താൾ:GaXXXIV1.pdf/422

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൨ കൊറിന്തിയക്കാർ ൭. അ.

<lg n="">വിശ്വാസി പിരിയുന്നു എങ്കിൽ പിരിയട്ടെ സഹൊദരനൊ സ
ഹൊദരിയൊ ഇപ്രകാരമുള്ള കാൎയ്യങ്ങളിൽ ദാസ്യപ്പെട്ടിരിക്കുന്നില്ല</lg><lg n="൧൬"> എന്നാൽ സമാധാനത്തിലെക്ക ദൈവം നമ്മെ വിളിച്ചു✱ എന്തു
കൊണ്ടെന്നാൽ ഭാൎയ്യയായുള്ളൊവെ നീ നിന്റെ ഭൎത്താവിനെ ര
ക്ഷിക്കുമൊ എന്ന നീ നിന്റെ ഭാൎയ്യയെ രക്ഷിക്കുമൊ എന്ന നീ എങ്ങി</lg><lg n="൧൭">നെ അറിയുന്നു✱ എങ്കിലും ദൈവം ഓരൊരുത്തന്ന എതുപ്രകാരം
വിഭാഗിച്ചു കൊടുത്തുവൊ കൎത്താവ ഓരൊരുത്തനെ എതു പ്രകാ
രം വിളിച്ചുവൊ അപ്രകാരം തന്നെ നടക്കട്ടെ ഇപ്രകാരം തന്നെ</lg><lg n="൧൮"> ഞാൻ സകല സഭകളിലും ചട്ടപ്പെട്ടത്തുന്നു✱ ഒരുത്തൻ ചെലാ
കൎമ്മം ചെയ്യപ്പെട്ടവനായി വിളിക്കപ്പെട്ടിരിക്കുന്നുവൊ അവൻ
ചെലയില്ലാത്തവനായി ഭവിക്കരുത ഒരുത്തൻ ചെലയില്ലായ്മ
യൊടെ വിളിക്കപ്പെട്ടിരിക്കുന്നുവൊ അവൻ ചെലാ കൎമ്മം ചെയ്യ</lg><lg n="൧൯">പ്പെടാതെ ഇരിക്കട്ടെ✱ ചെലാകൎമ്മം ഒന്നുമില്ല ചെലയില്ലായ്മയും
ഒന്നുമില്ല ദൈവത്തിന്റെ കല്പനകളെ പ്രമാണിക്കുന്നതെയുള്ളൂ✱</lg><lg n="൨൦"> യാതൊരുത്തനും എതു വിളിയിൽ വിളിക്കപ്പെട്ടിരുന്നുവൊ അ</lg><lg n="൨൧">തിൽ അവൻ സ്ഥിരമായിരിക്കട്ടെ✱ ദാസനായി നീ വിളിക്കപ്പെടുന്നു
വൊ അതിന്ന വിചാരപ്പെടരുത എങ്കിലും നീ സ്വാതന്ത്ര്യമുള്ളവനാ</lg><lg n="൨൨">കുവാൻ കഴിയുമെങ്കിൽ അതിനെ സാധിച്ചാൽ കൊള്ളാം✱ എ
ന്തെന്നാൽ ദാസനായി കൎത്താവിങ്കൽ വിളിക്കപ്പെടുന്നവൻ കൎത്താ
വിന്റെ സ്വാതന്ത്ര്യക്കാരനാകുന്നു അപ്രകാരം തന്നെ സ്വാതന്ത്ര്യ
ക്കാരനായി വിളിക്കപ്പെടുന്നവൻ ക്രിസ്തുവിന്റെ ദാസനാകുന്നു✱</lg><lg n="൨൩"> നിങ്ങൾ ഒരു വിലെക്കു കൊള്ളപ്പെട്ടവരാകുന്നു മനുഷ്യരുടെ ദാസ</lg><lg n="൨൪">ന്മാരായി ഭവിക്കരുത✱ സഹൊദരന്മാരെ ഓരൊരുത്തൻ താൻ
താൻ എതിൽ വിളിക്കപ്പെടുന്നുവൊ അതിൽ ദൈവത്തൊടു കൂടി
പാൎക്കെണം✱</lg>

<lg n="൨൫">എന്നാൽ കന്യകമാരെ സംബന്ധിച്ച എനിക്ക കൎത്താവിന്റെ
കല്പനയില്ല എന്നാൽ വിശ്വാസമുള്ളവനാകുവാനായിട്ട കൎത്താവി
ങ്കൽനിന്ന കരുണ ലഭിച്ചവനെപ്പൊലെ ഞാൻ എന്റെ അഭിപ്രാ</lg><lg n="൨൬">യത്തെ കൊടുക്കുന്നു✱ അതുകൊണ്ട ഇപ്പൊളത്തെ ഞെരുക്ക
ത്തിന്റെ നിമിത്തമായിട്ട നല്ലത ഇതാകുന്നു എന്ന എനിക്ക തൊ</lg><lg n="൨൭">ന്നുന്നു അങ്ങിനെ തന്നെ ഇരിക്കുന്നത മനുഷ്യന്ന നന്ന✱ നീ ഒ
രു ഭാൎയ്യയൊടു കെട്ടപ്പെട്ടിരിക്കുന്നുവൊ എന്നാൽ അഴിക്കപ്പെടു
വാൻ അന്വെഷിക്കരുത നീ ഭാൎയ്യയിൽനിന്ന അഴിക്കപ്പെട്ടിരി</lg><lg n="൨൮">ക്കുന്നുവൊ എന്നാൽ ഭാൎയ്യയെ അന്വെഷിക്കരുത✱ എന്നാൽ
നീ വിവാഹം ചെയ്യുന്നു എന്നവരികിലും നീ പാപം ചെയ്തി
ട്ടില്ല ഒരു കന്യക വിവാഹം ചെയ്യുന്നു എങ്കിൽ അവളും പാപം
ചെയ്തിട്ടില്ല എന്നാലും ഇപ്രകാരമുള്ളവൎക്ക ജഡത്തിൽ വരുത്ത</lg><lg n="൨൯">മുണ്ടാകം എന്നാൽ ഞാൻ നിങ്ങളെ ക്ഷമിക്കുന്നു✱ എന്നാൽ സ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/422&oldid=177326" എന്ന താളിൽനിന്ന് ശേഖരിച്ചത്