താൾ:GaXXXIV1.pdf/426

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൬ ൧ കൊറിന്തിയക്കാർ ൯. അ.

<lg n="൧൧">അനുഭവിക്കുന്നവനായി ഭവിക്കയും ചെയ്യെണ്ടുന്നതിന്നാകുന്നു✱ ഞ
ങ്ങൾ നിങ്ങൾക്ക ആത്മാ സംബന്ധിച്ച കാൎയ്യങ്ങളെ വിതെച്ചിട്ടുണ്ടെ
ങ്കിൽ ഞങ്ങൾ നിങ്ങളുടെ ശരീരം സംബന്ധിച്ച കാൎയ്യങ്ങളെ കൊ</lg><lg n="൧൨">യ്താൽ വലിയ കാൎയ്യമൊ✱ മറ്റുള്ളവർ നിങ്ങളുടെ മെൽ ൟ അ
ധികാരത്തിന്ന ഒഹരിയുള്ളവരാകുന്നു എങ്കിൽ ഞങ്ങൾ വിശെ
ഷാൽ അല്ലയൊ എന്നാലും ഞങ്ങൾ ൟ അധികാരത്തെ നട
ത്തീട്ടില്ല ഞങ്ങൾ ക്രിസ്തുവിന്റെ എവൻഗെലിയൊനെ വിഘ്നം വ</lg><lg n="൧൩">രുത്താതെ ഇരിപ്പാൻ സകലത്തെയും സഹിക്കുന്നു✱ വിശുദ്ധ
കാൎയ്യങ്ങളിൽ ശുശ്രൂഷ ചെയ്യുന്നവർ ദൈവാലയത്തിലെ (വസ്തുക്കൾ
കൊണ്ട) ഉപജീവിക്കുന്നു എന്നും പീഠത്തിങ്കൽ കാത്തിരിക്കു
ന്നവർ പീഠത്തൊട്ടു കൂടി ഒഹരിക്കാരാകുന്നു എന്നും നിങ്ങൾ അ</lg><lg n="൧൪">റിയുന്നില്ലയൊ✱ അപ്രകാരം തന്നെ എവൻഗെലിയൊനെ പ്ര
സംഗിക്കുന്നവർ എവങെലിയൊനിൽനിന്ന ഉപജീവിക്കെണ</lg><lg n="൧൫">മെന്ന കൎത്താവ കല്പിച്ചിരിക്കുന്നു✱ എന്നാൽ ഞാൻ ൟ കാൎയ്യങ്ങ
ളിലൊന്നിനെയും പ്രമാണിച്ചിട്ടില്ല ഇപ്രകാരം എനിക്ക ചെയ്യ
പ്പെടെണ്ടുന്നരിന്ന ഞാൻ ൟ കാൎയ്യങ്ങളെ എഴുതീട്ടുമില്ല എന്തു
കൊണ്ടെന്നാൽ യാതൊരുത്തനും എന്റെ പ്രശംസയെ വ്യൎത്ഥമാ</lg><lg n="൧൬">ക്കുന്നതിനെക്കാൾ മരിക്കുന്നത എനിക്ക നന്ന✱ എന്തെന്നാൽ
ഞാൻ എവൻഗെലിയൊനെ പ്രസംഗിക്കുന്നു എങ്കിലും പ്രശം
സിപ്പാൻ എനിക്ക ഒന്നുമില്ല എന്തുകൊണ്ടെന്നാൽ ആവശ്യം എ
ങ്കൽ വെക്കപ്പെട്ടതാകുന്നു അതെ ഞാൻ എവൻഗെലിയൊനെ</lg><lg n="൧൭"> പ്രസംഗിക്കാതെയിരുന്നാൽ എനിക്ക ഹാ കഷ്ടം✱ എന്തെ
ന്നാൽ ഞാൻ ഇതിനെ മനസ്സൊടെ ചെയ്യുന്നു എങ്കിൽ കാൎയ്യ വി</lg><lg n="൧൮">ചാരം എനിക്ക ഭരമെല്പിക്കപ്പെട്ടതാകുന്നു✱ ആകയാൽ എനിക്ക
എന്തൊരു പ്രതിഫലമുള്ളു ഞാൻ എവൻഗെലിയൊനെ പ്രസം
ഗിക്കുമ്പൊൾ എവൻഗെലിയൊനിൽ എന്റെ അധികാരത്തെ
പഴുതിലാക്കാതെ ഇരിക്കെണ്ടുന്നതിന്ന ക്രിസ്തുവിന്റെ എവൻഗെ</lg><lg n="൧൯">ലിയൊനെ ചിലവു കൂടാതെ ആക്കുന്നത തന്നെ നിശ്ചയം✱ എ
ന്തെന്നാൽ ഞാൻ എല്ലാവരിൽനിന്നും ഒഴിവുള്ളവനായിരുന്നാ
ലും അധിക ജനങ്ങളെ ആദായപ്പെടുത്തെണ്ടുന്നതിന്ന ഞാൻ എ</lg><lg n="൨൦">ന്നെത്തന്നെ എല്ലാവൎക്കും ദാസനാക്കി✱ വിശെഷിച്ചും ഞാൻ
യെഹൂദന്മാരെ ആദായപ്പെടുത്തെണ്ടുന്നതിനായിട്ട യെഹൂദന്മാൎക്ക
ഒരു യെഹൂദൻ എന്ന പൊലെയും ന്യായ പ്രമാണത്തിങ്കീഴുള്ളവ
രെ ആദായപ്പെടുത്തെണ്ടുന്നതിന്നായിട്ട ന്യായ പ്രമാണത്തിങ്കീഴു</lg><lg n="൨൧">ള്ളവൎക്ക ന്യായപ്രമാണത്തിങ്കീഴുള്ളവൻ എന്നപൊലെയും✱ (ദൈ
വത്തിങ്കലെക്ക ന്യായപ്രമാണമില്ലാത്തവനായിരിക്കാതെ ക്രിസ്തു
വിന്റെ ന്യായപ്രമാണത്തിലുൾപ്പെട്ടവനായി) ഞാൻ ന്യായ
പ്രമാണമില്ലാത്തവരെ ആദായപ്പെടുത്തെണ്ടുന്നതിനായിട്ട ന്യാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/426&oldid=177330" എന്ന താളിൽനിന്ന് ശേഖരിച്ചത്