താൾ:GaXXXIV1.pdf/441

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊറിന്തിയക്കാർ ൧൫. അ.

<lg n="">രമുള്ളവനൊ മണ്ണായുള്ളവരും അപ്രകാരമുള്ളവരാകുന്നു സ്വൎഗ്ഗസം
ബന്ധമുള്ളവൻ എതുപ്രകാരമുള്ളവനൊ സ്വൎഗ്ഗസംബന്ധമുള്ളവ</lg><lg n="൪൯">രും അപ്രകാരമുള്ളവരാകുന്നു✱ പിന്നെയും നാം എതുപ്രകാരം
മണ്ണായുള്ളവന്റെ പ്രതിമയെ വഹിച്ചുവൊ അപ്രകാരം സ്വൎഗ്ഗസം</lg><lg n="൫൦">ബന്ധമുള്ളവന്റെ പ്രതിമയെയും വഹിക്കും✱ എന്നാൽ സഹൊ
ദരന്മാരെ ജഡത്തിന്നും രക്തത്തിന്നും ദൈവത്തിന്റെ രാജ്യ
ത്തെ അനുഭവിപ്പാൻകഴികയില്ല നാശം നാശമില്ലായ്മയെ അനു</lg><lg n="൫൧">ഭവിക്കുന്നതുമില്ല എന്നുള്ളതിനെ ഞാൻ പറയുന്നു✱ കണ്ടാലും
ഞാൻ ഒരു രഹസ്യത്തെ നിങ്ങളൊടു പറയുന്നു നാമെല്ലാവരും</lg><lg n="൫൨"> നിദ്ര ചെയ്കയില്ല✱ എന്നാലും നാമെല്ലാവരും ഒടുക്കടുത്തെ കാഹ
ളത്തിന്റെ ധ്വനിയിൽ ഒരു ക്ഷണനെരം കൊണ്ട ഒരു നിമിഷ
നെരം കൊണ്ട രൂപാന്തരപ്പെടും എന്തെന്നാൽ കാഹളം ധ്വനിക്കയും
മരിച്ചവർ നാശമില്ലാത്തവരായി ഉയിൎന്നെനീല്പിക്കപ്പെടുകയും</lg><lg n="൫൩"> നാം രൂപാന്തരപ്പെടുകയും ചെയ്യും✱ എന്തുകൊണ്ടെന്നാൽ നാശ
മുള്ള ഇത നാശമില്ലായ്മയെ ധരിക്കയും മരണമുള്ള ഇത മരണമി</lg><lg n="൫൪">ല്ലായ്മയെ ധരിക്കയും ചെയ്യെണ്ടുന്നതാകുന്നു✱ എന്നാൽ നാശമു
ള്ള ഇത നാശമില്ലായ്മയെ ധരിക്കയും മരണമുള്ള ഇത മരണമില്ലാ
യ്മയെ ധരിക്കയും ചെയ്യെന്നത എപ്പൊളൊ അപ്പൊൾ എഴുതിയി
രിക്കുന്ന വചനം നിവൃത്തിയാകും മരണം ജയത്തിൽ വിഴുങ്ങപ്പെ</lg><lg n="൫൫">ടുന്നു✱ ഹെ മരണമെ നിന്റെ വിഷപ്പല്ല എവിടെ ഹെ പ്രെ</lg><lg n="൫൬">തക്കുഴി നിന്റെ ജയം എവിടെ✱ മരണത്തിന്റെ വിഷ്ണപ്പല്ല
പാപം ആകുന്നു പാപത്തിന്റെ ബലവും ന്യായ പ്രമാണം ആകു</lg><lg n="൫൭">ന്നു✱ എന്നാൽ നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിനെകൊണ്ട ന</lg><lg n="൫൮">മുക്കു ജയത്തെ നൽകുന്ന ദൈവത്തിന്ന സ്കൊത്രം✱ എന്നതുകൊ
ണ്ട എന്റെ പ്രിയ സഹൊദരന്മാരെ കൎത്താവിങ്കൽ നിങ്ങുടെ പ്ര
വൃത്തി വ്യൎത്ഥമായിരിക്കുന്നില്ല എന്ന അറിഞ്ഞ നിങ്ങൾ സ്ഥിരമു
ള്ളവരായി ചഞ്ചലമില്ലാത്തവരായി കൎത്താവിന്റെ ക്രിയയിൽ
എപ്പൊഴും വൎദ്ധിച്ചുകൊള്ളുന്നവരായിരിപ്പിൻ✱</lg>

൧൬ അദ്ധ്യായം

൧ സഹൊദരന്മാരുടെ ദരിദ്രതകൾ ശമിക്കപ്പെടെണ്ടുന്നത— ൧൦
തിമൊഥെയുസ പ്രശംസിക്കപ്പെടുന്നതും— ൧൩ സ്നെഹത്തൊട
ഉള്ള ബുദ്ധി ഉപദെശങ്ങളും—൧൬ വന്ദന വാക്കുകളും.

<lg n="">പിന്നെ പരിശുദ്ധന്മാൎക്ക വെണ്ടിയുള്ള ധൎമ്മഗെകരത്തെ സംബ
ന്ധിച്ച ഗലാത്തിയ സഭകൾക്ക ഞാൻ എതുപ്രകാരം കല്പന കൊ</lg><lg n="൨">ടുത്തുവൊ അപ്രകാരം തന്നെ നിങ്ങളും ചെയ്വിൻ✱ ഞാൻ വ
രുമ്പൊൾ ധൎമ്മശെകരം ഉണ്ടാകാതെ ഇരിപ്പാൻ നിങ്ങളിൽ ഒ
രൊരുത്തൻ അവനവന ദൈവം വൎദ്ധിപ്പിച്ചിട്ടുള്ള പ്രകാരം ഒ</lg><lg n="൩">ന്നാം ദിവസത്തിൽ സംഗ്രഹിച്ചു വെച്ചുകൊള്ളെണം✱ എന്നാൽ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/441&oldid=177345" എന്ന താളിൽനിന്ന് ശേഖരിച്ചത്