താൾ:GaXXXIV1.pdf/506

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൬ ൧ തെസ്സലൊനിക്കായക്കാർ ൨. അ.

<lg n="">ന്നാൽ ഞങ്ങൾ നിങ്ങളിൽ യാതൊരുത്തന്നും'ഭാരമായിരിക്കരുതെ
ന്നു വെച്ച രാവും പകലും വെല ചെയ്ത ഞങ്ങൾ ദൈവത്തിന്റെ</lg><lg n="൧൦"> എവൻഗെലിയൊനെ നിങ്ങളൊടു പ്രസംഗിച്ചു✱ വിശ്വസിക്കു
ന്നവരായ നിങ്ങളുടെ ഇടയിൽ ഞങ്ങൾ എത്ര ശുദ്ധമായും നീതി
യായും കുറ്റമില്ലായ്മയായും നടന്നു എന്നുള്ളതിന്ന നിങ്ങളും ദൈ</lg><lg n="൧൧">വവും സാക്ഷികളാകുന്നു✱ തന്റെ രാജ്യത്തിലെക്കും മഹത്വ
ത്തിലെക്കും നിങ്ങളെ വിളിച്ചിട്ടുള്ള ദൈവത്തിന്ന യൊഗ്യമായി</lg><lg n="൧൨"> നിങ്ങൾ നടക്കണമെന്ന✱ ഞങ്ങൾ എത പ്രകാരം നിങ്ങളിൽ
ഓരൊരുത്തന്ന ഒരു പിതാവ തന്റെ മക്കൾക്ക (ചെയ്യുന്നതു) പൊ
ലെ ബുദ്ധി പറകയും ആശ്വാസം വരുത്തുകയും സാക്ഷിപ്പെടുത്തു
കയും ചെയ്തു എന്ന നിങ്ങൾ അറിയുന്നുവല്ലൊ✱</lg>

<lg n="൧൩">നിങ്ങൾ ഞങ്ങളിൽ നിന്ന കെട്ട ദൈവത്തിന്റെ വചനത്തെ
കൈക്കൊണ്ടപ്പൊൾ നിങ്ങൾ അതിനെ മനുഷ്യരുടെ വചനമായി
ട്ടല്ല (അത സത്യമായുള്ള പ്രകാരം) ദൈവത്തിന്റെ വചനമാ
യിട്ടു തന്നെ കൈക്കൊണ്ടതിനാൽ ൟ സംഗതിക്കായിട്ടും ഞങ്ങൾ
ദൈവത്തിന്ന ഇടവിടാതെ സ്തൊത്രം ചെയ്യുന്നു വിശ്വസിക്കുന്നവ
രായ നിങ്ങളിൽ തന്നെ ബലത്തൊടെ വ്യാപരിക്കയും ചെയ്യുന്നു✱</lg><lg n="൧൪"> എന്തുകൊണ്ടെന്നാൽ സഹൊദരന്മാരെ നിങ്ങൾ യെഹൂദിയായിൽ
ക്രിസ്തു യെശുവിങ്കലുള്ള ദൈവ സഭകളെ പിന്തുടരുന്നവരായി തീ
ൎന്നു എന്തെന്നാൽ അവർ യെഹൂദന്മാരാൽ എത പ്രകാരം കഷ്ടാ
നുഭവപ്പെട്ടുവൊ അപ്രകാരമുള്ളവയെ നിങ്ങളുടെ സ്വജാതിക്കാ</lg><lg n="൧൫">രാൽ നിങ്ങളും അനുഭവിച്ചുവല്ലോ✱ അവർ കൎത്താവായ യെ
ശുവിനെയും അവരുടെ സ്വന്ത ദീൎഘദൎശിമാരെയും കൊന്നുകള
ഞ്ഞവരും ഞങ്ങളെ പീഡിപ്പിച്ചവരും ദൈവത്തെ പ്രസാദിപ്പി</lg><lg n="൧൬">ക്കാത്തവരും സകല മനുഷ്യൎക്കും വിപരീതക്കാരും✱ തങ്ങളുടെ
പാപങ്ങളെ എപ്പൊഴം പൂരിപ്പാനായിട്ട ഇവർ പുറജാതികൾ ര
ക്ഷിക്കപ്പെടെണ്ടുന്നതിന്ന അവരൊടു സംസാരിപ്പാൻ ഞങ്ങളെ വി
രൊധിച്ചു കൊണ്ടും ഇരിക്കുന്നു എന്നാൽ ഇവരുടെ മെൽ ക്രൊധം</lg><lg n="൧൭">അവസാനത്തൊളം വന്നിരിക്കുന്നു✱ എന്നാൽ ഞങ്ങൾ സഹൊ
ദമരന്മാരെ കുറഞ്ഞൊരു കാലത്തെക്ക ഹൃദയം കൊണ്ടല്ല അഭിമുഖ
മായിട്ട നിങ്ങളിൽനിന്ന പിരിഞ്ഞിരിക്കകൊണ്ട നിങ്ങളുടെ മുഖ
ത്തെ കാണ്മാൻ വളരെ ആഗ്രഹത്തൊടെ എറ്റവും അധികമാ</lg><lg n="൧൮">യി ശ്രമിച്ചു✱ ആയതുകൊണ്ട നിങ്ങളുടെ അടുക്കൽ വരുവാൻ
ഞങ്ങൾക്ക വിശെഷാൽ പൗലുസായ എനിക്ക ഒന്നു രണ്ടു പ്രാവ
ശ്യം മനസ്സായിരുന്നു എന്നാലും സാത്താൻ ഞങ്ങളെ വിഘ്നപ്പെടു</lg><lg n="൧൯">ത്തി✱ എന്തുകൊണ്ടെന്നാൽ ഞങ്ങളുടെ ആശ എങ്കിലും സന്തൊ
ഷമെങ്കിലും പുകഴ്ചയുടെ കിരീടമെങ്കിലും എതാകുന്നു നമ്മുടെ ക
ൎത്താവായ യെശു ക്രിസ്തുവിന്റെ മുമ്പാക അവന്റെ വരവിൽ നി</lg><lg n="൨൦">ങ്ങൾ തന്നെ അല്ലയൊ✱ എന്തുകൊണ്ടെന്നാൽ നിങ്ങൾ ഞങ്ങളു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/506&oldid=177410" എന്ന താളിൽനിന്ന് ശേഖരിച്ചത്