താൾ:GaXXXIV1.pdf/429

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊറിന്തിയക്കാർ ൧൦. അ.

<lg n="൨൩">സകലവും എനിക്കായിട്ട ന്യായമുള്ളവയാകുന്നു എങ്കിലും സകലവും
പ്രയൊജനaള്ളവയല്ല സകലവും എനിക്കായിട്ട ന്യായമുള്ളവയാകു</lg><lg n="൨൪">ന്നു എങ്കിലും സകലവും ഉറപ്പിക്കുന്നില്ല✱ ഒരുത്തനും തനിക്കുള്ള
സുഖത്തെ അന്വെന്വഷിക്കുരുത ഓരൊരുത്തൻ മറ്റൊരുത്തനുള്ള</lg><lg n="൨൫">തിനെ അത്രെ✱ മാംസം വില്ക്കുക്കുന്ന സ്ഥലത്തിൽ വില്ക്കപ്പെടുന്നതി
നെ ഒക്കയും മനൊബാധത്തിന്റെ നിമിത്തമായിട്ട ഒരു ചൊ</lg><lg n="൨൬">ദ്യവും ചൊദിക്കാതെ ഭക്ഷിപ്പിൻ✱ എന്തെന്നാൽ ഭൂമിയും അതി</lg><lg n="൨൭">ന്റെ പരിപൂൎണ്ണതയും കൎത്താവിന്റെ ആകുന്നു✱ അവിശ്വാസി
കളിൽ ഒരുത്തൻ നിങ്ങളെ ക്ഷണിച്ചാൽ നിങ്ങൾക്കു പൊകുവാൻ
മനസ്സുണ്ടെങ്കിൽ നിങ്ങളുടെ മുമ്പാക വെക്കപ്പെട്ടതിനെ ഒക്കയും മ
നൊബൊധത്തിന്റെ നിമിത്തമായിട്ട ഒരു ചൊദ്യവും ചൊദി</lg><lg n="൨൮">ക്കാതെ ഭക്ഷിപ്പിൻ✱ എന്നാൽ ഒരുത്തൻ നിങ്ങളൊട ഇത വി
ഗ്രഹങ്ങക്ക ബലിയായി നൽകപ്പെട്ടതാകുന്നു എന്ന പറഞ്ഞാൽ
അറിയിച്ചവന്റെ നിമിത്തമായിട്ടും മനൊബൊധത്തിന്റെ നി
മിത്തമായിട്ടും ഭക്ഷിക്കുരുത എന്തെന്നാൽ ഭൂമിയും അതിന്റെ</lg><lg n="൨൯"> പരിപൂൎണ്ണതയും കൎത്താവിന്റെ ആകുന്നു✱ മനൊബൊധത്തെ
എന്ന നിന്റെതിനെ അല്ല മറ്റവന്റെതിനെ അത്രെ ഞാൻ
പറയുന്നത എന്തെന്നാൽ എന്റെ സ്വാതന്ത്ര്യം മറ്റൊരുത്ത</lg><lg n="൩൦">ന്റെ മനസ്സാക്ഷിയാൽ വിധിക്കപ്പെടുന്നത എന്തുകൊണ്ട✱ എ
ന്തെന്നാൽ ഞാൻ കൃപയാൽ ഒരു ഒഹരിക്കാരനായി തിൎന്നു എ
ങ്കിൽ ഞാൻ എതിന്നായിട്ട വന്ദനം ചെയ്യുന്നുവൊ അതിന്നായി</lg><lg n="൩൧">ട്ട ഞാൻ എന്തിന ദുഷിക്കപ്പെടുന്നു✱ അതുകൊണ്ട നിങ്ങൾ ഭ
ക്ഷിക്കയൊ പാനം ചെയ്കയൊ എന്തെങ്കിലും ചെയ്കയൊ ചെ
യ്താൽ ഒക്കയും ദൈവത്തിന്റെ മഹത്വത്തിന്നായിട്ട ചെയ്വിൻ✱</lg><lg n="൩൨"> യെഹൂദന്മാൎക്കും ഗ്രെക്കന്മാൎക്കും ദൈവത്തിന്റെ സഭയ്ക്കും വിരു</lg><lg n="൩൩">ദ്ധം ചെയ്യാത്തവരായിരിപ്പിൻ✱ ഞാൻ എന്റെ പ്രയൊജന
ത്തെ അല്ല പലരുടെയും പ്രയൊജനത്തെ അവർ രക്ഷിക്കപ്പെ
ടെണ്ടുന്നതിന്ന അന്വെഷിച്ചിട്ട സകലത്തിലും എല്ലാവരെയും പ്ര
സാദിപ്പിക്കുന്നതുപൊലെ തന്നെ✱</lg>

൧൧ അദ്ധ്യായം

൧ പ്രാർത്ഥനയിൽ തലയെ മൂടുന്ന സംഗതി.— ൨൧ കൎത്താവി
ന്റെ രാത്രി ഭക്ഷണത്തെ നിന്ദിക്കുന്ന സംഗതി.— ൨൩ ആ
യതിന്റെ ഉത്ഭവ വിവരം ൟ അപ്പൊസ്തൊലൻ പറയു
ന്നത.

<lg n="">ഞാൻ ക്രിസ്തുവിനെ പിന്തുടരുന്നതു പൊലെ തന്നെ നിങ്ങൾ</lg><lg n="൨"> എന്നെ പിന്തുടരുന്നവരായിരിപ്പിൻ✱ സഹൊദരന്മാരെ നി
ങ്ങ:ൾ സകലത്തിലും എന്നെ ഓൎക്കുന്നതുകൊണ്ടും ഞാൻ നിങ്ങളെ
ഏല്പിച്ച പ്രകാരം കല്പനകളെ പ്രമാണിക്കുന്നതുകൊണ്ടും ഞാൻ</lg>


Q2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/429&oldid=177333" എന്ന താളിൽനിന്ന് ശേഖരിച്ചത്