താൾ:GaXXXIV1.pdf/414

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൪ ൧ കൊറിന്തിയക്കാർ ൩. അ.

<lg n="൧൦">ലെക്ക പ്രവെശിച്ചിട്ടുമില്ല✱ എന്നാൽ അവയെ ദൈവം നമുക്ക ത
ന്റെ ആത്മാവുകൊണ്ട പ്രകാശിപ്പിച്ചു എന്തെന്നാൽ ആത്മാവ സക
ലത്തെയും ദൈവത്തിന്റെ അഗാധ കാൎയ്യങ്ങളെയും ശൊധന ചെ</lg><lg n="൧൧">യ്യുന്നു✱ എന്തെന്നാൽ മനുഷ്യന തങ്കലുള്ള ആത്മാവ ഒഴികെ മനുഷ്യ
രിൽ ആര മനുഷ്യന്റെ കാൎയ്യങ്ങളെ അറിയുന്നു അപ്രകാരംതന്നെ
ദൈവത്തിന്റെ ആത്മാവ അല്ലാതെ ഒരുത്തനും ദൈവത്തി</lg><lg n="൧൨">ന്റെ കാൎയ്യങ്ങളെ അറിയുന്നില്ല✱ എന്നാൽ നാം ലൊകത്തി
ന്റെ ആത്മാവിനെ അല്ല ദൈവത്താൽ നമുക്ക സൗജന്യമാ
യി നൽകപ്പെട്ട കാൎയ്യങ്ങളെ അറിയെണ്ടുന്നതിന്നായിട്ട ദൈ
വത്തിങ്കൽനിന്ന പുറപ്പെടുന്ന ആത്മാവിനെ അത്രെ പ്രാപിച്ചി</lg><lg n="൧൩">രിക്കുന്നത✱ അക്കാൎയ്യങ്ങളെയും ഞങ്ങൾ സംസാരിക്കുന്നത മനു
ഷ്യന്റെ ജ്ഞാനം ഉപദെശിക്കുന്ന വചനങ്ങളാലല്ല പരിശുദ്ധാ
ത്മാവ ഉപദെശിക്കുന്ന വചനങ്ങളാൽ ആത്മകാൎയ്യങ്ങളെ ആത്മകാൎയ്യ</lg><lg n="൧൪">ങ്ങളൊട ഉപമിച്ചു കൊണ്ട അത്രെ✱ എന്നാൽ പ്രാകൃതനായ മനു
ഷ്യൻ ദൈവത്തിന്റെ ദൈവത്തിന്റെ കാൎയ്യങ്ങളെ കൈക്കൊള്ളു
ന്നില്ല അവ അവന്ന ഭൊഷത്വമല്ലൊ ആകുന്നത അവ ആത്മസം
ബന്ധമായി നിൎണ്ണയിക്കപ്പെടുന്നതുകൊണ്ട അവന അവയെ അറി</lg><lg n="൧൫">വാൻ കഴികയുമില്ല✱ എന്നാൽ ആത്മാവുള്ളവൻ സകലത്തെയും
നിൎണ്ണയിക്കുന്നു അവൻ താൻ ഒരുത്തരാലും നിൎണ്ണയിക്കപ്പെടുന്നി</lg><lg n="൧൬">ല്ല താനും✱ എന്തെന്നാൽ അവനെ പഠിപ്പിക്കുംമാറാകെണ്ടുന്നതി
നായിട്ട കൎത്താവിന്റെ ചിന്തയെ അറിഞ്ഞവൻ ആര ഞങ്ങൾ
ക്ക ക്രിസ്തുവിന്റെ ചിന്തയുണ്ട താനും✱</lg>

൩ അദ്ധ്യായം

൧ പാൽ പൈതങ്ങൾക്ക കൊള്ളാമെന്നുള്ളത.— ൩ ഭിന്നതക
ൾക്ക വിരൊധമായും.— ൧൩ മനുഷ്യർ ദൈവത്തിന്റെ ആ
ലയങ്ങൾ എന്നും.— ൧൮ മായാമൊഹത്തിന്ന വിരൊധമായും
ഉള്ളത.

<lg n="">വിശെഷിച്ചും സഹൊദരന്മാരെ ജഡ സംബന്ധക്കാരൊട എ
ന്നപൊലെ ക്രിസ്തുവിങ്കൽ ചെറിയ പൈതങ്ങളൊട എന്ന പൊലെ
തന്നെ അല്ലാതെ ആത്മസംബന്ധക്കാരൊട എന്നപൊലെ നിങ്ങ</lg><lg n="൨">ളൊടു പറവാൻ എനിക്ക കഴിഞ്ഞില്ല✱ ഞാൻ നിങ്ങളെ ആഹാ
രം കൊണ്ടല്ല പാലുകൊണ്ടു പൊഷിച്ചു എന്തെന്നാൽ നിങ്ങൾക്ക ഇ
തുവരെയും (അതിനെ സഹിപ്പാൻ) കഴിഞ്ഞില്ല അത്രയുമല്ല ഇ</lg><lg n="൩">നി ഇപ്പൊഴും നിങ്ങൾക്ക കഴിയുന്നതല്ല✱ എന്തെന്നാൽ നിങ്ങൾ
ഇനിയും ജഡ സംബന്ധക്കാരാകുന്നു എന്തെന്നാൽ നിങ്ങളുടെ ഇട
യിൽ അസൂയയും വിവാദവും ഭിന്നതകളും ഇരിക്കുമ്പൊൾ നി
ങ്ങൾ ജഡസംബന്ധക്കാരായിരിക്കയും മനുഷ്യരെ പൊലെ നടക്ക</lg><lg n="൪">യും ചെയ്യുന്നില്ലയൊ✱ എന്തെന്നാൽ ഒരുത്തൻ ഞാൻ പൗലൂസി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/414&oldid=177318" എന്ന താളിൽനിന്ന് ശേഖരിച്ചത്