താൾ:GaXXXIV1.pdf/513

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ തെസ്സലൊനിക്കായക്കാർ ൧. അ. ൨൧൩

<lg n="">മഹത്വപ്പെടുവാനും (ഞങ്ങളുടെ സാക്ഷി നിങ്ങളുടെ ഇടയിൽ വി
ശ്വസിക്കപ്പെട്ടതുകൊണ്ട) സകല വിശ്വാസികളിലും ആശ്ചൎയ്യപ്പെടു</lg><lg n="൧൦">വാനും വരുമ്പൊൾ✱ ആയവർ അവന്റെ സന്നിധാനത്തി
ങ്കൽനിന്നും അവന്റെ ശക്തിയുടെ മഹത്വത്തിങ്കൽനിന്നും നിത്യ</lg><lg n="൧൧"> നാശമായുള്ള ശിക്ഷയെ അനുഭവിക്കും✱ ആയതുകൊണ്ട നമ്മുടെ
കൎത്താവായ യെശു ക്രിസ്തുവിന്റെ നാമം നിങ്ങളിലും നിങ്ങൾ അ
വനിലും നമ്മുടെ ദൈവത്തിന്റെയും കൎത്താവായ യെശു ക്രിസ്തു</lg><lg n="൧൨">വിന്റെയും കൃപയിൻ പ്രകാരം മഹത്വപ്പെടുവാനായ്കൊണ്ട✱ ന
മ്മുടെ ദൈവം ൟ വിളിക്ക നിങ്ങളെ യൊഗ്യന്മാരാക്കി തന്റെ
ദയയുടെ സകല നല്ല ഇഷ്ടത്തെയും ശക്തിയൊടെ വിശ്വാസത്തി
ന്റെ ക്രിയയെയും നിവൃത്തിയാക്കെണമെന്ന ഞങ്ങൾ എല്ലായ്പൊ
ഴും നിങ്ങൾക്ക വെണ്ടി പ്രാൎത്ഥിക്കയും ചെയ്യുന്നു✱</lg>

൨ അദ്ധ്യായം

൧ സ്വീകരിക്കപ്പെട്ട സത്യത്തിൽ സ്ഥിരമായി നടക്കെണമെന്ന അ
വൻ അവരൊട അപേക്ഷിച്ച, — ൩ വിശ്വാസത്തിൽനിന്ന ഒ
രു മാറ്റവും ക്രിസ്തുവിന്റെ നാൾ വരും മുമ്പെ അന്തിക്രിസ്തു
വിന്റെ ഒരു പ്രത്യക്ഷതയും ഉണ്ടാകുമെന്ന കാട്ടുന്നത.

<lg n="">എന്നാൽ സഹൊദരന്മാരെ നമ്മുടെ കൎത്താവായ യെശു ക്രി
സ്തുവിന്റെ വരവിനെയും നാം അവന്റെ അടുക്കൽ കൂടി ചെൎക്ക</lg><lg n="൨">പ്പെടുന്നതിനെയും കുറിച്ച✱ നിങ്ങൾ ക്രിസ്തുവിന്റെ ദിവസം അ
ടുത്തിരിക്കുന്നു എന്നുള്ള പ്രകാരം ആത്മാവിനാലെങ്കിലും വചന
ത്താലെങ്കിലും ഞങ്ങളുടെ അടുക്കൽനിന്ന വരുന്നതുപോലെ ഒരു
ലെഖനത്താലെങ്കിലും ഉടനെ മനസ്സിൽ ഇളകപ്പെടുകയും ചഞ്ച
ലപ്പെടുകയും അരുത എന്ന ഞങ്ങൾ നിങ്ങളൊട അപെക്ഷിക്കു</lg><lg n="൩">ന്നു✱ ഒരുത്തനും നിങ്ങളെ എത വിധത്തിലെങ്കിലും വഞ്ചിക്ക
രുത അതെന്തുകൊണ്ടെന്നാൽ ഒരു പിൻവീഴ്ച മുമ്പെ വരിക
യും നാശത്തിന്റെ പുത്രനായ പാപത്തിന്റെ മനുഷ്യൻ വെളി</lg><lg n="൪">പ്പെടുകയും ചെയ്യുന്നില്ല എങ്കിൽ (ആ ദിവസം വരികയില്ല)✱ അ
വൻ എതൃത്തു നില്ക്കുന്നവനും ദൈവമെന്ന വിളിക്കപ്പെടുന്ന വസ്തു
വിനൊ ആരാധിക്കപ്പെടുന്ന വസ്തുവിനൊ എല്ലാറ്റിന്നും മെലായി
തന്നെ താൻ ഉയൎത്തുന്നവനുമാകുന്നു എന്നതുകൊണ്ട അവൻ ദൈ
വത്തിന്റെ ആലയത്തിൽ ദൈവം എന്നപോലെ തന്നെ ഇരു</lg><lg n="൫">ന്ന തന്നെതാൻ ദൈവമാകുന്നു എന്ന കാണിക്കുന്നു✱ ഞാൻ നി
ങ്ങളൊടു കൂടി ഇരിക്കുമ്പൊൾ തന്നെ ഇക്കാൎയ്യങ്ങളെ നിങ്ങളൊട</lg><lg n="൬"> പറഞ്ഞു എന്ന നിങ്ങൾ ഓൎക്കുന്നില്ലയൊ✱ അവൻ തന്റെ കാ
ലത്തിൽ വെളിപ്പെടുവാനായ്കൊണ്ട ഇപ്പൊൾ തടുക്കുന്നത ഇന്ന</lg><lg n="൭">തെന്ന നിങ്ങൾ അറികയും ചെയ്യുന്നു✱ എന്തുകൊണ്ടെന്നാൽ അ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/513&oldid=177417" എന്ന താളിൽനിന്ന് ശേഖരിച്ചത്