താൾ:GaXXXIV1.pdf/464

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൪ ൨ കൊറിന്തിയക്കാർ ൧൨. അ.

<lg n="">(അവനൊടു) കൂടെ ഒരു സഹൊദരനെയും അയച്ചു തീത്തൂസ നി
ങ്ങളിൽനിന്ന യാതൊരു ലാഭവുണ്ടാക്കിയൊ ഞങ്ങൾ ഒരു ആത്മാ</lg><lg n="൧൯">വിലും ഒരു കാലടികളിലും നടന്നില്ലയൊ✱ പിന്നെയും ഞ
ങ്ങൾ നിങ്ങളൊട ഒഴികഴിവു പറയുന്നു എന്ന നിങ്ങൾ നിരൂപി
ക്കുന്നുവൊ ഞങ്ങൾ ദൈവത്തിന്റെ മുമ്പാക ക്രിസ്തുവിങ്കൽ പറ
യുന്നു എന്നാൽ പ്രിയമുള്ളവരെ ഞങ്ങൾ സകലത്തെയും നിങ്ങളു</lg><lg n="൨൦">ടെ സ്ഥിതിക്കായിട്ട ചെയ്യുന്നു✱ എന്തെന്നാൽ ഞാൻ വരുമ്പൊൾ
നിങ്ങളെ എനിക്ക മനസ്സുള്ള പ്രകാരം കാണാതെയും ഞാൻ നി
ങ്ങൾക്ക മനസ്സുള്ള പ്രകാരം കാണപ്പെടാതെയും ഇരിക്കുമെന്നും വി
വാദങ്ങൾ അസൂയകൾ കൊപങ്ങൾ കലഹങ്ങൾ കുരളകൾ മന്ത്രങ്ങൾ</lg><lg n="൨൧"> ചീൎക്കലുകൾ ശല്യങ്ങൾ ഇവ ഉണ്ടാകും എന്നും✱ പിന്നെയും ഞാൻ
വരുമ്പൊൾ എന്റെ ദൈവം നിങ്ങളുടെ ഇടയിൽ എന്നെ താ
ഴ്ത്തുയും മുമ്പെ തന്നെ പാപം ചെയ്തിട്ടും തങ്ങൾ ചെയ്ത അശുദ്ധി
ക്കായിക്കൊണ്ടും വെശ്യാദൊഷത്തിന്നായ്കൊണ്ടും കാമവികാരത്തി
ന്നായ്കൊണും അനുതപിക്കാതെ ഇരുന്നിട്ടുള്ളവരെ പലരെ കുറി
ച്ചും ഞാൻ സങ്കടപ്പെടുകയും ചെയ്യും എന്നും വെച്ച ഞാൻ ഭയ
പ്പെടുന്നു✱</lg>

൧൩ അദ്ധ്യായം

൧ ദുശ്ശഠതയുള്ള പാപികളെ അവൻ അക്ഷെപിക്കുന്നത.— ൫
അവരുടെ വിശ്വാസത്തെ ശൊധന ചെയ്യെണമെന്ന അ
വൎക്ക അവൻ ഉപദെശിക്കുന്നത.

<lg n="">ൟ മൂന്നാം പ്രാവശ്യം ഞാൻ നിങ്ങളുടെ അടുക്കൽ രണ്ടു മൂന്നു</lg><lg n="൨"> സാക്ഷികളുടെ വായാൽ സകല വചനവും സ്ഥിരപ്പെടും✱ ഞാൻ
പിന്നെയും വന്നാൽ ക്ഷമിക്കയില്ല എന്ന നിങ്ങളൊട മുമ്പെ പറ
ഞ്ഞു കൂടിയുള്ളവൻ എന്നപൊലെ രണ്ടാം പ്രാവശ്യം മുമ്പെ കൂട്ടി
പറകയും ചെയ്യുന്നു ഇപ്പൊൾ ദൂരത്താകകൊണ്ട മുൻ പാപം ചെ</lg><lg n="൩">യ്തവൎക്കും മറ്റെല്ലാവൎക്കും ഞാൻ എഴുതുകയും ചെയ്യുന്നു✱ അതെന്തു
കൊണ്ടെന്നാൽ നിങ്ങിക്കായിട്ട ശക്തിയില്ലാത്തവനാകാതെ നിങ്ങ
ളിൽ ശക്തിയുള്ളവനാകുന്ന ക്രിസ്തു എങ്കൽ പറയുന്നതിന നിങ്ങൾ ഒ</lg><lg n="൪">രുസാക്ഷിയെ അന്വെഷിക്കുന്നുവല്ലൊ✱ എന്തുകൊണ്ടെന്നാൽ അ
വൻ അശക്തിയാൽ കുരിശിങ്കൽ തറെക്കപ്പെട്ടു എങ്കിലും അവൻ
ദൈവത്തിന്റെ ശക്തിയാൽ ജീവിച്ചിരിക്കുന്നു അപ്രകാരം ഞ
ങ്ങളും അവങ്കൽ ശക്തിയില്ലാത്തവരാകുന്നു എന്നാലും ഞങ്ങൾ അ
വനൊട കൂടി നിങ്ങളിലെക്ക ദൈവത്തിന്റെ ശക്തിയാൽ ജീവി</lg><lg n="൫">ച്ചിരിക്കും✱ നിങ്ങൾ വിശ്വാസത്തിലിരിക്കുന്നുവൊ എന്ന നിങ്ങ
ളെ തന്നെ പരീക്ഷിച്ച നൊക്കുവിൻ നിങ്ങളെ തന്നെ ശൊധന
ചെയ്വിൻ നിങ്ങൾ കൊള്ളരുതാത്തവരല്ല എങ്കിൽ യെശു ക്രിസ്തു
നിങ്ങളിൽ ഇരിക്കുന്നു എന്ന നിങ്ങളെ തന്നെ അറിയുന്നില്ലയൊ✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/464&oldid=177368" എന്ന താളിൽനിന്ന് ശേഖരിച്ചത്