താൾ:GaXXXIV1.pdf/451

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ കൊറിന്തിയക്കാർ ൫ അ. ൧൫൧

<lg n="">നൊടു കൂടിയിരിക്കെണമെന്നും വിശെഷാൽ ഇഛ്ശികയും ചെയ്യു</lg><lg n="൯">ന്നു (എന്ന ഞാൻ പറയുന്നു)✱ ആകയാൽ നാം കൂടിയിരിക്കു
ന്നു എങ്കിലും ദൂരത്തിരിക്കുന്നു എങ്കിലും നാം അവന്ന ഇഷ്ടമുള്ളവ</lg><lg n="൧൦">രായിരിക്കെണ്ടുന്നതിന്ന അദ്ധ്വാനപ്പെടുന്നു✱ എന്തുകൊണ്ടെന്നാൽ
നല്ലതായാലും ആകാത്തതായാലും ശരീരത്തിൽ ചെയ്ത കാൎയ്യങ്ങളെ
അവനവൻ ചെയ്തപ്രകാരം കൈക്കൊളെളണ്ടുന്നതിന്ന നാമെല്ലാവ
രും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാക കാണപ്പെടെണ്ടു</lg><lg n="൧൧">ന്നതാകുന്നു✱ ആയതുകൊണ്ട കൎത്താവിന്റെ ഭയങ്കരത്തെ അറി
ഞ്ഞിരിക്കകൊണ്ടു ഞങ്ങൾ മനുഷ്യരെ അനുസരിപ്പിക്കുന്നു എന്നാ
ലൊ ഞങ്ങൾ ദൈവത്തിങ്കൽ പ്രസിദ്ധമാക്കപ്പെട്ടിരിക്കുന്നു നിങ്ങ
ളുടെ മനൊ ബൊധങ്ങളിലും പ്രസിദ്ധമാക്കപ്പെട്ടിരിക്കുന്നു എന്ന</lg><lg n="൧൨"> ഞാൻ നിരൂപിക്കയും ചെയ്യുന്നു✱ എന്തെന്നാൽ ഞങ്ങളെ ത
ന്നെ പിന്നെയും ഞങ്ങൾ നിങ്ങളൊട പ്രശംസിക്കുന്നില്ല ഹൃദയ
ത്തിലല്ല കാഴ്ചയിൽ പുകഴ്ത്തി പറയുന്നവരൊട ഉത്തരം പറവാൻ
നിങ്ങൾക്ക വല്ലതും ഉണ്ടാകെണ്ടുന്നതിന്നായിട്ടു ഞങ്ങൾക്ക വെണ്ടി</lg><lg n="൧൩"> പുകഴ്ത്തി പറവാൻ നിങ്ങൾക്ക ഇട തരുന്നതെ ഉള്ളൂ✱ എന്തെ
ന്നാൽ ഞങ്ങൾ ഭ്രാന്തുള്ളവരാകുന്നു എങ്കിലൊ അത ദൈവത്തി
ന്നായിട്ട ആകുന്നു ഞങ്ങൾ സുബൊധമുള്ളവരാകുന്നു എങ്കിലൊ നി</lg><lg n="൧൪">ങ്ങൾക്കായിട്ട ആകന്നു✱ എന്തെന്നാൽ ക്രിസ്തുവിന്റെ സ്നെഹം ഞ
ങ്ങളെ നിൎബന്ധിക്കുന്നു അതെന്തുകൊണ്ടെന്നാൽ എല്ലാവൎക്കും വെ
ണ്ടി ഒരുത്തൻ മരിച്ചു എങ്കിൽ അപ്പൊൾ എല്ലാവരും മരിച്ചു എ</lg><lg n="൧൫">ന്നും✱ ജീവിച്ചിരിക്കുന്നവർ പിന്നെ തങ്ങൾക്കായിട്ടല്ല തങ്ങൾക്കു
വെണ്ടി മരിച്ച ഉയിൎത്തെഴുനീറ്റവന്നായിട്ട തന്നെ ജീവിക്കെണ
മെന്ന വെച്ചല്ലൊ അവൻ എല്ലാവൎക്കും വെണ്ടി മരിച്ചത എന്നും ഇ</lg><lg n="൧൬">ങ്ങിനെ ഞങ്ങൾ നിൎണ്ണയിക്കുന്നു✱ എന്നതുകൊണ്ട ഞങ്ങൾ ഇതു
മുതൽ ഒരുത്തനെയും ജഡപ്രകാരം അറിയുന്നില്ല അത്രയുമല്ല ഞ
ങ്ങൾ ക്രിസ്തുവിനെ ജഡപ്രകാരം അറിഞ്ഞിട്ടുണ്ടെങ്കിലും ഇപ്പൊൾ</lg><lg n="൧൭"> ഇതമുതൽ ഞങ്ങൾ (അവനെ) അറിയുന്നില്ല✱ അതുകൊണ്ട ഒരു
ത്തൻ ക്രിസ്തുവിങ്കലാകുന്നു എങ്കിൽ അവൻ ഒരു പുതിയ സൃഷ്ടിയാ
കുന്നു പഴയ കാൎയ്യങ്ങൾ ഒഴിഞ്ഞുപൊയി കണ്ടാലും സകലവും പു</lg><lg n="൧൮">തിയതായി ഭവിച്ചു✱ വിശെഷിച്ചും നമ്മെ തങ്കൽ യെശു ക്രിസ്തു മൂ
ലമായി സംയൊജിപ്പിക്കയും സംയൊജിപ്പിന്റെ ശുശ്രൂഷയെ ഞ
ങ്ങൾക്ക തരികയും ചെയ്തിട്ടുള്ള ദൈവത്തിൽനിന്ന സകല കാൎയ്യങ്ങ</lg><lg n="൧൯">ളും ഉണ്ടാകുന്നു✱ അത എന്തെന്നാൽ ദൈവം ഭൂലൊകത്തെ അ
വരുടെ അപരാധങ്ങളെ അവൎക്ക കണക്കിടാതെ തങ്കൽ തന്നെ
യൊജിപ്പിച്ചുകൊണ്ടു ക്രിസ്തുവിങ്കൽ ഇരുന്നു യൊജിപ്പിന്റെ വചന</lg><lg n="൨൦">ത്തെ ഞങ്ങളിൽ ഭരമെല്പിച്ചിട്ടും ഉണ്ട✱ അതുകൊണ്ട ദൈവം ഞ
ങ്ങളെക്കൊണ്ട നിങ്ങളോട അപെക്ഷിപ്പിക്കുന്ന പ്രകാരമായി ഞ
ങ്ങൾ ക്രിസ്തുവിനവെണ്ടി സ്ഥാനാപതികളായിരുന്ന നിങ്ങൾ ദൈവ</lg>


T

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/451&oldid=177355" എന്ന താളിൽനിന്ന് ശേഖരിച്ചത്