താൾ:GaXXXIV1.pdf/508

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൮ ൧ തെസ്സലൊനിക്കായക്കാർ ൩. അ.

<lg n="൧൧">ന്ത വന്ദനം ചെയ്വാൻ കഴിയും✱ എന്നാൽ നമ്മുടെ പിതാവായ
ദൈവവും കൎത്താവായ യെശു ക്രിസ്തുവും തന്നെ ഞങ്ങളുടെ വഴി</lg><lg n="൧൨">യെ നിങ്ങളുടെ അടുക്കൽ നെരെ ആക്കുമാറാകട്ടെ✱ ഞങ്ങൾ നി
ങ്ങളൊട എന്നപൊലെ തന്നെ കൎത്താവ നിങ്ങളെയും തമ്മിൽ ത
മ്മിലും എല്ലാവരൊടും സ്നെഹത്തിൽ വൎദ്ധിക്കയും സമൃദ്ധിയാകയും</lg><lg n="൧൩"> ചെയ്യുമാറാക്കി✱ ഇങ്ങിനെ തന്റെ സകലപരിശുദ്ധന്മാരൊടും കൂ
ടി നമ്മുടെ കൎത്താവായ യെശു ക്രിസ്തുവിന്റെ വരവിങ്കൽ അവൻ
നമ്മുടെ പിതാവായ ദൈവത്തിന്റെ മുമ്പാക ശുദ്ധിയിൽ നിങ്ങ
ളുടെ ഹൃദയങ്ങളെ കുറ്റം കൂടാതെ സ്ഥിരപ്പെടുത്തുമാറാകട്ടെ✱</lg>

൪ അദ്ധ്യായം

൧ ദൈവ ഭക്തിയൊടെ നടപ്പാനും.— ൬ ശുദ്ധിക്കും.— ൯ സ്നെ
ഹത്തിന്നും.— ശാന്തതെക്കും.— മരിച്ചവരെ കുറിച്ചുള്ള ദുഃഖ
ത്തെ അടക്കുവാനും അവൻ ഉപദെശിക്കുന്നത.—൧൬ ഉ
യിൎപ്പിനെ കുറിച്ചും ഒടുക്കത്തെ ന്യായവിധിയെ കുറിച്ചും.

<lg n="">പിന്നെ ശെഷം കാൎയ്യത്തിന്ന സഹൊദരന്മാരെ നിങ്ങൾ ഇന്ന
പ്രകാരം നടക്കയും ദൈവത്തെ പ്രസാദിപ്പിക്കയും ചെയ്യെണമെ
ന്ന ഞങ്ങളിൽനിന്ന നിങ്ങൾക്ക എതുപ്രകാരം ലഭിച്ചിരിക്കുന്നു
വൊ അപ്രകാരം തന്നെ നിങ്ങൾ അധികമധികം വൎദ്ധിക്കെണമെ
ന്ന കൎത്താവായ യെശു മൂലം ഞങ്ങൾ നിങ്ങളൊട യാചിക്കയും ബു</lg><lg n="൨">ദ്ധി ഉപദെശിക്കയും ചെയ്യുന്നു✱ എത കല്പനകളെ ഞങ്ങൾ ക
ൎത്താവായ യെശു മൂലം നിങ്ങൾക്ക തന്നു എന്ന നിങ്ങൾ അറിയുന്നു</lg><lg n="൩">വല്ലൊ✱ എന്തെന്നാൽ ദൈവത്തിന്റെ ഹിതം ഇതാകുന്നു നിങ്ങ
ളുടെ ശുദ്ധീകരണം തന്നെ അത നിങ്ങൾ വെശ്യാദൊഷത്തിൽ</lg><lg n="൪"> നിന്ന ഒഴിഞ്ഞ✱ നിങ്ങളിൽ ഓരൊരുത്തൻ അവനവന്റെ പാ
ത്രത്തെ ദൈവത്തെ അറിയാത്ത അജ്ഞാനികൾ എന്നപൊ</lg><lg n="൫">ലെ കാമമൊഹത്തിലല്ല✱ ശുദ്ധീകരണത്തിലും മാനത്തിലും അ</lg><lg n="൬">നുഭവിപ്പാൻ അറിഞ്ഞ✱ ഒരുത്തനും അക്രമിക്കാതെയും ഒരു സംഗ
തിയിലും തന്റെ സഹൊദരനെ വഞ്ചിക്കാതെയും ഇരിക്കണമെ
ന്ന ആകുന്നു അതെന്തുകൊണ്ടെന്നാൽ ഞങ്ങൾ മുമ്പെതന്നെ നിങ്ങളെ
ഒാൎമ്മപ്പെടുത്തുകയും സാക്ഷീകരിക്കയും ചെയ്തിട്ടുള്ള പ്രകാരം ഇ</lg><lg n="൭">വയുടെ എല്ലാം പ്രതിക്രിയക്കാരൻ കൎത്താവാകുന്നു✱ എന്തുകൊ
ണ്ടെന്നാൽ ദൈവം നമ്മെ അശുദ്ധിയിലെക്കല്ല ശുദ്ധിയിലെക്ക അ</lg><lg n="൮">ത്രെ വിളിച്ചിരിക്കുന്നത✱ അതുകൊണ്ട നിന്ദിക്കുന്നവൻ മനുഷ്യ
നെ അല്ല തന്റെ പരിശുദ്ധാത്മാവിനെ കൂട നമുക്കു തന്ന ദൈ
വത്തെ അത്രെ നിന്ദിക്കുന്നത✱</lg>

<lg n="൯">എന്നാൽ സഹോദരസ്നെഹത്തെ കുറിച്ച ഞാൻ നിങ്ങൾക്ക എ
ഴുതുവാൻ ആവശ്യമില്ല എന്തുകൊണ്ടെന്നാൽ തമ്മിൽ തമ്മിൽ സ്നെ
ഹിപ്പാൻ നിങ്ങൾ തന്നെ ദൈവത്താൽ ഉപദെശിക്കപ്പെട്ടവരാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/508&oldid=177412" എന്ന താളിൽനിന്ന് ശേഖരിച്ചത്