താൾ:GaXXXIV1.pdf/419

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊറിന്തിയക്കാർ ൬. അ. ൧൧൯

<lg n="">ത സഹൊദരനെന്ന വിളിക്കപ്പെട്ട ഒരുത്തൻ വെശ്യാദൊഷക്കാര
നൊ ദ്രവ്യാഗ്രഹമുള്ളവനൊ വിഗ്രഹാരാധനക്കാരനൊ ദുൎവാക്കുകാ
രനൊ മദ്യപാനിയൊ അപഹാരിയൊ ആകുന്നു എങ്കിൽ അപ്രകാ</lg><lg n="൧൨">രമുള്ളവനൊട കൂടി ഭക്ഷിക്ക തന്നെ അരുത✱ എന്തെന്നാൽ പു
റത്തുള്ളവരെയും കൂടെ വിധിപ്പാൻ എനിക്ക എന്ത കാൎയ്യം അക</lg><lg n="൧൩">ത്തുള്ളവരെ നിങ്ങൾ വിധിക്കുന്നില്ലയൊ✱ എന്നാൽ പുറത്തു
ള്ളവരെ ദൈവം വിധിക്കുന്നു അതുകൊണ്ട ആ ദുഷ്ടനെ നിങ്ങളു
ടെ ഇടയിൽനിന്ന പുറത്താക്കിക്കളവിൻ✱</lg>

൬ അദ്ധ്യായം

൧ സഹൊദരന്മാരൊട വ്യവഹാരത്തിന്ന പൊകുന്ന സംഗതിയെ
കുറിച്ച.— ൧൫ നമ്മുടെ ശരീരങ്ങൾ ക്രിസ്തുവിന്റെ അവയവ
ങ്ങളാകുന്നു എന്നും.— ൧൮ വെശ്യാദൊഷത്തിന്ന വിരൊധമാ
യും ഉള്ളത.

<lg n="">നിങ്ങളിൽ ഒരുത്തന്ന മറ്റൊരുത്തനൊട ഒരു കാൎയ്യമണ്ടാ
യിട്ട അവൻ പരിശുദ്ധന്മാരുടെ മുമ്പാക അല്ല അന്യായക്കാരുടെ
മുമ്പാക തന്നെ വ്യവഹാരത്തിന്ന പൊകുവാൻ തുനിയുന്നുവൊ✱</lg><lg n="൨"> പരിശുദ്ധന്മാർ ലൊകത്തെ ന്യായം വിധിക്കുമെന്ന നിങ്ങൾ അറി
യുന്നില്ലയൊ ലൊകം നിങ്ങളാൽ ന്യായം വിധിക്കപ്പെടുമെങ്കിൽ
മഹാ അല്പ കാൎയ്യങ്ങളെ വിധിപ്പാനും നിങ്ങൾ അയൊഗ്യന്മാരാകുന്നു</lg><lg n="൩">വൊ✱ ഞങ്ങൾ ദൈവദൂതന്മാരെ ന്യായം വിധിക്കുമെന്ന നിങ്ങൾ
അറിയുന്നില്ലയൊ ൟ ജന്മത്തിന്നടുത്ത കാൎയ്യങ്ങളെ എത്ര അധി</lg><lg n="൪">കം✱ അതുകൊണ്ട നിങ്ങൾക്ക ൟ ജന്മത്തിന്നടുത്ത കാൎയ്യങ്ങളുടെ
വ്യവഹാരങ്ങൾ ഉണ്ടെങ്കിൽ (വിധിപ്പാൻ) സഭയിൽ എറ്റവും അ</lg><lg n="൫">ല്പന്മാരായി വിചാരിക്കപ്പെട്ടവരെ ഇരുത്തിക്കൊൾവിൻ✱ നി
ങ്ങൾക്ക ലജ്ജക്കായിട്ട ഞാൻ പറയുന്നു നിങ്ങളുടെ ഇടയിൽ ഒരു
ബുദ്ധിമാനുമില്ല തന്റെ സഹൊദരന്മാരുടെ മദ്ധ്യെ ന്യായം വിധി
പ്പാൻ പ്രാപ്തിയുള്ളവനായി ഒരുത്തൻ പൊലുമില്ല എന്ന ഇങ്ങി</lg><lg n="൬">നെ തന്നെ ആകുന്നുവൊ✱ എന്നാൽ സഹൊദരൻ സഹൊദ
നൊട വ്യവഹാരത്തിന്ന പൊകുന്നു അതും അവിശ്വാസികളുടെ</lg><lg n="൭"> മുമ്പാക തന്നെ ആകുന്നു✱ ആകയാൽ ഇപ്പൊൾ നിങ്ങൾക്ക ത
മ്മിൽ വ്യവഹാരങ്ങൾ ഉണ്ടാകുന്നതുകൊണ്ട നിങ്ങളുടെ ഇടയിൽ തി
കവായി ഒരു കുറ്റമുണ്ട നിങ്ങൾ വിശെഷാൽ അന്യായം അനുഭവി
ക്കാഞ്ഞത എന്തുകൊണ്ട നിങ്ങൾ വിശെഷാൽ വഞ്ചിക്കപ്പെടാഞ്ഞ</lg><lg n="൮">ത എന്തുകൊണ്ട✱ അല്ലയൊ നിങ്ങൾ അന്യായം ചെയ്കയും വഞ്ചി</lg><lg n="൯">ക്കയും ചെയ്യുന്നു അത നിങ്ങളുടെ സഹൊദരന്മാരൊടും ഉണ്ട✱ അ
ന്യായക്കാർ ദൈവത്തിന്റെ രാജ്യത്തെ അവകാശമായനുഭവിക്ക
യില്ല എന്ന നിങ്ങൾ അറിയുന്നില്ലയൊ നിങ്ങൾ വഞ്ചനപ്പെടരു
ത വെശ്യാദൊഷക്കാരെങ്കിലും വിഗ്രഹാരാധനക്കാരെങ്കിലും വ്യഭി</lg>


P

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/419&oldid=177323" എന്ന താളിൽനിന്ന് ശേഖരിച്ചത്