താൾ:GaXXXIV1.pdf/418

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൮ ൧ കൊറിന്തിയക്കാർ ൫. അ.

<lg n="">രികയൊ സ്നെഹത്തൊടും സൌമ്യതയുള്ള ആത്മാവിനൊടും വരി
കയൊ വെണ്ടു✱</lg>

൫ അദ്ധ്യായം

൧ അമൎയ്യാദക്കാരന്റെ സംഗതി.— പഴയ പുളിച്ച മാവ
ശൊധന ചെയ്യപ്പെടണമെന്നുള്ളത.— ൧൦ മഹാ അപരാ
ധികളിൽ നിന്ന ഒഴിഞ്ഞിരിക്കെണമെന്നുള്ളത.

<lg n="">നിങ്ങളുടെ ഇടയിൽ വെശ്യാദൊഷവും ഒരുത്തൻ തന്റെ
പിതാവിന്റെ ഭാൎയ്യയെ പരിഗ്രഹിക്കാം എന്ന അജ്ഞാനികളിൽ
കൂടി പെർപെട്ടില്ലാത്ത വെശ്യാ ദൊഷവും ഉണ്ട എന്ന സാമാന്യെ</lg><lg n="൨">ന ശ്രുതിപ്പെട്ടിരിക്കുന്നു✱ നിങ്ങൾ മദിച്ചിരിക്കുയും ൟ പ്രവൃ
ത്തിയെ ചെയ്തവൻ നിങ്ങളുടെ നടുവിൽനിന്ന നീക്കി കളയപ്പെ
ടെണ്ടുന്നതിന്ന നിങ്ങൾ വിശെഷാൽ സങ്കടപ്പെടാതെ ഇരിക്കയും</lg><lg n="൩"> ചെയ്തു✱ എന്തെന്നാൽ ഞാൻ ശരീരം കൊണ്ട കൂടിയില്ല എ
ങ്കിലും ആത്മാവുകൊണ്ട കൂടിയുള്ളവനായി ൟ ക്രിയയെ ഇപ്ര
കാരം ചെയ്തവനെ സംബന്ധിച്ച ഞാൻ കൂടി ഉണ്ട എന്ന പൊലെ</lg><lg n="൪"> നിൎണ്ണയിച്ചു കഴിഞ്ഞു സത്യം✱ നമ്മുടെ കൎത്താവായ യെശു ക്രിസ്തു
വിന്റെ നാമത്തിൽ നിങ്ങളും എന്റെ ആത്മാവും നമ്മുടെ ക
ൎത്താവായ യെശു ക്രിസ്തുവിന്റെ ശക്തിയൊടു കൂട ഒന്നിച്ചു കൂടി</lg><lg n="൫">യിരിക്കുമ്പൊൾ✱ ആത്മാവ കൎത്താവായ യെശുവിന്റെ നാ
ളിൽ രക്ഷിക്കപ്പെടെണ്ടുന്നതിന്ന ഇപ്രകാരമുള്ളവനെ സാത്താ
നിൽ ജഡത്തിന്റെ നാശത്തിന്നായ്കൊണ്ടു എല്പിപ്പാനായിട്ടാകു</lg><lg n="൬">ന്നു✱ നിങ്ങളുടെ ആത്മ പ്രശംസ നന്നല്ല കുറഞ്ഞൊരു പുളിച്ച
ഓവ കൂമ്പാരത്തെ മുഴവനും പുളിപ്പിക്കുന്നു എന്ന നിങ്ങൾ അ</lg><lg n="൭">റിയുന്നില്ലയൊ✱ അതികൊണ്ട നിങ്ങൾ പുളിപ്പില്ലാത്തവരായി
രിക്കുന്ന പ്രകാരം നിങ്ങൾ ഒരു പുതിയ കൂമ്പാരമായി തീരെണ്ടു
ന്നതിന്ന പഴയ പുളിച്ച മാവിനെ പുറത്ത കഴുകിക്കളവിൻ എന്തു
കൊണ്ടെന്നാൽ നമ്മുടെ പെസഹായാകുന്ന ക്രിസ്തു നമുക്ക വെണ്ടി ബലി</lg><lg n="൭"> നൽകപ്പെട്ടിരിക്കുന്നു✱ ആയതുകൊണ്ട പഴയ പുളിച്ച മാവുകൊണ്ട
ല്ല ൟൎഷ്യയുടെയും ദുഷ്ടതയുടെയും പുളിച്ച മാവു കൊണ്ടുമല്ല പരമാ
ൎത്ഥത്തിന്റെയും സത്യത്തിന്റെയും പുളിപ്പില്ലാത്ത അപ്പങ്ങൾ
കൊണ്ടു തന്നെ നാം പെരുനാളിനെ ആചരിക്കെണം✱</lg>

<lg n="൯">വെശ്യാദൊഷക്കാരൊടു കൂടി സംസൎഗ്ഗം ചെയ്യരുത എന്ന</lg><lg n="൧൦"> ഞാൻ ഒരു ലെഖനത്തിൽ നിങ്ങൾക്ക എഴുതി✱ എന്നാൽ ൟ
ലൊകത്തിലുള്ള വെശ്യാദൊഷക്കാരൊട എങ്കിലും ദ്രവ്യാഗ്രഹമുള്ള
വരൊട എങ്കിലും അപഹാരികളൊട എങ്കിലും വിഗ്രഹാരാധന
ക്കാരൊട എങ്കിലും എന്ന അല്ല എന്തെന്നാൽ അപ്പൊൾ നിങ്ങൾ</lg><lg n="൧൧"> ലൊകത്തിൽനിന്ന പുറപ്പെട്ടു പൊകെണ്ടിവരുമല്ലൊ✱ എന്നാൽ
സംസൎഗ്ഗം ചെയ്യരുത എന്ന ഞാൻ ഇപ്പൊൾ നിങ്ങൾക്ക എഴുതിയ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/418&oldid=177322" എന്ന താളിൽനിന്ന് ശേഖരിച്ചത്