട്ടതാകുന്നു അതെ ഞാൻ എവൻഗെലിയൊനെ</lg><lg n="൧൭"> പ്രസംഗിക്കാതെയിരുന്നാൽ എനിക്ക ഹാ കഷ്ടം✱ എന്തെ
ന്നാൽ ഞാൻ ഇതിനെ മനസ്സൊടെ ചെയ്യുന്നു എങ്കിൽ കാൎയ്യ വി</lg><lg n="൧൮">ചാരം എനിക്ക ഭരമെല്പിക്കപ്പെട്ടതാകുന്നു✱ ആകയാൽ എനിക്ക
എന്തൊരു പ്രതിഫലമുള്ളു ഞാൻ എവൻഗെലിയൊനെ പ്രസം
ഗിക്കുമ്പൊൾ എവൻഗെലിയൊനിൽ എന്റെ അധികാരത്തെ
പഴുതിലാക്കാതെ ഇരിക്കെണ്ടുന്നതിന്ന ക്രിസ്തുവിന്റെ എവൻഗെ</lg><lg n="൧൯">ലിയൊനെ ചിലവു കൂടാതെ ആക്കുന്നത തന്നെ നിശ്ചയം✱ എ
ന്തെന്നാൽ ഞാൻ എല്ലാവരിൽനിന്നും ഒഴിവുള്ളവനായിരുന്നാ
ലും അധിക ജനങ്ങളെ ആദായപ്പെടുത്തെണ്ടുന്നതിന്ന ഞാൻ എ</lg><lg n="൨൦">ന്നെത്തന്നെ എല്ലാവൎക്കും ദാസനാക്കി✱ വിശെഷിച്ചും ഞാൻ
യെഹൂദന്മാരെ ആദായപ്പെടുത്തെണ്ടുന്നതിനായിട്ട യെഹൂദന്മാൎക്ക
ഒരു യെഹൂദൻ എന്ന പൊലെയും ന്യായ പ്രമാണത്തിങ്കീഴുള്ളവ
രെ ആദായപ്പെടുത്തെണ്ടുന്നതിന്നായിട്ട ന്യായ പ്രമാണത്തിങ്കീഴു</lg><lg n="൨൧">ള്ളവൎക്ക ന്യായപ്രമാണത്തിങ്കീഴുള്ളവൻ എന്നപൊലെയും✱ (ദൈ
വത്തിങ്കലെക്ക ന്യായപ്രമാണമില്ലാത്തവനായിരിക്കാതെ ക്രിസ്തു
വിന്റെ ന്യായപ്രമാണത്തിലുൾപ്പെട്ടവനായി) ഞാൻ ന്യായ
പ്രമാണമില്ലാത്തവരെ ആദായപ്പെടുത്തെണ്ടുന്നതിനായിട്ട ന്യാ</lg>

[ 427 ] <lg n="">യപ്രമാണമില്ലാത്തവൎക്ക ന്യായ പ്രമാണമില്ലാത്തവൻ എന്ന പൊ</lg><lg n="൨൨">ലെയും ആയി ഭവിച്ചു✱ ശക്തിയില്ലാത്തവരെ ആദായപ്പെടുത്തെ
ണ്ടുന്നതിനായിട്ട ശക്തിയില്ലാത്തവൎക്ക ഞാൻ ശക്തിയില്ലാത്ത
വൻ എന്നപൊലെയായി ഭവിച്ചു ഞാൻ എല്ലാ പ്രകാരത്തിലും
ചിലരെ രക്ഷിക്കെണ്ടുന്നതിന്ന എല്ലാവൎക്കും ഞാൻ സകലംവു ആ</lg><lg n="൨൩">യി തീൎന്നു✱ ഞാൻ ഇതിനെയും എവൻഗെലിയൊന്റെ നിമി
ത്തമായിട്ട (നിങ്ങളൊടു) കൂടി ഒഹരിക്കാരനായി</lg><lg n="൨൪"> തീരെണ്ടുന്നതിന്ന ചെയ്യുന്നു✱ ഓട്ടത്തിൽ ഓടുന്നവർ എല്ലാവ
രും ഓടുന്നു എങ്കിലും ഒരുത്തിനെ വിരുത കിട്ടുന്നുള്ളൂ എന്ന നി
ങ്ങൾ അറിയുന്നില്ലയൊ ഇപ്രകാരം നിങ്ങൾക്ക ലഭിക്കെണ്ടുന്നതിന്ന</lg><lg n="൨൫"> ഓടിക്കൊൾവിൻ✱ എന്നാൽ പൊരാടുന്നവനൊക്കയും സകല
ത്തിലും മിതത്തൊടെയിരിക്കുന്നു എന്നാൽ ഇതിനെ ചെയ്യുന്നത
അവൎക്ക, അഴിവുള്ളൊരു കിരീടത്തെയും നമുക്കൊ അഴിവില്ലാത്ത</lg><lg n="൨൬"> തിനെയും ലഭിക്കെണ്ടുന്നതിന്നാകുന്നു✱ ആയതുകൊണ്ടു ഞാൻ ൟ
വണ്ണം ഓടുന്നു നിശ്ചയം കൂടാതെ അല്ല ൟവണ്ണം ഞാൻ അങ്കം</lg><lg n="൨൭"> പിടിക്കുന്നു ആകാശത്തെ അടിക്കുന്നവനെ പൊലെ അല്ല✱ എ
ങ്കിലൊ മറ്റുള്ളവരൊട പ്രസംഗിച്ചിട്ട ഞാൻ തന്നെ എത പ്രകാ
രത്തിലും ഉപെക്ഷിതനാകാതെ ഇരിപ്പാനായിട്ട ഞാൻ എന്റെ
ശരീരത്തെ ഒതുക്കുകയും വണക്കുകയും ചെയ്യുന്നു✱</lg>

൧൦ അദ്ധ്യായം

൧ യെഹൂദന്മാർ അവരുടെ കരുണകളാളും ശിക്ഷ വിധികളാ
ലും നമുക്ക ദൃഷ്ടാന്തങ്ങളായിരുന്നു എന്നുള്ളത.— ൨൧ നാം ക
ൎത്താവിന്റെ പീഠത്തെ പിശാചുകളുടെ പീഠമാക്കി തീൎക്കരു
ത എന്നുള്ളത.

<lg n="">വിശെഷിച്ചും സഹൊദരന്മാരെ നമ്മുടെ പിതാക്കന്മാർ എല്ലാം
മെഘത്തിങ്കീഴായിരുന്നു എന്നും എല്ലാവരും സമുദ്രത്തിൽ കൂടി</lg><lg n="൨"> കടന്നു പൊയി എന്നും✱ എല്ലാവരും മൊശെയിങ്കൽ മെഘത്തി</lg><lg n="൩">ലും സമുദ്രത്തിലും ബപ്തിസ്മപ്പെട്ടു എന്നും✱ എല്ലാവരും ഒരു</lg><lg n="൪"> ജ്ഞാന ഭക്ഷണത്തെ ഭക്ഷിച്ചു എന്നും✱ എല്ലാവരും ഒരു ജ്ഞാ
ന പാനീയത്തെ പാനം ചെയ്തു എന്തെന്നാൽ അവരെ പിന്തുട
ൎന്ന ജ്ഞാനപ്പാറയിൽനിന്ന പാനം ചെയ്തു ആ പാറ ക്രിസ്തു ത
ന്നെ ആയിരുന്നു എന്നും നിങ്ങൾ അറിയാതെ ഇരിപ്പാൻ എനി</lg><lg n="൫">ക്ക മനസ്സില്ല✱ എങ്കിലും അവരിൽ അധികം ആളുകളൊടു ദൈ
വത്തിന്ന നല്ല പ്രസാദമായിരുന്നില്ല എന്തുകൊണ്ടെന്നാൽ അ</lg><lg n="൬">വർ വനത്തിൽ അവജയപ്പെട്ടു✱ അവർ മൊഹിച്ച പൊലെ നാ
മും ദൃഷ്കാൎയ്യങ്ങളെ മൊഹിക്കാതെ ഇരിക്കെണ്ടുന്നതിനായിട്ട ൟ കാ</lg><lg n="൭">ൎയ്യങ്ങൾ നമുക്ക ദൃഷ്ടാന്തങ്ങളായി✱ അവരിൽ ചിലർ ഇരുന്ന
പൊലെ നിങ്ങൾ വിഗ്രഹാരാധനക്കാരാകയുമരുത ജനങ്ങൾ ഭക്ഷി</lg> [ 428 ]

<lg n="">പ്പാനും കുടിപ്പാനും ഇരുന്നിട്ട കളിപ്പാൻ എഴുന്നീറ്റു എന്നുള്ള</lg><lg n="൮"> പ്രകാരം എഴുതിയിരിക്കുന്നു✱ നാം വെശ്യാ ദൊഷം ചെയ്കയും
അരുത അപ്രകാരം അവരിൽ ചിലർ ചെയ്തു ഒരു ദിവസത്തിൽ</lg><lg n="൯"> തന്നെ ഇരിപത്തു മൂവായിരം പെർ വീഴുകയും ചെയ്തു✱ നാം
ക്രിസ്തുവിനെ പരീക്ഷിക്കയും അരുത അപ്രകാരം അവരിൽ ചി</lg><lg n="൧൦">ലർ പരീക്ഷിച്ചു സൎപ്പങ്ങളാൽ നശിക്കപ്പെടുകയും ചെയ്തു✱ നി
ങ്ങൾ പിറുപിറക്കയും അരുത അപ്രകാരം അവരിൽ ചിലർ പി</lg><lg n="൧൧">റുപിറുത്തു സംഹാരിയാർ നശിപ്പിക്കപ്പെടുകയും ചെയ്തു✱ എ
ന്നാൽ ഇവയൊക്കയും ദൃഷ്ടാന്തങ്ങളായിട്ട അവൎക്ക സംഭവിച്ചു ലൊ
കത്തിന്റെ അവസാന കാലങ്ങൾ വന്നിരിക്കുന്നത ആൎക്കൊ ആ
യവരായ നമുക്ക ബുദ്ധി ഉപദെശത്തിന്നായ്കൊണ്ടും എഴുതപ്പെട്ടി</lg><lg n="൧൨">രിക്കുന്നു✱ ആയതുകൊണ്ട താൻ നില്ക്കുന്നു എന്ന വിചാരിക്കു</lg><lg n="൧൩">ന്നവൻ വീഴാതെ ഇരിപ്പാൻ നൊക്കട്ടെ✱ മനുഷ്യന്ന നടപ്പായു
ള്ളത അല്ലാതെ ഒരു പരീക്ഷയും നിങ്ങളെ പിടി കൂടീട്ടില്ല എ
ന്നാൽ ദൈവം വിശ്വാസമുള്ളവൻ അവൻ നിങ്ങൾക്ക കഴിയുന്ന
തിനെക്കാൾ അധികമായിട്ട നിങ്ങൾ പരീക്ഷിക്കപ്പെടുവാൻ സമ്മ
തിക്കയില്ല എന്നാൽ നിങ്ങൾക്ക സഹിപ്പാൻ കഴിയെണ്ടുന്നതിന പ
രീക്ഷയൊടും കൂട ഒരു പൊക്കുവഴിയെ ഉണ്ടാക്കുകയും ചെയ്യും✱</lg><lg n="൧൪"> അതുകൊണ്ടു എന്റെ സ്നെഹിതന്മാരെ വിഗ്രഹാരാധനത്തെ വി</lg><lg n="൧൫">ട്ട ഓടി പൊകുവിൻ✱ ഞാൻ ബുദ്ധിമാന്മാരൊട എന്നപൊ</lg><lg n="൧൬">ലെ പറയുന്നു ഞാൻ പറയുന്നതിനെ വിചാരിപ്പിൻ✱ ഞങ്ങൾ
അനുഗ്രഹിക്കുന്ന അനുഗ്രഹ പാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ
ഐക്യതയല്ലയൊ ഞങ്ങൾ മുറിക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീ</lg><lg n="൧൭">രത്തിന്റെ ഐക്യതയല്ലയൊ✱ അതെന്തുകൊണ്ടെന്നാൽ പല
രായുള്ള നാം ഒരു അപ്പവും ഒരു ശരീരവുമാകുന്നു എന്തെന്നാൽ</lg><lg n="൧൮"> നാമെല്ലാവരും ആ ഒര അപ്പത്തിന്ന ഒഹരിക്കാരാകുന്നു✱ ജഡ
പ്രകാരം ഇസ്രാഎലിനെ നൊക്കുവിൻ ബലികളെ ഭക്ഷിക്കുന്ന</lg><lg n="൧൯">വർ ബലി പീഠത്തൊട ഐക്യതയുള്ളവരല്ലയൊ✱ അതുകെ
ണ്ട ഞാൻ എന്ത പറയുന്നു വിഗ്രഹം യാതൊന്ന എന്നൊ അല്ലെ
ങ്കിൽ വിഗ്രഹങ്ങൾക്ക ബലിയായി നൽകപ്പെട്ടത യാതൊന്ന എ</lg><lg n="൨൦">ന്നൊ✱ അജ്ഞാനികൾ ബലി നൽകുന്ന വസ്തുകളെ അവർ
പിശാചുകൾക്ക ബലി നൽകുന്നു ദൈവത്തിന്നല്ല എന്ന അത്രെ
(ഞാൻ പറയുന്നത) എന്നാൽ നിങ്ങൾ പിശാചുകളൊട ഐക്യ</lg><lg n="൨൧">തയുള്ളവരാകുവാൻ എനിക്ക മനസ്സില്ല✱ നിങ്ങൾക്ക കൎത്താവി
ന്റെ പാനപാത്രത്തെയും പിശാചുകളുടെ പാനപാത്രത്തെ
യും പാനം ചെയ്വാൻ കഴികയില്ല നിങ്ങൾക്ക കൎത്താവിന്റെ ഭ
ക്ഷണ പീഠത്തിലും പിശാചുകളുടെ ഭക്ഷണ പീഠത്തിലും ഒഹ
രിയുള്ളവരായിരിപ്പാൻ കഴികയില്ല✱ നാം കൎത്താവിനെ ദ്വെ</lg><lg n="൨൨">ഷ്യപ്പെട്ടത്തുന്നുവൊ നാം അവനെക്കാൾ ബലവാന്മാരാകുന്നുവൊ✱</lg>

[ 429 ] <lg n="൨൩">സകലവും എനിക്കായിട്ട ന്യായമുള്ളവയാകുന്നു എങ്കിലും സകലവും
പ്രയൊജനaള്ളവയല്ല സകലവും എനിക്കായിട്ട ന്യായമുള്ളവയാകു</lg><lg n="൨൪">ന്നു എങ്കിലും സകലവും ഉറപ്പിക്കുന്നില്ല✱ ഒരുത്തനും തനിക്കുള്ള
സുഖത്തെ അന്വെന്വഷിക്കുരുത ഓരൊരുത്തൻ മറ്റൊരുത്തനുള്ള</lg><lg n="൨൫">തിനെ അത്രെ✱ മാംസം വില്ക്കുക്കുന്ന സ്ഥലത്തിൽ വില്ക്കപ്പെടുന്നതി
നെ ഒക്കയും മനൊബാധത്തിന്റെ നിമിത്തമായിട്ട ഒരു ചൊ</lg><lg n="൨൬">ദ്യവും ചൊദിക്കാതെ ഭക്ഷിപ്പിൻ✱ എന്തെന്നാൽ ഭൂമിയും അതി</lg><lg n="൨൭">ന്റെ പരിപൂൎണ്ണതയും കൎത്താവിന്റെ ആകുന്നു✱ അവിശ്വാസി
കളിൽ ഒരുത്തൻ നിങ്ങളെ ക്ഷണിച്ചാൽ നിങ്ങൾക്കു പൊകുവാൻ
മനസ്സുണ്ടെങ്കിൽ നിങ്ങളുടെ മുമ്പാക വെക്കപ്പെട്ടതിനെ ഒക്കയും മ
നൊബൊധത്തിന്റെ നിമിത്തമായിട്ട ഒരു ചൊദ്യവും ചൊദി</lg><lg n="൨൮">ക്കാതെ ഭക്ഷിപ്പിൻ✱ എന്നാൽ ഒരുത്തൻ നിങ്ങളൊട ഇത വി
ഗ്രഹങ്ങക്ക ബലിയായി നൽകപ്പെട്ടതാകുന്നു എന്ന പറഞ്ഞാൽ
അറിയിച്ചവന്റെ നിമിത്തമായിട്ടും മനൊബൊധത്തിന്റെ നി
മിത്തമായിട്ടും ഭക്ഷിക്കുരുത എന്തെന്നാൽ ഭൂമിയും അതിന്റെ</lg><lg n="൨൯"> പരിപൂൎണ്ണതയും കൎത്താവിന്റെ ആകുന്നു✱ മനൊബൊധത്തെ
എന്ന നിന്റെതിനെ അല്ല മറ്റവന്റെതിനെ അത്രെ ഞാൻ
പറയുന്നത എന്തെന്നാൽ എന്റെ സ്വാതന്ത്ര്യം മറ്റൊരുത്ത</lg><lg n="൩൦">ന്റെ മനസ്സാക്ഷിയാൽ വിധിക്കപ്പെടുന്നത എന്തുകൊണ്ട✱ എ
ന്തെന്നാൽ ഞാൻ കൃപയാൽ ഒരു ഒഹരിക്കാരനായി തിൎന്നു എ
ങ്കിൽ ഞാൻ എതിന്നായിട്ട വന്ദനം ചെയ്യുന്നുവൊ അതിന്നായി</lg><lg n="൩൧">ട്ട ഞാൻ എന്തിന ദുഷിക്കപ്പെടുന്നു✱ അതുകൊണ്ട നിങ്ങൾ ഭ
ക്ഷിക്കയൊ പാനം ചെയ്കയൊ എന്തെങ്കിലും ചെയ്കയൊ ചെ
യ്താൽ ഒക്കയും ദൈവത്തിന്റെ മഹത്വത്തിന്നായിട്ട ചെയ്വിൻ✱</lg><lg n="൩൨"> യെഹൂദന്മാൎക്കും ഗ്രെക്കന്മാൎക്കും ദൈവത്തിന്റെ സഭയ്ക്കും വിരു</lg><lg n="൩൩">ദ്ധം ചെയ്യാത്തവരായിരിപ്പിൻ✱ ഞാൻ എന്റെ പ്രയൊജന
ത്തെ അല്ല പലരുടെയും പ്രയൊജനത്തെ അവർ രക്ഷിക്കപ്പെ
ടെണ്ടുന്നതിന്ന അന്വെഷിച്ചിട്ട സകലത്തിലും എല്ലാവരെയും പ്ര
സാദിപ്പിക്കുന്നതുപൊലെ തന്നെ✱</lg>

൧൧ അദ്ധ്യായം

൧ പ്രാർത്ഥനയിൽ തലയെ മൂടുന്ന സംഗതി.— ൨൧ കൎത്താവി
ന്റെ രാത്രി ഭക്ഷണത്തെ നിന്ദിക്കുന്ന സംഗതി.— ൨൩ ആ
യതിന്റെ ഉത്ഭവ വിവരം ൟ അപ്പൊസ്തൊലൻ പറയു
ന്നത.

<lg n="">ഞാൻ ക്രിസ്തുവിനെ പിന്തുടരുന്നതു പൊലെ തന്നെ നിങ്ങൾ</lg><lg n="൨"> എന്നെ പിന്തുടരുന്നവരായിരിപ്പിൻ✱ സഹൊദരന്മാരെ നി
ങ്ങ:ൾ സകലത്തിലും എന്നെ ഓൎക്കുന്നതുകൊണ്ടും ഞാൻ നിങ്ങളെ
ഏല്പിച്ച പ്രകാരം കല്പനകളെ പ്രമാണിക്കുന്നതുകൊണ്ടും ഞാൻ</lg> [ 430 ]

<lg n="൩">നിങ്ങളെ പ്രശംസിക്കുന്നു✱ എന്നാൽ ഓരൊരു പുരുഷന്റെ
തല ക്രിസ്തുവാകുന്നു എന്നും സ്ത്രീയുടെ തല പുരുഷനെന്നും ക്രിസ്തു
വിന്റെ തല ദൈവമെന്നും നിങ്ങൾ അറിയെണമെന്ന എനിക്ക</lg><lg n="൪"> മനസ്സുണ്ട✱ തലയെ മൂടിക്കൊണ്ട പ്രാൎത്ഥിക്ക എങ്കിലും ദിൎഘദൎശ
നം പറക എങ്കിലും ചെയ്യുന്ന ഒാരൊര പുരുഷൻ തന്റെ ത</lg><lg n="൫">ന്റെ തലയെ അവമാനപ്പെടുത്തുന്നു✱ എന്നാൽ തലയെ മൂടാ
തെ പ്രാൎത്ഥിക്ക എങ്കിലും ദിൎഘദൎശനം പറക എങ്കിലും ചെയ്യുന്ന ഓ
രൊരൊ സ്ത്രീ തന്റെ തന്റെ തലയെ അവമാനപ്പെടുത്തുന്നു എ
ന്തുകൊണ്ടെന്നാൽ അവൾ ക്ഷൌരം ചെയ്യപ്പെട്ടതിന്ന സമംത</lg><lg n="൬">ന്നെ ആകുന്നു✱ എന്തെന്നാൽ സ്ത്രീ മൂടപ്പെടാതെ ഇരിക്കുന്നു എ
ങ്കിൽ അവൾ കത്രിക്കപ്പെടട്ടെ എന്നാൽ തലമുടി കത്രിക്കപ്പെടു
കയൊ ക്ഷൌരം ചെയ്യപ്പെടുകയൊ ചെയ്യുന്നത സ്ത്രീക്കു ലജ്ജയാ</lg><lg n="൭">കുന്നു എങ്കിൽ അവൾ മൂടപ്പെട്ടിരിക്കട്ടെ✱ എന്തെന്നാൽ ഒരു
പുരുഷന്ന അവൻ ദൈവത്തിന്റെ പ്രതിരൂപമായും മഹത്വ
മായുമിരിക്കകൊണ്ട തന്റെ തലയെ മൂടുവാൻ ആവശ്യമില്ല സ</lg><lg n="൮">ത്യം എന്നാൽ സ്ത്രീ പുരുഷന്റെ മഹത്വമാകുന്നു✱ എന്തെന്നാൽ
പുരുഷൻ സ്ത്രീയങ്കൽനിന്നല്ല സ്ത്രീ പുരുഷങ്കൽനിന്നത്രെ ആ</lg><lg n="൯">കുന്നത✱ പുരുഷൻ സ്ത്രീക്കായ്കൊണ്ട സൃഷ്ടിക്കപ്പെട്ടവനുമല്ല സ്ത്രീ</lg><lg n="൧൦"> പുരുഷന്നായ്കൊണ്ടത്രെ✱ ഇതിന്റെ ഹെതുവായിട്ട ദൈവദൂത
ന്മാരുടെ നിമിത്തം സ്ത്രീക്ക, അവളുടെ തലയിന്മെൽ അധികാര</lg><lg n="൧൧">മുണ്ടാകെണ്ടുന്നതാകുന്നു✱ എന്നാലും കൎത്താവിങ്കൽ സ്ത്രീയെ കൂടാ</lg><lg n="൧൨">തെ പുരുഷനില്ല പുരുഷനെ കൂടാതെ സ്ത്രീയുമില്ല✱ എന്തെ
ന്നാൽ സ്ത്രീ എതുപ്രകാരം പുരുഷങ്കൽനിന്നാകുന്നുവൊ അപ്ര
കാരം തന്നെ പുരുഷനും സ്ത്രീയാലാകുന്നു സകലവും ദൈവത്തി</lg><lg n="൧൩">ങ്കൽനിന്നത്രെ✱ നിങ്ങളിൽ തന്നെ വിധിച്ചു കൊൾവിൻ ഒരു സ്ത്രീ
മൂടപ്പെടാതെ ദൈവത്തെ പ്രാൎത്ഥിക്കുന്നത യൊഗ്യമായിട്ടുള്ളതാകു</lg><lg n="൧൪">ന്നുവൊ✱ പുരുഷന്ന നീണ്ട തലമുടി ഉണ്ടായാൽ അത അവന്ന</lg><lg n="൧൫"> അവമാനമാകുന്നു എന്നും✱ സ്ത്രീക്കു നീണ്ട തലമുടി ഉണ്ടായാൽ അ
ത അവൾക്ക മാനമാകുന്നു എന്നും പ്രകൃതി തന്നെ നിങ്ങളെ പഠി
പ്പിക്കുന്നില്ലയൊ എതുകൊണ്ടെന്നാൽ കെശം അവൾക്ക ഒരു മറ</lg><lg n="൧൬">വായിട്ട നൽകപ്പെട്ടിരിക്കുന്നു✱ ഒരുത്തന്ന വിവാദമുള്ളവനാ
യിരിപ്പാൻ തൊന്നുന്നു എങ്കിൽ ഞങ്ങൾക്ക ഇപ്രകാരമുള്ള മൎയ്യാദ
യില്ല ദൈവത്തിന്റെ സഭകൾക്കുമില്ല✱</lg>

<lg n="൧൭">എന്നാൽ എറ്റം നന്മയ്ക്കായിട്ടല്ല എറ്റം തിന്മയ്ക്കായിട്ട അ
ത്രെ നിങ്ങൾ ഒന്നിച്ച കൂടുന്നത എന്ന ഞാൻ നിങ്ങളൊട അറിയി</lg><lg n="൧൮">ക്കുന്ന കാൎയ്യത്തിൽ നിങ്ങളെ പ്രശംസിക്കുന്നില്ല✱ എന്തെന്നാൽ
ആദ്യം നിങ്ങൾ സഭയിൽ വന്നു കൂടുമ്പൊൾ നിങ്ങളിൽ ഭിന്നതക
ളുണ്ടെന്ന ഞാൻ കെൾക്കുന്നു അതിനെ ഞാൻ ഒട്ടു വിശ്വസിക്കയും</lg><lg n="൧൯"> ചെയ്യുന്നു✱ എന്തെന്നാൽ ഉത്തമന്മാരായുള്ളവർ നിങ്ങളുടെ ഇട</lg>

[ 431 ] <lg n="">യിൽ പ്രസിദ്ധന്മാരാകെണ്ടുന്നതിന്ന നിങ്ങളിൽ വെദവിപരീതങ്ങ</lg><lg n="൨൦">ളുണ്ടാകെണം✱ അതുകൊണ്ട നിങ്ങൾ ഒരു സ്ഥലത്ത ഒന്നിച്ചു കൂ
ടുമ്പൊൾ അത കൎത്താവിന്റെ രാത്രി ഭക്ഷണത്തെ ഭക്ഷിപ്പാനാ</lg><lg n="൨൧">യിട്ടല്ല✱ എന്തെന്നാൽ ഭക്ഷിക്കുമ്പൊൾ ഓരൊരുത്തൻ ത
ന്റെ തന്റെ അത്താഴത്തെ മുമ്പെ കൈക്കൊള്ളുന്നു അപ്രകാരം
ഒരുത്തൻ വിശന്നിരിക്കയും മറ്റൊരുത്തൻ മദ്യപാനം ചെയ്തി</lg><lg n="൨൨">രിക്കയും ചെയ്യുന്നു✱ എന്നാൽ ഭക്ഷിപ്പാനും കുടിപ്പാനും നിങ്ങൾ
ക്ക ഭവനങ്ങളില്ലയൊ എന്ത അല്ലെങ്കിൽ നിങ്ങൾ ദൈവത്തിന്റെ
സഭയെ നിന്ദിക്കയും ഇല്ലാത്തവരെ ലജ്ജിപ്പിക്കയും ചെയ്യുന്നുവൊ
ഞാൻ നിങ്ങളൊട എന്ത പറയെണ്ടു ഇതിൽ ഞാൻ നിങ്ങളെ പ്ര</lg><lg n="൨൩">ശംസിക്കുമൊ ഞാൻ നിങ്ങളെ പ്രശംസിക്കുന്നില്ല✱ എന്തെ
ന്നാൽ ഞാൻ നിങ്ങൾക്ക എല്പിച്ചിട്ടുള്ളതിനെയും ഞാൻ കൎത്താവി
ങ്കൽനിന്ന പരിഗ്രഹിച്ചു അത എന്തെന്നാൽ കൎത്താവായ യെശു
താൻ കാണിച്ചു കൊടുക്കപ്പെട്ട നാൾ രാത്രിയിൽ തന്നെ അപ്പ</lg><lg n="൨൪">ത്തെ എടുക്കയും✱ സ്തൊത്രം ചെയ്തിട്ട അതിനെ നുറുക്കുകയും ചെ
യ്ത പറഞ്ഞു നിങ്ങൾ വാങ്ങുവിൻ ഭക്ഷിപ്പിൻ ഇത നിങ്ങൾക്ക വെ
ണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീരമാകുന്നു എന്റെ ഓൎമ്മക്കായി</lg><lg n="൨൫">ട്ട ഇതിനെ ചെയ്വിൻ✱ അപ്രകാരം തന്നെ അത്താഴം കഴിഞ്ഞ
തിന്റെ ശെഷം അവൻ പാനപാത്രത്തെയും എടുത്ത പറഞ്ഞു
ൟ പാത്രം എന്റെ രക്തത്തിൽ പുതിയ നിയമം ആകുന്നു ഇ
തിനെ നിങ്ങൾ പാനം ചെയ്യുമ്പൊൾ ഒക്കയും എന്റെ ഓൎമ്മക്കാ</lg><lg n="൨൬">യിട്ട ചെയ്വിൻ✱ എന്തെന്നാൽ നിങ്ങൾ ൟ അപ്പത്തെ ഭക്ഷി
ക്കയും ൟ പാത്രത്തെ പാനം ചെയ്കയും ചെയ്യുമ്പൊൾ ഒക്കയും
നിങ്ങൾ കൎത്താവിന്റെ മരണത്തെ അവൻ വരുവൊളത്തിന്ന</lg><lg n="൨൭"> അറിയിക്കുന്നു✱ അതുകൊണ്ട ആരെങ്കിലും അയൊഗ്യതയായി
ൟ അപ്പത്തെ ഭക്ഷിക്കയൊ കൎത്താവിന്റെ പാനപാത്രത്തെ
പാനം ചെയ്കയൊ ചെയ്താൽ അവൻ കൎത്താവിന്റെ ശരീരത്തി</lg><lg n="൨൮">ന്നും രക്തത്തിന്നും കുറ്റക്കാരനാകും✱ അതുകൊണ്ട ഒരു മനു
ഷ്യൻ തന്നെത്തന്നെ ശൊധന ചെയ്യട്ടെ ഇപ്രകാരം ൟ അപ്പ</lg><lg n="൨൯">ത്തിൽനിന്ന ഭക്ഷിക്കയും ൟ പാനപാത്രത്തിൽനിന്ന പാനം
ചെയ്കയും ചെയ്യട്ടെ✱ എന്തെന്നാൽ അയൊഗ്യതയായി ഭക്ഷി
ക്കയും പാനം ചെയ്കയും ചെയ്യുന്നവൻ കൎത്താവിന്റെ ശരീര
ത്തെ തിരിച്ചറിയായ്കകൊണ്ട തനിക്കായി തന്നെ ശിക്ഷ വിധി</lg><lg n="൩൦">യെ ഭക്ഷിക്കയും പാനം ചെയ്കയും ചെയ്യുന്നു✱ ഇത ഹെതുവായി
ട്ട നിങ്ങളിൽ പലരും ക്ഷീണന്മാരും രൊഗികളും ഉണ്ടു പലരും</lg><lg n="൩൧"> ഉറങ്ങുകയും ചെയ്യുന്നു✱ എന്തെന്നാൽ നമ്മെ നാം തന്നെ വിധി</lg><lg n="൩൨">ച്ചാൽ നാം വിധിക്കപ്പെടെണ്ടിവരികയില്ല✱ എന്നാൽ നാം വി
ധിക്കപ്പെടുമൊൾ നാം ലൊകത്തൊടു കൂട ശിക്ഷയ്ക്ക വിധിക്ക
പ്പെടാതെ ഇരിക്കെണ്ടുന്നതിന്ന കൎത്താവിനാൽ ദണ്ഡിപ്പിക്കപ്പെടുന്നു</lg> [ 432 ]

<lg n="൩൩">അതുകൊണ്ട എന്റെ സഹൊദരന്മാരെ നിങ്ങൾ ഭക്ഷിപ്പാൻ വന്നു
കൂടുമ്പൊൾ ഒരുത്തന്ന വെണ്ടി ഒരുത്തൻ താമസിച്ചിരിപ്പിൻ✱</lg><lg n="൩൪"> എന്നാൽ ഒരുത്തന്ന വിശപ്പുണ്ടെങ്കിൽ നിങ്ങൾ ശിക്ഷ വിധിക്ക
വന്നു കൂടാതെ ഇരിപ്പാൻ അവൻ വീട്ടിൽ ഭക്ഷിച്ചു കൊള്ളട്ടെ✱
എന്നാൽ ശെഷം കാൎയ്യങ്ങളെ ഞാൻ വരുമ്പൊൾ ക്രമപ്പെടുത്തുക
യും ചെയ്യും✱</lg>

൧൨ അദ്ധ്യായം

൧ ആത്മ സംബന്ധമുള്ള വരങ്ങൾ പലവിധങ്ങളാകുന്നു.— ൭ എ
ങ്കിലും നമ്മുടെ പ്രയൊജനത്തിന്നായിട്ട ആകുന്നു എന്നുള്ള
ത ക്രിസ്തിയാനിക്കാർ പ്രകൃതമായ ശരീരത്തിന്റെ
അവയവങ്ങളായി ഒന്നാകുന്നു എന്നുള്ളത.

<lg n="">എന്നാൽ സഹൊദരന്മാരെ ആത്മ സംബന്ധമായുള്ള വരങ്ങളു
ടെ വസ്തുതയെ നിങ്ങൾ അറിയാതിരിപ്പാൻ എനിക്ക മനസ്സില്ല✱</lg><lg n="൨"> നടത്തിക്കപ്പെട്ട പ്രകാരം നിങ്ങൾ ൟ ഊമകളായുള്ള വിഗ്രഹങ്ങളു
ടെ അടുക്കൽ കൊണ്ടുപൊകപ്പെട്ട അജ്ഞാനികളായിരുന്നു എന്ന</lg><lg n="൩"> നിങ്ങൾ അറിയുന്നു✱ അതുകൊണ്ട ദൈവത്തിന്റെ ആത്മാവു മൂ
ലമായി സംസാരിക്കുന്നവൻ ഒരുത്തനും യെശുവിനെ ശാപപ്പെ
ട്ടവൻ എന്ന പറയുന്നില്ല എന്നും പരിശുദ്ധാത്മാവ മൂലമായിട്ടല്ലാ
തെ ഒരുത്തനും യെശു കൎത്താവാകുന്നു എന്ന പറവാൻ കഴിക</lg><lg n="൪">യില്ല എന്നും ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു✱ എന്നാൽ വര</lg><lg n="൫">ങ്ങളുടെ വ്യത്യാസങ്ങളുണ്ട എങ്കിലും ആത്മാവ ഒരുവൻ✱ ശുശ്രൂ
ഷ കൎമ്മങ്ങളുടെ വ്യത്യാസങ്ങളുമുണ്ട എങ്കിലും കൎത്താവ ഒരുവൻ✱</lg><lg n="൬"> വ്യാപാരങ്ങളുടെ വ്യത്യാസങ്ങളുണ്ട എങ്കിലും സകലത്തെയും എല്ലാ</lg><lg n="൭">വരിലും പ്രവൃത്തിക്കുന്ന ദൈവം ഒരുവൻ✱ എന്നാൽ ഓരൊരു
ത്തന്ന ദൈവാത്മാവിന്റെ പ്രകാശം പ്രയൊജനത്തിന്നായിട്ട തന്നെ</lg><lg n="൮"> നൽകപ്പെടുന്നു✱ എന്തെന്നാൽ ഒരുത്തന്ന ആത്മാവിനാൽ ജ്ഞാ
നത്തിന്റെ വചനവും മറ്റൊരുത്തന്ന ആ ആത്മാവിനാൽ ത</lg><lg n="൯">ന്നെ അറിവിന്റെ വചനവും✱ മറ്റൊരുത്തന്ന ആ ആത്മാവി
നാൽ തന്നെ വിശ്വാസവും മറ്റൊരുത്തന്ന ആ ആത്മാവിന്നാൽ ത</lg><lg n="൧൦">ന്നെ സൗഖ്യം വരുത്തുന്ന വരങ്ങളും✱ മറ്റൊരുത്തന്ന അത്ഭുത
പ്രവൃത്തികളും മറ്റൊരുത്തന്ന ദീൎഘദൎശനവും മറ്റൊരുത്തന്ന ആ
ത്മാക്കളെ സൂക്ഷ്മ അറിയുന്നതും മറ്റൊരുത്തന്ന (പലവിധ) ഭാഷക</lg><lg n="൧൧">ളും മറ്റൊരുത്തന്ന ഭാഷകളുടെ വ്യാഖ്യാനവും നൽകപ്പെടുന്നു✱
എന്നാൽ ഒര ആത്മാവു തന്നെ തനിക്ക ഇഷ്ടമാകുന്ന പ്രകാ
രം ഓരൊരുത്തന്ന വിഭാഗിച്ചു കൊടുത്തിട്ട ഇവയെ ഒക്കയും നട</lg><lg n="൧൨">ത്തിക്കുന്നു✱ എന്തെന്നാൽ എതു പ്രകാരം ശരീരം ഒന്നാകയും
അവയവങ്ങൾ പലത ഉണ്ടാകയും ആ ഒരു ശരീരത്തിന്റെ അവ
യവങ്ങളൊക്കയും പലതായിരുന്ന ഒരു ശരീരമാകയും ചെയ്യുന്നു</lg>

[ 433 ] <lg n="൧൩">വൊ ക്രിസ്തുവും അപ്രകാരം ആകുന്നു✱ എന്തുകൊണ്ടെന്നാൽ നാം
യെഹൂദന്മാരൊ ഗ്രെക്കന്മാരൊ അടിയാരൊ സ്വാതന്ത്ര്യക്കാരൊ ആ
യാലും നാം എല്ലാവരും ഒര ആത്മാവിനാൽ ഒരു ശരീരത്തിലെ
ക്ക ബപ്തുസ്മപ്പെട്ടിരിക്കുന്നു എല്ലാവരും ഒര ആത്മാവിലെക്ക പാ</lg><lg n="൧൪">നം ചെയ്യുമാറായി തീരുകയും ചെയ്തു✱ എന്തെന്നാൽ ശരീരം ഒ</lg><lg n="൧൫">ര അവയവമല്ല പലത അത്രെ✱ ഞാൻ കയ്യില്ലായ്കകൊണ്ട
ഞാൻ ശരീരത്തിലുള്ളതല്ല എന്ന കാൽ പറഞ്ഞാൽ ഇതുകൊണ്ട</lg><lg n="൧൬"> അത ശരീരത്തിലുള്ളതല്ലാതെ ഇരിക്കുന്നുവൊ✱ വിശെഷിച്ചും
ഞാൻ കണ്ണല്ലായ്ക കൊണ്ട ഞാൻ ശരീരത്തിലുള്ളതല്ല എന്ന ചെ
വി പറഞ്ഞാൽ ഇതുകൊണ്ട അത ശരീരത്തിലുള്ളതല്ലാതെ ഇരി</lg><lg n="൧൭">ക്കുന്നുവൊ✱ ശരീരം മുഴുവനും കണ്ണായിരുന്നാൽ ശ്രവണം എ</lg><lg n="൧൮">വിടെ മുഴുവനും ശ്രവണമായിരുന്നാൽ ഘ്രാണം എവിടെ✱ എ
ന്നാൽ ഇപ്പൊൾ ദൈവം അവയവങ്ങളെ അവയിൽ ഓരൊന്നി
നെ തനിക്ക ഇഷ്ടമായ പ്രകാരം ശരീരത്തിൽ സ്ഥാപിച്ചിരിക്കു</lg><lg n="൧൯">ന്നു✱ വിശെഷിച്ചും അവ എല്ലാം ഒര അവയവമായിരുന്നു എ</lg><lg n="൨൦">ങ്കിൽ ശരീരം എവിടെ✱ എന്നാൽ ഇപ്പൊൾ പല അവയവങ്ങ</lg><lg n="൨൧">ളത്രെ ആകുന്നത എങ്കിലും ഒരു ശരീരമെയുള്ളൂ✱ വിശെഷി
ച്ചും കണ്ണ കയ്യൊട നിന്നെക്കൊണ്ട എനിക്ക ആവശ്യമില്ല എന്നും
പിന്നെയും തല കാലുകളൊടു നിങ്ങളെ കൊണ്ട എനിക്ക ആവശ്യ</lg><lg n="൨൨">മില്ല എന്നും പറഞ്ഞു കൂട✱ അത്രയുമല്ല ശരീരത്തിന്റെ അ
വയവങ്ങൾ എറ്റം ക്ഷീണങ്ങളായി കാണപ്പെടുന്നവ വിശെ</lg><lg n="൨൩">ഷാൽ ആവശ്യമുള്ളവയാകുന്നു✱ പിന്നെ ശരീരത്തിൽ മാനംകു
റഞ്ഞവയാകുന്നു എന്ന നമുക്ക തൊന്നുന്ന അവയവങ്ങളായ ഇവക്കു
നാം എറ്റം പരിപൂൎണ്ണതയുള്ള മാനത്തെ ധരിപ്പിക്കുന്നു നമ്മുടെ
അഭംഗിയുള്ള ഭാഗങ്ങൾക്കും എറ്റം പരിപൂൎണ്ണമായുള്ള ഭംഗിയുണ്ട✱</lg><lg n="൨൪"> എന്നാൽ നമ്മുടെഭംഗിയുള്ള ഭാഗങ്ങൾക്ക ആവശ്യമില്ല ദൈവം കു
റവുള്ളതിന്ന എറ്റം പരിപൂൎണ്ണമായുള്ള മാനത്തെ കൊടുത്ത ശ</lg><lg n="൨൫">രീരത്തെ കൂട്ടി ചെൎക്ക അത്രെ ചെയ്തത✱ അവയവങ്ങൾക്ക ത
മ്മിൽ തമ്മിൽ ഒരുപൊലെയുള്ള വിചാരണയുണ്ടാക അല്ലാതെ ശ</lg><lg n="൨൬">രീരത്തിൽ ഭിന്നയുണ്ടാകാതെ ഇരിപ്പാനാകുന്നു✱ വിശെഷിച്ചും
ഒര അവയവം കഷ്ടപ്പെടുന്നു എങ്കിൽ അവയവങ്ങളൊക്കയും അ
തിനൊടു കൂടി കഷ്ടപ്പെടുന്നു ഒര അവയവം മാനിക്കപ്പെടുന്നു എ
ങ്കിൽ അവയവങ്ങളൊക്കയും അതിനൊടു കൂടി സന്തൊഷിക്കുന്നു✱</lg><lg n="൨൭"> എന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും പ്രത്യെകം പ്രത്യെകം</lg><lg n="൨൮"> അവയവങ്ങളും ആകുന്നു✱ വിശെഷിച്ചും ദൈവം ചിലരെ സഭ
യിൽ ആക്കി വെച്ചു ഒന്നാമത അപ്പൊസ്തൊലന്മാരെ രണ്ടാമത
ദീൎഘദൎശിമാരെ മൂന്നാമത ഉപദെഷ്ടാക്കന്മാരെ അതിന്റെ ശെ
ഷം അത്ഭുതങ്ങളെ പിന്നെ സൗഖ്യപ്പെടുത്തുന്ന വരങ്ങളെ സ</lg><lg n="൨൯">ഹായങ്ങളെ പരിപാലനങ്ങളെ പല വിധ ഭാഷകളെ✱ എ</lg> [ 434 ]

<lg n="">ല്ലാവരും അപ്പൊസ്തൊലന്മാരൊ എല്ലാവരും ദീൎഘദൎശിമാരൊ
എല്ലാവരും ഉപദെഷ്ടാക്കന്മാരൊ എല്ലാവരും അത്ഭുതങ്ങളെ പ്ര</lg><lg n="൩൦">വൃത്തിക്കുന്നവരൊ✱ എല്ലാവൎക്കും സൌഖ്യം വരുത്തുന്ന വരങ്ങ
ളുണ്ടൊ എല്ലാവരും ഭാഷകളെ സംസാരിക്കുന്നുവൊ എല്ലാവരും</lg><lg n="൩൧"> ഭാഷകളെ വ്യാഖ്യാനപ്പെടുത്തുന്നുവൊ✱ എന്നാൽ നിങ്ങൾ എ
റ്റവും ശ്രെഷ്ഠ വരങ്ങളെ താല്പൎയ്യത്തൊടെ ആഗ്രഹിക്കുന്നു പി
ന്നെയും ഞാൻ ഒരു മഹാ നല്ല വഴിയെയും നിങ്ങൾക്ക കാണി
ക്കുന്നു✱</lg>

൧൩ അദ്ധ്യായം

൧ വരങ്ങൾ ഒക്കയും എത്ര വിശെഷമുള്ളവയാലും സ്നെഹമി
ല്ലാഞ്ഞാൽ നിഷ്ഫലങ്ങളാകുന്നു എന്നുള്ളത.— ൪ സ്നെഹ
ത്തിന്റെ ലക്ഷണങ്ങൾ.

<lg n="">ഞാൻ മനുഷ്യരുടെയും ദൈവദൂതന്മാരുടെയും ഭാഷകളെ പ
റയുന്നു എങ്കിലും എനിക്ക സ്നെഹമില്ലാഞ്ഞാൽ ഞാൻ ശബ്ദിക്കു
ന്ന ഓട എങ്കിലും ചിലമ്പുന്ന ഒരു കൈത്താളം എങ്കിലും ആയി</lg><lg n="൨"> ചമഞ്ഞു✱ ദീൎഘദൎശനമൂണ്ടായിട്ട ഞാൻ സകല രഹസ്യങ്ങളെയും
സകല അറിവിനെയും അറിയുന്നു എങ്കിലും പൎവതങ്ങളെ നീക്കി
കളവാൻ തക്കവണ്ണം സകല വിശ്വാസവും ഉണ്ടെങ്കിലും എനിക്ക</lg><lg n="൩"> സ്നെഹമില്ലാഞ്ഞാൽ ഞാൻ എതുമില്ല✱ ഞാൻ എന്റെ ദ്രവ്യങ്ങ
ളെ ഒക്കെയും ദരിദ്രന്മാരെ പൊഷിപ്പാനായിട്ട കൊടുക്കുന്നു എങ്കി
ലും ചുട്ടുകളവാനായിട്ട ഞാൻ എന്റെ ശരീരത്തെ എല്പിക്കുന്നു
എങ്കിലും എനിക്കു സ്നെഹമില്ലാഞ്ഞാൽ എനിക്ക ഒരു പ്രയൊജന</lg><lg n="൪">വുമില്ല✱ സ്നെഹം ദീൎഘമായി ക്ഷമിക്കുന്നതും ദയയുള്ളതുമാകുന്നു
സ്നെഹം അസൂയപ്പെടുന്നില്ല സ്നെഹം തന്നെ താൻ പ്രശംസിക്കുന്നി</lg><lg n="൫">ല്ല ചീൎക്കുന്നില്ല✱ അവലക്ഷണമായി നടക്കുന്നില്ല തനിക്കുള്ളവ
യെ അന്വെഷിക്കുന്നില്ല എളുപ്പത്തിൽ കൊപപ്പെടുന്നില്ല ദൊ</lg><lg n="൬">ഷം നിരൂപിക്കുന്നില്ല✱ അന്യായത്തിൽ സന്തൊഷിക്കാതെ സ</lg><lg n="൭">ത്യത്തിൽ സന്തൊഷിക്കുന്നു✱ സകലത്തെയും ക്ഷമിക്കുന്നു സ
കലത്തെയും വിശ്വസിക്കുന്നു സകലത്തെയും പ്രമാണിക്കുന്നു സ</lg><lg n="൮">കലത്തെയും സഹിക്കുന്നു✱ സ്നെഹം ഒരിക്കൽ പൊലും ക്ഷയി
ക്കുന്നില്ല എന്നാൽ ദീൎഘദൎശനങ്ങൾ ഇരിക്കുന്നുവൊ അവ ക്ഷയി
ച്ചു പൊകും ഭാഷകൾ ഇരിക്കുന്നുവൊ അവ നിന്നുപൊകും അറി</lg><lg n="൯">വ ഇരിക്കുന്നുവൊ അത മാഞ്ഞുപൊകും✱ എന്തുകൊണ്ടെന്നാൽ
കുറഞ്ഞൊന്ന നാം അറിയുന്നു കുറഞ്ഞൊന്ന നാം ദീൎഘദൎശനം പ</lg><lg n="൧൦">റകയും ചെയ്യുന്നു✱ എന്നാൽ പരിപൂൎണ്ണമായിട്ടുള്ളത എപ്പൊൾ
വരുമൊ അപ്പൊൾ കുറഞ്ഞൊന്നായുള്ളത മാഞ്ഞുപൊകും✱</lg><lg n="൧൧"> ഞാൻ ബാലകനായിരുന്നപ്പൊൾ ഞാൻ ഒരു ബാലകനെപ്പൊ
ലെ സംസാരിച്ചു ഒരു ബാലനെപ്പൊലെ തിരിച്ചറിഞ്ഞു ഒരു ബാ</lg>

[ 435 ] <lg n="">ലകനെപ്പൊലെ ചിന്തിച്ചു എന്നാൽ ഞാൻ മുതിൎന്നവനായപ്പൊൾ</lg><lg n="൧൨"> ബാല്യ കാൎയ്യങ്ങളെ ഉപെക്ഷിച്ചു✱ എന്തെന്നാൽ ഇപ്പൊൾ നാം
ഒരു കണ്ണാടിയാൽ നിഴലായിട്ട കാണുന്നു എന്നാൽ അപ്പൊൾ മു
ഖത്തൊട്ടു മുഖം അത്രെ ഇപ്പൊൾ ഞാൻ കുറഞ്ഞൊന്ന അറിയു
ന്നു എന്നാൽ അപ്പൊൾ ഞാനും അറിയപ്പെടുന്ന പ്രകാരം തന്നെ</lg><lg n="൧൩"> അറികയും ചെയ്യും✱ എന്നാൽ ഇപ്പൊൾ വിശ്വാസം ആശാബ
ന്ധം സ്നെഹം ഇവ മൂന്നും നില്ക്കുന്നു എന്നാൽ ഇവയിൽ വലിയത
സ്നെഹം✱</lg>

൧൪ അദ്ധ്യായം

൧ ദീൎഘദൎശനം പ്രശംസിക്കപ്പെടുന്നതും.— ൨, ൩, ൪, ഭാഷക
ളിൽ സംസാരിക്കുന്നതിനെക്കാൾ നന്ന എന്നുള്ളതും.

<lg n="">സ്നെഹത്തെ പിന്തുടരുവിൻ ആത്മ സംബന്ധമായുള്ള വരങ്ങ
ളെയും ആഗ്രഹിപ്പിൻ നിങ്ങൾ വിശെഷാർ ദീൎഘദൎശനം പറയെ</lg><lg n="൨">ണ്ടുന്നതിന്ന അത്രെ✱ എന്തെന്നാൽ മറുഭാഷയിൽ സംസാരി
ക്കുന്നവൻ മനുഷ്യരൊടല്ല ദൈവത്തൊട അത്രെ സംസാരിക്കു
ന്നത എന്തെന്നാൽ ഒരുത്തനും തിരിച്ചറിയുന്നില്ല എന്നാലും അ</lg><lg n="൩">വൻ ആത്മാവിൽ രഹസ്യങ്ങളെ സംസാരിക്കുന്നു✱ എന്നാൽ ദീ
ൎഘദൎശനം പറയുന്നവൻ മനുഷൎക്ക ഉറപ്പിന്നായിട്ടും ഉപദെശ</lg><lg n="൪">ത്തിന്നായിട്ടും ആശ്വാസത്തിന്നായിട്ടും പറയുന്നു✱ മറുഭാഷ
യിൽ സംസാരിക്കുന്നവൻ തന്നെ താൻ ഉറപ്പിക്കുന്നു എന്നാൽ ദീ</lg><lg n="൫">ൎഘദൎശനം പറയുന്നവൻ സഭയെ ഉറപ്പിക്കുന്നു✱ നിങ്ങളെല്ലാവ
രും ഭാഷകളിൽ സംസാരിക്കെണമെന്നും വിശെഷാൽ നിങ്ങൾ ദീ
ൎഘദൎശനം പറയെണമെന്നും എനിക്ക ഇഷ്ടമുണ്ട എന്തുകൊണ്ടെ
ന്നാൽ ഭാഷകളിൽ സംസാരിക്കുന്നവൻ സഭയ്ക്ക ഉറപ്പിനെ ലഭി
ക്കെണ്ടുന്നതിന്ന പൊരുൾ പറയുന്നില്ല എങ്കിൽ അവനെക്കാൾ ദീ</lg><lg n="൬">ൎഘദൎശനം പറയുന്നവൻ വലിയവനാകുന്നു✱ എന്നാൽ ഇപ്പൊൾ
സഹൊദരന്മാരെ ഞാൻ നിങ്ങളുടെ അടുക്കൽ ഭാഷകളിൽ സംസാ
രിക്കുന്നവനായി വന്നാൽ നിങ്ങളൊട അറിയിപ്പുകൊണ്ടൊ അറി
വുകൊണ്ടൊ ദീൎഘദൎശനം കൊണ്ടൊ ഉപദെശം കൊണ്ടൊ സംസാ
രിക്കുന്നില്ല എങ്കിൽ ഞാൻ നിങ്ങൾക്ക എന്തു പ്രയൊജനമാക്കും✱</lg><lg n="൭"> ജീവനില്ലാതെയുള്ള വസ്തുക്കൾ കൂടി ശബ്ദത്തെ തരുന്നു കുഴൽ ആ
കട്ടെ തംബുരു ആകട്ടെ ശബ്ദങ്ങളിൽ വ്യത്യാസത്തെ തരാഞ്ഞാൽ
കുഴലൂതപ്പെടുന്നത എങ്കിലും തംബുരു വായിക്കപ്പെടുന്നത എങ്കിലും</lg><lg n="൮"> ഇന്നതെന്ന എങ്ങിനെ അറിയപ്പെടും✱ എന്തെന്നാൽ കുഴൽ നിശ്ച
യമില്ലാത്തൊരു ശബ്ദത്തെ കൊടുത്താൽ ആര യുദ്ധത്തിന്ന ഒരു</lg><lg n="൯">ങ്ങും✱ അപ്രകാരം തന്നെ നിങ്ങളും നാവുകൊണ്ട തിരിച്ചറിവാൻ എ
ളുപ്പമുള്ള വചനത്തെ പറയാഞ്ഞാൽ പറയപ്പെടുന്നത ഇന്നതെന്ന
എങ്ങിനെ അറിയപ്പെടും നിങ്ങൾ നൂകാശത്തിലെക്ക പറയുന്നവ</lg> [ 436 ]

<lg n="൧൦">രാകുമല്ലൊ✱ ആകട്ടെ ലൊകത്തിൽ എത്ര വിധമുള്ള ശബ്ദങ്ങളു
ണ്ടായിരിക്കും എങ്കിലും അവയിൽ ഒന്നും തെളിവില്ലാത്തതല്ല✱</lg><lg n="൧൧"> അതുകൊണ്ട ഞാൻ ശബ്ദത്തിന്റെ അൎത്ഥത്തെ അറിയുന്നില്ല എ
ങ്കിൽ സംസാരിക്കുന്നവന്ന ഞാൻ ഒരു ബൎബറായക്കാരനാകും സം</lg><lg n="൧൨">സാരിക്കുന്നവൻ എനിക്കും ബൎബായക്കാരനാകും✱ അതിൻ വ
ണ്ണം നിങ്ങളും ആത്മസംബന്ധമുള്ള വരങ്ങളെ മൊഹിക്കുന്നവരാക
കൊണ്ട സഭയുടെ ഉറപ്പിനായ്കൊണ്ട വൎദ്ധിപ്പാൻ നൊക്കുവിൻ✱</lg><lg n="൧൩"> അതുകൊണ്ട മറു ഭാഷയിൽ സംസാരിക്കുന്നവൻ താൻ അൎത്ഥം</lg><lg n="൧൪"> പറയുമാറാകെണമെന്ന പ്രാൎത്ഥിക്കട്ടെ✱ എന്തുകൊണ്ടെന്നാൽ
ഞാൻ മറു ഭാഷയിൽ പ്രാൎത്ഥിക്കുന്നു എങ്കിൽ എന്റെ ആത്മാ
വ പ്രാൎത്ഥിക്കുന്നു എന്റെ ബുദ്ധി നിഷ്ഫലമായിരിക്കുന്നു താനും✱</lg><lg n="൧൫"> ആകയാൽ അത എന്താകുന്നു ഞാൻ ആത്മാവു കൊണ്ട പ്രാൎത്ഥി
ക്കും ബുദ്ധികൊണ്ടും പ്രാൎത്ഥിക്കും ഞാൻ ആത്മാമാവുകൊണ്ട പാടും</lg><lg n="൧൬"> ബുദ്ധികൊണ്ടും പാടും✱ അല്ലെങ്കിൽ നീ ആത്മാമാവുകൊണ്ട അനു
ഗ്രഹിക്കുമ്പൊൾ പഠിക്കാത്തവന്റെ സ്ഥാനത്തിൽ ഇരിക്കുന്ന
വൻ നീ പറയുന്നത ഇന്നതെന്ന അറിയായ്കകൊണ്ട നിന്റെ</lg><lg n="൧൭"> സ്തൊത്രത്തിൽ അവൻ എങ്ങിനെ ആമെൻ എന്ന പറയും✱ എ
ന്തെന്നാൽ നീ നന്നായി സ്തൊത്രം ചെയ്യുന്നു സത്യം എന്നാലും മ</lg><lg n="൧൮">റ്റവൻ ഉറപ്പിക്കപ്പെടുന്നില്ല✱ ഞാൻ നിങ്ങളെ എല്ലാവരെക്കാ
ളും അധികം ഭാഷകളിൽ സംസാരിക്കുന്നതുകൊണ്ട എന്റെ ദൈ</lg><lg n="൧൯">വത്തെ വന്ദനം ചെയ്യുന്നു✱ എങ്കിലും ഞാൻ സഭയിൽ മറു ഭാ
ഷയിൽ പതിനായിരം വാക്കുകളെ പറയുന്നതിനെക്കാൾ എ
ന്റെ ബുദ്ധികൊണ്ട അഞ്ചവാക്കുകളെ മറ്റവൎക്കും ഉപദെശിക്കെ</lg><lg n="൨൦">ണ്ടുന്നതിന്ന പറവാൻ എനിക്ക മനസ്സുണ്ട✱ സഹൊദരന്മാരെ ബു
ദ്ധിയിൽ ബാലകന്മാരാകാതെ ൟൎഷ്യയിൽ ശിശുക്കളായിരി</lg><lg n="൨൧">പ്പിൻ എന്നാൽ ബുദ്ധിയിൽ മുതിൎന്നവരായിരിപ്പിൻ✱ അന്യഭാ
ഷകൾ കൊണ്ടും അന്യ അധരങ്ങൾ കൊണ്ടും ൟ ജനത്തൊട
ഞാൻ സംസാരിക്കുമെന്നും എന്നാലും അവർ എങ്കൽനിന്ന കെ
ൾക്കയില്ല എന്നും കൎത്താവ പറയുന്ന പ്രകാരം വെദപ്രമാണ</lg><lg n="൨൨">ത്തിൽ എഴുതപ്പെട്ടിരിക്കുന്നു✱ എന്നതുകൊണ്ട ഭാഷകൾ ഒരു
അടയാളത്തിനായിട്ടാകുന്നു വിശ്വസിക്കുന്നവൎക്കല്ല വിശ്വസിക്കാ
ത്തവൎക്ക അത്രെ എന്നാൽ ദീൎഘദൎശനം വിശ്വസിക്കാത്തവൎക്കായി</lg><lg n="൨൩">ട്ടല്ല വിശ്വസിക്കുന്നവൎക്കായിട്ട അത്രെ ആകുന്നത✱ അതുകൊണ്ട സ
ഭ ഒക്കയും ഒരു സ്ഥലത്തിൽ ഒന്നിച്ച കൂടി എല്ലാവരും ഭാഷകളിൽ
സംസാരിക്കയും പഠിക്കാത്തവർ എങ്കിലും അവിശ്വാസികൾ എ
ങ്കിലും അകത്ത വരികയും ചെയ്താൽ അവർ നിങ്ങൾ ഭ്രാന്തന്മാരാ</lg><lg n="൨൪">കുന്നു എന്ന പറകയില്ലയൊ✱ എന്നാൽ എല്ലാവരും ദീൎഘദൎശ
നം പറകയും അവിശ്വാസിയായൊരുത്തൻ എങ്കിലും പഠിക്കാ
ത്തവനായൊരുത്തൻ എങ്കിലും അകത്ത വരികയും ചെയ്താൽ അ</lg>

[ 437 ] <lg n="">വൻ എല്ലാവരാലും ബൊധം വരുത്തപ്പെടുന്നു എല്ലാവരാലും വി</lg><lg n="൨൫">ധിക്കപ്പെടുന്നു✱ ഇപ്രകാരം അവന്റെ ഹൃദയത്തിലെ ആന്തര
ങ്ങൾ പ്രകാശമുള്ളവയായി തീരുകയും ചെയ്യുന്നു അങ്ങിനെ അ
വൻ മുഖം കവിണു വീണ ദൈവത്തെ വന്ദിക്കയും ദൈവം സത്യ
മായി നിങ്ങളുടെ ഇടയിൽ ഉണ്ട എന്ന ശ്രുതിപ്പെടുത്തുകയും ചെ</lg><lg n="൨൬">യ്യും✱ അതുകൊണ്ട എങ്ങിനെ സഹൊദരന്മാരെ നിങ്ങൾ ഒന്നിച്ച
കൂടുമ്പൊൾ നിങ്ങളിൽ ഓരൊരുത്തന്ന ഓരൊ സംകീൎത്തനമുണ്ട ഓ
രൊ ഉപദെശമുണ്ട ഓരൊ ഭാഷയുയുണ്ട ഓരോ അറിയിപ്പുണ്ട ഓരൊ
അൎത്ഥനിൎദ്ദെശമുണ്ട ഉറപ്പിനായ്കൊണ്ട സകല കാൎയ്യങ്ങളും ചെയ്യപ്പെ</lg><lg n="൨൭">ടട്ടെ ഒരുത്തൻ മറുഭാഷയിൽ പറയുന്നു എങ്കിൽ ൟരണ്ട ആളായി
ട്ട അല്ലെങ്കിൽ എറിയാൽ മൂന്ന ആളായിട്ട ഇരിക്കണം അത ക്രമ
മായിട്ട തന്നെ വെണം ഒരുത്തൻ അൎത്ഥം പറകയും ചെയ്യട്ടെ✱</lg><lg n="൨൮"> അൎത്ഥം പറയുന്നവനില്ല എങ്കിൽ അവൻ സഭയിൽ മിണ്ടാതെ ഇ
രിക്കട്ടെ തന്നൊടു തന്നെയും ദൈവത്തൊടും പറകയും ചെയ്യട്ടെ✱</lg><lg n="൨൯"> എന്നാൽ ദീൎഘദൎശിമാർ രണ്ടു മൂന്ന ആളായിട്ട പറയട്ടെ മറ്റുള്ള</lg><lg n="൩൦">വർ വിധിക്കയും ചെയ്യട്ടെ✱ എന്നാൽ അരികത്ത ഇരിക്കുന്നവ
നായ മറ്റൊരുത്തന്ന വല്ലതും പ്രകാശിപ്പിക്കപ്പെട്ടാൽ ഒന്നാമ</lg><lg n="൩൧">ത്തവൻ മിണ്ടാതെ ഇരിക്കട്ടെ✱ എന്തുകൊണ്ടെന്നാൽ എല്ലാവരും
പഠിപ്പാനായിട്ടും എല്ലാവരും ആശ്വസിക്കപ്പെടുവാനായിട്ടും നി</lg><lg n="൩൨">ങ്ങളെല്ലാവരും ഒരൊരുത്തനായിട്ട ദീൎഘദൎശനം പറയാം✱ വി
ശെഷിച്ചും ദീൎഘദൎശിമാരുടെ ആത്മാക്കൾ ദീൎഘദൎശിമാൎക്ക ആധിന</lg><lg n="൩൩">പ്പെട്ടിരിക്കുന്നു✱ എന്തെന്നാൽ ദൈവം അമാന്തത്തിന്റെ അ
ല്ല പരിശുദ്ധന്മാരുടെ സകല സഭകളിലും ഉള്ള പ്രകാരം സമാധാ</lg><lg n="൩൪">നത്തിന്റെ കാരണൻ അത്രെ ആകുന്നത✱ നിങ്ങളുടെ സ്ത്രീകൾ
സഭകളിൽ മിണ്ടാതെ ഇരിക്കട്ടെ എന്തെന്നാൽ അനുസരിച്ചിരിപ്പാ
നല്ലാതെ പറവാൻ അവൎക്ക അനുവാദമില്ല അപ്രകാരം വെദപ്ര</lg><lg n="൩൫">മാണവും പറയുന്നു✱ എന്നാൽ വല്ലതും പഠിപ്പാൻ അവൎക്ക മന
സ്സുണ്ടെങ്കിൽ ഭവനത്തിങ്കൽ തങ്ങളുടെ ഭൎത്താക്കന്മാരൊട ചൊദിക്ക
ട്ടെ എന്തെന്നാൽ സഭയിൽ പറയുന്നത സ്ത്രീകൾക്ക ലജ്ജയാകുന്നു</lg><lg n="൩൬"> എന്ത—ദൈവത്തിന്റെ വചനം നിങ്ങളിൽനിന്ന പുറപ്പെട്ടു വ</lg><lg n="൩൭">ന്നുവൊ അല്ലെങ്കിൽ നിങ്ങൾക്ക മാത്രം വന്നെത്തിയൊ✱ യാ
തൊരുത്തനും താൻ ദീൎഘദൎശിയൊ ആത്മാവുള്ളവനൊ ആകുന്നു
എന്ന തൊന്നുന്നു എങ്കിൽ ഞാൻ നിങ്ങൾക്ക എഴുതുന്ന കാൎയ്യങ്ങൾ
കൎത്താവിന്റെ കല്പനകളാകുന്നു എന്ന അവൻ അറിഞ്ഞുകൊള്ള</lg><lg n="൩൮">ട്ടെ✱ എന്നാൽ വല്ലവനും അറിയാതെയിരിക്കുന്നു എങ്കിൽ അ</lg><lg n="൩൯">വൻ അറിയാതെയിരിക്കട്ടെ✱ അതുകൊണ്ട സഹൊദരന്മാരെ ദീ
ൎഘദൎശനം പറവാൻ മൊഹിപ്പിൻ മറു ഭാഷകളിൽ പറയുന്നതി</lg><lg n="൪൦">നെ വിരൊധിക്കയുമരുത✱ സകല കാൎയ്യങ്ങളും ലക്ഷണമായിട്ടും
ക്രമമായിട്ടും നടക്കുമാറാകട്ടെ✱</lg> [ 438 ]

൧൫ അദ്ധ്യായം

൩ ക്രിസ്തുവിന്റെ ഉയിൎപ്പകൊണ്ട.—൧൨ അവൻ നമ്മുടെ ഉയി
ൎപ്പിന്റെ ആവശ്യത്തെയും—൨൧ അതിന്റെ ഫലത്തെ
യും—൩൫ വിധത്തെയും—൫൧ അന്ന ജീവനൊടിരിക്കു
ന്നവൎക്കുണ്ടാകുന്ന മാറ്റത്തെയും തെളിയിക്കുന്നത.

<lg n="">പിന്നെയും സഹൊദരന്മാരെ ഞാൻ നിങ്ങളൊടു പ്രസംഗം
ചെയ്തതായിട്ടും നിങ്ങൾ കൈക്കൊണ്ടാതായിട്ടും നിങ്ങൾ ഉൾപ്പെട്ടു
നില്ക്കുന്നതായിട്ടുമുള്ള എവൻഗെലിയൊനെ തന്നെ നിങ്ങളൊട</lg><lg n="൨"> അറിയിക്കുന്നു✱ നിങ്ങൾ വ്യൎത്ഥമായി വിശ്വസിച്ചിട്ടില്ല എങ്കിൽ
ഞാൻ നിങ്ങൾക്ക പ്രസംഗം ചെയ്ത വചനത്തെ നിങ്ങൾ ഓൎമ്മ വെ</lg><lg n="൩">ച്ചാൽ അതിനാലും നിങ്ങൾ രക്ഷിപ്പെടുന്നു✱ ഞാനും കൈക്കൊണ്ടി
ട്ടുള്ളതിനെ നിങ്ങൾക്ക ആദ്യം എല്പിച്ചു അത ക്രിസ്തു വെദവാക്യങ്ങ
ളിൻ പ്രകാരം നമ്മുടെ പാപങ്ങൾക്ക വെണ്ടി മരിച്ചു എന്നും✱</lg><lg n="൪"> കല്ലറയിൽ സ്ഥാപിക്കപ്പെട്ടു എന്നും വെദവാക്യങ്ങളിൻ പ്രകാരം</lg><lg n="൫"> മൂന്നാം ദിവസം ഉയിൎത്തെഴുനീറ്റു എന്നും✱ കെഫായാലും അ
തിന്റെ ശെഷം പന്ത്രണ്ടു പെരാലും കാണപ്പെട്ടു എന്നും ആകു</lg><lg n="൬">ന്നു✱ അതിന്റെ ശെഷം അഞ്ഞൂറ്റിൽ അധികം സഹൊദര
ന്മാരാൽ ഒന്നിച്ച അവൻ കാണപ്പെട്ടു അവരിൽ മിക്കപെരും ഇ</lg><lg n="൭">ന്നെവരെ ഇരിക്കുന്നു ചിലർ നിദ്രയെ പ്രാപിച്ചു താനും✱ അ
തിന്റെ ശെഷം അവൻ യാക്കൊബിനാലും പിന്നെ അപ്പൊ</lg><lg n="൮">സ്തൊലന്മാരാൽ എല്ലാവരാലും കാണപ്പെട്ടു✱ എന്നാൽ എല്ലാവ
ൎക്കും ഒടുക്കം അകാലത്തിങ്കൽ ജനിച്ചവനെപ്പൊലെയുള്ള എന്നാലും</lg><lg n="൯"> കാണപ്പെട്ടു✱ എന്തെന്നാൽ ഞാൻ അപ്പൊസ്തൊലന്മാരിൽ എ
റ്റവും ചെറിയവനാകുന്നു ഞാൻ ദൈവത്തിന്റെ സഭയെ പീ
ഡിപ്പിച്ചതുകൊണ്ട ഒരു അപ്പൊസ്തൊലനെന്ന വിളിക്കപ്പെടുവാൻ</lg><lg n="൧൦"> യൊഗ്യനാകുന്നില്ല✱ എന്നാൽ ദൈവത്തിന്റെ കൃപകൊണ്ട
ഞാൻ ആകുന്നത ഞാൻ ആകുന്നു അവന്ന എങ്കലുണ്ടായ കൃപയും വ്യ
ൎത്ഥമായില്ല ഞാൻ അവരെ എല്ലാവരെക്കാളും എറ്റം നല്ലവണ്ണം
അത്രെ അദ്ധ്വാനപ്പെട്ടത എന്നാൽ ഞാനല്ല എന്നൊടു കൂടിയുള്ള</lg><lg n="൧൧"> ദൈവത്തിന്റെ കൃപ അത്രെ✱ അതു കൊണ്ട ഞാനൊ അവ
രൊ ഇപ്രകാരം ഞങ്ങൾ പ്രസംഗം ചെയ്യുന്നു ഇപ്രകാരം തന്നെ
നിങ്ങൾ വിശ്വസിക്കയും ചെയ്തു✱</lg>

<lg n="൧൨">ക്രിസ്തു മരിച്ചവരിൽ നിന്ന ഉയിൎത്തെഴുനീറ്റ എന്ന അവൻ
പ്രസംഗം ചെയ്യപ്പെടുന്നു എന്നുവരികിൽ മരിച്ചവരുടെ ഉയിൎപ്പി</lg><lg n="൧൩">ല്ലെന്ന നിങ്ങളുടെ ഇടയിൽ ചിലർ അങ്ങനെ പറയുന്നു✱ എ
ന്നാൽ മരിച്ചവരുടെ ഉയിൎപ്പില്ല എന്നുവരികിൽ അപ്പൊൾ ക്രി</lg><lg n="൧൪">സ്തുവും ഉയിൎത്തെഴുനീറ്റിട്ടില്ലല്ലൊ✱ എന്നാൽ ക്രിസ്തു ഉയിൎത്തെ
ഴുനീറ്റിട്ടില്ല എന്നു വരികിൽ അപ്പൊൾ ഞങ്ങളുടെ പ്രസംഗം വ്യ</lg><lg n="൧൫">ൎത്ഥം നിങ്ങളുടെ വിശ്വാസവും വ്യൎത്ഥം ആകുന്നുവല്ലൊ✱ അത്രയു</lg> [ 439 ] <lg n="">മല്ല വിശെഷിച്ചും മരിച്ചവർ ഉയിൎത്തെഴുനീല്ക്കുന്നില്ല എന്നാകു
ന്നു എങ്കിൽ ദൈവം ഉയിൎത്തെഴുനീല്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ
അവൻ ഉയിൎത്തെഴുനീല്പിച്ചു എന്ന ഞങ്ങൾ ദൈവത്തെ കുറിച്ച
സാക്ഷി പറഞ്ഞിരിക്കകൊണ്ട ഞങ്ങൾ ദൈവത്തിന്റെ കള്ളസാ</lg><lg n="൧൬">ക്ഷിക്കാരായി കാണപ്പെടുന്നുവല്ലൊ✱ എന്തെന്നാൽ മരിച്ചവർ
ഉയിൎത്തെഴുനീല്ക്കുന്നില്ല എങ്കിൽ അപ്പൊൾ ക്രിസ്തുവും ഉയിൎത്തെഴു</lg><lg n="൧൭">നീല്ക്കപ്പെട്ടിട്ടില്ല✱ എന്നാൽ ക്രിസ്തു ഉയിൎത്തെഴുനീല്ക്കപ്പെട്ടിട്ടില്ല
എന്നുവരികിൽ നിങ്ങളുടെ വിശ്വാസം വ്യൎത്ഥം നിങ്ങൾ ഇനിയും</lg><lg n="൧൮"> നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു✱ അപ്പൊൾ ക്രിസ്തുവിങ്കൽ</lg><lg n="൧൯"> നിദ്രയെ പ്രാപിച്ചവരും നശിച്ചു പൊയി✱ ൟ ജന്മത്തിങ്കൽ
മാത്രമെ നമുക്ക ക്രിസ്തുവിങ്കൽ ആശാബന്ധമുള്ളു എങ്കിൽ സകല മ
നുഷ്യരെക്കാളും നാം മഹാ അരിഷ്ടന്മാരാകുന്നു✱</lg>

<lg n="൨൦">എന്നാൽ ഇപ്പൊൾ ക്രിസ്തു മരിച്ചവരിൽനിന്ന ഉയിൎത്തെഴുനീ</lg><lg n="൨൧">റ്റ നിദ്രയെ പ്രാപിച്ചവരിൽ ആദ്യ വിളവായി തീൎന്നു✱ എ
ന്തെന്നാൽ ഒരു മനുഷ്യനാൽ മരണമുണ്ടായതുകൊണ്ട ഒരു മനുഷ്യ</lg><lg n="൨൨">നാൽ മരിച്ചവരുടെ ഉയിൎത്തെഴുനീല്പുണ്ടായി✱ എന്തെന്നാൽ എ
തുപ്രകാരം ആദമിങ്കൽ എല്ലാവരും മരിക്കുന്നുവൊ അപ്രകാരം ത</lg><lg n="൨൩">ന്നെ ക്രിസ്തുവിങ്കൽ എല്ലാവരും ജീവിപ്പിക്കപ്പെടും✱ ഒാരൊരു
ത്തൻ തന്റെ തന്റെ സന്ത ക്രമത്തിൽ അത്രെ ക്രിസ്തു ആദ്യ
വിളവായിട്ട പിന്നെത്തെതിൽ ക്രിസ്തുവിനുള്ളവർ അവന്റെ വ</lg><lg n="൨൪">രവിങ്കൽ✱ അതിന്റെ ശെഷം അവസാനമാകുന്നു അപ്പൊൾ അ
വൻ പിതാവാകുന്ന ദൈവത്തിങ്കൽ രാജ്യത്തെ എല്പിക്ക ഉണ്ടാകും
അപ്പൊൾ അവൻ സകല ആധിപത്യത്തെയും സകല അധികാര</lg><lg n="൨൫">ത്തെയും ശക്തിയെയും നശിപ്പിച്ചു തീൎന്നിരിക്കും✱ എന്തെന്നാൽ
സകല ശത്രുക്കളെയും തന്റെ പാദങ്ങളിൻ കീഴിൽ ആക്കിക്കള</lg><lg n="൨൬">വൊളത്തിന്ന അവൻ പരിപാലനം ചെയ്യെണ്ടുന്നതാകുന്നു✱ ന</lg><lg n="൨൭">ശിപ്പിക്കപ്പെടുവാനുള്ള ഒടുക്കത്തെ ശത്രു മരണം ആകുന്നു✱ എ
ന്തെന്നാൽ അവൻ സകലത്തെയും അവന്റെ പാദങ്ങളിൻ കീ
ഴിൽ ആക്കിക്കളഞ്ഞു എന്നാൽ സകലവും അവന്റെ കീഴിലാക്ക
പ്പെട്ടിരിക്കുന്നു എന്ന അവൻ പറയുമ്പൊൾ സകലത്തെയും അ
വന്ന കീഴിലാക്കീട്ടുള്ളവൻ ഒഴികെ അകുന്നു എന്നുള്ളത സ്പഷ്ടമാകു</lg><lg n="൨൮">ന്നു✱ എന്നാൽ സകലവും എപ്പൊൾ അവന്ന കീഴാക്കപ്പെട്ടിരി
ക്കുമൊ അപ്പൊൾ ദൈവം സകലത്തിലും സകലവുമാകെണ്ടുന്നതി
ന്ന പുത്രനും തനിക്കു സകലത്തെയും കീഴാക്കീട്ടുള്ളവന്ന കീൾപ്പെട്ടി</lg><lg n="൨൯">രിക്കും✱ ആയതല്ല മരിച്ചവർ ഒരു പ്രകാരത്തിലും ഉയിൎത്തെഴു
നീല്ക്കുന്നില്ല എങ്കിൽ മരിച്ചവൎക്ക പകരം ബപ്തിസ്മപ്പെട്ടവർ എ
ന്തു ചെയ്യും പിന്നെ അവർ മരിച്ചവൎക്ക പകരം എന്തിന ബപ്തി</lg><lg n="൩൦">സ്മപ്പെടുന്നു✱ നാമും നാഴികതൊറും അപകടത്തിലകപ്പെടുന്ന</lg><lg n="൩൧">ത എന്തിന✱ ഞാൻ ദിവസം തൊറും മരിക്കുന്നു എന്ന ഞാൻ</lg> [ 440 ]

<lg n="">നമ്മുടെ കൎത്താവായ ക്രിസ്തു യെശുവിങ്കൽ എനിക്കുള്ള നിങ്ങളുടെ</lg><lg n="൩൨"> ആനന്ദത്തെ കൊണ്ട സ്ഥിരപ്പെടുത്തുന്നു✱ മനുഷ്യരുടെ മൎയ്യാദ
പ്രകാരം ഞാൻ എഫെസുസിൽ മൃഗങ്ങളൊടു പൊരുതി എങ്കിൽ
മരിച്ചവർ ഉയിൎത്തെഴുനീല്ക്കാഞ്ഞാൽ എനിക്ക എന്ത പ്രയൊജനമു
ള്ളു നാം ഭക്ഷിക്ക കടിക്കയും ചെയ്ക നാം നാളെ മരിക്കുന്നുവ</lg><lg n="൩൩">ല്ലൊ✱ വഞ്ചിക്കപ്പെടരുത ദൊഷമുള്ള സംസാരങ്ങൾ നല്ല നട</lg><lg n="൩൪">പ്പുകളെ വഷളാക്കുന്നു✱ നീതിക്ക ഉണൎന്നിരിപ്പിൻ പാപം ചെ
യ്യുകയുമരുത എന്തെന്നാൽ ചിലൎക്ക ദൈവ ജ്ഞാനമില്ല ഞാൻ നി</lg><lg n="൩൫">ങ്ങൾക്ക ലജ്ജക്കായ്ക്കൊണ്ട ഇതിനെ പറയുന്നു✱ പക്ഷെ ഒരുത്തൻ
മരിച്ചവർ എങ്ങിനെ ഉയിൎത്തെഴുനീല്ക്കപ്പെടുന്നു എന്നും അവർ എ</lg><lg n="൩൬">തുപ്രകാരമുള്ള ശരീരത്തൊടു വരുന്നു എന്നും പറയും✱ ബുദ്ധി
യില്ലാത്തവനെ നീ വിതെക്കുന്നത ചാകുന്നില്ല എങ്കിൽ അത ജീ</lg><lg n="൩൭">വിപ്പിക്കപ്പെടുന്നില്ല✱ നീ വിതക്കുമ്പൊൾ ഉണ്ടാകുവാനുള്ള ശരീ
രത്തെയും വിതെക്കുന്നില്ല വെറും വിത്തിനെ മാത്രമെ ഉള്ള അ
ത കൊതമ്പിന്റെയൊ മറ്റൊരു ധാന്യത്തിന്റെയൊ ആയി</lg><lg n="൩൮">രിക്കും✱ എന്നാൽ അതിന്ന ദൈവം തന്റെ ഇഷ്ടപ്രകാരം ശ
രീരത്തെയും വിത്തുകളിൽ ഓരൊന്നിന്ന അതതിന്റെ സ്വന്ത ശ</lg><lg n="൩൯">രീരത്തെയും കൊടുക്കുന്നു✱ എല്ലാ മാംസവും ഒരു മാംസമല്ല മ
നുഷ്യരുടെ മാംസം ഒന്ന മൃഗങ്ങളുടെ മാംസം മറ്റൊന്ന മത്സ്യങ്ങളു</lg><lg n="൪൦">ടെത മറ്റൊന്ന പക്ഷികളുടെത മറ്റൊന്ന✱ സ്വൎഗ്ഗ സംബന്ധമു
ള്ള ശരീരങ്ങളുമുണ്ട ഭൂമി സംബന്ധമുള്ള ശരീരങ്ങളുമുണ്ട സ്വൎഗ്ഗ സം
ബന്ധമുള്ളവയുടെ മഹത്വം ഒന്ന ഭൂമി സംബന്ധമുള്ളവയുടെ മഹ</lg><lg n="൪൧">ത്വം മറ്റൊന്ന✱ സൂൎയ്യന്റെ മഹത്വം മറ്റൊന്ന ചന്ദ്രന്റെ മ
ഹത്വം മറ്റൊന്ന നക്ഷത്രങ്ങളുടെ മഹത്വം മറ്റൊന്ന എന്തുകൊ
ണ്ടെന്നാൽ മഹത്വത്തിൽ ഒരു നക്ഷത്രത്തിന്ന മറ്റൊരു നക്ഷത്ര</lg><lg n="൪൨">ത്തിൽനിന്ന ഭെദമുണ്ട✱ മരിച്ചവരുടെ ഉയിൎപ്പും അപ്രകാരം ത
ന്നെ എന്തെന്നാൽ അത നാശത്തൊടെ വിതെക്കപ്പെടുന്നു നാശ</lg><lg n="൪൩">മില്ലായ്മയൊടെ എഴുനീല്പിക്കപ്പെടുന്നു✱ അത അവമാനത്തൊടെ
വിതെക്കപ്പെടുന്നു മഹത്വത്തൊടെ എഴുനീല്പിക്കപ്പെടുന്നു അത
ക്ഷീണതയൊടെ വിതെക്കപ്പെടുന്നു ശക്തിയൊടെ എഴുനീല്പിക്ക</lg><lg n="൪൪">പ്പെടുന്നു✱ അത പ്രകൃത ശരീരമായി വിതെക്കപ്പെടുന്നു ആത്മശ
രീരമായി എഴുനീല്പിക്കപ്പെടുന്നു പ്രകൃത ശരീരമൂണ്ട ആത്മ ശരീ</lg><lg n="൪൫">രവുമുണ്ട✱ അപ്രകാരം മുമ്പിലത്തെ മനുഷ്യനായ ആദം ജീവാ
ത്മാവായി തീൎന്നു എന്ന എഴുതിയിരിക്കുന്നു രണ്ടാമത്തെ ആദം ജീ</lg><lg n="൪൬">വിപ്പിക്കുന്ന ആത്മാവായി തീൎന്നു✱ എന്നാലും ആത്മസംബന്ധമു
ള്ളത മുമ്പിലത്തെതായില്ല പ്രകൃതമായുള്ളതത്രെ അതിന്റെ ശെ</lg><lg n="൪൭">ഷം ആത്മസംബന്ധമാള്ളത✱ മുമ്പിലത്തെ മനുഷ്യൻ ഭൂമിയിൽ
നിന്നുണ്ടായി മണ്ണായുള്ളവനാകുന്നു രണ്ടാമത്തെ മനുഷ്യൻ സ്വൎഗ്ഗ</lg><lg n="൪൮">ത്തിങ്കൽ നിന്നുള്ള കൎത്താവാകുന്നു✱ മണ്ണായുള്ളവൻ എതുപ്രകാ</lg>

[ 441 ] <lg n="">രമുള്ളവനൊ മണ്ണായുള്ളവരും അപ്രകാരമുള്ളവരാകുന്നു സ്വൎഗ്ഗസം
ബന്ധമുള്ളവൻ എതുപ്രകാരമുള്ളവനൊ സ്വൎഗ്ഗസംബന്ധമുള്ളവ</lg><lg n="൪൯">രും അപ്രകാരമുള്ളവരാകുന്നു✱ പിന്നെയും നാം എതുപ്രകാരം
മണ്ണായുള്ളവന്റെ പ്രതിമയെ വഹിച്ചുവൊ അപ്രകാരം സ്വൎഗ്ഗസം</lg><lg n="൫൦">ബന്ധമുള്ളവന്റെ പ്രതിമയെയും വഹിക്കും✱ എന്നാൽ സഹൊ
ദരന്മാരെ ജഡത്തിന്നും രക്തത്തിന്നും ദൈവത്തിന്റെ രാജ്യ
ത്തെ അനുഭവിപ്പാൻകഴികയില്ല നാശം നാശമില്ലായ്മയെ അനു</lg><lg n="൫൧">ഭവിക്കുന്നതുമില്ല എന്നുള്ളതിനെ ഞാൻ പറയുന്നു✱ കണ്ടാലും
ഞാൻ ഒരു രഹസ്യത്തെ നിങ്ങളൊടു പറയുന്നു നാമെല്ലാവരും</lg><lg n="൫൨"> നിദ്ര ചെയ്കയില്ല✱ എന്നാലും നാമെല്ലാവരും ഒടുക്കടുത്തെ കാഹ
ളത്തിന്റെ ധ്വനിയിൽ ഒരു ക്ഷണനെരം കൊണ്ട ഒരു നിമിഷ
നെരം കൊണ്ട രൂപാന്തരപ്പെടും എന്തെന്നാൽ കാഹളം ധ്വനിക്കയും
മരിച്ചവർ നാശമില്ലാത്തവരായി ഉയിൎന്നെനീല്പിക്കപ്പെടുകയും</lg><lg n="൫൩"> നാം രൂപാന്തരപ്പെടുകയും ചെയ്യും✱ എന്തുകൊണ്ടെന്നാൽ നാശ
മുള്ള ഇത നാശമില്ലായ്മയെ ധരിക്കയും മരണമുള്ള ഇത മരണമി</lg><lg n="൫൪">ല്ലായ്മയെ ധരിക്കയും ചെയ്യെണ്ടുന്നതാകുന്നു✱ എന്നാൽ നാശമു
ള്ള ഇത നാശമില്ലായ്മയെ ധരിക്കയും മരണമുള്ള ഇത മരണമില്ലാ
യ്മയെ ധരിക്കയും ചെയ്യെന്നത എപ്പൊളൊ അപ്പൊൾ എഴുതിയി
രിക്കുന്ന വചനം നിവൃത്തിയാകും മരണം ജയത്തിൽ വിഴുങ്ങപ്പെ</lg><lg n="൫൫">ടുന്നു✱ ഹെ മരണമെ നിന്റെ വിഷപ്പല്ല എവിടെ ഹെ പ്രെ</lg><lg n="൫൬">തക്കുഴി നിന്റെ ജയം എവിടെ✱ മരണത്തിന്റെ വിഷ്ണപ്പല്ല
പാപം ആകുന്നു പാപത്തിന്റെ ബലവും ന്യായ പ്രമാണം ആകു</lg><lg n="൫൭">ന്നു✱ എന്നാൽ നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിനെകൊണ്ട ന</lg><lg n="൫൮">മുക്കു ജയത്തെ നൽകുന്ന ദൈവത്തിന്ന സ്കൊത്രം✱ എന്നതുകൊ
ണ്ട എന്റെ പ്രിയ സഹൊദരന്മാരെ കൎത്താവിങ്കൽ നിങ്ങുടെ പ്ര
വൃത്തി വ്യൎത്ഥമായിരിക്കുന്നില്ല എന്ന അറിഞ്ഞ നിങ്ങൾ സ്ഥിരമു
ള്ളവരായി ചഞ്ചലമില്ലാത്തവരായി കൎത്താവിന്റെ ക്രിയയിൽ
എപ്പൊഴും വൎദ്ധിച്ചുകൊള്ളുന്നവരായിരിപ്പിൻ✱</lg>

൧൬ അദ്ധ്യായം

൧ സഹൊദരന്മാരുടെ ദരിദ്രതകൾ ശമിക്കപ്പെടെണ്ടുന്നത— ൧൦
തിമൊഥെയുസ പ്രശംസിക്കപ്പെടുന്നതും— ൧൩ സ്നെഹത്തൊട
ഉള്ള ബുദ്ധി ഉപദെശങ്ങളും—൧൬ വന്ദന വാക്കുകളും.

<lg n="">പിന്നെ പരിശുദ്ധന്മാൎക്ക വെണ്ടിയുള്ള ധൎമ്മഗെകരത്തെ സംബ
ന്ധിച്ച ഗലാത്തിയ സഭകൾക്ക ഞാൻ എതുപ്രകാരം കല്പന കൊ</lg><lg n="൨">ടുത്തുവൊ അപ്രകാരം തന്നെ നിങ്ങളും ചെയ്വിൻ✱ ഞാൻ വ
രുമ്പൊൾ ധൎമ്മശെകരം ഉണ്ടാകാതെ ഇരിപ്പാൻ നിങ്ങളിൽ ഒ
രൊരുത്തൻ അവനവന ദൈവം വൎദ്ധിപ്പിച്ചിട്ടുള്ള പ്രകാരം ഒ</lg><lg n="൩">ന്നാം ദിവസത്തിൽ സംഗ്രഹിച്ചു വെച്ചുകൊള്ളെണം✱ എന്നാൽ</lg> [ 442 ]

<lg n="">ഞാൻ വന്നെത്തുമ്പൊൾ നിങ്ങൾ എഴുത്തുകളെ കൊണ്ട ആരെ പ്ര
ശംസിക്കുമൊ അവരെ ഞാൻ നിങ്ങളുടെ ഔദാൎയ്യതയെ യെറുശ</lg><lg n="൪">ലമിന്ന കൊണ്ടുപൊകെണ്ടുന്നതിന്ന അയക്കും✱ ഞാനും പൊകു
ന്നത യൊഗ്യമായിരുന്നാൽ അവർ എന്നൊടു കൂടി പൊരികയും</lg><lg n="൫"> ചെയ്യും✱ എന്നാൽ ഞാൻ മക്കെദൊനിയായിൽകൂടി കടന്നു പൊ
യതിന്റെ ശെഷം നിങ്ങളുടെ അടുക്കൽ വരും എന്തെന്നാൽ ഞാൻ</lg><lg n="൬"> മക്കെദൊനിയായിൽ കൂടി കടന്നു പൊകുന്നു✱ ഞാൻ എവിടെ
പൊയാലും നിങ്ങൾ എന്നെ യാത്ര അയക്കെണ്ടുന്നതിന്ന ഞാൻ
പക്ഷെ നിങ്ങളൊടു കൂടി പാൎക്കയും അത്രയുമല്ല വൎഷ കാലം പൊ</lg><lg n="൭">ക്കുകയും ചെയ്യുമായിരിക്കും✱ എന്തെന്നാൽ ഇപ്പൊൾ വഴി യാ
ത്രയിൽ നിങ്ങളെ കാണ്മാൻ എനിക്ക മനസ്സില്ല എന്നാൽ കൎത്താ
വ അനുവദിക്കുന്നു എങ്കിൽ നിങ്ങളുടെ ഇടയിൽ കുറഞ്ഞൊരു</lg><lg n="൮"> കാലം താമസിക്കണമെന്ന ഞാൻ നിശ്ചയിക്കുന്നു✱ എന്നാൽ
ഞാൻ എഫെസൂസിങ്കൽ പെന്തെകൊസ്തൊളവും താമസിക്കും✱</lg><lg n="൯"> എന്തെന്നാൽ വലുതായും ബലമായുമുള്ളൊരു വാതിൽ എനിക്ക തു</lg><lg n="൧൦">റന്നിരിക്കുന്നു പ്രതിയൊഗികളും പലരുണ്ട✱ തീമൊഥെയുസ
വന്നാൽ അവൻ നിങ്ങളുടെ ഇടയിൽ ഭയം കൂടാതെ ഇരിക്കെണ്ടു
ന്നതിന നൊക്കുവിൻ എന്തു കൊണ്ടെന്നാൽ ഞാൻ ചെയ്യുന്നതു
പൊലെ അവനും കൎത്താവിന്റെ ക്രിയയെ പ്രവൃത്തിക്കുന്നു✱</lg><lg n="൧൧"> അതുകൊണ്ട ഒരുത്തനും അവനെ നിന്ദിക്കരുത അവൻ എന്റെ
അടുക്കൽ വരെണ്ടുന്നതിന്ന അവനെ സമാധാനത്തൊടെ അനുയാ
ത്ര അയപ്പിൻ എന്തെന്നാൽ സഹൊദരന്മാരൊടു കൂടി അവന്നാ</lg><lg n="൧൨">യിട്ട ഞാൻ കാത്തിരിക്കുന്നു✱ എന്നാൽ സഹൊദരനായ അ
പ്പൊല്ലൊസിനെ സംബന്ധിച്ച സഹൊദരന്മാരൊടും കൂടി നിങ്ങളു
ടെ അടുക്കൽ വരെണമെന്ന ഞാൻ അവനൊട എറ്റവും അപെ
ക്ഷിച്ചു എന്നാൽ ഇപ്പൊൾ അവന്ന വരുവാൻ ഒട്ടും മനസ്സായില്ല</lg><lg n="൧൩"> അവന്ന നല്ല അവസരമുണ്ടാകുമ്പൊൾ വരും താനും✱ ജാഗരണ
ത്തൊടിരിപ്പിൻ വിശ്വാസത്തിങ്കൽ സ്ഥിരപ്പെട്ടിരിപ്പിൻ പുരു</lg><lg n="൧൪">ഷന്മാരായിട്ട നടപ്പിൻ ശക്തിപ്പെട്ടിരിപ്പിൻ✱ നിങ്ങളുടെ കാ</lg><lg n="൧൫">ൎയ്യങ്ങളൊക്കയും സ്നെഹത്തിൽ ചെയ്യപ്പെടുമാറാകട്ടെ✱ സഹൊദ
രന്മാരെ നിങ്ങൾ സ്തെഫാനൊസിന്റെ കുഡംബത്തെ അത അ
ഖായയിൽ ആദ്യ വിളവാകുന്നു എന്നും അവർ പരിശുദ്ധന്മാൎക്കു
ള്ള ശുശ്രൂഷയ്ക്ക തങ്ങളെ നിയമിച്ചു എന്നും അറിഞ്ഞിരിക്കുന്നുവ</lg><lg n="൧൬">ല്ലൊ✱ ഇപ്രകാരമുള്ളവൎക്കും കൂടി സഹായിക്കയും അദ്ധ്വാനപ്പെ
ടുകയും ചെയ്യുന്നവന്ന എല്ലാവന്നും നിങ്ങൾ വണങ്ങിയിരിക്കെണ</lg><lg n="൧൭">മെന്ന ഞാൻ നിങ്ങളൊട അപെക്ഷിക്കുന്നു✱ സ്തെഫാനൊസി
ന്റെയും ഫൊൎത്തുനാത്തുസിന്റെയും അഖായക്കുസിന്റെയും
വരവിൽ ഞാൻ സന്തൊഷിക്കുന്നു എന്തുകൊണ്ടെന്നാൽ നിങ്ങളു</lg><lg n="൧൮">ടെ പൊരാത്തതിനെ ഇവർ പൂൎണ്ണതയാക്കിയിരിക്കുന്നു✱ എ</lg>

[ 443 ] <lg n="">ന്തെന്നാൽ അവർ എന്റെ ആത്മാവിനെയും നിങ്ങളുടെതിനെയും
ഉപശാന്തപ്പെടുത്തി അതുകൊണ്ട ഇപ്രകാരമുള്ളവരെ അറിഞ്ഞു</lg><lg n="൧൯"> കൊൾവിൻ✱ ആസിയായിലുള്ള സഭകൾ നിങ്ങളെ വന്ദിക്കുന്നു
അക്വില്ലായും പ്രസ്കില്ലായും തങ്ങളുടെ ഭവനത്തിലുള്ള സഭയൊടും</lg><lg n="൨൦"> കൂടി നിങ്ങളെ കൎത്താവിങ്കൽ വളരെ വന്ദിക്കുന്നു✱ സഹൊദര
ന്മാരെല്ലാവരും നിങ്ങളെ വന്ദിക്കുന്നു നിങ്ങൾ തമ്മിൽ തമ്മിൽ ഒ</lg><lg n="൨൧">രു പരിശുദ്ധ ചുംബനം കൊണ്ട വന്ദിച്ചുകൊൾവിൻ✱ പൗലു</lg><lg n="൨൨">സായ എന്റെഠ കൈകൊണ്ടുള്ള വന്ദനം✱ യാതൊരുത്തനും ക
ൎത്താവായ യെശു ക്രിസ്തുവിനെ സ്നെഹിക്കുന്നില്ല എങ്കിൽ അവൻ</lg><lg n="൨൩"> ശാപമായിരിക്കട്ടെ നമ്മുടെ കൎത്താവ വരുന്നു✱ നമ്മുടെ കൎത്താ
വായ യെശു ക്രിസ്തുവിന്റെ കൃപ നിങ്ങളൊടു കൂടി ഇരിക്കട്ടെ✱</lg><lg n="൨൪"> ക്രിസ്തു യെശുവിങ്കൽ എനിക്കുള്ള സ്നെഹം നിങ്ങളൊട എല്ലാവരൊ
ടും കൂടിയിരിക്കട്ടെ ആമെൻ</lg> [ 444 ]

അപ്പൊസ്തൊലനായ പൗലൂസ
കൊറിന്തിയക്കാൎക്ക എഴുതിയ
രണ്ടാമത്തെ ലെഖനം

൧ അദ്ധ്യായം

൩ ൟ അപ്പൊസ്തൊലൻ അവരെ അനൎത്ഥങ്ങൾക്ക വിരൊധമാ
യി ധൈൎയ്യപ്പെടുത്തുകയും.— ൧൨ താൻ പ്രസംഗിക്കുന്നതിന്റെ
പരമാൎത്ഥത്തെ കാട്ടുകയും ചെയ്യുന്നത.— ൧൫ അവൻ താൻ
അവരുടെ അരികത്തെക്ക വരാത്തതിന്ന ഒഴികഴിവു പറയു
ന്നത

<lg n="">ദൈവത്തിന്റെ ഇഷ്ടത്താൽ യെശുക്രിസ്തുവിന്റെ അപ്പൊസ്തൊ
ലനായ പൗലൂസും സഹൊദരനായ തിമൊഥെയൊസും കൊറിന്തു
വിലുള്ള ദൈവ സഭയ്ക്കും അഖായായിലൊക്കയുമുള്ള പരിശുദ്ധന്മാ</lg><lg n="൨">ൎക്കും (കൂടി എഴുതുന്ന)✱ നമ്മുടെ പിതാവായ ദൈവത്തിങ്കൽ
നിന്നും കൎത്താവായ യെശു ക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്ക കൃപയും</lg><lg n="൩"> സമാധാനവുമുണ്ടായ്വരട്ടെ✱ നമ്മുടെ കൎത്താവായ യെശു ക്രിസ്തു
വിന്റെ പിതാവായി കരുണകളുടെ പിതാവായി സകല ആശ്വാ
സത്തിന്റെയും ദൈവമായുള്ള ദൈവം സ്തൊത്രം ചെയ്യപ്പെട്ടവ</lg><lg n="൪">നാകട്ടെ✱ അവൻ ഞങ്ങൾ തന്നെ ദൈവത്താൽ ആശ്വസിക്ക
പ്പെടുന്ന ആശ്വാസം കൊണ്ട ഞങ്ങൾക്ക വല്ല സങ്കടത്തൊടുമിരിക്കു
ന്നവരെ ആശ്വസിപ്പിപ്പാൻ കഴിയെണ്ടുന്നതിന്ന ഞങ്ങളെ ഞങ്ങളു</lg><lg n="൫">ടെ സകല സങ്കടത്തിലും ആശ്വസിപ്പിക്കുന്നവനാകുന്നു✱ അതെ
ന്തുകൊണ്ടെന്നാൽ ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങൾ ഞങ്ങളിൽ എതു
പ്രകാരം വൎദ്ധിക്കുന്നുവൊ അപ്രകാരം തന്നെ ക്രിസ്തുവിനാൽ ഞ</lg><lg n="൬">ങ്ങളുടെ ആശ്വാസവും വൎദ്ധിക്കുന്നു✱ വിശെഷിച്ച ഞങ്ങൾ സങ്കട
പ്പെടുന്നു എങ്കിലൊ അത നിങ്ങെളുടെ ആശ്വാസത്തിന വെണ്ടിയും
ഞങ്ങളും അനുഭവിക്കുന്നു കഷ്ടങ്ങളെ തന്നെ സഹിക്കുന്നതിൽ സിദ്ധി
ക്കുന്ന രക്ഷയ്ക്ക വെണ്ടിയും ആകുന്നു ഞങ്ങൾ ആശ്വസിക്കപ്പെടുന്നു
എങ്കിലൊ അത നിങ്ങളുടെ ആശ്വാസത്തിന്നും രക്ഷയ്ക്കും വെണ്ടി</lg><lg n="൭">യും ആകുന്നു✱ നിങ്ങൾ എതപ്രകാരം കഷ്ടാനുഭവങ്ങളിൽ ഒഹരി
ക്കായിരിക്കുന്നുവൊ അപ്രകാരം തന്നെ ആശ്വാസത്തിലും ഇ
രിക്കുമെന്ന ഞങ്ങൾ അറിഞ്ഞിരിക്കകൊണ്ട നിങ്ങളെ കുറിച്ച ഞ</lg><lg n="൮">ങ്ങളുടെ ആശയും സ്ഥിരമുള്ളതാകുന്നു✱ എന്തെന്നാൽ സഹൊദര
ന്മാരെ ഞങ്ങൾ ജീവിച്ചിരിക്കുമൊ എന്നും ഞങ്ങൾ ശങ്കിക്കത്തക്ക
വണ്ണം ഞങ്ങൾ ശക്തിയിലും അധികമായി എത്രയും വളരെ ഞെ
രുക്കപ്പെട്ടിരുന്നു എന്ന ആസിയായിൽ ഞങ്ങൾക്ക ഉണ്ടായ ഞങ്ങളു
ടെ സങ്കട സംഗതിയെ നിങ്ങൾ അറിയാതെ ഇരിപ്പാൻ ഞങ്ങൾക്ക</lg>

[ 445 ] <lg n="൯">മനസ്സില്ല എന്നാൽ ഞങ്ങൾ ഞങ്ങളിലല്ല മരിച്ചവരെ ഉയിൎപ്പിക്കു
ന്ന ദൈവത്തിങ്കൽ മാത്രം ആശ്രയിക്കുന്നവരാകെണ്ടുന്നതിന്ന ഞങ്ങ</lg><lg n="൧൦">ളിൽ തന്നെ ഞങ്ങൾക്ക മരണ വിധി ഉണ്ടായി✱ അവൻ ഇത്ര
വലിയ മരണത്തിൽനിന്ന ഞങ്ങളെ വെർപ്പെടുത്തി രക്ഷിച്ചു
കൊണ്ടു വരുന്നു അവൻ ഇനിയും രക്ഷിക്കുമെന്ന വെച്ച ഞങ്ങൾ</lg><lg n="൧൧"> അവങ്കൽ ആശ്രയിക്കുന്നു✱ പല ജനങ്ങളുടെയും മുഖാന്തരമായി
ഞങ്ങൾക്ക നൽകപ്പെട്ട വരപ്രദാനത്തിന്നായിട്ട ഞങ്ങൾക്ക വെ
ണ്ടി പലരാലും സ്തൊത്രം ചെയ്യപ്പെടെണ്ടുന്നതിന്ന നിങ്ങളും ഞങ്ങൾ
ക്ക വെണ്ടി പ്രാൎത്ഥനയാൽ കൂടി സഹായിക്കുന്നവരാകുന്നുവല്ലൊ✱</lg><lg n="൧൨"> എന്തുകൊണ്ടെന്നാൽ ഞങ്ങളുടെ ആനന്ദം നിൎമ്മലതയൊടും ദിവ്യപ
രമാൎത്ഥതയൊടും ജഡ സംബന്ധമായുള്ള ജ്ഞാനം കൊണ്ടല്ല ദൈവ
ത്തിന്റെ കൃപകൊണ്ടു തന്നെ ഞങ്ങൾക്ക ഞങ്ങളുടെ സംസൎഗ്ഗം
ലൊകത്തിലും എറ്റം വിശെഷമായി നിങ്ങളുടെ നെരെയും ഉ
ണ്ടായി എന്ന ഞങ്ങൾക്കുള്ള മനൊബൊധത്തിന്റെ സാക്ഷിയാ</lg><lg n="൧൩">യുള്ളതാകുന്നു✱ നിങ്ങൾ വായിക്കുക എങ്കിലും അറിഞ്ഞുകൊള്ളു
ക എങ്കിലും ചെയ്യുന്ന കാൎയ്യങ്ങളെ അല്ലാതെ മറ്റു കാൎയ്യങ്ങളെ ഞ</lg><lg n="൧൪">ങ്ങൾ നിങ്ങൾക്ക എഴുതുന്നില്ലല്ലൊ✱ കൎത്താവായ യെശുവിന്റെ
നാളിൽ നിങ്ങൾ ഞങ്ങളുടെ (ആനന്ദം) എന്ന പൊലെ തന്നെ ഞ
ങ്ങളും നിങ്ങളുടെ ആനന്ദമാകുന്നു എന്ന നിങ്ങൾ ഞങ്ങളെ അല്പം
അനുസരിച്ചിരിക്കുന്ന പ്രകാരം തന്നെ അവസാനത്തൊളം നി</lg><lg n="൧൫">ങ്ങൾ അറിഞ്ഞുകൊള്ളുമെന്നും ഞാൻ നിശ്ചയിക്കുന്നു✱ വിശെ
ഷിച്ചും ൟ നിശ്ചയത്തിൽ ഞാൻ നിങ്ങൾക്ക രണ്ടാം ഉപകാരമു</lg><lg n="൧൬">ണ്ടാകുവാനായിട്ട മുമ്പെ നിങ്ങളുടെ അടുക്കൽ വരുവാനും✱ നി
ങ്ങളുടെ വഴിയായി മക്കെദൊനിയോയിലെക്ക പൊകുവാനും പി
ന്നെയും മക്കെദൊനിയായിൽനിന്ന നിങ്ങളടെ അടുക്കൽ വരുവാ
നും നിങ്ങളാൽ യെഹൂദിയായിലെക്ക അനുയാത്ര അയക്കപ്പെടുവാ</lg><lg n="൧൭">നും വിചാരിച്ചിരുന്നു✱ അതുകൊണ്ട ഞാൻ ഇങ്ങിനെ വിചാരി
ച്ചത അജാഗ്രതയെ പ്രയൊഗിച്ചുവൊ അല്ലെങ്കിൽ ഞാൻ നിശ്ച
യിക്കുന്ന കാൎയ്യങ്ങളെ എങ്കൽ അതെ അതെ എന്നും അല്ല അല്ല
എന്നും ഉണ്ടാകെങ്ങുന്നതിന്നായിട്ട ഞാൻ ജഡ പ്രകാരം നിശ്ചയി</lg><lg n="൧൮">ക്കുന്നുവൊ✱ എന്നാൽ ദൈവം സത്യമുള്ളവനാകകൊണ്ട നിങ്ങ
ളൊടുള്ള ഞങ്ങളുടെ വചനം അതെ എന്നും അല്ല എന്നും ഇരു</lg><lg n="൧൯">ന്നിട്ടില്ല✱ എന്തുകൊണ്ടെന്നാൽ എന്നാലും സിൽവാനുസിനാലും
തിമൊഥെയൊസിനാലും ഇങ്ങിനെ ഞങ്ങളാൽ നിങ്ങളുടെ ഇട
യിൽ പ്രസംഗികപ്പെട്ടവനായി ദൈവത്തിന്റെ പുത്രനായ യെ
ശു ക്രിസ്തു അതെ എന്നും അല്ല എന്നും ആയില്ല അതെ എന്നത്രെ</lg><lg n="൨൦"> അവങ്കൽ ഉണ്ടായത✱ എന്തെന്നാൽ ഞങ്ങളാൽ ദൈവത്തിന്ന
മഹത്വത്തിന്നായിട്ട ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എല്ലാം അ</lg><lg n="൨൧">വങ്കൽ അതെ എന്നും അവങ്കൽ ആമെൻ എന്നും ആകുന്നു✱ എന്നാൽ</lg> [ 446 ]

<lg n="">ഞങ്ങളെ നിങ്ങളൊടും കൂടി ക്രിസ്തു വിങ്കൽ സ്ഥിരപ്പെടുത്തുന്നവനും ന</lg><lg n="൨൨>മ്മെ അഭിഷെകം ചെയ്യുവനും ദൈവം തന്നെ ആകുന്നു✱ അവൻ ന
മ്മെ മുദ്രയിട്ടവനും നമ്മുടെ ഹൃദയങ്ങളിൽ ആത്മാവിന്റെ അച്ചാ</lg><lg n="൨൩">രത്തെ തന്നവനും ആകുന്നു✱ എന്നാലൊ ഞാൻ നിങ്ങളെ ക്ഷ
മിപ്പാനായിട്ട ഞാൻ ഇതുവരെയും കൊറിന്തുവിലെക്ക വന്നില്ല എ
ന്റെ ആത്മാവിന്മെൽ ഒരു സാക്ഷിയായിട്ട ഞാൻ ദൈവത്തെ</lg><lg n="൨൪"> വിളിക്കുന്നു✱ നിങ്ങളുടെ വിശ്വാസത്തിന്മെൽ ഞങ്ങൾക്ക അധി
കാരമുണ്ട എന്ന വെച്ചല്ല ഞങ്ങൾ നിങ്ങളുടെ സന്തൊഷത്തിന്റെ
സഹായക്കാരത്രെ ആകുന്നത എന്തെന്നാൽ നിങ്ങൾ വിശ്വാസ
ത്താൽ നില്ക്കുന്നു✱</lg>

൨ അദ്ധ്യായം

൧ താൻ അവരുടെ അടുക്കലെക്ക വരാത്തതിന്റെ ഹെതു
ക്കൾ.— ൬ ഭ്രഷ്ടനാക്കപ്പെട്ട ആളിന്റെ സംഗതി.— ൧൪ അ
വൻ എല്ലാടവും പ്രസംഗം ചെയ്യുന്നതിനാലുള്ള സിദ്ധി.

<lg n="">എന്നാൽ ഞാൻ നിങ്ങളുടെ അടുക്കലെക്ക പിന്നെയും ദുഃഖ
ത്തൊടെ വരരുത എന്നുള്ളതിനെ എന്റെ ഉള്ളിൽ നിശ്ചയി</lg><lg n="൨">ച്ചു✱ എന്തെന്നാൽ ഞാൻ നിങ്ങളെ ദുഃഖിപ്പിക്കുന്നു എങ്കിൽ അ
പ്പൊൾ എന്നാൽ ദുഃഖപ്പെടുന്നവനല്ലാതെ എന്നെ സന്തൊഷിപ്പി</lg><lg n="൩">ക്കുന്നവൻ ആരുള്ളു✱ വിശെഷിച്ചും ഞാൻ വന്നിട്ട എന്നെ സ
ന്തൊഷിപ്പിക്കെണ്ടുന്നവരിൽനിന്ന എനിക്ക ദുഃഖമുണ്ടാകാതെ ഇരി
പ്പാനായി ഞാൻ ൟ കാൎയ്യത്തെ തന്നെ നിങ്ങൾക്ക എന്റെ സ
ന്തൊഷം നിങ്ങളുടെ എല്ലാവരുടെയും സന്തൊഷമാകുന്നു എന്ന
എനിക്ക നിങ്ങളിൽ എല്ലാവരിലും ഉറപ്പുണ്ടാകകൊണ്ട എഴുതി✱</lg><lg n="൪"> എന്തുകൊണ്ടെന്നാൽ വളരെ സങ്കടത്താലും മനൊവ്യസനത്താ
ലും വളര കണ്ണുനീരുകളൊടും കൂടി ഞാൻ നിങ്ങൾക്ക എഴുതിയ
ത നിങ്ങൾ ദുഃഖപ്പെടുവാനായിട്ടല്ല നിങ്ങളിലെക്ക എനിക്കു എറ്റ
വും വിശെഷാൽ ഉള്ള സ്നെഹത്തെ നിങ്ങൾ അറിവാനായിട്ടത്രെ✱</lg><lg n="൫"> എങ്കിലും ഞാൻ നിങ്ങളെ എല്ലാവരെയും എറ്റവും ഭാരം ചു
മത്താതെ ഒരുത്തൻ ദുഃഖിപ്പിച്ചിട്ടുണ്ടെങ്കിൽ അവൻ എന്നെ അല്പ</lg><lg n="൬">മല്ലാതെ ദുഃഖിപ്പിച്ചിട്ടില്ല✱ പലരാലും ഉണ്ടായ ൟ ശാസനം ഇപ്രകാ</lg><lg n="൭">രമുള്ളവന മതി✱ എന്നതുകൊണ്ട പ്രതിയായി ഇപ്രകാരമുള്ളവൻ
അതി ദുഃഖത്താൽ പക്ഷെ മിഴുങ്ങപ്പെടാതെ ഇരിപ്പാൻ നിങ്ങൾ
വിശെഷാൽ അവനൊട ക്ഷമിക്കയും അവനെ ആശ്വസിപ്പിക്ക</lg><lg n="൮">യും ചെയ്യെണ്ടുന്നതല്ലൊ ആകുന്നത✱ അതുകൊണ്ട നിങ്ങൾ അവ
ന്റെ നെരെ നിങ്ങളുടെ സ്നെഹത്തെ ഉറപ്പിക്കെണമെന്ന ഞാൻ</lg><lg n="൯"> നിങ്ങളൊട അപെക്ഷിക്കുന്നു✱ എന്തെന്നാൽ ഇതിന്നായിട്ടും
ഞാൻ നിങ്ങൾ സകലത്തിലും അനുസരണമുള്ളവരാകുന്നുവൊ എ
ന്ന നിങ്ങളെ പരീക്ഷിച്ചു. അറിയെണ്ടുന്നതിന്ന ഞാൻ എഴുതി✱</lg>

[ 447 ] <lg n="൧൦">എന്നാൽ നിങ്ങൾ ആരൊടു വല്ലതിനെയും ക്ഷമിക്കുന്നുവൊ ഞാ
നും (അവനൊട ക്ഷമിക്കുന്നു) എന്തുകൊണ്ടെന്നാൽ ഞാൻ വല്ല
തിനെയും ക്ഷമിച്ചിട്ടുണ്ടെങ്കിൽ ആരൊട ക്ഷമിച്ചു നിങ്ങളുടെ നിമി
ത്തമായിട്ട ഞാൻ ക്രിസ്തുവിന്റെ സന്നിധാനത്തിൽ (ക്ഷമിച്ചത)</lg><lg n="൧൧"> അത സാത്താൻ നമ്മെ ജയിച്ചുകൊള്ളാതെ ഇരിപ്പാനായിട്ട ആ
കുന്നു അവന്റെ ഉപായങ്ങളെ നാം അറിയാത്തവരല്ലല്ലൊ✱</lg>

<lg n="൧൨">വിശെഷിച്ചും ഞാൻ ക്രിസ്തുവിന്റെ എവൻഗെലിയൊനെ
(പ്രസംഗിപ്പനായ്കൊണ്ട) ത്രൊവാസിൽ വന്ന എനിക്ക കൎത്താ
വിനാൽ വാതിൽ തുറക്കപ്പെട്ടപ്പൊൾ ഞാൻ എന്റെ സഹൊദ
രനായ തീത്തൂസിനെ കണ്ടെത്തായ്ക കൊണ്ട എന്റെ ആത്മാവിൽ</lg><lg n="൧൩"> എനിക്ക ഒട്ടും സൌഖ്യമുണ്ടായില്ല✱ എന്നാറെ ഞാൻ അവരൊട
യാത്ര പറഞ്ഞും കൊണ്ട അവിടെനിന്ന മക്കെദൊനിയായ്ക്ക പൊ</lg><lg n="൧൪">യി✱ എന്നാൽ എപ്പൊഴും ഞങ്ങളെ ക്രിസ്തുവിങ്കൽ ജയസന്തൊ
ഷപ്പെടുത്തുകയും ഞങ്ങളെക്കൊണ്ട തന്റെ അറിവിന്റെ സൌര
ഭ്യത്തെ എല്ലാടത്തും പ്രസിദ്ധമാക്കുകയും ചെയ്യുന്ന ദൈവത്തിന്ന</lg><lg n="൧൫"> വന്ദനമുണ്ടാകട്ടെ✱ എന്തെന്നാൽ രക്ഷിക്കപ്പെടുന്നവരിലും നശി
ച്ചു പൊകുന്നവരിലും ഞങ്ങൾ ദൈവത്തിങ്കൽ ക്രിസ്തുവിന്റെ ഒരു</lg><lg n="൧൬"> സുഗന്ധമാകുന്നു✱ ഇവൎക്കൊ മരണത്തിലെക്ക മരണഗന്ധവും അ
വൎക്കൊ ജീവങ്കലെക്ക ജീവ ഗന്ധവും ആകുന്നു വിശെഷിച്ചും ൟ</lg><lg n="൧൭"> കാൎയ്യങ്ങൾക്ക മതിയായുള്ളവൻ ആര✱ എന്തെന്നാൽ ഞങ്ങൾ
ദൈവത്തിന്റെ വചനത്തെ വഷളാക്കുന്നവരെ പലരെ പൊ
ലെയല്ല പരമാൎത്ഥത്തിൽ നിന്നുള്ളപൊലെ മാത്രം ദൈവത്തിൽ
നിന്നുള്ളപൊലെ മാത്രം ഞങ്ങൾ ദൈവത്തിന്റെ മുമ്പാക ക്രിസ്തു
വിങ്കൽ സംസാരിക്കുന്നു✱</lg>

൩ അദ്ധ്യായം

൧ പൌലുസിന്റെ ദൈവശുശ്രൂഷയുടെ ഒരു പ്രശംസ.— ൬ ന്യാ
യ പ്രമാണത്തിന്റെയും എവൻഗെലിയൊന്റെയും ശുശ്രൂഷ
ക്കാർ തമ്മിലുള്ള ഭെദാഭെദം.

<lg n="">ഞങ്ങളെ തന്നെ ഞങ്ങൾ പിന്നെയും പ്രശംസിപ്പാൻ തുട
ങ്ങുന്നുവൊ അല്ലെങ്കിൽ നിങ്ങൾക്ക പ്രശംസയുടെ ലെഖനങ്ങ
ളെങ്കിലും നിങ്ങളിൽനിന്ന പ്രശംസയുടെ ലെഖനങ്ങളെങ്കിലും മ</lg><lg n="൨">റ്റു ചിലരെ പൊലെ ഞങ്ങൾക്ക ആവശ്യമുണ്ടൊ✱ ഞങ്ങളു
ടെ ഹൃദയങ്ങളിൽ എഴുതപ്പെട്ടതും സകല മനുഷ്യരാലും അറിയ
പ്പെട്ടതും വായിക്കപ്പെട്ടതുമായ ഞങ്ങളുടെ ലെഖനം നിങ്ങൾ ത</lg><lg n="൩">ന്നെ ആകുന്നു✱ മഷി കൊണ്ടല്ല ജീവനുള്ള ദൈവത്തിന്റെ ആ
ത്മാവിനാൽ തന്നെ കൽപലകകളിലല്ല ഹൃദയത്തിലെ മാംസ സം
ബന്ധമായുള്ള പലകകളിൽ തന്നെ എഴുതപ്പെട്ട ഞങ്ങളാൽ ശുശ്രൂ
ഷിക്കപ്പെട്ട ക്രിസ്തുവിന്റെ ലെഖനം നിങ്ങളാകുന്നു എന്ന നിങ്ങൾ</lg> [ 448 ]

<lg n="൪">സ്പഷ്ടമായി പ്രസിദ്ധപ്പെട്ടവരാകുന്നുവല്ലൊ✱ എന്നാൽ ഇപ്രകാ
രമുള്ള നിശ്ചയം ഞങ്ങൾക്ക ക്രിസ്തു മൂലമായിട്ട ദൈവത്തിങ്കലെക്ക</lg><lg n="൫"> ഉണ്ട✱ ഞങ്ങളിൽനിന്ന തന്നെ വല്ലതിനെയും ചിന്തിപ്പാൻ ഞ
ങ്ങൾ തന്നെ സമൎത്ഥന്മാരാകുന്നു എന്ന വച്ചല്ല ഞങ്ങളുടെ സാമൎത്ഥ്യം</lg><lg n="൬"> ദൈവത്തിങ്കൽനിന്നത്രെ ആകുന്നത✱ അവൻ ഞങ്ങളെ പുതിയ നി
യമത്തിന്റെ സാമൎത്ഥ്യമുള്ള ശുശ്രൂഷക്കാരാക്കുകയും ചെയ്തു എഴു
ത്തിന്റെ അല്ല ആത്മാവിന്റെ അത്രെ എന്തുകൊണ്ടെന്നാൽ എ</lg><lg n="൭">ഴുത്ത കൊല്ലുന്നു ആത്മാവ ജീവനെ നൽകുന്നു താനും✱ കല്ലുക
ളിൽ എഴുതപ്പെടുകയും കൊത്തപ്പെടുകയും ചെയ്ത മരണ ശുശ്രൂ
ഷ എന്നത മൊശയുടെ മുഖത്തെ അവന്റെ ഒഴിഞ്ഞുപൊകുന്ന മു
ഖ ശൊഭയുടെ നിമിത്തമായി സൂക്ഷിച്ച നൊക്കുവാൻ ഇസ്രാഎ
ൽ പുത്രന്മാൎക്ക കഴിയാതവണ്ണം മഹത്വമുള്ളതായിരുന്നു എങ്കിൽ✱</lg><lg n="൮"> ആത്മാവിന്റെ ശുശ്രൂഷ എന്നത എത്രയും വിശെഷാൽ മഹത്വ</lg><lg n="൯">മുള്ളതായിരിക്കയില്ലയൊ എങ്ങിനെ✱ എന്തെന്നാൽ ശിക്ഷ വി
ധിയുടെ ശുശ്രൂഷ മഹത്വമെങ്കിൽ നീതിയുടെ ശുശ്രൂഷ എത്ര അ</lg><lg n="൧൦">ധികമായി മഹത്വത്തിൽ വിശെഷിക്കുന്നു✱ എന്തുകൊണ്ടെന്നാൽ
മഹത്വമായി ചമയപ്പെട്ടതിന്നും ൟ സംഗതിയിൽ എത്രയും വി
ശെഷിക്കുന്ന മഹത്വത്തിന്റെ ഹെതുവായിട്ട ഒട്ടും മഹത്വമുണ്ടാ</lg><lg n="൧൧">യില്ല✱ എന്തെന്നാൽ ഒഴിഞ്ഞുപൊയത മഹത്വത്തൊടെ ഇരു
ന്നു എങ്കിൽ നില നില്ക്കുന്നത എറ്റവും അധികമായി മഹത്വമു</lg><lg n="൧൨">ള്ളതാകുന്നു✱ ആകയാൽ ഞങ്ങൾക്ക ഇപ്രകാരമുള്ള ആശ ഉണ്ടാ
കകൊണ്ട ഞങ്ങൾ വളരെ ധൈൎയ്യ വാക്കിനെ പ്രയൊഗിക്കുന്നു✱</lg><lg n="൧൩"> ഒഴിഞ്ഞുപൊകുവാനുള്ളതിന്റെ അവസാനത്തിങ്കലെക്ക ഇസ്രാ
എൽ പുത്രന്മാർ സൂക്ഷിച്ചു നൊക്കാത്ത പ്രകാരമായി മൊശെ ത</lg><lg n="൧൪">ന്റെ മുഖത്ത ഒരു മൂടലിനെ ഇട്ടതുപൊലെയുമല്ല✱ എന്നാലൊ
അവരുടെ മനസ്സുകൾ അന്ധതപ്പെട്ടു എന്തെന്നാൽ പഴയ നിയമ
പുസ്തകം വായിക്കപ്പെടുമ്പൊൾ ഇന്നെവരെ ആ മൂടൽ തന്നെ നീ
ക്കി കളയപ്പെടാതെ നില്ക്കുന്നുണ്ട ആ (മൂടൽ) ക്രിസ്തുവിങ്കൽ നീങ്ങി</lg><lg n="൧൫">യിരിക്കുന്നു✱ എന്നാൽ ഇന്നവരെ മൊശെ വായിക്കപ്പെടുമ്പൊൾ</lg><lg n="൧൬"> ആ മൂടൽ അവരുടെ ഹൃദയത്തിന്മെൽ ഉണ്ട✱ എങ്കിലും അത ക
ൎത്താവിങ്കലെക്ക തിരിയുമ്പൊൾ ആ മൂടൽ എടുത്ത കളയപ്പെടും✱</lg><lg n="൧൭"> എന്നാൽ കൎത്താവ ആത്മാവാകുന്നു വിശെഷിച്ച കൎത്താവിന്റെ</lg><lg n="൧൮"> ആത്മാവ എവിടെ ആകുന്നുവൊ അവിട സ്വാതന്ത്ര്യം ഉണ്ട✱ എ
ന്നാലൊ നാമെല്ലാവരും തുറന്ന മുഖമായിട്ട കൎത്താവിന്റെ മ
ഹത്വത്തെ ഒരു കണ്ണാടിയിൽ എന്നപൊലെ കണ്ട കൎത്താവി
ന്റെ ആത്മാവിനാൽ എന്ന പൊലെ തന്നെ ആ ഛായയായി
ട്ട തന്നെ മഹത്വത്തിൽ നിന്ന മഹത്വത്തിലെക്ക രൂപാന്തരപ്പെ
ടുന്നു✱</lg>

[ 449 ] ൪ അദ്ധ്യായം

൧ പ്രസംഗം ചെയ്യുന്നതിന്ന പൌലുസിന്റെ പരമാൎത്ഥവും ഉത്സാ
ഹവും—൭ ആയതിന്ന വെണ്ടി അവൻ അനുഭവിച്ച വരുത്ത
ങ്ങളും.

<lg n="">ആകയാൽ ഞങ്ങൾക്ക ൟ ശുശ്രൂഷ ഉണ്ടാകകൊണ്ട ഞങ്ങൾക്ക</lg><lg n="൨"> കരുണയെ ലഭിച്ച പ്രകാരം ഞങ്ങൾ തളൎന്നു പൊകാതെ✱ ലജ്ജ
യുടെ രഹസ്യ കാൎയ്യങ്ങളെ വെറുത്തു കളഞ്ഞ കൌശലത്തോടെ ന
ടക്കാതെയും ദൈവത്തിന്റെ വചനത്തെ വഞ്ചനയായി പ്രയൊ
ഗിക്കാതെയും സത്യത്തിന്റെ പ്രകാശതയാൽ ദൈവത്തിന്റെ മു
മ്പാക സകല മനുഷ്യരുടെയും മനസ്സാക്ഷിക്കും ഞങ്ങളെ തന്നെ</lg><lg n="൩"> പ്രശംസിച്ചുകൊണ്ടിരിക്കുന്നതെ ഉള്ളൂ✱ എന്നാൽ ഞങ്ങളുടെ എ
വൻഗെലിയൊൻ മറെക്കപ്പെട്ടിരിക്കുന്നു എങ്കിൽ അത നഷ്ടപ്പെ</lg><lg n="൪">ടുന്നവൎക്ക മറെക്കപ്പെട്ടിരിക്കുന്നു✱ അവരിൽ ഇഹലൊകത്തി
ന്റെ ദൈവം വിശ്വസികാത്തവരുടെ മനസ്സുകളെ അവൎക്ക ദൈ
വത്തിന്റെ സ്വരൂപമാകുന്ന ക്രിസ്തുവിന്റെ മഹത്വമുള്ള എവൻ
ഗെലിയൊന്റെ വെളിച്ചം ശൊഭിക്കാതെ ഇരിപ്പാനായിട്ട അന്ധ</lg><lg n="൫">തപ്പെടുത്തി✱ കൎത്താവായ യെശു ക്രിസ്തുവിനെയും യെശുവി
ന്റെ നിമിത്തമായിട്ട ഞങ്ങൾ തന്നെ നിങ്ങളുടെ ശുശ്രൂഷക്കാരെ
ന്നും അല്ലാതെ ഞങ്ങളെ തന്നെ ഞങ്ങൾ പ്രസംഗിക്കുന്നില്ലല്ലൊ✱</lg><lg n="൬"> എന്തുകൊണ്ടെന്നാൽ ഇരുളിൽനിന്ന ശൊഭിപ്പാൻ വെളിച്ചത്തെ
കല്പിച്ചിട്ടുള്ള ദൈവം യെശു ക്രിസ്തുവിന്റെ മുഖത്തിൽ ദൈവ മ
ഹത്വത്തിന്റെ ജ്ഞാനത്തിന്റെ വെളിച്ചം നൽകെണ്ടുന്നതിന്നാ</lg><lg n="൭">യിട്ട ഞങ്ങുടെ ഹൃദയങ്ങളിൽ ശൊഭിച്ചു✱ എന്നാൽ ശക്തിയു
ടെ ശ്രെഷ്ഠത ഞങ്ങളാലല്ല ദൈവത്താൽ തന്നെ ആകെണ്ടുന്നതി</lg><lg n="൮">ന്ന ഞങ്ങൾക്ക ൟ നിക്ഷെപം മണ്പാത്രങ്ങളിൽ ഉണ്ട✱ ഞങ്ങൾ
സകല വിധത്തിലും ഉപദ്രവപ്പെടുന്നു എങ്കിലും വലഞ്ഞുപൊകു</lg><lg n="൯">ന്നില്ല വ്യാകുലപ്പെടുന്നു എങ്കിലും ബുദ്ധി മടുപ്പായിട്ടില്ല✱ പീഡി
പ്പിക്കപ്പെടുന്നു എങ്കിലും കൈവിടപ്പെടുന്നില്ല താഴെതള്ളപ്പെടു</lg><lg n="൧൦">ന്നു എങ്കിലും നഷ്ടപ്പെടുന്നില്ല✱ യെശുവിന്റെ ജീവന്നും ഞങ്ങളു
ടെ ശരീരത്തിൽ പ്രകാശിക്കപ്പെടെണ്ടുന്നതിന്നായിട്ട കൎത്താവായ
യെശുവിന്റെ മരണത്തെ എല്ലായ്പൊഴും ശരീരത്തിൽ വഹിച്ചു</lg><lg n="൧൧"> കൊണ്ട നടക്കുന്നു✱ എന്തുകൊണ്ടെന്നാൽ ഞങ്ങുടെ മരണമുള്ള
ജഡത്തിൽ യെശുവിന്റെ ജീവനും പ്രകാശിക്കപ്പെടെണ്ടുന്നതി
നായിട്ട ജീവിച്ചിരിക്കുന്നു ഞങ്ങൾ എല്ലായ്പൊഴും യെശുവിന്റെ</lg><lg n="൧൨"> °നിമിത്തമായി മരണത്തിങ്കലെക്ക എല്പിക്കപ്പെടുന്നു✱ എന്നതുകൊ</lg><lg n="൧൩">ണ്ട മരണം ഞങ്ങളിലും ജീവൻ നിങ്ങളിലും വ്യാപരിക്കുന്നു✱ ഞാൻ
വിശ്വസിച്ചു അതു കൊണ്ട ഞാൻ പറഞ്ഞു എന്ന എഴുതിയിരിക്കുന്ന
പ്രകാരം വിശ്വാസത്തിന്റെ ആത്മാവ ഞങ്ങൾക്ക ഉണ്ടായി</lg><lg n="൧൪"> ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ട പറകയും ചെയ്യുന്നു കൎത്താ</lg> [ 450 ]

<lg n="">വായ യെശുവിനെ ഉയിൎപ്പിച്ചവൻ ഞങ്ങളെയും യെശുവിനെകൊ
ണ്ട ഉയിൎപ്പിക്കയും ഞങ്ങളെ നിങ്ങളൊടു കൂടി നിൎത്തുകയും ചെയ്യുമെ</lg><lg n="൧൫">ന്ന ഞങ്ങൾ അറിഞ്ഞിരിക്കുന്നു✱ എന്തുകൊണ്ടെന്നാൽ പരിപൂ
ൎണ്ണമായുള്ള കൃപ പലരുടെയും സ്കൊത്രം മൂലമായി ദൈവത്തിന്റെ
മഹത്വത്തിന്ന വൎദ്ധിക്കെണ്ടുന്നതിന്ന സകലവും നിങ്ങൾക്ക വെണ്ടി</lg><lg n="൧൬">യാകുന്നു✱ ഇത ഹെതുവായിട്ട ഞങ്ങൾ തളൎന്ന പൊകുന്നില്ല ഞ
ങ്ങളുടെ പുറത്തെ മനുഷ്യൻ നശിച്ചു പൊയാലും അകത്തെ മനു</lg><lg n="൧൭">ഷ്യൻ ദിനം പ്രതിയും പുതിയതാക്കപ്പെടുന്നതെ ഉള്ളു✱ എന്തു
കൊണ്ടെന്നാൽ ഒരു ക്ഷണത്തെക്ക മാത്രം നില്ക്കുന്നതായി നമ്മു
ടെ ലഘുവായുള്ള ഉപദ്രവം എറ്റവും അധികം ശ്രെഷ്ഠമായും നി</lg><lg n="൧൮">ത്യമായുള്ള മഹത്വത്തിന്റെ ഘനത്തെ നമുക്കുണ്ടാക്കുന്നു✱ എ
ന്തെന്നാൽ നാം കാണപ്പെടുന്ന കാൎയ്യങ്ങളിലെക്ക അല്ല കാണപ്പെ
ടാത്ത കാൎയ്യങ്ങളിലെക്ക അത്രെ നൊക്കിയിരിക്കുന്നത കാണപ്പെടു
ന്ന കാൎയ്യങ്ങൾ അനിത്യങ്ങളല്ലൊ ആകുന്നത എന്നാൽ കാണപ്പെടാ
ത്ത കാൎയ്യങ്ങൾ നിത്യങ്ങളാകുന്നു✱</lg>

൫ അദ്ധ്യായം

൧ നിത്യ മഹത്വത്തിന്റെ ആശയൊടും.— ൯ അതിന്റെയും
പൊതുവിലുള്ള ന്യായ വിധിയുടെയും നിശചയത്തൊടും അ
വൻ നല്ല മനൊബൊധത്തെ നില നിൎത്തുവാൻ അദ്ധ്വാന
പ്പെടുന്നത.

<lg n="">എന്തുകൊണ്ടെന്നാൽ നമ്മുടെ ൟ കൂടാമായ ഭൂമി സംബന്ധമാ
യുള്ള ഭവനം നശിച്ചു പൊയാൽ മെൽ ലൊകങ്ങളിൽ നിത്യമായി
ട്ട ദൈവത്തിൽനിന്ന ഒരു ഭവനം കൈകൾ കൊണ്ട തീൎക്കപ്പെടാ</lg><lg n="൨">ത്തൊരു വീട നമുക്കുണ്ട എന്ന നാം അറിയുന്നു✱ എന്തെന്നാൽ
സ്വൎഗ്ഗത്തിൽനിന്ന നമുക്കുള്ള ഭവനം കൊണ്ട മെൽധരിക്കപ്പെടു
വാൻ ശ്രദ്ധയൊടെ ആഗ്രഹിച്ചു കൊണ്ടു നാം ഇതിൽ ഞരങ്ങുന്നു✱</lg><lg n="൩"> അപ്രകാരം ധരിക്കപ്പെട്ടവരായാൽ നാം നഗ്നന്മാരായി കണ്ടെ</lg><lg n="൪">ത്തപ്പെടുകയില്ല✱ എന്തുകൊണ്ടെന്നാൽ (ൟ) കൂടാരത്തിലിരി
ക്കുന്ന നാം ഭാരപ്പെട്ട ഞരങ്ങുന്നു നാം ധരിക്കപ്പെടാത്തവരാക
ണമെന്ന വെച്ചല്ല മരണം എന്നത ജീവനാൽ വീഴുങ്ങപ്പെടെണ്ടു
ന്നതിന്ന മെലായി ധരിക്കപ്പെടെണമെന്ന വെച്ച അത്രെ ഇഛ്ശിക്കു</lg><lg n="൫">ന്നത✱ എന്നാൽ ൟ കാൎയ്യത്തിന്നായിട്ട തന്നെ നമ്മെ ഒരുക്കി
യവൻ ദൈവമാകുന്നു അവൻ ആത്മാവിന്റെ അച്ചാരത്തെയും ന</lg><lg n="൬">മുക്ക തന്നിട്ടുണ്ട✱ അതുകൊണ്ട നാം എല്ലായ്പൊഴും ധൈൎയ്യപ്പെട്ടും
നാം ശരീരത്തിൽ കൂടിയിരിക്കുമ്പൊൾ കൎത്താവിങ്കൽനിന്ന ദൂര</lg><lg n="൭">ത്തുള്ളവരാകുന്നു എന്ന അറിഞ്ഞും ഇരിക്കുന്നു✱ (നാം കാഴ്ചകൊ</lg><lg n="൮">ണ്ടല്ല വിശ്വാസം കൊണ്ടല്ലൊ നടക്കുന്നത)✱ നാം ധൈൎയ്യപ്പെടു
കയും ശരീരത്തിൽനിന്ന നീങ്ങിപ്പൊകെണമെന്നും കൎത്താവി</lg>

[ 451 ] <lg n="">നൊടു കൂടിയിരിക്കെണമെന്നും വിശെഷാൽ ഇഛ്ശികയും ചെയ്യു</lg><lg n="൯">ന്നു (എന്ന ഞാൻ പറയുന്നു)✱ ആകയാൽ നാം കൂടിയിരിക്കു
ന്നു എങ്കിലും ദൂരത്തിരിക്കുന്നു എങ്കിലും നാം അവന്ന ഇഷ്ടമുള്ളവ</lg><lg n="൧൦">രായിരിക്കെണ്ടുന്നതിന്ന അദ്ധ്വാനപ്പെടുന്നു✱ എന്തുകൊണ്ടെന്നാൽ
നല്ലതായാലും ആകാത്തതായാലും ശരീരത്തിൽ ചെയ്ത കാൎയ്യങ്ങളെ
അവനവൻ ചെയ്തപ്രകാരം കൈക്കൊളെളണ്ടുന്നതിന്ന നാമെല്ലാവ
രും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാക കാണപ്പെടെണ്ടു</lg><lg n="൧൧">ന്നതാകുന്നു✱ ആയതുകൊണ്ട കൎത്താവിന്റെ ഭയങ്കരത്തെ അറി
ഞ്ഞിരിക്കകൊണ്ടു ഞങ്ങൾ മനുഷ്യരെ അനുസരിപ്പിക്കുന്നു എന്നാ
ലൊ ഞങ്ങൾ ദൈവത്തിങ്കൽ പ്രസിദ്ധമാക്കപ്പെട്ടിരിക്കുന്നു നിങ്ങ
ളുടെ മനൊ ബൊധങ്ങളിലും പ്രസിദ്ധമാക്കപ്പെട്ടിരിക്കുന്നു എന്ന</lg><lg n="൧൨"> ഞാൻ നിരൂപിക്കയും ചെയ്യുന്നു✱ എന്തെന്നാൽ ഞങ്ങളെ ത
ന്നെ പിന്നെയും ഞങ്ങൾ നിങ്ങളൊട പ്രശംസിക്കുന്നില്ല ഹൃദയ
ത്തിലല്ല കാഴ്ചയിൽ പുകഴ്ത്തി പറയുന്നവരൊട ഉത്തരം പറവാൻ
നിങ്ങൾക്ക വല്ലതും ഉണ്ടാകെണ്ടുന്നതിന്നായിട്ടു ഞങ്ങൾക്ക വെണ്ടി</lg><lg n="൧൩"> പുകഴ്ത്തി പറവാൻ നിങ്ങൾക്ക ഇട തരുന്നതെ ഉള്ളൂ✱ എന്തെ
ന്നാൽ ഞങ്ങൾ ഭ്രാന്തുള്ളവരാകുന്നു എങ്കിലൊ അത ദൈവത്തി
ന്നായിട്ട ആകുന്നു ഞങ്ങൾ സുബൊധമുള്ളവരാകുന്നു എങ്കിലൊ നി</lg><lg n="൧൪">ങ്ങൾക്കായിട്ട ആകന്നു✱ എന്തെന്നാൽ ക്രിസ്തുവിന്റെ സ്നെഹം ഞ
ങ്ങളെ നിൎബന്ധിക്കുന്നു അതെന്തുകൊണ്ടെന്നാൽ എല്ലാവൎക്കും വെ
ണ്ടി ഒരുത്തൻ മരിച്ചു എങ്കിൽ അപ്പൊൾ എല്ലാവരും മരിച്ചു എ</lg><lg n="൧൫">ന്നും✱ ജീവിച്ചിരിക്കുന്നവർ പിന്നെ തങ്ങൾക്കായിട്ടല്ല തങ്ങൾക്കു
വെണ്ടി മരിച്ച ഉയിൎത്തെഴുനീറ്റവന്നായിട്ട തന്നെ ജീവിക്കെണ
മെന്ന വെച്ചല്ലൊ അവൻ എല്ലാവൎക്കും വെണ്ടി മരിച്ചത എന്നും ഇ</lg><lg n="൧൬">ങ്ങിനെ ഞങ്ങൾ നിൎണ്ണയിക്കുന്നു✱ എന്നതുകൊണ്ട ഞങ്ങൾ ഇതു
മുതൽ ഒരുത്തനെയും ജഡപ്രകാരം അറിയുന്നില്ല അത്രയുമല്ല ഞ
ങ്ങൾ ക്രിസ്തുവിനെ ജഡപ്രകാരം അറിഞ്ഞിട്ടുണ്ടെങ്കിലും ഇപ്പൊൾ</lg><lg n="൧൭"> ഇതമുതൽ ഞങ്ങൾ (അവനെ) അറിയുന്നില്ല✱ അതുകൊണ്ട ഒരു
ത്തൻ ക്രിസ്തുവിങ്കലാകുന്നു എങ്കിൽ അവൻ ഒരു പുതിയ സൃഷ്ടിയാ
കുന്നു പഴയ കാൎയ്യങ്ങൾ ഒഴിഞ്ഞുപൊയി കണ്ടാലും സകലവും പു</lg><lg n="൧൮">തിയതായി ഭവിച്ചു✱ വിശെഷിച്ചും നമ്മെ തങ്കൽ യെശു ക്രിസ്തു മൂ
ലമായി സംയൊജിപ്പിക്കയും സംയൊജിപ്പിന്റെ ശുശ്രൂഷയെ ഞ
ങ്ങൾക്ക തരികയും ചെയ്തിട്ടുള്ള ദൈവത്തിൽനിന്ന സകല കാൎയ്യങ്ങ</lg><lg n="൧൯">ളും ഉണ്ടാകുന്നു✱ അത എന്തെന്നാൽ ദൈവം ഭൂലൊകത്തെ അ
വരുടെ അപരാധങ്ങളെ അവൎക്ക കണക്കിടാതെ തങ്കൽ തന്നെ
യൊജിപ്പിച്ചുകൊണ്ടു ക്രിസ്തുവിങ്കൽ ഇരുന്നു യൊജിപ്പിന്റെ വചന</lg><lg n="൨൦">ത്തെ ഞങ്ങളിൽ ഭരമെല്പിച്ചിട്ടും ഉണ്ട✱ അതുകൊണ്ട ദൈവം ഞ
ങ്ങളെക്കൊണ്ട നിങ്ങളോട അപെക്ഷിപ്പിക്കുന്ന പ്രകാരമായി ഞ
ങ്ങൾ ക്രിസ്തുവിനവെണ്ടി സ്ഥാനാപതികളായിരുന്ന നിങ്ങൾ ദൈവ</lg> [ 452 ]

<lg n="">ത്തൊട യൊജിച്ചിരിപ്പിനെന്ന ക്രിസ്തുവിന്ന പകരം നിങ്ങളെ പ്രാ</lg><lg n="൨൧">ൎത്ഥിക്കുന്നു✱ എത്തുകൊണ്ടെന്നാൽ നാം അവങ്കൽ ദ്വൈവത്തി
ന്റെ നീതിയായി തിരെണ്ടുന്നതിന്നായിട്ട അവൻ ഒരു പാപവു
മറിയാത്തവനെ നമുക്ക വെണ്ടി പാപമാക്കി തീൎത്തു✱</lg>

൬ അദ്ധ്യായം

൧ ദൈവ ശുശ്രൂഷയിൽ പൌലൂസ കാണിച്ച വിശ്വാസ സംഗതി.
—൧൪ വിഗ്രഹാരാധനക്കാരിൽനിന്ന ഒഴിഞ്ഞിരിക്കെണ
മെന്നുള്ള ബുദ്ധി ഉപദെശം.

<lg n="">എന്നാൽ നിങ്ങൾ ദൈവത്തിന്റെ കൃപയെ വ്യൎത്ഥമായി പ്രാ
പിക്കാതെ ഇരിക്കെണ്ടുന്നതിന്ന ഞങ്ങൾ അവനൊടു കൂടയുള്ള പ്ര</lg><lg n="൨">വൃത്തിക്കാരായി നിങ്ങളൊടും അപെക്ഷിക്കുന്നു✱ (എന്തെന്നാൽ
അവൻ പറയുന്നു ഒര ഇഷ്ടകാലത്തിൽ ഞാൻ നിന്റെ പ്രാൎത്ഥ
നയെ കെട്ടു രക്ഷയുടെ നാളിൽ നിനക്കു സഹായിക്കയും ചെയ്തു ക
ണ്ടാലും ഇപ്പൊൾ ആ ഇഷ്ട കാലം ആകുന്നു കണ്ടാലും ഇപ്പൊൾ ആ</lg><lg n="൩"> രക്ഷയുടെ ദിവസമാകുന്നു)✱ ദൈവ ശുശ്രൂഷ ആക്ഷെപിക്ക
പ്പെടാതെ ഇരിപ്പാൻ ഒന്നിലും ഒരു വിരുദ്ധത്തെയും ഉണ്ടാക്കാ</lg><lg n="൪">തെ✱ സകലത്തിലും ഞങ്ങളെ തന്നെ ദൈവത്തിന്റെ ശുശ്രൂ
ഷക്കാരായി പ്രസിദ്ധപ്പെടുത്തിക്കൊണ്ട ഇരിക്കുന്നു വളര ക്ഷമയി</lg><lg n="൫">ലും ഉപദ്രവങ്ങളിലും ആവശ്യങ്ങളിലും ഞെരുക്കങ്ങളിലും✱ കൊ
ണ്ട അടികളിലും കാവലുകളിലും കലഹങ്ങളിലും അദ്ധ്വാനങ്ങളിലും</lg><lg n="൬"> ജാഗരണങ്ങളിലും ഉപവാസങ്ങളിലും✱ ശുദ്ധിയാലും അറിവിനാലും
ദീൎഘക്ഷമയാലും ദയയാലും പരിശുദ്ധാത്മാവിനാലും മായമില്ലാ</lg><lg n="൭">ത്ത സ്നെഹത്താലും✱ സത്യത്തിന്റെ വചനത്താലും ദൈവത്തി
ന്റെ ശക്തിയാലും വലത്തുഭാഗത്തിലും ഇടത്തു ഭാഗത്തിലും നീതി</lg><lg n="൮">യുടെ ആയുധങ്ങളാലും✱ മാനവമാനങ്ങളാലും ദുഷ്കീൎത്തി സൽകീ
ൎത്തികളാലും വഞ്ചകന്മാർ എന്ന പൊലെ എങ്കിലും സത്യമുള്ളവ</lg><lg n="൯">രാകുന്നു✱ അറിയപ്പെടാത്തവർ എന്നപൊലെ എങ്കിലും നല്ലവ
ണ്ണം അറിയപ്പെട്ടവരാക്കുന്നു മരിക്കുന്നവർ എന്ന പൊലെ എങ്കി
ലും കണ്ടാലും ഞങ്ങൾ ജീവിക്കുന്നു ശിക്ഷിക്കപ്പെട്ടവർ എന്നപൊ</lg><lg n="൧൦">ലെ എങ്കിലും കൊല്ലപ്പെടാതെ ഇരിക്കുന്നു✱ ദുഃഖപ്പെടുന്നവർ എ
ന്നപൊലെ എങ്കിലും എല്ലായ്പൊഴും സന്തൊഷിക്കുന്നു ദരിദ്രന്മാർ
എന്നപൊലെ എങ്കിലും പലരെയും സമ്പന്നന്മാരാക്കുന്നു ഒന്നുമി
ല്ലാത്തവർ എന്ന പൊലെ എങ്കിലും സകലത്തെയും അനുഭവിക്കു</lg><lg n="൧൧">ന്നവരാകുന്നു✱ ഹെ കൊറിന്തിയക്കാരെ ഞങ്ങളുടെ വായ നിങ്ങ
ൾക്കായി തുറന്നിരിക്കുന്നു ഞങ്ങളുടെ ഹൃദയം വിശാലമായിരിക്കു</lg><lg n="൧൧">ന്നു✱ ഞങ്ങളിൽ നിങ്ങൾ ഇടുങ്ങിയിരിക്കാതെ നിങ്ങളുടെ ഹൃദയ</lg><lg n="൧൩">ങ്ങളിൽ തന്നെ ഇടുങ്ങിയിരിക്കുന്നു✱ എന്നാൽ ആയതിന്ന ഒരു
പ്രതിഫലത്തിന്നായിട്ട തന്നെ നിങ്ങളും വിശാലതപ്പെട്ടിരിപ്പിൻ</lg>

[ 453 ] <lg n="">എന്ന ഞാൻ (എന്റെ) പുത്രന്മാരൊട പറയുന്നു എന്നപൊലെ
പറയുന്നു✱</lg>

<lg n="൧൪">നിങ്ങൾ അവിശ്വാസികളൊട കൂട സമമല്ലാതെ കൂട്ടപ്പിണെക്ക
പ്പെടരുത എന്തെന്നാൽ നീതിക്ക നീതികെടിനൊട എന്തൊരു
സംബന്ധമായുള്ളു വിശെഷിച്ച വെളിച്ചത്തിന്ന ഇരുളിനൊട എ</lg><lg n="൧൫">ന്തൊരു ഐക്യതയുള്ളൂ✱ ക്രിസ്തുവിന്ന ബെലിയാലിനൊട എന്തൊ
രു ചെൎച്ചയുള്ളു അല്ലെങ്കിൽ വിശ്വാസിക്ക അവിശ്വാസിയൊട എ</lg><lg n="൧൬">ന്തൊര ഒഹരിയുള്ളു✱ ദൈവത്തിന്റെ ആലയത്തിന്ന വിഗ്ര
ഹങ്ങളൊട എന്തൊരു യൊജ്യതയുളളു എന്തെന്നാൽ നിങ്ങൾ ജീവ
നുള്ള ദൈവത്തിന്റെ ആലയമാകുന്നു അപ്രകാരം ദൈവം പറ
ഞ്ഞിരിക്കുന്നു ഞാൻ അവരിൽ കുടിയിരിക്കയും (അവരിൽ) ന
ടക്കയും ഞാൻ അവരുടെ ദൈവമാകയും അവർ എന്റെ ജനങ്ങ</lg><lg n="൧൭">ളാകയും ചെയ്യും✱ അതുകൊണ്ട നിങ്ങൾ അവരുടെ ഇടയിൽനി
ന്ന പുറപ്പെട്ടു വരുവിൻ വെർപെട്ടിരിക്കയും ചെയ്വിൻ അശുദ്ധി
യുള്ളതിനെ തൊട്ടുകയും അരുത എന്ന കൎത്താവ് പറയുന്നു എ</lg><lg n="൧൮">ന്നാൽ ഞാൻ നിങ്ങളെ കൈക്കൊള്ളും✱ നിങ്ങൾക്ക പിതാവായി
രിക്കും നിങ്ങൾ എനിക്ക പുത്രന്മാരും പുത്രിമാരുമായി തീരുക
യും ചെയ്യുമെന്ന സൎവശക്തനായ കൎത്താവ പറയുന്നു✱</lg>

൭ അദ്ധ്യായം

൧ ശുദ്ധിക്കാറയിഅവൻ ബുദ്ധി ഉപദെശിക്കുന്നത.— ൩ വിശെ
ഷിച്ചും ദുഃഖങ്ങളിൽ ഇന്ന ആശ്വാസത്തെ അവൻ അനുഭവിച്ചു
എന്ന കാട്ടുന്നത.

<lg n="">അതുകൊണ്ട പ്രിയുമായുള്ളവരെ ൟ വഗ്ദങ്ങൾ നമുക്കുണ്ടാക
കൊണ്ട ജഡത്തിന്റെയും ആത്മാവിന്റെയും സകല മലിനതയിൽ
നിന്നും നമ്മെ നാം തന്നെ വെടിപ്പാക്കിക്കൊണ്ട പരിശുദ്ധതയെ</lg><lg n="൨"> ദൈവ ഭയത്തൊടെ തികെക്കെണം✱ ഞങ്ങളെ കൈക്കൊൾവിൻ
ഞങ്ങൾ ഒരുത്തനൊടും അന്യായം ചെയ്തിട്ടില്ല ഒരുത്തനെയും</lg><lg n="൩"> വഷളാക്കീട്ടില്ല ഒരുത്തനൊടും വ്യാജം ചെയ്തിട്ടില്ല✱ (നിങ്ങളെ)
കുറ്റം വിധിപ്പാൻ ഞാൻ (ഇതിനെ) പറയുന്നില്ല (നിങ്ങളൊടു)
കൂടി മരിപ്പാനും കൂടി ജീവിപ്പാനും നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങ</lg><lg n="൪">ളിൽ ഉണ്ട എന്ന ഞാൻ മുമ്പെ പറഞ്ഞിട്ടുണ്ടല്ലൊ✱ നിങ്ങളുടെ
നെരെ എന്റെ വാക്കിന്റെ ധൈൎയ്യം വലിയത നിങ്ങളെ കുറി
ച്ച എന്റെ പ്രശംസ വലിയത ഞാൻ ആശ്വാസത്താൽ പൂൎണ്ണ
നായിരിക്കുന്നു ഞാൻ ഞങ്ങളുടെ സകല ഉപദ്രവത്തിലും അതി</lg><lg n="൫">സന്തൊഷത്തൊടെ ഇരിക്കുന്നു✱ എന്തെന്നാൽ ഞങ്ങൾ മക്കെ
ദൊനിയായിൽ വന്നപ്പൊൾ ഞങ്ങളുടെ ജഡത്തിന്ന ഒട്ടും സൌ
ഖ്യമുണ്ടാകാതെ ഞങ്ങൾ എല്ലാടത്തിലും സങ്കടപ്പെട്ടു പുറത്ത കല</lg><lg n="൬">ഹങ്ങളും അകത്ത ഭയങ്ങളുമുണ്ടായിരു✱ എന്നാലും ഇടിവായിരി</lg> [ 454 ]

<lg n="">ക്കുന്നവരെ ആശ്വസിപ്പിക്കുന്ന ദൈവം ഞങ്ങളെ തീത്തൂസിന്റെ വ</lg><lg n="൭">രവുകൊണ്ട ആശ്വസിപ്പിച്ചു✱ അവന്റെ വരവുകൊണ്ട മാത്രവുമ
ല്ല അവൻ നിങ്ങളാൽ ആശ്വസിക്കപ്പെട്ടതായുള്ള ദുഃഖൊപശാന്തി
കൊണ്ടും കൂടെ അതെന്തുകൊണ്ടെന്നാൽ നിങ്ങളുടെ അത്യാഗ്രഹ
ത്തെ നിങ്ങളുടെ സങ്കടത്തെ എനിക്ക വെണ്ടി നിങ്ങളുടെ ശുഷ്കാ
ന്തിയെ അവൻ ഞങ്ങളൊട അറിയിച്ചു എന്നതുകൊണ്ടു ഞാൻ</lg><lg n="൮"> എറ്റവും സന്തൊഷിച്ചു✱ അതെന്തുകൊണ്ടെന്നാൽ ഞാൻ ഒരു
ലെഖനം കൊണ്ട നിങ്ങളെ ദുഃഖിപ്പിച്ചു എങ്കിലും ഞാൻ പശ്ചാത്താ
പപ്പെട്ടു എങ്കിലും ഞാൻ പശ്ചാത്താപപ്പെടുന്നില്ല എന്തെന്നാൽ
കറയനെരത്തെക്ക മാത്രം എങ്കിലും ആ ലെഖനം നിങ്ങളെ ദുഃഖി</lg><lg n="൯">പ്പിച്ചു എന്ന ഞാൻ കാണുന്നു✱ ഇപ്പൊൾ ഞാൻ സന്തൊഷി
ക്കുന്നു നിങ്ങൾ ദുഃഖപ്പെട്ടു എന്ന വെച്ചല്ല നിങ്ങൾ അനുതാപത്തി
ന്നായിട്ട ദുഃഖപ്പെട്ടു എന്നുവെച്ചത്രെ നിങ്ങൾ ഒന്നിലും ഞങ്ങൾ
ഹെതുവായിട്ട നഷ്ടപ്പെടാതെ ഇരിപ്പാനായിട്ട നിങ്ങൾ ദൈവസം</lg><lg n="൧൦">ബന്ധമായുള്ള പ്രകാരത്തിൽ ദുഃഖപ്പെട്ടവല്ലൊ✱ എന്തുകൊണ്ടെ
ന്നാൽ ദൈവ സംബന്ധമായുള്ള ദുഃഖം രക്ഷയിലെക്ക പശ്ചാത്താ
പപ്പെടാത്ത അനുതാപത്തെ ഉണ്ടാക്കുന്നു എന്നാൽ ലൊകത്തി</lg><lg n="൧൧">ന്റെ ദുഃഖം മരണത്തെ ഉണ്ടാക്കുന്നു✱ എന്തെന്നാൽ കണ്ടാലും
നിങ്ങൾ ദൈവ സംബന്ധമായ പ്രകാരത്തിൽ ദുഃഖിച്ച ൟ കാ
ൎയ്യം തന്നെ നിങ്ങളിൽ എത്ര ജാഗ്രതയെ അത്രയുമല്ല എത്ര പ്രത്യു
ത്തരത്തെ അത്രയുമല്ല എത്ര ൟൎഷ്യയെ അത്രയുമല്ല എത്ര ഭയ
ത്തെ അത്രയുമല്ല എത്ര ശുഷ്കാന്തിയെ അത്രയുമല്ല എത്ര വൈരാ
ഗ്യത്തെ അത്രയുമല്ല എത്ര പ്രതിക്രിയയെ ഉണ്ടാക്കി ൟ കാൎയ്യ
ത്തിൽ നിങ്ങൾ ശുദ്ധമുള്ളവരാകുന്നു എന്ന നിങ്ങൾ തന്നെ സകല</lg><lg n="൧൨">ത്തിലും ബൊധം വരുത്തിയിരിക്കുന്നു✱ അതുകൊണ്ട ഞാൻ
നിങ്ങൾക്ക എഴുതി എങ്കിലും അത അന്യായം ചെയ്തവന്റെ നിമി
ത്തമായിട്ടല്ല അന്യായമനുഭവിച്ചവന്റെ നിമിത്തവുമായിട്ടുമല്ല നി
ങ്ങളൊട ഞങ്ങൾക്കുള്ള ജാഗ്രത ദൈവത്തിന്റെ മുമ്പാക നിങ്ങൾ
ക്ക പ്രകാശപ്പെട്ടിരിക്കെണമെന്നുള്ള നിമിത്തമായിട്ടത്രെ (ചെയ്ത</lg><lg n="൧൩">ത)✱ ആയതുകൊണ്ട നിങ്ങളുടെ ആശ്വാസത്തിൽ ഞങ്ങൾ ആ
ശ്വസിക്കപ്പെട്ടു അത്രയുമല്ല തീത്തൂസിന്റെ ആത്മാവ നിങ്ങളിലെ
ല്ലാവരാലും ആശ്വസിപ്പിക്കപ്പെട്ടതുകൊണ്ടു അവന്റെ സന്തൊഷ
ത്തിൽ ഞങ്ങൾ എറ്റവും അധികമായിട്ട സന്തൊഷിക്കയും ചെ</lg><lg n="൧൪">യ്തു✱ എന്തുകൊണ്ടെന്നാൽ നിങ്ങളെ കുറിച്ച ഞാൻ അവനൊട
വല്ലതും പുകഴ്ചയായിട്ട പറഞ്ഞിട്ടുണ്ടു എങ്കിൽ ഞാൻ ലജ്ജപ്പെടു
ന്നില്ല ഞങ്ങൾ നിങ്ങളൊട സകലത്തെയും സത്യത്തൊടെ പറ
ഞ്ഞതുപൊലെ തന്നെ തീത്തൂസിന്റെ മുമ്പാക ഞാൻ പറഞ്ഞ</lg><lg n="൧൫"> പുകഴ്ചയും ഒരു സത്യമായി തീൎന്നിരിക്കുന്നു✱ നിങ്ങളുടെ എല്ലാ
വരുടെയും അനുസരണത്തെ നിങ്ങൾ ഭയത്തൊടും വിറയലൊ</lg>

[ 455 ] <lg n="">ടും അവനെ കൈക്കൊണ്ട പ്രകാരം അവൻ ഓൎക്കുമ്പൊൾ അവ
ന്റെ ഉൾപ്രെമം നിങ്ങളൊട എറ്റം അധികമായിരിക്കുന്നു✱</lg><lg n="൧൩"> അതുകൊണ്ട സകലത്തിലും എനിക്ക നിങ്ങളിൽ ഉറപ്പുണ്ട എന്ന
വെച്ച ഞാൻ സന്തൊഷിക്കുന്നു✱</lg>


൮ അദ്ധ്യായം

൧ പരിശുദ്ധമുള്ളവൎക്ക ഉപകാരം ചെയ്ത കൊടുപ്പാൻ അവൻ ഉ
ത്സാഹിപ്പിക്കുന്നത.— തീത്തൂസിനെയും മറ്റുള്ളവരെയും
പ്രശംസിക്കുന്നത.

<lg n="">വിശെഷിച്ചും സഹൊദരന്മാരെ മക്കെദൊനിയായിലെ സഭക
ളിൽ നൽകപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ കൃപയെ ഞങ്ങൾ നി</lg><lg n="൨">ങ്ങളൊടെ അറിയിക്കുന്നു✱ (അതെന്തന്നാൽ ഉപദ്രവത്തിന്റെ ബ
ഹുപരീക്ഷയിൽ അവരുടെ സന്തൊഷത്തിന്റെ പരിപൂൎണ്ണതയും
അവരുടെ മഹാ ദാരിദ്ര്യവും അവരുടെ ഔദാൎയ്യത്തിന്റെ ധന</lg><lg n="൩">ത്തിങ്കലെക്ക വൎദ്ധിച്ചു✱ അതെന്തുകൊണ്ടെന്നാൽ (അവരുടെ പ്രാ
പതിക്ക തക്കവണ്ണമായിട്ടും (അവരുടെ) പ്രാപ്തിയിൽ അധികമാ
മായിട്ടും അവർ തന്നെ മനസ്സുള്ളവരായിരുന്നു എന്ന ഞാൻ സാ</lg><lg n="൪">ക്ഷിപ്പെടുത്തുന്നു✱ അവർ ഞങ്ങൾ ദാനത്തെയും പരിശുദ്ധന്മാ
ൎക്ക ഉള്ള ശുശ്രൂഷയുടെ ഐക്യത്തെയും എറ്റു കൊൾവാൻ ഞ</lg><lg n="൫">ങ്ങളൊട വളര അപെക്ഷയൊടും പ്രാൎത്ഥിച്ചു✱ വിശെഷിച്ചും
(അവർ ഇതിനെ ചെയ്തത) ഞങ്ങൾ ഇച്ശിച്ചിരുന്ന പ്രകാരമല്ല
എന്നാൽ തങ്ങളെ തന്നെ മുമ്പെ കൎത്താവിന്നും ദൈവത്തിന്റെ</lg><lg n="൬"> ഇഷ്ടത്താൽ ഞങ്ങൾക്കും എല്പിച്ചു✱ അതുകൊണ്ട ഞങ്ങൾ തീ
ത്തൂസിനൊട അവൻ എതുപ്രകാരം തുടങ്ങിയൊ അപ്രകാരം ത
ന്നെ അവൻ നിങ്ങളിൽ ൟ കൃപയെയും തികെക്കെണമെന്നും അ</lg><lg n="൭">പെക്ഷിച്ചു✱ ആകയാൽ നിങ്ങൾ സകലത്തിലും വിശ്വാസത്തി
ലും വാക്കിലും അറിവിലും സകല ജാഗ്രതയിലും ഞങ്ങളൊട നിങ്ങ
ൾക്കുള്ള സ്നെഹത്തിലും വൎദ്ധിക്കുന്നതുപൊലെ തന്നെ ൟ കൃപയി</lg><lg n="൮">ലും വൎദ്ധിപ്പാനായിട്ട (നൊക്കുവിൻ)✱ ഞാൻ കല്പനയായിട്ട പ
റയുന്നില്ല മറ്റവരുടെ ശ്രദ്ധയുടെ ഹെതുവായിട്ടും നിങ്ങളുടെ സ്നെ</lg><lg n="൯">ഹത്തിന്റെ പരമാൎത്ഥത്തെ പരീക്ഷിപ്പാനായിട്ടും അത്രെ✱ എ
ന്തെന്നാൽ നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിന്റെ കൃപയെ അ
വൻ സമ്പന്നനായിരുന്നിട്ടും നിങ്ങൾ അവന്റെ ദാരിദ്ര്യത്താൽ
സമ്പത്തുള്ളവരാകെണ്ടുന്നതിന്നായി നിങ്ങളുടെ നിമിത്തമായിട്ട</lg><lg n="൧൦"> ദരിദ്രനായി തീൎന്നു എന്ന നിങ്ങൾ അറിയുന്നുവല്ലൊ✱ ഇതിലും
ഞാൻ എന്റെ അഭിപ്രായത്തെ പറയുന്നു ചെയ്വാൻ മാത്രമല്ല ഉ
ത്സാഹിപ്പാൻ കൂടി ഒരു സംവത്സരമായി ആരംഭിച്ചിട്ടുള്ള നിങ്ങ</lg><lg n="൧൧">ൾക്ക ഇത കൊള്ളാകുന്നതല്ലൊ ആകുന്നത✱ ആകയാൽ ഇപ്പൊൾ
ചെയ്യുന്നതിനെയും നിവൃത്തിച്ചുകൊൾവിൻ ഇഛിപ്പാൻ നല്ല മന</lg> [ 456 ]

<lg n="">സ്സ എതുപ്രകാരമുണ്ടായിരുന്നുവൊ അപ്രകാരം തന്നെ നിങ്ങൾ
ക്കുള്ളതിൽനിന്ന ഒരു നിവൃത്തിയും ഉണ്ടാകെണ്ടുന്നതിന്നാകുന്നു✱</lg><lg n="൧൨"> എന്തെന്നാൽ നല്ല മനസ്സ മുമ്പെ ഉണ്ടെങ്കിൽ അത ഒരുത്തന്ന ഇല്ലാ
ത്തപ്രകാരം അല്ല അവന്ന ഉള്ള പ്രകാരം പരിഗ്രഹിക്കപ്പെടുന്നു✱</lg><lg n="൧൩"> എന്തെന്നാൽ മറ്റുള്ളവൎക്ക ആശ്വാസവും നിങ്ങൾക്ക ഉപദ്രവവും</lg><lg n="൧൪"> ഉണ്ടാകുവാനായിട്ടല്ല ഞാൻ പറയുന്നത✱ ഒരു സമത്വതമായിട്ട ഇ
പ്പൊൾ ൟ കാലത്തിൽ നിങ്ങളുടെ പരിപൂൎണ്ണത അവരുടെ കു
റവിന്ന സഹായമായിരിക്കയും ചെയ്ത ഇപ്രകാരം സമത്വമുണ്ടാകെ</lg><lg n="൧൫">ണ്ടുന്നതിന്നായിട്ട അത്രെ✱ വളര ചെൎത്തിട്ടുള്ളവന്ന ശെഷിപ്പു
ണ്ടായിട്ടില്ല അല്പം ചെൎത്തിട്ടുള്ളവന്ന കുറവുണ്ടായിട്ടുമില്ല എന്ന</lg><lg n="൧൬"> എഴുതിയിരിക്കുന്ന പ്രകാരം തന്നെ✱ എന്നാൽ നിങ്ങൾക്ക വെ
ണ്ടി ൟ ജാഗ്രതയെ തീത്തൂസിന്റെ ഹൃദയത്തിൽ ആക്കിയ ദൈ</lg><lg n="൧൭">വത്തിന്ന സ്കൊത്രമുണ്ടാകട്ടെ✱ അതെന്തുകൊണ്ടെന്നാൽ അവൻ
അപെക്ഷയെ കൈക്കൊണ്ടു സത്യം എന്നാൽ അവൻ ഏറ്റവും
ജാഗ്രതയുള്ളവനാകകൊണ്ട താൻ തന്റെ മനസ്സൊടെ തന്നെ നി</lg><lg n="൧൮">ങ്ങളുടെ അടുക്കലെക്ക പൊന്നു✱ വിശെഷിച്ചും സകല സഭകളി
ലും എവൻഗെലിയൊനിൽ പുകഴ്ചയുള്ള സഹൊദരനെ ഞങ്ങൾ</lg><lg n="൧൯"> അവനൊടു കൂടി അയച്ചു✱ (അത മാത്രവുമല്ല എകനായ കൎത്താ
വിന്റെ മഹത്വത്തിന്നായിട്ടും നിങ്ങളുടെ നല്ല മനസ്സിന്റെ (പ്ര
സിദ്ധിക്കായിട്ടും) ഞങ്ങളാൽ ശുശ്രൂഷിക്കപ്പെട്ട ൟ കൃപയൊടെ
അവൻ ഞങ്ങളൊടും കൂടി സഞ്ചരിക്കുന്നവനായിരിപ്പാൻ സഭ</lg><lg n="൨൦">കളാൽ തെരിഞ്ഞാക്കപ്പെട്ടവനുമാകുന്നു)✱ ഞങ്ങളാൽ ശുശ്രൂഷി
ക്കപ്പെടുന്ന ൟ പരിപൂൎണ്ണതയിൽ യാതൊരുത്തനും ഞങ്ങളെ ആ</lg><lg n="൨൧">ക്ഷെപിക്കുരുത എന്നുള്ളതിൽനിന്ന ഒഴിഞ്ഞുകൊണ്ട✱ കൎത്താ
വിന്റെ മുമ്പാക മാത്രമല്ല മനുഷ്യരുടെ മുമ്പാകയും ഉത്തമ കാൎയ്യ</lg><lg n="൨൨">ങ്ങളെ മുൻ വിചാരിച്ചു കൊണ്ട ഇരിക്കുന്നു✱ വിശെഷിച്ചും അനെ
കം കാൎയ്യങ്ങളിൽ പലപ്പൊഴും ജാഗ്രതയുണ്ടായവനെന്നും നിങ്ങളിൽ
എനിക്കുള്ള വലിയ വിശ്വാസത്തിന്മെൽ ഇപ്പൊൾ എറ്റവും അ
തിജാഗ്രതയുള്ളവനെന്നും ഞങ്ങൾ കണ്ടിരിക്കുന്നവനായി ഞങ്ങളു</lg><lg n="൨൩">ടെ സഹൊദരനായവനെ അവരൊടു കൂടി അയച്ചു✱ എന്നാൽ
തീത്തൂസിന്റെ വസ്തുത (യാതൊരുത്തനും അന്വെഷിക്കുന്നു) എ
ങ്കിലൊ അവൻ എന്റെ കൂട്ടുകാരനും നിങ്ങളിലെക്ക കൂട്ടുസഹാ
യക്കാരനും ആക്കുന്നു ഞങ്ങളുടെ സഹൊദരന്മാരുടെ വസ്തുത (അ
ന്വെഷിക്കപ്പെടുന്നു) എങ്കിലൊ അവർ സഭകളുടെ അപ്പൊസ്തൊ</lg><lg n="൨൪">ലന്മാരും ക്രിസ്തുവിന്റെ മഹത്വവും ആകുന്നു✱ അതുകൊണ്ട നി
ങ്ങളുടെ സ്നെഹത്തിന്റെയും നിങ്ങളെ കുറിച്ച ഞങ്ങളുടെ പുകഴ്ച
യുടെയും സാക്ഷിയെ അവൎക്കും സഭകളുടെ മുമ്പാകയും കാട്ടി
ക്കൊൾവിൻ✱</lg>

[ 457 ] ൯ അദ്ധ്യായം

൧ തീത്തൂസിനെ അവൻ അയച്ച സംഗതിയെ കാട്ടുന്നതെ.— ൬ ധ
ൎമ്മങ്ങളിൽ ഔദാൎയ്യത്തൊടെ ഇരിപ്പാൻ അവരെ ഉത്സാഹിപ്പി
ക്കുന്നത.— ൧൦ അത അവൎക്ക ഒരു നല്ല വൎദ്ധനയുണ്ടാക്കുന്നത.

<lg n="">എന്നാൽ പരിശുദ്ധന്മാൎക്കായിട്ടുള്ള ശുശ്രൂഷയെ സംബന്ധിച്ച
നിങ്ങൾക്ക എഴുതുന്നത എനിക്ക അധികമായുള്ളതാകുന്നുവല്ലൊ✱</lg><lg n="൨"> അതെന്തുകൊണ്ടെന്നാൽ അഖായാ ഒരുങ്ങീട്ട ഒരു സംവത്സരമാ
യി എന്ന ഞാൻ നിങ്ങളെക്കൊണ്ട മക്കെദൊനിയക്കാരൊട പുക
ഴ്ത്തി പറയുന്നതായി നിങ്ങളുടെ നല്ല മനസ്സിനെ ഞാൻ അറിയു</lg><lg n="൩">ന്നു നിങ്ങളുടെ ശുഷ്കാന്തി പലരെയും ഉദ്യൊഗിപ്പിച്ചിട്ടുമുണ്ട✱ എ
ന്നാലും നിങ്ങളെ കുറിച്ച ഞങ്ങളുടെ പുകഴ്ച ൟ കാൎയ്യത്തിൽ വ്യ
ൎത്ഥമായ്പൊകാതെ ഞാൻ പറഞ്ഞ പ്രകാരം നിങ്ങൾ ഒരുങ്ങിയി</lg><lg n="൪">രിക്കെണ്ടുന്നതിന്ന ഞാൻ സഹൊദരന്മാരെ അയച്ചു✱ പക്ഷെ മ
ക്കെദൊനിയക്കാർ എന്നൊടു കൂടി വരികയും നിങ്ങളെ ഒരുങ്ങീ
ട്ടില്ലാത്തവരായി കാണുകയും ചെയ്യാൽ (നിങ്ങൾ എന്ന പറയ
പ്പെടാതെ) ഞങ്ങൾ ൟ നിശ്ചയമുള്ള പുകഴ്ചയിൽ തന്നെ ലജ്ജ</lg><lg n="൫">പ്പെടാതെ ഇരിക്കെണ്ടുന്നതിന്ന ആകുന്നു✱ ആയതുകൊണ്ട ൟ സ
ഹൊദരന്മാർ മുമ്പിൽ കൂട്ടി നിങ്ങളുടെ അടുക്കൽ പൊരെണ്ടുന്നതി
ന്നും മുന്നറിയിക്കപ്പെട്ടിരിക്കുന്ന നിങ്ങളുടെ ഔദാൎയ്യത്തെ അത അ
ൎത്ഥഗ്രഹം എന്നപൊലെ അല്ല ഔദാൎയ്യം എന്നപൊലെ ഒരുങ്ങി
യിരിപ്പാനായിട്ട മുമ്പെ ഒരുക്കെണ്ടുന്നതിന്നും അവരൊട അപെ</lg><lg n="൬">ക്ഷിപ്പാൻ ആവശ്യമെന്ന എനിക്ക തൊന്നിയിരിക്കുന്നു✱ എന്നാ
ലും ഞാൻ ഇതിനെ പറയുന്നു ലുബ്ധയൊടെ വിതെക്കുന്നവൻ ലു
ബ്ധയൊടെ കൊയ്യും ഔദാൎയ്യത്തൊടെ വിതെക്കുന്നവൻ ഔദാൎയ്യ</lg><lg n="൭">ത്തൊടും കൊയ്യും✱ ഒരൊരുത്തൻ അവനവന്റെ ഹൃദയത്തിൽ
നിശ്ചയിച്ച പ്രകാരം തന്നെ (കൊടുക്കട്ടെ) സങ്കടത്തൊടെങ്കിലും
ആവശ്യം കൊണ്ടെങ്കിലും അരുത എന്തെന്നാൽ സന്തൊഷത്തൊ</lg><lg n="൮">ടെ കൊടുക്കുന്നവനെ ദൈവം സ്നെഹിക്കുന്നു✱ എന്നാൽ സകല
ത്തിലും എപ്പൊഴും എല്ലാ തൃപതിയുമുണ്ടായിട്ട നിങ്ങൾ സകല ന
ല്ല പ്രവൃത്തിക്കായിട്ടും വൎദ്ധിക്കെണ്ടുന്നതിന്ന നിങ്ങളിലെക്ക സകല</lg><lg n="൯"> കൃപയെയും വൎദ്ധിപ്പിപ്പാൻ ദൈവം ശക്തനാകുന്നു✱ (അവൻ വാ
രി വിതറി അവൻ ദരിദ്രന്മാൎക്ക കൊടുത്തു അവന്റെ നീതി എ
ന്നന്നെക്കും നില്ക്കുന്നു എന്ന എഴുതിയിരിക്കുന്നപ്രകാരം തന്നെ✱</lg><lg n="൧൧"> എന്നാൽ വിതെക്കുന്നവന്ന വിത്തിനെ കൊടുക്കുന്നവൻ ആഹാര
ത്തിന്ന അപ്പത്തെ തരികയും നിങ്ങളുടെ വിതെക്കപ്പെട്ട വിത്തി
നെ പെരുകിക്കയും നിങ്ങളുടെ നീതിയുടെ വിളവുകളെ വൎദ്ധി</lg><lg n="൧൧">പ്പിക്കയും ചെയ്യട്ടെ)✱ ഞങ്ങൾ മൂലമായി ദൈവത്തിന്ന സ്തൊത്ര
ത്തെ ഉണ്ടാക്കുന്ന സകല ഔദാൎയ്യത്തിനും നിങ്ങൾ സകലത്തിലും</lg><lg n="൧൨"> സമ്പന്നന്മാരായി✱ അതെന്തുകൊണ്ടെന്നാൽ ൟ സെവയുടെ</lg> [ 458 ]

<lg n="">ശുശ്രൂഷ പരിശുദ്ധന്മാരുടെ കുറവു നികത്തുന്നത മാത്രമല്ല ദൈ</lg><lg n="൧൩">വത്തിന്ന പല സ്തൊത്രങ്ങളാൽ പരിപൂൎണ്ണമായും ഇരിക്കുന്നു✱ ക്രി
സ്തുവിന്റെ എവൻഗെലിയൊനിലെക്ക നിങ്ങൾ അറിയിക്കുന്ന അ
നുസരണത്തിന്ന വെണ്ടിയും അവൎക്കും എല്ലാവൎക്കും നിങ്ങൾ ധാരാ
ളമായി ചെയ്യുന്ന ദാനത്തിന്നുവെണ്ടിയും അവർ ൟ ശുശ്രൂഷയുടെ</lg><lg n="൧൪"> പരിജ്ഞാനത്താലും✱ അവർ നിങ്ങളിൽ ദൈവവത്തിന്റെ മഹാ
വിശെഷ കൃപയുടെ നിമിത്തമായിട്ട നിങ്ങളെ വാഞ്ഛിക്കുന്നവ
യി നിങ്ങൾക്ക വെണ്ടി തങ്ങളുടെ പ്രാൎത്ഥനയാലും ദൈവത്തെ സ്തു</lg><lg n="൧൫">തിച്ചുകൊണ്ടിരിക്കുന്നു✱ ദൈവത്തിന്ന തന്റെ പറഞ്ഞു കൂടാത്ത
ദാനത്തിന്നായിട്ട സ്തൊത്രമുണ്ടാകട്ടെ</lg>

൧൦ അദ്ധ്യായം

൧ പൌലുസിന്റെ ആത്മ ശക്തിയും അധികാരവും.— ൧൨ ന
മ്മുടെ അതിരുകൾക്ക അപ്പുറം അത്തിക്കരുത എന്നുള്ളത.

<lg n="">എന്നാൽ മുഖാ മുഖമായിരിക്കുമ്പൊൾ നിങ്ങളുടെ ഇടയിൽ വി
നയമുള്ളവനായും ദൂരത്താകകൊണ്ട നിങ്ങളുടെ നെരെ ധൈൎയ്യമു
ള്ളവനായുമുള്ള പൌലുസായ ഞാൻ തന്നെ ക്രിസ്തുവിന്റെ സൌ</lg><lg n="൨">മ്യതയാലും ശാന്തതയാലും നിങ്ങളൊട അപെക്ഷിക്കുന്നു✱ എ
ന്നാലും ഞങ്ങൾ ജഡപ്രകാരം നടക്കുന്നു എന്നപൊലെ ഞങ്ങളെ
ക്കൊണ്ട നിരൂപിക്കുന്നവരുടെ ചിലരുടെ നെരെ ധൈൎയ്യമായി
രിക്കെണമെന്ന ഞാൻ നിരൂപിക്കുന്ന നിശ്ചയത്തൊടെ കൂടിയി
രിക്കുമ്പൊൾ ഞാൻ ധൈൎയ്യമുള്ളവനായിരിക്കരുത എന്ന വെച്ച</lg><lg n="൩"> ഞാൻ പ്രാൎത്ഥിക്കുന്നു✱ എന്തെന്നാൽ ഞങ്ങൾ ജഡത്തിൽ സ</lg><lg n="൪">ഞ്ചരിക്കുന്നു എങ്കിലും ജഡപ്രകാരം യുദ്ധം ചെയ്യുന്നില്ല✱ (എ
ന്തെന്നാൽ ഞങ്ങളുടെ യുദ്ധത്തിന്റെ ആയുധങ്ങൾ ജഡസംബന്ധ
മുള്ളവയല്ല കൊട്ടകളെ ഇടിച്ചുകളയുന്നതിന്ന ദൈവത്താൽ ശ</lg><lg n="൫">ക്തിയുള്ളവ അത്രെ)✱ ചിന്തകളെയും ദൈവ ജ്ഞാനത്തിന്ന
വിരൊധമായി ഉയരുന്ന സകല ഉന്നത കാൎയ്യത്തെയും ഇടിച്ചു ക
ളകയും എല്ലാ വിചാരത്തെയും ക്രിസ്തുവിന്റെ അനുസരണത്തി</lg><lg n="൬">ങ്കൽ അടിമപ്പെടുത്തുകയുംചെയ്ത✱ നിങ്ങളുടെ അനുസരണം പൂ
ൎണ്ണമായതിന്റെ ശെഷം എല്ലാ അനുസരണക്കെടിന്നും പ്രതിക്രി</lg><lg n="൭">യ ചെയ്വാനായിട്ടും ഒരുങ്ങിയിരിക്കുന്നുണ്ട✱ നിങ്ങൾ പുറത്തെ
ക്കുള്ള കാഴ്ച പ്രകാരം കാൎയ്യങ്ങളെ നൊക്കുന്നുവൊ ഒരുത്തൻ
താൻ ക്രിസ്തുവിന്റെ ആകുന്നു എന്ന ഉറച്ചാൽ അവൻ എതുപ്രകാ
രം ക്രിസ്തുവിന്റെ ആകുന്നുവൊ അപ്രകാരം തന്നെ ഞങ്ങളും ക്രി
സ്തുവിന്റെ ആകുന്നു എന്നുള്ളതിനെ അവൻ തന്നെ പിന്നെയും</lg><lg n="൮"> വിചാരിച്ചുകൊള്ളട്ടെ✱ എന്തെന്നാൽ കൎത്താവ ഞങ്ങൾക്ക ഞ
ങ്ങളുടെ അധികാരത്തെ നിങ്ങളുടെ നാശത്തിന്നായിട്ടല്ല സ്ഥിരീ
കരണത്തിന്നായിട്ട തന്നെ തന്നിരിക്കുന്നതിനെ കുറിച്ച അല്പം അ</lg>

[ 459 ] <lg n="">ധികം വല്ലതും പുകഴ്ച പറഞ്ഞാലും ഞാൻ ലജ്ജപ്പെടുകയില്ല✱</lg><lg n="൯"> ഞാൻ ലെഖനങ്ങളാൽ നിങ്ങളെ ഭയപ്പെടുത്തെണമെന്നപൊലെ</lg><lg n="൧൦"> കാണപ്പെടാതെ ഇരിക്കെണ്ടുന്നതിന്നാകുന്നു✱ അതെന്തുകൊണ്ടെ
ന്നാൽ (അവന്റെ) ലെഖനങ്ങൾ ഘനവും ശക്തിയുമുള്ളവയാകുന്നു
എന്നും (അവന്റെ) ശരീര പ്രത്യക്ഷത അശക്തിയുള്ളതും (അ
വന്റെ) വാക്കു നിസ്സാരമായുള്ളതും ആകുന്നു എന്നും അവർ പ</lg><lg n="൧൧">റയുന്നു✱ ഞങ്ങൾ ദൂരത്തുള്ളപ്പൊൾ ലെഖനങ്ങളാലുള്ള വചന
ത്തിൽ എതപ്രകാരമിരിക്കുന്നുവൊ അപ്രകാരം ഞങ്ങൾ കൂടിയു
ള്ളപ്പൊൾ ക്രിയയിലും (ഇരിക്കും) എന്നുള്ളതിനെ ഇപ്രകാരമുള്ള</lg><lg n="൧൨">വൻ വിചാരിച്ചുകൊളെളണം✱ എന്തെന്നാൽ തങ്ങളെ തന്നെ
പ്രശംസിക്കുന്നവരൊട ചിലരൊട കൂടി ഞങ്ങളെ എണ്ണത്തിൽ
ചെൎപ്പാനെങ്കിലും സദൃശപ്പെടുത്തുവാനെങ്കിലും ഞങ്ങൾ തുനിയുന്നി
ല്ല എന്നാലും തങ്ങളാൽ തന്നെ തങ്ങളെ അളക്കുകയും തങ്ങളാൽ ത
ന്നെ തങ്ങളെ സദൃശപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ട അവർ ബു</lg><lg n="൧൩">ദ്ധിമാന്മാരല്ല✱ എന്നാലൊ നിങ്ങൾ വരെയും എത്തുവാനായിട്ട
ഒരു അളവായി ദൈവം ഞങ്ങൾക്ക ഭാഗിച്ചു തന്ന പ്രമാണത്തി
ന്റെ അളവിൻ പ്രകാരമല്ലാതെ ഞങ്ങൾ അളവു കൂടാതെ കാൎയ്യ</lg><lg n="൧൪">ങ്ങളെ കുറിച്ച പുകഴ്ച പറകയില്ല✱ എന്തെന്നാൽ ഞങ്ങൾ നി
ങ്ങളുടെ അടുക്കൽ എത്തിയില്ല എന്ന പൊലെ ഞങ്ങളും ഞങ്ങളെ
(അളവിൽ) അധികം എത്തിക്കുന്നില്ല ഞങ്ങൾ ക്രിസ്തുവിന്റെ എ
വൻഗെലിയൊനെ പ്രസംഗിക്കുന്നതിൽ നിങ്ങൾ വരെയും വന്ന</lg><lg n="൧൫"> ചെൎന്നുവല്ലൊ✱ അന്യന്മാരുടെ അദ്ധ്വാനങ്ങളാകുന്ന കാൎയ്യങ്ങളെ
കുറിച്ച അളവു കൂടാതെ പുകഴ്ച പറഞ്ഞു കൊണ്ടല്ല നിങ്ങളുടെ വി
ശ്വാസം വൎദ്ധിച്ചിരിക്കുമ്പൊൾ ഞങ്ങൾ ഞങ്ങളുടെ പ്രമാണ പ്രകാ
രം നിങ്ങളാൽ എറ്റവും അധികം മഹത്വപ്പെട്ടിരിക്കുമെന്ന ഞ</lg><lg n="൧൬">ങ്ങൾക്ക ഇഛ്ശ ഉണ്ടാകകൊണ്ട അത്രെ✱ നിങ്ങൾക്ക അപ്പുറത്തുള്ള
ദെശങ്ങളിൽ എവൻഗെലിയൊനെ പ്രസംഗിപ്പാനും മറ്റൊരു
ത്തന്റെ പ്രമാണത്തിൽ ഞങ്ങൾ ഒരുങ്ങിയിട്ടുള്ള കാൎയ്യങ്ങളെ കുറി</lg><lg n="൧൭">ച്ച പുകഴ്ച പറയാതെ ഇരിപ്പാനും ആകുന്നു✱ എന്നാലും പുകഴ്ച</lg><lg n="൧൮"> പറയുന്നവൻ കൎത്താവിങ്കൽ പുകഴ്ച പറയട്ടെ✱ എന്തെന്നാൽ
തന്നെ താൻ പ്രശംസിക്കുന്നവനല്ല കൎത്താവ പ്രശംസിക്കുന്നവ
നത്രെ സമ്മതപ്പെട്ടവൻ ആകുന്നത✱</lg>

൧൧ അദ്ധ്യായം

പൌലുസ നിൎബന്ധപ്പെട്ട തന്നെ താൻ പ്രശംസിപ്പാനും മറ്റ
അപ്പൊതൊലന്മാരൊട ഉപമിപ്പാനും തുടങ്ങുന്നത.

<lg n="">എന്റെ ബുദ്ധിഹീനതയിൽ നിങ്ങൾ എന്നൊട കുറഞ്ഞൊന്ന
ക്ഷമിച്ചാൽ കൊള്ളായിരുന്നു ഉള്ളവണ്ണമെ എന്നൊട ക്ഷമിക്കയും</lg><lg n="൨"> ചെയ്വിൻ✱ എന്തെന്നാൽ ഞാൻ നിങ്ങളുടെ മെൽ ദൈവ വൈരാ</lg> [ 460 ]

<lg n="">ഗ്യത്തൊടും വൈരാഗ്യമുള്ളവനാകുന്നു അതെന്തുകൊണ്ടെന്നാൽ നി
ങ്ങളെ ക്രിസ്തുവിന്ന പാതിവൃത്യമുള്ളൊരു കന്യകയായി നിൎത്തെ
ണ്ടുന്നതിനായിട്ട ഞാൻ നിങ്ങളെ ഒരു ഭൎത്താവിന്ന വിവാഹം നി</lg><lg n="൩">ശ്ചയിച്ചു✱ എന്നാലൊ സൎപ്പം തന്റെ കൌശലത്താൽ ഹാവി
നെ എതു പ്രകാരം ചതിച്ചുവൊ അപ്രകാരം തന്നെ വല്ല പ്രകാ
രത്തിലും നിങ്ങളുടെ മനസ്സുകൾ ക്രിസ്തുവികലുള്ള പരമാൎത്ഥതയിൽ</lg><lg n="൪"> നിന്ന വഷളായ്പൊകും എന്നുവെച്ച ഞാൻ ഭയപ്പെടുന്നു✱ എ
ന്തെന്നാൽ വരുന്നവൻ ഞങ്ങൾ പ്രസംഗിച്ചിട്ടില്ലാത്ത മറ്റൊരു
യെശുവിനെ പ്രസംഗിക്കുന്നു എങ്കിലാകട്ടെ നിങ്ങൾ സ്വീകരിച്ചിട്ടി
ച്ചിട്ടില്ലാത്ത മറ്റൊരു എവൻഗെലിയൊനെയൊ നിങ്ങൾ പരിഗ്രഹി</lg><lg n="൫">ക്കുന്നു എങ്കിലാകട്ടെ നിങ്ങൾ നന്നായി സഹിക്കുമായിരുന്നു✱ എ
ന്തെന്നാൽ ഞാൻ മഹാ ഗ്രെഷ്ഠതയുള്ള അപ്പൊസ്തൊലന്മാരെക്കാൾ</lg><lg n="൬"> ഒട്ടും കുറവുള്ളവനല്ല എന്ന ഞാൻ നിരൂപിക്കുന്നു✱ എന്നാൽ
ഞാൻ വാക്കാൽ ഭ്രടാചാരaള്ളവനാകുന്നു എങ്കിലും അറിവിൽ അ
ങ്ങിനെ അല്ല എന്നാലും നിങ്ങളുടെ ഇടയിൽ സകലത്തിലും ഞ</lg><lg n="൭">ങ്ങൾ നല്ലവണ്ണം പ്രസിദ്ധന്മാരായി തീൎന്നു✱ ഞാൻ ദൈവത്തി
ന്റെ എവൻഗെലിയൊനെ നിങ്ങൾക്ക വെറുതെ പ്രസംഗിച്ചതു
കൊണ്ട നിങ്ങൾ ഉയൎത്തപ്പെടെണ്ടുന്നതിനായിട്ട ഞാൻ എന്നെ ത</lg><lg n="൮">ന്നെ താഴ്ത്തിയതിനാൽ ഞാൻ ഒരു കുറ്റം ചെയ്തിട്ടുണ്ടൊ✱ നി
ങ്ങൾക്ക ശുശ്രൂഷ ചെയ്വാനായിട്ട ഞാൻ മറ്റുസഭകളെ കവൎന്ന (അ
വരൊട) ശമ്പളം വാങ്ങിക്കൊണ്ടിരിക്കുന്നു ഞാൻ നിങ്ങളുടെ അടു
ക്കൽ ഇരുന്ന മുട്ടുണ്ടായപ്പൊളും ഞാൻ ആൎക്കും ഭാരമായിരുന്നിട്ടി</lg><lg n="൯">ല്ല✱ എന്തെന്നാൽ മക്കെദൊനിയായിൽനിന്ന വന്നിട്ടുള്ള സ
ഹൊദരന്മാർ എനിക്കുള്ള കുറവിനെ നികത്തി വിശെഷിച്ചും
ഞാൻ നിങ്ങൾക്ക ഭാരമായിരിക്കാതെ ഞാൻ സകലത്തിലും എ</lg><lg n="൧൦">ന്നെ തന്നെ കാത്തു ഇനികാക്കുകയും ചെയ്യും✱ അഖായിയിലെ
പ്രദെശങ്ങളിൽ എനിക്ക ൟ പുകഴ്ച നിൎത്തപ്പെടുകയില്ല എന്ന</lg><lg n="൧൧"> എങ്കൽ ക്രിസ്തുവിന്റെ സത്യം ഉണ്ട✱ എന്തുകൊണ്ട ഞാൻ നിങ്ങളെ</lg><lg n="൧൨"> സ്നെഹിക്കായ്ക കൊണ്ടൊ ദൈവം അറിയുന്നു എന്നാൽ തങ്ങൾ പുക
ഴ്ച പറയുന്നതിൽ തങ്ങൾ ഞങ്ങളെ പൊലെ തന്നെ കണ്ടെത്ത
പ്പെടെണ്ടുന്നതിന്ന സമയത്തെ ഇഛിക്കുന്നവരിൽനിന്ന ഞാൻ
സമയത്തെ ഖണ്ഡിച്ചകളവാനായിട്ട ഞാൻ ചെയ്യുന്നതിനെ ഞാൻ</lg><lg n="൧൩"> ചെയ്യും✱ എന്തു കൊണ്ടെന്നാൽ ഇപ്രകാരമുള്ളവർ കള്ള അപ്പൊ
സ്തൊലന്മാരും തങ്ങളെ ക്രിസ്തുവിന്റെ അപ്പൊസ്തൊലന്മാരായിട്ട</lg><lg n="൧൪"> വെഷം ധരിപ്പിക്കുന്ന വഞ്ചന പ്രവൃത്തിക്കാരുമാകുന്നു✱ ആശ്ച
ൎയ്യവുമല്ല എന്തുകൊണ്ടെന്നാൽ സാത്താൻതാൻ തന്നെ വെളിച്ച</lg><lg n="൧൫">ത്തിന്റെ ഒരു ദൂതനായിട്ട വെഷം ധരിക്കപ്പെടുന്നുവല്ലൊ✱ അ
തുകൊണ്ട അവന്റെ ശുശ്രൂഷക്കാരും നീതിയുടെ ശുശ്രൂഷക്കാരാ</lg>

[ 461 ] <lg n="">യിട്ട വെഷം ധരിക്കപ്പെട്ടാൽ വലുതായിട്ടുള്ള കാൎയ്യമല്ല അവരു
ടെ അവസാനം അവരുടെ ക്രിയകൾക്ക തക്കവണ്ണം ഇരിക്കും✱</lg> <lg n="൧൬">ഞാൻ പിന്നെയും പറയുന്നു ഒരുത്തനും എന്നെ ബുദ്ധിയില്ലാ
ത്തവനെന്ന നിരൂപിക്കരുത അപ്രകാരമായാൽ ഞാനും കുറ
ഞ്ഞൊന്ന ആത്മ പ്രശംസ ചെയ്യാനായിട്ട എന്നെ ഒരു ബുദ്ധിയി</lg><lg n="൧൭">ല്ലാത്തനെ പൊലെ എങ്കിലും കൈക്കൊൾവിൻ✱ ഞാൻ പറ
യുന്നത കൎത്താവിൻ പ്രകാരം പറയുന്നില്ല ആത്മപ്രശംസയുടെ
ൟ നിശ്ചയത്തിൽ ബുദ്ധിഹീനതയൊടെ എന്ന പൊലെ അത്രെ</lg><lg n="൧൮"> പലരും ജഡപ്രകാരം പുകഴ്ത്തുന്നതുകൊണ്ടു ഞാനും പുകഴ്ത്തും✱</lg><lg n="൧൯"> എന്തെന്നാൽ നിങ്ങൾ തന്നെ ബുദ്ധിമാന്മാരാകൊണ്ട നിങ്ങൾ ബു</lg><lg n="൨൦">ദ്ധിയില്ലാത്തവരൊട സന്തൊഷത്തൊടെ സഹിക്കുന്നു✱ എ
ന്തെന്നാൽ ഒരുത്തൻ നിങ്ങളെ അടിമപ്പെടുത്തുന്നു എങ്കിലും ഒ
രുത്തൻ നിങ്ങളെ ഭക്ഷിച്ചുകളയുന്നു എങ്കിലും ഒരുത്തൻ (നി
ങ്ങൾക്കുള്ളതിൽ നിന്ന) എടുത്തുകൊള്ളുന്നു എങ്കിലും ഒരുത്തൻ ത
ന്നെ താൻ ഉയൎത്തുന്നു എങ്കിലും ഒരുത്തൻ നിങ്ങളെ മുഖത്തടിക്കു</lg><lg n="൨൧">ന്നു എങ്കിലും നിങ്ങൾ സഹിക്കുന്നുവല്ലൊ✱ ഞങ്ങൾ ബലഹീനന്മാരാ
യി തീൎന്നിരുന്നു എന്ന പൊലെ ഞാൻ അവമാനത്തെ സംബന്ധിച്ച
പറയുന്നു എന്നാൽ ഒരുത്തൻ എതിലെങ്കിലും തുനിഞ്ഞാൽ ഞാൻ</lg><lg n="൨൨"> ബുദ്ധികെടായി പറയുന്നു അതിൽ ഞാനും തുനിയുന്നു✱ അവർ
എബ്രായക്കാർക്കുന്നുവൊ ഞാൻ ഞങ്ങിനെ തന്നെ ആകുന്നു അ
വർ ഇസ്രാഎൽക്കാരാകുന്നുവൊ ഞാൻ അങ്ങിനെ തന്നെ ആകു
ന്നു✱ അവർ അബ്രഹാമിന്റെ സന്തതിയാകുന്നുവൊ ഞാൻ അങ്ങി</lg><lg n="൨൩">നെ ആകുന്നു അവർ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരാകുന്നുവൊ
(ഞാൻ ബുദ്ധിയില്ലാത്തവനെ പൊലെ പറയുന്നു) ഞാൻ അധി
കമാകുന്നു ഞാൻ അദ്ധ്വാനങ്ങളിൽ എറ്റം അധികം കൊണ്ട അ
ടികളിൽ അവധി കൂടാതെ കാരാഗൃഹങ്ങളിൽ എറ്റം അധികം</lg><lg n="൨൪"> മരണങ്ങളിൽ പല പ്രാവശ്യം ആയി✱ യെഹൂദന്മാരാൽ ഞാൻ</lg><lg n="൨൫"> ഒന്നു കുറെ നാല്പത (അടി) അഞ്ച പ്രാവശ്യം കൊണ്ടു✱ ഞാൻ
മൂന്നു പ്രാവശ്യം കൊലുകൾ കൊണ്ട അടിക്കപ്പെട്ടു ഒരു പ്രാവശ്യം
ഞാൻ കല്ലെറുകൊണ്ട മൂന്ന പ്രാവശ്യം ഞാൻ കപ്പൽ ചെതത്തിൽ</lg><lg n="൨൬"> അകപ്പെട്ടു ഒരു രാപകൽ ഞാൻ അഗാധത്തിൽ കഴിച്ചു✱ എ
റിയ പ്രാവശ്യം വഴിയാത്രകളിലും വെള്ളങ്ങളിലെ അപകടങ്ങളി
ലും കള്ളന്മാരുടെ അപകടങ്ങളിലും സ്വജാതിക്കാരാലുണ്ടായ അപ
കടങ്ങളിലും പുറജാതിക്കാരാലുണ്ടായ അപകടങ്ങളിലും നഗരത്തി
ലെ അപകടങ്ങളിലും വനത്തിലെ അപകടങ്ങളിലും സമുദ്രത്തി
ലെ അപകടങ്ങളിലും കള്ള സഹൊദരന്മാരുടെ ഇടയിലുള്ള അപ</lg><lg n="൨൭">കടങ്ങളിലും✱ പ്രയത്നത്തിലും വരുത്തത്തിലും പലപ്രാവശ്യം
ജാഗരണങ്ങളിലും വിശപ്പിലും ദാഹത്തിലും പല പ്രാവശ്യം ഉ</lg><lg n="൨൮">പവാസങ്ങളിലും കുളിരിലും നഗ്നതയിലും✱ പുറത്തുള്ള കാ</lg> [ 462 ]

<lg n="">ൎയ്യങ്ങൾ കൂടാതെ ദിനംപ്രതിയും എന്റെ മെൽ വരുന്നത എല്ലാ</lg><lg n="൨൯"> സഭകളുടെയും വിചാരം✱ ആര ക്ഷീണനാകയും ഞാൻ ക്ഷീ
ണനല്ലാതെ ഇരിക്കയും ചെയ്യുന്നുവൊ ആര വിരുദ്ധപ്പെട്ടുകയും</lg><lg n="൩൦"> ഞാൻ ജ്വലിക്കാതെ ഇരിക്കയും ചെയ്യുന്നുവൊ✱ ഞാൻ പുകഴ്ത്തി
പറഞ്ഞെ കഴിവു എങ്കിൽ എന്റെ ശക്തിഹീനതകളെ സം</lg><lg n="൩൧">ബന്ധിച്ച കാൎയ്യങ്ങളെ കുറിച്ച പുകഴ്കി പറഞ്ഞു കൊള്ളാം✱ എ
ന്നെന്നെക്കും സ്തൊത്രം ചെയ്യപ്പെട്ടിരിക്കുന്ന ദൈവവും നമ്മുടെ
കൎത്താവായ യെശു ക്രിസ്തുവിന്റെ പിതാവുമായവൻ ഞാൻ അസ</lg><lg n="൩൨">ത്യം പറയുന്നില്ല എന്ന അറിയുന്നു ✱ ദമസ്കൊസിൽ അറെത്തെ
സ എന്ന രാജാവിന്റെ കീഴുള്ള പ്രമാണി എന്നെ പിടിപ്പാൻ
ഇഛിച്ചിട്ട ദമസ്കിയക്കാരുടെ നഗരത്തെ കാവലാക്കി കാത്തു✱</lg><lg n="൩൩"> അപ്പൊൾ ഞാൻ കിളിവാതിലിൽകൂടി ഒരു കൊട്ടയിൽ മതിൽ
വഴിയായി ഇറക്കി വിടപ്പെടുകയും അവന്റെ കൈകളിൽ നിന്ന
ഓടിപ്പൊകയും ചെയ്തു✱</lg>

൧൨ അദ്ധ്യായം

൧ അവൻ തന്റെ അപ്പൊസ്തൊലസ്ഥാനത്തെ തന്റെ അറി
യിപ്പുകളാലല്ല.— ൯ തന്റെ ബലഹീനതകളാലത്രെ എന്ന
പ്രശംസിച്ച.— ൧൧ ൟ പ്രശംസ ചെയ്വാൻ അവർ
സംഗതി വരുത്തിയതുകൊണ്ട അവരെ കുറ്റപ്പെടുത്തി പറ
യുന്നത.

<lg n="">പുകഴ്ത്തി പറയുന്നത എനിക്ക പ്രയൌജനമുള്ളതല്ല സത്യം എ
ന്നാൽ ഞാൻ കൎത്താവിന്റെ ദൎശനങ്ങളിലെക്കും അറിയിപ്പുകളി</lg><lg n="൨">ലെക്കും വരും✱ പതിനാലു സംവത്സരംമുമ്പെ ക്രിസ്തുവിങ്കൽ ഒരു
മനുഷ്യനെ ഞാൻ അറിഞ്ഞു (ശരീരത്തൊടു കൂടിയൊ ഞാൻ അ
റിയുന്നില്ല ശരീരത്തൊടു കൂടാതെയൊ ഞാൻ അറിയുന്നില്ല ദൈ
വം അറിയുന്നു) ഇപ്രകാരമുള്ളവൻ മൂന്നാമത്തെ സ്വൎഗ്ഗത്തൊളം ക</lg><lg n="൩">രയെറ്റപ്പെട്ടു✱ വിശെഷിച്ചും ഇപ്രകാരമുള്ള മനുഷ്യനെ ഞാൻ
അറിഞ്ഞു (ശരീരത്തൊടു കൂടിയൊ ശരീരത്തൊടു കൂടാതെയൊ</lg><lg n="൪"> ഞാൻ അറിയുന്നില്ല ദൈവം അറിയുന്നു)✱ അവൻ പറദൈസ
യിലെക്ക കരയെറ്റപ്പെടുകയും മനുഷ്യന പറവാൻ ന്യായമില്ലാ
തെ ചൊല്പികൂടാതെയുള്ള വചനങ്ങളെ കെൾക്കയും ചെയ്തു എ</lg><lg n="൫">ന്നാകുന്നു✱ ഇപ്രകാരമുള്ളവനെ കുറിച്ച ഞാൻ പുകഴ്കി പറ
യും എന്നാലും ഞാൻ എന്റെ ശക്തിഹീനതകളിൽ അല്ലാതെ</lg><lg n="൬"> എന്നെ കുറിച്ചു തന്നെ ഞാൻ പുകഴ്ത്തി പറകയില്ല✱ പുകഴ്ത്തി
പറവാൻ എനിക്ക മനസ്സുണ്ടായിരുന്നാലും ഞാൻ ബുദ്ധിയില്ലാത്ത
വനാകയില്ലല്ലൊ എന്തുകൊണ്ടെന്നാൽ ഞാൻ സത്യത്തെ പറയും
എന്നാൽ യാതൊരുത്തന്നും എന്നെ കാണുകയൊ എങ്കൽനിന്ന
കെൾക്കയൊ ചെയ്യുന്നതിൽ അധികം അവൻ എന്നെ കുറിച്ച നി</lg> [ 463 ] <lg n="൭">രൂപിക്കാതെ ഇരിപ്പാൻ ഞാൻ ക്ഷമിക്കുന്നു വിശെഷിച്ച അ
റിയിപ്പുകളുടെ ശ്രെഷ്ഠതയാൽ ഞാൻ അധികമായി ഉയൎത്തപ്പെ
ടാതെ ഇരിപ്പാൻ എനിക്ക ഒരു മുള്ള ജഡത്തിൽ തരപ്പെട്ടു ഞാൻ
അധികമായി ഉയൎത്തപ്പെടാതെ ഇരിപ്പാൻ എന്നെ കിഴക്കുവാ</lg><lg n="൮">നായിട്ട സാത്താന്റെ ഒരു ദൂതൻ തന്നെ✱ ഇതിന്നായിട്ട ഞാൻ
കൎത്താവിനൊട ഇത എന്നെ വിട്ടുപൊകെണമെന്ന മൂന്നു പ്രാവ</lg><lg n="൯">ശ്യം അപെക്ഷിച്ചു✱ എന്നാറെ അവൻ എന്നൊടു പറഞ്ഞു എ
ന്റെ കൃപ നിനക്ക മതി എന്തുകൊണ്ടെന്നാൽ എന്റെ ശക്തി അ
ശക്തിയിൽ നിവൃത്തിക്കപ്പെട്ടിരിക്കുന്നു അതുകൊണ്ട ക്രിസ്തുവി
ന്റെ ശക്തി എന്റെ മെൽ അധിവസിക്കെണ്ടുന്നതിന്ന ഞാൻ
എന്റെ ശക്തിഹീനതകളിൽ എറ്റവും പ്രസാദത്തൊടും കൂടി</lg><lg n="൧൦"> വിശെഷാൽ പുകഴ്കി പറയും✱ ആയതുകൊണ്ട ഞാൻ ശക്തി
ഹീനതകളിലും നിന്മകളിലും ആവശ്യങ്ങളിലും പീഡകളിലും ക്രി
സ്തുവിന്റെ നിമിത്തമായിട്ട ഞെരുക്കങ്ങളിലും ഇഷ്ടപ്പെടുന്നു എന്തു
കൊണ്ടെന്നാൽ ഞാൻ എപ്പൊൾ ശക്തിയില്ലാത്തവനാക്കുന്നുവൊ</lg><lg n="൧൧"> അപ്പൊൾ തന്നെ ഞാൻ ശക്തിയുള്ളവനാകുന്നു✱ ഞാൻ പുകഴ്ത്തി
പറഞ്ഞുകൊണ്ടെ ബുദ്ധിയില്ലാത്തവനായി തീൎന്നു നിങ്ങൾ ഇതിന്ന
എന്നെ നിൎബന്ധിച്ചിരിക്കുന്നു എന്തെന്നാൽ നിങ്ങളാൽ ഞാൻ
പ്രശംസിക്കപ്പെടെണ്ടുന്നതാകുന്നു എന്തെന്നാൽ ഞാൻ ഒന്നുമില്ല
എങ്കിലും മഹാ പ്രധാനന്മാരായ അപ്പൊസ്തൊലന്മാരെക്കാൾ ഞാൻ</lg><lg n="൧൨"> ഒന്നിലും കുറവുള്ളവനല്ല✱ ഒരു അപ്പൊസ്തൊലന്റെ അടയാ
ളങ്ങൾ നിങ്ങളുടെ ഇടയിൽ സകല ക്ഷമയൊട്ടും അടയാളങ്ങളൊ
ടും അത്ഭുതങ്ങളൊടും മഹാ ശക്തികളൊടും നടത്തിക്കപ്പെട്ടു സ</lg><lg n="൧൩">ത്യം✱ ഞാൻ തന്നെ നിങ്ങൾക്ക ഭാരമാകാതെ ഇരുന്നു എന്ന
ല്ലാതെ നിങ്ങൾ മറ്റ സഭകളെക്കാൾ കുറവുള്ളവരായിരുന്നത എ</lg><lg n="൧൪">ന്ത എന്നൊട ൟ അന്യായത്തെ ക്ഷമിച്ചുകൊള്ളെണം✱ കണ്ടാ
ലും മൂന്നാം പ്രാവശ്യം നിങ്ങളുടെ അടുക്കൽ വരുവാൻ ഞാൻ ഒരു
ങ്ങിയിരിക്കുന്നു ഞാൻ നിങ്ങൾക്ക ഭാരമല്ലാതെ ഇരിക്കയും ചെയ്യും
എന്തുകൊണ്ടെന്നാൽ ഞാൻ നിങ്ങൾക്കുള്ളതിനെ അല്ല നിങ്ങളെ
അത്രെ അന്വെഷിക്കുന്നത എന്തെന്നാൽ മാതാപിതാക്കന്മാൎക്ക മ
ക്കളല്ല മക്കൾക്ക മാതാപിതാക്കന്മാർ അത്രെ സമ്പാദിച്ച വെക്കെണ്ടു</lg><lg n="൧൫">ന്നത✱ എന്നാൽ എത്ര അധികം ഞാൻ നിങ്ങളെ സ്നെഹിക്കുന്നു
വൊ അത്രയും കുറെച്ച ഞാൻ സ്നെഹിക്കപ്പെട്ടാലും ഞാൻ മഹാ ന
ല്ല മനസ്സൊടെ നിങ്ങളുടെ ആത്മാക്കൾക്ക വെണ്ടി വ്യയം ചെയ്കയും</lg><lg n="൧൬"> വ്യയമാകയും ചെയ്യും✱ എന്നാൽ അങ്ങിനെ ഇരിക്കട്ടെ ഞാൻ
നിങ്ങളെ ഭാരപ്പെടുത്തീട്ടില്ല എന്നാലും കൌശലക്കാരനായിരുന്ന</lg><lg n="൧൭">തുകൊണ്ട ഞാൻ നിങ്ങളെ വഞ്ചനയൊടെ പിടിച്ചു✱ ഞാൻ നി
ങ്ങളുടെ അടുക്കൽ അയച്ചവരിൽ വല്ലവൻ മൂലമായിട്ടും നിങ്ങളിൽ</lg><lg n="൧൮"> നിന്ന ലാഭമുണ്ടാക്കിയൊ✱ ഞാൻ തീത്തൂസിനൊട അപെക്ഷിച്ചു</lg> [ 464 ]

<lg n="">(അവനൊടു) കൂടെ ഒരു സഹൊദരനെയും അയച്ചു തീത്തൂസ നി
ങ്ങളിൽനിന്ന യാതൊരു ലാഭവുണ്ടാക്കിയൊ ഞങ്ങൾ ഒരു ആത്മാ</lg><lg n="൧൯">വിലും ഒരു കാലടികളിലും നടന്നില്ലയൊ✱ പിന്നെയും ഞ
ങ്ങൾ നിങ്ങളൊട ഒഴികഴിവു പറയുന്നു എന്ന നിങ്ങൾ നിരൂപി
ക്കുന്നുവൊ ഞങ്ങൾ ദൈവത്തിന്റെ മുമ്പാക ക്രിസ്തുവിങ്കൽ പറ
യുന്നു എന്നാൽ പ്രിയമുള്ളവരെ ഞങ്ങൾ സകലത്തെയും നിങ്ങളു</lg><lg n="൨൦">ടെ സ്ഥിതിക്കായിട്ട ചെയ്യുന്നു✱ എന്തെന്നാൽ ഞാൻ വരുമ്പൊൾ
നിങ്ങളെ എനിക്ക മനസ്സുള്ള പ്രകാരം കാണാതെയും ഞാൻ നി
ങ്ങൾക്ക മനസ്സുള്ള പ്രകാരം കാണപ്പെടാതെയും ഇരിക്കുമെന്നും വി
വാദങ്ങൾ അസൂയകൾ കൊപങ്ങൾ കലഹങ്ങൾ കുരളകൾ മന്ത്രങ്ങൾ</lg><lg n="൨൧"> ചീൎക്കലുകൾ ശല്യങ്ങൾ ഇവ ഉണ്ടാകും എന്നും✱ പിന്നെയും ഞാൻ
വരുമ്പൊൾ എന്റെ ദൈവം നിങ്ങളുടെ ഇടയിൽ എന്നെ താ
ഴ്ത്തുയും മുമ്പെ തന്നെ പാപം ചെയ്തിട്ടും തങ്ങൾ ചെയ്ത അശുദ്ധി
ക്കായിക്കൊണ്ടും വെശ്യാദൊഷത്തിന്നായ്കൊണ്ടും കാമവികാരത്തി
ന്നായ്കൊണും അനുതപിക്കാതെ ഇരുന്നിട്ടുള്ളവരെ പലരെ കുറി
ച്ചും ഞാൻ സങ്കടപ്പെടുകയും ചെയ്യും എന്നും വെച്ച ഞാൻ ഭയ
പ്പെടുന്നു✱</lg>

൧൩ അദ്ധ്യായം

൧ ദുശ്ശഠതയുള്ള പാപികളെ അവൻ അക്ഷെപിക്കുന്നത.— ൫
അവരുടെ വിശ്വാസത്തെ ശൊധന ചെയ്യെണമെന്ന അ
വൎക്ക അവൻ ഉപദെശിക്കുന്നത.

<lg n="">ൟ മൂന്നാം പ്രാവശ്യം ഞാൻ നിങ്ങളുടെ അടുക്കൽ രണ്ടു മൂന്നു</lg><lg n="൨"> സാക്ഷികളുടെ വായാൽ സകല വചനവും സ്ഥിരപ്പെടും✱ ഞാൻ
പിന്നെയും വന്നാൽ ക്ഷമിക്കയില്ല എന്ന നിങ്ങളൊട മുമ്പെ പറ
ഞ്ഞു കൂടിയുള്ളവൻ എന്നപൊലെ രണ്ടാം പ്രാവശ്യം മുമ്പെ കൂട്ടി
പറകയും ചെയ്യുന്നു ഇപ്പൊൾ ദൂരത്താകകൊണ്ട മുൻ പാപം ചെ</lg><lg n="൩">യ്തവൎക്കും മറ്റെല്ലാവൎക്കും ഞാൻ എഴുതുകയും ചെയ്യുന്നു✱ അതെന്തു
കൊണ്ടെന്നാൽ നിങ്ങിക്കായിട്ട ശക്തിയില്ലാത്തവനാകാതെ നിങ്ങ
ളിൽ ശക്തിയുള്ളവനാകുന്ന ക്രിസ്തു എങ്കൽ പറയുന്നതിന നിങ്ങൾ ഒ</lg><lg n="൪">രുസാക്ഷിയെ അന്വെഷിക്കുന്നുവല്ലൊ✱ എന്തുകൊണ്ടെന്നാൽ അ
വൻ അശക്തിയാൽ കുരിശിങ്കൽ തറെക്കപ്പെട്ടു എങ്കിലും അവൻ
ദൈവത്തിന്റെ ശക്തിയാൽ ജീവിച്ചിരിക്കുന്നു അപ്രകാരം ഞ
ങ്ങളും അവങ്കൽ ശക്തിയില്ലാത്തവരാകുന്നു എന്നാലും ഞങ്ങൾ അ
വനൊട കൂടി നിങ്ങളിലെക്ക ദൈവത്തിന്റെ ശക്തിയാൽ ജീവി</lg><lg n="൫">ച്ചിരിക്കും✱ നിങ്ങൾ വിശ്വാസത്തിലിരിക്കുന്നുവൊ എന്ന നിങ്ങ
ളെ തന്നെ പരീക്ഷിച്ച നൊക്കുവിൻ നിങ്ങളെ തന്നെ ശൊധന
ചെയ്വിൻ നിങ്ങൾ കൊള്ളരുതാത്തവരല്ല എങ്കിൽ യെശു ക്രിസ്തു
നിങ്ങളിൽ ഇരിക്കുന്നു എന്ന നിങ്ങളെ തന്നെ അറിയുന്നില്ലയൊ✱</lg>

[ 465 ] <lg n="൬">എന്നാലൊ ഞങ്ങൾ കൊള്ളരുതാത്തവരല്ല എന്ന നിങ്ങൾ അറി</lg><lg n="൭">യുമെന്ന ഞാൻ ആശപ്പെടുന്നു✱ വിശെഷിച്ച നിങ്ങൾ ഒരു ദൊ
ഷത്തെയും ചെയ്യാതെ ഇരിക്കെണമെന്ന ഞാൻ ദൈവത്തൊടെ
പ്രാൎത്ഥിക്കുന്നു ഞങ്ങൾ കൊള്ളാകുന്നവരായി കാണപ്പെടെണ്ടുന്ന
തിന്നല്ല ഞങ്ങൾ കൊള്ളരുതാത്തവർ എന്ന പൊലെ ഇരുന്നാലും</lg><lg n="൮"> നിങ്ങൾ നല്ലതിനെ ചെയ്യെണ്ടുന്നതിന്നത്രെ ആകുന്നത✱ എന്തെ
ന്നാൽ ഞങ്ങൾക്ക സത്യത്തിന്ന വിരൊധമായിട്ട ഒന്നിനെയും ചെ</lg><lg n="൯">യ്തു കൂടാ സത്യത്തിന്ന വെണ്ടി മാത്രം ആം✱ എന്തെന്നാൽ ഞങ്ങൾ
ശക്തിയില്ലാത്തവരായും നിങ്ങൾ ശക്തിയുള്ളവരായുമിരിക്കു
മ്പൊൾ ഞങ്ങൾ സന്തൊഷിക്കുന്നു ഇതിനെയും ഞങ്ങൾ ആഗ്രഹി</lg><lg n="൧൦">ക്കുന്നു നിങ്ങളുടെ പൂൎണ്ണതയെ തന്നെ✱ ആയതുകൊണ്ട നാശത്തി
ന്നായിട്ടല്ല സ്ഥിരീകരണത്തിന്നായിട്ട തന്നെ കൎത്താവ എനിക്ക ത
ന്നിരിക്കുന്ന അധികാര പ്രകാരം ഞാൻ കൂടിയിരുന്ന കൎശനപ്പെ
ടാതെ ഇരിപ്പാൻ ദൂരത്തിരിക്ക കൊണ്ടും ൟ കാൎയ്യങ്ങളെ എഴുതുന്നു✱</lg><lg n="൧൧"> ഒടുക്കം സഹൊദരന്മാരെ സൌഖ്യമായിരിപ്പിൻ പൂൎണ്ണതപ്പെട്ടിരി
പ്പിൻ ആശ്വാസപ്പെട്ടിരിപ്പിൻ എക മനസ്സോടിരിപ്പിൻ സമാ
ധാനത്തൊടിരിപ്പിൻ അപ്പൊൾ സ്നെഹത്തിന്റെയും സമാധാന</lg><lg n="൧൨">ത്തിന്റെയും ദൈവമായവർ നിങ്ങളൊടു കൂടിയിരിക്കും ത
മ്മിൽ തമ്മിൽ ഒരു പരിശുദ്ധ ചുംബനം കൊണ്ട വന്ദിച്ചു കൊൾ</lg><lg n="൧൩">വിൻ✱ പരിശുദ്ധന്മാരെല്ലാവരും നിങ്ങളെ വന്ദിക്കുന്നു✱</lg><lg n="൧൪"> കൎത്താവായ യെശു ക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നെഹ
വും പരിശുദ്ധാത്മാവിന്റെ സംസൎഗ്ഗവും നിങ്ങളൊട എല്ലാവരൊ
ടും കൂട ഇരിക്കട്ടെ ആമെൻ</lg> [ 466 ]

അപ്പൊസ്തൊലനായ പൌലുസ
ഗലാത്തിയക്കാൎക്ക എഴുതിയ
ലെഖനം

൧ അദ്ധ്യായം

൧ അവർ വെഗത്തിൽ തെന്നെയും എവൻഗെലിയൊനെയും ഉ
പെക്ഷിച്ചു അന്നു വെച്ച അവൻ ആശ്ചൎയ്യപ്പെടുന്നത.— ൧൧ ആ
യതിനെ അവൻ മനുഷ്യരിൽ നിന്നല്ല ദൈവത്തിൽ നിന്ന ത
ന്നെ ഗ്രഹിച്ചത.

<lg n="">മനുഷ്യരിൽ നിന്നല്ല മനുഷ്യരാലും അല്ല യെശു ക്രിസ്തുവിനാലും
അവനെ മരിച്ചവരിൽനിന്ന ഉയിൎപ്പിച്ചവനായി പിതാവായ ദൈ</lg><lg n="൨">വത്താലും തന്നെ ഒരു അപ്പൊസ്തൊലനായ പൌലുസും✱ എ
ന്നൊടു കൂടയുള്ള സകല സഹൊദരന്മാരും ഗലാത്തിയായിലുള്ള</lg><lg n="൩"> സഭകൾക്ക ( എഴുതുന്നത)✱ പിതാവായ ദൈവത്തിങ്കൽനിന്നും
നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്ക കൃപ</lg><lg n="൪">യും സമാധാനവുമുണ്ടായ്വരട്ടെ✱ ഇവൻ താൻ നമ്മെ ഇപ്പൊള
ത്തെ ൟ ദുഷ്പ്രപഞ്ചത്തിൽ നിന്ന വെർപ്പെടുത്തെണ്ടുന്നതിന്ന ന
മ്മുടെ പിതാവായ ദൈവത്തിന്റെ ഇഷ്ടപ്രകാരം നമ്മുടെ പാപ</lg><lg n="൫">ങ്ങൾക്ക വെണ്ടി തന്നെത്താൻ കൊടുത്തു✱ അവന്ന മഹത്വം എ</lg><lg n="൬">ന്നെന്നേക്കും ഉണ്ടായ്വരട്ടെ ആമെൻ✱ നിങ്ങളെ ക്രിസ്തുവിന്റെ
കൃപയിലെക്ക വിളിച്ചവനിൽനിന്ന മറ്റൊര എവൻഗെലിയൊ
നിലെക്ക നിങ്ങൾ ഇത്ര വെഗത്തിൽ മറിഞ്ഞതുകൊണ്ട ഞാൻ</lg><lg n="൭"> അത്ഭുതപ്പെടുന്നു✱ അത മറ്റൊന്നല്ല എങ്കിലും നിങ്ങളെ വ്യാ
കുലപ്പെടുത്തുകയും ക്രിസ്തുവിന്റെ എവൻഗെലിയൊനെ മറിച്ചു</lg><lg n="൮"> കളവാൻ ഇച്ശിക്കയും ചെയ്യുന്നവർ ചിലർ ഉണ്ട✱ എന്നാൽ
ഞങ്ങൾ ആകട്ടെ സ്വൎഗ്ഗത്തിങ്കൽനിന്ന ഒരു ദൈവദൂതൻ ആക
ട്ടെ ഞങ്ങൾ നിങ്ങൾക്ക പ്രസംഗിച്ചിട്ടുള്ളതിനെ അല്ലാതെ മറ്റൊ
ര എവൻഗെലിയൊനെ നിങ്ങൾക്ക പ്രസംഗിച്ചാൽ അവൻ ശാ</lg><lg n="൯">പമുള്ളവനാകട്ടെ✱ ഞങ്ങൾ മുൻ പറഞ്ഞതുപോലെ തന്നെ ഇ
പ്പൊൾ ഞാൻ പിന്നെയും പറയുന്നു യാതൊരുത്തനും നിങ്ങൾ പ
രിഗ്രഹിച്ചിട്ടുള്ളതിനെ അല്ലാതെ മറ്റൊര എവൻഗെലിയൊനെ</lg><lg n="൧൦"> നിങ്ങൾക്ക പ്രസംഗിച്ചാൽ അവൻ ശാപമുള്ളവനാകട്ടെ✱ എന്തു
കൊണ്ടെന്നാൽ ഞാൻ ഇപ്പൊൾ മനുഷ്യരെയൊ ദൈവത്തെയൊ
അനുസരിപ്പിക്കുന്നത അല്ലെങ്കിൽ ഞാൻ മനുഷ്യരെ പ്രസാദിപ്പി
പ്പാൻ അന്വെഷിക്കുന്നുവൊ ഞാൻ ഇനി മനുഷ്യരെ പ്രസാ
ദിപ്പിച്ചാൽ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരനായിരിക്കയില്ലല്ലൊ✱</lg><lg n="൧൧"> എന്നാൽ സഹോദരന്മാരെ എന്നാൽ പ്രസംഗിക്കപ്പെട്ട എവൻ
ഗെലിയൊൻ മനുഷ്യ പ്രകാരമുള്ളതല്ല എന്ന ഞാൻ നിങ്ങളൊട</lg>

[ 467 ] <lg n="൧൨">അറിയിക്കുന്നു✱ എന്തെന്നാൽ ഞാൻ അതിനെ മനുഷ്യനിൽ
നിന്ന പരിഗ്രഹിച്ചിട്ടുമില്ല യെശു ക്രിസ്തുവിന്റെ അറിയിപ്പിനാൽ</lg><lg n="൧൩"> അല്ലാതെ ഞാൻ ഉപദെശപ്പെട്ടിട്ടുമില്ല✱ എന്തെന്നാൽ ഞാൻ
ദൈവത്തിന്റെ സഭയെ അളവില്ലാതെ പീഡിപ്പിച്ച അതിനെ</lg><lg n="൧൪"> ക്ഷയിപ്പിക്കയും✱ എന്റെ പിതാക്കന്മാരുടെ പാരമ്പൎയ്യ ന്യായ
ങ്ങളെ കുറിച്ച മഹാ ഉഷ്ണമുള്ളവനായി എന്റെ സ്വജാതിയിൽ എ
ന്റെ പ്രായത്തിൽ ഉള്ളവരെ പലരെക്കാളും യെഹൂദ മതത്തിൽ
നന്നായി ശീലിച്ചവനാകയും ചെയ്തു എന്നുള്ള പ്രകാരം ഞാൻ യെ
ഹൂദ മതത്തിൽ മുമ്പെ നടന്ന നടപ്പിന്റെ സംഗതി നിങ്ങൾ കെ</lg><lg n="൧൫">ട്ടിട്ടുണ്ടല്ലൊ✱ എന്നാൽ എന്റെ മാതാവിന്റെ ഗൎഭത്തിൽനിന്ന
എന്നെ വെർതിരിക്കയും തന്റെ കൃപയാൽ എന്നെ വിളിക്കയും</lg><lg n="൧൬"> ചെയ്തിട്ടുള്ള ദൈവത്തിന✱ തന്റെ പുത്രനെ ഞാൻ പുറജാതി
കളുടെ ഇടയിൽ പ്രസംഗിപ്പാൻ തക്കവണ്ണം എങ്കൽ അവനെ പ്ര
ത്യക്ഷനാക്കുവാൻ ഇഷ്ടം തൊന്നിയപ്പോൾ ഉടനെ ഞാൻ ജഡ</lg><lg n="൧൭">ത്തൊടും രക്തത്തൊടും വിചാരിച്ചില്ല✱ എനിക്കും മുമ്പെ അ
പ്പൊസ്തൊലന്മാരായിരുന്നവരുടെ അടുക്കൽ യെറുശലമിലെക്ക പു
റപ്പെട്ടു പൊയതുമില്ല ഞാൻ അറാബിയായിലെക്ക പുറപ്പെട്ടു
പൊകയും പിന്നെയും ദമാസ്കൊസിലെക്ക തിരിച്ചുപൊരികയും അ</lg><lg n="൧൮">ത്രെ ചെയ്തത✱ പിന്നെ മൂന്നു വൎഷം കഴിഞ്ഞ ശെഷം ഞാൻ
പത്രൊസിനെ കാണെണ്ടുന്നതിന്ന യെറുശലമിലെക്ക പൊയി അ</lg><lg n="൧൯">വന്റെ അടുക്കൽ പതിനഞ്ച ദിവസം പാൎത്തു✱ എന്നാൽ ക
ൎത്താവിന്റെ സഹൊദരനായ യാക്കൊബിനെ അല്ലാതെ അ</lg><lg n="൨൦">പ്പൊസ്തൊലന്മാരിൽ മറ്റൊരുത്തനെയും ഞാൻ കണ്ടില്ല✱ വി
ശെഷിച്ചും ഞാൻ നിങ്ങൾക്ക എഴുതുന്ന കാൎയ്യങ്ങളൊ കണ്ടാലും ദൈ</lg><lg n="൨൧"> വത്തിന്റെ മുമ്പാക ഞാൻ അസത്യം പറയുന്നില്ല✱ അതി
ന്റെ ശെഷം ഞാൻ സുറിയായുടെയും കിലിക്കിയായുടെയും ദെ</lg><lg n="൨൨"> ശങ്ങളിലെക്ക വന്നു✱ എന്നാൽ യെഹൂദിയായിൽ ക്രിസ്തുവിങ്കലുള്ള</lg><lg n="൨൩"> സഭകൾക്ക ഞാൻ മുഖപരിചയമില്ലാത്തവനായിരുന്നു✱ മുമ്പെ
നമ്മെ പീഡിപ്പിച്ചവൻ താൻ മുമ്പെ ഇല്ലായ്മ ചെയ്ത വിശ്വാസ
ത്തെ ഇപ്പൊൾ പ്രസംഗിക്കുന്നു എന്നുള്ളതിനെ മാത്രം അവർ</lg><lg n="൨൪"> കെട്ടിരുന്നതെയുള്ളു✱ അവർ എങ്കൽ ദൈവത്തെ മഹത്വപ്പെ
ടുത്തുകയും ചെയ്തു✱</lg>

൨ അദ്ധ്യായം

൧ താൻ പിന്നെയും യെറുശലമിലെക്കു പൊയി എന്നും ഇന്നതു
കൊണ്ട എന്നും അവൻ പറയുന്നത.— ൧൪ പ്രവൃത്തികളാല
ല്ല വിശ്വാസത്താൽ തന്നെ ഉളള നീതീകരണത്തിന്റെ
സംഗതി.— ൨൦ ഇങ്ങിനെ നീതികരിക്കപ്പെടുന്നവർ പാപ
ത്തിൽ വസിക്കുന്നില്ല എന്നുള്ളത.

പിന്നെ പതിന്നാലു വൎഷം കഴിഞ്ഞ ശെഷം ഞാൻ ബൎന്നബാ [ 468 ]

<lg n="">സിനൊടു കൂടി പിന്നെയും യറുശലമിലെക്ക പുറപ്പെട്ടു പോയി</lg><lg n="൨"> തീത്തൂസിനെയും കൂട്ടിക്കൊണ്ടു പൊയി✱ ഞാൻ ദൈവ അറിയി
പ്പുകൊണ്ട തന്നെ പുറപ്പെട്ടു ചെല്ലുകയും ഞാൻ പുറജാതിക്കാരു
ടെ ഇടയിൽ പ്രസംഗിക്കുന്ന എവൻഗെലിയാനെ അവൎക്കും
ഞാൻ ഓടുന്നത എങ്കിലും ഓടിയത എങ്കിലും ഒരു പ്രകാരത്തി
ലും വ്യൎത്ഥമായി ഭവിക്കാതെ ഇരിപ്പാനായിട്ട രഹസ്യമായിട്ട ശ്രു</lg><lg n="൩">തിപ്പെട്ടവൎക്കും വിവരം അറിയിക്കയും ചെയ്തു✱ എന്നാലും ഗ്രെ
ക്കനായി എന്നൊടു കൂടിയിരുന്ന തീത്തൂസ ചെല എല്പാൻ നിൎബ</lg><lg n="൪">ന്ധിക്കപ്പെട്ടതുമില്ല✱ അതും ഉപായത്തൊടെ അകത്ത കടത്ത
പ്പെട്ട കള്ള സഹോദരന്മാരുടെ നിമിത്തമായിട്ട ആകുന്നു ഇവർ
നമ്മെ അടിമപ്പെടുത്തുവാനായിട്ട യെശു ക്രിസ്തുവിങ്കൽ നമുക്കുണ്ടാ
കുന്ന നമ്മുടെ സ്വാതന്ത്ര്യത്തെ ഒറ്റു നൊക്കുവാനായിട്ട ഗൂഢ</lg><lg n="൫">മായി കടന്നു വന്നു✱ എവൻഗെലിയൊന്റെ സത്യം നിങ്ങളൊ
ടു കൂടെ സ്ഥിരമായിരിക്കെണ്ടുന്നതിന്ന ഇവൎക്ക ഞങ്ങൾ ഒരു നാഴി</lg><lg n="൬">കപൊലും അനുസരണത്താൽ ഇടകൊടുത്തിട്ടില്ല✱ എന്നാൽ
വിശെഷമായി പ്രമാണിക്കപ്പെട്ടവരുടെ സംഗതിയൊ അവർ
മുമ്പെ എതു പ്രകാരമുള്ളവരായിരുന്നു എങ്കിലും എനിക്ക വെണ്ടുവ
തില്ല (ദൈവം മനുഷ്യൻറ മുഖപക്ഷത്തെ പരിഗ്രഹിക്കുന്നില്ല)
എന്തുകൊണ്ടെന്നാൽ പ്രമാണിക്കപ്പെട്ടവർ എനിക്ക ഒന്നും അധിക</lg><lg n="൭">പ്പെടുത്തീട്ടില്ല✱ എന്നാൽ മറു പക്ഷമായി ചെലാകൎമ്മത്തിന്റെ
(എവൻഗെലിയൊൻ) പത്രൊസിങ്കൽ ഭരമേല്പിക്കപ്പെട്ടതുപോ
ലെ ചെലയില്ലായ്മയുടെ എവൻഗെലിയൊൻ എങ്കൽ ഭരമേല്പിക്ക</lg><lg n="൮">പ്പെട്ടു എന്ന അവർ കണ്ടാറെയും✱ (എന്തുകൊണ്ടെന്നാൽ ചെല
യുടെ അപ്പൊസ്തൊലത്വത്തിന്ന പത്രൊസിങ്കൽ വ്യാപരിച്ചവൻ</lg><lg n="൯"> പുറജാതിക്കാൎക്കായ്കൊണ്ട എങ്കലും വ്യാപരിച്ചു✱ എനിക്ക നൽ
കപ്പെട്ട കൃപയെ തൂണുകളായി കാണപ്പെട്ട യാക്കൊബും കെഫാ
സും യൊഹന്നാനും അറിഞ്ഞാറെയും അവർ എനിക്കും ബൎന്ന
ബാസിന്നും ഞങ്ങൾ പുറജാതികളുടെ അടുക്കലെക്കും അവർ ചെ
ലാ കൎമ്മത്തിലെക്കും പൊകുവാൻ തക്കവണ്ണം അന്യൊന്യതക്ക വ</lg><lg n="൧൦">ലത്തു കൈകളെ തന്നു✱ ഞങ്ങൾ ദരിദ്രന്മാരെ മാത്രം ഓൎത്തു
കൊള്ളണമെന്ന അവർ പറഞ്ഞു ആയതിനെ ചെയ്വാൻ ഞാൻ
ജാഗ്രതയുള്ളവനുമായിരുന്നു✱</lg>

<lg n="൧൧"> പിന്നെ പത്രൊസ അന്തിയൊക്കിയായിലെക്ക വന്നപ്പൊൾ അ
വൻ കുറ്റപ്പെടുവാനുള്ളവനായിരുന്നതുകൊണ്ട ഞാൻ അഭിമുഖ</lg><lg n="൧൨">മായി അവനെ നേരിട്ടു നിന്നു✱ എന്തുകൊണ്ടെന്നാൽ യാക്കൊ
ബിന്റെ അടുക്കൽനിന്ന ചിലർ വരുന്നതിന്ന മുമ്പെ അവൻ പു
റജാതിക്കാരൊടു കൂടി ഭക്ഷിച്ചു എന്നാൽ അവർ എത്തിയതി
ന്റെ ശെഷം അവൻചെലയുള്ളവരെ ഭയപ്പെട്ടിട്ട പിൻ ഒഴി</lg><lg n="൧൩">ഞ്ഞ വെർപിരിഞ്ഞുകൊൾകയും ചെയ്തു✱ മറ്റുള്ള യെഹൂദന്മാ</lg>

[ 469 ] <lg n="">രും അവനൊടു കൂടി അപ്രകാരം തന്നെ വ്യാപ്തി ചെയ്തിരുന്നു
എന്നതുകൊണ്ട ബൎന്നബാസും അവരുടെ വ്യാപ്തിയാൽ കൂടി വല</lg><lg n="൧൪">ഞ്ഞു പൊയി✱ എന്നാൽ അവർ എവൻഗെലിയൊന്റെ സത്യ
ത്തിൻ പ്രകാരം നെരായിട്ട നടക്കുന്നില്ല എന്ന ഞാൻ കണ്ടാറെ
എല്ലാവരുടെയും മുമ്പാക ഞാൻ പത്രൊസിനൊടു പറഞ്ഞു. യെ
ഹൂദനായിരിക്കുന്ന നീ യെഹൂദ മൎയ്യാദയായിട്ടല്ല പുറജാതി മ
ൎയ്യാദയായിട്ട നടക്കുന്നു എങ്കിൽ നീ പുറജാതിക്കാരെ യഹൂദ മ</lg><lg n="൧൫">ൎയ്യാദയായിട്ട് നടപ്പാൻ എന്തിന നിൎബന്ധിക്കുന്നു✱ പുറജാതി
ക്കാരിൽനിന്നുള്ള പാപികളല്ല സ്വഭാവത്താൽ തന്നെ യെഹൂദന്മാ</lg><lg n="൧൬">രാകുന്ന നാം✱ യെശു ക്രിസ്തുവിങ്കലുള്ള വിശ്വാസത്താൽ അല്ലാ
തെ ന്യായ പ്രമാണത്തിന്റെ ക്രിയകളാൽ ഒരു മനുഷ്യൻ നീതി
മാനാക്കപ്പെടുന്നില്ല എന്ന അറിഞ്ഞിരിക്കകൊണ്ട നാമും ന്യായപ്ര
മാണത്തിന്റെ ക്രിയകളാലല്ല ക്രിസ്തുവിങ്കലുള്ള വിശ്വാസത്താൽ
തന്നെ നാം നീതിമാന്മാരാക്കപ്പെടെണ്ടുന്നതിന്ന യെശു ക്രിസ്തുവിങ്കൽ
വിശ്വസിച്ചു അതെന്തുകൊണ്ടെന്നാൽ ന്യായപ്രമാണത്തിന്റെ ക്രി</lg><lg n="൧൭">യകളാൽ ഒരു ജഡവും നീതിയുള്ളതാക്കപ്പെടുകയില്ല✱ എന്നാൽ
ക്രിസ്തുവിനാൽ നീതീകരിക്കപ്പെടുവാനായിട്ട നാം അനെഷിക്കു
മ്പൊൾ നാം തന്നെയും പാപികളായി കാണപ്പെടുന്നു എങ്കിൽ ഇ
തുകൊണ്ട ക്രിസ്തു പാപത്തിന്റെ ശുശ്രൂഷക്കാരനാകുന്നുവൊ അത</lg><lg n="൧൮"> അരുതെ✱ എന്തുകൊണ്ടെന്നാൽ ഞാൻ ഇടിച്ചുകളഞ്ഞവയെ
ഞാൻ പിന്നെയും പണി ചെയ്യുന്നു എങ്കിൽ ഞാൻ എന്നെ ത</lg><lg n="൧൯">ന്നെ ഒരു ലംഘനക്കാരനാക്കി തീൎക്കുന്നുവല്ലൊ✱ എന്നാൽ ദൈ
വത്തിന്നായി ജീവിക്കേണ്ടുന്നതിന്നായിട്ട ഞാൻ ന്യായപ്രമാണത്തി</lg><lg n="൨൦">ന്ന ന്യായ പ്രമാണംകൊണ്ട മരിച്ചു✱ ഞാൻ ക്രിസ്തുവിനൊട കൂടി
കുരിശിങ്കൽ തറെക്കപ്പെട്ടിരിക്കുന്നു എന്നാലും ഞാൻ ജീവിച്ചിരി
ക്കുന്നു എങ്കിലും ഞാനല്ല ക്രിസ്തു അത്രെ എങ്കൽ ജിവിച്ചിരിക്കുന്ന
ത വിശെഷിച്ചും ഞാൻ ഇപ്പൊൾ ജഡത്തിൽ ജീവിച്ചിരിക്കുന്നത
എന്നെ സ്നെഹിക്കയും എനിക്കു വെണ്ടി തന്നെ താൻ എല്പിക്കയും

ചെയ്തവനായി ദൈവത്തിന്റെ പുത്രനായവങ്കലുള്ള വിശ്വാസ</lg><lg n="൨൧">ത്താൽ തന്നെ ഞാൻ ജീവിച്ചിരിക്കുന്നു✱ ഞാൻ ദൈവത്തി
ന്റെ കൃപയെ ത്യജിച്ചുകളയുന്നില്ല എന്തുകൊണ്ടെന്നാൽ ന്യായപ്ര
മാണത്താൽ നീതീകരണം ഉണ്ടാകുന്നു എങ്കിൽ ഇപ്പൊൾ ക്രിസ്തു
വെറുതെ മരിച്ചു✱</lg>

൩ അദ്ധ്യായം

൧ അവർ വിശ്വാസത്തെ ഉപെക്ഷിച്ച ന്യായപ്രമാണത്തിൽ ആ
ശ്രയിക്കുമാറായത എതുകൊണ്ടെന്ന അവൻ ചൊദിക്കുന്നത—
൬ വിശ്വസിക്കുന്നവർ നീതിയുള്ളവരാക്കപ്പെട്ടും അബ്രഹാമീ
നൊടു കൂടി അനുഗ്രഹിക്കപ്പെട്ടും ഇരിക്കുന്നു എന്നുള്ളത.

ബുദ്ധിയില്ലാത്ത ഗലാത്തിയക്കാരെ സത്യത്തെ അനുസസരിക്കാ [ 470 ]

<lg n="">തെ ഇരിപ്പാൻ നിങ്ങളെ ഭ്രമിപ്പിച്ചവൻ ആര നിങ്ങളുടെ ഇടയിൽ
കുരിശിങ്കൽ തറെക്കപ്പെട്ടവനായി യെശു ക്രിസ്തു നിങ്ങളുടെ കണ്ണ</lg><lg n="൨">കൾക്ക മുമ്പാക സ്പഷ്ടമായി പ്രകാശിക്കപ്പെട്ടുവല്ലൊ✱ ഇതിനെ മാ
ത്രം നിങ്ങളിൽനിന്ന ഗ്രഹിപ്പാൻ എനിക്കു മനസ്സുണ്ട നിങ്ങൾ ആ
ത്മാവിനെ ന്യായ പ്രമാണത്തിന്റെ ക്രിയകളാലൊ വിശ്വാസത്തി</lg><lg n="൩">ന്റെ ശ്രവണത്താലൊ പ്രാപിച്ചത✱ നിങ്ങൾ ഇത്ര ഭോഷന്മാരാ
കുന്നുവൊ ആത്മാവിൽ ആരംഭിച്ചിട്ട നിങ്ങൾ ഇപ്പൊൾ ജഡത്താൽ</lg><lg n="൪"> പൂൎണ്ണന്മാരായി തീൎന്നുവൊ✱ നിങ്ങൾ ഇത്ര കഷ്ടങ്ങളെ വൃഥാ അനു</lg><lg n="൫>ഭവിച്ചുവൊ അത വൃഥാ തന്നെ ആകുന്നു എങ്കിൽ✱ അതുകൊണ്ട നി
ങ്ങൾക്ക ആത്മാവിനെ നൽകുകയും നിങ്ങളുടെ ഇടയിൽ അതിശ
യങ്ങളെ പ്രവൃത്തിക്കയും ചെയ്യുന്നവൻ അതിനെ ന്യായ പ്രമാണ
ത്തിന്റെ ക്രിയകളാലൊ വിശ്വാസത്തിന്റെ കെൾവിയാലൊ</lg><lg n="൬"> ചെയ്യുന്നത✱ അബ്രഹാം ദൈവത്തെ വിശ്വസിക്കയും അത അവ
ന്ന നീതിയായി കണക്കിടപ്പെടുകയും ചെയ്ത പ്രകാരം തന്നെ ആകു</lg><lg n="൭">ന്നു✱ ആകയാൽ വിശ്വാസത്തൊടെ ഉള്ളവരൊ ആയവർ അബ്ര</lg><lg n="൮">ഹാമിന്റെ മക്കളാകുന്നു എന്ന അറിഞ്ഞുകൊൾവിൻ✱ വിശെഷി
ച്ചും ദൈവം വിശ്വാസംകൊണ്ട പുറജാതിക്കാരെ നീതിയുള്ളവരാ
ക്കുമെന്ന വെദവാക്യം മുമ്പിൽ കൂട്ടികണ്ടിട്ട നിങ്കൽ സകലജാതിക
ളും അനുഗ്രഹിക്കപ്പെടുമെന്ന പറഞ്ഞ അബ്രഹാമിന്ന മുമ്പെ എ</lg><lg n="൯">വൻഗെലിയൊനറിയിച്ചു✱ എന്നതുകൊണ്ട വിശ്വാസത്തൊടെ ഉ
ള്ളവർ വിശ്വാസമുളള അബ്രഹാമിനൊടു കൂടി അനുഗ്രഹിക്കപ്പെ</lg><lg n="൧൦">ടുന്നു✱ എന്തുകൊണ്ടെന്നാൽ ന്യായ പ്രമാണത്തിന്റെ ക്രിയക
ളൊടെ ഉള്ളവർ അത്രയും ശാപത്തിൽ ഉൾപ്പെട്ടിരിക്കുന്നു അ
തെന്തുകൊണ്ടെന്നാൽ ന്യായ പ്രമാണ പുസ്തകത്തിൽ എഴുതപ്പെട്ട
കാൎയ്യങ്ങളെ ഒക്കയും ചെയ്വാനായി അവയിൽ സ്ഥിരമായി നില്ക്കാ
ത്തവനെല്ലാം ശപിക്കപ്പെട്ടവനാകുന്നു എന്ന എഴുതിയിരിക്കുന്നു✱</lg><lg n="൧൧"> എന്നാൽ ന്യായ പ്രമാണത്താൽ ഒരുത്തനും ദൈവത്തിന്റെ മു
മ്പാക സാക നീതിമാനാക്കപ്പെടുന്നില്ല എന്നുള്ളത സ്പഷ്ടമായിരിക്കുന്നു
എന്തെന്നാൽ നീതിമാൻ വിശ്വാസം കൊണ്ട ജീവിച്ചിരിക്കും✱</lg><lg n="൧൨"> എന്നാൽ ന്യായപ്രമാണം വിശ്വാസത്തൊടെ ഉള്ളതല്ല അവയെ</lg><lg n="൧൩"> ചെയ്യുന്ന മനുഷ്യൻ അവയിൽ ജീവിച്ചിരിക്കും അത്രെ✱ ക്രിസ്തു
നമുക്ക വെണ്ടി ഒരു ശാപമായി തീരുകകൊണ്ട ന്യായപ്രമാണ
ത്തിന്റെ ശാപത്തിൽ നിന്ന നമ്മെ വീണ്ടെടുത്തിരിക്കുന്നു എന്തു
കൊണ്ടെന്നാൽ മരത്തിന്മെൽ തൂങ്ങുന്നവനെല്ലാം ശപിക്കപ്പെട്ടവ</lg><lg n="൧൪">നാകുന്നു എന്ന എഴുതിയിരിക്കുന്നു✱ അബ്രഹാമിന്റെ അനുഗ്ര
ഹം പുറജാതികളുടെ മെൽ ക്രിസ്തു യെശു മൂലം വരുവാനായിട്ടും
നാം ആത്മാമാവിന്റെ വാഗ്ദത്തത്തെ വിശ്വാസംകൊണ്ട കൈക്കൊൾ</lg><lg n="൧൫">വാനായിട്ടും ആകുന്നു✱ സഹോദരന്മാരെ ഞാൻ മനുഷ്യന്റെ
മൎയ്യാദയായി പറയുന്നു ഒരു മനുഷ്യൻ നിയമം അത്രെ ആകു</lg>

[ 471 ] <lg n="">ന്നത എങ്കിലും അത സ്ഥിരപ്പെട്ടു പൊയാൽ ഒരുത്തനും തള്ളി</lg><lg n="൧൬">ക്കളകയൊ അതിനൊടു കൂടി കൂട്ടുകയൊ ചെയ്യുന്നില്ല✱ എന്നാൽ

അബ്രഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ചെയ്യ
പ്പെട്ടിരുന്നു സന്തതികൾക്കും എന്ന അനെകത്തെ സംബന്ധിച്ചല്ല
നിന്റെ സന്തതിക്കും എന്ന എകത്തെ സംബന്ധിച്ച അത്രെ അ</lg><lg n="൧൭">വൻ പറയുന്നത അത ക്രിസ്തു തന്നെ ആകുന്നു✱ എന്നാൽ ദൈവ
ത്താൽ ക്രിസ്തുവിങ്കൽ മുമ്പെ സ്ഥിരമാക്കപ്പെട്ട നിയമത്തെ നാനൂ
റ്റു മുപ്പത വൎഷം കഴിഞ്ഞ ശെഷമുണ്ടായ ന്യായപ്രമാണത്തിന്ന
വാഗ്ദത്തത്തെ നിഷ്ഫലമാക്കത്തക്കവണ്ണം തള്ളിക്കളവാൻ കഴികയി</lg><lg n="൧൮">ല്ല എന്നുള്ളതിനെ ഞാൻ പറയുന്നു✱ എന്തെന്നാൽ അവകാ
ശം ന്യായപ്രമാണത്തിൽനിന്ന ആകുന്നു എങ്കിൽ അത പിന്നെ
വാഗ്ദത്തത്തിൽനിന്ന അല്ലല്ലൊ എന്നാൽ ദൈവം അബ്രഹാമി
ന്ന അതിനെ വാഗ്ദത്തത്താൽ കൊടുത്തു✱</lg>

<lg n="൧൯">അതുകൊണ്ട ന്യായപ്രമാണം എന്തിന്നായിട്ടാകുന്നു അത വാ
ഗ്ദത്തത്തെ ലഭിച്ച സന്തതി വരുവൊളത്തിന്ന അക്രമങ്ങളുടെ നി
മിത്തം കൂട്ടപ്പെട്ടതും ദൈവദൂതന്മാരാൽ ഒരു മദ്ധ്യസ്ഥന്റെ ക</lg><lg n="൨൦">യ്യിൽ കല്പിക്കപ്പെട്ടതും ആയിരുന്നു✱ എന്നാൽ ഒരു മദ്ധ്യസ്ഥൻ
ഒരുത്തന്റെ മദ്ധ്യസ്ഥനല്ല എന്നാൽ ദൈവം ഒരുവൻ ആകുന്നു✱</lg><lg n="൨൧"> അതുകൊണ്ട ന്യായപ്രമാണം ദൈവത്തിന്റെ വാഗ്ദത്തങ്ങൾക്ക
വിരൊധമായുള്ളതൊ അതല്ല എന്തുകൊണ്ടെന്നാൽ ജീവനെ നൽ
കുവാൻ കഴിയുന്നതായുള്ളാരു ന്യായപ്രമാണം കൊടുക്കപ്പെട്ടിരു
ന്നു എങ്കിൽ നീതീകരണം ന്യായപ്രമാണത്താൽ ഉണ്ടാകുമായിരു</lg><lg n="൨൨">ന്നു നിശ്ചയം✱ എന്നാൽ യെശു ക്രിസ്തുവിങ്കലുള്ള വിശ്വാസം മൂ
ലമായി വാഗ്ദത്തം വിശ്വസിക്കുന്നവൎക്ക നൽകപ്പെടെണ്ടുന്നതിന്ന
വെദവാക്യം സകലരെയും പാപത്തിങ്കീഴെ ഒന്നിച്ച അടെച്ചു ക</lg><lg n="൨൩">ളഞ്ഞു✱ എന്നാൽ വിശ്വാസം വരുന്നതിന്ന മുമ്പെ നാം പിന്നെ
വെളിപ്പെടെണ്ടുന്ന വിശ്വാസത്തിന്ന അടയ്ക്കപ്പെട്ടവരായി ന്യായ</lg><lg n="൨൪">പ്രമാണത്തിന്ന കീഴിൽ കാക്കപ്പെട്ടിരുന്നു✱ എന്നതുകൊണ്ട
നാം വിശ്വാസത്താൽ നീതിയുള്ളവരാക്കപ്പെടെണ്ടുന്നതിന്ന ന്യാ
യപ്രമാണം നമ്മെ ക്രിസ്തുവിന്റെ അടുക്കൽ (വഴി നടത്തുവാൻ)</lg><lg n="൨൫"> നമ്മുടെ ഗുരുവായിരുന്നു✱ എന്നാൽ വിശ്വാസം വന്നതിന്റെ
ശെഷം നാം പിന്നെ ഒരു ഗുരുവിന്റെ കീഴിൽ ഇരിക്കുന്നില്ല✱</lg><lg n="൨൬"> എന്തുകൊണ്ടെന്നാൽ നിങ്ങളെല്ലാവരും ക്രിസ്തു യെശുവിങ്കലുള്ള വി</lg><lg n="൨൭">ശ്വാസം മൂലം ദൈവത്തിന്റെ മക്കളാകുന്നു✱ എന്തെന്നാൽ നി
ങ്ങളിൽ ക്രിസ്തുവിങ്കലെക്ക ബിപ്തിസ്മപ്പെട്ടവർ എല്ലാം ക്രിസ്തുവിനെ</lg><lg n="൨൮"> ധരിച്ചിരിക്കുന്നു✱ യഹൂദനെന്നും ഗ്രെക്കനെന്നും ഇല്ല ദാസനെ
ന്നും സ്വാതന്ത്ര്യക്കാരനെന്നും ഇല്ല ആണെന്നും പെണ്ണെന്നും ഇല്ല
എന്തെന്നാൽ നിങ്ങളെല്ലാവരും ക്രിസ്തു യെശുവിങ്കൽ ഒന്നല്ലൊ</lg><lg n="൨൯"> ആകുന്നത✱ വിശെഷിച്ചും നിങ്ങൾ ക്രിസ്തുവിന്നുള്ളവരാകുന്നു എ</lg> [ 472 ]

ങ്കിൽ അപ്പൊൾ നിങ്ങൾ അബ്രഹാമിന്റെ സന്തതിയും വാഗ്ദത്ത
പ്രകാരം അവകാശികളും ആകുന്നു✱

൪ അദ്ധ്യായം

൧ ക്രിസ്തു വരുവൊളം നാം ന്യായപ്രമാണത്തിൻ കീഴായിരു
ന്നത.— എന്നാൽ ക്രിസ്തു നമ്മെ വിടിയിച്ചത.— ൨൨ നാം
സ്വാതന്ത്ര്യക്കാരത്തിയിൽ അബ്രഹാമിന്റെ മക്കളാകുന്നത.

<lg n="">എന്നാൽ ഞാൻ പറയുന്നു അവകാശിയവൻ സകലത്തിന്നും
യജമാനനായിരുന്നാലും ബാലനായിരിക്കുന്ന കാലത്തൊക്കെയും</lg><lg n="൨"> അവനും ഒര അടിയാനും ഒട്ടും വ്യത്യാസമില്ല✱ പിതാവിനാൽ
നിയമിക്കപ്പെട്ട കാലത്തൊളം അവൻ ആചാൎയ്യന്മാൎക്കും വിചാര</lg><lg n="൩">ക്കാൎക്കും കീഴായി അത്രെ ഇരിക്കുന്നത✱ അപ്രകാരം തന്നെ നാ
മും ബാലന്മാരായിരുന്നപ്പൊൾ ലൊകത്തിന്റെ ആദ്യ പീഠികക</lg><lg n="൪">ളിൻ കീഴിൽ അടിമപ്പെട്ടവരായിരുന്നു✱ എന്നാൽ കാലത്തി
ന്റെ നിവൃത്തി വന്നപ്പൊൾ ദൈവം ഒരു സ്ത്രീയിൽ നിന്ന ഉണ്ടാ
യവനായി ന്യായപ്രമാണത്തിൻ കീഴിൽ ഉണ്ടായവനായി ത</lg><lg n="൫">ന്റെ പുത്രനായവനെ നിയൊഗിച്ച അയച്ചു✱ അത നാം പു
ത്രസ്വീകാരത്തെ പ്രാപിക്കേണ്ടുന്നതിന്ന ന്യായ പ്രമാണത്തിൻ</lg><lg n="൬"> കീഴള്ളവരെ വീണ്ടുകൊൾവാനായിട്ടാകുന്നു✱ വിശെഷിച്ചും നി
ങ്ങൾ പുത്രന്മാരാകകൊണ്ട അബ്ബ പിതാവെ എന്ന വിളിക്കുന്ന ത
ന്റെ പുത്രന്റെ ആത്മാവിനെ ദൈവം നിങ്ങളുടെ ഹൃദയങ്ങ</lg><lg n="൭">ളിലെക്ക നിയൊഗിച്ച അയച്ചു✱ എന്നതുകൊണ്ട നീ ഇനി അടി
യാനല്ല പുത്രനത്രെ പുത്രനെന്നാകിൽ അപ്പൊൾ ക്രിസ്തു മൂലമാ</lg><lg n="൮">യിട്ട ദൈവത്തിന്റെ ഒര അവകാശിയും ആകുന്നു✱ എന്നാലും
അപ്പൊൾ നിങ്ങൾ ദൈവത്തെ അറിയാതെ ഇരുന്ന സമയത്ത</lg><lg n="൯"> പ്രകൃതികൊണ്ട ദൈവങ്ങളല്ലാത്തവരെ സെവിച്ചിരുന്നു✱ എ
ന്നാൽ ഇപ്പൊൾ നിങ്ങൾ ദൈവത്തെ അറിഞ്ഞ വിശെഷാൽ ദൈ
വത്താൽ അറിയപ്പെട്ടതിന്റെ ശെഷം ക്ഷീണവും ദാരിദ്ര്യവുമു
ള്ള ആദ്യപീഠികകൾക്ക പിന്നെയും നവമായി അടിമപ്പെട്ടിരി
പ്പാൻ മനസ്സായി നിങ്ങൾ പിന്നെയും അവയിലെക്ക തിരിയുന്നത</lg><lg n="൧൦"> എങ്ങിനെ✱ നിങ്ങൾ ദിവസങ്ങളെയും മാസങ്ങളെയും കാലങ്ങളെ</lg><lg n="൧൧">യും വൎഷങ്ങളെയും നൊക്കുന്നു✱ ഞാൻ നിങ്ങൾക്കായി വെറുതെ
അദ്ധ്വാനപ്പെട്ടിരിക്കുന്നു എന്ന വെച്ച ഞാൻ നിങ്ങളെ കുറിച്ച ശ</lg><lg n="൧൨">ങ്കപ്പെടുന്നു✱ സഹൊദരന്മാരെ ഞാൻ നിങ്ങളൊട അപെക്ഷി
ക്കുന്നു എന്നെപ്പൊലെ ആകുവിൻ എന്തുകൊണ്ടെന്നാൽ ഞാൻ
നിങ്ങളെ പൊലെ ആകുന്നു നിങ്ങൾ എനിക്ക ഒന്നും അന്യായമാ</lg><lg n="൧൩">യിട്ട ചെയ്തിട്ടില്ല✱ ഞാൻ ജഡത്തിന്റെ അശക്തിയാൽ നിങ്ങൾ
ക്ക ആദിയിങ്കൽ എവൻഗെലിയൊനെ അറിയിച്ചു എന്ന നിങ്ങൾ</lg><lg n="൧൪"> അറിയുന്നുവല്ലൊ✱ എന്റെ ജഡത്തിലുള്ള എന്റെ പരീക്ഷയെ
യും നിങ്ങൾ നിന്ദിച്ചതുമില്ല വെറുത്തതുമില്ല ദൈവത്തിന്റെ ഒരു</lg>

[ 473 ] <lg n="">ദൂതനെ പോലെ ക്രിസ്തു യെശുവിനെ പോലെ അത്രെ എന്നെ കൈ</lg><lg n="൧൫">ക്കൊണ്ടത✱ അപ്പൊൾ നിങ്ങളുടെ ഭാഗ്യം എത്രയായിരുന്നു എ
ന്തുകൊണ്ടെന്നാൽ കഴിയുന്നതായിരുന്നു എങ്കിൽ നിങ്ങൾ നിങ്ങളു
ടെ കണ്ണുകൾ ചുഴന്നെടുത്ത എനിക്ക തരുമായിരുന്നു എന്ന</lg><lg n="൧൬"> ഞാൻ നിങ്ങൾക്ക സാക്ഷിയായിരിക്കുന്നു✱ ആകയാൽ ഞാൻ
നിങ്ങളൊട സത്യം പറയുന്നതുകൊണ്ട ഞാൻ നിങ്ങൾക്ക ശത്രു</lg><lg n="൧൭">വായി തീൎന്നുവൊ✱ അവർ നിങ്ങളെ ശുഷ്കാന്തിപ്പെടുത്തുന്നത
നന്നല്ല നിങ്ങൾ അവരെ ശുഷ്കാന്തിപ്പെടുത്തേണ്ടുന്നതിന്ന അവർ</lg><lg n="൧൮"> നിങ്ങളെ പുറത്ത അടെച്ചുകളവാൻ അത്രെ ഇച്ശിക്കുന്നത✱ എ
ന്നാൽ ഞാൻ നിങ്ങളൊട കൂടിയിരിക്കുമ്പൊൾ മാത്രമല്ല എപ്പൊ</lg><lg n="൧൯">ഴും നല്ല കാൎയ്യത്തിൽ ശുഷ്കാന്തിയൊടെ ഇരിക്കുന്നത നന്ന✱ എ
ന്റെ കുഞ്ഞുങ്ങളെ ക്രിസ്തു നിങ്ങളിൽ സ്വരൂപപ്പെടുവൊളത്തിന്ന</lg><lg n="൨൦"> നിങ്ങൾക്കായിട്ട ഞാൻ ഇനിയും ഗൎഭവെദനപ്പെടുന്നു✱ ഞാൻ
ഇപ്പൊൾ നിങ്ങളുടെ അടുക്കൽ ഇരിപ്പാനും എന്റെ ശബ്ദത്തെ
മാറ്റിക്കൊൾവാനും എനിക്ക ആഗ്രഹമുണ്ട എന്തുകൊണ്ടെന്നാൽ
ഞാൻ നിങ്ങൾക്കായിട്ട സംശയപ്പെട്ടിരിക്കുന്നു✱</lg> <lg n="൨൧">ന്യായപ്രമാണത്തിൻ കീഴിൽ ഇരിപ്പാൻ ഇച്ശിക്കുന്ന നിങ്ങൾ
ന്യായ പ്രമാണത്തെ കെൾക്കുന്നില്ലയൊ എന്നൊട പറവിൻ✱</lg><lg n="൨൨"> അതെന്തുകൊണ്ടെന്നാൽ അബ്രഹാമിന്ന രണ്ടു പുത്രന്മാരുണ്ടായിരു
ന്നു എന്ന എഴുതപ്പെട്ടിരിക്കുന്നു അടിമസ്ത്രീയിൽനിന്ന ഒരു</lg><lg n="൨൨">ത്തൻ സ്വാതന്ത്ര്യമുള്ളവളിൽനിന്ന ഒരുത്തൻ✱ എന്നാൽ അടി
മസ്ത്രീയിൽനിന്നുള്ളവൻ ജഡ പ്രകാരം ജനിച്ചു സ്വാതന്ത്ര്യമുള്ള</lg><lg n="൨൪">വളിൽനിന്നുള്ളവൻ വാഗ്ദത്തത്താൽ അത്രെ ഉണ്ടായത✱ ൟ
കാൎയ്യങ്ങൾ ഒരു സാദൃശ്യവാക്കാകുന്നു എന്തെന്നാൽ ഇവർ രണ്ടു നി
യമങ്ങളായവയാകുന്നു അടിമയിലെക്ക ജനിപ്പിക്കുന്നതായി ശീ</lg><lg n="൨൫">നാ പൎവതത്തിൽനിന്ന ഒന്ന അത ആഗാറാകുന്നു✱ എന്തെന്നാൽ
ൟ ആഗാർ അറാബിയായിലുള്ള ശീനാപൎവതമാകുന്നു അത ഇ
പ്പൊൾ ഉള്ള യെറുശലമിന്ന സമവുമാകുന്നു അത തന്റെ മക്ക</lg><lg n="൨൬">ളൊടു കൂട അടിമപ്പെട്ടിരിക്കുന്നു✱ എന്നാൽ മെലായുള്ള യെ
റുശലം സ്വാതന്ത്ര്യമുള്ളതാകുന്നു അത നമ്മുടെ എല്ലാവരുടെയും</lg><lg n="൨൭"> മാതാവാകുന്നു✱ എന്തുകൊണ്ടെന്നാൽ പ്രസവിക്കാത്ത മച്ചി സ
ന്തൊഷിക്ക പ്രസവ വെദനപ്പെടാത്തവളെ ആൎത്ത ശബ്ദിക്ക അ
തെന്തുകൊണ്ടെന്നാൽ പാഴായവൾക്ക പുരുഷനുള്ളവളെക്കാളും എ</lg><lg n="൨൮">റ്റവും അധികം മക്കളൂണ്ട എന്ന എഴുതപ്പെട്ടിരിക്കുന്നു✱ എ
ന്നാൽ നാം സഹൊദരന്മാരെ ഇസ്ഹാക്കിനെ പൊലെ വാഗ്ദത്ത</lg><lg n="൨൯">ത്തിന്റെ മക്കളാകുന്നു✱ എന്നാൽ അന്ന ജഡ പ്രകാരം ജനിച്ച
വൻ ആത്മാവിൻ പ്രകാരം ജനിച്ചവനെ എതുപ്രകാരം പീഡി</lg><lg n="൩൦">പ്പിച്ചുവൊ അപ്രകാരം തന്നെ ഇപ്പൊളുമുണ്ട✱ എന്നാലും വെദ
വാക്യം എന്ത പറയുന്നു അടിമസ്ത്രീയെയും അവളുടെ പുത്രനെ</lg> [ 474 ]

<lg n="">യും പുറത്താക്കി കളക എന്തുകൊണ്ടെന്നാൽ അടിമസ്തീയുടെ പു
ത്രൻ സ്വാതന്ത്ര്യമുള്ളവളുടെ പുത്രനൊടു കൂടി അവകാശിയായി</lg><lg n="൩൧">രിക്കയില്ല✱ ആയതുകൊണ്ട സഹൊദരന്മാരെ നാം അടിമസ്ത്രീയു
ടെ മക്കൾ അല്ല സ്വാതന്ത്ര്യമുള്ളവളുടെ അത്രെ ആകുന്നത✱</lg>

൫ അദ്ധ്യായം

൧ അവൻ അവരെ അവരുടെ സ്വാതന്ത്ര്യത്തിൽ നില്പാനും.—
൩ ചെലാ കൎമ്മത്തെ അല്ല.— ൧൩ വിശെഷാൽ സ്നെഹത്തെ
തന്നെ ആചരിപ്പാനും ഉത്സാഹിപ്പിക്കുന്നത.— ൧൯ ജഡ
ത്തിന്റെ പ്രവൃത്തികൾ.— ൨൨ ആത്മാവിന്റെ ഫലങ്ങൾ.

<lg n="">ആയതുകൊണ്ട ക്രിസ്തു നമ്മെ സ്വാതന്ത്ര്യമാക്കിയ സ്വാതന്ത്ര്യത്തിൽ
സ്ഥിരമായി നില്ക്കയും പിന്നെയും അടിമയുടെ നുകത്തിങ്കലകപ്പെ</lg><lg n="൨">ടാതെ ഇരിക്കയും ചെയ്വിൻ✱ കണ്ടാലും നിങ്ങൾ ചെല ചെയ്യപ്പെടു
ന്നു എങ്കിൽ ക്രിസ്തു നിങ്ങൾക്ക ഒന്നും ഉപകരിപ്പിക്കയില്ല എന്ന പൗ</lg><lg n="൩">ലുസായ ഞാൻ നിങ്ങളൊട പറയുന്നു✱ എന്നാൽ ചെല ചെയ്യ
പ്പെട്ടവനായ ഒാരൊരുത്തനൊട അവനവൻ ന്യായപ്രമാണ
ത്തെ മുഴുവനും ചെയ്വാൻ കടമുള്ളവനാകുന്നു എന്ന ഞാൻ പിന്നെ</lg><lg n="൪">യും സാക്ഷീകരിക്കുന്നു✱ നിങ്ങളിൽ ആരെങ്കിലും ന്യായപ്രമാ
ണത്താൽ നിതിയുള്ളവരാക്കപ്പെടുന്നു എങ്കിൽ നിങ്ങൾക്ക ക്രിസ്തു
നിഷ്ഫലമായി ചമയുന്നു നിങ്ങൾ കൃപയിൽനിന്ന വീണിരിക്കുന്നു✱</lg><lg n="൫"> എന്തെന്നാൽ നാം വിശ്വാസത്താൽ നീതിയുടെ ആശാബന്ധത്തി</lg><lg n="൬">ന്നായിട്ട ആത്മാവു മൂലം കാത്തിരിക്കുന്നു✱ എന്തുകൊണ്ടെന്നാൽ
ക്രിസ്തു യെശുവിങ്കൽ ചെല എങ്കിലും ചെലയില്ലായ്മ എങ്കിലും ഒന്നും
ഫലിക്കുന്നില്ല സ്നെഹത്താൽ വ്യാപരിക്കുന്ന വിശ്വാസം അത്രെ✱</lg><lg n="൭"> നിങ്ങൾ നന്നായി ഒാടി സത്യത്തെ അനുസരിക്കാതെ ഇരിപ്പാൻ</lg><lg n="൮"> നിങ്ങളെ ആര വിരൊധിച്ചു✱ ൟ അനുസരിപ്പ നിങ്ങളെ വിളി</lg><lg n="൯">ച്ചവങ്കൽ നിന്ന വരുന്നില്ല✱ അസാരം പുളിച്ച മാവ കൂമ്പാരത്തെ മു</lg><lg n="൧൦">ഴുവനും പുളിപ്പിക്കുന്നു✱ നിങ്ങൾ മറ്റൊന്നും ചിന്തിക്കുകയില്ല എ
ന്ന എനിക്ക കൎത്താവിനാൽ നിങ്ങളിൽ നിശ്ചയമുണ്ട എന്നാൽ നി
ങ്ങളെ ചഞ്ചലപ്പെടുത്തുന്നവൻ താൻ ആരായാലും അവന്റെ ശി</lg><lg n="൧൧">ക്ഷ വിധിയെ ചുമക്കെണ്ടിവരും✱ വിശെഷിച്ച സഹൊദരന്മാ
രെ ഞാൻ ഇനിയും ചെലയെ പ്രസംഗിക്കുന്നു എങ്കിൽ ഞാൻ
ഇനി എന്തിന പീഡയെ അനുഭവിക്കുന്നു അപ്പൊൾ കുരിശിന്റെ</lg><lg n="൧൨"> വിരുദ്ധം ഒഴിഞ്ഞു പൊയി✱ നിങ്ങളെ കലഹപ്പെടുത്തുന്നവർ
ഛെദിക്കപ്പെട്ടു പൊകെണമെന്നും എനിക്ക ആഗ്രഹിക്കാം✱</lg>

<lg n="൧൩">എന്തെന്നാൽ സഹോദരന്മാരെ നിങ്ങൾ സ്വാതന്ത്ര്യത്തിലെക്ക
വിളിക്കപ്പെട്ടവരാകുന്നു ൟ സ്വാതന്ത്ര്യത്തെ ജഡത്തിന്ന കാര
ണമായിട്ട മാത്രം പ്രയൊഗിക്കാതെ സ്നെഹത്താൽ തമ്മിൽതമ്മിൽ</lg><lg n="൧൪"> ശുശ്രൂഷ ചെയ്തു കൊൾവിൻ✱ എന്തെന്നാൽ നിങ്ങൾ അയല്ക്കാ
രനെ നിന്നെ പൊലെ തന്നെ സ്നെഹിക്കണമെന്നുള്ള ൟ ഒരു</lg>

[ 475 ] <lg n="൧൫">വാക്കിൽ ന്യായപ്രമാണമൊക്കയും നിവൃത്തിക്കപ്പെടുന്നു✱ നി
ങ്ങൾ തമ്മിൽ തമ്മിൽ കടിച്ച ഭക്ഷിച്ചു കളയുന്നു എന്നുവരികിൽ
ഒരുത്തനാൽ ഒരുത്തൻ സംഹരിക്കപ്പെടാതെ ഇരിപ്പാനായിട്ട</lg><lg n="൧൬"> സൂക്ഷിച്ചുകൊൾവിൻ✱ പിന്നെ ഞാൻ പറയുന്നു ആത്മാവിൽ
നടന്നുകൊൾവിൻ എന്നാൽ നിങ്ങൾ ജഡത്തിന്റെ മൊഹത്തെ</lg><lg n="൧൭"> നിവൃത്തിക്കാതെ ഇരിക്കും✱ എന്തെന്നാൽ ജഡം ആത്മാവിന
വിരൊധമായും ആത്മാവ ജഡത്തിന വിരൊധമായും മൊഹിക്കു
ന്നു ഇവ തമ്മിൽ തമ്മിൽ പ്രതികൂലമുള്ളവയാകുന്നു എന്നതുകൊ</lg><lg n="൧൮">ണ്ട നിങ്ങൾ ഇച്ശിക്കുന്ന കാൎയ്യങ്ങളെ ചെയ്യാതെ ഇരിക്കുന്നു✱ നി
ങ്ങൾ ആത്മാവിനാൽ നടത്തിക്കപ്പെട്ടവരാകുന്നു എങ്കിൽ നിങ്ങൾ</lg><lg n="൧൯"> ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല✱ എന്നാൽ ജഡത്തിന്റെ
ക്രിയകൾ പ്രസിദ്ധങ്ങളാകുന്നു അവ വ്യഭിചാരം വെശ്യാദൊഷം</lg><lg n="൨൦"> അശുദ്ധി കാമവികാരം✱ വിഗ്രഹാരാധന ക്ഷുദ്രം പകകൾ വി
വാദങ്ങൾ സ്പൎദ്ധകൾ ക്രൊധങ്ങൾ ശണ്ഠകൾ ദുഷ്കൂറകൾ വെദവിപ</lg><lg n="൨൧">രീതങ്ങൾ✱ അസൂയകൾ കുലപാതകങ്ങൾ മദ്യപാനങ്ങൾ അതി
ഭക്ഷണങ്ങൾ മറ്റും ഇപ്രകാരമുള്ളവയും ആകുന്നു ഇപ്രകാരമുള്ള
കാൎയ്യങ്ങളെ ചെയ്യുന്നവർ ദൈവത്തിന്റെ രാജ്യത്തെ അവകാശ
മായിട്ടനുഭവിക്കയില്ല എന്ന ഞാൻ മുമ്പെ പറഞ്ഞതുപൊലെ ഇ</lg><lg n="൨൨">പ്പൊളും അവയെ കുറിച്ച നിങ്ങളൊടു മുമ്പു കൂട്ടി പറയുന്നു✱ എ
ന്നാൽ ആത്മാവിന്റെ ഫലം സ്നെഹം സന്തൊഷം സമാധാനം ദീ
ൎഷശാന്തത ദയ നന്മ വിശ്വാസം സൌമ്യത പരിപാകം ഇവ ആ</lg><lg n="൨൩">കുന്നു✱ ഇപ്രകാരമുള്ളവയ്ക്കു വിരൊധമായി ഒരു ന്യായപ്രമാണ</lg><lg n="൨൪">വുമില്ല✱ എന്നാൽ ക്രിസ്തുവിന്നുള്ളവർ ജഡത്തെ രാഗാദികളൊ</lg><lg n="൨൫">ടും മൊഹങ്ങളൊടും കൂടി കുരിശിങ്കൽ തറച്ചിരിക്കുന്നു✱ നാം ആ
ത്മാവിൽ ജീവിക്കുന്നു എങ്കിൽ ആത്മാവിൽ നടക്കയും ചെയ്യെണം</lg><lg n="൨൬"> നാം തമ്മിൽ തമ്മിൽ കൊപിപ്പിച്ചും തമ്മിൽ തമ്മിൽ അസൂയ
പ്പെടുത്തിയും വൃഥാ സൂതിക്ക ആഗ്രഹമുള്ളവരാകരുത✱</lg>

൬ അദ്ധ്യായം

൧ അവർ തെറ്റീട്ടുള്ളൊരു സഹൊദരനൊട ശാന്തതയായി നട
പ്പാനും,— ൬ തങ്ങളുടെ ഉപദെഷ്ടാക്കന്മാൎക്ക ഔദാൎയ്യത്തെ ചെ
യ്വാനും, —൯ അവർ നന്മ ചെയ്യുന്നതിന്ന മുഷിച്ചിലില്ലാതിരി
പ്പാനും അവൻ ഇച്ശിക്കുന്നത.

<lg n="">സഹൊദരന്മാരെ ഒരു മനുഷ്യൻ യാതൊരു അപരാധത്തിലും
അകപ്പെടുന്നു എങ്കിൽ ആത്മസംബന്ധമുള്ളവരായ നിങ്ങൾ ഇപ്ര
കാരമുള്ളവനെ സൌമ്യതയുള്ള ആത്മാവിൽ യഥാസ്ഥാനപ്പെടുത്തി
കൊൾവിൻ നീയും പരീക്ഷിക്കപ്പെടാതെ ഇരിപ്പാൻ നിന്നെത്ത</lg><lg n="൨">ന്നെ വിചാരിച്ചു നൊക്കിക്കൊണ്ട ഇരിക്കെണം✱ തമ്മിൽ തമ്മിൽ
ഭാരങ്ങളെ വഹിച്ചുകൊൾവിൻ ഇപ്രകാരം ക്രിസ്തുവിന്റെ ന്യായ</lg> [ 476 ]

<lg n="൩">പ്രമാണത്തെ നിവൃത്തിയാക്കുകയും ചെയ്വിൻ✱ എന്തെന്നാൽ
ഒരുത്തൻ താൻ ഒന്നുമല്ലാതെ ഇരിക്കുമ്പൊൾ താൻ തന്നെ ഇന്ന</lg><lg n="൪">തെന്ന നിരൂപിച്ചാൽ അവൻ തന്നെ താൻ വഞ്ചിക്കുന്നു✱ എ
ന്നാൽ ഓരൊരുത്തൻ തന്റെ തന്റെ സ്വന്ത പ്രവൃത്തിയെ സൊ
ധന ചെയ്യട്ടെ അപ്പൊൾ അവന്ന മറ്റൊരുത്തനിലല്ല തന്നിൽ</lg><lg n="൫"> തന്നെ ആനന്ദമുണ്ടാകയും ചെയ്യും✱ എന്തെന്നാൽ ഓരൊരുത്തൻ</lg><lg n="൬"> അവനവന്റെ സ്വന്ത ഭാരത്തെ വഹിക്കും✱ വചനത്തിൽ ഉ
പദെശിക്കപ്പെടുന്നവൻ ഉപദെശിക്കുന്നവന സകല നന്മകളിലും</lg><lg n="൭"> ഭാഗിച്ച കൊടുക്കട്ടെ✱ വഞ്ചിക്കപ്പെടരുത ദൈവം പരിഹസിക്ക
പ്പെടുന്നില്ല എന്തെന്നാൽ മനുഷ്യൻ എതിനെ എങ്കിലും വിതെ</lg><lg n="൮">ച്ചാൽ അതിനെ അവൻ കൊയ്കയും ചെയ്യും✱ എന്തുകൊണ്ടെ
ന്നാൽ തന്റെ ജഡത്തിന്ന വിതെക്കുന്നവൻ ജഡത്തിൽ നിന്ന നാ
ശത്തെ കൊയ്യും എന്നാൽ ആത്മാവിന്ന വിതെക്കുന്നവൻ ആത്മാ</lg><lg n="൯">വിൽ നിന്ന നിത്യ ജീവനെ കൊയ്യും✱ വിശെഷിച്ചും നാം നന്മ
ചെയ്യുന്നതിൽ തളൎന്നുപൊകാതെ ഇരിക്ക എന്തെന്നാൽ നാം തള</lg><lg n="൧൦">ൎന്നുപോകുന്നില്ല എങ്കിൽ നാം തൽ സമയത്തിങ്കൽ കൊയ്യും✱ അ
തുകൊണ്ട നമുക്ക സമയമുള്ളപ്പൊൾ നാം എല്ലാവൎക്കും വിശെഷാൽ
വിശ്വാസത്തിന്റെ ഭവനക്കാരായുള്ളവൎക്കും നന്മ ചെയ്ക✱</lg>

<lg n="൧൧">ഞാൻ എന്റെ കൈകൊണ്ടു തന്നെ എത്ര വലിയ എഴുത്ത നി</lg><lg n="൧൨">ങ്ങൾക്ക എഴുതിയിരിക്കുന്നു എന്ന നിങ്ങൾ കാണുന്നുവല്ലൊ✱ എത്ര
ജനങ്ങൾ ജഡത്തിൽ വെഷവിശെഷം കാട്ടുവാൻ ആഗ്രഹിക്കുന്നു
വൊ അവർ നിങ്ങളെ ചെല ചെയ്തു കൊൾവാൻ ശാസിക്കുന്നത അ
വർ ക്രിസ്തുവിന്റെ കുരിശിനുവെണ്ടി പീഡപ്പെടാതെ ഇരിപ്പാൻ മാ</lg><lg n="൧൩">ത്രമാകുന്നു✱ എന്തെന്നാൽ ചെല ചെയ്യപ്പെട്ടവർ തന്നെയും ന്യാ
യപ്രമാണത്തെ പ്രമാണിച്ച നടക്കുന്നില്ല അവർ നിങ്ങളുടെ ജഡ
ത്തിൽ പുകഴ്ച ചെയ്വാനായിട്ട നിങ്ങൾ ചെല എറ്റുകൊള്ളെണ</lg><lg n="൧൪">മെന്ന ആഗ്രഹിക്കുന്നതെയുള്ളൂ✱ എന്നാൽ നമ്മുടെ കൎത്താവായ
യെശു ക്രിസ്തുവിന്റെ കുരിശിങ്കലല്ലാതെ ഞാൻ പുകഴ്ച ചെയ്വാൻ
സംഗതി വരരുത അവനാൽ ലൊകം എനിക്കും ഞാൻ ലൊക</lg><lg n="൧൫">ത്തിന്നും കുരിശിങ്കൽ തറെക്കപ്പെട്ടിരിക്കുന്നു✱ എന്തുകൊണ്ടെ
ന്നാൽ ക്രിസ്തു യെശുവിങ്കൽ ചെല എങ്കിലും ചെലയില്ലായ്മ എങ്കി</lg><lg n="൧൬">ലും ഒന്നും ഫലിക്കുന്നില്ല ഒരു പുതിയ സൃഷ്ടി മാത്രം✱ വിശെ
ഷിച്ചും എത്ര ജനങ്ങൾ ൟ പ്രമാണത്തിൻ പ്രകാരം നടക്കുന്നു
വൊ അവരിലും ദൈവത്തിന്റെ ഇസ്രാഎലിലും സമാധാനവും</lg><lg n="൧൭"> കരുണയും ഉണ്ടായിരിക്കട്ടെ*✱ ഇനിമെൽ ഒരുത്തനും എനിക്ക
വരുത്തമുണ്ടാക്കരുത എന്തെന്നാൽ ഞാൻ കൎത്താവായ യെശു ക്രി
സ്തുവിന്റെ അടയാളങ്ങളെ എന്റെ ശരീരത്തിൽ വഹിച്ചിരിക്കു</lg><lg n="൧൮">ന്നു✱ സഹൊദരന്മാരെ നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിന്റെ
കൃപ നിങ്ങളുടെ ആത്മാവിനൊടു കൂടി ഇരിക്കുമാറാകട്ടെ ആമെൻ</lg>

[ 477 ] അപ്പൊസ്തൊലനായ പൌലുസ
എഫെസിയക്കാൎക്ക എഴുതിയ
ലെഖനം

൧ അദ്ധ്യായം

൧ തിരഞ്ഞെടുപ്പിന്റെയും.— ൬ പുത്രസ്വീകാരത്തിന്റെയും
സംഗതി.— ൧൧ അത മനുഷ്യന്റെ രക്ഷയുടെ ഉറവാകുന്നു
എന്നുള്ളത.

<lg n="">ദൈവത്തിന്റെ ഹിതത്താൽ യെശു ക്രിസ്തുവിന്റെ ഒര അ
പ്പൊസ്തൊലനായ പൌലുസ എഫെസൂസിലുള്ള പരിശുദ്ധന്മാൎക്കും
ക്രിസ്തു യെശുവിങ്കൽ വിശ്വാസികളായവൎക്കും (എഴുതുന്നത)✱</lg><lg n="൨"> നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കൎത്താവായ യെശു
ക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടായ്വ</lg><lg n="൩">ട്ടെ✱ ആത്മസംബന്ധമുള്ള സകല അനുഗ്രഹത്തെ കൊണ്ടും സ്വ
ൎഗ്ഗ കാൎയ്യങ്ങളിൽ ക്രിസ്തുവിങ്കൽ നമ്മെ അനുഗ്രഹിച്ചിരിക്കുന്ന ദൈ
വവും നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിന്റെ പിതാവുമായ</lg><lg n="൪">വൻ സ്തുതിക്കപ്പെട്ടവനാകെണം✱ നാം ശുദ്ധിയുള്ളവരായും സ്നെ
ഹത്തിൽ തന്റെ മുമ്പാക കുറ്റമില്ലാത്തവരായും ഇരിക്കെണ്ടുന്ന
തിന്ന അവൻ ലൊകത്തിന്റെ അടിസ്ഥാനത്തിൽ മുമ്പെ നമ്മെ</lg><lg n="൫"> ഇവങ്കൽ തിരഞ്ഞെടുത്തിരിക്കുന്ന പ്രകാരം തന്നെ✱ നമ്മെ
തനിക്കായിട്ട പുത്രസ്വീകാരത്തിന്ന യെശു ക്രിസ്തുമൂലം തന്റെ മന</lg><lg n="൬">സ്സിന്റെ നല്ല ഇഷ്ടപ്രകാരം മുൻ നിശ്ചയിച്ചിരിക്കുന്നത✱ തന്റെ
കൃപയുടെ മഹത്വത്തിന്റെ യശസ്സിന്നാകുന്നു ആയതിൽ അവൻ</lg><lg n="൭"> നമ്മെ പ്രിയനായവങ്കൽ ഭയപ്പെടുത്തി✱ ഇവങ്കൽ നമുക്ക ഇവ
ന്റെ രക്തം മൂലം പാപ മൊചനമാകുന്ന വീണ്ടെടുപ്പ അവന്റെ</lg><lg n="൮"> കൃപയുടെ ധനപ്രകാരം ഉണ്ട✱ ആയതിൽ അവൻ സകല ജ്ഞാന
ത്തൊടും വിവെകത്തൊടും നമ്മുടെ നെരെ പരിപൂൎണ്ണനായി✱</lg><lg n="൯"> തന്റെ മനസ്സിന്റെ രഹസ്യത്തെ ഞങ്ങളൊട തന്റെ ഉള്ളിൽ

താൻ മുൻ നിശ്ചയിച്ചിട്ടുള്ള തന്റെ നല്ല ഇഷ്ടപ്രകാരം അറിയി</lg><lg n="൧൦">ച്ചിരിക്കുന്നു✱ അത കാലങ്ങളുടെ പൂൎണ്ണതയുടെ വിചാരണയിങ്കൽ
താൻ സ്വൎഗ്ഗത്തിലുള്ളവയെയും ഭൂമിയിങ്കലുള്ളവയെയും ഒക്കയും
ക്രിസ്തുവാകുന്ന ഇവങ്കൽ തന്നെ ഒന്നായിട്ട കൂട്ടി തീൎക്കെണ്ടുന്നതിന്ന</lg><lg n="൧൧"> ആകുന്നു✱ തന്റെ മനസ്സിലെ ആലൊചനപൊലെ തന്നെ സക
ലത്തെയും പ്രവൃത്തിക്കുന്നവന്റെ നിൎണ്ണയപ്രകാരം നാം മുൻ നി
യമിക്കപ്പെട്ടവരാക കൊണ്ട ഇവങ്കലും നമുക്ക ഒര അവകാശം ലഭി</lg><lg n="൧൨">ചിരിക്കുന്നത✱ ക്രിസ്തുവിങ്കൽ ആദ്യം ആശ്രയിച്ചിരുന്നവരായ ഞ
ങ്ങൾ അവന്റെ മഹത്വത്തിന്റെ യശസ്സിന്നായിട്ടാകെണ്ടുന്നതി</lg><lg n="൧൩">ന്ന ആകുന്നു✱ ഇവങ്കൽ നിങ്ങളും നിങ്ങളുടെ രക്ഷയുടെ എവൻ</lg> [ 478 ]

<lg n="">ഗെലിയൊനാകുന്ന സത്യ വചനത്തെ കെട്ട ശേഷം (ആശ്രയിച്ചി
രിക്കുന്നു) ഇവങ്കലും വിശ്വസിച്ചിട്ട നിങ്ങൾ വാഗ്ദത്തത്തിന്റെ</lg><lg n="൧൪"> പരിശുദ്ധാത്മാവു കൊണ്ട മുദ്രയിടപ്പെട്ടു✱ ഇത സമ്പാദിക്കപ്പെട്ട
അനുഭവത്തിന്റെ വീണ്ടെടുപ്പു വരെയും നമ്മുടെ അവകാശത്തി
ന്റെ അച്ചാരം അവന്റെ മഹത്വത്തിന്റെ യശസ്സിന്നായി ആ</lg><lg n="൧൫">കുന്നു✱ എന്നതു കൊണ്ട ഞാനും കൎത്താവായ യെശു ക്രിസ്തുവിങ്കൽ
നിങ്ങളുടെ വിശ്വാസത്തിന്റെയും പരിശുദ്ധമുള്ളവരിൽ എല്ലാ
വരിലും നിങ്ങൾക്കുള്ള സ്നെഹത്തിന്റെയും വസ്തുത കെട്ടതിന്റെ</lg><lg n="൧൬">ശെഷം✱ നിങ്ങളെ എന്റെ പ്രാൎത്ഥനകളിൽ ഓൎമ്മചെയ്തു കൊ</lg><lg n="൧൭">ണ്ട നിങ്ങൾക്കു വെണ്ടി ഇടവിടാതെ സ്തൊത്രങ്ങളെ ചെയ്യുന്നു✱ അ
ത നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിന്റെ ദൈവമായി മഹ
ത്വത്തിന്റെ പിതാവായവൻ അവനെ അറിയുന്നതിൽ നിങ്ങൾ
ക്ക ജ്ഞാനത്തിന്റെയും അറിയിപ്പിന്റെയും ആത്മാവിനെ തരെ</lg><lg n="൧൮">ണമെന്നും✱ നിങ്ങളുടെ ബുദ്ധിയുടെ കണ്ണുകൾ പ്രകാശമാക്കപ്പെ
ട്ടിട്ട അവന്റെ വിളിയുടെ ആശാബന്ധം ഇന്നതാകുന്നു എന്നും
പരിശുദ്ധമുള്ളവരിൽ അവന്റെ അവകാശത്തിന്റെ മഹത്വ</lg><lg n="൧൯">ത്തിന്റെ ധനം ഇന്നതാകുന്നു എന്നും✱ അവന്റെ ബലത്തി
ന്റെ ശക്തിയുടെ വ്യാപാര പ്രകാരം വിശ്വസിക്കുന്നവരായ ന
മ്മുടെ നെരെ അവന്റെ ശക്തിയുടെ മഹാ വലിപ്പം ഇന്നതാകുന്നു</lg><lg n="൨൦"> എന്നും നിങ്ങൾ അറിയുമാറാകണമെന്നും (ആകുന്നു)✱ ഇതി
നെ അവൻ ക്രിസ്തുവിനെ മരിച്ചവരിൽനിന്ന ഉയിൎന്നെഴുനീല്പിച്ച്
പ്പൊൾ അവങ്കൽ നടത്തിക്കയും അവനെ സ്വൎഗ്ഗസ്ഥലങ്ങളിൽ ത</lg><lg n="൨൧">തന്റെ വലത്തു ഭാഗത്തിങ്കൽ✱ സകല പ്രഭുത്വത്തിന്നും അധി
കാരത്തിന്നും ശക്തിക്കും ആധിപത്യത്തിന്നും ൟ ലൊകത്തിൽ
മാത്രമല്ല വരുവാനുള്ള ലൊകത്തിലും കൂട നാമപ്പെട്ടിരിക്കുന്ന എ</lg><lg n="൨൨">ല്ലാ നാമത്തിന്നും തുലൊ മീതെ ഇരുത്തുകയും✱ സകലത്തെ
യും അവന്റെ പാദങ്ങളുടെ കീഴിൽ ആക്കുകയും അവനെ സഭ
യ്ക്ക സകലത്തിന്നും മീതെ ശിരസ്സായിരിക്കാൻ കൊടുക്കയും ചെ</lg><lg n="൨൩">യ്തു✱ ഇത അവന്റെ ശരീരം സകലത്തിലും സകലത്തെയും
പൂൎണ്ണതപ്പെടുത്തുന്നവന്റെ പൂൎണ്ണത തന്നെ ആകുന്നു✱</lg>

൨ അദ്ധ്യായം

a പ്രകൃതികൊണ്ട നാം ഇന്നതാകുന്നു എന്നും.—കൃപകൊണ്ടു
നാം ഇന്നതാകുന്നു എന്നും ഉള്ളത.— നല്ല പ്രവൃത്തി
കൾക്കായി നാം സൃഷ്ടിക്കപ്പെടുന്നത.

<lg n="">വിശെഷിച്ചും അക്രമങ്ങളിലും പാപങ്ങളിലും മരിച്ചവരായിരു</lg><lg n="൨">ന്ന നിങ്ങളെ (അവൻ ജീവിപ്പിച്ചിരിക്കുന്നു)✱ ഇവയിൽ നിങ്ങൾ
കഴിഞ്ഞ കാലത്തിൽ ൟ പ്രപഞ്ച വഴിപ്രകാരവും ഇപ്പൊൾ
അനുസരക്കെടുള്ള മക്കളിൽ വ്യാപരിക്കുന്ന ആത്മാവായ വായുവി</lg>

[ 479 ] <lg n="">ന്റെ അധികാരമുള്ള പ്രഭുവിൻ പ്രകാരവും സഞ്ചരിച്ചിരുന്നു✱</lg><lg n="൩"> അവരുടെ ഇടയിൽ ഞങ്ങൾ എല്ലാവരും കഴിഞ്ഞ കാലത്തിൽ
നടന്ന ഞങ്ങളുടെ ജഡത്തിന്റെ മൊഹങ്ങളിൽ ജഡത്തിന്റെയും
മനസ്സിന്റെയും ഇച്ശകളെ സാധിച്ചുകൊണ്ട ഇരുന്നു സ്വഭാവം കൊ
ണ്ട മറ്റുള്ളവരെപ്പോലെ തന്നെ കൊപത്തിന്റെ മക്കളും ആയി</lg><lg n="൪">രുന്നു✱ എന്നാൽ കരുണയിൽ സമ്പന്നനാകുന്ന ദൈവം താൻ</lg><lg n="൫"> നമ്മെ സ്നെഹിച്ചിരിക്കുന്ന തന്റെ മഹാ സ്നെഹം കൊണ്ട✱ നാം
പാപങ്ങളിൽ മരിച്ചവരായിരിക്കുമ്പൊൾ തന്നെ നമ്മെ ക്രിസ്തുവി
നൊടു കൂട ജീവിപ്പിക്കയും (നിങ്ങൾ കൃപയാൽ രക്ഷിക്കപ്പെട്ട</lg><lg n="൬">വരാകുന്നു✱ നമ്മെ കൂടി എഴുനീല്പിക്കയും സ്വൎഗ്ഗസ്ഥലങ്ങളിൽ</lg><lg n="൭"> ക്രിസ്തു യെശുവിൽ കൂടി ഇരുത്തുകയും ചെയ്തിരിക്കുന്നു✱ അത വ
രുന്ന കാലങ്ങളിൽ അവൻ ക്രിസ്തു യെശുവിനാൽ നമ്മൊടുള്ള ദയ
യിൽ തന്റെ കൃപയുടെ മഹാ ധനത്തെ കാണിക്കെണ്ടുന്നതിന്ന</lg><lg n="൮"> ആകുന്നു✱ എന്തുകൊണ്ടെന്നാൽ കൃപകൊണ്ട വിശ്വാസം മൂലം നി
ങ്ങൾ രക്ഷിക്കപ്പെട്ടവരാകുന്നു ഇതും നിങ്ങളിൽനിന്നുള്ളത അല്ല</lg><lg n="൯"> ദൈവത്തിന്റെ ദാനമാകുന്നു✱ യാതൊരുത്തനും ആത്മപ്രശം</lg><lg n="൧൦">സ പറയാതെ ഇരിപ്പാനായിട്ട പ്രവൃത്തികൾ കൊണ്ട അല്ല✱ എ
ന്തെന്നാൽ നാം ക്രിസ്തു യെശുവിങ്കൽ നല്ല പ്രവൃത്തികൾക്കായിട്ട
സൃഷ്ടിക്കപ്പെട്ടവരായി അവന്റെ കൃതിയാകുന്നു അവയെ ദൈവം
നാം അവയിൽ നടപ്പാനായിട്ട മുമ്പെ നിശ്ചയിച്ചിരിക്കുന്നു✱</lg> <lg n="൧൧">ആയതുകൊണ്ട നിങ്ങൾ മുമ്പെ ജഡത്തിൽ കൈകൊണ്ട ജഡ
ത്തിൽ ചെയ്യപ്പെടുന്ന ചെല എന്ന പറയപ്പെട്ടതിനാൽ ചെലയി
ല്ലായ്മ എന്ന പറയപ്പെടുന്ന പുറജാതിക്കാരായിരുന്നു എന്ന ഓ</lg><lg n="൧൨">ൎത്തു കൊൾവിൻ✱ അക്കാലത്തിങ്കൽ നിങ്ങൾ ക്രിസ്തുവിനെ കൂടാ
തെയുള്ളവരായും ഇസ്രാഎലിന്റെ രാജ്യാവകാശത്തിൽനിന്ന അ
ന്യന്മാരായും വാഗ്ദത്തത്തിന്റെ നിയമങ്ങളിൽനിന്ന ഇതരന്മാരാ
യും ആശാബന്ധമില്ലാത്തവരായും ഭൂലൊകത്തിൽ ദൈവമില്ലാത്ത</lg><lg n="൧൩">വരായും ഇരുന്നു✱ എന്നാൽ ഇപ്പൊൾ ക്രിസ്തു യെശുവിങ്കൽ മു
മ്പെ ദൂരത്തായിരുന്ന നിങ്ങൾ ക്രിസ്തുവിന്റെ രക്തത്താൽ സമീ</lg><lg n="൧൪">പത്താക്കപ്പെട്ടിരിക്കുന്നു✱ എന്തുകൊണ്ടെന്നാൽ അവൻ നമ്മു
ടെ സമാധാനമാകുന്നു അവൻ രണ്ടിനെയും ഒന്നാക്കി (നമ്മുടെ മദ്ധ്</lg><lg n="൧൫">ത്തിലെ) ഇടനിരയുള്ള നടുച്ചുവരിനെ ഇടിച്ചു കളഞ്ഞ✱ നിയ
മങ്ങളൊടു കൂടിയ കല്പനകളുടെ ന്യായപ്രമാണമെന്ന വൈരത്ത
തന്റെ ജഡത്തിൽ ഇല്ലായ്മ ചെയ്തു കൊണ്ട ഇരിക്കുന്നത അവൻ
സമാധാനത്തെ വരുത്തിക്കൊണ്ട തങ്കൽ തന്നെ രണ്ടു കൊണ്ട ഒരു</lg><lg n="൧൬"> പുതിയ മനുഷ്യനെ നിൎമ്മിക്കെണ്ടുന്നതിന്നും✱ വൈരത്തെ അതി
നാൽ നശിപ്പിച്ചിട്ട കുരിശു മൂലം ഒരു ശരീരത്തിൽ താൻ രണ്ടി
നെയും ദൈവത്തൊട യൊജ്യതപ്പെടുത്തേണ്ടുന്നതിന്നും. ആകുന്നു✱</lg><lg n="൧൭"> അവൻ വന്ന ദൂരത്തായിരുന്ന നിങ്ങൾക്കും സമീപത്തായിരുന്ന</lg> [ 480 ]

<lg n="൧൮">വൎക്കും സമാധാനത്തെ പ്രസംഗിക്കയും ചെയ്തു✱ അത എന്തുകൊ
ണ്ടെന്നാൽ അവൻ മൂലമായി നമുക്ക ഇരിവക്കും ഒരു ആത്മാവിനാൽ</lg><lg n="൧൯"> പിതാവിന്റെ അടുക്കൽ ഉപാഗമനം ഉണ്ട✱ എന്നതുകൊണ്ട ഇനി
നിങ്ങൾ അന്യന്മാരും പരദെശികളും അല്ല പരിശുദ്ധന്മാരൊടു
കൂട എക നഗരക്കാരും ദൈവത്തിന്റെ ഭവനക്കാരും അത്രെ</lg><lg n="൨൦"> ആകുന്നത✱ അപ്പൊസ്മാലന്മാരുടെയും ദീൎഘദൎശിമാരുടെയും
അടിസ്ഥാനത്തിന്മെൽ പണി ചെയ്യപ്പെട്ടവരും ആകുന്നു പ്രധാ</lg><lg n="൨൧">നമായുള്ള മൂലക്കല്ല യെശു ക്രിസ്തു തന്നെ ആകുന്നു✱ അവങ്കൽ വീ
ട അശെഷം ഒന്നിച്ച നന്നായി ആകൃതിപ്പെട്ടിട്ട കൎത്താവിങ്കൽ</lg><lg n="൨൨"> ഒരു പരിശുദ്ധ ദൈവാലയമായി വളരുന്നു✱ അവങ്കൽ നിങ്ങ
ളും ആത്മാവിനാൽ ദൈവത്തിന്റെ വാസസ്ഥലത്തിന്നായ്ക്കൊണ്ട
ഒന്നിച്ച പണി ചെയ്യപ്പെട്ടവരാകുന്നു✱</lg>

൩ അദ്ധ്യായം

പുറജാതിക്കാർ രക്ഷിക്കപ്പെടുമെന്ന മറപൊരുളായുള്ള ര
ഹസ്യം

<lg n="">ൟ സംഗതിക്കായിട്ട അന്യജാതിക്കാരാകുന്ന നിങ്ങൾക്ക വെ
ണ്ടി പൌലുസായ ഞാൻ യെശു ക്രിസ്തുവിന്റെ ബദ്ധൻ (ആകുന്നു )✱</lg><lg n="൨"> നിങ്ങൾക്കായിട്ട എനിക്ക നൽകപ്പെട്ടിരിക്കുന്ന ദൈവ കൃപയുടെ</lg><lg n="൩"> വിചാരണയെ നിങ്ങൾ കെട്ടിട്ടുണ്ടല്ലൊ✱ അത അവൻ അറിയി
പ്പുകൊണ്ട എന്നെ ൟ രഹസ്യത്തെ ഗ്രഹിപ്പിച്ചിരിക്കുന്ന പ്രകാരമാ
കുന്നു അപ്രകാരം ഞാൻ മുമ്പെ സംക്ഷെപമായി എഴുതീട്ടുണ്ട✱</lg><lg n="൪"> അതുകൊണ്ട നിങ്ങൾ വായിക്കുമ്പൊൾ ക്രിസ്തുവിന്റെ രഹസ്യ</lg><lg n="൫">ത്തിൽ എനിക്കുള്ള അറിവിനെ നിങ്ങൾക്ക അറിയാം✱ ആയ
ത ഇപ്പൊൾ പരിശുദ്ധന്മാരായ അപ്പൊസ്തൊലന്മാരൊടും ദീൎഘദ
ൎശിമാരൊടും ആത്മാവിനാൽ അറിയിക്കപ്പെട്ടിരിക്കുന്ന പ്രകാരം
അന്യ കാലങ്ങളിൽ മനുഷ്യ പുത്രന്മാരൊട അറിയിക്കപ്പെട്ടിരുന്നി</lg><lg n="൬">ല്ല✱ അത അന്യജാതിക്കാർ എവൻഗെലിയൊൻ മൂലം കൂട്ടഅവകാ
ശികളും ഒരു ശരീരത്തെ സംബന്ധിച്ചവരും ക്രിസ്മവിങ്കൽ അവ
ന്റെ വാഗ്ദത്തത്തിന്റെ ഒാഹരിക്കാരും ആയി ഭവിക്കും എന്നു</lg><lg n="൭">ള്ളതാകുന്നു✱ അതിന്ന അവന്റെ ശക്തിയുടെ ബലമുള്ള വ്യാ
പാരത്താൽ എനിക്ക നൽകപ്പെട്ട ദൈവ കൃപയുടെ ദാനപ്രകാരം</lg><lg n="൮"> ഞാൻ ഒരു ദൈവശുശ്രൂഷക്കാരനായി തീൎന്നു✱ പരിശുദ്ധന്മാ
രിൽ എല്ലാവരിലും എറ്റവും ചെറിയവനിൽ ചെറിയവനാകുന്ന
എനിക്ക ൟ കൃപ നൽകപ്പെട്ടിരിക്കുന്നത ക്രിസ്തുവിന്റെ തെടാവ
തല്ലാതുള്ള ധനത്തെ ഞാൻ പുറജാതികളുടെ ഇടയിൽ പ്രസംഗി</lg><lg n="൯">ക്കെണ്ടുന്നതിന്നും✱ യെശു ക്രിസ്തുവിനെ കൊണ്ട സകലത്തെയും
സൃഷ്ടിച്ചിരിക്കുന്ന ദൈവത്തിങ്കൽ ലൊകത്തിന്റെ ആരംഭം മു
തൽക്ക മറഞ്ഞിരുന്ന രഹസ്യത്തിന്റെ സംസൎഗ്ഗം ഇന്നതാകുന്നു</lg>

[ 481 ] <lg n="൧൦">എന്ന സകല ജനങ്ങൾക്കും പ്രകാശിപ്പിക്കെണ്ടുന്നതിന്നും✱ സ്വ
ൎഗ്ഗസ്ഥലങ്ങളിലുള്ള ആധിപത്യങ്ങൾക്കും അധികാരങ്ങൾക്കും ദൈ</lg><lg n="൧൧">വത്തിന്റെ ബഹുവിധമായുള്ള ജ്ഞാനം സഭയാൽ✱ അവൻ ന
മ്മുടെ കൎത്താവായ യെശു ക്രിസ്തുവിങ്കൽ നിൎണ്ണയിച്ച നിത്യനിൎണ്ണയ</lg><lg n="൧൨">പ്രകാരം ഇപ്പൊൾ അറിയപ്പെടുവാനായിട്ടും ആകുന്നു✱ അ
വങ്കൽ നമുക്ക ധൈൎയ്യവും ഉറപ്പൊടു കൂടി ഉപാഗമനവും അവങ്ക</lg><lg n="൧൩">ലുള്ള വിശ്വാസം മൂലം ഉണ്ട✱ അതുകൊണ്ട നിങ്ങൾക്കു വെണ്ടി എ
നിക്കുള്ള ഉപദ്രവങ്ങളിൽ നിങ്ങൾ ക്ഷീണിക്കരുത എന്ന ഞാൻ</lg><lg n="൧൪"> അപെക്ഷിക്കുന്നു അത നിങ്ങളുടെ മഹത്വം ആകുന്നു✱ ഇതിന്റെ
നിമിത്തമായിട്ട ഞാൻ സ്വൎഗ്ഗത്തിലും ഭൂമിയിലും ഉള്ള കുഡുംബം</lg><lg n="൧൫"> എല്ലാം നാമധെയപ്പെടുന്നതിന്ന കാരണഭൂതനായി✱ നമ്മുടെ
കൎത്താവായ യെശു ക്രിസ്തുവിന്റെ പിതാവിങ്കലെക്ക എന്റെ മുഴ</lg><lg n="൧൬">ങ്കാലുകളെ കുത്തുന്നു✱ നിങ്ങൾ അവന്റെ ആത്മാവിനാൽ അ
കത്തുള്ള മനുഷ്യനിൽ ശക്തിയൊടെ ബലപ്പെടുവാനായിട്ട അ
വൻ തന്റെ മഹത്വത്തിന്റെ ധനപ്രകാരം നിങ്ങൾക്ക കൃപനൽ</lg><lg n="൧൭">കെണമെന്നും✱ ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങ
ളിൽ വസിക്കുമാറാകണമെന്നും നിങ്ങൾ സ്നെഹത്തിൽ വെർ</lg><lg n="൧൮"> ഊന്നുകയും ഉറെക്കപ്പെടുകയും ചെയ്ത✱ വീതിയും നീളവും ആഴ
വും ഉയരവും ഇന്നിന്നതാകുന്നു എന്ന സകല പരിശുദ്ധന്മാരൊ</lg><lg n="൧൯">ടും കൂടി ഗ്രഹിപ്പാനായിട്ടും✱ അറിവിനെ കവിയുന്നതായി ക്രി
സ്തുവിനുള്ള സ്നെഹത്തെ അറിവാനായിട്ടും പ്രാപ്തന്മാരാകെണമെ
ന്നും നിങ്ങൾ ദൈവത്തിന്റെ സകല പൂൎണ്ണതയാലും പൂൎണ്ണതപ്പെ</lg><lg n="൨൦">ടെണമെന്നും ആകുന്നു✱ എന്നാൽ നാം യാചിക്കയും നിരൂപി
ക്കയും ചെയ്യുന്നതിൽ എല്ലാം എത്രയും മഹാ പരിപൂൎണ്ണമായി ചെ
യ്വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തി പ്രകാരം പ്രാപ്തനായുള്ള</lg><lg n="൨൧">വന്ന✱ സഭയിൽ കാലാവസാനം കൂടാതെ എന്നെന്നെക്കും ക്രി
സ്തു യെശു മൂലമായിട്ട അവന്ന മഹത്വം ഉണ്ടാകെണമെ ആമെൻ</lg>

൪ അദ്ധ്യായം

൧ അവൻ ഐക്യതയ്ക്ക ബുദ്ധി ചൊല്ലുന്നത.— ൭ മനുഷ്യൎക്ക ഒരൊ
രൊ ദാനങ്ങൾ ഉണ്ടാകുന്നത ഇന്നതിന്നത എന്നുള്ളത.— ൨൦ പ
ഴയ മനുഷ്യൻ അസത്യത്തൊടും വഷളായുള്ള സംസാരത്തൊ
ടും കൂടി ഉപെക്ഷിക്കപ്പെടെണ്ടുന്നതാകുന്നു എന്നുള്ളത.

<lg n="">അതുകൊണ്ട കൎത്താവിങ്കൽ ബദ്ധനായ ഞാൻ നിങ്ങൾ വിളി</lg><lg n="൨">ക്കപ്പെട്ടിരിക്കുന്ന വിളിക്ക യൊഗ്യമായിട്ട✱ സകല മനോ വിന
യത്തൊടും സൌമ്യതയൊടും ദീൎഘശാന്തതയൊടും തമ്മിൽ തമ്മിൽ</lg><lg n="൩"> സ്നെഹത്തിൽ ക്ഷമിച്ചുകൊണ്ടും✱ സമാധാന ബന്ധത്തിൽ ആ
ത്മാവിന്റെ ഐക്യതയെ കാത്തുകൊൾവാൻ ശ്രമിച്ചുകൊണ്ടും ന</lg><lg n="൪">ടക്കെണമെന്ന ഞാൻ നിങ്ങളൊട അപെക്ഷിക്കുന്നു✱ നിങ്ങളു</lg> [ 482 ]

<lg n="">ടെ വിളിയുടെ എകമായുള്ള ആശയിൽ നിങ്ങൾ വിളിക്കപ്പെട്ടിരി</lg><lg n="൫">ക്കുന്ന പ്രകാരം തന്നെ ഒരു ശരീരവും ഒര ആത്മാവും (ഉണ്ട)✱</lg><lg n="൬"> ഒരു കൎത്താവും ഒരു വിശ്വാസവും ഒരു ബപ്തിസ്മയും✱ എല്ലാ
വൎക്കും ഒരു ദൈവവും പിതാവും ഉണ്ട അവൻ എല്ലാറ്റിന്നും മീ
തെയും എല്ലാവരെക്കൊണ്ടും നിങ്ങളിൽ എല്ലാവരിലും ഉള്ളവനാ
കുന്നു✱</lg>

<lg n="൭">എന്നാൽ നമ്മിൽ ഒരൊരുത്തന്ന ക്രിസ്തുവിന്റെ</lg><lg n="൮"> പരിമാണപ്രകാരം കൃപ നൽകപ്പെട്ടിരിക്കുന്നു✱ അതുകൊണ്ട
അവൻ പറയുന്നു അവൻ ഉയരത്തിങ്കലെക്ക കരെറി പൊയ
പ്പൊൾ അവൻ അടിമപ്പാടിനെ അടിമയാക്കി കളകയും മനുഷ്യ</lg><lg n="൯">ൎക്ക വരങ്ങളെ കൊടുക്കയും ചെയ്തു✱ (എന്നാൽ അവൻ കരെറി
പൊയി എന്നുള്ളത അവൻ മുമ്പിൽ ഭൂമിയിൽ എറ്റവും താണ
പ്രദെശങ്ങളിലെക്ക ഇറങ്ങി എന്നുള്ളത അല്ലാതെ എന്താകുന്നു✱</lg><lg n="൧൦"> ഇറങ്ങിയവൻ സകലത്തെയും പൂൎണ്ണമാക്കുവാനായി മെൽ ലൊക
ങ്ങൾക്ക ഒക്കയും മീതെ ദൂരെ കരെറിപൊകയും കൂടി ചെയ്തവൻ ത</lg><lg n="൧൧">ന്നെ ആകുന്നു)✱ വിശെഷിച്ചും അവൻ ചിലരെ അപ്പൊസ്തൊല
ന്മാരായിട്ടും ചിലരെ ദീൎഘദൎശിമാരായിട്ടും ചിലരെ എവൻഗെലി
സ്ഥന്മാരായിട്ടും ചിലരെ ഇടയന്മാരായിട്ടും ഉപദെഷ്ടാക്കന്മാരായി</lg><lg n="൧൨">ട്ടും തന്നു✱ അത ശുശ്രൂഷയുടെ പ്രവൃത്തിക്കായിട്ട ക്രിസ്തുവിന്റെ
ശരീരത്തിൻറെ സ്ഥിരീകരണത്തിന്നായിട്ട പരിശുദ്ധന്മാരുടെ</lg><lg n="൧൩"> പൂൎത്തീകരണത്തിന്ന വെണ്ടി✱ വിശ്വാസത്തിന്റെയും ദൈവ
പുത്രന്റെ ജ്ഞാനത്തിന്റെയും ഐക്യതയിൽ നാം എല്ലാവരും
ക്രി വിന്റെ പൂൎണ്ണതയുടെ വളൎച്ചയുടെ പരിമാണത്തിലെക്ക ഒ</lg><lg n="൧൪">രു പൂൎണ്ണ മനുഷ്യങ്കലെക്ക എത്തുവൊളത്തിന്ന ആകുന്നു✱ നാം
ഇനിമെലാൽ മനുഷ്യരുടെ കൃത്രിമം കൊണ്ടും അവർ വഞ്ചിപ്പാൻ
ഉപായം ചെയ്യുന്ന തന്ത്രം കൊണ്ടും ഒരൊരൊ ഉപദെശ കാ
റ്റിനാൽ അങ്ങും ഇങ്ങും അലഞ്ഞു വലയുന്ന പൈതങ്ങളാ</lg><lg n="൧൫">കാതെ✱ സ്നെഹത്തൊടെ സത്യം സംസാരിച്ചുകൊണ്ട തലയാകു
ന്ന ക്രിസ്തു എന്നവങ്കലെക്ക സകലത്തിലും വളരെണ്ടുന്നതിന്ന ആകു</lg><lg n="൧൬">ന്നു✱ അവങ്കൽനിന്ന യൊഗ്യമായി ഒന്നിച്ച കൂടുകയും ഓരൊ
രൊ സന്ധികൾ ഓരൊരൊ ഭാഗത്തിന്റെ പരിമാണത്തിലുള്ള
വ്യാപാര ശക്തിപ്രകാരം ഉപകരിക്കുന്നതിനാൽ യൊജ്യതപ്പെടു
കയും ചെയ്യുന്ന ശരീരം മുഴുവനും സ്നെഹത്തിൽ തന്റെ ഉറപ്പിനാ
യിട്ട തന്നെ ശരീരവൎദ്ധനം വരുത്തുന്നു✱</lg>

<lg n="൧൭">അതുകൊണ്ടു ഞാൻ ഇതിനെ പറകയും മറ്റുള്ള പുറജാതി
ക്കാർ തങ്ങളുടെ മനസ്സിലെ മായയിൽ നടക്കുന്നതുപൊലെ ഇനി
നിങ്ങൾ നടക്കരുത എന്ന കൎത്താവിങ്കൽ സാക്ഷിപ്പെടുത്തുകയും</lg><lg n="൧൮"> ചെയ്യുന്നു✱ അവർ ബുദ്ധിയിൽ അന്ധകാരപ്പെട്ടവരായി അവ
രുടെ ഹൃദയത്തിലെ അന്ധത ഹെതുവായി അവരിൽ ഉള്ള അറി</lg>

[ 483 ] <lg n="">യായ്മ മൂലം ദൈവത്തിന്റെ ജീവങ്കൽനിന്ന അന്യന്മാരായി✱</lg><lg n="൧൯"> അവർ സ്മരണമില്ലാത്തവരായിരുന്ന സകല മലിനതയെയും അ
ത്യാഗ്രഹത്തൊടു കൂട പ്രവൃത്തിപ്പാൻ കാമത്തിലെക്ക തങ്ങളെ ത</lg><lg n="൨൦">ന്നെ എല്പിച്ചിരിക്കുന്നു✱ എന്നാൽ നിങ്ങൾ ഇപ്രകാരം ക്രിസ്തു</lg><lg n="൨൧">വിനെ ഗ്രഹിച്ചിട്ടില്ല✱ നിങ്ങൾ അവങ്കൽനിന്ന കെൾക്കയും യെ
ശുവിങ്കലുള്ള സത്യപ്രകാരം അവനാൽ ഉപദെശിക്കപ്പെടുകയും</lg><lg n="൨൨"> ചെയ്തുവല്ലൊ✱ വഞ്ചനയുള്ള മൊഹങ്ങളിൻ പ്രകാരം വഷളത്വമു
ള്ള പഴയ മനുഷ്യനെ മുമ്പിലത്തെ സംസാരം സംബന്ധിച്ച ഉ</lg><lg n="൨൩">പെക്ഷിപ്പാനായിട്ടും✱ നിങ്ങളുടെ മനസ്സിലെ ആത്മാവിൽ പു</lg><lg n="൨൪">തുതാക്കപ്പെടുവാനായിട്ടും✱ ദൈവത്തിൻ പ്രകാരം നീതിയിലും
സത്യത്തിന്റെ വിശുദ്ധിയിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പുതിയ മ
നുഷ്യനെ ധരിച്ചുകൊൾവാനായിട്ടും ആകുന്നു✱</lg>

<lg n="൨൫">ആയതുകൊണ്ടു ഭോഷ്കിനെ നീക്കിക്കളഞ്ഞ ഓരൊരുത്തൻ ത
ന്റെ തന്റെ അയല്ക്കാരനൊട സത്യം പറവിൻ എന്തെന്നാൽ</lg><lg n="൨൬"> നാം തമ്മിൽ തമ്മിൽ അവയവങ്ങളാകുന്നു✱ കൊപപ്പെടുവിൻ
പാപം ചെയ്കയുമരുത സൂൎയ്യൻ നിങ്ങളുടെ കൊപത്തിന്മെൽ</lg><lg n="൨൭"> അസ്തമിക്കരുത✱ പിശാചിന്ന സ്ഥലം കൊടുക്കയുമരുത✱</lg><lg n="൨൮"> മൊഷ്ടിച്ചവൻ ഇനിമെൽ മൊഷ്ടിക്കരുത എന്നാൽ വിശെഷാൽ
അവൻ ആവശ്യമുള്ളവന്ന ഭാഗിച്ചുകൊടുപ്പാൻ തനിക്കുണ്ടാകെണ്ടു
ന്നതിന്ന തന്റെ കൈകളെക്കൊണ്ട നല്ലതിനെ പ്രവൃത്തിച്ച അ</lg><lg n="൨൯">ദ്ധ്വാനപ്പെടെണം✱ കെൾക്കുന്നവൎക്ക കൃപയെ ഉണ്ടാക്കുവാനായി
ട്ട ഉപകാരമുള്ള ഉറപ്പിനായി നല്ല വാക്കായുള്ളത അല്ലാതെ വ
ഷളായുള്ള ഒരു വാക്കും നിങ്ങളുടെ വായിൽനിന്ന പുറപ്പെടരു</lg><lg n="൩൦">ത✱ നിങ്ങൾ വീണ്ടെടുപ്പിന്റെ ദിവസത്തിങ്കലെക്ക മുദ്രയിടപ്പെ
ട്ടതിന്ന മൂലമായി ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖി</lg><lg n="൩൧">പ്പിക്കയും അരുത✱ സകല കയ്പും ക്രൊധവും കൊപവും കലമ്പ
ലും ദൂഷണവും സകല ൟൎഷ്യയൊടും കൂടി നിങ്ങളിൽനിന്ന ഒ</lg><lg n="൩൨">ഴിഞ്ഞുപൊകട്ടെ✱ വിശെഷിച്ചും നിങ്ങൾ തമ്മിൽ തമ്മിൽ ദയ
യുളളവരായി മനസ്സലിവുള്ളവരായി ദൈവം ക്രിസ്തുവിന്റെ നി
മിത്തം നിങ്ങളൊടു ക്ഷമിച്ചതുപൊലെ തമ്മിൽ തമ്മിൽ ക്ഷമിക്കു
ന്നവരായി ഇരിപ്പിൻ✱</lg>

൫ അദ്ധ്യായം

൧ അവൻ ധൎമ്മം ചെയ്വാനും.— ൩ വെശ്യദൊഷത്തിൽനിന്ന ഓ
ടിക്കാവാനും ബുദ്ധി ചൊല്ലുന്നത.— ൨൨ ഭാൎയ്യമാരുടെയും.
— ൨൩ ഭൎത്താക്കന്മാരുടെയും മുറകൾ.

<lg n="">അതുകൊണ്ട നിങ്ങൾ പ്രിയമുള്ള പൈതങ്ങൾ എന്നപോലെ</lg><lg n="൨"> ദൈവത്തിന്റെ പിന്നാലെ ചെല്ലുന്നവരാകുവിൻ✱ വിശെഷി
ച്ചും ക്രിസ്തു നമ്മെ സ്നെഹിക്കയും ഒരു സുഗന്ധ വാസനെക്കു നമുക്കു</lg> [ 484 ]

<lg n="">വെണ്ടി തന്നെത്താൻ ദൈവത്തിന്ന ഒരു കാഴ്ചയായിട്ടും ബലീ
യായിട്ടും എല്പിക്കയും ചെയ്തതുപൊലെ തന്നെ നിങ്ങളും സ്നെഹ
ത്തിൽ നടന്നുകൊൾവിൻ✱</lg>

<lg n="൩">എന്നാൽ പരിശുദ്ധമുള്ളവൎക്ക യൊഗ്യമാകുന്ന പ്രകാരം വെശ്യാ
ദൊഷവും സകല അശുദ്ധിയും ആകട്ടെ അത്യാഗ്രഹം ആകട്ടെ നി</lg><lg n="൪">ങ്ങളുടെ ഇടയിൽ ഒരിക്കലും പെർപ്പെടരുത✱ മലിനതയും അരു
ത മൂഢ സംസാരവും അരുത പരിഹാസവും അരുത ഇവ യൊഗ്യമ</lg><lg n="൫">ല്ലാത്ത കാൎയ്യങ്ങളാകുന്നു സ്തൊത്രം മാത്രമെ ആവു✱ എന്തുകൊണ്ടെ
ന്നാൽ യാതൊരു പരസ്ത്രീ സംഗക്കാരനഎങ്കിലും അശുദ്ധമുളളവന
എങ്കിലും വിഗ്രഹാരാധനക്കാരനാകുന്ന അൎത്ഥാഗ്രഹിക്ക എങ്കിലും ക്രി
സ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ ഒര അവകാശവു</lg><lg n="൬">മില്ല എന്നുള്ളതിനെ നിങ്ങൾ അറിഞ്ഞിരിക്കുന്നു✱ ഒരുത്തനും നി
ങ്ങളെ വ്യൎത്ഥമായുള്ള വാക്കുകളെക്കൊണ്ടവഞ്ചിക്കരുത എന്തെന്നാൽ
ൟ കാൎയ്യങ്ങളുടെ നിമിത്തമായിട്ട ദൈവത്തിന്റെ കൊപം അനു</lg><lg n="൭">സരണക്കെടിന്റെ മക്കളുടെ മേൽ വരുന്നു✱ അതുകൊണ്ട നിങ്ങൾ</lg><lg n="൮"> അവരൊടു കൂട ഒഹരിക്കാരാകരുത✱ എന്തുകൊണ്ടെന്നാൽ നിങ്ങൾ
മുൻ കാലത്തിൽ അന്ധകാരമായിരുന്നു എന്നാൽ ഇപ്പൊൾ നി
ങ്ങൾ കൎത്താവിങ്കൽ പ്രകാശമാകുന്നു പ്രകാശത്തിന്റെ മക്കൾ എ</lg><lg n="൯">ന്നപൊലെ നടന്നുകൊണ്ട✱ (എന്തെന്നാൽ ആത്മാവിന്റെ ഫ</lg><lg n="൧൦">ലം സകല നന്മയിലും നീതിയിലും സത്യത്തിലും ആകുന്നു)✱ ക
ൎത്താവിന്ന ഇഷ്ടമായിട്ടുള്ളത എത എന്ന നിങ്ങൾ പരീക്ഷിച്ച നൊ</lg><lg n="൧൧">ക്കിക്കൊണ്ടിരിപ്പിൻ✱ അന്ധകാരത്തിന്റെ നിഷ്ഫമായുള്ള ക്രിയ
കളൊടു കൂ ടി അന്യൊന്യതയുള്ളവരാകരുത അവയെ വിശെഷാൽ</lg><lg n="൧൨"> ഭത്സിക്ക മാത്രം ചെയ്വിൻ✱ എന്തെന്നാൽ അവരാൽ രഹസ്യമാ
യിട്ട ചെയ്യപ്പെടുന്ന കാൎയ്യങ്ങളെ പറവാൻ പൊലും ലജ്ജയായി</lg><lg n="൧൩">രിക്കുന്നു✱ എന്നാൽ ഭത്സിക്കപ്പെടുന്ന കാൎയ്യങ്ങളൊക്കയും വെളി
ചത്താൽ പ്രകാശിപ്പിക്കപ്പെടും എന്തെന്നാൽ പ്രകാശിപ്പിക്കു</lg><lg n="൧൪">ന്നതൊക്കയും വെളിച്ചമാകുന്നു✱ ആയതുകൊണ്ടു അവൻ പറ
യുന്നു ഉറങ്ങുന്ന നീ ഉണൎന്ന മരിച്ചവരിൽനിന്ന എഴുനീല്ക്ക എ</lg><lg n="൧൫">ന്നാൽ ക്രിസ്തു നിനക്ക പ്രകാശം തരും✱ അതുകൊണ്ടു സൂക്ഷ്മ</lg><lg n="൧൬">ത്തൊടെ നടപ്പാൻ നൊക്കുവിൻ✱ ഭൊഷന്മാർ എന്നപൊലെ
അല്ല ബുദ്ധിമാന്മാർ എന്നപൊലെ അത്രെ നാളുകൾ ദൊഷമുള്ള</lg><lg n="൧൭">വയാകകൊണ്ട കാലത്തെ വീണ്ടുകൊണ്ടിരിപ്പിൻ✱ ആയതുകൊ കൊ
ണ്ട നിങ്ങൾ ബുദ്ധിയില്ലാത്തവരാകാതെ കൎത്താവിന്റെ ഇഷ്ടം ഇ</lg><lg n="൧൮">ന്നപ്രകാരമെന്ന തിരിച്ചറിയുന്നവരാകുവിൻ✱ വിശെഷിച്ചും
അതിരിക്തമുള്ള മധുവിനാൽ ഭെദപ്പെടരുത എന്നാലും ആത്മാവി</lg><lg n="൧൯">നാൽ പൂൎണ്ണപ്പെട്ട✱ സംകീൎത്തനങ്ങളാടും കീൎത്തനങ്ങളൊടും
ജ്ഞാനപ്പാട്ടുകളൊടും തമ്മിൽ തമ്മിൽ സംസാരിക്കുന്നവരായി നി
ങ്ങളുടെ ഹൃദയത്തിൽ കൎത്താവിങ്കലെക്ക പാടി സംകീൎത്തനം ചെ</lg>

[ 485 ] <lg n="൨൦">ന്നവരായി✱ ദൈവവും പിതാവുമായവന്ന നമ്മുടെ കൎത്താവാ
യ യെശു ക്രിസ്തുവിന്റെ നാമത്തിൽ എല്ലായ്പൊഴും സകലത്തിന്നു</lg><lg n="൨൧"> വെണ്ടിയും സ്തൊത്രം ചെയ്യുന്നവരായി✱ ദൈവ ഭയത്തൊടെ ത
മ്മിൽ തമ്മിൽ അനുസരിക്കുന്നവരായി ഇരിപ്പിൻ✱</lg>

<lg n="൨൨">ഭാൎയ്യമാരായുളെള്ളാരെ കൎത്താവിനൊട എന്നപോലെ നിങ്ങളു</lg><lg n="൨൩"> ടെ സ്വന്തം ഭൎത്താക്കന്മാരൊട അനുസരിച്ചിരിപ്പിൻ✱ എന്തു
കൊണ്ടെന്നാൽ ക്രിസ്തു സഭയ്ക്ക തലയായിരിക്കുന്നതുപൊലെ ഭൎത്താ
വ ഭാൎയ്യയ്ക്ക തലയായിരിക്കുന്നു അവൻ ശരീരത്തിന്റെ രക്ഷി</lg><lg n="൨൪">താവുമാകുന്നു✱ എന്നാൽ സഭ എതു പ്രകാരം ക്രിസ്തുവിനൊട അനു
സരിച്ചിരിക്കുന്നുവൊ അപ്രകാരം ഭാൎയ്യമാരും തങ്ങളുടെ ഭൎത്താക്ക</lg><lg n="൨൫">ന്മാരൊടു സകലത്തിലും അനുസരിച്ചിരിക്കെണം✱ ഭൎത്താക്കന്മാരെ
നിങ്ങളുടെ ഭാൎയ്യമാരെ സ്നെഹിപ്പിൻ ക്രിസ്തുവും സഭയെ സ്നെഹിക്ക
യും അതിന്നു വെണ്ടി തന്നെ തന്നെ എല്പിച്ചുകൊടുക്കയും ചെയ്തതു</lg><lg n="൨൬"> പൊലെ തന്നെ✱ താൻ അതിനെ ശുദ്ധമാക്കി വചനത്താൽ ജല</lg><lg n="൨൭"> സ്നാനംകൊണ്ട വെടിപ്പാക്കെണ്ടുന്നതിന്നും✱ മലിനത എങ്കിലും ചു
ളുക്കം എങ്കിലും ഇപ്രകാരമുള്ളതിൽ യാതൊന്നെങ്കിലും ഇല്ലാതെ
അത ശുദ്ധമുള്ളതും കറയില്ലാത്തതുമായിരിപ്പാനായിട്ട അതിനെ
തനിക്ക മഹത്വമുള്ളൊരു സഭയാക്കി നിൎത്തികൊള്ളെണ്ടുന്നതിന്നും</lg><lg n="൨൮"> ആകുന്നു✱ അപ്രകാരം പുരുഷന്മാർ തങ്ങളുടെ ഭാൎയ്യമാരെ ത
ങ്ങളുടെ ശരീരങ്ങളെ പൊലെ സ്നെഹിക്കെണ്ടുന്നവരാകുന്നു തന്റെ</lg><lg n="൨൯"> ഭാൎയ്യയെ സ്നെഹിക്കുന്നവൻ തന്നെത്തന്നെ സ്നെഹിക്കുന്നു✱ എ
ന്തെന്നാൽ ഒരുത്തനും ഒരിക്കലും തന്റെ ജഡത്തെ ദ്വെഷിച്ചി
ട്ടില്ല കൎത്താവ സഭയ്ക്ക ചെയ്യുന്നതുപൊലെ തന്നെ അതിനെ പൊ</lg><lg n="൩൦">റ്റി പൊഷിക്ക അത്രെ ചെയ്യുന്നത✱ നാം അവന്റെ ജഡ
ത്തൊടും അവന്റെ അസ്ഥികളൊടും കൂടി അവന്റെ ശരീര</lg><lg n="൩൧">ത്തിന്റെ അവയവങ്ങളല്ലൊ ആകുന്നത✱ ഇതിന്നായിട്ട മനുഷ്യൻ
തന്റെ പിതാവിനെയും മാതാവിനെയും വിട്ട പിരിഞ്ഞ തന്റെ
ഭാൎയ്യയൊടു കൂടി ചെൎന്നിരിക്കയും അവരിരുവരും ഒരു ജഡമായ്വ</lg><lg n="൩൨">രികയും ചെയ്യും✱ ഇത ഒരു വലിയ രഹസ്യം ആകുന്നു ഞാൻ</lg><lg n="൩൩"> ക്രിസ്തുവിനെയും സഭയെയും സംബന്ധിച്ചത്രെ പറയുന്നത✱ എ
ന്നാലും നിങ്ങളിൽ പ്രത്യെകം ഓരൊരുത്തൻ അവനവൻ ഭാ
ൎയ്യയെ തന്നെപ്പൊലെ തന്നെ സ്നെഹിക്കണം ഭാൎയ്യയും തന്റെ ഭ
ൎത്താവിനെ ഭയപ്പെട്ടിരിപ്പാനായിട്ട (നൊക്കട്ടെ)✱</lg>


൬ അദ്ധ്യായം

൧ മക്കളുടെയും.— ൫ പിതാക്കന്മാരുടെയും,— ഭൃത്യന്മാരുടെ
യും.— ൯ യജമാനന്മാരുടെയും മുറ.— ൧൦ നമ്മുടെ ജീവൻ യു
ദ്ധത്തിലെ സെവകാ വൃത്തിയാകുന്നു എന്നുള്ളത.— ൧൩ ക്രി
സ്തിയാനിക്കാരന്റെ കവചം. [ 486 ]

<lg n="">പൈതങ്ങളെ നിങ്ങളുടെ മാതാപിതാക്കന്മാരൊടു കൎത്താവിങ്കൽ
അനുസരിച്ചിരിപ്പിൻ എന്തുകൊണ്ടെന്നാൽ ഇത മൎയ്യാദയായിട്ടുള്ള</lg><lg n="൨">താകുന്നു✱ നിനക്ക നന്നായിരിക്കെണ്ടുന്നതിന്നും ഭൂമിയിങ്കൽ നീ</lg><lg n="൩"> ദീൎഘായുസ്സൊടിരിക്കെണ്ടുന്നതിന്നും✱ നിന്റെ പിതാവിനെ
യും നിന്റെ മാതാവിനെയും ബഹുമാനിക്ക (ഇത വാഗ്ദത്തത്തൊ</lg><lg n="൪">ടു കൂടിയ ഒന്നാം കല്പനയാകുന്നു)✱ വിശെഷിച്ചും പിതാക്കന്മാ
രെ നിങ്ങൾ നിങ്ങളുടെ മക്കളെ കൊപപ്പെടുത്തരുത അവരെ ബാ
ല്യ ശിക്ഷയൊടും കൎത്താവിന്റെ ഉപദെശ വാക്യത്തൊടും വള</lg><lg n="൫">ൎത്തുക മാത്രം ചെയ്വിൻ✱ പ്രവൃത്തിക്കാരെ ക്രിസ്തുവിനൊട എ
ന്നപൊലെ ജഡപ്രകാരം (നിങ്ങളുടെ) യജമാനന്മാരായിരിക്കു
ന്നവരൊട നിങ്ങളുടെ ഹൃദയത്തിന്റെ പരമാൎത്ഥതയിൽ ഭയ</lg><lg n="൬">ത്തൊടും വിറയലൊടും അനുസരിച്ചിരിപ്പിൻ✱ മനുഷ്യരെ പ്ര
സാദിപ്പിക്കുന്നവർ എന്നപൊലെ ദൃഷ്ടി ശുശ്രൂഷകൊണ്ടല്ല ക്രിസ്തു
വിന്റെ ഭൃത്യന്മാർ എന്നപൊലെ ഹൃദയത്തിൽനിന്ന ദൈവത്തി</lg><lg n="൭">ന്റെ ഇഷ്ടത്തെ ചെയ്തു കൊണ്ട✱ നല്ല മനസ്സൊടു കൂടി മനുഷ്യൎക്ക</lg><lg n="൮">ല്ല കൎത്താവിന്ന തന്നെ ശുശ്രൂഷ ചെയ്തു കൊണ്ട✱ ഓരൊരുത്തൻ
അവൻ അടിമയുള്ളവൻ എങ്കിലും അടിമയില്ലാത്തവൻ എങ്കി
ലും യാതൊരു നന്മ ചെയ്യുന്നുവൊ അവൻ അതിനെ തന്നെ ക
ൎത്താവിങ്കൽനിന്ന പ്രാപിക്കും എന്ന അറിഞ്ഞുകൊണ്ട അത്രെ✱</lg><lg n="൯"> യജമാനന്മാരായുള്ള നിങ്ങളും അവൎക്ക ആ കാൎയ്യങ്ങളെ തന്നെ ശാ
സനയെ കുറച്ചിട്ട നിങ്ങളുടെയും യജമാനൻ സ്വൎഗ്ഗത്തിങ്കലുണ്ട എ
ന്ന അറിഞ്ഞുകൊണ്ട ചെയ്വിൻ അവങ്കൽ പക്ഷഭെദവുമില്ല✱</lg>

<lg n="൧൦">തീൎച്ചയ്ക്ക എന്റെ സഹൊദരന്മാരെ കൎത്താവിങ്കലും അവന്റെ</lg><lg n="൧൧"> ശക്തിയുടെ ബലത്തിലും ശക്തിപ്പെട്ടിരിപ്പിൻ✱ നിങ്ങൾ പി
ശാചിന്റെ ഉപായ തന്ത്രങ്ങളൊടു മറുത്ത നില്പാൻ പ്രാപ്തിയുള്ള
വരാകെണ്ടുന്നതിന്നായിട്ട ദൈവത്തിന്റെ സകല ആയുധവൎഗ്ഗ</lg><lg n="൧൨">ത്തെയും ധരിച്ചുകൊൾവിൻ✱ എന്തുകൊണ്ടെന്നാൽ ഞങ്ങൾ മല്ലു
കെട്ടുന്നത രക്തത്തൊടും ജഡത്തൊടുമല്ല പ്രഭുത്വങ്ങളൊടും അധി
കാരങ്ങളൊടും ൟ ലൊകത്തിലെ അന്ധകാരത്തിന്റെ അധി
പതിമാരൊടും ഉന്നത സ്ഥലങ്ങളിൽ ദുഷ്ടാത്മാക്കളൊടും അത്രെ✱</lg><lg n="൧൩"> ആയതുകൊണ്ട നിങ്ങൾ ദൊഷമുള്ള ദിവസത്തിൽ എതൃത്തു നില്പാ
നും സകലത്തെയും ചെയ്ത തീൎന്നിട്ട നില്പാനും നിങ്ങൾക്ക കഴിയെ
ണ്ടുതിന ദൈവത്തിന്റെ സകല ആയുധവൎഗ്ഗത്തെയും എടുത്തു</lg><lg n="൧൪> കൊൾവിൻ✱ അതുകൊണ്ട നിങ്ങൾ സത്യത്തെക്കൊണ്ട നിങ്ങളു
ടെ കടിപ്രദേശത്തെ കെട്ടിക്കൊണ്ടും നിതീകരണത്തിന്റെ മാർ</lg><lg n="൧൫">കവചത്തെ ധരിച്ചുകൊണ്ടും✱ നിങ്ങളുടെ പാദങ്ങളിൽ സമാധാ
നത്തിന്റെ എവൻഗെലിയൊന്റെ യത്നംകൊണ്ട ചെരിപ്പിട്ടു</lg><lg n="൧൬"> കൊണ്ടും നില്പിൻ✱ സകലത്തിന്നും മെലെ വിശ്വാസത്തിന്റെ
പരിചയെ പിടിച്ചുകൊൾവിൻ അതിനാൽ നിങ്ങൾക്ക ദുഷ്ടന്റെ</lg>

[ 487 ] <lg n="൧൭">അഗ്നി അസ്ത്രങ്ങളെ ഒക്കയും കെടുത്തുകളവാൻ കഴിയും✱ വിശെ
ഷിച്ചും രക്ഷയുടെ തലക്കൊരികയെയും ദൈവത്തിന്റെ വചന</lg><lg n="൧൮">മാക്കുന്ന ആത്മാവിന്റെ വാളിനെയും നിങ്ങൾ എടുത്ത✱ സൎവ
കാലത്തിലും ആത്മാവിൻ സകല പ്രാൎത്ഥനയൊടും അപെക്ഷ
യൊടും പ്രാൎത്ഥിച്ച ഇതിന്ന സകല സ്ഥിരതയൊടും സകല പരി
ശുദ്ധന്മാൎക്ക വെണ്ടിയും എനിക്കും വെണ്ടിയും ഉള്ള പ്രാൎത്ഥനയൊ</lg><lg n="൧൯">ടും ഉണൎന്നുകൊണ്ടിരിപ്പിൻ✱ ഞാൻ ധൈൎയ്യത്തൊടെ എന്റെ
വായെ തുറന്ന എവൻഗെലിയൊന്റെ രഹസ്യത്തെ അറിയിക്കെ</lg><lg n="൨൦">ണ്ടുന്നതിന്ന എനിക്ക വാക്ക തരപ്പെടുവാൻ✱ ആയതിന്നായിട്ട
ബന്ധനങ്ങളൊടുള്ള സ്ഥാനാപതിയായി ഞാൻ പറയെണ്ടും പ്രകാ
രം അതിൽ ധൈൎയ്യമായി സംസാരിപ്പാനായിട്ട തന്നെ ആകുന്നു✱</lg><lg n="൨൧"> എന്നാൽ എന്റെ വസ്തുതകളെയും ഞാൻ എന്ത ചെയ്യുന്നു എന്നും
നിങ്ങളും അറിയെണ്ടുന്നതിന്ന സകലത്തെയും പ്രിയ സഹൊദരനാ
യും കൎത്താവിങ്കൽ സത്യമുള്ള ശുശ്രൂഷക്കാരനായുമുള്ള തിക്കിക്കു</lg><lg n="൨൨">സ നിങ്ങളൊട അറിയിക്കും✱ നിങ്ങൾ ഞങ്ങളുടെ വസ്തുതകളെ
അറിവാനും അവൻ നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിപ്പാനും
അവനെ ഇതിന്നായിട്ട തന്നെ നിങ്ങളുടെ അടുക്കലെക്ക പറഞ്ഞയ</lg><lg n="൨൩">ച്ചിരിക്കുന്നു✱ സഹൊദരന്മാൎക്ക സമാധാനവും പിതാവായ ദൈ
വത്തിൽനിന്നും കൎത്താവായ യെശു ക്രിസ്തുവിൽനിന്നും വിശ്വാ</lg><lg n="൨൪">സത്തൊടു കൂടി സ്നെഹവും ഉണ്ടായിരിക്കട്ടെ✱ നമ്മുടെ കൎത്താവാ
യ യെശു ക്രിസ്തുവിനെ പരമാൎത്ഥത്തൊടെ സ്നെഹിക്കുന്നവരൊട
എല്ലാവരൊടും കൂടി കൃപയുണ്ടായിരിക്കട്ടെ ആമെൻ</lg> [ 488 ]

അപ്പൊസ്തൊലനായ പൌലുസ
ഫിലിപ്പിയക്കാൎക്ക എഴുതിയ
ലെഖനം

൧ അദ്ധ്യായം

പൌലുസ അവൎക്ക വെണ്ടി ദൈവത്തൊട ചെയ്യുന്ന നന്ദിയും
പ്രാൎത്ഥനയും.— ൨൧ കഷ്ടമനുഭവിപ്പാൻ അവൻ ഒരുങ്ങിയിരി
ക്കുന്നു എന്നുള്ളത.

<lg n="">യെശു ക്രിസ്തുവിന്റെ ശുശ്രൂഷക്കാരായ പൌലുസും തീമൊഥെ
യുസും ഫീലിപ്പിയായിൽ ക്രിസ്തു യെശുവിങ്കലുള്ള സകല പരിശു
ദ്ധന്മാൎക്കും എപ്പിസ്കൊപ്പന്മാൎക്കും ശുശ്രൂഷക്കാൎക്കും കൂടി (എഴുതുന്ന</lg><lg n="൨">ത)✱ നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കൎത്താവായ
യെശു ക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സാമാധാനവുമു</lg><lg n="൩">ണ്ടായ്വരട്ടെ✱ ആദ്യ ദിവസം മുതൽ ഇന്നെരം വരെ എവൻഗെ</lg><lg n="൪">ലിയൊനിൽ നിങ്ങൾക്കുള്ള ഐക്യതയ്ക്കായിട്ട✱ ഞാൻ നിങ്ങ
ളെ ഒാൎക്കുമ്പൊൾ ഒക്കയും എന്റെ ദൈവത്തിന്ന സ്തൊത്രം ചെ</lg><lg n="൫">യ്ക✱ എപ്പൊഴും എന്റെ പ്രാൎത്ഥനയിൽ ഒക്കയും സന്തൊഷ</lg><lg n="൬">ടു കൂടി നിങ്ങൾക്ക എല്ലാവൎക്കും വെണ്ടി അപെക്ഷിച്ചുകൊണ്ട✱ നി
ങ്ങളിൽ ഒരു നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ അതിനെ യെശു
ക്രിസ്തുവിന്റെ നാളൊളം നിവൃത്തിയാക്കും എന്നിക്കാൎയ്യത്തെ ത</lg><lg n="൭">ന്നെ നിശ്ചയിച്ചുകൊണ്ട ഇരിക്കുന്നു✱ എന്റെ ബന്ധനങ്ങളിലും
എവൻഗെലിയാനായിട്ട പ്രത്യുത്തരത്തിലും സ്ഥിരീകരണത്തി
ലും നിങ്ങളെല്ലാവരും എന്നൊടു കൂട കൃപയുടെ അംശക്കാരാക
യാൽ നിങ്ങളെ ഞാൻ എന്റെ ഹൃദയത്തിൽ ധരിച്ചിരിക്കകൊ
ണ്ട നിങ്ങളെ എല്ലാവരെ കുറിച്ചും ഇതിനെ നിരൂപിപ്പാൻ എനി</lg><lg n="൮">ക്ക ന്യായമുള്ളപ്രകാരം തന്നെ ആകുന്നു✱ എന്തുകൊണ്ടെന്നാൽ
യെശു ക്രിസ്തുവിന്റെ മനസ്സലിവുകളിൽ ഞാൻ നിങ്ങളെ എല്ലാവ
രെ കുറിച്ചും എത്ര വാഞ്ഛയായിരിക്കുന്നു എന്നുള്ളതിന്ന ദൈവം</lg><lg n="൯"> എന്റെ സാക്ഷിയാകുന്നു✱ ഇനിയും നിങ്ങളുടെ സ്നെഹം അറി
വിലും സകല ബുദ്ധിയിലും അധികമധികം വായിക്കണമെന്നും✱</lg><lg n="൧൦"> നിങ്ങൾ വ്യത്യാസമായിരിക്കുന്ന കാൎയ്യങ്ങളെ തിരിച്ചറിയണമെ
ന്നും നിങ്ങൾ ക്രിസ്തുവിന്റെ നാൾവരെ നിൎമ്മലതയുള്ളവരും കു</lg><lg n="൧൧">റ്റമില്ലാത്തവരുമായി✱ ദൈവത്തിന്റെ മഹത്വത്തിന്നും സ്തുതി
ക്കും യെശുക്രിസ്തുവിനാലുള്ള നീതിയുടെ ഫലങ്ങൾകൊണ്ട പൂൎണ്ണ
ന്മാരായി ഇരിക്കെണമെന്നും ഉള്ളതിനെയും ഞാൻ പ്രാൎത്ഥി
ക്കുന്നു✱</lg>

<lg n="൧൨">എന്നാലും സഹൊദരന്മാരെ എനിക്ക (സംഭവിച്ച) കാൎയ്യങ്ങൾ
എവൻഗെലിയൊന്റെ അധിക വൎദ്ധനയ്ക്കായിട്ട നടന്നു എന്ന</lg>

[ 489 ] <lg n="൧൩">നിങ്ങൾ അറിയണമെന്ന എനിക്ക മനസ്സുണ്ട✱ എന്നതുകൊണ്ട
ക്രിസ്തുവിങ്കൽ എന്റെ ബന്ധനങ്ങൾ രാജഗൃഹത്തിലൊക്കയും മ</lg><lg n="൧൪">റ്റും സകല സ്ഥലങ്ങളിലും പ്രസിദ്ധപ്പെട്ടിരിക്കുന്നു✱ കൎത്താവി
ങ്കലുള്ള സഹൊദരന്മാരിൽ പലരും എന്റെ ബന്ധനങ്ങളാൽ നി</lg><lg n="൧൫">ശ്ചയമുണ്ടായി തീൎന്ന വചനത്ത ഭയം കൂടാതെ സംസാരിപ്പാൻ എ
റ്റവും ധൈൎയ്യപ്പെടുന്നു✱ ചിലർ അസൂയയാലും വിവാദത്താ</lg><lg n="൧൬">ലും ചിലർ നല്ല മനസ്സാലും ക്രിസ്തുവിനെ പ്രസംഗിക്കുന്നു സത്യം✱
ഒരു കൂട്ടക്കാർ എന്റെ ബന്ധനങ്ങളൊടു കൂടി ഉപദ്രവത്തെ കൂ
ട്ടുവാൻ നിരൂപിച്ചകൊണ്ട പരമാൎത്ഥത്തൊടെ അല്ല വിവാദം കൊ</lg><lg n="൧൭">ണ്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു✱ എന്നാൽ മറ്റവർ ഞാൻ എവ
ൻഗെലിയൊന്റെ ഉത്തരവാദത്തിന്നായിട്ട വെക്കപ്പെട്ടവനാകു</lg><lg n="൧൮">ന്നു എന്ന അറിഞ്ഞിട്ട സ്നെഹം കൊണ്ട അത്രെ✱ എന്നാൽ എ
ന്ത എല്ലാ പ്രകാരത്തിലും കാഴ്ചയിലാകട്ടെ സത്യത്തിലാകട്ടെ ക്രി
സ്തു പ്രസംഗിക്കപ്പെടുന്നുവല്ലൊ അതിൽ ഞാൻ സന്തൊഷിക്കുന്നു</lg><lg n="൧൯"> അത്രയുമല്ല സന്തൊഷിക്കയും ചെയ്യും✱ എന്തുകൊണ്ടെന്നാൽ
ഞാൻ ഒന്നിലും ലജ്ജപ്പെടുകയില്ല എന്നും ജീവനാലൊ മരണ
ത്താലൊ എന്റെ ശരീരത്തിൽ ക്രിസ്തു എപ്പൊഴുമുള്ളതുപൊലെ
ഇപ്പൊളും സകല ധൈൎയ്യത്തൊടും മഹത്വപ്പെടുത്തുക മാത്രമെ ഉള്ളു
എന്നും എന്റെ താല്പൎയ്യമുള്ള അപെക്ഷയും ആശയും പ്രകാരം✱</lg><lg n="൨൦"> ഇത നിങ്ങളുടെ പ്രാൎത്ഥനയാലും യെശു ക്രിസ്തുവിന്റെ ആത്മാവി
ന്റെ സഹായത്താലും എനിക്ക രക്ഷക്കായി തീരുമെന്ന ഞാൻ</lg><lg n="൨൧"> അറിഞ്ഞിരിക്കുന്നു✱ അതെന്തുകൊണ്ടെന്നാൽ എനിക്ക ജീ</lg><lg n="൨൨">വിക്കുന്നത ക്രിസ്തുവും മരിക്കുന്നത ലാഭവും ആകുന്നു✱ എന്നാ
ലും ഞാൻ ജഡത്തിൽ ജീവിച്ചിരിക്കുന്നു എങ്കിൽ ഇത എന്റെ
പ്രവൃത്തിയുടെ ഫലമാകുന്നു ഞാൻ എതിനെ തിരഞ്ഞുകൊള്ളു</lg><lg n="൨൩">മെന്ന അറിയുന്നതുമില്ല✱ എന്തുകൊണ്ടെന്നാൽ ഞാൻ രണ്ടി
നാൽ ഞെരുക്കപ്പെടുന്നു നീങ്ങി പൊയി ക്രിസ്തുവിനൊടു കൂടെ ഇരി
പ്പാൻ എനിക്ക വാഞ്ഛയുണ്ട അത എത്രയും എറെ നല്ലതാകുന്നു✱</lg><lg n="൨൪"> എന്നാലൊ ഞാൻ ജഡത്തിൽ പാൎക്കുന്നത നിങ്ങൾക്ക എറ്റവും ആ</lg><lg n="൨൫">വശ്യമുള്ളതാകുന്നു✱ വിശെഷിച്ചും ഇപ്രകാരം നിശ്ചയിച്ച ഞാൻ
നിങ്ങളൊടെല്ലാവരോടും കൂടി നിങ്ങളുടെ അധിക വൎദ്ധനയ്ക്കാ
യിട്ടും വിശ്വാസത്തിന്റെ സന്തൊഷത്തിന്നായിട്ടും പാൎക്കയും താ</lg><lg n="൨൩">മസിക്കയും ചെയ്യുമെന്ന ഞാൻ അറിഞ്ഞിരിക്കുന്നു✱ ഞാൻ ഇനി
യും നിങ്ങളുടെ അടുക്കൽ വരുന്നതിനാൽ എനിക്കു വെണ്ടി നിങ്ങ
ളുടെ ആനന്ദം ക്രിസ്തു യെശുവിങ്കൽ എറ്റവും പരിപൂൎണ്ണമാകെണ്ടു</lg><lg n="൨൭">ന്നതിന്നാകുന്നു✱ ക്രിസ്തുവിന്റെ എവൻഗെലിയൊന യോഗ്യമാ
യിട്ട മാത്രം നടന്നുകൊൾവിൻ ഞാൻ നിങ്ങളെ വന്ന കണ്ടാലും ദൂ
രത്തായിരുന്നാലും നിങ്ങൾ എക മനസ്സൊടെ എവൻഗെലിയൊ
ന്റെ വിശ്വാസത്തിന്നായിട്ട കൂടി മത്സരിച്ചുകൊണ്ടും നിങ്ങളുടെ</lg> [ 490 ]

<lg n="">പ്രതിയൊഗികളാൽ ഒന്നിലും ഭയപ്പെടാതെ ഇരുന്നുകൊണ്ടും എ
കാത്മാവിങ്കൽ നില്ക്കുന്ന പ്രകാരം നിങ്ങളുടെ കാൎയ്യങ്ങളെ കുറിച്ചു</lg><lg n="൨൮"> ഞാൻ കെൾക്കെണ്ടുന്നതിനായിട്ടാകുന്നു✱ ആയത അവൎക്ക നാശ
ത്തിന്റെയും നിങ്ങൾക്കൊ രക്ഷയുടെയും സ്പഷ്ടമുള്ളൊരു അടയാ</lg><lg n="൨൯">ളമാകുന്നു അതും ദൈവത്തിങ്കൽ നിന്നാകുന്നു✱ എന്തുകൊണ്ടെ
ന്നാൽ ക്രിസ്തുവിന്റെ പെൎക്ക നിങ്ങൾക്ക നൽകപ്പെട്ടിരിക്കുന്നത
അവങ്കൽ വിശ്വസിപ്പാൻ മാത്രമല്ല അവന്റെ നിമിത്തം കഷ്ടമ</lg><lg n="൩൦">നുഭവിപ്പാനും കൂടി ആകുന്നു✱ നിങ്ങൾ എന്നിൽ കണ്ടതായും എ
ന്നിലുണ്ടെന്ന ഇപ്പൊൾ കെൾക്കുന്നതായുമുള്ള ആ അങ്കം നിങ്ങൾ
ക്കുണ്ടല്ലൊ✱</lg>

൨ അദ്ധ്യായം

൧ അവൻ ഐക്യതെക്കും വണക്കത്തിന്നും.— ൧൨ രക്ഷയു
ടെ വഴിയിൽ ജാഗ്രതയായി നടപ്പാനും ബുദ്ധി ഉപദെശി
ക്കുന്നത.

<lg n="">അതുകൊണ്ട് ക്രിസ്തുവിങ്കൽ യാതൊരു ആശ്വാസവുമുണ്ടെങ്കിൽ
സ്നെഹത്തിന്റെ യാതൊരു മനശാന്തതയുമുണ്ടെങ്കിൽ ആത്മാവി
ന്റെ യാതൊര അനൊന്യതയുമുണ്ടെങ്കിൽ യാതൊരു മനസ്സലി</lg><lg n="൨">വുളും കരുണകളും ഉണ്ടെങ്കിൽ✱ നിങ്ങൾ എക ചിത്തമുള്ളവരാ
യി എക സ്നെഹമുള്ളവരായി എക മനസ്സുള്ളവരായി എക വിചാ
രവുമുള്ളവരായി ഇരിക്കുന്നതിനാൽ എന്റെ സന്തൊഷത്തെ പൂ</lg><lg n="൩">ൎത്തിയാക്കുവിൻ✱ ഒന്നിനെയും വിവാദത്താലെങ്കിലും വൃഥാഡം
ഭിനാലെങ്കിലും ചെയ്യാതെ മനത്താഴ്ചയൊടും ഒരൊരുത്തൻ മ
റ്റുള്ളവരെ തങ്ങളെക്കാൾ ശ്രെഷ്ഠതയുള്ളവരെന്ന വിചാരിച്ചു</lg><lg n="൪">കൊൾവിൻ✱ ഓരൊരുത്തൻ അവനവന്റെ സ്വന്ത കാൎയ്യങ്ങ
ളെ അല്ല ഓരൊരുത്തൻ മറ്റുള്ളവരുടെ കാൎയ്യങ്ങളെ കൂടി നൊ</lg><lg n="൫">ക്കെണം✱ ക്രിസ്തു യെശുവിങ്കലുണ്ടായിരുന്ന ൟ ചിന്ത തന്നെ നി</lg><lg n="൬">ങ്ങളിലും ഇരിക്കട്ടെ✱ അവൻ ദൈവത്തിന്റെ സ്വരൂപത്തൊ
ടെ ഇരിക്കകൊണ്ട ദൈവത്തൊടു സമമായിരിക്കുന്നത കവൎച്ച എ</lg><lg n="൭">ന്ന നിരൂപിച്ചില്ല✱ എന്നാലും തന്നെ താൻ വൃഥാവാക്കി ഒരു ദാ
സന്റെ വെഷം പൂണ്ട മനുഷ്യരുടെ ഛായയിൽ ചമെയുകയും✱</lg><lg n="൮"> ആകൃതിയിൽ ഒരു മനുഷ്യനെ പൊലെ കാണപ്പെട്ട തന്നെതാൻ
താഴ്ത്തി കുരിശിലെ മരണമാകുന്ന മരണത്തൊളം തന്നെ അനുസ</lg><lg n="൯">രണമുള്ളവനായി തീരുകയും ചെയ്തു✱ അതുകൊണ്ട ദൈവവും
അവനെ എറ്റവും ശ്രെഷ്ഠതപ്പെടുത്തി സകല നാമത്തിന്നും മെ</lg><lg n="൧൦">ലായി ഒരു നാമത്തെ അവന്ന കൊടുക്കയും ചെയ്തു✱ യെശുവി
ന്റെ നാമത്തിങ്കൽ സ്വൎഗ്ഗത്തിലുള്ളവയുടെയും ഭൂമിയിലുള്ളവയുടെ
യും ഭൂമിയുടെ കീഴുള്ളവയുടെയും മുഴങ്കാലൊക്കയും മടങ്ങെണ്ടുന്നതി</lg><lg n="൧൧">ന്നും✱ സകല നാവും യെശു ക്രിസ്തു കൎത്താവാകുന്നു എന്ന പി</lg>

[ 491 ] <lg n="">താവായ ദൈവത്തിന്റെ മഹത്വത്തിന്നായിട്ട അനുസരിച്ചു പ</lg><lg n="൧൨">റയെണ്ടുന്നതിന്നും ആകുന്നു✱ അതുകൊണ്ട എന്റെ സ്നെഹിത
ന്മാരെ ഞാൻ കൂടിയുള്ളപ്പൊൾ മാത്രമല്ല ഞാൻ കൂടയില്ലാതെ
ഇരിക്കുന്ന ഇപ്പൊൾ വളര അധികമായിട്ട നിങ്ങൾ എല്ലായ്പൊഴും
അനുസരിച്ചു നടന്നതുപൊലെ ഭയത്തൊടും വിറയലൊടും നിങ്ങ</lg><lg n="൧൩">ളുടെ സ്വന്ത രക്ഷയെ നടത്തിക്കൊൾവിൻ✱ എന്തുകൊണ്ടെ
ന്നാൽ മനസ്സു വെപ്പാനും പ്രവൃത്തിക്കാനും നിങ്ങളിൽ (തന്റെ)</lg><lg n="൧൪"> നല്ല ഇഷ്ടമായി വ്യാപരിക്കുന്നത ദൈവമല്ലൊ ആകുന്നത✱ നി
ങ്ങൾ കുറ്റമില്ലാത്തവരായും പരമാൎത്ഥമുള്ളവരായും വളവും വികട
വുമുള്ളൊരു ജാതിയുടെ നടുവിൽ ദൈവത്തിന്റെ കുറ്റമില്ലാ</lg><lg n="൧൫">ത്ത പുത്രന്മാരായുമിരിക്കുന്നതിന്ന✱ സകല കാൎയ്യങ്ങളെയും</lg><lg n="൧൬"> പിറുപിറുപ്പുകളും തൎക്കങ്ങളും കൂടാതെ ചെയ്വിൻ✱ അവരുടെ
ഇടയിൽ നിങ്ങൾ വെളിച്ചങ്ങൾ പൊലെ ലോകത്തിൽ ശൊഭിച്ച
ഞാൻ വെറുതെ ഒടിയിട്ടുമില്ല. വെറുതെ അദ്ധ്വാനപ്പെട്ടിട്ടുമില്ല എ
ന്നു വെച്ച ഞാൻ ക്രിസ്തുവിന്റെ നാളിൽ ആനന്ദിക്കെണ്ടുന്നതിന്ന</lg><lg n="൧൭"> ജീവന്റെ വചനത്തെ പിടിച്ച കാട്ടിക്കൊണ്ട ഇരിപ്പിൻ✱ അ
ത്രയുമല്ല നിങ്ങളുടെ വിശ്വാസത്തിന്റെ ബലിയുടെ മെലും ശുശ്രൂ
ഷയുടെ മെലും ഞാൻ ഒഴിക്കപ്പെട്ടാലും ഞാൻ സന്തൊഷിക്കയും</lg><lg n="൧൮"> നിങ്ങളൊടെല്ലാവരൊടും കൂടി ആനന്ദിക്കയും ചെയ്യുന്നു✱ ഇതി
ന്റെ നിമിത്തമായിട്ട നിങ്ങളും സന്തൊഷിക്കയും എന്നൊടു കൂടി</lg><lg n="൧൯"> ആനന്ദിക്കയും ചെയ്വിൻ✱ എന്നാൽ നിങ്ങളുടെ അവസ്ഥയെ അ
റിയുമ്പൊൾ ഞാനും നന്നായി ആശ്വാസപ്പെടെണ്ടുന്നതിന്ന വെ
ഗത്തിൽ തിമൊഥെയുസിനെ നിങ്ങളുടെ അടുക്കൽ അയപ്പാൻ</lg><lg n="൨൦"> ഞാൻ കൎത്താവായ യെശുവിങ്കൽ ആശ്രയിക്കുന്നു✱ അതെന്തു
കൊണ്ടെന്നാൽ നിങ്ങളുടെ കാൎയ്യങ്ങളെ ഉള്ളവണ്ണം വിചാരിക്കുന്ന</lg><lg n="൨൧">വൻ എനിക്ക സമ ചിത്തമുള്ളവൻ മറ്റൊരുത്തനുമില്ല✱ എന്തെ
ന്നാൽ യെശു ക്രിസ്തുവിന്റെ കാൎയ്യങ്ങളെ അല്ല സ്വകാൎയ്യങ്ങളെ എ</lg><lg n="൨൨">ല്ലാവരും അന്വെഷിക്കുന്നു✱ എന്നാൽ അവൻ പിതാവിനൊടു
കൂടി ഒരു പുത്രൻ എന്നപൊലെ എന്നൊടു കൂടി എവൻഗെലി
യൊനിൽ ശുശ്രൂഷ ചെയ്തു എന്ന അവന്റെ ദൃഷ്ടാന്തത്തെ നി</lg><lg n="൨൩">ങ്ങൾ അറിയുന്നുവല്ലൊ✱ അതുകൊണ്ട എന്റെ വസ്തുത ഇന്നപ്ര
കാരം നടക്കുമെന്ന ഞാൻ കാണുമ്പൊൾ ഉടനെ അവനെ വെഗ</lg><lg n="൨൪">ത്തിൽ അയപ്പാൻ ഞാൻ ഇച്ശിക്കുന്നു✱ എന്നാൽ ഞാൻ തന്നെ
യും വെഗത്തിൽ വരുമെന്ന ഞാൻ കത്താവിങ്കൽ ആശ്രയിക്കു</lg><lg n="൨൫">ന്നു✱ എങ്കിലും എന്റെ സഹൊദരനും എന്റെ സഹായക്കാര
നും കൂട്ടുഭടനും നിങ്ങളുടെ ദൂതനും എന്റെ കുറവിന്ന ശുശ്രൂഷ
ചെയ്തവനുമായ എപ്പപ്രൊദിത്തുസിനെ നിങ്ങളുടെ അടുക്കൽ അ</lg><lg n="൨൬">യപ്പാൻ ആവശ്യമെന്ന ഞാൻ നിരൂപിച്ചു✱ എന്തെന്നാൽ അ
വൻ നിങ്ങളെ എല്ലാവരെയും കുറിച്ച വാഞ്ഛിച്ചും അവൻ രൊ</lg> [ 492 ]

<lg n="">ഗിയായി എന്ന നിങ്ങൾ കെട്ടതുകൊണ്ട എറ്റവും വ്യസനപ്പെട്ടും</lg><lg n="൨൭"> ഇരുന്നു✱ എന്തെന്നാൽ അവൻ മരിക്കുമാറായ രൊഗിയായിരുന്നു
സത്യം എങ്കിലും ദൈവത്തിന്ന അവനൊടു കരുണയുണ്ടായി അ
വനൊടു മാത്രമല്ല എനിക്ക ദുഃഖത്തിന്മെൽ ദുഃഖണ്ടാകാതെ ഇരി</lg><lg n="൨൮">പ്പാൻ എന്നോടും കൂട തന്നെ✱ ആയതുകൊണ്ട നിങ്ങൾ അവനെ
പിന്നെയും കാണുമ്പൊൾ സന്തൊഷിക്കുന്നതിന്നും എനിക്ക ദുഃ
ഖം കുറഞ്ഞ തീരെണ്ടുന്നതിന്നും ഞാൻ അവനെ എറ്റവും ജാഗ്ര</lg><lg n="൨൯">തയൊടെ അയച്ചു✱ അതുകൊണ്ട നിങ്ങൾ കൎത്താവിങ്കൽ എല്ലാ
സന്തൊഷത്തൊടും കൂടി അവനെ കൈക്കൊൾവിൻ ഇപ്രകാരമു</lg><lg n="൩൦">ള്ളവരെ ബഹുമാനത്തൊടെ വിചാരിക്കയും ചെയ്വിൻ✱ അതെ
ന്തുകൊണ്ടെന്നാൽ എങ്കലെക്ക നിങ്ങളുടെ ശുശ്രൂഷയുടെ കുറവിനെ
താൻ പൂൎത്തിയാക്കുവാനായിട്ട അവൻ തന്റെ പ്രാണനെ ശ്ര
ദ്ധിക്കാതെ ക്രിസ്തുവിന്റെ പ്രവൃത്തിക്കായിട്ട മരിക്കുമാറായി ഇ
രുന്നു✱

൩ അദ്ധ്യായം

൧ അവൻ അവരെ വ്യാജമുള്ള ഉപദെഷ്ടാക്കന്മാരെ കുറിച്ചും.—
൧൮ ജഡം സംബന്ധിച്ച ക്രിസ്തിയാനിക്കാരുടെ വഴികളെ വി
ടുവാനും ഒാൎമ്മപ്പെടുത്തുന്നു.

<lg n="">തീൎച്ചക്ക എന്റെ സഹൊദരന്മാരെ കൎത്താവിങ്കൽ സന്തൊഷി
പ്പിൻ ഒരുപൊലെയുള്ള കാൎയ്യങ്ങളെ നിങ്ങൾക്ക എഴുതുന്നത എ</lg><lg n="൨">നിക്ക ദുഃഖമില്ല സത്യം അത നിങ്ങൾക്ക ക്ഷെമവുമാകുന്നു✱ നാ
യ്ക്കളെ സൂക്ഷിപ്പിൻ ദുഷ്പ്രവൃത്തിക്കാരെ സൂക്ഷിപ്പിൻ ഛെദന</lg><lg n="൩">ത്തെ സൂക്ഷിപ്പിൻ✱ എന്തുകൊണ്ടെന്നാൽ ആത്മാവിൽ ദൈവ
ത്തെ സെവിക്കുന്നവരായും ക്രിസ്തുവിങ്കൽ ആനന്ദിക്കുന്നവരായും
ജഡത്തിങ്കൽ വിശ്വാസമില്ലാത്തവരായുമുള്ള നാം ചെല തന്നെ</lg><lg n="൪"> ആകുന്നു ✱എന്നാലും ജഡത്തിങ്കൽ വിശ്വസിപ്പാനും എനിക്ക
സംഗതിയുണ്ട മറ്റൊരുത്തൻ തനിക്ക ജഡത്തിങ്കൽ വിശ്വസി</lg><lg n="൫">പ്പാൻ ഇടയുണ്ടെന്ന നിരൂപിച്ചാൽ എനിക്ക അധികം✱ ഞാൻ
എട്ടാം ദിവസത്തിൽ ചെല എറ്റവൻ ഇസ്രാഎലിന്റെ ജാതി
ക്കാരൻ ബെന്യാമിന്റെ ഗൊത്രക്കാരൻ എബ്രായക്കാരിൽനിന്ന
ഒരു എബ്രായക്കാരൻ ന്യായ പ്രമാണം നൊക്കിയാൽ ഒരു പ</lg><lg n="൬">റിശൻ✱ തീക്ഷ്ണത നൊക്കിയാൽ ദൈവ സഭയെ പീഡിപ്പിച്ച
വൻ ന്യായപ്രമാണത്തിങ്കലുള്ള നീതി നൊക്കിയാൽ കുറ്റമില്ലാ</lg><lg n="൭">ത്തവൻ✱ എന്നാലും എത കാൎയ്യങ്ങൾ എനിക്ക ലാഭമായിരുന്നു
വൊ അവയെ ഞാൻ ക്രിസ്തുവിന്റെ നിമിത്തമായിട്ട നഷ്ടമെന്ന</lg><lg n="൮"> വിചാരിച്ചു✱ അതെ സംശയമില്ല എന്റെ കൎത്താവാകുന്ന ക്രി
സ്തു യെശുവിനെ അറിയുന്ന ശ്രെഷ്ഠതയുടെ നിമിത്തമായി ഞാൻ
സകല കാൎയ്യങ്ങളും നഷ്ടങ്ങളെന്ന വിചാരിച്ചു വരുന്നു അവനു വെ</lg>

[ 493 ] <lg n="൯">ണ്ടി എനിക്ക സകലവും നഷ്ടം വന്നിരിക്കുന്നു✱ ഞാൻ ക്രിസ്തു
വിനെ നെടെണ്ടുന്നതിന്നും ന്യായപ്രമാണത്തിൽനിന്നുള്ള എ
ന്റെ സ്വന്ത നീതിയെ അല്ല ക്രിസ്തുവിങ്കലുള്ള വിശ്വാസം മൂലമുള്ള
തായി വിശ്വാസത്താൽ ദൈവത്തിങ്കൽനിന്നുളള നീതി തന്നെ ഉ
ണ്ടായിട്ട ഞാൻ അവങ്കൽ കാണപ്പെടെണ്ടുന്നതിന്നും അവയെ ച</lg><lg n="൧൦">വറുകൾ തന്നെ എന്ന ഞാൻ വിചാരിക്കയും ചെയ്യുന്നു✱ ഞാൻ
അവനെയും അവന്റെ ഉയിൎപ്പിന്റെ ശക്തിയെയും അവന്റെ
മരണത്തിന്ന അനുരൂപനായി തീൎന്ന അവന്റെ കഷ്ടാനുഭവങ്ങളു</lg><lg n="൧൧">ടെ അന്യൊന്യതയെയും✱ ഞാൻ വല്ല പ്രകാരത്തിലും മരിച്ച
വരുടെ ഉയിൎപ്പിങ്കൽ എത്തുവാൻ ഇട വരുമൊ എന്നും ഞാൻ
അറിയെണ്ടുന്നതിന്നാകുന്നു✱</lg> <lg n="൧൨">ഞാൻ മുമ്പെ തന്നെ പ്രാപിച്ചു കഴിഞ്ഞു എന്നെങ്കിലും മുമ്പെ
തന്നെ പൂൎണ്ണനായി എന്നെങ്കിലും അല്ല ഞാൻ യാതൊന്നിന്നു വെ
ണ്ടി ക്രിസ്തു യെശുവിനാൽ പിടിപെട്ടുവൊ ആയതിനെ പിടി</lg><lg n="൧൩"> പ്പാൻ ഇടവരുമൊ എന്നുവെച്ചത്രെ ഞാൻ പിന്തുടരുന്നത✱ സ
ഹൊദരന്മാരെ ഞാൻ പിടിച്ചിരിക്കുന്നു എന്ന എന്നെ തന്നെ വി</lg><lg n="൧൪">ചാരിക്കുന്നില്ല✱ എന്നാൽ ഞാൻ ഒന്നു ചെയ്യുന്നു പിന്നാലെയു
ള്ള കാൎയ്യങ്ങളെ മറന്നുകൊണ്ടും മുമ്പിലുള്ള കാൎയ്യങ്ങൾക്ക എത്തി
ക്കൊണ്ടും ഞാൻ ക്രിസ്തു യെശുവിങ്കൽ ദൈവത്തിൻ മെലായുള്ള
വിളിയുടെ വിരുതിന്നായിട്ട ലക്ഷ്യത്തിന്നനെരെ പിന്തുടരുന്നു✱</lg><lg n="൧൫"> അതുകൊണ്ട പൂൎണ്ണന്മാരായുള്ള നാമെല്ലാവരും ഇപ്രകാരം തന്നെ
ചിന്തിച്ചിരിക്കെണം. നിങ്ങൾ വല്ല കാൎയ്യത്തിലും മറ്റു പ്രകാരം
ചിന്തിച്ചാൽ അതിനെ ദൈവം നിങ്ങൾക്ക വെളിപ്പെടുത്തുകയും ചെ</lg><lg n="൧൬">യ്യും✱ എന്നാലും നാം എതിന്ന എത്തിയിട്ടുണ്ടൊ ആ പ്രമാണ
ത്തിൽ കൂടി തന്നെ നാം നടക്കെണം എക കാൎയ്യം തന്നെ നാം</lg><lg n="൧൭"> ചിന്തിക്കെണം✱ സഹൊദരന്മാരെ നിങ്ങൾ എന്റെ കൂടി ഒന്നി
ച്ച പിന്തുടരുന്നവരാകുവിൻ ഞങ്ങൾ നിങ്ങൾക്ക ഒരു ദൃഷ്ടാന്തമാ
യുള്ള പ്രകാരം തന്നെ അങ്ങിനെ നടക്കുന്നവരെ സൂക്ഷിച്ചു നൊ</lg><lg n="൧൮">ക്കുകയും ചെയ്വിൻ✱ (എന്തുകൊണ്ടെന്നാൽ പലരും നടക്കുന്നു
അവരെ കുറിച്ച അവർ ക്രിസ്തുവിന്റെ കുരിശിന്റെ വൈരികൾ
ആകുന്നു എന്ന ഞാൻ നിങ്ങളൊട പലപ്പൊഴും പറഞ്ഞുവല്ലൊ ഇ</lg><lg n="൧൯">പ്പൊളും കരഞ്ഞുകൊണ്ട പറയുന്നു✱ അവരുടെ അവസാനം നാ
ശമാകുന്നു അവരുടെ ദൈവം അവരുടെ വയറാകുന്നു അവരുടെ
സ്തുതി അവരുടെ ലജ്ജയിലാകുന്നു അവർ ഭൂമിക്കടുത്ത കാൎയ്യങ്ങളെ</lg><lg n="൨൦"> ചിന്തിക്കുന്നു)✱ എന്നാൽ നമ്മുടെ സംസൎഗ്ഗം സ്വൎഗ്ഗത്തിലാകു
ന്നു അവിടെ നിന്ന കൎത്താവായ യെശു ക്രിസ്തുവാകുന്ന രക്ഷിതാ</lg><lg n="൨൧">വിന്നായിട്ട നാം നൊക്കി കാത്തുകൊണ്ടുമിരിക്കുന്നു✱ അവൻ ത
ങ്കലെക്ക തന്നെ സകലത്തെയും കീഴാക്കിക്കൊൾവാൻ കഴിയുന്ന ത
ന്റെ ബലത്തിൻ പ്രകാരം നമ്മുടെ ഹീനതയുള്ള ശരീരം ത</lg> [ 494 ]

ന്റെ മഹത്വമുള്ള ശരീരത്തിന്റെ ഭാഷയായിരിക്കെണ്ടുന്നതിന്ന
അതിനെ രൂപാന്തരപ്പെടുത്തും✱

൪ അദ്ധ്യായം

൪ പൊതുവിലുള്ള ബുദ്ധി ഉപദെശങ്ങൾ.— ൧൦ അവനൊട
അവൎക്കുള്ള ഔദാൎയ്യത്തിന്നും അവരൊട ദൈവത്തിനുള്ള കൃ
പയ്ക്കും അവൻ സന്തൊഷിക്കുന്നത.

<lg n="">അതുകൊണ്ട എനിക്ക സ്നെഹിതന്മാരും വാഞ്ഛിതന്മാരും എ
ന്റെ സന്തൊഷവും കിരീടവുമായുള്ളവരുമാകുന്ന സഹൊദരന്മാ
രെ ഇപ്രകാരം കൎത്താവിങ്കൽ സ്ഥിരമായി നില്പിൻ സ്നെഹിതന്മാ</lg><lg n="൨">രെ✱ കൎത്താവിങ്കൽ എക ചിന്തയൊടിരിപ്പാൻ ഞാൻ എവു
യൊദിയാസിനൊട അപെക്ഷിക്കുന്നു സിന്തികെയൊടും അപെ</lg><lg n="൩">ക്ഷിക്കുന്നു✱ സത്യമുള്ള കൂട്ടാളി ഞാൻ നിന്നൊടും അപെക്ഷി
ക്കുന്നു എവൻഗെലിയൊനിൽ എന്നൊടു കൂടിയും ക്ലെമെന്തിനൊ
ടും മറ്റും ജീവന്റെ പുസ്തകത്തിൽ നാമങ്ങളുള്ള എന്റെ കൂട്ടു
പ്രവൃത്തിക്കാരൊടും കൂടിയും അദ്ധ്വാനപ്പെട്ട സ്ത്രീകൾക്ക സഹാ</lg><lg n="൪">യിക്ക✱ കൎത്താവിങ്കൽ എപ്പൊഴും സന്തൊഷിപ്പിൻ പിന്നെയും</lg><lg n="൫"> ഞാൻ പറയുന്നു സന്തൊഷിപ്പിൻ✱ നിങ്ങളുടെ ശാന്തത എല്ലാ</lg><lg n="൬"> മനുഷ്യൎക്കും അറിഞ്ഞിരിക്കട്ടെ കൎത്താവ സമീപത്ത ഉണ്ട✱ നി
ങ്ങൾ ഒന്നിന്നും വിചാരപ്പെടാതെ സകലത്തിലും നിങ്ങളുടെ യാ
ചനകൾ സ്തൊത്രത്തൊടും കൂടി പ്രാൎത്ഥനയാലും അപെക്ഷയാലും</lg><lg n="൭"> ദൈവത്തിൽ അറിയിക്കപ്പെടെണം✱ സകല ബുദ്ധിയെയും ക
വിയുന്നതായുള്ള ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയ
ങ്ങളെയും നിങ്ങളുടെ മനസ്സുകളെയും ക്രിസ്തു വിങ്കൽ പാലിക്കയും ചെ</lg><lg n="൮">യ്യും✱ ശെഷമുള്ളതിന്ന സഹൊദരന്മാരെ എതെല്ലാം കാൎയ്യങ്ങൾ
സത്യമുള്ളവയൊ എതെല്ലാം കാൎയ്യങ്ങൾ വന്ദ്യങ്ങളൊ എതെല്ലാം
കാൎയ്യങ്ങൾ നീതിയുള്ളവയൊ എതെല്ലാം കാൎയ്യങ്ങൾ ശുദ്ധമുള്ളവ
യൊ എതെല്ലാം കാൎയ്യങ്ങൾ ചന്തമുള്ളവയൊ എതെല്ലാം കാൎയ്യങ്ങൾ
നല്ല കിൎത്തിയുള്ളവയൊ വല്ല പുണവുമുണ്ടൊ വല്ല പുകഴ്ചയുമുണ്ടൊ</lg><lg n="൯"> അവയെ നിരൂപിച്ചുകൊൾവിൻ✱ നിങ്ങൾ പഠിച്ചിട്ടും പരി
ഗ്രഹിച്ചിട്ടും കെട്ടിട്ടും എങ്കൽ കണ്ടിട്ടുള്ള കാൎയ്യങ്ങളെ ചെയ്തു കൊ
ൾവിൻ സമാധാനത്തിന്റെ ദൈവം നിങ്ങളൊടു കൂടി ഇരിക്ക</lg><lg n="൧൦">യും ചെയ്യും✱ എന്നാൽ ഇപ്പൊൾ ൟ ഒടുക്കത്ത എനിക്ക വെ
ണ്ടി നിങ്ങൾക്കുള്ള താല്പൎയ്യം വീണ്ടും തളിൎത്തതുകൊണ്ട ഞാൻ ക
ൎത്താവിങ്കൽ വളരെ സന്തൊഷിച്ചു ഇതിൽ നിങ്ങൾ താല്പൎയ്യപ്പെ</lg><lg n="൧൧">ട്ടുമിരുന്നു എങ്കിലും നിങ്ങൾക്ക അവസരം കുറവായി✱ ദാരിദ്ര്യ
ത്തെ സംബന്ധിച്ചു ഞാൻ പറയുന്നു എന്നല്ല എന്തുകൊണ്ടെന്നാൽ
ഞാൻ എത അവസ്ഥയിൽ ഇരിക്കുന്നു എങ്കിലും മനൊ രമ്യത്തൊ</lg><lg n="൧൨">ടെ ഇരിപ്പാൻ ഞാൻ പഠിച്ചിട്ടുണ്ട✱ താണിരിപ്പാനും എനിക്കറി</lg>

[ 495 ] <lg n="">യാം പരിപൂൎണ്ണതപ്പെടുവാനും എനിക്കറിയാം തൃപ്തിയായിരിപ്പാ
നും വിശന്നിരിക്കാനും പൂൎണ്ണതപ്പെടുവാനും ബുദ്ധിമുട്ടു സഹി
പ്പാനും ഞാൻ എല്ലാടവും എല്ലാ കാൎയ്യങ്ങളിലും അഭ്യസിക്കപ്പെട്ട</lg><lg n="൧൩">വനാകുന്നു✱ എന്നെ ശക്തിപ്പെടുത്തുന്ന ക്രിസ്തുവിനാൽ എനിക്ക</lg><lg n="൧൪"> സകലവും കഴിയും✱ എന്നാലും നിങ്ങൾ എന്റെ ദുഃഖത്തിൽ</lg><lg n="൧൫"> ഐക്യപ്പെട്ട ചെയ്തത നന്നായി✱ ഫീലിപ്പിയക്കാരെ എവൻ
ഗെലിയൊന്റെ ആരംഭത്തിൽ ഞാൻ മക്കെദൊനിയായിൽ നി
ന്ന പുറപ്പെടുമ്പോൾ നിങ്ങൾ മാത്രം അല്ലാതെ മറ്റൊരു സഭ
യും കൊടുക്കൽ വാങ്ങൽ കണക്കിൽ എന്നൊട ഐക്യതപ്പെട്ടതു</lg><lg n="൧൬">മില്ല എന്ന നിങ്ങളും അറിഞ്ഞിരിക്കുന്നു✱ എന്തുകൊണ്ടെന്നാൽ
തെസ്സലൊനിക്കയിൽ നിങ്ങൾ എന്റെ ബുദ്ധിമുട്ടിന്ന ഒന്നു രണ്ടു</lg><lg n="൧൭"> പ്രാവശ്യം കൊടുത്തയച്ചു✱ ഒരു സമ്മാനത്തെ ഞാൻ ആഗ്രഹി
ക്കുന്നു എന്നല്ല നിങ്ങളുടെ കണക്കിന്നായി വൎദ്ധിക്കുമാറാകുന്ന ഫ</lg><lg n="൧൮">ലത്തെ ഞാൻ ആഗ്രഹിക്കുന്നതെയുള്ളു✱ എന്നാൽ എല്ലാം എ
നിക്ക ഉണ്ട പരിപൂൎണ്ണമായിരിക്കുന്നു നിങ്ങളാൽ അയക്കപ്പെ
ട്ട സുഗന്ധ വാസനയും ദൈവത്തിന്ന സംപ്രീതിയായും അംഗീ
കരിക്കത്തക്കതായുമുള്ള ബലിയുമായവയെ എപ്പപ്രൊദിത്തുസി
ന്റെ കൈയിൽനിന്ന പരിഗ്രഹിച്ചിട്ട ഞാൻ പൂൎണ്ണതപ്പെട്ടിരി</lg><lg n="൧൯">ക്കുന്നു✱ എന്നാൽ എന്റെ ദൈവം തന്റെ ധനത്തിൻ പ്രകാ
രം നിങ്ങളുടെ ബുദ്ധിമുട്ടിനെ ഒക്കയും ക്രിസ്തു യെശുവിനാൽ മഹ</lg><lg n="൨൦">ത്വത്തിൽ നികത്തി തരികയും ചെയ്യും✱ എന്നാൽ നമ്മുടെ
ദൈവവും പിതാവുമായവന്ന എന്നെക്കും മഹത്വമുണ്ടായരട്ടെ</lg><lg n="൨൧"> ആമെൻ✱ പരിശുദ്ധന്മാരെ ഒക്കയും ക്രിസ്തു യെശുവിങ്കൽ വന്ദി
പ്പിൻ എന്നൊടു കൂടി ഇരിക്കുന്ന സഹൊദരന്മാർ നിങ്ങളെ വ</lg><lg n="൨൨">ന്ദിക്കുന്നു✱ പരിശുദ്ധന്മാർ ഒക്കയും വിശെഷമായി കൈസറി</lg><lg n="൨൩">ന്റെ ഭവനത്തിലുള്ളവരും നിങ്ങളെ വന്ദിക്കുന്നു✱ നമ്മുടെ ക
ൎത്താവായ യെശു ക്രിസ്തുവിന്റെ കൃപ നിങ്ങളൊട എല്ലാവരൊടും
കൂട ഉണ്ടായിരിക്കട്ടെ ആമെൻ</lg> [ 496 ]

അപ്പൊസ്തൊലനായ പൌലുസ
കൊലൊസ്സെയക്കാൎക്ക എഴുതിയ
ലെഖനം

൧ അദ്ധ്യായം

൧ അവൻ അവരുടെ വിശ്വാസത്തെ കുറിച്ചു ദൈവത്തെ സ്തു
തിക്കയും,— ൯ അവർ കൃപയിൽ വൎദ്ധിപ്പാനായിട്ട പ്രാ
ൎത്ഥിക്കയും,— ൧൪ സാക്ഷാൽ ക്രിസ്തുവിനെ വൎണ്ണിക്കയും ചെ
യ്യുന്നത.

<lg n="">ദൈവത്തിന്റെ ഇഷ്ടത്താൽ യെശു ക്രിസ്തുവിന്റെ അപ്പൊ</lg><lg n="൨">സ്തൊലനായ പൌലുസും സഹൊദരനായ തീമൊഥെയുസും✱ കൊ
ലൊസ്സയിൽ ക്രിസ്തുവിങ്കലുള്ള പരിശുദ്ധന്മാരും വിശ്വാസികളു
മായ സഹൊദരന്മാൎക്ക (എഴുതുന്നത) നമ്മുടെ പിതാവായ ദൈവ
ത്തിങ്കൽനിന്നും കൎത്താവായ യെശു ക്രിസ്തുവിങ്കൽ നിന്നും നിങ്ങൾ</lg><lg n="൩">ക്ക കൃപയും സമാധാനവുമുണ്ടായ്വരട്ടെ✱ ക്രിസ്തു യെശുവിങ്കൽ നി
ങ്ങൾക്കുള്ള വിശ്വാസത്തെയും സകല പരിശുദ്ധന്മാരൊടുള്ള സ്നെ</lg><lg n="൪">ഹത്തെയും ഞങ്ങൾ കെട്ടതുകൊണ്ട✱ സ്വൎഗ്ഗത്തിൽ നിങ്ങൾക്കായി
സംഗ്രഹിക്കപ്പെട്ടിരിക്കുന്നതായി നിങ്ങൾ എവൻഗെലിയൊനിലെ
സത്യ വചനത്തിൽ മുൻ കെട്ടതായി ഉള്ള നിശ്ചയത്തിന്റെ നിമി</lg><lg n="൫">ത്തമായി✱ ഞങ്ങൾ നിങ്ങൾക്കു വെണ്ടി എപ്പൊഴും പ്രാൎത്ഥിച്ചു
കൊണ്ട നമ്മുടെ കൎത്താവായ യെശുക്രിസ്തുവിന്റെ ദൈവവും പി</lg><lg n="൬">താവുമായവനെ സ്തൊത്രം ചെയ്യുന്നു✱ ആ (എവൻഗെലിയൊൻ)
ലൊകത്തിലൊക്കയും എന്നപൊലെ തന്നെ നിങ്ങളുടെ അടുക്കൽ
വന്ന നിങ്ങൾ ദൈവത്തിന്റെ കൃപയെ കെൾക്കയും സത്യത്തൊ
ടെ അറികയും ചെയ്തു നാൾ മുതൽ നിങ്ങളിലും ഉള്ള പൊലെ ഫ</lg><lg n="൭">ലം തരുന്നു✱ ഇപ്രകാരം തന്നെ നിങ്ങൾ ഞങ്ങൾക്ക പ്രിയ
നായി കൂട്ടുഭൃത്യനായ എപ്പാപ്രാസിൽനിന്ന പഠിച്ചിട്ടുമുണ്ട അവൻ
നിങ്ങൾക്കു വെണ്ടി ക്രിസ്തുവിന്റെ വിശ്വാസമുള്ളൊരു ശുശ്രൂഷ</lg><lg n="൮">ക്കാരനാകുന്നു✱ അവൻ ആത്മാവിൽ നിങ്ങൾക്കുള്ള സ്നെഹത്തെ</lg><lg n="൯"> ഞങ്ങളൊട അറിയിക്കയും ചെയ്തു✱ ആയതുകൊണ്ട ഞങ്ങളും
(അതിനെ) കെട്ട നാൾ മുതൽക്ക നിങ്ങൾക്കു വെണ്ടി പ്രാൎത്ഥി
പ്പാനും നിങ്ങൾ അവന്റെ ഹിതത്തിന്റെ അറിവിനാൽ സ
കല ജ്ഞാനത്തിലും ആത്മ സംബന്ധമുള്ള അറിവിലും പൂൎണ്ണതപ്പെ</lg><lg n="൧൦">ടെണമെന്ന അപെക്ഷിപ്പാനും ഇട വിടുന്നില്ല✱ അത നിങ്ങൾ
സകല ഇഷ്ടത്തിന്നും കൎത്താവിന യൊഗ്യമായി നടന്ന സകല സ
ൽക്രിയയിലും ഫലം തരുന്നവരായി ദൈവ ജ്ഞാനത്തിൽ വൎദ്ധി</lg><lg n="൧൧">ക്കുന്നവരായി✱ സന്തൊഷത്തൊടു കൂടി സകല ക്ഷമയിങ്കലും
ദീൎഘശാന്തതയിങ്കലും അവന്റെ മഹത്വമുള്ള ശക്തിപ്രകാരം സ</lg>

[ 497 ] <lg n="൧൨">ബലത്തൊടും ബലപ്പെട്ടവരായി✱ പ്രകാശത്തിൽ പരി
ശുദ്ധന്മാരുടെ അവകാശത്തിന്റെ ഒാഹരിക്ക നമ്മെ യൊഗ്യന്മാ
രാക്കിയ പിതാവിന്ന സ്തൊത്രം ചെയ്യുന്നവരായി ഇരിപ്പാനായിട്ട</lg><lg n="൧൩"> ആകുന്നു✱ അവൻ നമ്മെ അന്ധകാരത്തിന്റെ അധികാര
ത്തിൽനിന്ന വെർപ്പെടുത്തുകയും തന്റെ ഇഷ്ട പുത്രന്റെ രാജ്യ</lg><lg n="൧൪">ത്തിലെക്ക ആക്കി വെക്കയും ചെയ്തു✱ ഇവനിൽ നമുക്ക ഇവന്റെ</lg><lg n="൧൫"> രക്തത്താൽ പാപമൊപനമാകുന്ന വീണ്ടെടുപ്പു✱ ഇവൻ അ
പ്രത്യക്ഷനായ ദൈവത്തിന്റെ പ്രതിമയായി സൃഷ്ടിക്ക ഒക്കയും</lg><lg n="൧൬"> ആദ്യ ജാതനായുള്ളവനാകുന്നു✱ അതെന്തുകൊണ്ടെന്നാൽ ഇവ
നാൽ സകല വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു സ്വൎഗ്ഗത്തിലുള്ളവയും ഭൂമി
യിലുള്ളവയും കാണപ്പെടുന്നവയും കാണപ്പെടാത്തവയും സിംഹാ
സനങ്ങളാകട്ടെ കൎത്തൃത്വങ്ങളാകട്ടെ പ്രഭുത്വങ്ങളാകട്ടെ അധികാര
ളാകട്ടെ സകല വസ്തുക്കളും ഇവനാലും ഇവന്നായ്ക്കൊണ്ടും സൃ</lg><lg n="൧൭">ഷ്ടിക്കപ്പെട്ടു✱ വിശെഷിച്ചും ഇവൻ സകലത്തിന്നും മുമ്പനാകു</lg><lg n="൧൮">ന്നു സകല വസ്തുക്കളും ഇവനാൽ നിലനില്ക്കുന്നു✱ സഭയാകുന്ന
ശരീരത്തിന്റെ ശിരസ്സും ഇവൻ ആകുന്നു സകലത്തിലും ശ്രെ
ഷ്ഠതയുള്ളവനാകെണ്ടുന്നതിന്ന ഇവൻ ആദിയായി മരിച്ചവരിൽ</lg><lg n="൧൮"> നിന്ന ആദ്യ ജാതനായവനാകുന്നു✱ അതെന്തുകൊണ്ടെന്നാൽ ഇ</lg><lg n="൨൦">വങ്കൽ സകല പൂൎണ്ണതയും അധിവസിപ്പാനായിട്ടും✱ ഇവന്റെ
കുരിശിന്റെ രക്തത്താൽ സമാധാനത്തെ ഉണ്ടാക്കി തീൎത്ത ഇവ
നെക്കൊണ്ട സകലത്തെയും ഭൂമിയിലുള്ളവയെ ആകട്ടെ സ്വൎഗ്ഗത്തിലു
ള്ളവയെ ആകട്ടെ ഇവനെക്കൊണ്ട തങ്കലെക്ക യൊജിപ്പിപ്പാനായി</lg><lg n="൨൧">ട്ടും പിതാവിന്ന ഇഷ്ടമുണ്ടായി✱ ഒരിക്കൽ അന്യന്മാരായും ദുഷ്പ്ര
വൃത്തികളാൽ മനസ്സിൽ ശത്രുക്കളായുമിരുന്ന നിങ്ങളെയും ഇ</lg><lg n="൨൨">പ്പൊൾ✱ അവൻ നിങ്ങളെ പരിശുദ്ധന്മാരായും കുറ്റമില്ലാത്തവ
രായും ആക്ഷെപപ്പെടാത്തവരായും തന്റെ മുമ്പാക നിൎത്തുവാ
നായിട്ട മരണം കൊണ്ട തന്റെ ജഡത്തിന്റെ ശരീരത്തിൽ യൊ</lg><lg n="൨൩">ജിപ്പിച്ചു✱ നിങ്ങൾ വിശ്വാസത്തിൽ സ്ഥാപിക്കപ്പെട്ടവരായും
സ്ഥിരപ്പെട്ടവരായും നില നില്ക്കയും നിങ്ങൾ കെട്ടിട്ടുള്ളതും ആ
കാശത്തിൻ കീഴുള്ള സകല സൃഷ്ടിക്കും പ്രസംഗിക്കപ്പെട്ടതും പൗ
ലൂസായ ഞാൻ ഒരു ശുശ്രൂഷക്കാരനായി തീൎന്നിരിക്കുന്നതും ആ
യുള്ള എവൻഗെലിയൊന്റെ ആശാബന്ധത്തിൽനിന്ന ഇളകാ</lg><lg n="൨൪">തെ ഇരിക്കയും ചെയ്യുന്നു എന്നുവരികിൽ✱ ഇപ്പൊൾ ഞാൻ നി
ങ്ങൾക്കു വെണ്ടി എന്റെ കഷ്ടാനുഭവങ്ങളിൽ സന്തൊഷിക്കയും എ
ന്റെ ജഡത്തിൽ ക്രിസ്തുവിന്റെ ദുഃഖങ്ങളിൽ കുറവായുള്ളവയെ
സഭയാകുന്ന അവന്റെ ശരീരത്തിന്നുവെണ്ടി പൂൎത്തിയാക്കുകയും</lg><lg n="൨൫"> ചെയ്യുന്നു✱ ആയതിന്ന ഞാൻ നിങ്ങൾക്കായിട്ട എനിക്ക തരപ്പെ
ട്ട ദൈവ വിചാരണപ്രകാരം ദൈവ വചനത്തെ നിവൃത്തിപ്പാ</lg><lg n="൨൬">നായിട്ട ഒരു ശുശ്രൂഷക്കാരനായി തീൎന്നു✱ കാലങ്ങളിൽ നിന്നും</lg> [ 498 ]

<lg n="">തല മുറകളിൽനിന്നും മറവായിരുന്നതും ഇപ്പൊൾ അവന്റെ പ
രിശുദ്ധന്മാൎക്ക പ്രകാശിക്കപ്പെട്ടതുമായ രഹസ്യം തന്നെ (ആകുന്നു)✱</lg><lg n="൨൭"> അവൎക്ക ദൈവം പുറജാതികളുടെ ഇടയിൽ ൟ രഹസ്യത്തിന്റെ
മഹത്വത്തിന്റെ സമ്പത്ത ഇന്നതാകുന്നു എന്ന അറിയിപ്പാൻ ദൈ
വത്തിന്ന മനസ്സുണ്ടായി അത മഹത്വത്തിന്റെ ആശാബന്ധമായി</lg><lg n="൨൮"> നിങ്ങളിൽ ക്രിസ്തു ആകുന്നു✱ എല്ലാ മനുഷ്യനെയും ക്രിസ്തു യെശു
വിങ്കൽ മുഴുവൻ തികഞ്ഞവനായി നിൎത്തുവാനായിട്ട അവനെ
ഞങ്ങൾ എല്ലാ മനുഷ്യനൊടും ഓൎമ്മപ്പെടുത്തുകയും എല്ലാവന്നും സ
കല ജ്ഞാനത്തൊടും ഉപദെശിക്കുയും ചെയ്തു കൊണ്ട പ്രസംഗിക്കു</lg><lg n="൨൯">ന്നു✱ ആയതിന്ന ഞാനും എങ്കൽ ബലത്തൊടെ വ്യാപരിക്കുന്ന
അവന്റെ വ്യാപാര ശക്തിപ്രകാരം പൊരുതീട്ട അദ്ധ്വാനപ്പെ
ടുന്നു✱</lg>

൨ അദ്ധ്യായം

൧ അവൻ ക്രിസ്തുവിങ്കൽ സ്ഥിരതയൊടിരിപ്പാനായിട്ടും.— ൮
ലൌകിക ജ്ഞാനത്തിൽനിന്നും വെറുതെയുള്ള പരമ്പര
ന്യായങ്ങളിൽ നിന്നും.— ൧൮ ദൈവദൂതന്മാരെ ആരാധിക്കു
ന്നതിൽനിന്നും.—~൨൦ ന്യായ പ്രമാണം സംബന്ധിച്ച കൎമ്മ
ങ്ങളിൽനിന്നും ജാഗ്രതപ്പെടുവാനായിട്ടും അവൎക്ക ബുദ്ധി ഉ
പദെശിക്കുന്നത.

<lg n="">എന്തുകൊണ്ടെന്നാൽ നിങ്ങൾക്കായിക്കൊണ്ടും ലെയൊദിക്കെയാ
യിലുള്ളവൎക്കായ്ക്കൊണ്ടും എന്റെ മുഖത്തെ ജഡത്തിൽ കട്ടിണ്ടി</lg><lg n="൨">ല്ലാത്തവൎക്ക എല്ലാവൎക്കുമായ്ക്കൊണ്ടും✱ അവർ സ്നെഹത്തിലും ദൈ
വമായ പിതാവിന്റെയും ക്രിസ്തുവിന്റെയും രഹസ്യത്തെ അ
റിഞ്ഞുകൊള്ളുന്നതിന്ന തിരിച്ചറിവിന്റെ പൂൎണ്ണനിശ്ചയമുള്ള സ
കല ധനത്തിലെക്കും ഒന്നിച്ച സംബന്ധിക്കപ്പെട്ടവരായി അവരു
ടെ ഹൃദയങ്ങൾ ആശ്വസിക്കപ്പെടണമെന്ന എനിക്ക എത്ര വലിയ</lg><lg n="൩"> പൊരാട്ടം ഉണ്ടെന്ന നിങ്ങൾ അറിവാൻ എനിക്ക മനസ്സുണ്ട✱ അ
വങ്കൽ ജ്ഞാനത്തിന്റെയും അറിവിന്റെയും നിക്ഷെപങ്ങൾ ഒ</lg><lg n="൪">ക്കയും ഗുപ്തങ്ങളാകുന്നു✱ യാതൊരുത്തനും വശീകര വാക്കിനാൽ
നിങ്ങളെ വഞ്ചിക്കാതെ ഇരിപ്പാനായിട്ട ഞാൻ ഇതിനെ പറയു</lg><lg n="൫">ന്നു✱ എന്തുകൊണ്ടെന്നാൽ ഞാൻ ജഡത്താൽ കൂടയില്ല എങ്കി
ലും ഞാൻ ആത്മാവിൽ നിങ്ങളൊട കൂടിയിരുന്ന സന്തൊഷിച്ച
നിങ്ങളുടെ ക്രമത്തെയും ക്രിസ്തുവിങ്കൽ നിങ്ങൾക്കുള്ള വിശ്വാസത്തി</lg><lg n="൬">ന്റെ സ്ഥിരതയെയും കാണുന്നു✱ അതുകൊണ്ട നിങ്ങൾ കൎത്താ
വായ ക്രിസ്തു യെശുവിനെ പരിഗ്രഹിച്ചതുപൊലെ അവങ്കൽ നട</lg><lg n="൭">ന്ന✱ അവങ്കൽ സ്ഥാപിക്കപ്പെട്ടവരായും പണി ചെയ്യപ്പെട്ടവ
രായും നിങ്ങൾക്ക ഉപദെശിക്കപ്പെട്ടപ്രകാരം വിശ്വാസത്തിൽ
സ്ഥിരപ്പെട്ട അതിൽ സ്തൊത്രത്തൊടെ വൎദ്ധിക്കുന്നവരായുമിരി</lg>

[ 499 ] <lg n="൮">പ്പിൻ✱ ക്രിസ്തുവിൻ പ്രകാരം അല്ല മനുഷ്യരുടെ പാരമ്പൎയ്യ
ന്യായപ്രകാരവും ലൊകത്തിന്റെ ആദ്യ പാഠങ്ങളിൻ പ്രകാര
വും ലൌകിക ജ്ഞാനത്താലും വൃഥാ വഞ്ചനയാലും വല്ലവനും നി
ളെ കവന്നു കൊണ്ടുപൊകാതെ ഇരിപ്പാൻ സൂക്ഷിച്ചുകൊൾ</lg><lg n="൯">വിൻ✱ എന്തുകൊണ്ടെന്നാൽ അവനിൽ ദൈവത്വത്തിന്റെ പൂ</lg><lg n="൧൦">ൎണ്ണത ഒക്കയും ശരീര സംബന്ധമായി വസിക്കുന്നു✱ സകല പ്രഭു
ത്വത്തിന്റെയും അധികാരത്തിന്റെയും ശിരസ്സാകുന്ന അവനിൽ</lg><lg n="൧൧"> നിങ്ങളും പൂൎണ്ണതപ്പെട്ടവരാകുന്നു✱ അവനിൽ ക്രിസ്തുവിന്റെ ചെ
ലാ കൎമ്മത്താൽ ജഡത്തിന്റെ പാപങ്ങളുടെ ശരീരത്തെ നീക്കി
ക്കളയുന്നതിൽ കൈകൾകൊണ്ട ചെയ്യപ്പെടാത്ത ചെലാകൎമ്മം കൊ</lg><lg n="൧൨">ണ്ട നിങ്ങളും ചെല ചെയ്യപ്പെടുകയും✱ ബപ്തിസ്മയിൽ അവനൊ
ടു കൂടി അടക്കപ്പെട്ട അതിൽ തന്നെ നിങ്ങൾ മരിച്ചവരിൽനി
ന്ന അവനെ ഉയിൎപ്പിച്ചിട്ടുള്ള ദൈവത്തിന്റെ പ്രയൊഗത്തിലു
ള്ള വിശ്വാസത്താൽ നിങ്ങൾ അവനൊടു കൂടിയും ഉയിൎത്തെഴു</lg><lg n="൧൩">നീല്ക്കപ്പെടുകയും ചെയ്തിരിക്കുന്നു✱ നിങ്ങളുടെ അതിക്രമങ്ങളി
ലും നിങ്ങളുടെ ജഡത്തിന്റെ ചെലാകൎമ്മമില്ലായ്മയിലും മരിച്ചവ
രായ നിങ്ങളെ അവനൊടു കൂട അവൻ അപരാധങ്ങളെ ഒക്കയും</lg><lg n="൧൪"> നിങ്ങളൊട സൌജന്യമായി ക്ഷമിച്ചിട്ട ജീവിപ്പിക്കയും✱ നമുക്ക
വിരൊധമായി നമുക്ക പ്രതികൂലമായുള്ള യഥാ വിധികളിലുള്ള
കയ്യെഴുത്തിനെ മായിച്ചു കളഞ്ഞ അതിനെ കുരിശിൽ തറെച്ച അ</lg><lg n="൧൫">തിനെ നടുവിൽനിന്ന എടുത്തുകളകയും ചെയ്തു✱ പ്രഭുത്വങ്ങളെ
യും അധികാരങ്ങളെയും അപഹരിച്ചുകൊണ്ട അതിങ്കൽ അവയെ</lg><lg n="൧൬"> ജയിച്ച അവയെ പ്രസിദ്ധമായി ഒരു കാഴ്ചയാക്കി തീൎത്തു✱ അ
തുകൊണ്ട ഭക്ഷണത്തിലെങ്കിലും പാനീയത്തിലെങ്കിലും പെരുനാ
ളിന്റെയൊ കറുത്തവാവിന്റെയൊ ശാബത ദിവസങ്ങളുടെ
യൊ സംഗതിയിലെങ്കിലും യാതൊരുത്തനും നിങ്ങളെ വിധിക്ക</lg><lg n="൧൭">രുത✱ അവ വരുവാനുള്ള കാൎയ്യങ്ങളുടെ നിഴലാകുന്നു എന്നാൽ</lg><lg n="൧൮"> ശരീരം ക്രിസ്തുവിന്റെ ആകുന്നു✱ സ്വെഛയായുള്ള മനൊ വി
നയം കൊണ്ടും ദൈവദൂതന്മാരുടെ ആരാധനം കൊണ്ടും ഒരുത്തനും
താൻ കണ്ടിട്ടില്ലാത്ത കാൎയ്യങ്ങളിലെക്ക അക്രമിച്ചുകൊണ്ടും തന്റെ
ജഡ സംബന്ധമുള്ള മനസ്സിനാൽ വെറുതെ അഹങ്കാരപ്പെട്ടു കൊ</lg><lg n="൧൯">ണ്ടും✱ എതിൽനിന്ന ശരീരം എല്ലാം സന്ധിബന്ധനങ്ങളാൽ ഉ
പകരിക്കപ്പെടുകയും കൂടി ബന്ധനപ്പെടുകയും ചെയ്തിട്ട ദൈവ വ
ളൎച്ചയൊടെ വളരുന്നുവൊ ആ ശിരസ്സിനെ പിടിക്കാതെ ഇരുന്നു</lg><lg n="൨൦"> കൊണ്ടും നിങ്ങളെ വിരുത തെറ്റിക്കരുത✱ അതുകൊണ്ട നിങ്ങൾ
ക്രിസ്തുവിനൊടു കൂടി ലൊകത്തിന്റെ ആദ്യപാഠങ്ങളിൽനിന്ന മ</lg><lg n="൨൧">രിച്ചിരിക്കുന്നു എങ്കിൽ✱ നിങ്ങൾ ലൊകത്തിൽ ജീവിച്ചിരിക്കു
ന്നവർ എന്നപൊലെ മനുഷ്യരുടെ കല്പനകളിൻ പ്രകാരവും ഉ
പദെശങ്ങളിൻ പ്രകാരവുമുള്ള യഥാ വിധികൾക്ക കീൾപ്പെടു</lg> [ 500 ]

<lg n="൨൨">വാൻ എന്ത✱ (സ്പൎശിക്കരുത രുചി നൊക്കരുത തൊടരുത ഇ</lg><lg n="൨൩"> വ ഒക്കയും പരുമാറ്റം കൊണ്ടു നശിക്കുന്നവയാകുന്നു )✱ അക്കാ
ൎയ്യങ്ങൾക്ക നെമനിഷ്ഠയിലും മനത്താഴ്ചയിലും ശരീരത്തിന്റെ ദ
ണ്ഡത്തിലും ജ്ഞാനത്തിന്റെ ഒരു വെഷമുണ്ട സത്യം ജഡത്തെ
തൃപ്തിയാക്കുവാനായ്ക്കൊണ്ട യാതാരു ബഹുമാനത്തിലും അല്ല
താനും✱</lg>

൩ അദ്ധ്യായം

൧ ക്രിസ്തുവിനെ ഇന്നെടത്ത അന്വെഷിക്കണമെന്ന അവൻ കാ
ട്ടിക്കൊടുക്കുന്നത.—® ൫ അവൻ ഇന്ദ്രിയ നിഗ്രഹത്തിന്നും.—
൧൨ സ്നെഹത്തിന്നും താഴ്ചയ്ക്കും പൊതുവായും പ്രത്യെകമായും
പല മുറകൾക്കും ബുദ്ധി ഉപദേശിക്കുന്നത.

<lg n="">അതുകൊണ്ടു നിങ്ങൾ ക്രിസ്തുവിനൊട കൂടി ഉയിൎത്തെഴുനീറ്റി
രിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലത്തു ഭാഗത്തിരി</lg><lg n="൨">ക്കുന്നെടത്ത മെലായുള്ള കാൎയ്യങ്ങളെ അന്വെഷിപ്പിൻ✱ ഭൂമിയി
ലുള്ള കാൎയ്യങ്ങളെ അല്ല മെലായുള്ള കാൎയ്യങ്ങളെ ചിന്തിച്ചുകൊൾ</lg><lg n="൩">വിൻ✱ എന്തുകൊണൈന്നാൽ നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ
ക്രിസ്തുവിനൊടു കൂടി ദൈവത്തിൽ ഒളിച്ചു വെക്കപ്പെട്ടിരിക്കുന്നു✱</lg><lg n="൪"> നമ്മുടെ ജീവനാകുന്ന ക്രിസ്തു എപ്പൊൾ കാണപ്പെടുമൊ അപ്പൊൾ</lg><lg n="൫"> നിങ്ങളും അവനൊടു കൂടി മഹത്വത്തിൽ കാണപ്പെടും✱ അതു
കൊണ്ട ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളാകുന്ന വെശ്യാദൊഷ
ത്തെയും അശുദ്ധിയെയും ദുഷ്പ്രെമത്തെയും ദുൎമ്മൊഹത്തെയും വി</lg><lg n="൬">ഗ്രഹ പൂജയാകുന്ന ദ്രവ്യാഗ്രഹത്തെയും മരിപ്പിപ്പിൻ✱ ഇക്കാൎയ്യ
ങ്ങളുടെ നിമിത്തമായിട്ട ദൈവത്തിന്റെ കൊപം അനുസരണ</lg><lg n="൭">ക്കെടിന്റെ മക്കളുടെ മെൽ വരുന്നു✱ നിങ്ങളും അവയിൽ ജീ</lg><lg n="൮">വിച്ചിരിക്കുമ്പൊൾ അവയിൽ മുമ്പെ നടന്നിരുന്നു✱ എന്നാൽ
ഇപ്പൊൾ കൊപം ക്രൊധം ൟൎഷ്യ ദൂഷണം നിങ്ങളുടെ വായിൽ
നിന്ന വരുന്ന വഷളായുള്ള സംസാരം ഇവയെ ഒക്കയും ഉപെ</lg><lg n="൯">ക്ഷിച്ചു കളവിൻ✱ നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്ര</lg><lg n="൧൦">വൃത്തികളൊടു കൂടി നീക്കി കളകകൊണ്ടും✱ തന്നെ സൃഷ്ടിച്ചവ
ന്റെ സാദൃശ്യം പൊലെ അറിവിൽ പുതുതാക്കപ്പെട്ട പുതിയ മ
നുഷ്യനെ ധരിച്ചതുകൊണ്ടും തമ്മിൽ തമ്മിൽ ഭൊഷ്ക പറയരുത✱</lg><lg n="൧൧"> ആയതിൽ ഗ്രെക്കനെന്നും യെഹൂദനെന്നും ചെല എന്നും ചെലയി
ല്ലായ്മ എന്നും ബൎബറായക്കാരനെന്നും സ്കിഥിയക്കാരനെന്നും അടി
മയുള്ളവനെന്നും സ്വാതന്ത്ര്യമുള്ളവനെന്നും ഇല്ല ക്രിസ്തു സകലവും</lg><lg n="൧൨"> സകലത്തിലും അത്രെ ആകുന്നത✱ അതുകൊണ്ട നിങ്ങൾ ദൈവ
വത്താൽ തിരഞ്ഞെടുക്കപ്പെട്ട പരിശുദ്ധന്മാരായും ഇഷ്ടന്മാരായുമുള്ള
വരെന്ന പൊലെ കരുണകളുള്ള മനസ്സുകളെയും ദയയെയും മനൊ
വിനയത്തെയും സൌമ്യതയെയും ദീൎഘക്ഷമയെയും ധരിച്ചുകൊ</lg>

[ 501 ] <lg n="൧൩">ണ്ട✱ തമ്മിൽ തമ്മിൽ സഹിക്കയും ഒരുത്തന്റെ നെരെ ഒരു
ത്തന ഒരു വഴക്ക ഉണ്ടായാൽ തമ്മിൽ തമ്മിൽ ക്ഷമിക്കയും ചെ
യ്വിൻ✱ ക്രിസ്തു നിങ്ങളൊടു ക്ഷമിച്ചതുപൊലെ തന്നെ നിങ്ങളും ചെ</lg><lg n="൧൪">യ്വിൻ✱ എന്നാൽ ൟ കാൎയ്യങ്ങൾക്കൊക്കയും മെലായി പൂൎണ്ണതകയു</lg><lg n="൧൫">ടെ ബന്ധമാകുന്ന സ്നെഹത്തെ (ധരിച്ചുകൊൾവിൻ)✱ ദൈവ
ത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴുകയും വെ
ണം ആയതിങ്കലെക്കും നിങ്ങൾ എക ശരീരത്തിൽ വിളിക്കപ്പെ</lg><lg n="൧൬">ട്ടവരല്ലൊ ആകുന്നു നന്ദിയുള്ളവരായിരിക്കയും ചെയ്വിൻ✱ ക്രി
സ്തുവിന്റെ വചനം നിങ്ങളിൽ ഐശ്വൎയ്യമായി സകല ജ്ഞാന
ത്തൊടും വസിച്ച നിങ്ങൾ സംകിൎത്തനങ്ങളിലും കീൎത്തനങ്ങളിലും
ജ്ഞാന പാട്ടുകളിലും തമ്മിൽ തന്നെ പഠിപ്പിക്കയും ബുദ്ധി ഉപ
ദെശിക്കയും നിങ്ങളുടെ ഹൃദയത്തിൽ കൃപയൊടെ കൎത്താവിങ്കൽ</lg><lg n="൧൭"> പാടുകയും ചെയ്തു കൊണ്ടിരിപ്പിൻ✱ വിശെഷിച്ചും നിങ്ങൾ വാ
ക്കിലെങ്കിലും ക്രിയയിലെങ്കിലും യാതൊന്നിനെയും ചെയ്താൽ അ
തൊക്കയും കൎത്താവായ യെശുവിന്റെ നാമത്തിൽചെയ്ത അവൻ
മൂലമായി ദൈവവും പിതാവുമായവന സ്തൊത്രം ചെയ്തു കൊണ്ട ഇ</lg><lg n="൧൮">രിപ്പിൻ✱ ഭാൎയ്യമാരായുള്ളൊരെ നിങ്ങളുടെ ഭൎത്താക്കന്മാരൊടു ക</lg><lg n="൧൯">ൎത്താവിങ്കൽ ഉചിതമാകുന്ന പ്രകാരം അനുസരിച്ചിരിപ്പിൻ✱ ഭ
ൎത്താക്കന്മാരായുള്ളൊരെ നിങ്ങളുടെ ഭാൎയ്യമാരെ സ്നെഹിപ്പിൻ അവ</lg><lg n="൨൦">രുടെ നെരെ കയ്പായിരിക്കയുമരുത✱ പൈതങ്ങളെ നിങ്ങളുടെ
മാതാപിതാക്കന്മാരൊടു സകലത്തിലും അനുസരിച്ചിരിപ്പിൻ എ</lg><lg n="൨൧">ന്തുകൊണ്ടെന്നാൽ ഇത കൎത്താവിന്ന നല്ല ഇഷ്ടമാകുന്നു✱ പിതാ
ക്കന്മാരെ നിങ്ങളുടെ മക്കൾ അധൈൎയ്യപ്പെടാതെ ഇരിപ്പാനായിട്ട</lg><lg n="൨൨"> അവരെ കൊപപ്പെടുത്തരുത✱ പ്രവൃത്തിക്കാരായുള്ളൊരെ സ
കല കാൎയ്യത്തിലും ജഡ പ്രകാരം (നിങ്ങളുടെ) യജമാനന്മാരെ അ
നുസരിപ്പിൻ മനുഷ്യരെ ഇഷ്ടപ്പെടുത്തുന്നവർ എന്നപൊലെ ദൃഷ്ടി
ശുശ്രൂഷ കൊണ്ടല്ല ദൈവത്തെ ഭയപ്പെട്ടുകൊണ്ട ഹൃദയത്തിന്റെ</lg><lg n="൨൩"> പരമാൎത്ഥതയിൽ അത്രെ✱ വിശെഷിച്ചും നിങ്ങൾ എന്തെങ്കി
ലും ചെയ്താൽ അതിനെ മനുഷ്യൎക്ക എന്നല്ല കൎത്താവിന്ന എന്ന</lg><lg n="൨൪"> പൊലെ തന്നെ മനസ്സൊടെ ചെയ്വിൻ✱ നിങ്ങൾ കൎത്താവിങ്കൽ
നിന്ന അവകാശത്തിന്റെ പ്രതിഫലത്തെ പ്രാപിക്കുമെന്ന അ
റിയുന്നുവല്ലൊ എന്തുകൊണ്ടെന്നാൽ നിങ്ങൾ കൎത്താവായ ക്രിസ്തുവി</lg><lg n="൨൫">ന്ന ശുശ്രൂഷ ചെയ്യുന്നു✱ എന്നാൽ അന്യായം ചെയ്യുന്നവൻ
താൻ ചെയ്ത അന്യായത്തിന്ന തക്കവണ്ണം പ്രാപിക്കും ഒട്ടും പക്ഷ
ഭെദവുമില്ല✱</lg>

൪ അദ്ധ്യായം

൧ അവൻ പ്രാൎത്ഥനയിൽ ചൂടായിരിക്കെണമെന്നും.— ൫ ഇനി
യും ക്രിസ്തുവിനെ അറിയാത്തവരുടെ നെരെ ബുദ്ധിയൊടെ ന
ടക്കെണമെന്നും ബുദ്ധി ഉപദെശിക്കുന്നത. [ 502 ]

<lg n="">യജമാനന്മാരെ നിങ്ങൾക്കും സ്വൎഗ്ഗത്തിൽ ഒരു യജമാനൻ ഉ
ണ്ടെന്ന അറിഞ്ഞ നിങ്ങളുടെ പ്രവൃത്തിക്കാൎക്ക നീതിയായും തുല്യ
മായുമുള്ളതിനെ കൊടുപ്പിൻ✱</lg>

<lg n="൨">പ്രാൎത്ഥനയിൽ നിങ്ങൾ സ്ഥിരപ്പെട്ട ആയതിൽ സൂത്രത്തൊ</lg><lg n="൩">ടെ ജാഗ്രതയായിരുന്ന✱ ഞാൻ എതിന്റെ നിമിത്തമായിട്ട
ബന്ധനപ്പെട്ടിരിക്കുന്നുവൊ ആ ക്രിസ്തുവിന്റെ രഹസ്യത്തെ
ഞാൻ പറവാനും പറയെണ്ടുന്ന പ്രകാരം ആയതിനെ പ്രസിദ്ധ</lg><lg n="൪">പ്പെടുത്തേണ്ടുന്നതിന്നും✱ ദൈവം ഞങ്ങൾക്ക സംഭാഷണ ദ്വാര
ത്തെ തുറക്കെണമെന്ന ഞങ്ങൾക്കു വെണ്ടിയും കൂടി പ്രാൎത്ഥിച്ചു</lg><lg n="൫"> കൊണ്ടും ഇരിപ്പിൻ✱ നിങ്ങൾ കാലത്തെ വീണ്ടുകൊണ്ട പുറത്തു</lg><lg n="൬">ള്ളവരുടെ നെരെ ജ്ഞാനത്തൊടെ നടന്നുകൊൾവിൻ✱ നി
ങ്ങൾ ഓരൊരുത്തനൊട ഇന്നിന്ന പ്രകാരം ഉത്തരം പറയെണ്ടുന്ന
താകുന്നു എന്ന അറിവാനായിട്ട നിങ്ങളുടെ വചനം എല്ലായ്പൊഴും</lg><lg n="൭"> കൃപയൊടെ ഉപ്പിനാൽ രുചിപ്പെട്ടതായി ഇരിക്കട്ടെ✱ എന്റെ
കാൎയ്യങ്ങളെ ഒക്കയും പ്രിയ സഹൊദരനും വിശ്വാസമുള്ള ദൈവ
ശുശ്രൂഷക്കാരനും കൎത്താവിങ്കൽ കൂട്ടു പ്രവൃത്തിക്കാരനുമായ തി</lg><lg n="൮">ക്കിക്കുന്നു നിങ്ങളൊട അറിയിക്കും✱ ഞാൻ അവനെ നിങ്ങളു
ടെ അവസ്ഥയെ അറിയാനായിട്ടും നിങ്ങളുടെ ഹൃദയങ്ങളെ ആ</lg><lg n="൯">ശ്വസിപ്പിപ്പാനായിട്ടും✱ നിങ്ങളിൽ ഒരുത്തനായി വിശ്വാസ
വും സ്നെഹവുമുള്ള സഹൊദരനായ ഒനെസിമുസിനൊടു കൂടി നി
ങ്ങളുടെ അടുക്കൽ അതിന്നായിട്ടു തന്നെ അയച്ചിരിക്കുന്നു ഇവിട</lg><lg n="൧൦">ത്തെ കാൎയ്യങ്ങളെ ഒക്കയും അവർ നിങ്ങളൊടെ അറിയിക്കും✱ എ
ന്നൊടു കൂടി കാവൽപെട്ടവനായ അറിസ്തൎക്കുസ നിങ്ങളെ വന്ദി
ക്കുന്നു ബൎന്നബാസിന്ന മരുമകനായ മൎക്കുസും (ഇവന്നായ്കൊണ്ട
നിങ്ങൾക്ക കല്പനകൾ ലഭിച്ചിരിക്കുന്നുവല്ലൊ അവൻ നിങ്ങളുടെ</lg><lg n="൧൧"> അടുക്കൽ വന്നാൽ അവനെ കൈക്കൊൾവിൻ)✱ യുസ്തൂസ എ
ന്ന പറയപ്പെട്ട യെശുവും അവർ ചെലയിലുള്ളവരാകുന്നു ഇവർ
മാത്രം ദൈവത്തിന്റെ രാജ്യത്തിന്ന (എന്നൊടു) കൂടി പ്രവൃ</lg><lg n="൧൨">ത്തിക്കാരായി എനിക്ക ആശ്വാസമായി തീൎന്നവരാകുന്നു✱ നി
ങ്ങളിൽ ഒരുത്തനായി ക്രിസ്തുവിന്റെ ശുശ്രൂഷക്കാരനായ എപ്പാ
പ്രാസ നിങ്ങളെ വന്ദിച്ച നിങ്ങൾ ദൈവത്തിന്റെ സകല ഹിത
ത്തിലും പൂൎണ്ണതയുള്ളവരായും തികവുള്ളവരായും നില്പാനായിട്ട
അവൻ എല്ലായ്പൊഴും നിങ്ങൾക്കു വെണ്ടി പ്രാൎത്ഥനകളിൽ താല്പ</lg><lg n="൧൩">ൎയ്യമായി ശ്രമിച്ചുകൊണ്ട ഇരിക്കുന്നു✱ എന്തുകൊണ്ടെന്നാൽ നി
ങ്ങൾക്കു വെണ്ടിയും ലയൊദിക്കെയായിലും യെറപ്പൊലിസിലും ഉ
ള്ളവൎക്ക വെണ്ടിയും അവന മഹാ ശുഷ്കാന്തിയുണ്ടെന്ന അവന്ന</lg><lg n="൧൪"> ഞാൻ സാക്ഷിയായിരിക്കുന്നു✱ പ്രിയമുള്ള ലൂക്കൊസ വൈദ്യ</lg><lg n="൧൫">നും ദെമാസും നിങ്ങളെ വന്ദിക്കുന്നു✱ ലയൊദിക്കെയായിലുള്ള
സഹൊദരന്മാരെയും നിംഫാസിനെയും അവന്റെ ഭവനത്തിലു</lg>

[ 503 ] <lg n="൧൩">ള്ള സഭയെയും വന്ദിപ്പിൻ✱ വിശെഷിച്ചും ൟ ലെഖനം നി
ങ്ങളുടെ ഇടയിൽ വായിക്കപ്പെട്ടതിന്റെ ശെഷം അതിനെ ല
യൊദിക്കെയക്കാരുടെ സഭയിലും വായിപ്പിക്കയും ലയൊദിക്കെ
യായിൽനിന്ന വരുന്ന (ലെഖനത്തെ) നിങ്ങളും വായിക്കയും ചെ</lg><lg n="൧൭">യ്വിൻ✱ വിശെഷിച്ചും നീ കൎത്താവിങ്കൽ ലഭിച്ചിട്ടുള്ള ശുശ്രൂഷ
യെ നിവൃത്തിപ്പാനായിട്ട അതിനെ സൂക്ഷിച്ചു നൊക്കെണമെന്ന</lg><lg n="൧൮"> അൎക്കിപ്പുസിനൊടു പറവിൻ✱ പൌലുസായ എന്റെ കയ്യാൽ
വന്ദനം എന്റെ ബന്ധനങ്ങളെ ഓൎപ്പിൻ കൃപ നിങ്ങളൊട കൂടി
ഇരിക്കട്ടെ ആമെൻ</lg> [ 504 ]

അപ്പൊസ്തൊലനായ പൌലുസ
തെസ്സലൊനിയക്കാൎക്ക എഴുതിയ
ഒന്നാം ലെഖനം

൧ അദ്ധ്യായം

൧ അവൻ അവരെ സ്തൊത്രത്തിലും പ്രാൎത്ഥനയിലും ഓൎക്കുന്നതി
നെയും.— ൫ അവരുടെ പരമാൎത്ഥമുള്ള വിശ്വാസത്തെയും മ
നസ്സു തിരിവിനെയും കുറിച്ചു തനിക്കുള്ള ബൊധത്തെയും കാട്ടു
ന്നത.

<lg n="">പൌലുസും സിൽവാനുസും തീമൊഥെയുസും പിതാവായ ദൈ
വത്തിങ്കലും കൎത്താവായ യെശു ക്രിസ്തുവിങ്കലും ഇരിക്കുന്ന തെസ്സ
ലൊനിക്കായക്കാരുടെ സഭയ്ക്ക (എഴുതുന്നത) നമ്മുടെ പിതാവാ
യ ദൈവത്തിങ്കൽനിന്നും യെശു ക്രിസ്തുവാകുന്ന കൎത്താവിങ്കൽ നി</lg><lg n="൨">ന്നും നിങ്ങൾക്ക കൃപയും സമാധാനവും ഉണ്ടായ്വരട്ടെ✱ ഞങ്ങൾ
ഞങ്ങളുടെ പ്രാൎത്ഥനകളിൽ നിങ്ങളെ ഓൎമ്മ ചെയ്ത നിങ്ങൾക്ക എ</lg><lg n="൩">ല്ലാവൎക്കും വെണ്ടി എപ്പൊഴും ദൈവത്തിന്ന സ്തൊത്രം ചെയ്ത✱ നി
ങ്ങളുടെ വിശ്വാസത്തിന്റെ ക്രിയയെയും സ്നെഹത്തിന്റെ അദ്ധ്വാ
നത്തെയും നമ്മുടെ പിതാവായ ദൈവത്തിന്റെ മുമ്പാക നമ്മു
ടെ കൎത്താവായ യെശു ക്രിസ്തുവിങ്കലുള്ള ആശാബന്ധത്തിന്റെ</lg><lg n="൪"> ക്ഷമയെയും ഇടവിടാതെ ഓൎത്തുകൊണ്ട✱ പ്രിയമുള്ള സഹൊദ
രന്മാരെ ദൈവത്താൽ നിങ്ങളുടെ തിരഞ്ഞെടുപ്പിനെ അറിഞ്ഞു</lg><lg n="൫"> കൊണ്ട ഇരിക്കുന്നു✱ അതെന്തുകൊണ്ടെന്നാൽ ഞങ്ങളുടെ എവൻ
ഗെലിയൊൻ നിങ്ങളുടെ അടുക്കൽ വചനത്തിൽ മാത്രം അല്ല ശ
ക്തിയിലും പരിശുദ്ധാത്മാവിലും എറിയ നിശ്ചയത്തിലും കൂട വ
ന്നു നിങ്ങളുടെ നിമിത്തമായി ഞങ്ങൾ നിങ്ങളുടെ ഇടയിൽ എത
പ്രകാരമുള്ളവരായിരുന്നു എന്ന നിങ്ങൾ അറിഞ്ഞിരിക്കുന്ന പ്ര</lg><lg n="൬">കാരമല്ലൊ✱ വിശെഷിച്ച നിങ്ങൾ വളരെ ദുഃഖത്തിൽ വചന
ത്തെ പരിശുദ്ധാത്മാവിന്റെ സന്തൊഷത്തൊടെ കൈക്കൊണ്ട
ഞങ്ങളെയും കൎത്താവിനെയും പിൻ തുടരുന്നവരായി തീൎന്നു✱</lg><lg n="൭"> എന്നതുകൊണ്ട നിങ്ങൾ മക്കെദൊനിയായിലും അഖായായിലും ഉ</lg><lg n="൮">ള്ള സകല വിശ്വാസികൾക്കും ദൃഷ്ടാന്തക്കാരായി✱ എന്തുകൊ
ണ്ടെന്നാൽ കൎത്താവിന്റെ വചനം നിങ്ങളിൽനിന്ന ശബ്ദിച്ചതു
മക്കെദൊനിയായിലും അഖായായിലും മാത്രം അല്ല സകല സ്ഥല
ത്തിലും ദൈവത്തിങ്കലെക്ക നിങ്ങൾക്കുള്ള വിശ്വാസവും കൂട പ്ര
സിദ്ധമായിരിക്കുന്നു എന്നതുകൊണ്ട ഞങ്ങൾക്ക ഒന്നും പറവാൻ ആ</lg><lg n="൯">വശ്യമില്ല✱ എന്തെന്നാൽ അവർ തന്നെ ഞങ്ങളെ കുറിച്ച ഞ
ങ്ങൾക്ക നിങ്ങളുടെ അടുക്കലെക്ക ഇന്നപ്രകാരമുള്ള പ്രവെശനമു
ണ്ടായി എന്നും ജീവനും സത്യവുമുള്ള ദൈവത്തിന്ന ശൂശ്രൂഷ ചെയ്വാ</lg>

[ 505 ] <lg n="൧൦">നായിട്ടും✱ സ്വൎഗ്ഗത്തിങ്കൽനിന്ന അവന്റെ പുത്രനായി മരിച്ച
വരിൽനിന്ന അവൻ ഉയിൎപ്പിച്ചവനായി വരുവാനുള്ള കൊപ
ത്തിൽ നിന്ന നമ്മെ ഉദ്ധാരണം ചെയ്തവനായ യെശുവിനായ്കൊ
ണ്ടു തന്നെ കാത്തിരിപ്പാനായിട്ടും നിങ്ങൾ വിഗ്രഹങ്ങളെ വിട്ട
ദൈവത്തിങ്കലെക്ക ഇന്ന പ്രകാരം തിരിഞ്ഞു എന്നും അറിയിച്ചു
വല്ലൊ✱</lg>

൨ അദ്ധ്യായം

൧ അവൎക്ക എവൻഗെലിയൊൻ പ്രസംഗിക്കപ്പെട്ട വിവരവും അ
വർ അതിനെ സ്വീകരിച്ച വിവരവും.— ൧൮ അവൻ അവരെ
കാണ്മാൻ ആഗ്രഹിച്ചിരുന്ന സംഗതി.

<lg n="">എന്തുകൊണ്ടെന്നാൽ സഹൊദരന്മാരെ നിങ്ങളുടെ അടുക്കലെക്ക
ഞങ്ങൾക്കുള്ള പ്രവെശനം വ്യൎത്ഥമായില്ല എന്ന നിങ്ങൾ തന്നെ അ</lg><lg n="൨">റിഞ്ഞിരിക്കുന്നു✱ നിങ്ങൾ അറിഞ്ഞിരിക്കുന്ന പ്രകാരം ഞ
ങ്ങൾ മുമ്പെ ഫിലിപ്പിയായിൽ കഷ്ടമനുഭവിക്കയും നിന്ദിക്കപ്പെടു
കയും ചെയ്താറെയും നിങ്ങൾക്ക ദൈവത്തിന്റെ എവൻഗെലി
യൊനെ വളരെ പ്രതിവാദത്തൊടെ പറവാൻ ഞങ്ങളുടെ ദൈ</lg><lg n="൩">വത്തിങ്കൽ ധൈൎയ്യപ്പെട്ടതെ ഉള്ളു✱ എന്തുകൊണ്ടെന്നാൽ ഞ
ങ്ങളുടെ ബുദ്ധി ഉപദെശം ഒട്ടും വഞ്ചനയിൽനിന്നെങ്കിലും അശു</lg><lg n="൪">ദ്ധിയിൽനിന്നെങ്കിലും വ്യാജത്തിലെങ്കിലും ഉണ്ടായതല്ല✱ എ
വൻഗെലിയൊൻ ഞങ്ങളുടെ വിശ്വാസത്തിന്ന എല്പിക്കപ്പെടു
വാൻ ദൈവത്താൽ ഞങ്ങൾ എതുപ്രകാരം അനുവദിക്കപ്പെട്ടു
വൊ അപ്രകാരം തന്നെ ഞങ്ങൾ സംസാരിക്കുന്നു ഞങ്ങളുടെ ഹൃ
ദയങ്ങളെ ശൊധന ചെയ്യുന്ന ദൈവത്തെ അല്ലാതെ മനുഷ്യരെ പ്ര</lg><lg n="൫">സാദിപ്പിക്കുന്നവർ എന്നപൊലെ അല്ല✱ എന്തുകൊണ്ടെന്നാൽ
നിങ്ങൾ അറിഞ്ഞിരിക്കുന്ന പ്രകാരം ഞങ്ങൾ ഒരിക്കലും സ്തുത്യവാ
ക്കുകളെ എങ്കിലും അൎത്ഥാഗ്രഹത്തിൻറ മായയെ എങ്കിലും പ്ര</lg><lg n="൬">യൊഗിച്ചിട്ടുമില്ല ദൈവം സാക്ഷി✱ ഞങ്ങൾ ക്രിസ്തുവിന്റെ അ
പ്പൊസ്തൊലന്മാരെന്ന പൊലെ ഭാരമുള്ളവരായിരിപ്പാൻ കഴി
യുന്നവരായിരുന്നപ്പൊൾ ഞങ്ങൾ മനുഷ്യരിൽനിന്നാകട്ടെ നി
ങ്ങളിൽനിന്നാകട്ടെ മറ്റുള്ളവരിൽനിന്നാകട്ടെ സ്തുതിയെ അ</lg><lg n="൭">ന്വെഷിച്ചിട്ടുമില്ല✱ എന്നാൽ മുല കൊടുക്കുന്ന ഒരുത്തി തന്റെ

മക്കളെ പൊഷിക്കുന്നതു പോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ</lg><lg n="൮"> സൌമ്യതയുള്ളവരായിരുന്നു✱ ഇപ്രകാരം ഞങ്ങൾ നിങ്ങളെ സ്നെ
ഹത്തൊടെ ആഗ്രഹിച്ചിരുന്ന നിങ്ങൾ ഞങ്ങൾക്ക പ്രിയമുള്ളവരാ
യതുകൊണ്ട നിങ്ങൾക്ക ദൈവത്തിന്റെ എവൻഗെലിയൊനെ മാ
ത്രമല്ല ഞങ്ങളുടെ ആത്മാക്കളെ കൂടി പകൎന്ന തരുവാൻ ഞങ്ങൾ</lg><lg n="൯"> നല്ല മനസ്സുള്ളവരായിരുന്നു✱ സഹൊദരന്മാരെ ഞങ്ങളുടെ അ
ദ്ധ്വാനത്തെയും പ്രയത്നത്തെയും നിങ്ങൾ ഓൎക്കുന്നുവല്ലൊ എന്തെ</lg> [ 506 ]

<lg n="">ന്നാൽ ഞങ്ങൾ നിങ്ങളിൽ യാതൊരുത്തന്നും'ഭാരമായിരിക്കരുതെ
ന്നു വെച്ച രാവും പകലും വെല ചെയ്ത ഞങ്ങൾ ദൈവത്തിന്റെ</lg><lg n="൧൦"> എവൻഗെലിയൊനെ നിങ്ങളൊടു പ്രസംഗിച്ചു✱ വിശ്വസിക്കു
ന്നവരായ നിങ്ങളുടെ ഇടയിൽ ഞങ്ങൾ എത്ര ശുദ്ധമായും നീതി
യായും കുറ്റമില്ലായ്മയായും നടന്നു എന്നുള്ളതിന്ന നിങ്ങളും ദൈ</lg><lg n="൧൧">വവും സാക്ഷികളാകുന്നു✱ തന്റെ രാജ്യത്തിലെക്കും മഹത്വ
ത്തിലെക്കും നിങ്ങളെ വിളിച്ചിട്ടുള്ള ദൈവത്തിന്ന യൊഗ്യമായി</lg><lg n="൧൨"> നിങ്ങൾ നടക്കണമെന്ന✱ ഞങ്ങൾ എത പ്രകാരം നിങ്ങളിൽ
ഓരൊരുത്തന്ന ഒരു പിതാവ തന്റെ മക്കൾക്ക (ചെയ്യുന്നതു) പൊ
ലെ ബുദ്ധി പറകയും ആശ്വാസം വരുത്തുകയും സാക്ഷിപ്പെടുത്തു
കയും ചെയ്തു എന്ന നിങ്ങൾ അറിയുന്നുവല്ലൊ✱</lg>

<lg n="൧൩">നിങ്ങൾ ഞങ്ങളിൽ നിന്ന കെട്ട ദൈവത്തിന്റെ വചനത്തെ
കൈക്കൊണ്ടപ്പൊൾ നിങ്ങൾ അതിനെ മനുഷ്യരുടെ വചനമായി
ട്ടല്ല (അത സത്യമായുള്ള പ്രകാരം) ദൈവത്തിന്റെ വചനമാ
യിട്ടു തന്നെ കൈക്കൊണ്ടതിനാൽ ൟ സംഗതിക്കായിട്ടും ഞങ്ങൾ
ദൈവത്തിന്ന ഇടവിടാതെ സ്തൊത്രം ചെയ്യുന്നു വിശ്വസിക്കുന്നവ
രായ നിങ്ങളിൽ തന്നെ ബലത്തൊടെ വ്യാപരിക്കയും ചെയ്യുന്നു✱</lg><lg n="൧൪"> എന്തുകൊണ്ടെന്നാൽ സഹൊദരന്മാരെ നിങ്ങൾ യെഹൂദിയായിൽ
ക്രിസ്തു യെശുവിങ്കലുള്ള ദൈവ സഭകളെ പിന്തുടരുന്നവരായി തീ
ൎന്നു എന്തെന്നാൽ അവർ യെഹൂദന്മാരാൽ എത പ്രകാരം കഷ്ടാ
നുഭവപ്പെട്ടുവൊ അപ്രകാരമുള്ളവയെ നിങ്ങളുടെ സ്വജാതിക്കാ</lg><lg n="൧൫">രാൽ നിങ്ങളും അനുഭവിച്ചുവല്ലോ✱ അവർ കൎത്താവായ യെ
ശുവിനെയും അവരുടെ സ്വന്ത ദീൎഘദൎശിമാരെയും കൊന്നുകള
ഞ്ഞവരും ഞങ്ങളെ പീഡിപ്പിച്ചവരും ദൈവത്തെ പ്രസാദിപ്പി</lg><lg n="൧൬">ക്കാത്തവരും സകല മനുഷ്യൎക്കും വിപരീതക്കാരും✱ തങ്ങളുടെ
പാപങ്ങളെ എപ്പൊഴം പൂരിപ്പാനായിട്ട ഇവർ പുറജാതികൾ ര
ക്ഷിക്കപ്പെടെണ്ടുന്നതിന്ന അവരൊടു സംസാരിപ്പാൻ ഞങ്ങളെ വി
രൊധിച്ചു കൊണ്ടും ഇരിക്കുന്നു എന്നാൽ ഇവരുടെ മെൽ ക്രൊധം</lg><lg n="൧൭">അവസാനത്തൊളം വന്നിരിക്കുന്നു✱ എന്നാൽ ഞങ്ങൾ സഹൊ
ദമരന്മാരെ കുറഞ്ഞൊരു കാലത്തെക്ക ഹൃദയം കൊണ്ടല്ല അഭിമുഖ
മായിട്ട നിങ്ങളിൽനിന്ന പിരിഞ്ഞിരിക്കകൊണ്ട നിങ്ങളുടെ മുഖ
ത്തെ കാണ്മാൻ വളരെ ആഗ്രഹത്തൊടെ എറ്റവും അധികമാ</lg><lg n="൧൮">യി ശ്രമിച്ചു✱ ആയതുകൊണ്ട നിങ്ങളുടെ അടുക്കൽ വരുവാൻ
ഞങ്ങൾക്ക വിശെഷാൽ പൗലുസായ എനിക്ക ഒന്നു രണ്ടു പ്രാവ
ശ്യം മനസ്സായിരുന്നു എന്നാലും സാത്താൻ ഞങ്ങളെ വിഘ്നപ്പെടു</lg><lg n="൧൯">ത്തി✱ എന്തുകൊണ്ടെന്നാൽ ഞങ്ങളുടെ ആശ എങ്കിലും സന്തൊ
ഷമെങ്കിലും പുകഴ്ചയുടെ കിരീടമെങ്കിലും എതാകുന്നു നമ്മുടെ ക
ൎത്താവായ യെശു ക്രിസ്തുവിന്റെ മുമ്പാക അവന്റെ വരവിൽ നി</lg><lg n="൨൦">ങ്ങൾ തന്നെ അല്ലയൊ✱ എന്തുകൊണ്ടെന്നാൽ നിങ്ങൾ ഞങ്ങളു</lg>

[ 507 ] ടെ സ്തുതിയും സന്തൊഷവും ആകുന്നു✱

൩ അദ്ധ്യായം

൧ അവരുടെ അരികത്തെക്ക തിമൊഥെയുസിനെ അയക്കുന്നതി
നാൽ അവരിലെക്ക, പൌലുസിന്നുള്ള സ്നെഹം.— ൬ അവരെ കു
റിച്ച അവനുള്ള സന്തൊഷവും അവരെ കാണ്മാനുള്ള ആഗ്ര
ഹവും.

<lg n="">ആയതുകൊണ്ട ഞങ്ങൾക്കു പിന്നെ സഹിച്ചു കൂടായ്കകൊണ്ട ഞ
ങ്ങൾ തന്നെ അതെനയിൽ വിടപ്പെടുന്നത നന്ന എന്ന ഞങ്ങൾക്കു</lg><lg n="൨"> തൊന്നി✱ ഞങ്ങളുടെ സഹൊദരനും ദൈവത്തിന്റെ ശുശ്രൂഷ
ക്കാരനും ക്രിസ്തുവിന്റെ എവൻഗെലിയൊനിൽ ഞങ്ങളുടെ കൂട്ടു
പ്രവൃത്തിക്കാരനുമായ തിമൊഥെയുസിനെ നിങ്ങളുടെ വിശ്വാസ
ത്തെ കുറിച്ച നിങ്ങളെ സ്ഥിരപ്പെടുത്തുവാനും ആശ്വസിപ്പിപ്പാനും</lg><lg n="൩"> അയച്ചിരിക്കുന്നു✱ ഒരുത്തനും ൟ ഉപദ്രവങ്ങളാൽ ചഞ്ചല
പ്പെടാതെ ഇരിപ്പാൻ ( ആകുന്നു) എന്തുകൊണ്ടെന്നാൽ ഇതിന്ന ഞ
ങ്ങൾ ആക്കപ്പെട്ടിരിക്കുന്നു എന്ന നിങ്ങൾ തന്നെ അറിയുന്നു✱ എ
ന്തുകൊണ്ടെന്നാൽ ഞങ്ങൾ ഉപദ്രവം അനുഭവിക്കെണ്ടിവരുമെന്ന
ഞങ്ങൾ നിങ്ങളൊടു കൂട ഇരിക്കുമ്പൊൾ തന്നെ നിങ്ങളൊടു മു
മ്പിൽ കൂട്ടി പറഞ്ഞു അപ്രകാരം തന്നെ ഉണ്ടായി നിങ്ങളും അ</lg><lg n="൫">റിഞ്ഞിരിക്കുന്നു✱ ഇതിന്നായ്കൊണ്ടും എനിക്ക പിന്നെ സഹിച്ചു
കൂടായ്ക കൊണ്ട പരീക്ഷക്കാരൻ പക്ഷെ വല്ല പ്രകാരത്തിലും നി
ങ്ങളെ പരീക്ഷിക്കയും ഞങ്ങളുടെ പ്രയത്നം വ്യൎത്ഥമായി പൊകയും
ചെയ്തുവൊ എന്നുവെച്ച ഞാൻ നിങ്ങളുടെ വിശ്വാസത്തെ അറി</lg><lg n="൬">വാനായിട്ട ആളയച്ചു✱ എന്നാറെ ഇപ്പൊൾ സഹൊദരന്മാരെ
തീമൊഥെയുസ നിങ്ങളിൽനിന്ന ഞങ്ങളുടെ അടുക്കലെക്ക വന്ന നി
ങ്ങളുടെ വിശ്വാസത്തെ കുറിച്ചും സ്നെഹത്തെ കുറിച്ചും ഞങ്ങൾ നി
ങ്ങളെ (കാണ്മാനുള്ളതു) പൊലെ തന്നെ നിങ്ങൾ ഞങ്ങളെ കാണ്മാ
നും എറ്റവും ആഗ്രഹിച്ചുകൊണ്ട നിങ്ങൾക്ക എല്ലായ്പൊഴും ഞങ്ങ
ളെ കുറിച്ച നല്ല ഓൎമ്മയുണ്ട എന്നും നല്ല വൎത്തമാനമായിട്ട ഞങ്ങ</lg><lg n="൭">ളൊട അറിയിച്ചാറെ✱ അതിനാൽ ഞങ്ങൾ ഞങ്ങളുടെ സകല
ഉപദ്രവത്തിലും പാരവശ്യത്തിലും നിങ്ങളുടെ മെൽ നിങ്ങളുടെ</lg><lg n="൮"> വിശ്വാസത്താൽ ആശ്വസിക്കപ്പെട്ടിരുന്നു✱ അതെന്തുകൊണ്ടെ
ന്നാൽ നിങ്ങൾ കൎത്താവിങ്കൽ നിലനില്ക്കുന്നു എങ്കിൽ ഞങ്ങൾ ഇ</lg><lg n="൯">പ്പൊൾ ജീവിക്കുന്നു✱ എന്തെന്നാൽ നമ്മുടെ ദൈവത്തിന്റെ മു
മ്പക ഞങ്ങൾ നിങ്ങളുടെ നിമിത്തമായിട്ട സന്തൊഷിക്കുന്ന സ</lg><lg n="൧൦">കല സന്തൊഷത്തിന്നായിട്ടും✱ നിങ്ങളുടെ മുഖത്തെ കാണെണ്ടു
ന്നതിന്നും നിങ്ങളുടെ വിശ്വാസത്തിന്റെ കുറവിനെ പൂൎത്തിയാ
ക്കെണ്ടുന്നതിന്നും രാവും പകലും എറ്റവും അധികമായി പ്രാൎത്ഥി
ച്ചുകൊണ്ട ഇനിയും ദൈവത്തിന്ന നിങ്ങൾക്ക വെണ്ടി ഞങ്ങൾക്ക എ</lg> [ 508 ]

<lg n="൧൧">ന്ത വന്ദനം ചെയ്വാൻ കഴിയും✱ എന്നാൽ നമ്മുടെ പിതാവായ
ദൈവവും കൎത്താവായ യെശു ക്രിസ്തുവും തന്നെ ഞങ്ങളുടെ വഴി</lg><lg n="൧൨">യെ നിങ്ങളുടെ അടുക്കൽ നെരെ ആക്കുമാറാകട്ടെ✱ ഞങ്ങൾ നി
ങ്ങളൊട എന്നപൊലെ തന്നെ കൎത്താവ നിങ്ങളെയും തമ്മിൽ ത
മ്മിലും എല്ലാവരൊടും സ്നെഹത്തിൽ വൎദ്ധിക്കയും സമൃദ്ധിയാകയും</lg><lg n="൧൩"> ചെയ്യുമാറാക്കി✱ ഇങ്ങിനെ തന്റെ സകലപരിശുദ്ധന്മാരൊടും കൂ
ടി നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിന്റെ വരവിങ്കൽ അവൻ
നമ്മുടെ പിതാവായ ദൈവത്തിന്റെ മുമ്പാക ശുദ്ധിയിൽ നിങ്ങ
ളുടെ ഹൃദയങ്ങളെ കുറ്റം കൂടാതെ സ്ഥിരപ്പെടുത്തുമാറാകട്ടെ✱</lg>

൪ അദ്ധ്യായം

൧ ദൈവ ഭക്തിയൊടെ നടപ്പാനും.— ൬ ശുദ്ധിക്കും.— ൯ സ്നെ
ഹത്തിന്നും.— ശാന്തതെക്കും.— മരിച്ചവരെ കുറിച്ചുള്ള ദുഃഖ
ത്തെ അടക്കുവാനും അവൻ ഉപദെശിക്കുന്നത.—൧൬ ഉ
യിൎപ്പിനെ കുറിച്ചും ഒടുക്കത്തെ ന്യായവിധിയെ കുറിച്ചും.

<lg n="">പിന്നെ ശെഷം കാൎയ്യത്തിന്ന സഹൊദരന്മാരെ നിങ്ങൾ ഇന്ന
പ്രകാരം നടക്കയും ദൈവത്തെ പ്രസാദിപ്പിക്കയും ചെയ്യെണമെ
ന്ന ഞങ്ങളിൽനിന്ന നിങ്ങൾക്ക എതുപ്രകാരം ലഭിച്ചിരിക്കുന്നു
വൊ അപ്രകാരം തന്നെ നിങ്ങൾ അധികമധികം വൎദ്ധിക്കെണമെ
ന്ന കൎത്താവായ യെശു മൂലം ഞങ്ങൾ നിങ്ങളൊട യാചിക്കയും ബു</lg><lg n="൨">ദ്ധി ഉപദെശിക്കയും ചെയ്യുന്നു✱ എത കല്പനകളെ ഞങ്ങൾ ക
ൎത്താവായ യെശു മൂലം നിങ്ങൾക്ക തന്നു എന്ന നിങ്ങൾ അറിയുന്നു</lg><lg n="൩">വല്ലൊ✱ എന്തെന്നാൽ ദൈവത്തിന്റെ ഹിതം ഇതാകുന്നു നിങ്ങ
ളുടെ ശുദ്ധീകരണം തന്നെ അത നിങ്ങൾ വെശ്യാദൊഷത്തിൽ</lg><lg n="൪"> നിന്ന ഒഴിഞ്ഞ✱ നിങ്ങളിൽ ഓരൊരുത്തൻ അവനവന്റെ പാ
ത്രത്തെ ദൈവത്തെ അറിയാത്ത അജ്ഞാനികൾ എന്നപൊ</lg><lg n="൫">ലെ കാമമൊഹത്തിലല്ല✱ ശുദ്ധീകരണത്തിലും മാനത്തിലും അ</lg><lg n="൬">നുഭവിപ്പാൻ അറിഞ്ഞ✱ ഒരുത്തനും അക്രമിക്കാതെയും ഒരു സംഗ
തിയിലും തന്റെ സഹൊദരനെ വഞ്ചിക്കാതെയും ഇരിക്കണമെ
ന്ന ആകുന്നു അതെന്തുകൊണ്ടെന്നാൽ ഞങ്ങൾ മുമ്പെതന്നെ നിങ്ങളെ
ഒാൎമ്മപ്പെടുത്തുകയും സാക്ഷീകരിക്കയും ചെയ്തിട്ടുള്ള പ്രകാരം ഇ</lg><lg n="൭">വയുടെ എല്ലാം പ്രതിക്രിയക്കാരൻ കൎത്താവാകുന്നു✱ എന്തുകൊ
ണ്ടെന്നാൽ ദൈവം നമ്മെ അശുദ്ധിയിലെക്കല്ല ശുദ്ധിയിലെക്ക അ</lg><lg n="൮">ത്രെ വിളിച്ചിരിക്കുന്നത✱ അതുകൊണ്ട നിന്ദിക്കുന്നവൻ മനുഷ്യ
നെ അല്ല തന്റെ പരിശുദ്ധാത്മാവിനെ കൂട നമുക്കു തന്ന ദൈ
വത്തെ അത്രെ നിന്ദിക്കുന്നത✱</lg>

<lg n="൯">എന്നാൽ സഹോദരസ്നെഹത്തെ കുറിച്ച ഞാൻ നിങ്ങൾക്ക എ
ഴുതുവാൻ ആവശ്യമില്ല എന്തുകൊണ്ടെന്നാൽ തമ്മിൽ തമ്മിൽ സ്നെ
ഹിപ്പാൻ നിങ്ങൾ തന്നെ ദൈവത്താൽ ഉപദെശിക്കപ്പെട്ടവരാ</lg>

[ 509 ] <lg n="൧൦">കുന്നു✱ മക്കെദൊനിയായിലൊക്കയുള്ള സകല സഹൊദരന്മാ
രൊടും നിങ്ങൾ ഇതിനെ തന്നെ ചെയ്യുന്നുവല്ലൊ എന്നാൽ സഹൊ</lg><lg n="൧൧">ദരന്മാരെ നിങ്ങൾ അധികമധികം വൎദ്ധിക്കെണമെന്നും✱ പുറ
ത്തുള്ളവരൊടു നിങ്ങൾ മൎയ്യാദയായി നടക്കെണ്ടുന്നതിന്നും നിങ്ങൾ</lg><lg n="൧൨">ക്ക ഒന്നിലും കുറവില്ലാതെ ഇരിക്കെണ്ടുന്നതിന്നും✱ ഞങ്ങൾ നിങ്ങ
ളൊട കല്പിച്ച പ്രകാരം സാവധാനത്തൊടെ ഇരിപ്പാൻ താല്പൎയ്യ
പ്പെടെണമെന്നും നിങ്ങളുടെ സ്വന്ത കാൎയ്യങ്ങളെ ചെയ്യെണമെന്നും
നിങ്ങളുടെ കൈകൾകൊണ്ടു തന്നെ വെല ചെയ്യെണമെന്നും ഞ
ങ്ങൾ നിങ്ങളൊട ബുദ്ധി പറയുന്നു✱</lg>

<lg n="൧൩">എന്നാൽ സഹൊദരന്മാരെ നിദ്രയെ പ്രാപിച്ചവരെ കുറിച്ചനി
ങ്ങൾ ഒര ആശ്രയവുമില്ലാത്ത മറ്റുള്ളവരെ പൊലെ തന്നെ ദുഃ
ഖിക്കാതെ ഇരിപ്പാൻ നിങ്ങൾ അറിയാത്തവരാകണമെന്ന എ</lg><lg n="൧൪">നിക്ക മനസ്സില്ല✱ എന്തുകൊണ്ടെന്നാൽ യെശു മരിക്കയും പിന്നെ
ഉയിൎത്തെഴുനീല്ക്കയും ചെയ്തു എന്ന നാം വിശ്വസിക്കുന്നു എങ്കിൽ
അപ്രകാരം തന്നെ ദൈവം യെശുവിങ്കൽ നിദ്രയെ പ്രാപിക്കുന്ന</lg><lg n="൧൫">വരെയും അവനൊടു കൂടി കൊണ്ടുപൊരികയും ചെയ്യും✱ എ
ന്തുകൊണ്ടെന്നാൽ കൎത്താവിന്റെ വരവിന്ന ജീവനൊടെ ശെഷി
ക്കുന്നവരായ നാം നിദ്രയെ പ്രാപിച്ചവൎക്ക് മുമ്പെടുകയില്ല എന്നു
ള്ളതിനെ കൎത്താവിന്റെ വചനത്താൽ ഞങ്ങൾ നിങ്ങളൊട പ</lg><lg n="൧൬">റയുന്നു✱ അതെന്തുകൊണ്ടെന്നാൽ കൎത്താവ തന്നെ അട്ടഹാസ
ത്തൊടും പ്രധാന ദൈവദൂതന്റെ ശബ്ദത്തൊടും ദൈവത്തി
ന്റെ കാഹളത്തൊടും സ്വൎഗ്ഗത്തിൽനിന്ന ഇറങ്ങും ക്രിസ്തുവിങ്കൽ മ</lg><lg n="൧൭">രിച്ചവർ മുമ്പെ ഉയിൎത്തെഴുനീല്ക്കയും ചെയ്യും✱ പിന്നത്തെതിൽ
ജീവനൊടെ ശെഷിക്കുന്ന നാം അവരൊടു കൂടി ഒന്നിച്ച കൎത്താ
വിനെ ആകാശത്തിൽ എതിരെല്പാനായ്കൊണ്ട മെഘങ്ങളിൽ എ
ടുത്തുകൊള്ളപ്പെടും ഇപ്രകാരം നാം എല്ലായ്പൊഴും കൎത്താവി</lg><lg n="൧൮">നൊടു കൂടി ഇരിക്കയും ചെയ്യും✱ എന്നതുകൊണ്ട തമ്മിൽ തമ്മിൽ
ൟ വചനങ്ങളാൽ ആശ്വസിപ്പിച്ചുകൊൾവിൻ✱</lg>

൫ അദ്ധ്യായം

൧ ന്യായവിധിക്കായി ക്രിസ്തുവിന്റെ രണ്ടാം വരവിനെ അവൻ
ഇനിയും വൎണ്ണിക്കയും.— ൧൪ പല കല്പനകളെ കൊടുക്കയും —
൨൩ അങ്ങിനെ അവസാനിക്കയും ചെയ്യുന്നത.

<lg n="">എന്നാൽ സഹൊദരന്മാരെ കാലങ്ങളെയും സമയങ്ങളെയും കു
റിച്ച ഞാൻ നിങ്ങൾക്ക എഴുതുവാൻ നിങ്ങൾക്ക ആവശ്യമില്ല✱</lg><lg n="൨"> എന്തുകൊണ്ടെന്നാൽ രാത്രിയിൽ കള്ളൻ വരുന്നു എന്നപൊലെ
കൎത്താവിന്റെ നാൾ വരുമെന്ന നിങ്ങൾ തന്നെ നിശ്ചയമായിട്ട</lg><lg n="൩"> അറിഞ്ഞിരിക്കുന്നു✱ എന്തെന്നാൽ അവർ സമാധാനമെന്നും സു
ഖമെന്നും എപ്പൊൾ പറയുമൊ അപ്പൊൾ ഒരു ഗൎഭിണിക്ക പ്രസ</lg> [ 510 ]

<lg n="">വ വെദന വരുന്നു എന്നപൊലെ തന്നെ അവൎക്ക അസംഗതിയാ</lg><lg n="൪">യുള്ള നാശം വരുന്നു അവർ തെറ്റി പൊകയുമില്ല✱ എന്നാൽ
നിങ്ങൾ സഹൊദരന്മാരെ ആ ദിവസം ഒരു കള്ളൻ എന്നപൊ
ലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ അന്ധകാരത്തിൽ ഇരിക്കുന്നി</lg><lg n="൫">ല്ലല്ലൊ✱ നിങ്ങളെല്ലാവരും പ്രകാശത്തിന്റെ മക്കളും പകലി
ന്റെ മക്കളും ആകുന്നു നാം രാത്രിയുടെ എങ്കിലും അന്ധകാരത്തി</lg><lg n="൬">ന്റെ എങ്കിലും അല്ല✱ ആകയാൽ ശെഷമുള്ളവർ (ചെയ്യുന്നതു)
പൊലെ നാം ഉറങ്ങാതെ ജാഗരണം ചെയ്കയും സുബോധത്തൊ</lg><lg n="൭">ടെ ഇരിക്കയും ചെയ്യെണം✱ എന്തുകൊണ്ടെന്നാൽ ഉറങ്ങുന്നവർ
രാത്രിയിൽ ഉറങ്ങുന്നു മദ്യപാനം ചെയ്യുന്നവർ രാത്രിയിൽ മദ്യ</lg><lg n="൮">പാനം ചെയ്യുന്നു✱ എന്നാൽ പകലിന്റെ ജനങ്ങളായ നാം സു
ബൊധമുള്ളവരായി വിശ്വാസത്തിന്റെയും സ്നെഹത്തിന്റെയും
മാൎക്കവചത്തെയും തലക്കൊരികയായിട്ട രക്ഷയുടെ ആശാബന്ധ</lg><lg n="൯">ത്തെയും ധരിച്ചുകൊണ്ട ഇരിക്കെണം✱ എന്തെന്നാൽ ദൈവം ന
മ്മെ കൊടുത്തിങ്കലെക്കല്ല നമ്മുടെ കൎത്താവായ യെശു ക്രിസ്തു മൂല</lg><lg n="൧൦">മായി രക്ഷയെ ലഭിപ്പാനായ്ക്കൊണ്ടത്രെ നിയമിച്ചത✱ ഇവൻ
നാം ഉണൎന്നിരുന്നാലും ഉറങ്ങിയാലും തന്നൊടു കൂട ഒന്നിച്ച ജീ</lg><lg n="൧൧">വിച്ചിരിപ്പാനായിട്ട നമുക്ക വെണ്ടി മരിച്ചവനാകുന്നു✱ അതുകൊ
ണ്ട നിങ്ങൾ ചെയ്തു വരുന്നതുപൊലെ തന്നെ തമ്മിൽ തമ്മിൽ ആ
ശ്വസിപ്പിക്കയും ഒരുത്തനെ ഒരുത്തൻ ഉറപ്പിക്കയും ചെയ്വിൻ✱</lg>

<lg n="൧൨">വിശെഷിച്ചും സഹൊദരന്മാരെ നിങ്ങളുടെ ഇടയിൽ പ്രയത്നം
ചെയ്കയും കൎത്താവിൽ നിങ്ങൾക്ക മുഖ്യമുള്ളവരായിരിക്കയും നി</lg><lg n="൧൩">ങ്ങൾക്ക ബുദ്ധി ഉപദെശിക്കയും ചെയ്യുന്നവരെ അറിവാനും✱ അ
വരുടെ പ്രവൃത്തിയുടെ നിമിത്തമായിട്ട അവരെ സ്നെഹത്തിൽ
എറ്റവും മാനിപ്പാനും ഞങ്ങൾ നിങ്ങളൊട അപെക്ഷിക്കുന്നു നി</lg><lg n="൧൪">ങ്ങൾ തമ്മിൽ തമ്മിൽ സമാധാനത്തൊടിരിക്കയും ചെയ്വിൻ✱ ഇ
നിയും സഹൊദരന്മാരെ ഞങ്ങൾ നിങ്ങൾക്ക ബുദ്ധി ഉപദെശി
ക്കുന്നു ക്രമക്കെടുള്ളവരെ ഓൎമ്മപ്പെടുത്തുവിൻ മനസ്സുറപ്പില്ലാത്തവ
രെ ആശ്വസിപ്പിപ്പിൻ ബലക്ഷയമുള്ളവൎക്ക സഹായിപ്പിൻ എല്ലാ</lg><lg n="൧൫">വരൊടും ദീൎഘശാന്തതയൊടിരിപ്പിൻ✱ ഒരുത്തനും ആരൊടും
ദൊഷത്തിന്ന ദൊഷത്തെ പകരം ചെയ്യാതെ ഇരിപ്പാൻ നൊ
ക്കുവിൻ തമ്മിൽ തമ്മിലും എല്ലാവൎക്കും നന്മയായുള്ളതിനെ എല്ലാ</lg><lg n="൧൬">യ്പൊഴും പിന്തുടരുക മാത്രം ചെയ്വിൻ✱ എല്ലായ്പൊഴും സന്തൊ</lg><lg n="൧൭">ഷിപ്പിൻ✱ ഇടവിടാതെ പ്രാൎത്ഥിപ്പിൻ✱ സകലത്തിലും സ്തൊ</lg><lg n="൧൮">ത്രം ചെയ്വിൻ അതെന്തുകൊണ്ടെന്നാൽ ഇത നിങ്ങളെ കുറിച്ച ക്രി</lg><lg n="൧൯">സ്തു യെശുവിങ്കൽ ദൈവത്തിന്നുള്ള ഹിതമാകുന്നു✱ ആത്മാവി</lg><lg n="൨൦">നെ കെടുക്കാതെ ഇരിപ്പിൻ✱ ദീൎഘദൎശനങ്ങളെ ധിക്കരിക്കാ</lg><lg n="൨൧">തെ ഇരിപ്പിൻ✱ സകലത്തെയും ശൊധന ചെയ്വിൻ നന്മയാ</lg><lg n="൨൨">യുള്ളതിനെ മുറുകെ പിടിപ്പിൻ✱ ദൊഷത്തിന്റെ കാഴ്ചയിൽ</lg>

[ 511 ] <lg n="൨൩">നിന്ന എല്ലാം ഒഴിഞ്ഞിരിപ്പിൻ✱ എന്നാൽ സമാധാനത്തി
ന്റെ ദൈവം തന്നെ നിങ്ങളെ മുഴുവനും പരിശുദ്ധമാക്കും നിങ്ങ
ളുടെ ആത്മാവും ദെഹിയും ദെഹവും മുഴവനും നമ്മുടെ കൎത്താവാ
യ യെശു ക്രിസ്തുവിന്റെ വരവിങ്കലെക്ക കുറ്റം കൂടാതെ കാക്ക
പ്പെട്ടിരിക്കുമാറാകെണം (എന്ന ഞാൻ ദൈവത്തൊടു പ്രാൎത്ഥി</lg><lg n="൨൪">ക്കുന്നു)✱ നിങ്ങളെ വിളിക്കുന്നവൻ വിശ്വസിക്കത്തക്കവനാകു</lg><lg n="൨൫">ന്നു അവൻ (അതിനെ) ചെയ്കക യും ചെയ്യും✱ സഹൊദരന്മാരെ</lg><lg n="൨൬"> ഞങ്ങൾക്ക വെണ്ടി പ്രാൎത്ഥിച്ചുകൊൾവിൻ✱ സകല സഹൊദര</lg><lg n="൨൭">ന്മാരെയും ഒരു പരിശുദ്ധ ചുംബനം കൊണ്ട വന്ദിപ്പിൻ✱ ൟ
ലെഖനം സകല പരിശുദ്ധ സഹൊദരന്മാൎക്ക വായിക്കപ്പെടുവാൻ</lg><lg n="൩"> ഞാൻ നിങ്ങളെ കൎത്താവു മൂലമായി ആണയിടുന്നു✱ നമ്മുടെ ക
ൎത്താവായ യെശു ക്രിസ്തുവിന്റെ കൃപ നിങ്ങളൊടു കൂട ഉണ്ടായി
രിക്കട്ടെ ആമെൻ</lg> [ 512 ]

അപ്പൊസ്തൊലനായ പൌലുസ
തെസ്സലൊനിക്കായക്കാൎക്ക എഴുതിയ
രണ്ടാം ലെഖനം

൧ അദ്ധ്യായം

൧ അവൻ അവരുടെ വിശ്വാസത്തെയും സ്നെഹത്തെയും ക്ഷ
മയെയും കുറിച്ച തനിക്കുള്ള നല്ല അഭിപ്രായത്തെ കാട്ടുക
യും.— ൧൧ പീഡയ്ക്ക വിരൊധമായി അവരെ ആശ്വസിപ്പി
ക്കയും ചെയ്യുന്നത.

<lg n="">പൌലുസും സിൽവാനുസും തീമൊഥെയുസും നമ്മുടെ പിതാവാ
യ ദൈവത്തിങ്കലും കൎത്താവായ യെശു ക്രിസ്തുവിങ്കലും ഉള്ള തെ</lg><lg n="൨">സ്സലൊനിക്കായക്കാരുടെ സഭയ്ക്ക (എഴുതുന്നത)✱ നമ്മുടെ പിതാ
വായ ദൈവത്തിങ്കൽനിന്നും കൎത്താവായ യെശു ക്രിസ്തുവിങ്കൽ നി</lg><lg n="൩">ന്നും നിങ്ങൾക്ക കൃപയും സമാധാനവും ഉണ്ടായ്വരട്ടെ✱ സഹൊദ
രന്മാരെ നിങ്ങളുടെ വിശ്വാസം എറ്റവും വൎദ്ധിക്കയും നിങ്ങളിലെ
ല്ലാവരിലും ഓരൊരുത്തന്റെ സ്നെഹം തമ്മിൽ തമ്മിൽ വളരു
കയും ചെയ്യുന്നതുകൊണ്ട യൊഗ്യമുള്ളതു പൊലെ ഞങ്ങൾ നിങ്ങൾ
ക്കു വെണ്ടി എല്ലായ്പൊഴും ദൈവത്തിന്ന സ്തൊത്രം ചെയ്വാൻ കട</lg><lg n="൪">ക്കാരാകുന്നു✱ എന്നതുകൊണ്ട നിങ്ങൾ സഹിക്കുന്ന നിങ്ങളുടെ
പീഡകളിലും സങ്കടങ്ങളിലും എല്ലാം നിങ്ങൾക്കുള്ള ക്ഷമയ്ക്കാ
യ്കൊണ്ടും വിശ്വാസത്തിന്നായ്കൊണ്ടും ഞങ്ങൾ തന്നെ നിങ്ങളെ</lg><lg n="൫"> കുറിച്ച ദൈവത്തിന്റെ സഭകളിൽ പുകഴ്ച ചെയ്യുന്നു✱ ആയത
നിങ്ങൾ എതിന്റെ നിമിത്തമായിട്ട കഷ്ടമനുഭവിക്കുന്നുവൊ ആ
ദൈവ രാജ്യത്തിന്ന നിങ്ങൾ യൊഗ്യതയുള്ളവരെന്ന നിരൂപിക്ക
പ്പെട്ടവരാകെണ്ടുന്നതിന്ന ദൈവത്തിന്റെ നീതിയായുള്ള വിധി</lg><lg n="൬">യുടെ ഒരു സ്പഷ്ട ലക്ഷ്യമാകുന്നു✱ എന്തുകൊണ്ടെന്നാൽ നിങ്ങളെ
കഷ്ടപ്പെടുത്തുന്നവൎക്ക കഷ്ടതയെ പകരം നൽകുന്നത ദൈവത്തി</lg><lg n="൭">ങ്കൽ നീതിയായുള്ളതാകുന്നു✱ കൎത്താവായ യെശു തന്റെ ശക്തി
യുള്ള ദൂതന്മാരൊടും കൂടി ജ്വലിക്കുന്ന അഗ്നിയിൽ സ്വൎഗ്ഗത്തിൽ</lg><lg n="൮"> നിന്ന വെളിപ്പെട്ട✱ ദൈവത്തെ അറിയാത്തവൎക്കും നമ്മുടെ
കൎത്താവായ യെശു ക്രിസ്തുവിന്റെ എവൻഗെലിയൊനെ അനു
സരിക്കാത്തവൎക്കും ശിക്ഷാവിധിയെ നടത്തിക്കുമ്പൊൾ കഷ്ട
പ്പെടുന്നവരായ നിങ്ങൾക്ക ഞങ്ങളൊടു കൂട ആശ്വാസത്തെ ത</lg><lg n="൯"> തന്നെ✱ കൎത്താവ ആ ദിവസത്തിൽ തന്റെ പരിശുദ്ധന്മാരിൽ</lg>

[ 513 ] <lg n="">മഹത്വപ്പെടുവാനും (ഞങ്ങളുടെ സാക്ഷി നിങ്ങളുടെ ഇടയിൽ വി
ശ്വസിക്കപ്പെട്ടതുകൊണ്ട) സകല വിശ്വാസികളിലും ആശ്ചൎയ്യപ്പെടു</lg><lg n="൧൦">വാനും വരുമ്പൊൾ✱ ആയവർ അവന്റെ സന്നിധാനത്തി
ങ്കൽനിന്നും അവന്റെ ശക്തിയുടെ മഹത്വത്തിങ്കൽനിന്നും നിത്യ</lg><lg n="൧൧"> നാശമായുള്ള ശിക്ഷയെ അനുഭവിക്കും✱ ആയതുകൊണ്ട നമ്മുടെ
കൎത്താവായ യെശു ക്രിസ്തുവിന്റെ നാമം നിങ്ങളിലും നിങ്ങൾ അ
വനിലും നമ്മുടെ ദൈവത്തിന്റെയും കൎത്താവായ യെശു ക്രിസ്തു</lg><lg n="൧൨">വിന്റെയും കൃപയിൻ പ്രകാരം മഹത്വപ്പെടുവാനായ്കൊണ്ട✱ ന
മ്മുടെ ദൈവം ൟ വിളിക്ക നിങ്ങളെ യൊഗ്യന്മാരാക്കി തന്റെ
ദയയുടെ സകല നല്ല ഇഷ്ടത്തെയും ശക്തിയൊടെ വിശ്വാസത്തി
ന്റെ ക്രിയയെയും നിവൃത്തിയാക്കെണമെന്ന ഞങ്ങൾ എല്ലായ്പൊ
ഴും നിങ്ങൾക്ക വെണ്ടി പ്രാൎത്ഥിക്കയും ചെയ്യുന്നു✱</lg>

൨ അദ്ധ്യായം

൧ സ്വീകരിക്കപ്പെട്ട സത്യത്തിൽ സ്ഥിരമായി നടക്കെണമെന്ന അ
വൻ അവരൊട അപേക്ഷിച്ച, — ൩ വിശ്വാസത്തിൽനിന്ന ഒ
രു മാറ്റവും ക്രിസ്തുവിന്റെ നാൾ വരും മുമ്പെ അന്തിക്രിസ്തു
വിന്റെ ഒരു പ്രത്യക്ഷതയും ഉണ്ടാകുമെന്ന കാട്ടുന്നത.

<lg n="">എന്നാൽ സഹൊദരന്മാരെ നമ്മുടെ കൎത്താവായ യെശു ക്രി
സ്തുവിന്റെ വരവിനെയും നാം അവന്റെ അടുക്കൽ കൂടി ചെൎക്ക</lg><lg n="൨">പ്പെടുന്നതിനെയും കുറിച്ച✱ നിങ്ങൾ ക്രിസ്തുവിന്റെ ദിവസം അ
ടുത്തിരിക്കുന്നു എന്നുള്ള പ്രകാരം ആത്മാവിനാലെങ്കിലും വചന
ത്താലെങ്കിലും ഞങ്ങളുടെ അടുക്കൽനിന്ന വരുന്നതുപോലെ ഒരു
ലെഖനത്താലെങ്കിലും ഉടനെ മനസ്സിൽ ഇളകപ്പെടുകയും ചഞ്ച
ലപ്പെടുകയും അരുത എന്ന ഞങ്ങൾ നിങ്ങളൊട അപെക്ഷിക്കു</lg><lg n="൩">ന്നു✱ ഒരുത്തനും നിങ്ങളെ എത വിധത്തിലെങ്കിലും വഞ്ചിക്ക
രുത അതെന്തുകൊണ്ടെന്നാൽ ഒരു പിൻവീഴ്ച മുമ്പെ വരിക
യും നാശത്തിന്റെ പുത്രനായ പാപത്തിന്റെ മനുഷ്യൻ വെളി</lg><lg n="൪">പ്പെടുകയും ചെയ്യുന്നില്ല എങ്കിൽ (ആ ദിവസം വരികയില്ല)✱ അ
വൻ എതൃത്തു നില്ക്കുന്നവനും ദൈവമെന്ന വിളിക്കപ്പെടുന്ന വസ്തു
വിനൊ ആരാധിക്കപ്പെടുന്ന വസ്തുവിനൊ എല്ലാറ്റിന്നും മെലായി
തന്നെ താൻ ഉയൎത്തുന്നവനുമാകുന്നു എന്നതുകൊണ്ട അവൻ ദൈ
വത്തിന്റെ ആലയത്തിൽ ദൈവം എന്നപോലെ തന്നെ ഇരു</lg><lg n="൫">ന്ന തന്നെതാൻ ദൈവമാകുന്നു എന്ന കാണിക്കുന്നു✱ ഞാൻ നി
ങ്ങളൊടു കൂടി ഇരിക്കുമ്പൊൾ തന്നെ ഇക്കാൎയ്യങ്ങളെ നിങ്ങളൊട</lg><lg n="൬"> പറഞ്ഞു എന്ന നിങ്ങൾ ഓൎക്കുന്നില്ലയൊ✱ അവൻ തന്റെ കാ
ലത്തിൽ വെളിപ്പെടുവാനായ്കൊണ്ട ഇപ്പൊൾ തടുക്കുന്നത ഇന്ന</lg><lg n="൭">തെന്ന നിങ്ങൾ അറികയും ചെയ്യുന്നു✱ എന്തുകൊണ്ടെന്നാൽ അ</lg> [ 514 ]

<lg n="">ക്രമത്തിന്റെ രഹസ്യം ഇപ്പൊൾ തന്നെ നടക്കുന്നു എന്നാൽ ഇ
പ്പൊൾ തടുക്കുന്നവൻ മാത്രം താൻ വഴിയിൽ നിന്ന നീങ്ങി പൊ</lg><lg n="൮">കുവൊളം (തടുക്കും)✱ അപ്പൊൾ അമക്രക്കാരൻ വെളിപ്പെടും
അവനെ കൎത്താവ തന്റെ വായിന്റെ ആത്മാവിനാൽ ഒടുക്കി
കളകയും തൻറ വരവിന്റെ പ്രകാശതയാൽ നശിപ്പിക്കയും</lg><lg n="൯"> ചെയ്യും✱ ആയവന്റെ വരവ സാത്താന്റെ നടപ്പിൻ പ്രകാരം
സകല ശക്തിയൊടും അടയാളങ്ങളൊടും വ്യാജമായുള്ള അത്ഭുത</lg><lg n="൧൦">ങ്ങളൊടും✱ നശിച്ചു പൊകുന്നവരിൽ ഉള്ള നീതികെടിന്റെ
സകല വഞ്ചനയൊടും ഇരിക്കുന്നു അവർ രക്ഷിക്കപ്പെടെണ്ടുന്ന
തിന്ന സത്യത്തിന്റെ സ്നെഹത്തെ അവർ പരിഗ്രഹിക്കാതെ ഇ</lg><lg n="൧൧">രുന്നതുകൊണ്ടാകുന്നു✱ ഇതിന്റെ നിമിത്തമായിട്ട അവർ ഭൊ</lg><lg n="൧൨">ഷ്കിനെ വിശ്വസിക്കെണ്ടുന്നതിന്ന✱ സത്യത്തെ വിശ്വസിക്കാതെ
നീതികെടിൽ ഇഷ്ടമുണ്ടായവരെല്ലാവരും ശിക്ഷയ്ക്ക വിധിക്കപ്പെ
ടുവാനായിട്ട ദൈവം അവൎക്ക വലുതായുള്ള മായാ മൊഹത്തെ അ
യക്കയും ചെയ്യും✱</lg>

<lg n="൧൩">എന്നാൽ കൎത്താവിനാൽ സ്നെഹിക്കപ്പെട്ട സഹൊദരന്മാരെ നി
ങ്ങളെ ദൈവം ആദി തുടങ്ങി ആത്മാവിനാലുള്ള ശുദ്ധീകരണത്താ
ലും സത്യത്തിലുള്ള വിശ്വാസത്താലും രക്ഷയിലെക്ക തിരഞ്ഞെടു
ത്തിരിക്കകൊണ്ട ഞങ്ങൾ നിങ്ങൾക്ക വെണ്ടി എപ്പൊഴും ദൈവ</lg><lg n="൧൪">ത്തിന സ്തൊത്രം ചെയ്യെണ്ടിയവരാകുന്നു✱ ആയതിങ്കലെക്ക അ
വൻ നിങ്ങൾക്ക നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിന്റെ മഹ
ത്വത്തെ ലഭിപ്പാനായ്കൊണ്ട നിങ്ങളെ ഞങ്ങളുടെ എവൻഗെലി</lg><lg n="൧൫">യൊനാൽ വിളിച്ചു✱ ആയതുകൊണ്ട സഹൊദരന്മാരെ നിങ്ങൾ
ഉറെച്ച നില്ക്കയും നിങ്ങൾക്ക വചനത്താലെങ്കിലും ഞങ്ങളുടെ ലെ
ഖനത്താലെങ്കിലും ഉപദെശിക്കപ്പെട്ടിട്ടുള്ള ഉപദെശ ന്യായങ്ങളെ</lg><lg n="൧൬"> പ്രമാണിക്കയും ചെയ്വിൻ✱ എന്നാൽ നമ്മുടെ കൎത്താവായ യെ
ശു ക്രിസ്തു താനും നമ്മെ സ്നെഹിക്കയും നിത്യമായുള്ള ആശ്വാസ
ത്തെയും കൃപയാൽ നല്ല ആശാബന്ധത്തെയും നമുക്ക തരികയും</lg><lg n="൧൭"> ചെയ്തവനായി നമ്മുടെ പിതാവായ ദൈവവും✱ നിങ്ങളുടെ ഹൃ
ദയങ്ങളെ ആശ്വസിപ്പിക്കയും നിങ്ങളെ സകല നല്ല വചനത്തി
ലും ക്രിയയിലും സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ✱</lg>

൩ അദ്ധ്യായം

൧ തനിക്കു വെണ്ടി പ്രാൎത്ഥിക്കെണമെന്ന അവൻ അവരൊട അ
പെക്ഷിക്കയും.— ൩ അവരിൽ തനിക്കുള്ള നിശ്ചയത്തെ സാ
ക്ഷീകരിക്കയും.— ൬ വിശെഷാൽ മടിയെയും ദുൎജ്ജന സം
സൎഗ്ഗത്തെയും ഒഴിഞ്ഞിരിപ്പാൻ അവൎക്ക പല കല്പനകളെ
യും കൊടുക്കയും ചെയ്യുന്നത.

[ 515 ] <lg n="">ശെഷം കാൎയ്യത്തിന്ന സഹൊദരന്മാരെ നിങ്ങളിലുള്ളതുപൊലെ
കൎത്താവിന്റെ വചനം ഓടുവാനായിട്ടും മഹത്വപ്പെടുവാനായി</lg><lg n="൨">ട്ടും✱ ഞങ്ങൾ ദുശ്ശീലവും ദൃഷ്ടതയുമുള്ള മനുഷ്യരിൽനിന്ന വെർ
പെടുവാനായിട്ടും ഞങ്ങൾക്കു വെണ്ടി പ്രാൎത്ഥിച്ചു കൊൾവിൻ എ</lg><lg n="൩">ന്തുകൊണ്ടെന്നാൽ വിശ്വാസം എല്ലാവൎക്കുമില്ല✱ എന്നാൽ കൎത്താ
വ വിശ്വാസമുള്ളവനാകുന്നു അവൻ നിങ്ങളെ സ്ഥിരപ്പെടുത്തുക</lg><lg n="൪">യും ദൊഷത്തിൽനിന്ന കാത്തു രക്ഷിക്കയും ചെയ്യും✱ എ
ന്നാൽ ഞങ്ങൾ നിങ്ങളൊടു കല്പിക്കുന്ന കാൎയ്യങ്ങളെ നിങ്ങൾ
ചെയ്യുന്നു എന്നും ചെയ്യുമെന്നും നിങ്ങളെ സംബന്ധിച്ച കൎത്താ</lg><lg n="൫">വിങ്കൽ ഞങ്ങൾക്ക നിശ്ചയമുണ്ട✱ വിശെഷിച്ച കൎത്താവ നിങ്ങ
ളുടെ ഹൃദയങ്ങളെ ദൈവത്തിലുള്ള സ്നെഹത്തിങ്കലെക്കും ക്രിസ്തു
വിനായിട്ടുള്ള ക്ഷമയിങ്കലെക്കും നെരായി നടത്തിക്കുമാറാകട്ടെ✱</lg><lg n="൬"> എന്നാൽ സഹോദരന്മാരെ ഞങ്ങളിൽനിന്ന കൈക്കൊണ്ടിട്ടുള്ള
ഉപദെശന്യായപ്രകാരം നടക്കാതെ അക്രമമായിട്ട നടക്കുന്ന
സഹൊദരനെ ഒക്കയും വിട്ടൊഴിഞ്ഞിരിപ്പാനായിട്ട നമ്മുടെ ക
ൎത്താവായ യെശു ക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളൊ</lg><lg n="൭">ട കല്പിക്കുന്നു✱ എന്തെന്നാൽ ഞങ്ങളെ എങ്ങിനെ പിന്തുടരെ
ണ്ടിയവരാകുന്നു എന്ന നിങ്ങൾ തന്നെ അറിഞ്ഞിരിക്കുന്നു എന്തു
കൊണ്ടെന്നാൽ നിങ്ങളുടെ ഇടയിൽ ഞങ്ങൾ ക്രമം വിട്ട നടന്നി</lg><lg n="൮">ട്ടുമില്ല✱ ഒരുത്തന്റെ അപ്പത്തെയും വെറുതെ ഭക്ഷിച്ചിട്ടുമില്ല
ഞങ്ങൾ നിങ്ങളിൽ യാതൊരുത്തന്നും ഭാരമായിരിക്കരുതെന്നു
വെച്ച രാവും പകലും അദ്ധ്വാനത്തൊടും പ്രയത്നത്തൊടും വെല</lg><lg n="൯"> ചെയ്തതെയുള്ളൂ✱ ഞങ്ങൾക്ക അധികാരമില്ലായ്ക കൊണ്ടല്ല നിങ്ങൾ
ഞങ്ങളെ പിന്തുടരെണ്ടുന്നതിന്നും നിങ്ങൾക്ക ഞങ്ങൾ ഞങ്ങളെ ത</lg><lg n="൧൦">ന്നെ ദൃഷ്ടാന്തമായി കാണിപ്പാനായിട്ടത്രെ✱ എന്തെന്നാൽ ഒരു
ത്തന വെല ചെയ്വാൻ മനസ്സില്ലെങ്കിൽ അവൻ ഭക്ഷിക്കയുമരുത
എന്നുള്ളതിനെ ഞങ്ങൾ നിങ്ങളൊടു കൂടി ഇരിക്കുമ്പൊൾ തന്നെ</lg><lg n="൧൧"> നിങ്ങളൊടു കല്പിച്ചുവല്ലൊ✱ എന്തുകൊണ്ടെന്നാൽ നിങ്ങളിൽ
ചിലർ ഒട്ടും വെല ചെയ്യാതെ വെണ്ടാത്ത സംസാരക്കാരായിരുന്ന</lg><lg n="൧൨"> ക്രമം വിട്ട നടക്കുന്നു എന്ന ഞങ്ങൾ കെൾക്കുന്നു✱ എന്നാൽ ഇ
പ്രകാരമുള്ളവർ സാവധാനത്തൊടെ വെല ചെയ്ത തങ്ങളുടെ ആ
ഹാരത്തെ ഭക്ഷിക്കണമെന്ന ഞങ്ങൾ കൎത്താവായ യെശു ക്രിസ്തു
വിനാൽ അവരൊട കല്പിക്കയും ബുദ്ധി പറകയും ചെയ്യുന്നു✱</lg><lg n="൧൩"> എന്നാൽ നിങ്ങൾ സഹോദരന്മാർ നന്മ ചെയ്യുന്നതിൽ ആയാസ</lg><lg n="൧൪">പ്പെടരുത✱ ഒരുത്തൻ ൟ ലെഖനത്താൽ ഞങ്ങളുടെ വച
നത്തെ അനുസരിക്കാതെ ഇരുന്നാൽ അവങ്കൽ അടയാളം വെ
പ്പിൻ അവൻ ലജ്ജപ്പെടുവാനായിട്ട അവനൊടു കൂടി സംസൎഗ്ഗം</lg><lg n="൧൫"> ചെയ്കയുമരുത✱ എങ്കിലും അവനെ ഒരു ശത്രുവിനെ പൊലെ
വിചാരിക്കാതെ അവന്ന ഒരു സഹൊദരനെ പോലെ ബുദ്ധി ഉ</lg> [ 516 ]

<lg n="൧൬>പദെശപ്പിൻ✱ വിശെഷിച്ച സമാധാനത്തിന്റെ കൎത്താവ ത
ന്നെ നിങ്ങൾക്ക എല്ലായ്പൊഴും സകല വിധത്തിലും സമാധാനത്തെ
നൽകുമാറാകട്ടെ കൎത്താവ നിങ്ങളൊടെല്ലാവരൊടും കൂടി ഇരി</lg><lg n="൧൭">ക്കുമാറാകട്ടെ✱ പൌലുസായ എന്റെ കയ്യെഴുത്താലുള്ള വന്ദ
നം എല്ലാ ലെഖനത്തിലും അടയാളം ഇതാകുന്നു ഇങ്ങിനെ ഞാൻ</lg><lg n="൧൮"> എഴുതുന്നു✱ നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിന്റെ കൃപ
നിങ്ങളൊടെല്ലാവരൊടും കൂട ഉണ്ടായിരിക്കട്ടെ ആമെൻ</lg>