താൾ:GaXXXIV1.pdf/392

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൨ റൊമാക്കാർ ൮. അ.

<lg n="൧൬">ക്കുന്നുവൊ അതിനെ ഞാൻ ചെയ്യുന്നു താനും✱ എന്നാൽ ഞാൻ
ഇച്ശിക്കാത്തതിനെ ചെയ്യുന്നു എങ്കിൽ നല്ലത എന്ന ഞാൻ ന്യായ</lg><lg n="൧൭">പ്രമാണത്തിങ്കൽ സമ്മതിക്കുന്നുവല്ലൊ✱ എന്നാൽ ഇപ്പൊൾ അ
തിനെ പ്രവൃത്തിക്കുന്നത പിന്നെ ഞാനല്ല എന്നിൽ വസിക്കുന്ന</lg><lg n="൧൮"> പാപം അത്രെ✱ എന്തെന്നാൽ എന്നിൽ (എന്റെ ജഡത്തിൽ
എന്ന പൊരുൾ) നന്മയുള്ളതൊന്നും വസിക്കുന്നില്ലെന്ന ഞാൻ അ
റിയുന്നു എന്തെന്നാൽ ഇച്ശിക്കുക എന്നുള്ളത എന്നൊടു കൂട ഉണ്ട
എങ്കിലും നന്മയുള്ളതിനെ പ്രവൃത്തിക്കുക എന്നുള്ളതിനെ ഞാൻ</lg><lg n="൧൯"> കാണുന്നില്ല✱ എന്തെന്നാൽ ഞാൻ ഇച്ശിക്കുന്ന നന്മയെ ഞാൻ
പ്രവൃത്തിക്കുന്നില്ല ഞാൻ യാതൊരു ദൊഷത്തെ ഇച്ശിക്കാതെ ഇ</lg><lg n="൨൦">രിക്കുന്നുവൊ അതിനെ പ്രവൃത്തിക്കുന്നു താനും✱ എന്നാൽ ഞാൻ
ഇച്ശിക്കാത്തതിനെ പ്രവൃത്തിക്കുന്നു എങ്കിൽ അതിനെ പ്രവൃത്തി
ക്കുന്നത പിന്നെ ഞാനല്ല എന്നിൽ വസിക്കുന്ന പാപം അത്രെ✱</lg><lg n="൨൧"> ഇതുകൊണ്ട ഞാൻ നന്മ ചെയ്വാൻ ഇച്ശിക്കുമ്പൊൾ ദൊഷം എ
ന്നൊടു കൂട ഉണ്ട എന്നൊരു ന്യായ പ്രമാണത്തെഞാൻ കാണുന്നു✱</lg><lg n="൨൨"> എന്തെന്നാൽ ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ഉ</lg><lg n="൨൩">ള്ളിലെ മനുഷ്യന്റെ പ്രകാരം മൊദിക്കുന്നു✱ എന്നാൽ എന്റെ മ
നസ്സിന്റെ ന്യായപ്രമാണത്തൊടു യുദ്ധം ചെയ്കയും എന്റെ അ
വയവങ്ങളിലുള്ള പാപത്തിന്റെ ന്യായപ്രമാണത്തിങ്കൽ എന്നെ
അടിമപ്പെടുത്തുകയും ചെയ്യുന്നതായി എന്റെ അവയവങ്ങളിൽ മ</lg><lg n="൨൪">റ്റൊരു ന്യായപ്രമാണത്തെ ഞാൻ കാണുന്നു✱ ഹാ അരിഷ്ടനാ
യ മനുഷ്യൻ ഞാൻ ആര എന്നെ ൟ മരണ ശരീരത്തിൽനിന്ന ര</lg><lg n="൨൫">ക്ഷിക്കും✱ ഞാൻ ദൈവത്തെ നമ്മുടെ കൎത്താവായ യെശു ക്രിസ്തു
മൂലമായി വന്ദനം ചെയ്യുന്നു അതുകൊണ്ട ഇപ്രകാരം ഞാൻ തന്നെ
മനസ്സുകൊണ്ട ദൈവത്തിന്റെ ന്യായപ്രമാണത്തിന്നും ജഡംകൊ
ണ്ട പാപത്തിന്റെ ന്യായ പ്രമാണത്തിന്നും ശുശ്രൂഷ ചെയ്യുന്നു✱</lg>

൮ അദ്ധ്യായം

൧ കുറ്റവിധിയിൽനിന്ന ഇന്നിന്നവർ വെർപ്പെട്ടിരിക്കുന്നു
എന്നുള്ളത.— ൫, ൧൩ ജഡത്തിൽനിന്ന ഇണദൊഷവും.—
൬, ൧൪ ആത്മാവിൽനിന്ന ഇന്ന നന്മയും.— ൧൭ ദൈവ
ത്തിന്റെ പുത്രന്മാരായിരിക്കുന്നരിൽനിന്ന ഇന്ന നന്മയും
വരുന്ന എന്നുള്ളത.

<lg n="">അതുകൊണ്ട ഇപ്പൊൾ ജഡപ്രകാരം അല്ല ആത്മാവിൻ പ്രകാ
രം തന്നെ നടക്കുന്നവരായി ക്രിസ്തു യെശുവിങ്കലുള്ളവൎക്ക ഒരു</lg><lg n="൨"> ശിക്ഷ വിധിയുമില്ല✱ എന്തുകൊണ്ടെന്നാൽ ക്രിസ്തു യെശുവിങ്കൽ ജീ
വന്റെ ആത്മാവിന്റെ ന്യായപ്രമാണം എന്നെ പാപത്തിന്റെ
യും മരണത്തിന്റെയും ന്യായപ്രമാണത്തിൽനിന്ന വെർപെടു</lg><lg n="൩">ത്തിയിരിക്കുന്നു✱ എന്തെന്നാൽ ജഡം ഹെതുവായി ക്ഷീണമായ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/392&oldid=177296" എന്ന താളിൽനിന്ന് ശേഖരിച്ചത്