താൾ:GaXXXIV1.pdf/424

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൪ ൧ കൊറിന്തിയക്കാർ ൮. അ.

<lg n="">ളാകുന്നു വിശെഷിച്ചും എനിക്ക ദൈവത്തിന്റെ ആത്മാവുണ്ടെന്ന
ഞാൻ നിരൂപിക്കയും ചെയ്യുന്നു✱</lg>

൮ അദ്ധ്യായം

൧ വിഗ്രഹങ്ങൾക്ക ബലിയായി നൽകപ്പെട്ട ആഹാരങ്ങളിൽ
നിന്ന വ്രതത്തൊടിരിപ്പാനുള്ളത.—൮, ൯ നമ്മുടെ ക്രിസ്തി
യാനി സ്വാതന്ത്ര്യത്തെ നാം ദൊഷപ്പെടുത്തരുത എന്നു
ള്ളത.

<lg n="">എന്നാൽ വിഗ്രഹങ്ങൾക്ക ബലിയായി നൽകപ്പെട്ട വസ്തുക്കളെ
കുറിച്ചു നമുക്ക എല്ലാവൎക്കും അറിവുണ്ടെന്ന നാം അറിയുന്നു അറി</lg><lg n="൨">വ ചിൎപ്പിക്കുന്നു സ്നെഹം ഉറെപ്പിക്കുന്നു താനും✱ എന്നാൽ താൻ
വല്ലതിനെയും അറിയുന്നു എന്ന യാതൊരുത്തനും വിചാരിച്ചാൽ
അവൻ താൻ അറിയെണ്ടുന്ന പ്രകാരം ഇനിയും ഒന്നിനെയും അ</lg><lg n="൩">റിയുന്നില്ല✱ ഒരുത്തൻ ദൈവത്തെ സ്നെഹിക്കുന്നു എങ്കിൽ ആ</lg><lg n="൪">യവൻ അവനാൽ അറിയപ്പെട്ടിരിക്കുന്നു✱ അതുകൊണ്ട വിഗ്ര
ഹങ്ങൾക്ക ബലിയായി നൽകപ്പെട്ട വസ്തുക്കളെ ഭക്ഷിക്കുന്ന കാ
ൎയ്യത്തെ സംബന്ധിച്ച ലൊകത്തിൽ വിഗ്രഹമെന്നത എതുമില്ലെ
ന്നും ഒരുവനല്ലാതെ മറ്റൊരു ദൈവമില്ലെന്നും നാം അറിയുന്നു✱</lg><lg n="൫"> എന്തുകൊണ്ടെന്നാൽ സ്വൎഗ്ഗത്തിങ്കലാകട്ടെ ഭൂമിയിലാകട്ടെ ദൈവങ്ങ
ളെന്ന വിളിക്കപ്പെട്ടവർ ഉണ്ട എങ്കിലും (ദൈവങ്ങൾ പലരും ക</lg><lg n="൬">ൎത്താക്കന്മാർ പലരും ഉണ്ട)✱ പിതാവായി എക ദൈവമെ ന
മുക്കുള്ളു സകലവും അവനാൽ ആകുന്നു വിശെഷിച്ചും നാം അവ
നിൽ ആകുന്നു എകകൎത്താവായ യെശു ക്രിസ്തുവും ഉണ്ട സകലവും അ</lg><lg n="൭">വനാൽ ആകുന്നു നാമും അവനാൽ ആകുന്നു✱ എന്നാലും എല്ലാവ
രിലും അറിവില്ല എന്തുകൊണ്ടെന്നാൽ ചിലർ ഇന്നെരം വരെ
വിഗ്രഹമെന്നുള്ള മനൊബൊധത്തൊടുകൂടി അതിനെ വിഗ്രഹത്തി
ന്ന ബലിയായി നൽകപ്പെട്ട വസ്തു എന്ന വെച്ച ഭക്ഷിക്കുന്നു അവ
രുടെ മനൊബൊധം ക്ഷീണമാകൊണ്ട അശുദ്ധിപ്പെടുകയും ചെ</lg><lg n="൮">യ്യുന്നു✱ എന്നാൽ ആഹാരം നമ്മെ ദൈവത്തിങ്കൽ പ്രശംസി
ക്കുന്നില്ല എന്തുകൊണ്ടെന്നാൽ നാം ഭക്ഷിക്കുന്നു എങ്കിൽ നാം എ
റ നന്നാകുന്നില്ല ഭക്ഷിക്കുന്നില്ല എങ്കിൽ നാം എറ ചീത്ത ആകു</lg><lg n="൯">ന്നതുമില്ല✱ എന്നാൽ നിങ്ങളുടെ ൟ അധികാരം ക്ഷീണന്മാരാ
യുള്ളവൎക്ക യാതൊരു പ്രകാരത്തിലും ഒരു തടവായി വരാതെ ഇ</lg><lg n="൧൦">രിപ്പാൻ സൂക്ഷിച്ചു കൊൾവിൻ✱ എന്തെന്നാൽ അറിവുള്ളവ
നായ നീ വിഗ്രഹത്തിന്റെ ആലയത്തിൽ ഭക്ഷിപ്പാനിരിക്കുന്ന
തിനെ ഒരുത്തൻ കണ്ടാൽ ക്ഷീണനായിരിക്കുന്നവന്റെ മ
നൊബൊധം വിഗ്രഹങ്ങൾക്ക ബലിയായി നൽകപ്പെട്ട വസ്തുക്ക</lg><lg n="൧൧">ളെ ഭക്ഷിപ്പാൻ ധൈൎയ്യപ്പെടുകയില്ലയൊ✱ വിശെഷിച്ചും ആ
ൎക്കു വെണ്ടി ക്രിസ്തു മരിച്ചുവൊ ആ ക്ഷീണനായ സഹൊദരൻ നി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/424&oldid=177328" എന്ന താളിൽനിന്ന് ശേഖരിച്ചത്