താൾ:GaXXXIV1.pdf/476

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൬ ഗലാത്തിയക്കാർ ൬. അ.

<lg n="൩">പ്രമാണത്തെ നിവൃത്തിയാക്കുകയും ചെയ്വിൻ✱ എന്തെന്നാൽ
ഒരുത്തൻ താൻ ഒന്നുമല്ലാതെ ഇരിക്കുമ്പൊൾ താൻ തന്നെ ഇന്ന</lg><lg n="൪">തെന്ന നിരൂപിച്ചാൽ അവൻ തന്നെ താൻ വഞ്ചിക്കുന്നു✱ എ
ന്നാൽ ഓരൊരുത്തൻ തന്റെ തന്റെ സ്വന്ത പ്രവൃത്തിയെ സൊ
ധന ചെയ്യട്ടെ അപ്പൊൾ അവന്ന മറ്റൊരുത്തനിലല്ല തന്നിൽ</lg><lg n="൫"> തന്നെ ആനന്ദമുണ്ടാകയും ചെയ്യും✱ എന്തെന്നാൽ ഓരൊരുത്തൻ</lg><lg n="൬"> അവനവന്റെ സ്വന്ത ഭാരത്തെ വഹിക്കും✱ വചനത്തിൽ ഉ
പദെശിക്കപ്പെടുന്നവൻ ഉപദെശിക്കുന്നവന സകല നന്മകളിലും</lg><lg n="൭"> ഭാഗിച്ച കൊടുക്കട്ടെ✱ വഞ്ചിക്കപ്പെടരുത ദൈവം പരിഹസിക്ക
പ്പെടുന്നില്ല എന്തെന്നാൽ മനുഷ്യൻ എതിനെ എങ്കിലും വിതെ</lg><lg n="൮">ച്ചാൽ അതിനെ അവൻ കൊയ്കയും ചെയ്യും✱ എന്തുകൊണ്ടെ
ന്നാൽ തന്റെ ജഡത്തിന്ന വിതെക്കുന്നവൻ ജഡത്തിൽ നിന്ന നാ
ശത്തെ കൊയ്യും എന്നാൽ ആത്മാവിന്ന വിതെക്കുന്നവൻ ആത്മാ</lg><lg n="൯">വിൽ നിന്ന നിത്യ ജീവനെ കൊയ്യും✱ വിശെഷിച്ചും നാം നന്മ
ചെയ്യുന്നതിൽ തളൎന്നുപൊകാതെ ഇരിക്ക എന്തെന്നാൽ നാം തള</lg><lg n="൧൦">ൎന്നുപോകുന്നില്ല എങ്കിൽ നാം തൽ സമയത്തിങ്കൽ കൊയ്യും✱ അ
തുകൊണ്ട നമുക്ക സമയമുള്ളപ്പൊൾ നാം എല്ലാവൎക്കും വിശെഷാൽ
വിശ്വാസത്തിന്റെ ഭവനക്കാരായുള്ളവൎക്കും നന്മ ചെയ്ക✱</lg>

<lg n="൧൧">ഞാൻ എന്റെ കൈകൊണ്ടു തന്നെ എത്ര വലിയ എഴുത്ത നി</lg><lg n="൧൨">ങ്ങൾക്ക എഴുതിയിരിക്കുന്നു എന്ന നിങ്ങൾ കാണുന്നുവല്ലൊ✱ എത്ര
ജനങ്ങൾ ജഡത്തിൽ വെഷവിശെഷം കാട്ടുവാൻ ആഗ്രഹിക്കുന്നു
വൊ അവർ നിങ്ങളെ ചെല ചെയ്തു കൊൾവാൻ ശാസിക്കുന്നത അ
വർ ക്രിസ്തുവിന്റെ കുരിശിനുവെണ്ടി പീഡപ്പെടാതെ ഇരിപ്പാൻ മാ</lg><lg n="൧൩">ത്രമാകുന്നു✱ എന്തെന്നാൽ ചെല ചെയ്യപ്പെട്ടവർ തന്നെയും ന്യാ
യപ്രമാണത്തെ പ്രമാണിച്ച നടക്കുന്നില്ല അവർ നിങ്ങളുടെ ജഡ
ത്തിൽ പുകഴ്ച ചെയ്വാനായിട്ട നിങ്ങൾ ചെല എറ്റുകൊള്ളെണ</lg><lg n="൧൪">മെന്ന ആഗ്രഹിക്കുന്നതെയുള്ളൂ✱ എന്നാൽ നമ്മുടെ കൎത്താവായ
യെശു ക്രിസ്തുവിന്റെ കുരിശിങ്കലല്ലാതെ ഞാൻ പുകഴ്ച ചെയ്വാൻ
സംഗതി വരരുത അവനാൽ ലൊകം എനിക്കും ഞാൻ ലൊക</lg><lg n="൧൫">ത്തിന്നും കുരിശിങ്കൽ തറെക്കപ്പെട്ടിരിക്കുന്നു✱ എന്തുകൊണ്ടെ
ന്നാൽ ക്രിസ്തു യെശുവിങ്കൽ ചെല എങ്കിലും ചെലയില്ലായ്മ എങ്കി</lg><lg n="൧൬">ലും ഒന്നും ഫലിക്കുന്നില്ല ഒരു പുതിയ സൃഷ്ടി മാത്രം✱ വിശെ
ഷിച്ചും എത്ര ജനങ്ങൾ ൟ പ്രമാണത്തിൻ പ്രകാരം നടക്കുന്നു
വൊ അവരിലും ദൈവത്തിന്റെ ഇസ്രാഎലിലും സമാധാനവും</lg><lg n="൧൭"> കരുണയും ഉണ്ടായിരിക്കട്ടെ*✱ ഇനിമെൽ ഒരുത്തനും എനിക്ക
വരുത്തമുണ്ടാക്കരുത എന്തെന്നാൽ ഞാൻ കൎത്താവായ യെശു ക്രി
സ്തുവിന്റെ അടയാളങ്ങളെ എന്റെ ശരീരത്തിൽ വഹിച്ചിരിക്കു</lg><lg n="൧൮">ന്നു✱ സഹൊദരന്മാരെ നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിന്റെ
കൃപ നിങ്ങളുടെ ആത്മാവിനൊടു കൂടി ഇരിക്കുമാറാകട്ടെ ആമെൻ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/476&oldid=177380" എന്ന താളിൽനിന്ന് ശേഖരിച്ചത്