പുതിയനിയമം (കോട്ടയം)/അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പുതിയനിയമം (കോട്ടയം) (1829)
അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ


[ 299 ] അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൧. അ.

൧ ക്രിസ്തുവിന്റെ വൃത്താന്തത്തിൽ ചിലതിനെ തിരികെ ചൊല്ലു
ന്നത.— ൧൫ മത്തിയാസ അപ്പൊസ്തൊലനായി നിയമിക്കപ്പെ
ടുന്നത.

<lg n="">ഹെ തെയൊഫിലാസെ യെശു താൻ നിയമിച്ചിട്ടുള്ള അപ്പൊസ്തൊ
ലന്മാൎക്ക പരിശുദ്ധാത്മാവ മൂലം കല്പന കൊടുത്താറെ താൻ ആരൊ</lg><lg n="൨">ഹണം ചെയ്യപ്പെട്ട നാൾ വരെ✱ ചെയ്വാനും പഠിപ്പിപ്പാനും ആരം
ഭിച്ചിട്ടുള്ള സകല കാൎയ്യങ്ങളെ കുറിച്ചും ഞാൻ ഒന്നാമത പ്രകരണ</lg><lg n="൩">ത്തെ ഉണ്ടാക്കീട്ടുണ്ടല്ലൊ✱ അവൻ, കഷ്ടാനുഭവപ്പെട്ടതിന്റെ ശെ
ഷം നാല്പത നാൾ വരെ അവൎക്ക ദൃഷ്ടനായും ദൈവത്തിന്റെ രാ
ജ്യത്തെ കുറിച്ചുള്ള കാൎയ്യങ്ങളെ സംസാരിക്കുന്നവനായും അനെകം
സ്പഷ്ടമായുള്ള ലക്ഷ്യങ്ങൾ കൊണ്ട ആയവൎക്ക താൻ ജീവനൊടിരിക്കു</lg><lg n="൪">ന്നു എന്നും കാണിച്ചു✱ അനന്തരം അവൻ അവരൊടെ ഒന്നിച്ച കൂ
ടിയിരുന്ന അവർ യെറുശലമിൽനിന്ന പൊകാതെ പിതാവിന്റെ
വാഗ്ദത്തിന്നായിട്ട കാത്തിരിക്കെണം എന്ന അവരൊട കല്പി
ച്ചു (അവൻ പറഞ്ഞു) ആയതിനെ നിങ്ങൾ എങ്കൽനിന്ന കെട്ടിട്ടു</lg><lg n="൫">ണ്ട✱ എന്തുകൊണ്ടെന്നാൽ യൊഹന്നാൻ വെള്ളം കൊണ്ട ബപതി
സ്മപ്പെടുത്തി നിശ്ചയം എന്നാൽ നിങ്ങൾ പരിശുദ്ധാത്മാവു കൊണ്ട</lg><lg n="൬"> ഇനി വളരെ നാളുകൾ ചെല്ലാതെ ബപ്തിസ്മപ്പെടും✱ ആകയാൽ
അവർ ഒന്നിച്ച കൂട്ടിയപ്പൊൾ അവർ അവനൊട കൎത്താവെ നീ
ൟ ലൊകത്തിങ്കൽ ഇസ്രാഎലിന്ന രാജ്യത്തെ യഥാസ്ഥാനപ്പെടു</lg><lg n="൭">ത്തി കൊടുക്കുമൊ എന്ന ചൊദിച്ചു✱ എന്നാറെ അവൻ അവരൊ
ട പറഞ്ഞു പിതാവ തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള
കാലങ്ങളെ എങ്കിലും സമയങ്ങളെ എങ്കിലും അറിയുന്നത നിങ്ങൾക്കു</lg><lg n="൮">ള്ളതല്ല✱ എന്നാലും പരിശുദ്ധാത്മാവ നിങ്ങളുടെ മെൽ വരുമ്പൊൾ
നിങ്ങൾ ശക്തിയെ പ്രാപിക്കും നിങ്ങൾ യെറുശലമിലും യെഹൂദിയാ
യിൽ എല്ലാടത്തും ശമറിയായിലും ഭൂമിയുടെ അവസാനത്തൊളവും</lg><lg n="൯"> എനിക്ക സാക്ഷികളാകയും ചെയ്യും✱ പിന്നെ അവൻ ൟ കാൎയ്യ
ങ്ങളെ പറഞ്ഞിതിന്റെ ശെഷം അവർ നൊകികൊണ്ടിരിക്കുമ്പൊ
ൾ അവൻ മെല്പട്ട കൊണ്ടുപൊകപ്പെടുകയും ഒരു മെഘം അവനെ</lg><lg n="൧൦"> അവരുടെ കണ്ണുകൾക്ക മറവായി കൈക്കൊൾകയും ചെയ്തു✱ പി
ന്നെ അവൻ പൊകുന്ന സമയത്ത അവർ ആകാശത്തിലെക്ക സൂ
ക്ഷിച്ചു നൊക്കികൊണ്ടിരിക്കുമ്പൊൾ കണ്ടാലും അവരുടെ അരികെ</lg><lg n="൧൧"> വെള്ള വസ്ത്രത്തൊടു കൂടി രണ്ടു പുരുഷന്മാർ നിന്നു✱ വിശെഷി
ച്ചും അവർ പറഞ്ഞു ഗലിലെയാ മനുഷ്യരെ നിങ്ങൾ എന്തിന ആ
കാശത്തിലെക്ക നൊകികൊണ്ട നില്ക്കുന്നു നിങ്ങളിൽനിന്ന സ്വൎഗ്ഗ
ത്തിങ്കലെക്ക മെല്പട്ട കൊണ്ടുപൊകപ്പെട്ട ൟ യെശു അവൻ സ്വ</lg> [ 300 ]

<lg n="">ൎഗ്ഗത്തിങ്കലെക്ക എതുപ്രകാരം പൊകുന്നതിനെ നിങ്ങൾ കണ്ടുവൊ</lg><lg n="൧൨"> അപ്രകാരം തന്നെ വരും✱ അപ്പൊൾ അവർ യെറുശലേമിൽനിന്ന
ഒരു ശാബത ദിവസത്തെ പ്രയാണമുള്ള ഒലിവുമല എന്ന പെരു</lg><lg n="൧൩">ള്ള പൎവതത്തിൽ നിന്ന യെറുശലമിലെക്ക തിരിച്ചുപൊന്നു✱ പി
ന്നെ അവർ അകത്ത വന്നാറെ ഒരു മാളികയിലെക്ക കരെറിപൊ
യി അവിടെ പത്രൊസും യാക്കൊബും യൊഹന്നാനും അന്ത്രയൊ
സും ഫിലിപ്പൊസും തൊമാസും ബൎത്തൊലൊമായും മത്തായിയും
അല്പായിയുടെ പുത്രനായ യാക്കൊബും ശെലൊത്തെസായ ശിമൊ
നും യക്കൊബിന്റെ സഹൊദരനായ യെഹൂദായും പാൎത്തു✱</lg><lg n="൧൪"> ഇവരെല്ലാവരും സ്ത്രീകളൊടും യെശുവിന്റെ മാതാവായ മറിയ
യൊടും അവന്റെ സഹൊദരന്മാരൊടും കൂടി എകമനസ്സൊടെ
പ്രാൎത്ഥനയിങ്കലും അപെക്ഷയിങ്കലും സ്ഥിരപ്പെട്ടിരുന്നു✱</lg>

<lg n="൧൫">എന്നാൽ (ഒന്നിച്ചു കൂടിയ പെരുകളുടെ സംഖ്യ എകദെശം
നൂറ്റിരുപത ആയിരുന്നു) ആ നാളുകളിൽ പത്രൊസ ശിഷ്യന്മാ</lg><lg n="൧൬">രുടെ നടുവിൽ എഴുനീറ്റ നിന്ന പറഞ്ഞു✱ സഹൊദരന്മാരായ
പുരുഷന്മാരെ യെശുവിനെ പിടിച്ചവൎക്ക വഴി കാണിച്ചവനായ
യെഹൂദായെ കുറിച്ച പരിശുദ്ധാത്മാവ ദാവീദിന്റെ വായ മൂലം മു
മ്പെ പറഞ്ഞതായുള്ള ൟ വെദവാക്യം നിവൃത്തിയാകെണ്ടുന്നതാ</lg><lg n="൧൭">യിരുന്നു✱ എന്തുകൊണ്ടെന്നാൽ അവൻ ഞങ്ങളൊടു കൂട എണ്ണപ്പെ
ട്ട ൟ ദൈവ ശുശ്രൂഷ സ്ഥാനത്തിന്റെ അംശത്തെ പ്രാപിച്ചിരു</lg><lg n="൧൮">ന്നു✱ എന്നാൽ ഇവൻ അന്യായത്തിന്റെ കൂലികൊണ്ട ഒരു നി
ലത്തെ സമ്പാദിച്ചു അവൻ കവിഞ്ഞവീണ നടുവെ പിളൎന്നു അവ</lg><lg n="൧൯">ന്റെ കുടലുകളൊക്കയും തുറിച്ചുപൊകയും ചെയ്തു✱ ഇത യെറു
ശലമിൽ വസിക്കുന്നവൎക്കെല്ലാവൎക്കും അറിയപ്പെട്ടതായിരുന്നു എ
ന്നതുകൊണ്ട ആ നിലത്തിന്ന അവരുടെ സ്വന്ത ഭാഷയിൽ അകെ
ൽദമ എന്ന പെർ വിളിക്കപ്പെട്ടിരിക്കുന്നു രക്ത നിലമെന്ന പൊ</lg><lg n="൨൦">രുൾ✱ എന്തുകൊണ്ടെന്നാൽ സംകീൎത്തന പുസ്തകത്തിൽ എഴുത
പ്പെട്ടിരിക്കുന്ന അവന്റെ വാസസ്ഥലം ശൂന്യമായി ഭവിക്കട്ടെ അ
തിൽ ആരും വസിക്കാതെയും ഇരിക്കട്ടെ പിന്നെയും അവന്റെ എ</lg><lg n="൨൧">പ്പിസ്കൊപ്പാ സ്ഥാനത്തെ മറ്റൊരുത്തൻ എല്ക്കട്ടെ✱ അതുകൊണ്ട
കൎത്താവായ യെശു യൊഹന്നാന്റെ ബപ്തിസ്മമുതൽ തുടങ്ങി താൻ
നമ്മിൽനിന്ന അരൊഹണം ചെയ്യപ്പെട്ട ആ ദിവസംവരെ നമ്മുടെ</lg><lg n="൨൨"> ഇടയിൽ അകത്തും പുറത്തും സഞ്ചരിച്ച കാലം എല്ലാം✱ നമ്മൊടു
കൂടി നടന്നിട്ടുള്ള ൟ പുരുഷന്മാരിൽ ഒരുത്തൻ അവന്റെ ജീ
വിച്ചെഴുനീല്പിന നമ്മൊടു കൂടി ഒരു സാക്ഷിയായിരിപ്പാൻ നിയ</lg><lg n="൨൩">മിക്കപ്പെടെണം✱ എന്നാറെ അവർ യൂസ്തുസ എന്ന മറുനാമമുള്ള
വനായി ബർസബാസ എന്ന യൊസെഫിനെയും മത്തിയാസിനെ
യും രണ്ടുപെരെ നിൎത്തി✱ പിന്നെ അവർ പ്രാൎത്ഥിച്ച പറഞ്ഞു എ</lg><lg n="൨൪">ല്ലാവരുടെയും ഹൃദയങ്ങളെ അറിഞ്ഞിരിക്കുന്ന കൎത്താവെ യെഹൂ</lg>

[ 301 ] <lg n="">ദാ തന്റെ സ്ഥലത്തെക്ക തന്നെ പൊകുവാനായിട്ട ലംഘനംകൊ
ണ്ട എതിൽനിന്ന വീണുപൊയൊ ആ ദൈവ ശുശ്രൂഷ സ്ഥാനത്തി
ന്റെയും അപ്പൊസ്തൊല സ്ഥാനത്തിന്റെയും അംശത്തെ എല്ക്കെ</lg><lg n="൨൫">ണ്ടുന്നതിന്ന✱ നീ ൟ ഇവരിൽ ആരെ നിയമിച്ചിരിക്കുന്നു എന്ന</lg><lg n="൨൬"> കാണിച്ച തരെണമെ✱ പിന്നെ അവർ അവരുടെ ചീട്ടുകളെ ഇട്ടു
അപ്പൊൾ ചീട്ട മത്തിയാസിന്റെ പെരിൽ വന്നു അവൻ പതി
നൊന്ന അപ്പൊസ്തൊലന്മാരൊടു കൂടി എണ്ണപ്പെടുകയും ചെയ്തു✱</lg>

൨ അദ്ധ്യായം

൧ അപ്പൊസ്തൊലന്മാർ പരിശുദ്ധാത്മാവ കൊണ്ട പൂൎണ്ണന്മാരായി പ
ലവിധ ഭാഷകളെ സംസാരിക്കുന്നത.

<lg n="">പിന്നെ പെന്തെകൊസ്തു എന്ന ദിവസം തികവ വന്നപ്പൊൾ
അവരെല്ലാവരും എകമനോടെ ഒരു സഥലത്തിൽ ഇരുന്നു✱ അ
പ്പൊൾ പെട്ടന്ന ആകാശത്തിൽനിന്ന ഒരു ശബ്ദം ബലമുള്ളൊരു</lg><lg n="൨"> കാറ്റൊട്ടം പൊലെ ഉണ്ടായി അത അവർ ഇരുന്നിരുന്ന ഭവന</lg><lg n="൩">ത്തെ ഒക്കയും പൂരിക്കയും ചെയ്തു✱ അപ്പൊൾ അവൎക്ക അഗ്നിയു
ടെ എന്ന പൊലെ വിടൎന്ന നാവുകൾ കാണപ്പെടുകയും അത അവ</lg><lg n="൪">രിൽ ഓരൊരുത്തന്റെ മെൽ ആവസിക്കയും ചെയ്തു✱ പിന്നെ
അവരെല്ലാവരും പരിശുദ്ധാത്മാവ കൊണ്ടു പൂൎണ്ണന്മാരായി ആത്മാവ
അവൎക്ക വചനത്തെ കൊടുത്തപ്രകാരം മറുഭാഷകളായി സംസാ</lg><lg n="൫">രിച്ചു തുടങ്ങി✱ ആകാശത്തിൻ കീഴിൽ സകല ദെശത്തിൽനിന്നും
വന്ന ഭക്തിയുള്ള മനുഷ്യരായ യെഹൂദന്മാർ യെറുശലമിൽ പാൎക്കു</lg><lg n="൬">ന്നുണ്ടായിരുന്നു✱ ൟ ശബ്ദുണ്ടായപ്പൊൾ പുരുഷാരം വന്നുകൂടി
ചഞ്ചലപ്പെട്ടു എന്തുകൊണ്ടെന്നാൽ അവനവന്റെ സ്വന്ത ഭാഷ</lg><lg n="൭">യിൽ അവർ സംസാരിക്കുന്നതിനെ എല്ലാവനും കെട്ടു✱ അവർ
എല്ലാവരും ഭ്രമിച്ച ആശ്ചൎയ്യപ്പെട്ടു തമ്മിൽ തമ്മിൽ പറഞ്ഞു കണ്ടാ</lg><lg n="൮">ലും ൟ പറയുന്നവരെല്ലാവരും ഗലിലെയക്കാരല്ലയൊ✱ പിന്നെ
എങ്ങിനെ നാം ഓരൊരുത്തൻ ജനിച്ചിട്ടുള്ളതിൽ നമ്മുടെ സ്വന്ത</lg><lg n="൯"> ഭാഷയിൽ കെൾക്കുന്നു✱ പർക്കാരും മെദക്കാരും എലാമിക്ക
രും മെസൊപൊത്താമിയായിലും യെഹൂദിയായിലും കപ്പദൊക്കി</lg><lg n="൧൦">യായിലും പൊന്തുസിലും ആസിയായിലും✱ പ്രിഗിയായിലും പംഫുലി
യായിലും എജിപ്തിലും കൂറെനെക്ക ചെൎന്ന ലിബിയായുടെ പ്രദെശ
ങ്ങളിലും പാൎക്കുന്നവരും റൊമായിലെ പരദെശികളും യെഹൂദന്മാ</lg><lg n="൧൧">രും യെഹൂദമാൎഗ്ഗത്തെ അനുസരിച്ചവരും✱ ക്രെത്തന്മാരും അറ
ബിക്കാരുമാകുന്ന നാം അവർ നമ്മുടെ ഭാഷകളിൽ ദൈവത്തി</lg><lg n="൧൨">ന്റെ മഹത്വമുള്ള കാൎയ്യങ്ങളെ പറയുന്നതിനെ കെൾക്കുന്നു✱ വി
ശെഷിച്ച അവരെല്ലാവരും പരിഭ്രമപ്പെട്ട ഇതിന്റെ പൊരുൾ
എന്താകുന്നു എന്ന തമ്മിൽ തമ്മിൽ സംസാരിച്ച സംശയിച്ചുകൊ</lg><lg n="൧൩">ണ്ടിരുന്നു✱ മറ്റുള്ളവർ പരിഹസിച്ചുകൊണ്ട ഇവർ പുതു വീഞ്ഞു</lg> [ 302 ]

<lg n="">കൊണ്ട പൂൎണ്ണന്മാരാകുന്നു എന്ന പറഞ്ഞു✱</lg>

<lg n="൧൪">എന്നാറെ പത്രൊസ പതിനൊന്ന പെരൊടു കൂടി എഴുനീറ്റ
നിന്ന തന്റെ ശബ്ദത്തെ ഉയൎത്തി അവരൊട പറഞ്ഞു യെഹൂദ
മനുഷ്യരും യെറുശലമിൽ പാൎക്കുന്നവർ എല്ലാവരുമായുള്ളൊരെ
ഇത നിങ്ങൾക്ക അറിഞ്ഞിരിക്കട്ടെ എന്റെ വചനങ്ങളെ ചെവി</lg><lg n="൧൫"> കൊൾകയും ചെയ്വിൻ✱ എന്തുകൊണ്ടെൽ ഇവർ നിങ്ങൾ ഊ
ഹിക്കുന്ന പ്രകാരം മദ്യപാനം ചെയ്തവരല്ല പകലത്തെ മൂന്നാം മ</lg><lg n="൧൬">ണി നെരമെ ആയിട്ടുള്ളുവല്ലൊ✱ ഇത യൊവെൽ ദീൎഘദൎശിയാൽ</lg><lg n="൧൭"> പറയപ്പെട്ടത അത്രെ ആകുന്നത✱ ദൈവം പറയുന്നു അവസാന
നാളുകളിൽ ഇപ്രകാരം ഉണ്ടാകും ഞാൻ സകല ജഡത്തിന്മെലും
എന്റെ ആത്മാവിൽനിന്ന പകരും നിങ്ങളുടെ പുത്രന്മാരും പുത്രി
മാരും ദീൎഘദൎശനം പറകയും നിങ്ങുടെ ബാലന്മാർ ദൎശനങ്ങളെ
കാണ്കയും നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണ്കയും ചെയ്യും✱</lg><lg n="൧൮"> അപ്പൊൾ ഞാൻ ആ നാളുകളിൽ എന്റെ ദാസന്മാരിലും ദാസി
മാരിലും എന്റെ ആത്മാവിന്ന പകരും അവർ ദീൎഘദൎശനം</lg><lg n="൧൯"> പറകയും ചെയ്യും✱ വിശെഷിച്ചും മീതെ ആകാശത്തിൽ അത്ഭുത
ങ്ങളെയും താഴെ ഭൂമിയിൽ രക്തവും അഗ്നിയും പുകയാവിയും ആകു</lg><lg n="൨൦">ന്ന ലക്ഷ്യങ്ങളെയും ഞാൻ കാണിക്കും✱ കൎത്താവിന്റെ മഹത്താ
യും പ്രകാശമായുള്ള ദിവസം വരും മുമ്പെ സൂൎയ്യൻ അന്ധകാരമാ</lg><lg n="൨൧">യിട്ടും ചന്ദ്രൻ രക്തമായിട്ടും മാറിപൊകയും ചെയ്യും✱ പിന്നെ ക
ൎത്താവിന്റെ നാമത്തെ സ്തുതിക്കുന്നവനെല്ലാം രക്ഷിക്കപ്പെടുമെ</lg><lg n="൨൨">ന്നുള്ളത ഉണ്ടാകും✱ ഇസ്രാഎൽ മനുഷ്യരെ ൟ വചനങ്ങളെ കെ
ട്ടുകൊൾവിൻ നിങ്ങളും അറിയുന്ന പ്രകാരം നസറായക്കാരനായ
യെശു അവൻ മൂലമായി ദൈവം നിങ്ങളുടെ മദ്ധ്യത്തിൽ ചെയ്ത
അതിശയങ്ങളും അത്ഭുതങ്ങളും ലക്ഷ്യങ്ങളും കൊണ്ട നിങ്ങളിൽ ദൈ</lg><lg n="൨൩">വ സമ്മതനായ പുരുഷനായവൻ✱ ദൈവത്തിന്റെ നിശ്ചയ
ആലൊചനയാലും പൂൎവജ്ഞാനത്താലും എല്പിക്കപ്പെടുകകൊണ്ട നി
ങ്ങൾ അവനെ പിടിക്കയും ദുഷ്ടതയുള്ള കൈകൾ കൊണ്ട കുരിശിൽ</lg><lg n="൨൪"> തറച്ച വധിക്കയും ചെയ്തു✱ അവന്റെ ദൈവം മരണ വെദനകളെ
അഴിച്ച ഉയിൎത്തെഴുനീല്പിച്ചു എന്തുകൊണ്ടെന്നാൽ അവൻ അതി</lg><lg n="൨൫">നാൽ പിടിപ്പെടുന്നത കഴിയാത്തതായിരുന്നു✱ എന്തെന്നാൽ ദാ
വീദാ അവനെ കുറിച്ച പറയുന്നു ഞാൻ കൎത്താവിനെ എന്റെ മു
മ്പാകെ എല്ലായ്പൊഴും കണ്ടുകൊണ്ടിരുന്നു എന്തെന്നാൽ ഞാൻ ച
ഞ്ചലപ്പെടാതെ ഇരിക്കെണ്ടുന്നതിന്ന അവൻ എന്റെ വലത്ത ഭാഗ</lg><lg n="൨൬">ത്തിരിക്കുന്നു✱ അതുകൊണ്ട എന്റെ ഹൃദയം ആനന്ദിക്കയും എ
ന്റെ നാവ പ്രസാദിക്കയും ചെയ്തു അത്രയുമല്ല എന്റെ ജഡവും</lg><lg n="൨൭"> ആശ്രയത്തൊടെ വസിക്കും✱ എന്തെന്നാൽ നീ എന്റെ ആത്മാ
വിനെ പാതാളത്തിൽ കൈവിടുകയില്ല നിന്റെ പരിശുദ്ധനാ</lg><lg n="൨൮">യവനെ നാശത്തെ കാണാൻ സമ്മതിക്കയുമില്ല✱ നീ ജീവന്റെ</lg>

[ 303 ] <lg n="">വഴികളെ എന്നൊട അറിയിച്ചിട്ടുണ്ട നിന്റെ മുഖഭാവം കൊണ്ട</lg><lg n="൨൯"> എന്നെ സന്തൊഷ പൂൎണ്ണമാക്കുകയും ചെയ്യും✱ സഹൊദരന്മാരായ
മനുഷ്യരെ ഗൊത്ര പിതാവായ ദാവീദിനെ കുറിച്ച ഞാൻ നിങ്ങ
ളൊട ധൈൎയ്യത്തൊടെ പറയട്ടെ അവൻ മരിക്കയും അടക്കപ്പെടു
കയും ചെയ്തു അവന്റെ പ്രെതക്കല്ലറയും ഇന്നെ വരെ നമ്മുടെ</lg><lg n="൩൦"> ഇടയിൽ ഉണ്ട✱ ആകയാൽ ഒരു ദീൎഘദൎശിയാകകൊണ്ടും തന്റെ
സിംഹാസനത്തിന്മെൽ ഇരിപ്പാൻ ക്രിസ്തുവിനെ തന്റെ കടിപ്ര
ദെശത്തിലെ ഫലത്തിൽനിന്ന ജഡപ്രകാരം ഉത്ഭവിപ്പിക്കുമെന്ന
ദൈവം തന്നൊട സത്യമായി ആണ ഇട്ടിട്ടുണ്ട എന്ന അറികകൊ</lg><lg n="൩൧">ണ്ടും✱ അവൻ ഇതിനെ മുമ്പെ തന്നെ കണ്ടിട്ട അവന്റെ ആത്മാ
വ പാതാളത്തിൽ കൈവിടപ്പെട്ടില്ല എന്നും അവന്റെ ജഡം നാ
ശത്തെ കണ്ടില്ല എന്നും ക്രിസ്തുവിന്റെ ജീവിച്ചെഴുനീല്പിനെ കുറിച്ച</lg><lg n="൩൨"> സംസാരിച്ചു✱ ൟ യെശുവിനെ ദൈവം ഉയൎത്തെഴുനീല്പിച്ചിരിക്കു</lg><lg n="൩൩">ന്നു അതിന്ന ഞങ്ങളെല്ലാവരും സാക്ഷികളാകുന്നു✱ ആകയാൽ
അവൻ ദൈവത്തിന്റെ വലത്ത കയ്യാൽ ഉന്നതപ്പെട്ടതുകൊ
ണ്ടും പരിശുദ്ധാത്മാവിന്റെ വാഗ്ദത്തത്തെ ദൈവത്തിൽനിന്ന ല
ഭിച്ചതുകൊണ്ടും നിങ്ങൾ ഇപ്പൊൾ കാണ്കയും കെൾക്കയും ചെയ്യുന്ന</lg><lg n="൩൪">തായുള്ള ഇതിനെ പകൎന്നിരിക്കുന്നു✱ ദാവീദ സ്വൎഗ്ഗത്തിങ്കലെക്ക
കരെറിട്ടില്ലല്ലൊ എന്നാൽ അവൻ പറയുന്നു ഞാൻ നിന്റെ ശ</lg><lg n="൩൫">ത്രുക്കളെ നിന്റെ പാദപീഠമാക്കുവൊളത്തിന്ന✱ നീ എന്റെ വ
ലത്ത ഭാഗത്തിൽ ഇരിക്ക എന്ന കൎത്താവ എന്റെ കൎത്താവിനൊ</lg><lg n="൩൬">ട പറഞ്ഞു✱ അതുകൊണ്ട നിങ്ങൾ കരിശിൽ തറച്ചിട്ടുള്ള ൟ യെശു
വിനെ കൎത്താവായും ക്രിസ്തുവായും ദൈവം ആക്കിയിരിക്കുന്നു എ
ന്ന ഇസ്രാഎലിലെ കുഡുംബം ഒക്കയും നിശ്ചയമായി അറിയട്ടെ✱</lg> <lg n="൩൭">അവർ ഇതിനെ കെട്ടാറെ അവരുടെ ഹൃദയത്തിൽ കത്തുകൊ
ണ്ട പത്രൊസിനൊടും ശെഷം അപ്പൊസ്തൊലന്മാരൊടും സഹൊദ
രന്മാരായ പുരുഷന്മാരെ ഞങ്ങൾ എന്തു ചെയ്യെണ്ടു എന്ന പറ</lg><lg n="൩൮">ഞ്ഞു✱ അപ്പൊൾ പത്രൊസ അവരൊട പറഞ്ഞു അനുതപിക്കയും നി
ങ്ങൾ ഓരൊരുത്തൻ പാപമൊചനത്തിന്നായിട്ട യെശു ക്രിസ്തുവി
ന്റെ നാമത്തിൽ ബപ്തിസ്മപ്പെടുകയും ചെയ്വിൻ എന്നാൽ നി</lg><lg n="൩൯">ങ്ങൾക്ക പരിശുദ്ധാത്മാവിന്റെ ദാനത്തെ ലഭിക്കും✱ എന്തുകൊണ്ടെ
ന്നാൽ ൟ വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ പുത്രന്മാൎക്കും ദൂരത്തു
ള്ളവൎക്ക എല്ലാവൎക്കും നമ്മുടെ ദൈവമായ കൎത്താവ വിളിക്കുന്നവ</lg><lg n="൪൦">ൎക്ക അത്രയും ഉള്ളതാകുന്നു✱ അവൻ മറ്റും അനെകം വാക്കുകൾ
കൊണ്ടു സാക്ഷിപ്പെടുത്തുകയും ൟ വിപരീത സന്തതിയിൽനിന്ന
നിങ്ങളെ തന്നെ രക്ഷിച്ചുകൊൾവിനെന്ന ബുദ്ധി പറകയും ചെയ്തു✱</lg><lg n="൪൧"> ആകയാൽ അവന്റെ വാക്കിനെ പ്രീതിയൊടെ കൈക്കൊണ്ടവർ
ബപ്തിമസ്മപ്പെട്ടു ആ ദിവസത്തിൽ തന്നെ ഏകദെശം മൂവായിരം
ജീവാത്മാക്കൾ അധികപ്പെട്ടു✱</lg> [ 304 ]

<lg n="൪൨">പിന്നെ അവർ അപ്പൊസ്തൊലന്മാരുടെ ഉപദെശത്തിലും സഹ
വാസത്തിലും അപ്പം മുറിക്കുന്നതിലും പ്രാൎത്ഥനകളിലും സ്ഥിരപ്പെ</lg><lg n="൪൩">ട്ടിരുന്നു✱ സകല ആത്മാവിലും ഭയമുണ്ടായി എറിയ അത്ഭുതങ്ങളും</lg><lg n="൪൪"> ലക്ഷ്യങ്ങളും അപ്പൊസ്തൊലന്മാരാൽ ചെയ്യപ്പെടുകയും ചെയ്തു✱ വി
ശെഷിച്ച വിശ്വാസികളെല്ലാവരും ഒന്നിച്ചിരുന്ന സകല വസ്തുക്ക</lg><lg n="൪൫">ളെയും പൊതുവിൽ അനുഭവിച്ചു✱ തങ്ങളുടെ അവകാശങ്ങളെയും
സമ്പത്തുകളെയും വിറ്റ അവയെ ഓരൊരുത്തന്ന മുട്ടുള്ളതുപൊ</lg><lg n="൪൬">ലെ എല്ലാവൎക്കും ഭാഗിച്ച കൊടുക്കയും ചെയ്തു✱ അനന്തരം അവർ
ദിനംപ്രതി എകമനസ്സൊടെ ദൈവാലയത്തിൽ സ്ഥിരപ്പെടുകയും
ഭവനം തൊറും അപ്പത്തെ മുറിക്കയും ചെയ്ത ആനന്ദത്തൊടും ഹൃദ</lg><lg n="൪൭">യ ശുദ്ധിയൊടും തങ്ങളുടെ ആഹാരത്തെ ഭക്ഷിച്ച ദൈവത്തെ
സ്തുതിക്കയും സകല ജനത്തൊടും കൂപയുണ്ടാകയും ചെയ്തു കൊണ്ടിരു
ന്നു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി കൎത്താവ സഭയൊട ചെൎക്ക
യും ചെയ്തു✱</lg>

൩ അദ്ധ്യായം

൧ പത്രൊസും യൊഹന്നാനും ഒരു മുടന്തനെ യഥാസ്ഥാനപ്പെ
ടുത്തുന്നത.— ൧൨രൊഗശാന്തി ക്രിസ്തുവിന്റെ നാമത്തി
ങ്കൽ ആക്കുന്നത.— ൧൯ അനുതാപത്തിന്ന ബുദ്ധി ഉപദെ
ശിക്കയും ചെയ്യുന്നത.

<lg n="">പിന്നെ ഒമ്പത മണിയിങ്കലെ പ്രാൎത്ഥന സമയത്തിങ്കൽ പത്രൊ
സും യൊഹന്നാനും ഒന്നിച്ച ദൈവാലയത്തിലെക്ക പുറപ്പെട്ട ചെ</lg><lg n="൨">ന്നു✱ വിശെഷിച്ച തന്റെ മാതാവിന്റെ ഗൎഭത്തിൽനിന്നതന്നെ മു
ടന്തനായൊരു മനുഷ്യൻ കൊണ്ടുവരപ്പെട്ടു ദൈവാലയത്തിലെക്ക
ചെല്ലുന്നവരൊട ഭിക്ഷയെ യാചിപ്പാനായിട്ട അവനെ സുന്ദരമെ
ന്ന ചൊല്ലപ്പെട്ട ദൈവാലയ വാതക്കൽ ദിവസം പ്രതി ആക്കുമാറാ</lg><lg n="൩">യിരുന്നു✱ അവൻ ദൈവാലയത്തിലെക്ക പൊകുവാൻ ഭാവിക്കു
ന്ന പത്രൊസിനെയും യൊഹന്നാനെയും കാണ്കകൊണ്ട ഭിക്ഷയെ</lg><lg n="൪"> യാചിച്ചു✱ എന്നാറെ പത്രൊസ യൊഹന്നാനൊട കൂട അവനെ
സൂക്ഷിച്ചുനൊക്കിയിട്ട ഞങ്ങളുടെ നെരെ നൊക്ക എന്ന പറഞ്ഞു✱</lg><lg n="൫"> അവരിൽനിന്ന വല്ലതും ലഭിക്കുമെന്ന വിചാരിച്ച അവൻ അവരു</lg><lg n="൬">ടെ അടുക്കലെക്ക ശ്രദ്ധ കൊടുക്കയും ചെയ്തു✱ അപ്പൊൾ പത്രൊസ
പറഞ്ഞു എനിക്ക വെള്ളിയും പൊന്നും ഒന്നുമില്ല എന്നാൽ എനി
ക്കുള്ളതിനെ നിനക്ക ഞാൻ തരുന്നു നസറായക്കാരനായ യെശു</lg><lg n="൭"> ക്രിസ്തുവിന്റെ നാമത്തിൽ എഴുനീറ്റ നടക്ക✱ പിന്നെ അവൻ
അവനെ വലത്തകൈ പിടിച്ച എഴുനീല്പിച്ചു ഉടനെ അവന്റെ പാ</lg><lg n="൮">ദങ്ങളും നരിയാണികളും ശക്തിപ്പെട്ടു✱ അവൻ മെല്പട്ട ചാടി നില്ക്ക
യും നടക്കയും നടന്നുകൊണ്ടും നൃത്തം ചെയ്തു കൊണ്ടും ദൈവത്തെ
സ്തുതിച്ചുകൊണ്ടും അവരൊട്ടു കൂടി ദൈവാലയത്തിലെക്ക കടക്കയും</lg> [ 305 ] <lg n="൯">ചെയ്തു✱ സകല ജനവും അവൻ നടക്കുന്നതിനെയും ദൈവത്തെ</lg><lg n="൧൦"> സ്തുതിക്കുന്നതിനെയും കണ്ടു✱ ദൈവാലയത്തിലെ സുന്ദരവാതലി
ന്റെ അടുക്കെ ധൎമ്മത്തിനായിട്ട ഇരുന്നവൻ ഇവൻ തന്നെ ആ
കുന്നു എന്ന അറിഞ്ഞ അവന്ന സംഭവിച്ചിട്ടുള്ളതിങ്കൽ അത്ഭുതം</lg><lg n="൧൧"> കൊണ്ടും വിസ്മയം കൊണ്ടും പൂൎണ്ണന്മാരായി✱ പിന്നെ സൗഖ്യപ്പെട്ട
മുടന്തൻ പത്രൊസിനെയും യൊഹന്നാനെയും പിടിച്ചുകൊണ്ടിരിക്കു
മ്പൊൾ ജനമൊക്കയും എറ്റവും വിസ്മയപ്പെട്ട ശൊലൊമൊന്റെ
ത എന്ന ചൊല്ലപ്പെട്ട മണ്ഡപത്തിൽ അവരുടെ അടുക്കലെക്ക
ഒന്നിച്ച ഓടിചെന്നു✱</lg>

<lg n="൧൨">എന്നാൽ പത്രൊസ കണ്ടാറെ ജനത്തൊട ഉത്തരമായിട്ട പറ
ഞ്ഞു ഹെ ഇസ്രാഎൽ മനുഷ്യരെ നിങ്ങൾ ഇതിങ്കൽ എന്തിന ആ
ശ്ചൎയ്യപ്പെടുന്നു അല്ലെങ്കിൽ ഞങ്ങൾ ഞങ്ങളുടെ സ്വശക്തികൊണ്ട എ
ങ്കിലും ഭക്തികൊണ്ടെങ്കിലും ഇവനെ നടക്കുമാറാക്കി എന്നുള്ള പ്ര</lg><lg n="൧൩">കാരം നിങ്ങൾ ഞങ്ങളെ എന്തിന സൂക്ഷിച്ചനൊക്കുന്നു✱ അബ്രഹാ
മിന്റെയും ഇസഹാക്കിന്റെയും യാക്കൊബിന്റെയും ദൈവമായി
നമ്മുടെ പിതാക്കന്മാരുടെ ദൈവമായവൻ നിങ്ങൾ ഏല്പിച്ചവനും
പീലാത്തൊസ വിട്ടയപ്പാൻ നിശ്ചയിച്ചപ്പൊൾ അവന്റെ മുമ്പാക
നിങ്ങൾ നിഷെധിച്ചവനുമായി തന്റെ പുത്രനായുള്ള യെശുവിനെ</lg><lg n="൧൪"> മഹത്വപ്പെടുത്തി✱ എന്നാൽ നിങ്ങൾ വിശുദ്ധനും നീതിമാനുമായ
വനെ ഉപെക്ഷിക്കയും ഒരു ഘാതകനെ നിങ്ങൾക്ക ദാനം ചെയ്യെ</lg><lg n="൧൫">ണമെന്ന യാചിക്കയും✱ ജീവന്റെ പ്രഭുവിനെ കൊല്ലുകയും ചെ
യ്തു അവനെ ദൈവം മരിച്ചവരിൽനിന്ന ഉയൎത്തെഴുനീല്പിച്ചു ആയ</lg><lg n="൧൬">തിന ഞങ്ങൾ സാക്ഷികളാകുന്നു✱ അവന്റെ നാമത്തിലുള്ള വി
ശ്വാസത്താൽ നിങ്ങൾ കണ്ടറിയുന്ന ഇവനെ അവന്റെ നാമം ബ
ലപ്പെടുത്തി അത്രയുമല്ല അവൻ മൂലമായുള്ള വിശ്വാസം ഇവന
നിങ്ങളുടെ എല്ലാവരുടെയും മുമ്പാകെ ൟ പൂൎണ്ണസൗഖ്യത്തെ നൽ</lg><lg n="൧൭">കിയിരിക്കുന്നു✱ ഇപ്പൊളും സഹൊദരന്മാരെ നീങ്ങളുടെ അധിപ
തിമാർ ചെയ്തതുപൊലെ തന്നെ നിങ്ങളും അജ്ഞാനം കൊണ്ട ഇതി</lg><lg n="൧൮">നെ ചെയ്തു എന്ന ഞാൻ അറിയുന്നു✱ എന്നാൽ ക്രിസ്തു കഷ്ടപ്പെ
ടുമെന്ന ദൈവം തന്റെ സകല ദീൎഘദൎശിമാരുടെ വായകൊണ്ടും
മുമ്പെ അറിയിച്ചിട്ടുള്ള കാൎയ്യങ്ങളെ അവൻ ഇപ്രകാരം നിവൃത്തി</lg><lg n="൧൯">ച്ചു✱ അതുകൊണ്ട നിങ്ങളുടെ പാപങ്ങൾ മൊചിക്കപ്പെടെണ്ടുന്നതിന്ന
നിങ്ങൾ അനുതപിക്കയും മനൊഭെദപ്പെടുകയും ചെയ്വിൻ എന്നാൽ
കൎത്താവിന്റെ മുമ്പിൽനിന്ന ആശ്വാസകരമായുള്ള കാലങ്ങൾ വരി</lg><lg n="൨൦">കയും✱ മുമ്പെ തന്നെ നിങ്ങൾക്ക പ്രസംഗിക്കപ്പെട്ടവനായ യെശു</lg><lg n="൨൧"> ക്രിസ്തുവിനെ അവൻ അയക്കയും ചെയ്യും✱ ലൊകമുണ്ടായ മുതൽക്ക
ദൈവം തന്റെ വിശുദ്ധന്മാരായ സകല ദീൎഘദൎശിമാരുടെയും വാ
യ മൂലമായി പറഞ്ഞിട്ടുള്ള സകല കാൎയ്യങ്ങളുടെയും യഥാസ്ഥാന കാ
ലങ്ങൾ വരുവൊളം ആയവനെ സ്വൎഗ്ഗം കൈക്കൊള്ളെണ്ടുന്നതാ</lg> [ 306 ]

<lg n="൨൨">കുന്നു✱ എന്തുകൊണ്ടെന്നാൽ മൊശെ സത്യമായി പിതാക്കന്മാരൊട
നിങ്ങളുടെ ദൈവമായ കൎത്താവ നിങ്ങളുടെ സഹൊദരന്മാരിൽ നി
ന്ന എന്നെ പൊലെ ഒരു ദീൎഘദൎശിയെ നിങ്ങൾക്ക ഉത്ഭവിപ്പിക്കും
എന്നും അവൻ നിങ്ങളൊട പറയും പ്രകാരമൊക്കയും നിങ്ങൾ അ</lg><lg n="൨൩">വങ്കൽനിന്ന കെൾക്കെണമെന്നും✱ ആ ദീൎഘദൎശിയെ ചെവിക്കൊ
ള്ളാത്ത ജീവാത്മാവൊക്കയും ജനങ്ങളുടെ ഇടയിൽനിന്ന മൂലനാ</lg><lg n="൨൪">ശം ചെയ്യപ്പെടുക ഉണ്ടാകുമെന്നും പറഞ്ഞു✱ വിശെഷിച്ച ശമൂ
വെൽ മുതൽ തുടങ്ങിയുള്ള ദീൎഘദൎശിമാരായും പിന്നെ ഉള്ളവരാ
യും സംസാരിച്ചവരൊക്കയും ൟ നാളുകളെയും മുൻ അറിയിച്ചി</lg><lg n="൨൫">രിക്കുന്നു✱ നിങ്ങൾ ദീൎഘദൎശിമാരുടെയും വിശെഷിച്ചും നിന്റെ
സന്തതിയിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടു
മെന്ന അബ്രഹാമിനൊട പറഞ്ഞ ദൈവം നമ്മുടെ പിതാക്കന്മാ</lg><lg n="൨൬">രൊട ചെയ്ത നിയമത്തിന്റെയും പുത്രന്മാരാകുന്നു✱ ആദ്യം നി
ങ്ങളുടെ അടുക്കലെക്ക ദൈവം തന്റെ പുത്രനായ യെശുവിനെ
ഉയിൎത്തെഴുനീല്പിച്ച നിങ്ങളുടെ ദൊഷങ്ങളിൽനിന്ന ഓരൊരുത്ത
നെ തിരിച്ചകൊണ്ട നിങ്ങളെ അനുഗ്രഹിപ്പാനായിട്ട അവനെ അ
യച്ചു✱</lg>

൪ അദ്ധ്യായം

പത്രൊസും യൊഹന്നാനും കാരാഗൃഹത്തിൽ ആക്കപ്പെടുന്ന
ത.—൫ അവരുടെ ഉത്തരം.—൧൩ അവർ ശാസിക്കപ്പെ
ടുന്നത.

<lg n="">എന്നാൽ അവർ ജനത്തൊട സംസാരിച്ചിരിക്കുമ്പൊൾ ആചാ
ൎയ്യന്മാരും ദൈവാലയത്തിലെ പ്രമാണിയും സാദൊക്കായക്കാരും✱</lg><lg n="൨"> അവർ ജനങ്ങളെ പഠിപ്പിക്കയും മരിച്ചവരിൽനിന്നുള്ള ജീവിച്ചെ
ഴുനീല്പിനെ യെശു മൂലം പ്രസംഗിക്കയും ചെയ്തതുകൊണ്ട ദുഃഖപ്പെട്ട</lg><lg n="൩"> അവരുടെ നെരെ വന്നു✱ അവരുടെ മെൽ കൈകളെയും ഇട്ട
അവരെ പിറ്റെ ദിവസത്തൊളം കാരാഗൃഹത്തിലാക്കുകയും ചെ</lg><lg n="൪">യ്തു എന്തെന്നാൽ അപ്പൊൾ സന്ധ്യ സമയമായിരുന്നു✱ എന്നാ
ലും വചനത്തെ കെട്ടവരിൽ പലരും വിശ്വസിച്ചു ആ പുരുഷന്മാ</lg><lg n="൫">രുടെ സംഖ്യ എകദെശം അയ്യായിരമുണ്ടായിരുന്നു✱ പിറ്റെ ദിവ
സത്തിൽ ഉണ്ടായത എന്തെന്നാൽ അവരുടെ പ്രമാണികളും മൂപ്പ</lg><lg n="൬">ന്മാരും ഉപാദ്ധ്യായന്മാരും✱ പ്രധാനാചാൎയ്യനായ അന്നാസും കയ്യാ
ഫായും യൊഹന്നാനും അലക്സന്തരും പ്രധാനാചാൎയ്യന്റെ വംശ</lg><lg n="൭">ത്തിലുള്ളവർ എല്ലാവരും യെറുശലമിൽ ഒന്നിച്ചുകൂടി✱ പിന്നെ
അവർ അവരെ നടുവിൽ നിൎത്തിയപ്പൊൾ നിങ്ങൾ എന്ത അധി
കാരം കൊണ്ട അല്ലെങ്കിൽ എന്ത നാമം കൊണ്ട ഇതിനെ ചെയ്തു</lg><lg n="൮"> എന്ന ചൊദിച്ചു✱ അപ്പൊൾ പത്രൊസ പരിശുദ്ധാത്മാവകൊണ്ട പൂ
ൎണ്ണനായി അവരൊട പറഞ്ഞു ജനത്തിന്റെ പ്രമാണികളും ഇസ്രാ</lg>

[ 307 ] <lg n="൯">എലിന്റെ മൂപ്പന്മാരുമായുള്ളൊരെ✱ രൊഗിയായിരുന്നു ൟ മ
നുഷ്യങ്കൽ ചെയ്യപ്പെട്ട സൽക്രിയക്കായ്ക്കൊണ്ട അവൻ എതുപ്രകാ
രത്താൽ സൗഖ്യമാക്കപ്പെട്ടു എന്ന ഞങ്ങൾ ഇന്ന വിസ്തരിക്കപ്പെടു</lg><lg n="൧൦">ന്നു എങ്കിൽ✱ നിങ്ങൾ കുരിശിൽ തറച്ചവനായി മരിച്ചവരിൽനി
ന്ന ദൈവം ഉയിൎപ്പിച്ചവനായി നസറായക്കാരനായ യെശു ക്രിസ്തു
വിന്റെ നാമത്താൽ അവനാൽ തന്നെ ഇവൻ നിങ്ങളുടെ മുമ്പാക
സൗഖ്യമായി നില്ക്കുന്നു എന്ന നിങ്ങൾക്ക എല്ലാവൎക്കും ഇസ്രാഎലാ</lg><lg n="൧൧">കുന്ന സകല ജനത്തിന്നും അറിയപ്പെടെണം✱ പണിക്കാരായ നി
ങ്ങളാൽ നിസ്സാരമാക്കപ്പെട്ട കല്ല ഇതാകുന്നു അത കൊണിന്റെ ത</lg><lg n="൧൨">ലയായി തീൎന്നിരിക്കുന്നു✱ മറ്റൊരുത്തനിലും രക്ഷ ഇല്ല എന്തെ
ന്നാൽ നാം രക്ഷിക്കപ്പെടെണ്ടുന്നതിന്ന മൂലമായി സ്വൎഗ്ഗത്തിൻകീ
ഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട നാമം മറ്റൊന്നുമില്ല✱</lg> <lg n="൧൩">എന്നാറെ അവർ പത്രൊസിന്റെയും യൊഹന്നാന്റെയും
ധൈൎയ്യത്തെ കണ്കകൊണ്ടും അവർ വിദ്യയില്ലാത്തവരായും ജ്ഞാ
നമില്ലാത്തവയായുമുള്ള മനുഷ്യർ എന്ന അറികകൊണ്ടും ആശ്ചൎയ്യ
പ്പെട്ടു അവർ യെശുവിനൊടു കൂടി ആയിരുന്നു എന്ന അവരെ</lg><lg n="൧൪"> അറികയും ചെയ്തു✱ വിശെഷിച്ചും സൗഖ്യമാക്കപ്പെട്ട മനുഷ്യൻ അ
വരൊട കൂട നില്ക്കുന്നതിനെ കാണ്കകൊണ്ട വിരൊധം പറവാൻ</lg><lg n="൧൫"> അവൎക്ക ഒന്നുമുണ്ടായില്ല✱ പിന്നെ ആലൊചനസഭയിൽനിന്ന പുറ
ത്തു പൊകവാൻ അവരൊട കല്പിച്ചിട്ട അവർ തമ്മിൽ തമ്മിൽ വി</lg><lg n="൧൬">ചാരിച്ചു പറഞ്ഞു✱ നാം ൟ മനുഷ്യരൊടെ എന്ത ചെയ്യും എന്തെ
ന്നാൽ കീൎത്തിയുള്ളൊരു ലക്ഷ്യം അവരാൽ ചെയ്യപ്പെട്ടു എന്ന
യെറുശലമിൽ പാൎക്കുന്നവൎക്ക എല്ലാവൎക്കും പ്രസിദ്ധമായിരിക്കുന്നുവ</lg><lg n="൧൭">ല്ലൊ ഇല്ലെന്ന പറവാൻ നമുക്ക കഴികയില്ല✱ എങ്കിലും അത ജ
നത്തിൽ അധികമായി പരക്കാതെ ഇരിപ്പാനായിട്ട ഇനിമെൽ അ
വർ ൟ നാമത്തിൽ ആരൊടും സംസാരിക്കരുത എന്ന നാം അ</lg><lg n="൧൮">വരെ നന്നായി ശാസിക്കെണം✱ പിന്നെ അവർ അവരെ വിളിച്ച
യെശുവിന്റെ നാമത്തിൽ അശെഷം സംസാരിക്കയും അരുത ഉ</lg><lg n="൧൯">പദെശിക്കയും അരുത എന്ന അവരൊട കല്പിച്ചു✱ അപ്പൊൾ പ
ത്രൊസും യൊഹന്നാന്നും അവരൊട ഉത്തരമായിട്ട പറഞ്ഞു ഞ
ങ്ങൾ ദൈവത്തെക്കാളും അധികമായി നിങ്ങളെ അനുസരിക്കുന്നത
ദൈവത്തിന്റെ മുമ്പാകെ ന്യായമാകുന്നുവൊ നിങ്ങൾ നിൎണ്ണയി</lg><lg n="൨൦">പ്പിൻ എന്തുകൊണ്ടെന്നാൽ ഞങ്ങൾ കണ്ടിട്ടും കെട്ടിട്ടുമുള്ള കാൎയ്യങ്ങ</lg><lg n="൨൧">ളെ പറയാതെ ഇരിപ്പാൻ ഞങ്ങൾക്ക കഴികയല്ല✱ എന്നാറെ അ
വരെ എങ്ങിനെ ശിക്ഷിക്കെണ്ടു എന്ന അവർ ജനത്തിന്റെ ഹെ
തുവായിട്ട ഒരു വകയും കാണായ്ക കൊണ്ട അവരെ പിന്നെയും ശാ
സിച്ച വിട്ടയച്ചു അതെന്തുകൊണ്ടെന്നാൽ ചെയ്തപ്പെട്ടതിനെ കുറിച്ച</lg><lg n="൨൨"> എല്ലാവരും ദൈവത്തെ സ്തുതിച്ചു✱ എന്തെന്നാൽ സ്വസ്ഥമാക്കുന്ന
ൟ ലക്ഷ്യം ആരിൽ ചെയ്യപ്പെട്ടുവൊ ആ മനുഷ്യൻ നാല്പതിൽ ആ</lg> [ 308 ]

<lg n="൨൩">ധികം വയസ്സുള്ളവനായിരുന്നു✱ പിന്നെ വിട്ടയക്കപ്പെട്ടാറെ അ
വർ തങ്ങളുടെ കൂട്ടുകാരുടെ അടുക്കലെക്ക ചെന്ന പ്രധാനാചാൎയ്യ
ന്മാരും മൂപ്പന്മാരും തങ്ങളൊട പറഞ്ഞിട്ടുള്ളതിനെ ഒക്കയും അറി</lg><lg n="൨൪">യിച്ചു✱ എന്നാൽ അതിനെ കെട്ടാറെ അവർ എകമനസ്സൊടെ
ദൈവത്തിങ്കലെക്ക തങ്ങളുടെ ശബ്ദത്തെ ഉയൎത്തി പറഞ്ഞു ക
ൎത്താവെ നീ ആകാശത്തെയും ഭൂമിയെയും സമുദ്രത്തെയും അവയി</lg><lg n="൨൫">ലുള്ള സകല വസ്തുക്കളെയും ഉണ്ടാക്കിയവനായി✱ ജാതികൾ കൊ
പിച്ചതും ജനങ്ങൾ വെറുതെയുള്ള കാൎയ്യങ്ങളെ ചിന്തിച്ചതും എന്തിന</lg><lg n="൨൬"> എന്നും✱ ഭൂമിയുടെ രാജാക്കന്മാർ എഴുനീല്ക്കയും അധിപതിമാർ ക
ൎത്താവിന്ന വിരൊധമായും അവന്റെ ക്രിസ്തുവിന്ന വിരൊധമായും
ഒന്നിച്ച കൂടുകയും ചെയ്തു എന്നും തന്റെ ഭൃത്യനായ ദാവീദിന്റെ</lg><lg n="൨൭"> വാകൊണ്ട പറയിച്ചവനായുള്ള ദൈവമാകുന്നു✱ എന്തെന്നാൽ നീ
അഭിഷെകം ചെയ്തിട്ടുള്ളവനായി നിന്റെ വിശുദ്ധ പുത്രനായ യെ
ശുവിന്ന വിരൊധമായി എറൊദെസും പൊന്തിയുസ പീലാത്തൊ</lg><lg n="൨൮">സും പുറജാരികളൊടും ഇസ്രാഎൽ ജനങ്ങളൊടും കൂടെ✱ സംഭവി
ക്കെണമെന്ന നിന്റെ കയ്യും നിന്റെ ആലൊചനയും മുൻ നിശ്ച</lg><lg n="൨൯">യിച്ചതിനെ ഒക്കയും ചെയ്വാനായിട്ട ഒന്നിച്ച കൂടി സത്യം✱ ഇ
പ്പൊളും കൎത്താവെ അവരുടെ ശാസനകളെ നൊക്കിക്കൊള്ളെണ</lg><lg n="൩൦">മെ✱ സൗഖ്യമാക്കുന്നതിന്ന നിന്റെ കയ്യിനെ നീട്ടി കൊണ്ട നിന്റെ
ഭ്യത്യന്മാർ നിന്റെ വചനത്തെ സകല ധൈൎയ്യത്തൊടും കൂടി ചൊ
ല്ലെണ്ടുന്നതിന്നും ലക്ഷ്യങ്ങളും അത്ഭുതങ്ങളും നിന്റെ വിശുദ്ധ പുത്ര
നായ യെശുവിന്റെ നാമത്താൽ ചെയ്യപ്പെടെണ്ടുന്നതിന്നും കൃപ</lg><lg n="൩൧"> ചെയ്കയും ചെയ്യെണമെ✱ വിശെഷിച്ച അവർ പ്രാൎത്ഥിച്ചപ്പൊൾ
അവർ കൂടിയിരുന്ന സ്ഥലം ഇളകപ്പെട്ടു അവരെല്ലാവരും പരി
ശുദ്ധാത്മാവുകൊണ്ട പൂൎണ്ണന്മാരാകയും ദൈവത്തിന്റെ വചനത്തെ
ധൈൎയ്യത്തൊടെ പറകയും ചെയ്തു✱</lg>

<lg n="൩൨">പിന്നെ വിശ്വസിച്ചവരുടെ സംഘം എകഹൃദയത്തൊടും എകാ
ത്മാവൊടും കൂടിയിരുന്നു തനിക്കുള്ള വസ്തുക്കളിൽ ഒന്നും തനിക്ക
സ്വന്തമാകുന്നു എന്ന അവരിൽ ആരും പറഞ്ഞില്ല സകലവും അ</lg><lg n="൩൩">വൎക്ക പൊതുവിൽ അത്രെ ഉണ്ടായിരുന്നത✱ വിശെഷിച്ച അപ്പൊ
സ്തൊലന്മാർ മഹാ ശക്തിയൊടെ കൎത്താവായ യെശുവിന്റെ ജീവി
ച്ചെഴുനീല്പിന്ന സാക്ഷികൊടുത്തു മഹാ കൂപയും അവരിൽ എല്ലാ</lg><lg n="൩൪">വരിലും ഉണ്ടായിരുന്നു✱ അവരിൽ മുട്ടുള്ളവൻ ഒരുത്തനും ഉണ്ടാ
യിരുന്നില്ല എന്തുകൊണ്ടെന്നാൽ നിലങ്ങുടെ ആകട്ടെ ഭവനങ്ങളു
ടെ ആകട്ടെ അവകാശികളായുള്ളവരെല്ലാവരും അവയെ വിറ്റ</lg><lg n="൩൫"> വില്ക്കപ്പെട്ടവയുടെ വിലകളെ കൊണ്ടുവന്ന✱ അപ്പൊസ്തൊലന്മാരു
ടെ പാദങ്ങളുടെ അരികെ വെച്ചു ഓരൊത്തനും അവനവന ആ</lg><lg n="൩൬">വശ്യമുള്ള പ്രകാരം ഭാഗിക്കപ്പെടുകയും ചെയ്തു✱ വിശെഷിച്ച ലെവി
യാനായി കുപ്രിയ ജാതിക്കാരനായി അപ്പൊസ്തൊലന്മാരാർ (ശാ</lg>

[ 309 ] <lg n="">ന്തതയുടെ പുത്രൻ എന്ന അൎത്ഥമുള്ള) ബൎന്നബാസ എന്ന മറുനാ</lg><lg n="൩൭">മം വിളിക്കപ്പെട്ടവനായ യൊശെ✱ നിലമുണ്ടാകകൊണ്ട അതിനെ
വിറ്റ ദ്രവ്യത്തെ കൊണ്ടുവന്ന അപ്പൊസ്തൊലന്മാരുടെ പാദങ്ങ
ളുടെ അരികെ വെക്കയും ചെയ്തു✱</lg>

൫ അദ്ധ്യായം

൧ അനനിയാസിന്റെയും സഫീറായുടെയും മരണം— ൧൭ അ
അപ്പൊസ്തൊലന്മാർ പിന്നെയും കാരാഗൃഹത്തിൽ ആക്കപ്പെടുക
യും വിട്ടയക്കപ്പെടുകയും ചെയ്യുന്നത.

<lg n="">എന്നാറെ അനനിയാസ എന്റെ നാമമുള്ളൊരു പുരുഷൻ അ
വന്റെ ഭാൎയ്യയായ സഫീറായൊടു കൂടി ഒരു അവകാശത്തെ വി</lg><lg n="൨">റ്റു✱ അവന്റെ ഭാൎയ്യയും കൂടി ബൊധിച്ച വിലയിൽനിന്ന എതാ
നും വഞ്ചിച്ചെടുത്തു ഒരു അംശത്തെ കൊണ്ടുവന്ന അപ്പൊസ്തൊല</lg><lg n="൩">ന്മാരുടെ പാദങ്ങളുടെ അരികെ വെക്കയും ചെയ്തു✱ എന്നാൽ പ
ത്രൊസ പറഞ്ഞു അനനിയാസെ നീ പരിശുദ്ധാത്മാവിനൊട അസ
ത്യം പറവാനും നിലത്തിന്റെ വിലയിൽനിന്ന എതാനും വഞ്ചി
ച്ചെടുപ്പാനും സാത്താൻ നിന്റെ ഹൃദയത്തെ പൂരിച്ചത എന്തുകൊ</lg><lg n="൪">ണ്ട✱ അത ഇരുന്നപ്പൊൾ അത നിനക്ക തന്നെ ഇരുന്നില്ലയൊ
അത വില്ക്കപെട്ടതിന്റെ ശെഷവും നിന്റെ അധികാരത്തിൽ
തന്നെ ആയിരുന്നില്ലയൊ നീ ൟ• കാൎയ്യത്തെ നിന്റെ ഹൃദയ
ത്തിൽ വെച്ചത എന്ത നീ മനുഷ്യരൊടല്ല ദൈവത്തൊടത്രെ അ</lg><lg n="൫">സത്യം പറഞ്ഞത✱ എന്നാൽ അനനിയാസ ൟ വചനങ്ങളെ കെ
ട്ടാറെ വീണ ജീവനെ വിടുകയും ചെയ്തു ൟ കാൎയ്യങ്ങളെ കെട്ടിട്ടു</lg><lg n="൬">ള്ളവൎക്ക എല്ലാം മഹാ ഭയവുണ്ടായി✱ പിന്നെ യൌവനമുള്ളവർ
എഴുനീറ്റ അവനെ മൂടികെട്ടുകയും പുറത്തുകൊണ്ടുപൊയി കുഴി</lg><lg n="൭">ച്ചിടുകയും ചെയ്തു✱ പിന്നെ എകദെശം മൂന്നുമണിനെരത്തിന്റെ
ഇട കഴിഞ്ഞതിന്റെ ശെഷം അവന്റെ ഭാൎയ്യയും ആ ഉണ്ടായതി</lg><lg n="൮">നെ അറിയാതെ അകത്തു വന്നു✱ എന്നാറെ പത്രൊസ അവളൊ
ട ഉത്തരമായിട്ട നിങ്ങൾ നിലത്തെ ഇത്രക്കൊ വിറ്റത എന്നൊ
ട പറക എന്ന പറഞ്ഞു അവൾ അതെ ഇത്രക്ക തന്നെ എന്ന പ</lg><lg n="൯">റഞ്ഞു✱ അപ്പൊൾ പത്രൊസ അവളൊട പറഞ്ഞു കൎത്താവിന്റെ
ആത്മാമാവിനെ പരീക്ഷിപ്പാനായിട്ട നിങ്ങൾ തമ്മിൽ നിശ്ചയിച്ചത
എങ്ങിനെ കണ്ടാലും നിന്റെ ഭൎത്താവിനെ കഴിച്ചിട്ടവരുടെ പാദ
ങ്ങൾ വാതിലിന്റെ അടുക്കൽ ഉണ്ട അവർ നിന്നെയും പുറത്തകൊ</lg><lg n="൧൦">ണ്ടുപൊകും✱ എന്നാറെ അവൾ ഉടനെ അവന്റെ പാദങ്ങളിൽ
വീണ ജീവനെ വിട്ടു അപ്പൊൾ യൌവനമുള്ളവർ അകത്ത വന്ന
അവൾ മരിച്ചിതിനെ കണ്ടു അവളെ പുറത്തു കൊണ്ടുപൊയി അവ</lg><lg n="൧൧">ളുടെ ഭൎത്താവിന്റെ അരികെ കുഴിച്ചീടുകയും ചെയ്തു✱ വിശെഷി
ച്ച സഭക്ക ഒക്കയും ൟ വസ്തുതകളെ കെട്ടിട്ടുള്ളവൎക്കും എല്ലാം മഹാ</lg> [ 310 ]

<lg n="">ഭയമുണ്ടായി✱</lg>

<lg n="൧൨">പിന്നെയും അപ്പൊസ്തൊലന്മാരുടെ കൈകളാൽ വളരെ ലക്ഷ്യ
ങ്ങളും അതിശയങ്ങളും ജനത്തിന്റെ ഇടയിൽ ചെയ്യപ്പെട്ടു വിശെ
ഷിച്ച അവർ എല്ലാവരും എകമനസ്സൊടെ ശൊലൊമൊന്റെ മ</lg><lg n="൧൩">ണ്ഡപത്തിൽ ആയിരുന്നു✱ മറ്റുള്ളവരിൽ ഒരുത്തനും അവരൊ
ടു കൂടി ചെൎന്നുകൊൾവാൻ തുനിഞ്ഞില്ല ജനം അവരെ പുകഴ്ത്തിതാ</lg><lg n="൧൪">നും✱ പിന്നെ പുരുഷന്മാരായിട്ടും സ്ത്രീകളായിട്ടും പുരുഷാരങ്ങൾ</lg><lg n="൧൫"> വിശ്വസിസിച്ചവർ കൎത്താവിങ്കൽ എറ്റവും അധികപ്പെട്ടു)✱ എന്നതു
കൊണ്ട അവർ തെരുവീഥികളിലെക്ക രൊഗികളെ പുറത്ത കൊണ്ടു
വന്ന കടന്നു പൊകുന്ന പത്രൊസിന്റെ നിഴൽ എങ്കിലും അവരിൽ
ചിലരുടെമെൽ നിഴലിക്കെണ്ടുന്നതിനായിട്ട അവരെ വിരിപ്പുകൾ</lg><lg n="൧൬"> മെലും കട്ടിലുകൾ മെലും കിടത്തി✱ ചുറ്റുള്ള നഗരങ്ങളിൽ നിന്ന
പുരുഷാരം രൊഗികളെയും മ്ലെഛാത്മാക്കളാൽ ബാധിക്കപ്പെട്ടവ
രെയും കൂട്ടികൊണ്ടു യെറുശലമിലെക്കു വന്നു അവരെല്ലാവരും സൗ
ഖ്യമാക്കപ്പെടുകയും ചെയ്തു✱</lg>

<lg n="൧൭">എന്നാറെ പ്രധാനാചാൎയ്യനും സദുക്കായക്കാരുടെ മതമായി അ
വനൊടു കൂട്ടി ഉണ്ടായിരുന്നവർ എല്ലാവരും എഴുനീറ്റ ൟൎഷ്യ</lg><lg n="൧൮"> കൊണ്ട പൂൎണ്ണപ്പെട്ടു✱ തങ്ങളുടെ കൈകളെ അപ്പൊസ്തൊലന്മാരുടെ
മെൽ ഇടുകയും അവരെ പൊതുവിലുള്ള കാരാഗൃഹത്തിലാക്കുക</lg><lg n="൧൯">യും ചെയ്തു✱ എന്നാറെ കൎത്താവിന്റെ ദൂതൻ രാത്രിയിൽ കാരാ
ഗൃഹത്തിന്റെ വാതിലുകളെ തുറന്ന അവരെ പുറത്തു കൂട്ടികൊണ്ടു</lg><lg n="൨൦">വന്ന പറഞ്ഞു✱ നിങ്ങൾ ചെന്ന നിന്നുകൊണ്ടു ദൈവാലയത്തിൽ</lg><lg n="൨൧"> ജനത്തൊട ൟ ജീവന്റെ വാക്കുകളെ ഒക്കയും പറവിൻ✱ എ
ന്നാറെ അവർ അതിനെ കെട്ടപ്പൊൾ പ്രഭാതകാലത്ത ദൈവാല
യത്തിലെക്ക ചെന്ന ഉപദെശിച്ചു പിന്നെ പ്രധാനാചാൎയ്യനും അവ
നൊടു കൂടയുള്ളവരും വന്ന ആലൊചനസഭയെയും ഇസ്രാഎൽ
പുത്രരുടെ വിസ്താരസഭയെ ഒക്കയും കൂട വരുത്തി അവരെ കൂട്ടി</lg><lg n="൨൨"> കൊണ്ടുവരുവാനായിട്ട കാരാഗൃഹത്തിലെക്ക ആളയച്ചു✱ എന്നാൽ
ഉദ്യൊഗസ്ഥന്മാർ ചെന്നപ്പൊൾ അവരെ കാരാഗൃഹത്തിങ്കൽ ക
ണ്ടെത്തിയില്ല എന്നാറെ അവർ തിരിച്ചുപൊന്ന അറിയിച്ച പറ</lg><lg n="൨൩">ഞ്ഞു✱ കാരാഗൃഹം സകല സൂക്ഷത്തൊടെ പൂട്ടിയിരിക്കുന്നതിനെ
യും കാവൽക്കാർ പുറത്ത വാതിലുകൾക്ക മുമ്പാക നില്ക്കുന്നതിനെ
യും സത്യമായി ഞങ്ങൾ കണ്ടു ഞങ്ങൾ തുറന്നാറെ അകത്ത ഒരു</lg><lg n="൨൪">ത്തനെയും കണ്ടില്ലതാനും✱ എന്നാൽ ൟ കാൎയ്യങ്ങളെ ആചാൎയ്യനും
ദൈവാലയത്തിലെ പ്രമാണിയും പ്രധാനാചാൎയ്യന്മാരും കെട്ടപ്പൊൾ
അവർ ഇത എന്തായി ഭവിക്കുമെന്ന അവയെ കുറിച്ച സംശയിച്ചു✱</lg><lg n="൨൫"> അപ്പൊൾ ഒരുത്തൻ വന്ന അവരൊട അറിയിച്ച പറഞ്ഞു കണ്ടാ
ലും നിങ്ങൾ കാരാഗൃഹത്തിൽ ആക്കിയ മനുഷ്യർ ദൈവാലയത്തിൽ</lg><lg n="൨൬"> നില്ക്കയും ജനങ്ങൾക്ക ഉപദെശിക്കയും ചെയ്തുകൊണ്ടിരിക്കുന്നു✱ അ</lg> [ 311 ] <lg n="">പ്പൊൾ പ്രമാണി ഭൃത്യന്മാരൊടു കൂട ചെന്ന അവരെ ബലാല്ക്കാരം
കൂടാതെ കൂട്ടികൊണ്ടുവന്നു എന്തുകൊണ്ടെന്നാൽ തങ്ങൾ കല്ലെറിയു</lg><lg n="൨൭">പ്പെടുമെന്ന വെച്ച അവർ ജനത്തെ ഭയപ്പെട്ടു✱ പിന്നെ അവർ അ
വരെ കൊണ്ടുവന്ന ആലൊചനസഭക്ക മുമ്പാകനിൎത്തി എന്നാറെ</lg><lg n="൨൮"> പ്രധാനാചൎയ്യൻ അവരൊട ചൊദിച്ച പറഞ്ഞു✱ നിങ്ങൾ ൟ നാ
മത്തിൽ ഉപദെശിക്കുരുത എന്ന ഞങ്ങൾ നിങ്ങളൊട ഉറെപ്പായി
കല്പിച്ചിട്ടില്ലയൊ കണ്ടാലും നിങ്ങൾ യെറുശലമിനെ നിങ്ങളുടെ ഉപ
ദെശംകൊണ്ടു പൂരിച്ചു ൟ മനുഷ്യന്റെ രക്തത്തെ ഞങ്ങളുടെ മെൽ</lg><lg n="൨൯"> വരുത്തുവാൻ ഭാവിക്കയും ചെയ്യുന്നു✱ അപ്പൊൾ പത്രൊസും ശെഷം
അപ്പൊസ്തൊലന്മാരും ഉത്തരമായിട്ട പറഞ്ഞു ഞങ്ങൾ മനുഷ്യരെ</lg><lg n="൩൦">ക്കാൾ എറ്റവും ദൈവത്തെ അനുസരിക്കെണ്ടുന്നതാകുന്നു✱ നമ്മുടെ
പിതാക്കന്മാരുടെ ദൈവം നിങ്ങൾ ഒരു മരത്തിൽ തൂക്കി കൊന്നിട്ടു</lg><lg n="൩൧">ള്ള യെശുവിനെ ഉയിൎപ്പിച്ചു✱ ഇസ്രാഎലിന്ന അനുതാപത്തെയും
പാപമൊചനത്തെയും നൽകുവാനായിട്ട അവനെ ദൈവം തന്റെ
വലത്തകൈകൊണ്ട ഒരു പ്രഭുവായും ഒരു രക്ഷിതാവായും ഉന്ന</lg><lg n="൩൨">തപ്പെടുത്തിയിരിക്കുന്നു✱ ൟ കാൎയ്യങ്ങൾക്ക അവന്റെ സാക്ഷി
കൾ ഞങ്ങളും അത്രയുമല്ല തന്നെ അനുസരിക്കുന്നവൎക്ക ദൈവം</lg><lg n="൩൩"> നൽകിയിരിക്കുന്ന പരിശുദ്ധാത്മാവും ആകുന്നു✱ എന്നാൽ അവർ
അതിനെ കെട്ടാറെ അവരുടെ ഹൃദയത്തിൽ കുത്തുകൊണ്ട അവ</lg><lg n="൩൪">രെ വധിപ്പാനായിട്ട ആലൊചനചെയ്തു✱ അപ്പൊൾ ന്യായപ്രമാ
ണത്തിന്റെ ഗുരുഭൂതനായി സകല ജനത്തിലും ബഹുമാനമുള്ള
വനായി ഗമാലിയെൽ എന്ന നാമമുള്ളൊരു പറിശൻ ആലൊ
ചനസഭയിൽ എഴുനീറ്റ നിന്ന കുറഞ്ഞാരുനെരത്തെക്ക അ</lg><lg n="൩൫">പ്പൊസ്തൊലന്മാരെ പുറത്താക്കുവാൻ കല്പിച്ചു✱ പിന്നെ അവൻ
അവരൊട പറഞ്ഞു ഇസ്രാഎൽ പുരുഷന്മാരെ നിങ്ങൾ ൟ മനു
ഷ്യരെ സംബന്ധിച്ച എന്ത ചെയ്വാൻ ഭാവിക്കുന്നു എന്ന നിങ്ങൾ</lg><lg n="൩൬"> തന്നെ സൂക്ഷിച്ചുകൊൾവിൻ✱ എന്തുകൊണ്ടെന്നാൽ ൟ നാളുകൾ
ക്ക മുമ്പെ തുദാസ എന്നവൻ താൻ ഇന്നവനാകുന്നു എന്ന ആത്മ
പ്രശംസ പറഞ്ഞുകൊണ്ട ഉണ്ടായിരുന്നു ഒരു മനുഷ്യസംഘം എ
കദെശം നാനൂറുപെർ അവനൊട ചെൎന്നുകൂടി ആയവൻ വധിക്ക
പ്പെടുകയും അവനെ അനുസരിച്ചിരുന്നവരെല്ലാം ഭിന്നപ്പെട്ട ഒന്നു</lg><lg n="൩൭">മില്ലാതെ ആകയും ചെയ്തു✱ ഇവന്റെ ശെഷമായിട്ട ഗലിലെയക്കാ
രൻ യെഹൂദാ പെർവഴി പതിയുന്ന നാളുകളിൽ ഉണ്ടായി തന്റെ
പിന്നാലെ വളര ജനത്തെ വച്ചു ക്രട്ടി അവനും നശിച്ചുപൊയി</lg><lg n="൩൮"> അവനെ അനുസരിച്ചിരുന്നവരെല്ലാം ഭിന്നമാകയും ചെയ്തു✱ ഇ
പ്പൊളും ഞാൻ നിങ്ങളൊട പറയുന്നു ൟ മനുഷ്യരിൽ നിന്ന വാ
ങ്ങിപ്പൊകയും അവരെ വിടുകയും ചെയ്വിൻ എന്തെന്നാർ ൟ വി
ചാരമൊ ൟ പ്രവൃത്തിയൊ മനുഷ്യരിൽ നിന്ന ഉണ്ടാകുന്നു എങ്കിൽ</lg><lg n="൩൯"> അത നഷ്ടമായിതീരും✱ എന്നാൽ അത ദൈവത്തിൽനിന്ന ആ</lg> [ 312 ]

<lg n="">കുന്നു എങ്കിൽ അതിനെ നഷ്ടമാക്കികളവാൻ നിങ്ങൾക്ക കഴികയി
ല്ല നിങ്ങൾ ദൈവത്തൊടും യുദ്ധം ചെയ്യുന്നവായി കാണപ്പെടാ</lg><lg n="൪൦">തെ ഇരിപ്പാനായിട്ട തന്നെ✱ അപ്പൊൾ അവർ അവനെ അനുസരി
ച്ചു പിന്നെ അവർ അപ്പൊസ്തൊലന്മാരെ വരുത്തി അടിച്ച യെശു
വിന്റെ നാമത്തിൽ സംസാരിക്കരുത എന്ന കല്പിച്ചു അവരെ വിട്ട</lg><lg n="൪൧">യക്കയും ചെയ്തു✱ അപ്പൊൾ അവർ അവന്റെ നാമത്തിന്ന വെ
ണ്ടി അവമാനത്തെ അനുഭവിപ്പാൻ തങ്ങൾ യൊഗ്യന്മാരായി എ
ണ്ണപ്പെട്ടു എന്ന വെച്ച സന്തൊഷിച്ചുകൊണ്ട ആലൊചന സഭയുടെ</lg><lg n="൪൨"> മുമ്പിൽനിന്ന പുറപ്പെട്ടുപൊയി✱ പിന്നെ അവർ ദിനംപ്രതി ദൈ
വാലയത്തിലും ഭവനം തൊറും ഉപദെശിക്കയും യെശു ക്രിസ്തുവി
നെ പ്രസംഗിക്കയും ചെയ്വാൻ ഒഴിയാതെ ഇരുന്നു✱</lg>

൬ അദ്ധ്യായം

൧ എഴ ശുശ്രൂഷക്കാർ നിയമിക്കപ്പെടുന്നത.— ൯ സ്തെഫാനൊ
സ വ്യാജമായി ദൈവദൂഷണമെന്ന കുറ്റം ചുമത്തപ്പെടു
ന്നത.

<lg n="">പിന്നെ ആ നാളുകളിൽ ശിഷ്യന്മാർ വൎദ്ധിച്ചപ്പൊൾ ക്രെക്കന്മാ
ൎക്ക തങ്ങളുടെ വിധവമാർ ദിനംപ്രതിയുള്ള ശുശ്രൂഷയിൽ ഉദാസീ
നമായി നൊക്കപ്പെട്ടതുകൊണ്ട എബ്രായക്കാരുടെ നെരെ ഒരു പി</lg><lg n="൨">റുപിറുപ്പുണ്ടായിരുന്നു✱ അപ്പൊൾ പന്ത്രണ്ടുപെർ ശിഷ്യന്മാരുടെ
സംഘത്തെ വിളിച്ച പറഞ്ഞു ഞങ്ങൾ ദൈവത്തിന്റെ വചന
ത്തെവിട്ടും കളഞ്ഞ ഭക്ഷണ പണ്ങ്ക്തികളിൽ ശുശ്രൂഷ ചെയ്യുന്നത</lg><lg n="൩"> യൊഗ്യമല്ല✱ അതുകൊണ്ട സഹൊദരന്മാരെ ഞങ്ങൾ ൟ കാൎയ്യത്തി
ന്ന ആക്കിവെക്കെണ്ടുന്നതിന പരിശുദ്ധാത്മാവുകൊണ്ടും ജ്ഞാനംകൊ
ൺയ്യും പൂൎണ്ണന്മാരായി നല്ല ശ്രതിയുള്ള എഴുപുരുഷന്മാരെ നിങ്ങളിൽ</lg><lg n="൪"> നിന്ന തിരഞ്ഞെടുത്തുകൊൾവിൻ✱ എന്നാൽ ഞങ്ങൾ പ്രാൎത്ഥന</lg><lg n="൫">യിലും വചന ശുശ്രൂഷയിലും സ്ഥിരപ്പെട്ടിരിക്കും✱ എന്നാറെ ൟ
വചനം സംഘത്തിന്ന എല്ലാം പ്രസാദമായി വിശെഷിച്ച അവർ
വിശ്വാസം കൊണ്ടും പരിശുദ്ധാത്മാവു കൊണ്ടും പൂൎണ്ണനായൊരു പു
രുഷനായ സ്തെഫാനൊസിനെയും പീലിപ്പൊസിനെയും പ്രൊകൊ
റൊസിനെയും നിക്കാനൊറിനെയും തിമൊനെയും പൎമ്മെനാസിനെ
യും അന്തിയൊഖിയായിലെ യെഹൂദ മാൎഗ്ഗത്തെ അനുസരിച്ചവനാ</lg><lg n="൬">യ നിക്കൊലെയൊസിനെയും തിരഞ്ഞെടുത്തു✱ അവരെ അവർ
അപ്പൊസ്തൊലന്മാരുടെ മുമ്പാകെ നിൎത്തി എന്നാറെ അവർ പ്രാ</lg><lg n="൭">ൎത്ഥിച്ച അവരുടെ മെൽ കൈകളെ വെച്ചു✱ പിന്നെ ദൈവത്തി
ന്റെ വചനം വളരുകയും ശിഷ്യമാരുടെ സംഖ്യ യെറുശലെമിൽ
എറ്റവും വൎദ്ധിക്കയും ആചാൎയ്യന്മാരിൽ ബഹു സംഘം വിശ്വാസ
ത്തെ അനുസരിക്കയും ചെയ്തു✱</lg>

<lg n="൮">പിന്നെ സ്തെഫാനൊസ വിശ്വാസം കൊണ്ടും ശക്തികൊണ്ടും പൂൎണ്ണ</lg> [ 313 ] <lg n="">നായി ജനത്തിന്റെ ഇടയിൽ വലിയ അത്ഭുതങ്ങളെയും ലക്ഷ്യ</lg><lg n="൯">ങ്ങളെയും ചെയ്തു✱ അപ്പൊൾ ലിബൎത്തിനരുടെ എന്ന പറയപ്പെ
ട്ട സഭയിലുള്ളവരിലും കൂറെനായക്കാരിലും അലെക്സന്ത്രായക്കാരിലും
കിലിക്കിയായിൽനിന്നും ആസിയായിൽനിന്നുമുള്ളവരിലും ചിലർ</lg><lg n="൧൦"> സ്തെഫാനൊസിനൊട തൎക്കിച്ച എഴുനീറ്റു✱ എന്നാറെ അവൻ പ
റഞ്ഞ ജ്ഞാനത്തൊടും ആത്മാവൊടും നെരിട്ട നില്പാൻ അവൎക്ക ക</lg><lg n="൧൧">ഴിഞ്ഞില്ല✱ അപ്പൊൾ അവർ അവൻ മൊശെക്കും ദൈവത്തിനും
വിരൊധമായി ദൂഷണവാക്കുകളെ പറഞ്ഞതിനെ ഞങ്ങൾ കെട്ടു</lg><lg n="൧൨"> എന്ന പറയുന്ന മനുഷ്യരെ വശീകരിച്ചു✱ പിന്നെ അവർ ജന
ത്തെയും മൂപ്പന്മാരെയും ഉപാദ്ധ്യായന്മാരെയും ഇളക്കയും അവ
ന്റെ നെരെവന്ന അവനെ പിടിക്കയും വിസ്താരസഭയിലെക്ക കൊ</lg><lg n="൧൩">ണ്ടുപൊകയും✱ ൟ മനുഷ്യൻ ൟ വിശുദ്ധ സ്ഥലത്തിനും വെദ
പ്രമാണത്തിനും വിരൊധമായി ദൂഷണവാക്കുകളെ സംസാരിക്കു</lg><lg n="൧൪">ന്നത മാറ്റുന്നില്ല എന്നും✱ നസറായക്കാരനായ ൟ യെശു ൟ
സ്ഥലത്തെ നശിപ്പിക്കയും മൊശെ നമുക്ക എല്പിച്ചിട്ടുള്ള മൎയ്യാദകളെ
ഭെദം വരുത്തുകയും ചെയ്യുമെന്ന ഇവൻ പറഞ്ഞതിനെ ഞങ്ങൾ
കെട്ടിട്ടുണ്ടല്ലൊ എന്നും പറയുന്ന കള്ളസാക്ഷികളെ നീൎത്തുകയും</lg><lg n="൧൫"> ചെയ്തു✱ അപ്പൊൾ വിസ്താരസഭയിൽ ഇരുന്നവരെല്ലാവരും അ
വനെ സൂക്ഷിച്ചുനൊക്കി അവന്റെ മുഖത്തെ ഒരു ദൈവദൂതന്റെ
മുഖത്തെ എന്ന പൊലെ കാണ്കയും ചെയ്തു✱</lg>

൭ അദ്ധ്യായം

൧ സ്തെഫാനൊസ തന്റെ കുറ്റച്ചുമതലക്ക ഉത്തരം പറയുന്നത
— അവനെ കല്ലെറിഞ്ഞു കൊല്ലുന്നു.

<lg n="">അപ്പൊൾ പ്രനാചാൎയ്യൻ ൟ കാൎയ്യങ്ങൾ ഇപ്രകാരം തന്നെ</lg><lg n="൨"> ആകുന്നുവൊ എന്ന പറഞ്ഞു✱ എന്റെ അവൻ പറഞ്ഞു സഹൊ
ദരന്മാരായും പിതാക്കന്മാരായുമുള്ള മനുഷ്യരെ കെട്ടുകൊൾവിൻ ന
മ്മുടെ പിതാവായ അബ്രഹാം ഖാറാനിൽ കൂടിയിരിക്കുന്നതിന മു
മ്പെ അവൻ മൊശൊപൊതാമിയായിലിരിക്കുമ്പൊൾ മഹത്വത്തി</lg><lg n="൩">ന്റെ ദൈവം അവന പ്രത്യക്ഷനായി✱ അവനൊട നിന്റെ സ്വ
ദെശത്തെയും നിന്റെ സ്വജനത്തെയും വിട്ട പുറപ്പെടുകയും ഞാൻ
നിനക്ക കാണിക്കും നാട്ടിലെക്ക വരികയും ചെയ്ക എന്ന പറഞ്ഞു✱</lg><lg n="൪"> അപ്പൊൾ അവൻ കൽദായക്കാരുടെ ദെശത്തനിന്ന പുറപ്പെട്ട
ഖാറാനിൽ കുടിയിരുന്നു പിന്നെ അവിടെ നിന്ന അവന്റെ പിതാ
വ മരിച്ചതിന്റെ ശെഷം അവൻ നിങ്ങൾ ഇപ്പൊൾ പാൎക്കുന്ന ൟ</lg><lg n="൫"> നാട്ടിലെക്ക അവനെ കുടിനീക്കി✱ എന്നാറെയും താൻ അവന്ന
അതിൽ ഒരു അവകാശത്തെ കൊടുത്തില്ല കാലടി വെപ്പാൻ പൊ
ലും ഇല്ല എങ്കിലും താൻ അതിനെ അവന്നും അവന്റെ ശെഷം
അവന്റെ സന്തതിക്കും അവകാശമാക്കി കൊടുക്കുമെന്ന അവന്ന</lg> [ 314 ]

<lg n="൬">സന്തതി ഇല്ലാത്തപ്പൊൾ വാഗ്ദത്തം ചെയ്തു✱ പിന്നെയും ദൈവം
ഇപ്രകാരം പറഞ്ഞു അവന്റെ സന്തരി ഒരു അന്യദെശത്തിൽ
ചെന്ന പാൎക്കയും അവർ അവരെ ദാസ്യമാക്കുകയും നാനൂറുസം</lg><lg n="൭">വത്സരം അവരെ ഉപദ്രവിക്കയും ചെയ്യും✱ അവർ അടിമപ്പെടു
ന്നത ആൎക്കൊ ആ ജാതിയെ ഞാൻ വിധിക്കുമെന്നും ദൈവം പറ
ഞ്ഞു അതിന്റെ ശെഷം അവർ പുറപ്പെട്ടുവന്ന ൟ സ്ഥലത്തിൽ</lg><lg n="൮"> എന്നെ സെവിക്കയും ചെയ്യും✱ വിശെഷിച്ചും അവൻ അവന്ന
ചെലാകൎമ്മം എന്നുള്ള നിയമത്തെ കൊടുത്തു ഇപ്രകാരം അബ്രഹാം
ഇസഹാക്കിനെ ജനിപ്പിച്ചു എട്ടാം ദിവസത്തിൽ അവനെ ചെല
ചെയ്കയും ചെയ്തു ഇസഹാക്ക യാക്കൊബിനെയും യാക്കൊബ പന്ത്ര</lg><lg n="൯">ണ്ട ഗൊത്രപിതാക്കന്മാരെയും ജനിപ്പിച്ചു✱ പിന്നെ ഗൊത്രപിതാക്ക
ന്മാർ അസൂയപ്പെട്ട യൊസെഫിനെ എജിപ്തിലെക്ക വിറ്റുകളഞ്ഞു</lg><lg n="൧൦"> എങ്കിലും ദൈവം അവനൊടു കൂട ഉണ്ടായിരുന്നു✱ അവനെ അ
വന്റെ സകല ഉപദ്രവങ്ങളിൽനിന്നും വിടിയിക്കയും എജിപ്തിലെ
രാജാവായ ഫറഒന്റെ മുമ്പാക അവന്ന കൃപയെയും ബുദ്ധിയെ
യും നൽകകയും ചെയ്തു അവൻ അവനെ എജിപ്തിന്നും തന്റെ
സകല കുഡംബത്തിന്നും അധിപതിയാക്കുകയും ചെയ്തു✱ പി</lg><lg n="൧൧">ന്നെ എജിപ്ത എന്നും കാനാനെന്നും ഉള്ള നാട്ടിലെല്ലാം ക്ഷാമവും
മഹാ ഉപദ്രവവും ഉണ്ടായി നമ്മുടെ പിതാക്കന്മാൎക്ക ആഹാരം കിട്ടി</lg><lg n="൧൨">യതുമില്ല✱ എന്നാറെ യാക്കൊബ എജിപ്തിൽ ധാന്യമുണ്ടെന്ന കെൾ</lg><lg n="൧൩">ക്കകൊണ്ട നമ്മുടെ പിതാക്കന്മാരെ ഒന്നാമത അയച്ചു✱ രണ്ടാമത യൊ
സെഫ തന്റെ സഹൊദരന്മാൎക്ക അറിയപ്പെട്ടവനായി യൊസെ</lg><lg n="൧൪">ഫിന്റെ വംശവും ഫറഒനൊട അറിയിക്കപ്പെട്ടു✱ അപ്പൊൾ യൊ
സെഫ ആളയച്ച തന്റെ പിതാവായ യാക്കൊബിനെയും തന്റെ
വംശം എല്ലാം കൂടി എഴുപത്തഞ്ച ജീവാത്മാക്കളെയും വരുത്തി✱</lg><lg n="൧൫"> അപ്രകാരം യാക്കൊബ എജിപ്തിലെക്ക പുറപ്പെട്ടചെന്നു അവിടെ</lg><lg n="൧൬"> അവന്നും നമ്മുടെ പിതാക്കന്മാരും മരിക്കയും✱ അവിടെനിന്ന ശി
ഖെമിലെക്ക കൊണ്ടുവരപ്പെടുകയും അബ്രഹാം ശിഖെമിന്റെ പിതാ
വായ എമ്മൊറിന്റെ പുത്രന്മാരൊടു വിലയ്ക്ക വാങ്ങീട്ടുള്ള പ്രെത
ക്കല്ലറയിൽ സ്ഥാപിക്കപ്പെടുകയും ചെയ്തു✱</lg>

<lg n="൧൭">പിന്നെ ദൈവം അബ്രഹാമിനൊട സത്യം ചെയ്തിട്ടുള്ള വാഗ്ദത്ത</lg><lg n="൧൮">ത്തിന്റെ കാലം സമീപിച്ചപ്പൊൾ✱ യൊസെഫിനെ അറിയാത്ത
മറ്റൊരു രാജാവ ഉണ്ടായതു വരെ ജനം എജിപ്തിൽ വളൎന്ന വ</lg><lg n="൧൯">ൎദ്ധിക്കയും ചെയ്തു✱ ആയവൻ നമ്മുടെ ജാതിയൊട കൃത്രിമം ചെ
യ്ത നമ്മുടെ പിതാക്കന്മാരെ അവർ തങ്ങളുടെ ബാലകന്മാർ ജീവി
ക്കാതെ ഇരിക്കെണ്ടുന്നതിനായിട്ട അവരെ പുറത്തിട്ടുകളവാൻ ത</lg><lg n="൨൦">ക്കവണ്ണം ഉപദ്രവിച്ചു✱ ആ കാലത്തിങ്കൽ മൊശെ ജനിച്ചു അതിസു
ന്ദരനായിരുന്നു അവൻ മൂന്നുമാസം തന്റെ പിതാവിന്റെ ഭവ</lg><lg n="൨൧"> നത്തിൽ വളൎത്തപ്പെട്ടു✱ പിന്നെ അവൻ പുറത്താക്കപ്പെട്ടപ്പൊൾ</lg>

[ 315 ] <lg n="">ഫറഒന്റെ പുത്രി അവനെ എടുത്ത തന്റെ പുത്രനായിട്ട വള</lg><lg n="൨൨">ൎത്തുകയും ചെയ്തു✱ പിന്നെ മൊശെ എജിപ്തിക്കാരുടെ സകല
ജ്ഞാനത്തിലും ശീലിച്ച വാക്കുകളിലും ക്രിയകളിലും സമൎത്ഥനായി✱</lg><lg n="൨൩"> പിന്നെ അവന്ന നാല്പത വയസ്സ തികഞ്ഞപ്പൊൾ ഇസ്രാഎൽ പു
രുഷന്മാരായ തന്റെ സഹൊദരന്മാരെ ചെന്നു കാണെണമെന്ന</lg><lg n="൨൪"> അവന്റെ ഹൃദയത്തിൽ തൊന്നി✱ വിശെഷിച്ച അവൻ ഒരുത്തൻ
അന്യായത്തെ അനുഭവിക്കുന്നതിനെ കണ്ടാറെ അവനെ കാത്ത
രക്ഷിക്കയും എജിപ്തിക്കാരനെ വധിച്ച ഉപദ്രവിക്കപ്പെട്ടവന്നവെണ്ടി</lg><lg n="൨൫"> പ്രതിക്രിയ ചെയ്കയും ചെയ്തു✱ ദൈവം അവന്റെ കൈകൊണ്ട അ
വരെ രക്ഷിപ്പിക്കുമെന്നുള്ളതിനെ അവന്റെ സഹൊദരന്മാർ അ
റിയുമെന്നല്ലൊ അവൻ വിചാരിച്ചത അവർ അറിഞ്ഞല്ലതാനും✱</lg><lg n="൨൬"> പിറ്റെ ദിവസത്തിലും അവർ കലഹിക്കുമ്പൊൾ അവൎക്ക തന്നെ
താൻ കാണിച്ച മനുഷ്യരെ നിങ്ങൾ സഹൊദരന്മാരാകുന്നു നിങ്ങൾ
തമ്മിൽ തമ്മിൽ എന്തിന അന്യായം ചെയ്യുന്നു എന്ന പറഞ്ഞ അ</lg><lg n="൨൭">വരെ പിന്നെയും ഒന്നാക്കിവെപ്പാൻ ശ്രമിച്ചു✱ എന്നാറെ തന്റെ
അയല്ക്കാരനൊട അന്യായം ചെയ്തവൻ അവനെ തള്ളിക്കളഞ്ഞ
പറഞ്ഞു നിന്നെ ഞങ്ങളുടെ മെൽ പ്രമാണിയായും ന്യായാധിപ</lg><lg n="൨൮">തിയായും ആക്കി വെച്ചവൻ ആര✱ നീ ഇന്നലെ എജിപ്തിക്കാരനെ
കൊന്ന പ്രകാരം തന്നെ എന്നെയും കൊല്ലുവാൻ മനസ്സുണ്ടൊ✱</lg><lg n="൨൯"> അപ്പൊൾ ൟ വാക്ക നിമിത്തമായിട്ട മൊശെ ഓടിപൊയി മദി
യാൻ എന്ന ദെശത്തിൽ പരദെശിയായിരുന്നു അവിടെ രണ്ടു പു</lg><lg n="൩൦">ത്രന്മാരെ ജനിപ്പിച്ചു✱ പിന്നെ നാല്പത സംവത്സരം കഴിഞ്ഞിതി
ന്റെ ശെഷം സീനാപൎവതത്തിലെ വനത്തിൽ കൎത്താവിന്റെ
ഒരു ദൂതൻ ഒരു കാട്ടിൽ തീജ്വാലയിൽ അവന്ന പ്രത്യക്ഷനാ</lg><lg n="൩൧">യി✱ മൊശെ കണ്ടാറെ ആ കാഴ്ചയിങ്കൽ ആശ്ചൎയ്യപ്പെട്ടു അവൻ
അതിനെ സൂക്ഷിച്ചു നൊക്കുവാനായിട്ട അടുത്തുവരുമ്പൊൾ അവ</lg><lg n="൩൨">നൊട കൎത്താവിന്റെ ശബ്ദം ഉണ്ടായി✱ ഞാൻ അബ്രഹാമിന്റെ
ദൈവവും ഇഷാക്കിന്റെ ദൈവവും യാക്കൊബിന്റെ ദൈവവും
ആയി നിന്റെ പിതാക്കന്മാരുടെ ദൈവമായവനാകുന്നു അപ്പൊൾ</lg><lg n="൩൩"> മൊശെ വിറച്ച സൂക്ഷിച്ചുനൊക്കുവാൻ തുനിഞ്ഞില്ല✱ അപ്പൊൾ
കൎത്താവ അവനൊട പറഞ്ഞു നീ നില്ക്കുന്ന സ്ഥലം ശുദ്ധമുള്ള നി
ലമാകകൊണ്ട നിന്റെ പാദങ്ങളിൽനിന്ന നിന്റെ ചെരിപ്പുകളെ</lg><lg n="൩൪"> ഊരിക്കളക✱ എജിപ്തിലുള്ള എന്റെ ജനത്തിന്റെ ഉപദ്രവ
ത്തെ ഞാൻ കണ്ടു ഞാൻ കണ്ടു അവരുടെ ഞിരക്കത്തെയും കെ
ട്ടു ഞാൻ അവരെ രക്ഷിപ്പാനായിട്ട ഇറങ്ങിവരികയും ചെയ്തു ഇ
പ്പൊൾ വരിക ഞാൻ നിന്നെ എജിപ്തിലെക്ക അയക്കയും ചെയ്യും✱</lg><lg n="൩൫"> നിന്നെ പ്രമാണിയായും ന്യായാധിപതിയായും ആക്കിവെച്ചവൻ ആ
ര എന്ന അവർ പറഞ്ഞ ഉപെക്ഷിച്ചിട്ടുള്ള ൟ മൊശെയെ ത
ന്നെ ദൈവം കാട്ടിൽ അവന്ന പ്രത്യക്ഷനായ ദൈവദൂതന്റെ</lg> [ 316 ]

<lg n="൩൬">കൈ കൊണ്ട പ്രമാണിയായും മൊക്താവായും ആക്കി അയച്ചു✱ ഇവ
ൻ എജിപ്ത ദെശത്തിലും ചെങ്കടലിലും നാല്പത സംവത്സരം വന
പ്രദെശത്തിലും അത്ഭുതങ്ങളെയും ലക്ഷ്യങ്ങളെയും ചെയ്തിട്ട അവ</lg><lg n="൩൭">രെ പുറത്ത കൊണ്ടു വന്നു✱ എന്നെ പൊലെ ഒരു ദീൎഘദൎശിയെ
നിങ്ങളുടെ ദൈവമായ കൎത്താവ നിങ്ങളുടെ സഹൊദരന്മാരിൽനി
ന്ന നിങ്ങൾക്ക ഉണ്ടാക്കും അവനിൽനിന്ന നിങ്ങൾ കെൾക്കുമെന്ന
ഇസ്രാഎൽ പുത്രന്മാരൊട പറഞ്ഞിട്ടുള്ള മൊശെ ഇവൻ തന്നെ</lg><lg n="൩൮"> ആകുന്നു✱ സീനാപൎവതത്തിൽ തന്നൊടു കൂടെ സംസാരിച്ചിട്ടുള്ള
ദൈവദൂതനൊടും നമ്മുടെ പിതാക്കന്മാരൊടും കൂട വനപ്രദെശത്തി
ലെ സഭയിൽ ഇരുന്നവനും നമുക്ക തരുവാനായിട്ട ജീവനുള്ള വാ</lg><lg n="൩൯">ക്യങ്ങളെ കൈക്കൊണ്ടവനും ഇവൻ ആകുന്നു✱ നമ്മുടെ പിതാക്ക
ന്മാർ അവനൊട അനുസരിച്ചിരിപ്പാൻ മനസ്സില്ലാതെ അവനെ ത
ങ്ങളിൽനിന്ന തള്ളിക്കളഞ്ഞ തങ്ങളുടെ ഹൃദയങ്ങളിൽ എജിപ്തിലെ</lg><lg n="൪൦">ക്ക തിരിച്ചുപൊയി✱ അഹറൊനൊട പറഞ്ഞു ഞങ്ങളുടെ മുമ്പിൽ
നടപ്പാനായിട്ട ഞങ്ങൾക്ക ദൈവങ്ങളെ ഉണ്ടാക്കുക എന്തുകൊണ്ടെ
ന്നാൽ ഞങ്ങളെ എജിപ്ത ദെശത്തിൽനിന്ന കൂട്ടികൊണ്ടുപൊന്നിട്ടു
ള്ള ൟ മൊശെക്കൊ അവന്ന എന്തവന്നു എന്ന ഞങ്ങൾ അറിയു</lg><lg n="൪൧">ന്നില്ല✱ വിശെഷിച്ച ആ ദിവസങ്ങളിൽ അവർ ഒരു കാളക്കുട്ടിയെ
ഉണ്ടാക്കി വിഗ്രഹത്തിന്ന ബലി നൽകുകയും തങ്ങളുടെ കൈക്രിയ</lg><lg n="൪൨">കളിൽ തന്നെ സന്തൊഷിക്കയും ചെയ്തു✱ അപ്പൊൾ ദൈവം തിരി
ഞ്ഞ ആകാശത്തിലെ സൈന്യത്തെ പൂജിപ്പാനായിട്ട അവരെ
എല്പിച്ചു ദീൎഘദൎശിമാരുടെ പുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്ന
പ്രകാരം തന്നെ ഇസ്രാഎൽ കുഡുംബക്കാരെ നിങ്ങൾ വനപ്രദെശ
ത്തിൽ നാല്പത സംവത്സരകാലം എനിക്ക മൃഗവധങ്ങളെയും ബലി</lg><lg n="൪൩">കളെയും നൽകീട്ടുണ്ടൊ✱ വന്ദിപ്പാനായിട്ട നിങ്ങൾ ഉണ്ടാക്കീട്ടുള്ള രൂ
പങ്ങളാകുന്ന മൊലൊക്കിന്റെ കൂടാരത്തെയും നിങ്ങളുടെ ദെവനാ
കുന്ന റെംഫാന്റെ നക്ഷത്രത്തെയും നിങ്ങൾ എടുത്തുകൊണ്ടു പൊ
ന്നുവല്ലൊ ഞാൻ നിങ്ങളെ ബാബിലൊന്ന അപ്പുറം കൂടി നീക്കു
കയും ചെയ്യും</lg>

<lg n="൪൪">മൊശെ കണ്ട മാതൃക പ്രകാരം തന്നെ ഉണ്ടാക്കെണമെന്ന അവ
നൊട പറഞ്ഞവൻനിയമിച്ച പ്രകാരം നമ്മുടെ പിതാക്കന്മാൎക്ക വ</lg><lg n="൪൫">നപ്രദെശത്തിൽ സാക്ഷി കൂടാരം ഉണ്ടായിരുന്നു✱ അതിനെയും
നമ്മുടെ പിന്നത്തെ പിതാക്കന്മാർ യെശുവിനൊടു കൂടി നമ്മുടെ
പിതാക്കന്മാരുടെ മുഖത്തിൽനിന്ന ദൈവം പുറത്താക്കി കളഞ്ഞ
പുറജാതിക്കാരുടെ അവകാശത്തിലെക്ക ദാവീദിന്റെ നാളുകൾ</lg><lg n="൪൬"> വരെ കൊണ്ടുവന്നു✱ ഇവൻ ദൈവത്തിന്റെ മുമ്പാക കൃപയെ
കണ്ടെത്തുകയും യാക്കൊബിന്റെ ദൈവത്തിന്നു ഒരു കൂടാരത്തെ</lg><lg n="൪൭"> കണ്ടെത്തെണമെന്ന ആഗ്രഹിക്കയും ചെയ്തു✱ എന്നാൽ ശൊലൊ</lg><lg n="൪൮">മൊൻ അവന്ന ഒരു ഭവനത്തെ തീൎത്തു എങ്കിലും അത്യുന്നതനായ</lg>

[ 317 ] <lg n="൪൯">വൻ കൈകൾകൊണ്ട തീൎക്കപ്പെട്ട ആലയങ്ങളിൽ വസിക്കുന്നില്ല✱ അ
പ്രകാരം ദീൎഘദൎശി പറയുന്നു സ്വൎഗ്ഗം എന്റെ സിംഹാസനവും ഭൂമി
എന്റെ പാദപീഠവും ആകുന്നു നിങ്ങൾ എതുപ്രകാരമുള്ളൊരുഭവന
ഭവനത്തെ എനിക്ക തീൎക്കും അല്ലെങ്കിൽ എന്റെ വാസസ്ഥലം എ</lg><lg n="൫൦">താകുന്നു✱ എന്റെ കൈ ൟ ഈ വസ്തുക്കളെ ഒക്കെയും ഉണ്ടാക്കിട്ടില്ലയൊ</lg><lg n="൫൧"> എന്ന കൎത്താവ പറയുന്നു✱ കഠിനകണ്ഠന്മാരും ഹൃദയത്തിലും ചെ
വികളിലും ചെലാകൎമ്മം ചെയ്യപ്പെടാത്തവരുമായുള്ളൊരെ നിങ്ങൾ
എല്ലായ്പൊഴും പരിശുദ്ധാത്മാവിനൊട മറുക്കുന്നു നിങ്ങളുടെ പിതാക്ക</lg><lg n="൫൨">ന്മാർ ചെയ്ത പ്രകാരം തന്നെ നിങ്ങളും ചെയ്യുന്നു✱ നിങ്ങളുടെ പി
താക്കന്മാർ പീഡിപ്പിക്കാതെ ദീൎഘദൎശിമാരിൽ ആരുള്ളു അത്രയു
മല്ല നീതിമാനായവന്റെ വരവിനെ കുറിച്ച മുൻ അറിയിച്ചിട്ടു
ള്ളവരെ അവർ കൊന്നു നിങ്ങൾ ഇപ്പൊൾ ആയവന്റെ ദ്രൊഹി</lg><lg n="൫൩">കളായും കുലപാതകന്മാരായും തീൎന്നു✱ നിങ്ങൾ ദൈവദൂതന്മാരുടെ
നിരകൾ കൊണ്ട ന്യായപ്രമാണത്തെ കൈക്കൊണ്ടു അരിനെ പ്രമാ
ണിച്ചിട്ടുമില്ല✱</lg>

<lg n="൫൪">എന്നാൽ അവർ ൟ കാൎയ്യങ്ങളെ കെട്ടാറെ അവരുടെ ഹൃദ</lg><lg n="൫൫">യങ്ങളിൽ മുറിഞ്ഞ അവന്റെ നെരെ പല്ലുകടിച്ചു✱ എങ്കിലും അ
വൻ പരിശുദ്ധാരമാവിനാൽ പരിപൂൎണ്ണനായി ആകാശത്തിങ്കലെക്ക
മെല്പട്ട സൂക്ഷിച്ചു നൊക്കി ദൈവത്തിന്റെ മഹത്വത്തെയും യെ
ശു ദൈവത്തിന്റെ വലത്തഭാഗത്തിങ്കൽ നില്ക്കുന്നതിനെയും കണ്ട</lg><lg n="൫൬"> പറഞ്ഞു✱ കണ്ടാലും മെൽ ലൊകങ്ങൾ തുറന്നിരിക്കുന്നതിനെയും
മനുഷ്യന്റെ പുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്തിങ്കൽ നില്ക്കു</lg><lg n="൫൭">ന്നതിനെയും ഞാൻ കാണുന്നു✱ അപ്പൊൾ അവർ ഒരു മഹാ ശ
ബ്ദത്തൊടെ നിലവിളിച്ച തങ്ങളുടെ ചെവികളെ പൊത്തുകയും എ</lg><lg n="൫൮">കമനസ്സൊടെ അവന്റെ നെരെ പാഞ്ഞ ചെല്ലുകയും✱ അവനെ
നഗരത്തിൽനിന്ന പുറത്താക്കികളഞ്ഞ കല്ലുകൾ കൊണ്ട എറിക
യും ചെയ്തു സാക്ഷിക്കാരും തങ്ങളുടെ വസ്ത്രങ്ങളെ ശൌൽ എന്ന</lg><lg n="൫൯"> പെരുളൊരു ബാലന്റെ പാദങ്ങളുടെ അരികെ വെച്ചു✱ കൎത്താ
വായ യെശു എന്റെ ആത്മാവിനെ കൈക്കൊള്ളെണമെന്ന പറ
ഞ്ഞ പ്രാൎത്ഥിക്കുന്ന സ്തെഫാനൊസിനെ അവർ കല്ലുകൾകൊണ്ട എ</lg><lg n="൬൦">റികയും ചെയ്തു✱ പിന്നെ അവൻ മുട്ടുകുത്തി കൎത്താവെ ൟ പാപ
ത്തെ അവരിൽ ആക്കിവെക്കുരുതെ എന്ന ഒരു ഉരത്ത ശബ്ദത്തൊ
ടെ വിളിച്ചു പറഞ്ഞു ഇതിനെ പറഞ്ഞിട്ട അവൻ നിദ്രയെ പ്രാപി
ക്കയും ചെയ്തു✱</lg>

൮ അദ്ധ്യായം

ശമറിയായിൽ സഭ ഉണ്ടായത.— ൧൪ അത പത്രൊസിനാലും
യൊഹന്നാനാലും ഉറപ്പിക്കപ്പെടുന്നത.— ൨൬ ഫീലിപ്പൊസ ഒ
രു നപുംസകനെ ബപ്തിസ്മചെയ്വാൻ അയക്കപ്പെടുന്നത [ 318 ]

<lg n="">ശൌലും അവന്റെ വധത്തിന്ന സമ്മതിച്ചുകൊണ്ടിരുന്നു പി
ന്നെ ആ കാലത്തിങ്കൽ യെറുശലെമിലുള്ള സഭയുടെ നെരെ ഒരു
മഹാ ഉപദ്രവം ഉണ്ടായ്വന്നു അപ്പൊസ്തൊലന്മാർ ഒഴികെ എല്ലാവ
രും യെഹൂദിയായുടെയും ശമറിയായുടെയും ദെശങ്ങളിൽ എല്ലാട</lg><lg n="൨">വും ഭിന്നപ്പെടുകയും ചെയ്തു✱ വിശെഷിച്ചും ഭക്തിയുള്ള മനുഷ്യർ
സ്തെഫാനൊസിനെ (കുഴിച്ചിടുവാൻ) കൊണ്ടുപൊയി അവനെ കുറി</lg><lg n="൩">ച്ച വളരെ പ്രലാപം ചെയ്കയും ചെയ്തു എന്നാൽ ശൌൽ സഭ
യെ നശിപ്പിച്ചു ഭവനം തൊറും കടന്ന പുരുഷന്മാരെയും സ്ത്രീകളെ</lg><lg n="൪">യും പിടിച്ചു വലിച്ച കാരാഗ്രഹത്തിലെക്ക എല്പിക്കയും ചെയ്തു✱ ആ
കയാൽ ഭിന്നപ്പെട്ടവർ വചനത്തെ പ്രസംഗിച്ചുകൊണ്ട എല്ലാടവും</lg><lg n="൫"> സഞ്ചരിച്ചു✱ അപ്പൊൾ ഫീലിപ്പൊസ ശമറിയ നഗരത്തിലെക്ക</lg><lg n="൬"> പുറപ്പെട്ടുചെന്ന അവൎക്ക ക്രിസ്തുവിനെ പ്രസംഗിച്ചു✱ വിശെഷിച്ചും
ഫീലിപ്പൊസ ചെയ്ത ലക്ഷ്യങ്ങളെ കെൾക്കയും കാണ്കയും ചെയ്ക
കൊണ്ട ജനങ്ങൾ അവനാൽ പറയപ്പെട്ട കാൎയ്യങ്ങളിൽ എകമന</lg><lg n="൭">സ്സൊടെ താല്പൎയ്യപ്പെട്ടിരുന്നു✱ എന്തുകൊണ്ടെന്നാൽ മ്ലെച്ശാത്മാക്കൾ
തങ്ങളാൽ ബാധിക്കപ്പെട്ടവരിൽ പലരിൽനിന്നും മഹാ ശബ്ദത്തൊ
ടെ നിലവിളിച്ചുകൊണ്ട പുറപ്പെട്ട പൊന്നു അനെകം പക്ഷവാതക്കാ
രും മുടന്തന്മാരും സൗഖ്യമാക്കപ്പെട്ടു✱ ആ നഗരത്തിൽ മഹാ സ</lg><lg n="൮">ന്തൊഷം ഉണ്ടാകയും ചെയ്തു✱</lg>

<lg n="൯">എന്നാൽ ശിമൊൻ എന്ന പെരുഌഒരു മനുഷ്യനുണ്ടായിരുന്നു
അവൻ ആ നഗരത്തിൽ മുമ്പെ തന്നെ ക്ഷുദ്രം ചെയ്കയും താൻ
ഒരു വലിയവൻ എന്ന നടിച്ച ശമറിയാജാതിയെ ഭ്രമിപ്പിക്കയും</lg><lg n="൧൦"> ചെയ്തു വന്നു✱ ഇവൻ ദൈവത്തിന്റെ മഹാ ശക്തിയാകുന്നു എ
ന്ന പറഞ്ഞ അവർ മഹാ ചെറിയവർ മുതർ മഹാ വലിയവർ</lg><lg n="൧൧"> വരെ എല്ലാവരും അവങ്കൽ ശ്രദ്ധകൊടുത്തു✱ അവൻ അനെകം
കാലമായി അവരെ ക്ഷുദ്രങ്ങൾ കൊണ്ട ഭ്രമിപ്പിച്ചതിനാൽ അവർ അ</lg><lg n="൧൨">വങ്കൽ ശ്രദ്ധ കൊടുക്കയും ചെയ്തു✱ എന്നാറെ ദൈവത്തിന്റെ രാ
ജ്യത്തെയും യെശു ക്രിസ്തുവിന്റെ നാമത്തെയും സംബന്ധിച്ചുള്ള
കാൎയ്യങ്ങളെ ഫീലിപ്പൊസ പ്രസംഗിക്കുന്നതിനെ അവർ വിശ്വസി</lg><lg n="൧൩">ച്ചപ്പൊൾ തങ്ങൾ പുരുഷന്മാരും സ്ത്രീകളും ബപ്തിസ്മപ്പെട്ടു✱ അ
പ്പൊൾ ശിമൊൻ താനും വിശ്വസിച്ചു അവൻ ബപ്തിസ്മപ്പെട്ടാറെ
ഫീലിപൊസിനൊടു കൂടെ സ്ഥിരപ്പെടുകയും ചെയ്യപ്പെട്ട ലക്ഷ്യങ്ങ
ളെയും മഹാ അതിശയങ്ങളെയും കണ്ട വിസ്മയിക്കയും ചെയ്തു✱</lg>

<lg n="൧൪">പിന്നെ യെറുശലമിൽ ഇരിക്കുന്ന അപ്പൊസ്തൊലന്മാർ ശമറിയ
ദൈവത്തിന്റെ വചനത്തെ കൈക്കൊണ്ടു എന്ന കെട്ടപ്പൊൾ അ
വർ പത്രൊസിനെയും യൊഹന്നാനെയും അവരുടെ അടുക്കലെക്ക</lg><lg n="൧൫"> അയച്ചു✱ ആയവർ പുറപ്പെട്ടു വന്നാറെ അവർ പരിശുദ്ധാത്മാവി</lg><lg n="൧൬">നെ പ്രാപിക്കെണമെന്ന അവൎക്കു വെണ്ടി പ്രാൎത്ഥിച്ചു എന്തെന്നാൽ
അതു വരെ അവരിൽ ഒരുത്തന്റെ മെലും അവൻ ഇറങ്ങീട്ടുണ്ടാ</lg> [ 319 ] <lg n="">യിരുന്നില്ല. അവർ കൎത്താവായ യെശുവിന്റെ നാമത്തിൽ ബ</lg><lg n="൧൭">പ്തിസ്മപ്പെട്ടിരുന്നതെ ഉള്ളൂ✱ അപ്പൊൾ അവർ അവരുടെമെൽ
തങ്ങളുടെ കൈകളെ വെച്ചു അവർ പരിശുദ്ധാത്മാവിനെ പ്രാപി
ക്കയും ചെയ്തു✱</lg>

<lg n="൧൮">എന്നാൽ അപ്പൊസ്തൊലന്മാരുടെ കൈകൾ വെക്കയാൽ പരി
ശുദ്ധാത്മാവ നൽകപ്പെട്ടു എന്ന ശിമൊൻ കണ്ടാറെ അവൎക്ക ദ്രവ്യ</lg><lg n="൧൯">ത്തെ കൊണ്ടുവന്ന പറഞ്ഞു✱ ഞാൻ യാതൊരുത്തന്റെ മെലും
കൈകകളെ വെച്ചാൽ അവൻ പരിശുദ്ധാരമാവിനെ പ്രാപിക്കെണ്ടു</lg><lg n="൨൦">ന്നതിന്ന ൟ അധികാരത്തെ എനിക്കും തരുവിൻ✱ അപ്പൊൾ
പത്രൊസ അവനൊടു പറഞ്ഞു നീ ദൈവത്തിന്റെ ദാനത്തെ ദ്ര
വ്യം കൊണ്ട സമ്പാദിക്കാമെന്ന വിചാരിച്ചതുകൊണ്ട നിന്റെ ദ്രവ്യം</lg><lg n="൨൧"> നിന്നൊടു കൂട നശിച്ചുപൊകട്ടെ✱ നിനക്ക ൟ കാൎയ്യത്തിൽ ഒരു
അംശവും ഓഹരിയുമില്ല എന്തുകൊണ്ടെന്നാൽ നിന്റെ ഹൃദയം</lg><lg n="൨൨"> ദൈവത്തിന്റെ മുമ്പാകെ നെരായിരിക്കുന്നില്ല✱ അതുകൊണ്ട നി
ന്റെ ൟ ദുഷ്ടതക്ക അനുതപിക്കയും പക്ഷെ നിന്റെ ഹൃദയത്തി
ലെ നിരൂപണം നിനക്ക ക്ഷമിക്കപ്പെട്ടുമൊ എന്ന ദൈവത്തൊ</lg><lg n="൨൩"> പ്രാൎത്ഥിക്കയും ചെയ്ക✱ എന്തുകൊണ്ടെന്നാൽ നീ കയ്പുള്ള പിത്ത
ത്തിലും അക്രമത്തിന്റെ ബന്ധനത്തിലും ഇരിക്കുന്നു എന്ന ഞാൻ</lg><lg n="൨൪"> കാണുന്നു✱ അപ്പൊൾ ശിമൊൻ ഉത്തരമായിട്ട പറഞ്ഞു നിങ്ങൾ
പറഞ്ഞിട്ടുള്ള കാൎയ്യങ്ങളിൽ ഒന്നും എന്റെ മെൽ വരാതെ ഇരി
പ്പാനായിട്ട നിങ്ങൾ ഇനിക്കുവെണ്ടി കൎത്താവിനൊട പ്രാൎത്ഥിച്ചു</lg><lg n="൨൫"> കൊൾവിൻ✱ പിന്നെ അവർ സാക്ഷിപ്പെടുത്തുകയും കൎത്താവി
ന്റെ വചനത്തെ പ്രസംഗിക്കയും ചെയ്തതിന്റെ ശെഷം യെറു
ശലമിലെക്ക തിരിച്ചു പൊയി ശമറിയക്കാരുടെ പല ഗ്രാമങ്ങളിലും
പ്രസംഗിക്കയും ചെയ്തു✱</lg>

<lg n="൨൬">അപ്പൊൾ കൎത്താവിന്റെ ദൂതൻ ഫിലിപ്പൊസിനൊട സംസാ
രിച്ച പറഞ്ഞു നീ എഴുനീറ്റ യെറുശലേമിൽനിന്ന ഗാശായ്ക്ക പൊ</lg><lg n="൨൭">കുന്ന വനമായുള്ള വഴിയിലെക്ക തെക്കൊട്ട പൊക✱ അവൻ എ
ഴുനീറ്റ പൊകയും ചെയ്തു വിശെഷിച്ച കണ്ടാലും എഥിയൊപ്പിയ
ക്കാരുടെ രാജ്ഞിയായ കാന്താക്കിയുടെ കീഴിൽ അധികാരിയായൊ
രു നപുംസകനായി അവളുടെ ഭണ്ഡാരത്തിന്ന ഒക്കയും വിചാര
മുള്ളവനായി ഉപാസിപ്പാനായിട്ട യെറുശലേമിലെക്ക വന്നിരുന്നവ</lg><lg n="൨൮">വനായുള്ള ഒരു എഥിയൊപ്പിയക്കാരൻ✱ തിരിച്ചു പൊകയും ത
ന്റെ രഥത്തിൽ ഇരുന്നുകൊണ്ടു എശായ ദീൎഘദൎശിയുടെ പുസ്ത</lg><lg n="൨൯">കത്തെ വായിക്കയും ആയിരുന്നു✱ അപ്പൊൾ ആത്മാവ ഫീലിപ്പൊ
സിനൊട നീ അരികെ ചെന്ന ൟ രഥത്തൊടു ചെൎന്നുകൊൾക</lg><lg n="൩൦"> എന്ന പറഞ്ഞു✱ അപ്പൊൾ ഫീലിപ്പൊസ അവിടെക്ക ഓടി അ
വൻ എശായ ദീൎഘദൎശിയുടെ പുസ്തകത്തെ വായിക്കുന്നതിനെ കെ
ട്ട നീ വായിക്കുന്നത ഇന്നതെന്ന അറിയുന്നുവൊ എന്ന പറഞ്ഞു✱</lg> [ 320 ]

<lg n="൩൧">എന്നാറെ അവൻ ഒരുത്തൻ എനിക്ക കാട്ടിത്തരാതെ എനിക്ക
എങ്ങിനെ കഴിയും എന്ന പറഞ്ഞു ഫീലിപ്പൊസ കയറിവന്ന ത</lg><lg n="൩൨">ന്നൊടു കൂടെ ഇരിക്കെണമെന്ന അപെക്ഷിക്കയും ചെയ്തു✱ അവൻ
വെദവാക്യത്തിൽ വായിച്ചിരുന്ന സ്ഥലം ഇതായിരുന്നു അവൻ
ഒരു ആട എന്ന പൊലെ കുലെക്ക കൊണ്ടു പൊകപ്പെടുകയും കത്രിക
ക്കാരന്റെ മുമ്പാക ശബ്ദിക്കാത്ത ആട്ടിങ്കുട്ടി എന്നപൊലെ തന്റെ</lg><lg n="൩൩"> വായയെ തുറക്കാതെ ഇരിക്കയും ചെയ്തു✱ അവന്റെ താഴ്ചയിൽ അ
വന്റെ വിധി അപഹരിക്കപ്പെട്ടു എന്നാൽ ആര അവന്റെ സന്ത
തിയെ വിപരം പറയും അവന്റെ ജീവൻ ഭൂമിയിൽ നിന്ന അപ</lg><lg n="൩൪">ഹരിക്കപ്പെട്ടുവല്ലൊ✱ എന്നാറെ നപുംസകൻ ഫിലിപ്പൊസിനൊട
ഉത്തരമായിട്ട പറഞ്ഞു ഇതിനെ ദീൎഘദൎശി ആരെ കുറിച്ച പറയു
ന്നു തന്നെ കുറിച്ച തന്നെയൊ മറ്റൊരുത്തനെ കുറിച്ചൊ എന്ന</lg><lg n="൩൫"> ഞാൻ നിന്നൊട അപെക്ഷിക്കുന്നു✱ അപ്പൊൾ ഫീലിപ്പൊസ ത
ന്റെ വായയെ തുറന്ന ൟ വെദവാക്യത്തിങ്കൽനിന്ന ആരംഭി</lg><lg n="൩൬">ച്ച അവനെ യെശുവിനെ പ്രസംഗിക്കയും ചെയ്തു✱ പിന്നെ അവർ
വഴിയെ പൊകുമ്പൊൾ വെള്ളമുള്ളൊരു സ്ഥലത്തെക്ക എത്തി
അപ്പൊൾ നപുംസകൻ പറഞ്ഞു കണ്ടാലും ഇവിടെ വെള്ളമൂണ്ട ബ</lg><lg n="൩൭">പതിസ്മപ്പെടുവാൻ എന്നെ എന്ത വിരൊധിക്കുന്നു✱ അപ്പൊൾ
ഫീലിപ്പൊസ പറഞ്ഞു നീ പൂൎണ്ണ ഹൃദയത്തൊടെ വിശ്വസിക്കുന്നു
എങ്കിൽ ന്യായമുണ്ട എന്നാറെ അവൻ ഉത്തരമായിട്ട പറഞ്ഞു യെശു
ക്രിസ്തു ദൈവത്തിന്റെ പുത്രനാകുന്നു എന്ന ഞാൻ വിശ്വസിക്കു</lg><lg n="൩൮">ന്നു✱ പിന്നെ അവൻ രഥത്തെ നിൎത്തുവാൻ കല്പിച്ചു അപ്പൊൾ ഫീ
ലിപ്പൊസും നപുംസകനും ഇരുവരും വെള്ളത്തിൽ ഇറങ്ങി അവൻ</lg><lg n="൩൯"> അവനെ ബപ്തിസ്മപ്പെടുത്തുകയും ചെയ്തു✱ എന്നാറെ അവർ വെ
ള്ളത്തിൽനിന്ന കരെറിയപ്പൊൾ കൎത്താവിന്റെ ആത്മാവ ഫീലി
പ്പൊസിനെ എടുത്ത കൊണ്ടുപൊയി അവനെ പിന്നെ നപുംസ
കൻ കണ്ടതുമില്ല അവൻ സന്തൊഷിച്ചുകൊണ്ട തന്റെ വഴിക്ക പൊ
കയും ചെയ്തു✱ പിന്നെ ഫിലിപ്പൊസ ആസൊത്തുസിങ്കൽ കണ്ടെ
ത്തപ്പെട്ടു അവൻ സഞ്ചരിച്ചുകൊണ്ട കൈസറിയായിലെക്ക വരു
വൊളം സകല നഗരങ്ങളിലും പ്രസംഗിക്കയും ചെയ്തു✱</lg>

൯ അദ്ധ്യായം

൧ ശൌൽ ദമസ്കൊസിലെക്ക പൊകുന്നത.— ൧൦ അപ്പൊസ്തൊല
സ്ഥാനത്തിന്ന വിളിക്കപ്പെടുന്നത.— ൨൩ യെഹൂദന്മാർ അ
വനെ കുറിച്ച പതി ഇരിക്കുന്നത.— ൩൬ തബിത ജീവിപ്പിക്ക
പ്പെടുന്നത.

<lg n="">അനന്തരം ശൌൽ പിന്നെയും കൎത്താവിന്റെ ശിഷ്യന്മാരുടെ
നെരെ ശാസനയെയും ഹിംസയെയും നിശ്വസിച്ചുകൊണ്ട പ്രധാനാ</lg><lg n="൨">ചാൎയ്യന്റെ അടുക്കൽ ചെന്ന✱ താൻ ൟ മാൎഗ്ഗത്തിലുള്ളവരെവല്ലവരെ</lg>

[ 321 ] <lg n="">യും പുരുഷന്മാരെ ആകട്ടെ സ്തീകളെ ആകട്ടെ കണ്ടെത്തിയാൽ അവ
രെ ബന്ധിക്കപ്പെട്ടവരായി യെറുശലമിലെക്ക കൊണ്ടുവരുവാൻത
ക്കവണ്ണം ദമസ്കൊസിലെ സഭകൾക്ക അവങ്കൽനിന്ന എഴുത്തുകളെ</lg><lg n="൩">അപെക്ഷിച്ചു✱ പിന്നെ അവൻ പ്രയാണം ചെയ്തുകൊണ്ട ദമസ്കൊ
സിന്റെ സമീപത്ത എത്തി അപ്പൊൾ അകാരണമായി ആകാശ</lg><lg n="൪">ത്തിൽനിന്ന ഒരു പ്രകാശം അവന്റെ ചുറ്റും പ്രകാശിച്ചു✱ അ
പ്പൊൾ അവൻ നിലത്ത വീണു ശൌലെ ശൌലെ നീ എന്തിന എ
ന്നെ ഉപദ്രവിക്കുന്നു എന്ന തന്നൊട പറയുന്ന ഒരു ശബ്ദത്തെ</lg><lg n="൫">യും കെട്ടു✱ പിന്നെ അവൻ നീ ആരാകുന്നു കൎത്താവെ എന്ന പറ
ഞ്ഞു എന്നാറെ കൎത്താവ പറഞ്ഞു ഞാൻ നീ ഉപദ്രവിക്കുന്ന യെശു
ആകുന്നു മുള്ളുകളുടെ നെരെ ചവിട്ടുന്നത നിനക്ക വിഷമുള്ളതാകു</lg><lg n="൬">ന്നു✱ അപ്പൊൾ അവൻ വിറച്ചും പരിഭ്രമിച്ചും കൎത്താവെ ഞാൻ എ
ന്തചെയ്വാൻ നിനക്ക മനസ്സാകുന്നു എന്ന പറഞ്ഞു എന്നാറെ കൎത്താ
വ അവനൊട പറഞ്ഞു എഴുനീറ്റ നഗരത്തിലെക്ക പൊക നീ എന്ത</lg><lg n="൭"> ചെയ്യെണ്ടു എന്ന നിന്നൊട പറയപ്പെടുകയും ചെയ്യും✱ അവനൊടു
കൂട പ്രയാണം ചെയ്ത മനുഷ്യരും ഒരു ശബ്ദത്തെ കെട്ടുകൊണ്ടും</lg><lg n="൮"> ഒരുത്തനെയും കാണാതെയും സംസാരിപ്പാൻ വഹിയാതെ നിന്നു✱
അപ്പൊൾ ശൗൽ നിലത്തുനിന്ന എഴുനീറ്റു അവന്റെ കണ്ണുകൾ തു
റന്നിട്ടും അവൻ ഒരുത്തനെയും കണ്ടില്ല എന്നാറെ അവർ അവ</lg><lg n="൯">നെ കൈ താങ്ങി ദമസ്കൊസിലെക്ക കൂട്ടികൊണ്ടുപൊയി✱ പിന്നെ
അവൻ മൂന്നു ദിവസം കണ്ണുകാണാതെ ഇരുന്നു ഭക്ഷിച്ചതുമില്ല കുടി
ച്ചതുമില്ല✱</lg> <lg n="൧൦">അപ്പൊൾ ദമസ്കൊസിൽ അനനിയാസ എന്ന നാമമുള്ള ഒരു ശി
ഷ്യനുണ്ടായിരുന്നു വിശെഷിച്ച കൎത്താവ ഒരു ദൎശനത്തിൽ അവ
നൊട അനനിയാസെ എന്ന പറഞ്ഞു എന്നാറെ അവൻ കൎത്താ</lg><lg n="൧൧">വെ കണ്ടാലും ഞാൻ ഇവിടെ ഉണ്ട എന്ന പറഞ്ഞു✱ അപ്പൊൾ ക
ൎത്താവ അവനൊട പറഞ്ഞു എഴുനീറ്റ നെരെന്ന ചൊല്ലപ്പെട്ട
വീഥിയിൽ ചെന്ന യെഹൂദായുടെ ഭവനത്തിൽ തർസൂസക്കാരൻ
ശൌൽ എന്നനാമമുള്ളവനെ അന്വെഷിക്ക എന്തുകൊണ്ടെന്നാൽ</lg><lg n="൧൨"> കണ്ടാലും അവൻ പ്രാൎത്ഥിക്കുന്നു✱ വിശെഷിച്ചും അവൻ ഒരു ദ
ൎശനത്തിൽ അനനനിയാസ എന്ന നാമമുള്ളൊരു മനുഷ്യൻ അ
കത്ത വരുന്നതിനെയും തനിക്ക ദൃഷ്ടി ലഭിക്കത്തക്കവണ്ണം തന്റെ</lg><lg n="൧൩"> മെൽ കയ്യെ വെക്കുന്നതിനെയും കണ്ടിരിക്കുന്നു✱ അപ്പൊൾ അന
നിയാസ ഉത്തരമായിട്ട പറഞ്ഞു കൎത്താവെ ൟ മനുഷ്യൻ യെറു
ശലെമിൽ നിന്റെ പരിശുദ്ധന്മാൎക്ക എത്രയും വളര ദൊഷങ്ങളെ
ചെയ്തിരിക്കുന്നു എന്ന ഞാൻ അവനെ കുറിച്ച പലരിൽ നിന്നും കെ</lg><lg n="൧൪">ട്ടിട്ടുണ്ട✱ നിന്റെനാമത്തെ വന്ദിക്കുന്നവരെ ഒക്കയും ബന്ധിപ്പാനാ
യിട്ട ഇവിടെയുംഅവന പ്രധാനാചൎയ്യന്മാരിൽനിന്ന അധികാരം ല</lg><lg n="൧൫">ഭിച്ചിട്ടുണ്ട✱ എന്നാറെ കൎത്താവ അവനൊട പറഞ്ഞു പൊയ്ക്കൊൾക</lg> [ 322 ]

<lg n="">എന്തുകൊണ്ടെന്നാൽ എന്റെ നാമത്തെ പുറജാതികളുടെയും രാ
ജാക്കന്മാരുടെയും ഇസ്രാഎൽ പുത്രന്മാരുടെയും മുമ്പാക വഹിപ്പാൻ</lg><lg n="൧൬"> ഇവൻ എനിക്ക നിയമിക്കപ്പെട്ട പാത്രമാകുന്നു✱ അവൻ എന്റെ നാ
മം നിമിത്തം എത്ര വലിയ കഷ്ടങ്ങളെ അനുഭവിക്കെണ്ടുന്നതാകുന്നു</lg><lg n="൧൭"> എന്നുള്ളതിനെ ഞാൻ അവന്ന കാണിക്കുമല്ലൊ✱ അപ്പൊൾ അന
നിയാസ പൊയി ഭവനത്തിലെക്ക കടന്നു അവന്റെ മെൽ തന്റെ
കൈകളെ വെച്ചു പറഞ്ഞു സഹൊദരനായ ശൗലെ (നീ വന്ന വഴി
യിൽ നിനക്ക പ്രത്യക്ഷനായ യെശുവാകുന്നു) കൎത്താവ നീ ദൃഷ്ടിയെ
പ്രാപിക്കയും പരിശുദ്ധാത്മാവുകൊണ്ട പൂൎണ്ണനാകയും ചെയ്വാൻ ത</lg><lg n="൧൮">ക്കവണ്ണം എന്നെ അയച്ചിരിക്കുന്നു✱ ഉടനെ അവന്റെ കണ്ണുകളിൽ
നിന്ന ചെതമ്പലുകൾ എന്നപൊലെ വീണു ഉടനെ അവൻ ദൃഷ്ടി</lg><lg n="൧൯">യെ പ്രാപിക്കയും എഴുനീറ്റ ബപ്തിസ്മപ്പെടുകയും ചെയ്തു✱ അപ്പൊൾ
അവൻ ആഹാരത്തെ കൈക്കൊണ്ടു ആരൊഗ്യപ്പെട്ടു പിന്നെ ശൗൾ ദമ
സ്കൊസിലുള്ള ശിഷ്യന്മാരൊടുകൂട കുറെ ദിവസങ്ങൾ ഉണ്ടായിരുന്നു✱</lg><lg n="൨൦"> ഉടനെ അവൻ സഭകളിൽ ക്രിസ്തുവിനെ അവൻ ദൈവത്തിന്റെ</lg><lg n="൨൧"> പുത്രനാകുന്നു എന്ന പ്രസംഗിക്കയും ചെയ്തു✱ എന്നാൽ കെട്ടവരെ
ല്ലാവരും വിസ്മയിച്ച പറഞ്ഞു യെറുശലെമിൽ ൟ നാമത്തെ വ
ന്ദിക്കുന്നവരെ സംഹരിക്കയും അതിന്നായിട്ടു തന്നെ അവരെ ബ
ബന്ധിക്കപ്പെട്ടവരായി പ്രധാനാചാൎയ്യന്മാരുടെ അടുക്കലെക്ക കൊണ്ടു
പൊകെണമെന്നുവെച്ച ഇവിടെക്ക വരികയും ചെയ്തവൻ ഇവ</lg><lg n="൨൨">നല്ലയൊ✱ എന്നാറെ ശൗൽ എറ്റവും അധികമായി ശക്തിപ്പെട്ട ഇ
വൻ ക്രിസ്തു തന്നെ ആകുന്നു എന്ന നിശ്ചയം വരുത്തിക്കൊണ്ട ദമ
സ്കൊസിൽ പാൎത്ത യെഹൂദന്മാരെ പറഞ്ഞു മടക്കി✱</lg>

<lg n="൨൩">പിന്നെ വളര നാളുകൾ തികഞ്ഞതിന്റെ ശെഷം അവനെ</lg><lg n="൨൪"> കൊല്ലുവാൻ യെഹൂദന്മാർ ആലൊചന ചെയ്തു✱ എന്നാറെ അ
വരുടെ പതി ഇരിപ്പ ശൗലിനാൽ അറിയപ്പെട്ടു അവർ അവനെ
കൊല്ലുവാനായിട്ട രാവും പകലും വാതിലുകളിൽ കാത്തുകൊണ്ടിരു</lg><lg n="൨൫">ന്നു✱ അപ്പൊൾ ശിഷ്യന്മാർ അവനെ രാത്രിയിൽ എടുത്ത ഒരു</lg><lg n="൨൬"> കൊട്ടയിലാക്കി മതിലിൽ കൂടി ഇറക്കി✱ പിന്നെ ശൗൽ യെറുശ
ലെമിലെക്ക വന്നപ്പൊൾ അവൻ ശിഷ്യന്മാരൊട കൂട ചെരുവാൻ
ശ്രമിച്ചു എന്നാറെ അവർ എല്ലാവരും അവൻ ഒരു ശിഷ്യാനാകു</lg><lg n="൨൭">ന്നു എന്ന വിശ്വസിക്കാതെ അവനെ ഭയപ്പെട്ടു✱ അപ്പൊൾ ബൎന്ന
ബാസ എന്നവൻ അവനെ അപ്പൊസ്തൊലന്മാരുടെ അടുക്കൽ കൂ
ട്ടികൊണ്ടവന്ന അവൻ വഴിയിൽ കൎത്താവിനെ കണ്ടപ്രകാരവും അ
വൻ അവനൊടു സംസാരിച്ചു എന്നും അവൻ ദമസ്കൊസിൽ യെശു
വിന്റെ നാമത്തിൽ ധൈൎയ്യത്തൊടെ പ്രസംഗം ചെയ്ത പ്രകാരവും</lg><lg n="൨൮"> അവരൊട വിവരം പറഞ്ഞു✱ പിന്നെ അവൻ അവരൊടു കൂടെ
യെറുശലമിൽ വന്നും പൊയിയും കൎത്താവായ യെശുവിന്റെ നാ</lg><lg n="൨൯">മത്തിൽ ധൈൎയ്യത്തൊടെ പ്രസംഗിച്ചും ഇരുന്നു✱ വിശെഷിച്ചും</lg>

[ 323 ] <lg n="">അവൻ ഗ്രെക്കന്മാരൊടസംസാരിക്കയും തൎക്കിക്കയും ചെയ്തു എന്നാ</lg><lg n="൩൦">റെ അവർ അവനെ ഹിംസിപ്പാൻ ശ്രമിച്ചു✱ അതിനെ സഹൊദര
ന്മാർ അറിഞ്ഞാറെ അവനെ കൈസറിയായിലെക്ക കൂട്ടികൊണ്ടു</lg><lg n="൩൧"> പൊയി അവനെ തർസൂസിലെക്ക അയച്ചു✱ അപ്പൊൾ യെഹൂദിയാ
യിലൊക്കെയും ഗലിലെയായിലും ശമറിയായിലും ഉള്ളസഭകൾക്ക സൗ
ഖ്യമുണ്ടായി അവ സ്ഥിതിപ്പെട്ട കൎത്താവിനെ ഭയത്തൊടും പരിശു
ദ്ധാത്മാവിന്റെ ശാന്തതയൊടും കൂട നടന്ന വൎദ്ധിക്കയും ചെയ്തു</lg> <lg n="൩൨">പിന്നെ ഉണ്ടായത എന്തെന്നാൽ പത്രൊസ എല്ലാടവും സഞ്ചരി
ക്കുമ്പൊൾ ലുദയിൽ പാൎത്ത പരിശുദ്ധന്മാരുടെ അടുക്കലും അവൻ</lg><lg n="൩൩"> പുറപ്പെട്ടു വന്നു✱ അവിടെ എട്ടുസംവത്സരം പക്ഷവാതമായി കട്ടി
ലിൽ കിടന്നവനായി ഐനയാസ എന്ന നാമമുള്ള ഒരുത്തനെ</lg><lg n="൩൪"> അവൻ കണ്ടു✱ അപ്പൊൾ പത്രൊസ അവനൊട പറഞ്ഞു ഐന
യാസെ യെശു ക്രിസ്തു നിന്നെ സൗഖ്യമാക്കുന്നു എഴുനീറ്റ നിന്റെ</lg><lg n="൩൫"> കിടക്കയെ വിരിക്ക അവൻ ഉടനെ എഴുനീല്ക്കയും ചെയ്തു✱ അന
ന്തരം ലുദയിലും സാറൊനിലും പാൎത്തവരെല്ലാവരും അവനെ ക</lg><lg n="൩൬">ണ്ട കൎത്താവിങ്കലെക്ക തിരിഞ്ഞു✱ എന്നാൽ യൊപ്പായിൽ ദൊൎക്ക
സ എന്ന അൎത്ഥമായി തബിതാ എന്ന നാമമുള്ളൊരു ശിഷ്യസ്ത്രീ
ഉണ്ടായിരുന്നു ഇവൾ താൻ ചെയ്ത സൽക്രിയകളാലും ധൎമ്മങ്ങളാലും</lg><lg n="൩൭"> പൂൎണ്ണയായിരുന്നു✱ ആ നാളുകളിൽ ഉണ്ടായതെന്തെന്നാൽ അവൾ
രൊഗപ്പെട്ട മരിച്ചു അവർ അവളെ കുളിപ്പിച്ചാറെ ഒരു മാളിക മു</lg><lg n="൩൮">റിയിൽ കിടത്തി✱ ലുദ യൊപ്പാക്ക സമീപമാകകൊണ്ടും പത്രൊ
സ അവിടെ ഉണ്ടെന്ന ശിഷ്യന്മാർ കെൾക്ക കൊണ്ടും അവർ രണ്ടു
മനുഷ്യരെ അവന്റെ അടുക്കൽ അയച്ച അവൻ തങ്ങളുടെ അടു</lg><lg n="൩൯">ക്കലൊളം വരുവാൻ താമസിക്കുരുത എന്ന അപെക്ഷിച്ചു✱ അ
പ്പൊൾ പത്രൊസ എഴുനീറ്റ അവരൊടു കൂട ചെന്നു അവൻ എ
ത്തിയപ്പൊൾ അവർ അവനെ മാളികമുറിയിലെക്ക കൂട്ടികൊണ്ടു
പൊയി വിധവമാരൊക്കെയും അവന്റെ അരികെ കരഞ്ഞുകൊ
ണ്ടും ദൊൎക്കസ തങ്ങളൊട കൂട ഉണ്ടായിരുന്നപ്പൊൾ അവൾ ഉണ്ടാ
ക്കിയ കുപ്പായങ്ങളെയും വസ്ത്രങ്ങളെയും കാണിച്ചുകൊണ്ടും നിന്നു✱</lg><lg n="൪൦"> എന്നാറെ പത്രൊസ അവരെ എല്ലാവരെയും പുറത്താക്കി മുട്ടുകു
ത്തി പ്രാൎത്ഥിക്കയും ശവത്തിന്റെ അടുക്കലെക്ക തിരിഞ്ഞ തബി
തായെ എഴുനീല്ക്ക എന്ന പറകയും ചെയ്തു എന്നാറെ അവൾ ത
ന്റെ കണ്ണുകളെ തുറന്നു പത്രൊസിനെ കണ്ടപ്പൊൾ എഴുനീറ്റ</lg><lg n="൪൧"> ഇരിക്കയും ചെയ്തു✱ പിന്നെ അവൻ അവൾക്ക തന്റെ കൈകൊ
ടുത്ത അവളെ എഴുനീല്പിച്ചു വിശുദ്ധന്മാരെയും വിധവമാരെയും വി
ളിച്ച അവളെ ജീവനൊടെ അവരുടെ മുമ്പാക നിൎത്തുകയും ചെയ്തു✱</lg><lg n="൪൨"> വിശെഷിച്ച ഇത യൊപ്പയിൽ എല്ലാടവും അറിയപ്പെട്ടു പലരും</lg><lg n="൪൩"> കൎത്താവിങ്കൽ വിശ്വസിക്കയും ചെയ്തു✱ പിന്നെ ഉണ്ടായതെന്തെ
ന്നാൽ അവൻ യൊപ്പായിൽ തൊൽക്കൊല്ലനായ ശിമൊനെന്ന</lg> [ 324 ]

<lg n="">ഒരുത്തനൊടു കൂട അനെകം ദിവസങ്ങൾ പാൎത്തു✱</lg>

൧൦ അദ്ധ്യായം

൧ കൊൎന്നെലിയൂസ പത്രൊസിനെ ആളയക്കുന്നത.— ൯ പത്രൊ
സിന്റെ ദൎശനം.— ൩൪ അവൻ പ്രസംഗിക്കുന്നത.—൪൪
കെൾക്കുന്നവരുടെ മെൽ പരിശുദ്ധാത്മാവ ഇറങ്ങുന്നത.

<lg n="">ഇത്തലിയ സൈന്യം എന്ന ചൊല്ലപ്പെടുന്ന സൈന്യത്തിൽ</lg><lg n="൨"> ശതാധിപനായി✱ ദൈവഭക്തനായി തന്റെ സകല കുഡംബ
ത്തൊടും കൂട ദൈവത്തെ ഭയപ്പെടുന്നവനായി ജനങ്ങൾക്ക വള
രധൎമ്മങ്ങളെ ചെയ്യുന്നവനായി എല്ലായ്പൊഴും ദൈവത്തെ പ്രാൎത്ഥി
ച്ചുകൊണ്ടുവരുന്നവനായി കൊൎന്നെലിയുസ എന്ന നാമമുള്ള ഒരു</lg><lg n="൩"> മനുഷ്യൻ കൈസറിയായിൽ ഉണ്ടായിരുന്നു✱ അവൻ എകദെശം
പകലത്തെ ഒമ്പത മണിസമയത്തിങ്കൽ തന്റെ അടുക്കലൈക്ക ദൈ
വത്തിന്റെ ഒരു ദൂതൻ കടന്നു വന്ന തന്നൊട കൊൎന്നെലിയു
സെ എന്ന പറയുന്നതിനെ സ്പഷ്ടമായി ഒരു ദൎശനത്തിൽ കണ്ടു✱</lg><lg n="൪"> എന്നാറെ അവൻ അവനെ നൊക്കിയപ്പൊൾ അവൻ ഭയപ്പെട്ട
കൎത്താവെ അത എന്താകുന്നു എന്ന പറഞ്ഞു എന്നാറെ അവൻ
അവനൊട പറഞ്ഞു നിന്റെ പ്രാൎത്ഥനകളും നിന്റെ ധൎമ്മങ്ങളും</lg><lg n="൫"> ദൈവത്തിന്റെ മുമ്പാക ഓൎമ്മക്കായിട്ട എത്തിയിരിക്കുന്നു✱ വി
ശെഷിച്ച ഇപ്പൊൾ തന്നെ നീ യൊപ്പയിലെക്ക മനുഷ്യരെ അയ</lg><lg n="൬">ച്ച പത്രൊസ എന്ന മറുനാമമുള്ള ശിമൊനെ വരുത്തുക✱ അവൻ
സമുദ്രതീരത്തിങ്കൽ ഭവനമുള്ള ശിമൊൻ എന്നൊരു തൊൽക്കൊ
ല്ലനൊടു കൂട പാൎക്കുന്നു അവൻ ന്മീ ചെയ്യെണ്ടുന്നതിനെ നിന്നൊട</lg><lg n="൭"> പറയും✱ കൊൎന്നൊലിയുസിനൊട സംസാരിച്ച ദൈവദൂതൻ പൊ
യതിന്റെ ശെഷം അവൻ തന്റെ ഭവനത്തിലെ ഭൃത്യന്മാരിൽ
രണ്ടാളെയും തന്റെ അടുക്കർ സ്ഥിരമായി നില്ക്കുന്നവരിൽ ഭക്തി</lg><lg n="൮">യുള്ളൊരു ആയുധക്കാരനെയും വിളിച്ച✱ അവരൊട ൟ കാൎയ്യ
ങ്ങളെ ഒക്കയും വിവരം പറഞ്ഞ അവരെ യൊപ്പായിലെക്ക അയ
ക്കയും ചെയ്തു✱</lg>

<lg n="൯">പിറ്റെദിവസത്തിൽ അവർ യാത്രയായി നടന്ന ആ നഗര
ത്തിന സമീപിച്ചപ്പൊൾ പത്രൊസ എകദെശം ആറുമണിസമയ
ത്തിങ്കൽ പ്രാൎത്ഥിപ്പാനായിട്ട ഭവനത്തിൻമെൽ കയറിപ്പൊയി✱</lg><lg n="൧൦"> അപ്പൊൾ അവൻ വളരെ വിശപ്പുള്ളവനായി ഭക്ഷിപ്പാൻ മനസ്സാ
യിരുന്നു എന്നാറെ അവർ ഒരുക്കുമ്പൊളത്തെക്ക അവന്ന ഒരു</lg><lg n="൧൧"> ആനന്ദ വിവശത ഉണ്ടായി✱ അവൻ ആകാശം വിടൎന്നിരിക്കുന്ന
തിനെയും നാലുകൊണും കെട്ടപ്പെട്ട ഭൂമിയിലെക്ക ഇറക്കി വിടപ്പെ
ട്ട ഒരു വലിയ തുപ്പട്ടിപൊലെ ഒരു പാത്രം തന്റെ അരികത്തെ</lg><lg n="൧൨">ക്ക ഇറങ്ങുന്നതിനെയും കണ്ടു✱ അതിൽ ഭൂമിയിലെ സകല വിധമാ
യുള്ള നാല്ക്കാലിമൃഗങ്ങളും കാട്ടുമൃഗങ്ങളും ഇയയുന്ന ജന്തുക്കളും ആ</lg>

[ 325 ] <lg n="൧൩">കാശത്തിലെ പക്ഷികളും ഉണ്ടായിരുന്നു✱ വിശെഷിച്ചപത്രൊസെ
നീ എഴുനീറ്റ കൊന്ന ഭക്ഷിക്ക എന്ന ഒരു ശബ്ദം അവനൊട</lg><lg n="൧൪"> ഉണ്ടായി✱ എന്നാറെ പത്രൊസ പറഞ്ഞു അപ്രകാരമല്ല കൎത്താ
വെ ഞാൻ ഒരിക്കലും നിന്ദ്യമായിട്ട എങ്കിലും അശുദ്ധമായിട്ട എങ്കി</lg><lg n="൧൫">ലും ഉള്ളതിനെ ഒന്നിനെയും ഭക്ഷിച്ചിട്ടില്ലല്ലൊ✱ എന്നാറെ പി
ന്നെയും രണ്ടാം പ്രാവശ്യവും ആ ശബ്ദം അവനൊട പറഞ്ഞു ദൈവം</lg><lg n="൧൬"> ശുദ്ധമാക്കീട്ടുള്ളതിനെ നീ നിന്ദ്യമെന്ന പറയരുത✱ ഇത മൂന്ന പ്രാ
വശ്യം ഉണ്ടായി പിന്നെ ആ പാത്രം സ്വൎഗ്ഗത്തിലെക്ക തിരിച്ച പരി
ഗ്രഹിക്കപ്പെട്ടു✱</lg>

<lg n="൧൭">എന്നാറെ താൻ കണ്ടിട്ടുള്ള ദൎശനം എന്താകുന്നു എന്ന പത്രൊ
സ തന്റെ ഉള്ളിൽ സംശയിച്ചിരിക്കുമ്പൊൾ കണ്ടാലും കൊൎന്നെലി
യുസിങ്കൽനിന്ന അയക്കപ്പെട്ട മനുഷ്യർ ശിമൊന്റെ ഭവനത്തെ</lg><lg n="൧൮"> ചൊദിച്ചു കൊണ്ട പടിവാതില്ക്കൽനിന്നു✱ പത്രൊസ എന്ന മറുനാമ
മുള്ള ശിമൊൻ അവിടെ പാൎക്കുന്നുണ്ടൊ എന്ന വിളിച്ചു ചൊദിച്ചു✱</lg><lg n="൧൯"> എന്നാൽ പത്രൊസ ദൎശനത്തെ കുറിച്ച ചിന്തിച്ചുകൊണ്ടിരിക്കുമ്പൊ
ൾ ആത്മാവ അവനൊട പറഞ്ഞു കണ്ടാലും മൂന്ന മനുഷ്യർ നിന്നെ</lg><lg n="൨൦"> അന്വെഷിക്കുന്നു✱ അതുകൊണ്ട എഴുനീറ്റ താഴത്ത ഇറങ്ങി ഒ
ന്നും സംശയിക്കാതെ അവരൊടു കൂടി പൊക എന്തുകൊണ്ടെന്നാൽ</lg><lg n="൨൧"> ഞാൻ അവരെ അയച്ചിരിക്കുന്നു✱ അപ്പൊൾ പത്രെസ തന്റെ
അടുക്കലെക്ക കൊൎന്നെലിയുസിങ്കൽനിന്ന അയക്കപ്പെട്ട മനുഷ്യരു
ടെ അടുക്കൽ ഇറങ്ങി ചെന്ന പറഞ്ഞു കണ്ടാലും നിങ്ങൾ അന്വെഷി
ക്കുന്നവൻ ഞാൻ തന്നെ ആകുന്നു നിങ്ങൾ വന്നിരിക്കുന്ന സംഗതി</lg><lg n="൨൨"> എന്ത✱ അപ്പൊൾ അവർ നീതിമാനായും ദൈവത്തെ ഭയപ്പെടുന്ന
വനായും യെഹൂദന്മാരുടെ സകല ജാതിയാലും നല്ല ശ്രതിപ്പെട്ടവ
നായും ഉള്ള കൊൎന്നെലിയുസ എന്ന ശതാധിപൻ നിന്നെ തന്റെ
ഭവനത്തിലെക്ക വരുത്തുവാനും നിങ്കൽ നിന്ന വചനങ്ങളെ കെൾ
പ്പാനും വിശുദ്ധനായ ദൂതനാൽ ദൈവനിയൊഗപ്പെട്ടു എന്ന പ</lg><lg n="൨൩">റഞ്ഞു✱ അപ്പൊൾ അവൻ അവരെ അകത്ത വിളിച്ച പാൎപ്പിച്ചു
പിറ്റെ ദിവസത്തിൽ പത്രൊസ അവരൊടു കൂടി പുറപ്പെട്ടു യൊ
പ്പായിൽ ഉള്ള സഹൊദരന്മാരിൽ ചിലരും അവനൊടു കൂടിപൊയി</lg>

<lg n="൨൪">അനന്തരം പിറ്റെ ദിവസത്തിങ്കൽ അവർ കൈസറിയായി
ലെക്ക പ്രവെശിച്ചു എന്നാൽ കൊൎന്നെലിയുസഅവൎക്കായിട്ട കാത്ത
തന്റെ ബന്ധുകളെയും അടുത്ത സ്നെഹിതന്മാരെയും കൂടി വരു</lg><lg n="൨൫">ത്തിയിരുന്നു✱ പത്രൊസ അകത്ത വരുമ്പൊൾ കൊൎന്നെലിയുസ
അവനെ എതിരെറ്റ അവന്റെ പാദത്തിൽ വീണു വന്ദിക്കയും</lg><lg n="൨൬"> ചെയ്തു✱ എന്നാറെ പത്രൊസ അവനെ എഴുനീല്പിച്ച എഴുനീല്ക്ക</lg><lg n="൨൭"> ഞാനും ഒരു മനുഷ്യൻ ആകുന്നു എന്ന പറഞ്ഞു✱ പിന്നെ അവൻ
അവനൊട സംഭാഷണം ചെയ്തു കൊണ്ട അകത്തെക്ക ചെല്ലുകയും</lg><lg n="൨൮"> പലരും കൂടിയതിനെ കാണുകയും ചെയ്തു✱ അപ്പൊൾ അവൻ അ</lg> [ 326 ]

<lg n="">വരൊട പറഞ്ഞു അന്യജാതിക്കാരനൊട സംബന്ധിക്കുന്നത എ
ങ്കിലും അടുക്കെ വരുന്നത എങ്കിലും യെഹൂദനായ ഒരു മനുഷ്യന്ന
അയൊഗ്യമാകുന്നു എന്നുള്ളപ്രകാരം നിങ്ങൾ അറിയുന്നുവല്ലൊ എ
ങ്കിലും ഒരു മനുഷ്യനെയും നിന്ദ്യൻ എന്ന എങ്കിലും അശുദ്ധൻ</lg><lg n="൨൯"> എന്ന എങ്കിലും പറയരുത എന്ന ദൈവം എനിക്ക കാണിച്ചു ഇ
ത ഹെതുവായിട്ട വിളിക്കപ്പെട്ട ഉടനെ ഞാൻ മറുത്ത പറയാതെ
വന്നു അതുകൊണ്ടു എന്ത കാൎയ്യത്തിനായിട്ട നിങ്ങൾ എന്നെ വരു</lg><lg n="൩൦">ത്തി എന്ന ഞാൻ ചൊദിക്കുന്നു✱ എന്നാറെ കൊൎന്നെലിയുസ പ
റഞ്ഞു നാല ദിവസം മുമ്പെ ൟ സമയത്തൊളം ഞാൻ ഉപവസി
ക്കയും ഒമ്പതമണിനെരത്ത എന്റെ ഭവനത്തിൽ പ്രാൎത്ഥിക്കയും
ചെയ്തുകൊണ്ടിരുന്നു അപ്പൊൾ കണ്ടാലും പ്രകാശമുള്ള വസ്ത്രത്തൊ</lg><lg n="൩൧">ടു കൂട ഒരു മനുഷ്യൻ എന്റെ മുമ്പാകനിന്ന പറഞ്ഞു✱ കൊൎന്നെ
ലിയുസെ നിന്റെ പ്രാൎത്ഥനകെൾക്കപ്പെടുകയും നിന്റെ ധൎമ്മങ്ങൾ</lg><lg n="൩൨"> ദൈവത്തിന്റെ മുമ്പാക ഓൎക്കപ്പെടുകയും ചെയ്തു✱ ഇതുകൊണ്ട
നീ യൊപ്പായിലെക്ക ആളയച്ച പത്രൊസ എന്ന മറുനാമമുള്ള ശി
മൊനെ വരുത്തുക അവൻ സമുദ്രത്തിന്റെ അടുക്കൽതൊൽക്കൊ
ല്ലനായ ശിമൊന്റെ ഭവനത്തിൽ പാൎക്കുന്നു അവൻ വരുമ്പൊൾ</lg><lg n="൩൩"> നിന്നൊട സംസാരിക്കും✱ അതുകൊണ്ട ഞാൻ ഉടനെ നിന്റെ
അടുക്കലെക്ക ആളയച്ചു നീ വന്നതുകൊണ്ട നീ ചെയ്തത നന്നായി
അതുകൊണ്ട ദൈവത്തിനാൽ നിന്നൊട കല്പിക്കപ്പെട്ട കാൎയ്യങ്ങളെ
ഒക്കയും കെൾപ്പാനായിട്ട ഇപ്പൊൾ ഞങ്ങൾ എല്ലാവരും ദൈവ
ത്തിന്റെ മുമ്പാക ഇവിടെ ഉണ്ട✱</lg>

<lg n="൩൪">അപ്പൊൾ പത്രൊസ തന്റെ വായിനെ തുറന്ന പറഞ്ഞു ദൈ
വം പക്ഷപാതമുള്ളവനല്ല എന്ന ഞാൻ സത്യമായിട്ട ഗ്രഹിക്കു</lg><lg n="൩൫">ന്നു✱ എന്നാലും സകല ജാതിയിലും അവനെ ഭയപ്പെടുകയും നീ
തിയെ ചെയ്കയും ചെയ്യുന്നവൻ അവങ്കൽ കൈക്കൊള്ളപ്പെട്ടവനാ</lg><lg n="൩൬">കുന്നു✱ സകലത്തിന്റെയും കൎത്താവായവനാകുന്ന യെശു ക്രിസ്തു
മൂലമായി സമാധാനത്തെ പ്രസംഗിച്ചുകൊണ്ട ദൈവം ഇസ്രഎൽ</lg><lg n="൩൭"> പുത്രന്മാൎക്ക അയച്ച വചനത്തെ✱ യൊഹന്നാൻ പ്രസംഗിച്ച ബ
പതിസ്മയുടെ ശെഷം ഗലിലെയായിൽനിന്ന തുടങ്ങി യെഹൂദിയാ</lg><lg n="൩൮">യിൽ ഒക്കയും ഉണ്ടായ വൎത്തമാനത്തെ നിങ്ങൾ അറിയുന്നു✱ നസ
റായക്കാരനായ യെശുവിനെ ദൈവം പരിശുദ്ധാത്മാവുകൊണ്ടും
ശക്തികൊണ്ടും അഭിഷെകം ചെയ്തപ്രകാരം തന്നെ അവൻ നന്മ
ചെയ്തുകൊണ്ടും പിശാചിനാൽ ബാധിക്കപ്പെട്ടവരെ എല്ലാവരെ
യും സ്വസ്ഥമാക്കികൊണ്ടും സഞ്ചരിച്ചു അത എന്തുകൊണ്ടെന്നാൽ</lg><lg n="൩൯"> ദൈവം അവനൊടു കൂടി ഉണ്ടായിരുന്നു✱ വിശെഷിച്ചും അവൻ
യെഹൂദന്മാരുടെ ദെശത്തിലും യെറുശലമിലും ചെയ്തിട്ടുള്ള കാൎയ്യ
ങ്ങൾക്കെല്ലാം ഞങ്ങൾ സാക്ഷികളാകുന്നു അവനെ അവർ ഒരു മ</lg><lg n="൪൦">രത്തിന്മെൽ തൂക്കികൊന്നു✱ അവന്റെ ദൈവം മൂന്നാം ദിവസ</lg>

[ 327 ] <lg n="">ത്തിൽ ഉയിൎത്തെഴുനീല്പിക്കയും അവനെ പ്രത്യക്ഷമായി കാട്ടിത്ത</lg><lg n="൪൧">രികയും ചെയ്തു✱ സകല ജനത്തിന്നുമല്ല ദൈവത്താൽ മുൻ നിയ
മിക്കപ്പെട്ട സാക്ഷികളായി അവൻ മരിച്ചവരിൽനിന്ന എഴുനീറ്റ
തിന്റെ ശെഷം അവനൊടു കൂട ഭക്ഷിക്കയും പാനം ചെയ്കയും</lg><lg n="൪൨"> ചെയ്തവരായ ഞങ്ങൾക്ക മാത്രമെ ഉള്ളു✱ ജീവനുള്ളവരുടെയും മ
രിച്ചവരുടെയും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെ
ട്ടവൻ താനാകുന്നു എന്ന ജനങ്ങളൊട പ്രസംഗിക്കയും സാക്ഷിക
രിക്കയും ചെയ്യെണമെന്ന അവന്റെ ഞങ്ങളൊട കല്പിക്കയും ചെയ്തു✱</lg><lg n="൪൩"> അവങ്കൽ വിശ്വസിക്കുന്നവനെല്ലാം അവന്റെ നാമം മൂലമായി
പാപങ്ങളുടെ മൊചനം ലഭിക്കുമെന്ന അവനെ കുറിച്ച സകല ദീ
ൎഘദൎശിമാരും സാക്ഷിപ്പെട്ടത്തിയിരിക്കുന്നു✱</lg>

<lg n="൪൪">പത്രൊസ ൟ വാക്കുകളെ സംസാരിക്കുമ്പൊൾ തന്നെ വചന
ത്തെകെട്ടവരുടെ എല്ലാവരുടെ മെലും പരിശുദ്ധാത്മാവ ഇറങ്ങി✱</lg><lg n="൪൫"> എന്നാറെ ചെലയുള്ള വിശ്വാസികളായവർ പത്രൊസിനൊടു കൂട
വന്നവർ എല്ലാം പരിശുദ്ധാത്മാവിന്റെ ദാനം പുറജാതികളിന്മെ</lg><lg n="൪൬">ലും പകരപ്പെട്ടതുകൊണ്ട വിസ്മയിച്ചു✱ എന്തുകൊണ്ടെന്നാൽ അവർ
ഭാഷകളിൽ പറകയും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്ന</lg><lg n="൪൭">തിനെ അവർ കെട്ടു അപ്പൊൾ പത്രൊസ ഉത്തരമായിട്ട പറഞ്ഞു✱
നമ്മെ പൊലെ പരിശുദ്ധാത്മാവിനെ ലഭിച്ചിട്ടുള്ള ഇവർ ബപ്തിസ്മ
പ്പെടാതെ ഇരിപ്പാനായിട്ട വെള്ളത്തെ വിരൊധിപ്പാൻ ആൎക്കുക</lg><lg n="൪൮">ഴിയും✱ അവൻ കൎത്താവിന്റെ നാമത്തിൽ ബപ്തിസ്മപ്പെടുവാൻ
അവൻ കല്പിക്കയും ചെയ്തു അപ്പൊൾ അവൻ ചില ദിവസങ്ങൾ അ
വിടെ പാൎക്കെണമെന്ന അവർ അവനൊട അപെക്ഷിച്ചു✱</lg>

൧൧ അദ്ധ്യായം

൧ പത്രൊസ കുറ്റം ചുമത്തപ്പെടുകയും അവൻ ഉത്തരം പറക
യും ചെയ്യുന്നത.—൧൯ എവംഗെലിയൊൻ പരക്കുന്നത.— ൨൭
അഗബുസ ദീൎഘദർശനം ചൊല്ലുന്നത.

<lg n="">പിന്നെ പുറജാതികളും ദൈവത്തിന്റെ വചനത്തെ കൈ
ക്കൊണ്ടു എന്ന യെഹൂദിയായിലുള്ള അപ്പൊസ്തൊലന്മാരും സഹൊ</lg><lg n="൨">ദരന്മാരും കെട്ടു✱ പിന്നെ പത്രൊസ യെറുശലെമിലെക്ക വന്ന</lg><lg n="൩">പ്പൊൾ ചെലയുള്ളവർ അവനൊട✱ നീ ചെലയില്ലാത്ത മനുഷ്യരു
ടെ അടുക്കൽ പ്രവെശിക്കയും അവരൊടു കൂട ഭക്ഷിക്കയും ചെയ്തു</lg><lg n="൪"> എന്ന പറഞ്ഞ വിവാദിച്ചു✱ എന്നാറെ പത്രൊസ ആദിതുടങ്ങി ക്ര</lg><lg n="൫">മെണ അവരൊട വിസ്തരിച്ച പറഞ്ഞു✱ ഞാൻ യൊപ്പാ എന്ന ന
ഗരത്തിൽ പ്രാൎത്ഥിച്ചുകൊണ്ടിരുന്നു ആനന്ദ വിവശതയിൽ ഞാൻ
ഒരു ദൎശനത്തെ കണ്ടു നാലുകൊണായി സ്വൎഗ്ഗത്തിൽനിന്ന വിട
പ്പെട്ടൊരു വലിയ തുപ്പട്ടി എന്നപൊലെ ഒരു പാത്രം ഇറങ്ങുക</lg><lg n="൬">യും അത എന്റെ അരികത്തെക്ക തന്നെ വരികയും ചെയ്തു✱ അ</lg> [ 328 ]

<lg n="">തിൽ ഞാൻ സൂക്ഷിച്ചുനൊക്കി വിചാരിച്ചപ്പൊൾ ഭൂമിയിലെ നാ
ല്ക്കാലി മൃഗങ്ങളെയും കാട്ടു മൃഗങ്ങളെയും ഇഴയുന്ന ജന്തുക്കളെയും</lg><lg n="൭"> ആകാശത്തിലെ പക്ഷികളെയും കണ്ടു✱ അപ്പൊൾ പത്രൊസെ എ
ഴുനീറ്റ കൊന്ന ഭക്ഷിക്ക എന്ന എന്നൊട പറയുന്ന ഒരു ശബ്ദ</lg><lg n="൮">ത്തെ ഞാൻ കെട്ടു എന്നാറെ ഞാൻ പറഞ്ഞു അപ്രകാരമല്ല ക
ൎത്താവെ നിന്ദ്യമായിട്ട എങ്കിലും അശുദ്ധമായിട്ട എങ്കിലും ഉള്ളത</lg><lg n="൯"> ഒന്നും ഒരിക്കലും എന്റെ വായിക്കകത്ത ചെന്നിട്ടില്ലല്ലൊ✱ എ
ന്നാറെ ആ ശബ്ദം രണ്ടാം പ്രവശ്യം സ്വൎഗ്ഗത്തിൽനിന്ന എന്നൊ
ട ഉത്തരമായിട്ട ദൈവം ശുദ്ധമാക്കീട്ടുള്ള വസ്തുകളെ നീ നിന്ദ്യമാ</lg><lg n="൧൦">ക്കി പറയരുത എന്ന പറഞ്ഞു✱ ഇപ്രകാരം മൂന്നുപ്രാവശ്യം ഉണ്ടാ</lg><lg n="൧൧">യി പിന്നെ എല്ലാം സ്വൎഗ്ഗത്തിലെക്ക തിരിച്ച വലിക്കപ്പെട്ടു✱ പിന്നെ
കണ്ടാലും അപ്പൊൾ തന്നെ കൈസറിയായിൽനിന്ന എന്റെ അ
ടുക്കൽ അയക്കപ്പെട്ട മൂന്നു മനുഷ്യർ ഞാൻ പാൎത്ത ഭവനത്തിന്റെ</lg><lg n="൧൨"> മുമ്പാക വന്നിട്ടുണ്ടായിരുന്നു✱ അപ്പൊൾ ആത്മാവ എന്നൊട ഒ
ന്നും സംശയിക്കാതെ അവരൊട ക്രട പൊകുവാൻ കല്പിച്ചു ൟ ആ
റ സഹൊദരന്മാരും എന്നൊടു കൂടി പൊന്നു ഞങ്ങൾ ആ മനുഷ്യ</lg><lg n="൧൩">ന്റെ ഭവനത്തിലെക്ക ചെല്ലുകയും ചെയ്തു✱ അപ്പൊൾ അവൻ
താൻ തന്റെ ഭവനത്തിൽ ഒരു ദൈവദൂതൻ നില്ക്കുന്നതിനെയും
നീ യൊപ്പായിലെക്ക മനുഷ്യരെ അയച്ച പത്രൊസ എന്ന മറുനാ</lg><lg n="൧൪">മമുള്ള ശിമൊനെ വരുത്തുക എന്നും✱ അവൻ നീയും നിന്റെ
കുഡുംബമൊക്കയും രക്ഷിക്കപ്പെടുവാനുള്ള വചനങ്ങളെ നിന്നൊ
ട പറയുമെന്നും തന്നൊട പറയുന്നതിനെയും കണ്ടപ്രകാരം ഞങ്ങ</lg><lg n="൧൫">ളൊട അറിയിച്ചു✱ പിന്നെ ഞാൻ സംസാരിച്ചുതുടങ്ങിയപ്പൊൾ പ
രിശുദ്ധാത്മാവ ആദിയിങ്കൽ നമ്മുടെ മെൽ എന്ന പൊലെ തന്നെ</lg><lg n="൧൬"> അവരുടെ മെലും ഇറങ്ങി✱ അപ്പൊൾ ഞാൻ കൎത്താവിന്റെ വ
ചനത്തെ അവൻ പറഞ്ഞ പ്രകാരത്തെ ഓൎത്തു യൊഹന്നാൻ
വെള്ളംകൊണ്ട ബപ്തിസ്മപ്പെടുത്തി നിശ്ചയം എന്നാൽ നിങ്ങൾ പ</lg><lg n="൧൭">രിശുദ്ധാത്മാവുകൊണ്ട ബപ്തിസ്മപ്പെടും✱ അതുകൊണ്ട കൎത്താവായ
യെശു ക്രിസ്തുവിങ്കൽ വിശ്വസിച്ചവരായ നമുക്ക ദൈവം തന്നിട്ടുള്ള
തിനെ സമമായുള്ള ദാനത്തെ അവൎക്കും കൊടുത്തപ്പൊൾ ഞാൻ ദൈ</lg><lg n="൧൮">വത്തെ വിരൊധിപ്പാൻ എന്ത മാത്രം ശക്തനായിരുന്നു✱ അവർ
ൟ കാൎയ്യങ്ങളെ കെട്ടപ്പൊൾ മിണ്ടാതെ ഇരുന്നു അപ്രകാരമായാൽ
ദൈവം പുറജാതികൾക്കും ജീവങ്കലെക്ക അനുതാപത്തെ നൽകീടു
ണ്ടെന്ന പറഞ്ഞ ദൈവത്തെ സ്തുതിക്കയും ചെയ്തു✱</lg>

<lg n="൧൯">എന്നാറെ സ്തെഫാനൊസിന്റെ ഹെതുവായിട്ട ഉണ്ടായ ഉപദ്ര
വത്താൽ ഭിന്നപ്പെട്ടവർ ഫൊനിക്കിയും കുപ്രൊസും അന്തിയൊഖി
യായും വരെ യെഹൂദന്മാൎക്ക മാത്രമല്ലാതെ മറ്റൊരുത്തൎക്കും വച</lg><lg n="൨൦">നത്തെ പ്രസംഗിക്കാതെ സഞ്ചരിച്ചു✱ അവരിൽ ചിലർ കുപ്രൊസി
ക്കാരും കുറെനെയക്കാരും ആയിരുന്നു അവർ അന്തിയൊഖിയാ</lg>

[ 329 ] <lg n="">യിലെക്കു വന്നാറെ ഗ്രെക്കന്മാരൊട സംസാരിച്ച കൎത്താവായ യെശു</lg><lg n="൨൧">വിനെ പ്രസംഗിച്ചു✱ കൎത്താവിന്റെ കൈ അവരൊടു കൂട ഉണ്ടാ
യിരുന്നു വളര പുരുഷാരം വിശ്വസിച്ച കൎത്താവിങ്കലെക്ക മനസ്സ</lg><lg n="൨൨"> തിരികയും ചെയ്തു✱ പിന്നെ ൟ കാൎയ്യങ്ങളെ കുറിച്ചുള്ള വൎത്തമാ
നം യെറുശലമിലുള്ള സഭയുടെ ചെവികളിലെക്ക എത്തി അപ്പൊൾ
അവർ ബൎന്നബാസിനെ അന്തിയൊഖിയായിലൊളം പൊകുവാൻ</lg><lg n="൨൩"> പറഞ്ഞയച്ചു✱ അവൻ വന്നെത്തി ദൈവത്തിന്റെ കൃപയെ ക
ണ്ടാറെ സന്തൊഷിക്കയും മനൊനിശ്ചയത്തൊടെ കൎത്താവിങ്കൽ
ആശ്രയിച്ചിരിക്കെണമെന്ന എല്ലാവൎക്കും ബുദ്ധി പറകയും ചെയ്തു✱</lg><lg n="൨൪"> എന്തുകൊണ്ടെന്നാൽ അവൻ ഉത്തമമനുഷ്യനായും പരിശുദ്ധാത്മ
വിനാലും വിശ്വാസത്താലും പൂൎണ്ണനായും ഇരുന്നു വളര പുരുഷാ</lg><lg n="൨൫">രം കൎത്താവിങ്കിൽ അധികപ്പെടുകയും ചെയ്തു✱ പിന്നെ ബൎന്നബാസ
ശൗലിനെ അന്വെഷിപ്പാനായിട്ട തർസുസിലെക്ക പുറപ്പെട്ടു പൊ</lg><lg n="൨൬">യി✱ അവൻ അവനെ കണ്ടെത്തിയാറെ അവനെ അന്തിയൊഖി
യായിലെക്ക കൂട്ടികൊണ്ടു വരികയും ചെയ്തു പിന്നെ ഉണ്ടായതെന്തെ
ന്നാൽ അവർ ഒരു സംവത്സരം മുഴുവൻ സഭയിൽ കൂടുകയും വ
ളര ജനങ്ങക്ക ഉപദെശിക്കയും ചെയ്തു വിശെഷിച്ചും ആദ്യം അ
ന്തിയൊഖിയായിൽവെച്ച ശിഷ്യന്മാർ ക്രിസ്തിയാനിക്കാർ എന്ന വി
ളിക്കപ്പെട്ടു✱</lg>

<lg n="൨൭">ആ നാളുകളിൽ ദീൎഘദൎശിമാർ യെറുശലെമിൽ നിന്ന അന്തിയൊ</lg><lg n="൨൮">ഖിയായിലെക്ക വന്നു✱ അവരിൽ അഗബുസ എന്ന നാമമുള്ള ഒ
രുത്തൻ എഴുനീറ്റ ഭൂലൊകത്തിലൊക്കയും ഒരു മഹാ ക്ഷാമം
ഉണ്ടാകുമെന്ന ആത്മാവിനാൽ ലക്ഷ്യപ്പെടുത്തി ആയത ക്ലൗദിയുസ</lg><lg n="൨൯"> കൈസറിന്റെ നാളിൽ ഉണ്ടായി✱ അപ്പൊൾ ശിഷ്യന്മാർ അവ
നവന കഴിയുന്നെടത്തൊളം യെഹൂദിയായിൽ പാൎക്കുന്ന സഹൊ</lg><lg n="൩൦">ദരന്മാക്ക ഉപകാരത്തെ എത്തിപ്പാൻ നിശ്ചയിച്ച✱ അതിനെയും
അവർ ചെയ്തു അതിനെ മൂപ്പന്മാൎക്കു ബൎന്നബാസിന്റെയും ശൗലി
ന്റെയും കൈകളിൽ കൊടുത്തയക്കയും ചെയ്തു✱</lg>

൧൨ അദ്ധ്യായം

എറൊദൊസ ക്രിസ്തിയാനിക്കാരെ പീഡിപ്പിക്കുന്നത.—൨൦ അ
വന്റെ ഡംഭവും മരണവും.

<lg n="">ആ കാലത്തിങ്കൽ എറൊദെസ രാജാവ സഭയിൽ ഉള്ളവരിൽ</lg><lg n="൨"> ചിലരെ ഉപദ്രവിപ്പാൻ തന്റെ കൈകളെ നീട്ടി✱ യൊഹന്നാന്റെ
സഹൊദരനായ യാക്കൊബിനെ വാളുകൊണ്ട ഹിംസിക്കയുംചെയ്തു✱</lg><lg n="൩">

ഇത യെഹൂദന്മാൎക്ക ഇഷ്ടമുള്ളതാകുന്നു എന്ന കാണുകകൊണ്ട അ
വൻ പത്രൊസിനെയും കൂടിപിടിപ്പാൻ ഉദ്യൊഗിച്ചു (അപ്പൊൾ പു</lg><lg n="൪">ളിപ്പില്ലാത്ത അപ്പങ്ങളുടെ ദിവസങ്ങളായിരുന്നു✱) അവൻ അവ
നെ പിടിച്ച കാരാഗൃഹത്തിൽ ആക്കി പെസഹായുടെ ശെഷം അവ</lg> [ 330 ]

<lg n="">നെ ജനത്തിന്റെ മുമ്പാക കൊണ്ടുവരുവാൻ വിചാരിച്ചുകൊണ്ട
അവനെ ആയുധക്കാരിൽ നന്നാലുപെൎക്ക എല്പിക്കയും ചെയ്തു✱</lg><lg n="൫"> ഇതുകൊണ്ട പത്രൊസ കാരാഗൃഹത്തിൽ പാൎപ്പിക്കപ്പെട്ടു എന്നാറെ
അവന്നുവെണ്ടി ദൈവത്തൊട ഇടവിടാതെയുള്ള പ്രാൎത്ഥന സഭ</lg><lg n="൬">യാൽ ചെയ്യപ്പെട്ടു✱ പിന്നെ എറൊദെസ അവനെ പുറത്ത കൊ
ണ്ടുവരുവാൻ വിചാരിച്ചിരുന്നാറെ ആ രാത്രിയിൽതന്നെ പത്രൊ
സ രണ്ടു ശൃംഖലകളാൽ ബന്ധിക്കപ്പെട്ടവനായി രണ്ട ആയുധക്കാരു
ടെ മദ്ധ്യെ ഉറങ്ങിയിരുന്നു വാതിലിന്റെ മുമ്പാക കാവൽക്കാർ</lg><lg n="൭"> കാരാഗൃഹത്തെ കാക്കയും ചെയ്തിരുന്നു✱ അപ്പൊൾ കണ്ടാലും ക
ൎത്താവിന്റെ ദൂതൻ അവന്റെ മെലെ വന്ന കാരാഗൃഹത്തിൽ ഒരു
പ്രകാശം പ്രകാശിക്കയും ചെയ്തു വിശെഷിച്ചും അവൻ പത്രൊസി
ന്റെ പാൎശ്വഭാഗത്തിങ്കൽ തട്ടി അവനെ ഉണൎത്തി നീ വെഗം എഴു
നീല്ക്ക എന്ന പറഞ്ഞു അപ്പൊൾ ശൃംഖലകൾ അവന്റെ കൈകളിൽ</lg><lg n="൮"> നിന്ന വീണുപൊയി✱ പിന്നെ ദൈവദൂതൻ അവനൊട പറഞ്ഞു നീ
അര കെട്ടുകയും നിന്റെ ചെരിപ്പുകളെ ഇട്ടുമുറുക്കുകയും ചെയ്ക
അവൻ അപ്രകാരം ചെയ്കയും ചെയ്തു പിന്നെയും അവൻ അവ
നൊട പറയുന്നു നിന്റെ വസ്ത്രത്തെ ധരിക്കയും എന്റെ പിന്നാ</lg><lg n="൯">ലെ വരികയും ചെയ്ക✱ പിന്നെ അവൻ പുറപ്പെട്ട അവനെ പി
ന്തുടൎന്നു ദൈവദൂതനാൽ ചെയ്യപ്പെട്ടത സത്യമുള്ളതാകുന്നു എന്ന
അറിഞ്ഞില്ല താൻ ഒരു ദൎശനത്തെ കണ്ടു എന്നത്രെ അവൻ വി</lg><lg n="൧൦">ചാരിച്ചത✱ ഒന്നാമത്തെയും രണ്ടാമത്തെയും കാവലിനെ കടന്ന
തിന്റെ ശെഷം അവർ നഗരത്തിലെക്ക പൊകുന്ന ഇരിമ്പുവാ
തിൽക്കൽ ചെന്നു അത താൻ തന്നെ അവൎക്ക തുറന്നു അവർ പു
റപ്പെട്ട ഒരു വീഥിയിൽ കൂടെ നടന്നുപൊയി ഉടനെ ദൂതൻ അ</lg><lg n="൧൧">വനെ വിട്ടപൊകയും ചെയ്തു✱ പിന്നെ പേത്രൊസതനിക്ക സുബൊ
ധം ഉണ്ടായപ്പൊൾ പറഞ്ഞു കൎത്താവ തന്റെ ദൂതനെ അയച്ചു എ
ന്നും എറൊദെസിന്റെ കൈയിൽനിന്നും യെഹൂദന്മാരായ ജന
ത്തിന്റെ സകല ഇച്ശയിൽനിന്നും എന്നെ രക്ഷിച്ചു എന്നും ഇ</lg><lg n="൧൨">പ്പൊൾ ഞാൻ സത്യമായിട്ട അറിയുന്നു✱ പിന്നെ അവൻ ഇതിനെ
വിചാരിച്ച മൎക്കുസ എന്ന മറുനാമമുള്ള യൊഹന്നാന്റെ മാതാവാ
യ മറിയയുടെ ഭവനത്തിലെക്ക വന്നു അവിടെ പലരും പ്രാൎത്ഥി</lg><lg n="൧൩">ച്ചു കൊണ്ട കൂടിയിരുന്നു✱ വിശെഷിച്ചും പത്രൊസ വീഥിവാതി
ലിൽ മുട്ടുമ്പൊൾ റൊദാ എന്നനാമമുള്ള ഒരു ബാലസ്ത്രീ കെൾപ്പാൻ
വന്നു അവൾ പത്രൊസിന്റെ ശബ്ദത്തെ അറിഞ്ഞിട്ട പ്രസാദം
കൊണ്ട വാതിലിനെ തുറക്കാതെ അകത്ത ഓടി ചെന്ന പത്രൊസ</lg><lg n="൨൪"> വാതുക്കൽ നില്ക്കുന്നു എന്ന അറിയിക്കയും ചെയ്തു✱ എന്നാറെ അ
വർ അവളൊട നീ ഭ്രാന്തിയാകുന്നു എന്ന പറഞ്ഞു എന്നാൽ അ
വൾ അത ഉള്ളതു തന്നെ എന്ന സ്ഥിരപ്പെടുത്തി അപ്പൊൾ അ</lg><lg n="൧൫">വർ അത അവന്റെ ദൂതൻ ആകുന്നു എന്ന പറഞ്ഞു എന്നാ</lg>

[ 331 ] <lg n="൧൬">റെ പത്രൊസ പിന്നെയും മുട്ടികൊണ്ടിരുന്നു അവർ (വാതിൽ) തു</lg><lg n="൧൭">റന്നപ്പൊൾ അവനെ കണ്ടു വിസ്മയിക്കയും ചെയ്തു✱ അപ്പൊൾ അ
വൻ അവർ മിണ്ടാതെ ഇരിപ്പാനായിട്ട അവൎക്ക കൈകൊണ്ട ആം
ഗികം കാട്ടി കൎത്താവ തന്നെ കാരാഗൃഹത്തിൽനിന്ന കൂട്ടികൊ
ണ്ടുവന്നപ്രകാരം അവരൊട വിവരമായറിയിച്ചു പിന്നെ അവൻ
ൟ കാൎയ്യങ്ങളെ യാക്കൊബിനൊടും സഹൊദരന്മാരൊടും പൊയി
അറിയിപ്പിൻ എന്ന പറഞ്ഞു അവൻ മറ്റൊരു സ്ഥലത്തെക്ക</lg><lg n="൧൮"> പുറപ്പെട്ടു പൊകയും ചെയ്തു✱ നെരം പുലൎന്നപ്പൊൾ പത്രൊസിന</lg><lg n="൧൯"> എന്തായി എന്ന ആയുധക്കാരിൽ ഉണ്ടായ ഇളക്കം അല്പമല്ല✱ പി
ന്നെ എറൊദെസ അവനെ അന്വെഷിച്ചിട്ട കണ്ടെത്തായ്കകൊണ്ട
അവൻ കാവൽക്കാരൊട ന്യായം വിസ്തരിച്ച അവർ ഹിംസിക്കപ്പെ
ടുവാൻ കല്പിച്ചു പിന്നെ അവൻ യെഹൂദിയായിൽനിന്ന കൈസ
റിയായിലെക്ക പുറപ്പെട്ടു ചെന്ന അവിടെ പാൎത്തു✱</lg>

<lg n="൨൦">അപ്പൊൾ എറൊദെസ തുറെയക്കാരുടെയും സിദൊനിക്കാരു
ടെയും നെരെ വളര കൊപിച്ചു എന്നാറെ അവർ എകമനസ്സൊ
ടെ അവന്റെ അടുക്കൽ ചെന്ന രാജാവിന്റെ പള്ളിയറക്കാരനാ
യ ബ്ലസ്തുസിനെ ബന്ധുവാക്കി തങ്ങളുടെ ദെശം രാജാവിന്റെ ദെ
ശത്താൽ സംരക്ഷണപ്പെടുകൊണ്ട സമാധാനത്തെ അപെക്ഷി</lg><lg n="൨൧">ക്കയും ചെയ്തു✱ പിന്നെ നിശ്ചയിച്ചിട്ടുള്ളൊരു ദിവസത്തിൽ എ
റൊദെസ രാജവസ്ത്രത്തെ ധരിച്ച ന്യായാസനത്തിൽ ഇരുന്നു അ</lg><lg n="൨൨">വരൊട പ്രസ്താവിക്കയും ചെയ്തു എന്നാറെ ജനം ഇത ഒരു ദൈവ
ത്തിന്റെ ശബ്ദം മനുഷ്യന്റെ ശബ്ദമല്ല എന്ന ഉറക്കെ വിളിച്ചു</lg><lg n="൨൩"> പറഞ്ഞു✱ അപ്പൊൾ അവൻ ദൈവത്തിന്ന മഹത്വത്തെ കൊടു
ക്കായ്കകൊണ്ട ഉടനെ കൎത്താവിന്റെ ദൂതൻ അവനെ ശിക്ഷിച്ചു
അവൻ കൃമികളാൽ ഭക്ഷിക്കപ്പെട്ട പ്രാണനെ വിടുകയും ചെയ്തു✱</lg>

<lg n="൨൪">എന്നാൽ ദൈവത്തിന്റെ വചനം വളരുകയും വൎദ്ധിക്കയും</lg><lg n="൨൫"> ചെയ്തു✱ ബൎന്നബാസും ശൗലും ശുശ്രൂഷയെ പൂൎത്തിയാക്കിയതി
ന്റെ ശെഷം അവർ മൎക്കുസ എന്ന മറുനാമമുള്ള യൊഹന്നാ
നെ കൂട്ടിക്കൊണ്ട യെറുശലിൽനിന്ന തിരിച്ചു പൊരികയുംചെയ്തു✱</lg>

൧൩ അദ്ധ്യായം

പൗലുസും ബൎന്നബാസും പുറജാതിക്കാരുടെ അടുക്കലെക്ക പൊ
കുന്നത.—൪൨ പുറജാരിക്കാർ വിശ്വസിക്കുന്നത.—൪൪ യെ
ഹൂദന്മാർ ദുഷിക്കുന്നത.

<lg n="">എന്നാൽ അന്തിയൊഖിയായിലുള്ള സഭയിൽ ബൎന്നബാസും
നീഗർ എന്ന വിളിക്കപ്പെട്ട ശിമെയൊനും കുറെനായക്കാരനായ
ലുക്കിയുസും തെത്രാൎക്കൊനായ എറൊദെസിനൊടു കൂട വളൎന്ന മാ
നായെന്നും ശൌലും ആയ ചില ദീൎഘദൎശിമാരും ഉപദെഷ്ടാക്കന്മാ</lg><lg n="൨">രും ഉണ്ടായിരുന്നു✱ അവർ കൎത്താവിനെ ശുശ്രൂഷിക്കയും ഉപൊ</lg> [ 332 ]

<lg n="">ഷിക്കയും ചെയ്തു കൊണ്ടിരിക്കുമ്പൊൾ പരിശുദ്ധാത്മാവ പറഞ്ഞു
ഞാൻ ബൎന്നബാസിനെയും ശൌലിനെയും വിളിച്ചിട്ടുള്ള പ്രവൃത്തി</lg><lg n="൩">ക്ക അവരെ എനിക്കായിട്ട വെറുതിരിപ്പിൻ✱ അപ്പൊൾ അവർ,
ഉപൊഷിക്കയും പ്രാൎത്ഥിക്കയും അവരുടെ മെൽ കൈകളെ വെ</lg><lg n="൪">ക്കയും ചെയ്തിട്ട അവരെ പറഞ്ഞയച്ചു✱ അപ്രകാരം അവർ പ
രിശുദ്ധാത്മാവിനാൽ അയക്കപ്പെട്ടതുകൊണ്ട കെലുക്കിയായിലെക്ക
പുറപ്പെട്ടുപൊയി അവിടെനിന്ന അവർ കുപ്രൊസിലെക്ക കപ്പൽ</lg><lg n="൫"> കയറിപൊകയും ചെയ്തു✱ പിന്നെ അവർ സലമിസിലെക്ക എത്തി
യപ്പൊൾ അവർ യെഹൂദന്മാരുടെ സഭകളിൽ ദൈവത്തിന്റെ വ
ചനത്തെ പ്രസംഗിച്ചു വിശെഷിച്ച യൊഹന്നാനും അവൎക്ക ശുശ്രൂഷ
ക്കാരനായിട്ട ഉണ്ടായിരുന്നു✱</lg>

<lg n="൬">പിന്നെ അവർ ദീവിൽകൂടി പാഫൊസുവരെ സഞ്ചരിച്ചപ്പൊൾ
ഒരു കള്ളദീൎഘദൎശിയായി യെഹൂദനായി ബാർയെശു എന്ന നാമ</lg><lg n="൭">മുള്ളൊരു മന്ത്രവാദിയെ കണ്ടു✱ അവൻ വിവെകമുള്ള മനുഷ്യനാ
യ സെൎഗ്ഗിയുസ പൗലുസ എന്ന നാടുവാഴിയൊടു കൂട ഉണ്ടായിരുന്നു
ഇവൻ ബൎന്നബാസിനെയും ശൗലിനെയും വരുത്തി ദൈവത്തി</lg><lg n="൮">ന്റെ വചനത്തെ കെൾപ്പാൻ ആഗ്രഹിച്ചു✱ എന്നാറെ മന്ത്രവാ
ദി (എന്ന ഇപ്രകാരം അൎത്ഥം ധരിക്കുന്ന നാമമുള്ള) എലുമാസ
നാടുവാഴിയെ വിശ്വാസത്തിങ്കൽനിന്ന മറിച്ചുകളവാൻ ശ്രമിച്ചു</lg><lg n="൯"> കൊണ്ട അവരൊട മറുത്ത നിന്നു✱ അപ്പൊൾ (പൗലുസ എന്നും
ചൊല്ലപ്പെടുന്ന) ശൗൽ പരിശുദ്ധാത്മാവിനാൽ പൂൎണ്ണനായി അവ</lg><lg n="൧൦">ങ്കൽ സൂക്ഷിച്ചുനൊക്കി പറഞ്ഞു✱ ഹെ സകല വഞ്ചനകൊണ്ടുംസ
കല ദുഷ്പ്രവൃത്തികൊണ്ടും നിറഞ്ഞവനെ പിശാചിന്റെ പുത്ര സ
കല നീതിയുടെയും ശത്രു നീ കൎത്താവിന്റെ നെരുള്ള വഴികളെ</lg><lg n="൧൧"> മറിക്കുന്നതിനെ മാറ്റുകയില്ലയൊ✱ എന്നാൽ ഇപ്പൊൾ കണ്ടാലും
കൎത്താവിന്റെ കൈ നിന്റെ മെൽ ഇരിക്കുന്നു നീ കുറയക്കാല
ത്തെക്ക ആദിത്യനെ കാണാതെ അന്ധനായിരിക്കയും ചെയ്യും പി
ന്നെ ഉടനെഒരു മണ്ടലും അന്ധകാരവും അവന്റെ മെൽ വീണു അ
വൻ തന്നെ കൈപിടിച്ചു കൂട്ടിക്കൊണ്ടു പൊകുന്നവരെ അന്വെഷി</lg><lg n="൧൨">ച്ചു കൊണ്ട ചുറ്റിനടക്കയും ചെയ്തു✱ അപ്പൊൾ നാടുവാഴി ആ ഉ
ണ്ടായതിനെ കണ്ടാറെ കൎത്താവിന്റെ ഉപദെശത്തിങ്കൽ അത്ഭുത
പ്പെട്ടുകൊണ്ട വിശ്വസിച്ചു✱</lg>

<lg n="൧൩">പിന്നെ പൗലുസും അവനൊടു കൂടെയുള്ളവരും പാഫൊസിൽനി
ന്ന നീക്കി പംഫുലിയായിലുള്ള പെൎഗ്ഗായ്ക്ക വന്നു എന്നാറെ യൊ
ഹന്നാൻ അവരിൽനിന്ന പിരിഞ്ഞ യെറുശലമിന്ന തിരിച്ചുപൊയി✱</lg><lg n="൧൪"> പിന്നെ അവർ പെൎഗ്ഗായിൽനിന്ന പുറപ്പെട്ട പിസിദിയായിലുള്ള
അന്തിയൊഖിയായിലെക്ക വന്നു ശാബതദിവസത്തിൽ സഭയിലെ</lg><lg n="൧൫">ക്ക പ്രവെശിച്ച ഇരിക്കയും ചെയ്തു✱ അപ്പൊൾ ന്യായപ്രമാണവും
ദീൎഘദൎശികളും വായിക്കപ്പെട്ടതിന്റെ ശെഷം സഭയിലെ പ്രമാണി</lg>

[ 333 ] <lg n="">കൾ അവരുടെ അടുക്കർ ആളയച്ച പറഞ്ഞു സഹൊദരന്മാരായ
മനുഷ്യരെ ജനങ്ങളൊട ഉപദെശമായുള്ള വചനം നിങ്ങൾക്ക ഉണ്ടെ</lg><lg n="൧൬">ങ്കിൽ പറവിൻ✱ അപ്പൊൾ പൗലുസ എഴുനീറ്റ കൈകൊണ്ട ആം
ഗികം കാട്ടി പറഞ്ഞു ഇസ്രാഎൽ പുരുഷന്മാന്മാരായും ദൈവത്തെ ഭ</lg><lg n="൧൭">യപ്പെടുന്നവരായുമുള്ളൊരെ കെട്ടുകൊവിൻ✱ ൟ ഇസ്രാഎൽ
ജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ നിയമിക്കയും ജനം
എജിപ്തദെശത്തിൽ പരദെശികളായിരിക്കുമ്പൊൾ അവരെ ഉയ
ൎത്തുകയും ഉന്നതമായുള്ള ഭുജംകൊണ്ട അവരെ അതിൽനിന്ന പുറ</lg><lg n="൧൮">ത്തുകൊണ്ടുവരികയും ചെയ്തു✱ പിന്നെ എകദെശം നാല്പത സംവത്സ
രകാലം അവൻ വനത്തിങ്കൽ അവരുടെ നടപ്പുകളെ സഹിച്ചു✱</lg><lg n="൧൯"> പിന്നെ അവൻ കാനാൻ ദെശത്തിൽ എഴുജാതികളെ നശിപ്പിച്ച
അവരുടെ ദെശത്തെ അവൎക്ക അവകാശമായിട്ട വിഭാഗിച്ചു കൊ</lg><lg n="൨൦">ടുത്തു✱ അതിന്റെ ശെഷം അവൻ അവൎക്ക എകദെശം നാനൂ
റ്റമ്പത സംവത്സരം ന്യായാധിപതിമാരെ ശമുവെൽ ദീൎഘദൎശി</lg><lg n="൨൧">വരെ കൊടുത്തു✱ പിന്നെ അന്നുമുതൽ അവർ ഒരു രാജാവിനെ
യാചിച്ചു അപ്പൊൾ ദൈവം അവൎക്ക നാല്പത സംവത്സരത്തെക്ക
ബെന്യാമിന്റെ ഗൊത്രത്തിലുള്ള പുരുഷനാകുന്ന കീശിന്റെ പു</lg><lg n="൨൨">ത്രനായ ശൗലിനെ കൊടുത്തു✱ പിന്നെ താൻ അവനെ നീക്കികളഞ്ഞ
തിന്റെ ശെഷം അവൻ ദാവീദിനെ അവൎക്ക രാജാവായിട്ടഉയൎത്തി
വിശെഷിച്ചും അവനെ കുറിച്ച സാക്ഷിപ്പെടുത്തി പറഞ്ഞു ഞാൻ
എന്റെ ഹൃദയപ്രകാരമുള്ള മനുഷ്യനായി യെശായുടെ പുത്രനായ ദാ
വീദിനെ കണ്ടെത്തി ഇവൻ എന്റെ ഇഷ്ടത്തെ ഒക്കയും ചെയ്യും✱</lg><lg n="൨൩"> ഇവന്റെ സന്തതിയിൽനിന്ന ദൈവം തന്റെ വാഗ്ദത്തപ്രകാരം</lg><lg n="൨൪"> ഇസ്രാഎലിന്ന യെശുവാകുന്ന രക്ഷിതാവിനെ ഉയൎത്തി✱ അന്ന
ഇവന്റെ വരവിന്ന മുമ്പെ യൊഹന്നാൻ ഇസ്രാഎൽ ജനത്തി
ന്ന എല്ലാം അനുതാപത്തിന്റെ ബപ്തിസ്മയെ മുൻ പ്രസംഗിച്ചു✱</lg><lg n="൨൫"> വിശെഷിച്ച യൊഹന്നാൻ തന്റെ പ്രയാണത്തെ നിവൃത്തിക്കു
മ്പൊൾ അവൻ പറഞ്ഞു നിങ്ങൾ എന്നെ ആരാകുന്നു എന്ന വി
ചാരിക്കുന്നു അവൻ ഞാനല്ല എങ്കിലും കണ്ടാലും ഒരുത്തൻ എന്റെ
പിന്നാലെ വരുന്നുണ്ട അവന്റെ പാദങ്ങളുടെ ചെരിപ്പുകളെ അഴി</lg><lg n="൨൬">പ്പാൻ ഞാൻ യൊഗ്യനല്ല✱ അബ്രഹാമിന്റെ വംശത്തിലുള്ള പു
ത്രന്മാരായും നിങ്ങളിൽ ദൈവത്തെ ഭയപ്പെടുന്നവരായുമുള്ള സ
ഹൊദരന്മാരായ മനുഷ്യരെ നിങ്ങൾക്ക ൟ രക്ഷയുടെ വചനം അ</lg><lg n="൨൭">യക്കപ്പെട്ടിരിക്കുന്നു✱ എന്തുകൊണ്ടെന്നാൽ യെറുശലമിൽ പാൎക്കു
ന്നവരും അവരുടെ പ്രധാനന്മാരും അവനെ എങ്കിലും ശാബത
ദിവസം തൊറും വായിക്കപ്പെടുന്ന ദീൎഘദൎശിമാരുടെ ശബ്ദങ്ങളെ എ
ങ്കിലും അറിയായ്കകൊണ്ട അവനെ ശിക്ഷക്ക വിധിക്കയാൽ അവ</lg><lg n="൨൮">യെ നിവൃത്തിച്ചു✱ അവർ അവങ്കൽ മരണത്തിന്ന ഒരു ഹെതുപൊ
ലും കണ്ടെത്തിയില്ല എങ്കിലും അവൻ കൊല്ലപ്പെടെണമെന്ന പി</lg> [ 334 ]

<lg n="൨൯">ലാത്തൊസിനൊട അപെക്ഷിച്ചു✱ പിന്നെ അവനെ കുറിച്ച എ
ഴുതപ്പെട്ട കാൎയ്യങ്ങളെ ഒക്കയും അവർ നിവൃത്തിച്ചതിന്റെ ശെഷം
അവനെ മരത്തിൽനിന്ന ഇറക്കി ഒരു പ്രെതക്കല്ലറയിൽ സ്ഥാപി</lg><lg n="൩൦">ച്ചു✱ എന്നാറെ ദൈവം അവനെ മരിച്ചവരിൽനിന്ന ഉയിൎത്തെ</lg><lg n="൩൧">ഴുനീല്പിച്ചു✱ എന്നാറെ അവൻ തന്നൊടു കൂട ഗലിലെയായിൽനി
ന്ന യെറുശലമിലെക്ക പുറപ്പെട്ടു വന്നിട്ടുള്ളവൎക്ക എറിയ ദിവസ
ങ്ങൾ പ്രത്യക്ഷനായി അവർ ജനത്തിന്ന അവന്റെ സാക്ഷിക</lg><lg n="൩൨">ളാകുന്നു✱ നമ്മുടെ പിതാക്കന്മാരൊട ചെയ്യപ്പെട്ട ആ വാഗ്ദത്ത
ത്തെ തന്നെ ദൈവം അവരുടെ പുത്രന്മാരായ നമുക്ക താൻ യെശു
വിനെ ഉയിൎത്തെഴുനീല്പിച്ചതിനാൽ നിവൃത്തിച്ചു എന്ന ഞങ്ങളും നി</lg><lg n="൩൩">ങ്ങളൊട സദ്വൎത്തമാനമായിട്ട അറിയിക്കുന്നു✱ അപ്രകാരം രണ്ടാം
സംകീൎത്തനത്തിൽ നീ എന്റെ പുത്രനാകുന്നു ഇന്ന ഞാൻ നിന്നെ</lg><lg n="൩൪"> ജനിപ്പിച്ചു എന്ന എഴുതപ്പെട്ടുമിരിക്കുന്നു✱ വിശെഷിച്ചും ഇനിമെ
ലാൽ നാശത്തിങ്കലെക്ക തിരിച്ചുവരാതെ ഇരിപ്പാനായിട്ട അവൻ
അവനെ മരിച്ചവരിൽനിന്ന ഉയിൎത്തെഴുനീല്പിച്ചു എന്നുള്ളതിനെകു
റിച്ച ഞാൻ നിങ്ങൾക്ക ദാവീദിന്റെ സത്യമായുള്ള കരുണകളെ ത</lg><lg n="൩൫">രുമെന്നുള്ളപ്രകാരം പറഞ്ഞിരിക്കുന്നു✱ ആയതുകൊണ്ട അവൻ
മറ്റൊരു സംകീൎത്തനത്തിലും നീ നിന്റെ വിശുദ്ധനായവനെ</lg><lg n="൩൬"> നാശത്തെകാണ്മാൻ സമ്മതിക്കയില്ല എന്ന പറയുന്നു✱ എന്തുകൊ
ണ്ടെന്നാൽ ദാവീദ തന്റെ സന്തതിക്ക ദൈവത്തിന്റെ ഹിതത്താൽ
ശുശ്രൂഷചെയ്തതിന്റെ ശെഷം നിദ്രയെ പ്രാപിക്കയും തന്റെ പിതാ
ക്കന്മാരുടെ അടുക്കൽ സ്ഥാപിക്കപ്പെട്ട നാശത്തെ കാണുകയും ചെ</lg><lg n="൩൭">യ്തു✱ എന്നാൽ ദൈവം ഉയിൎപ്പിച്ചിട്ടുള്ളവൻ നാശത്തെ കണ്ടിട്ടി</lg><lg n="൩൮">ല്ല✱ ഇതുകൊണ്ട സഹൊദരന്മാരായ മനുഷ്യരെ ഇവൻ മൂലമായിട്ട
നിങ്ങൾക്ക പാപങ്ങളുടെ മൊചനം പ്രസംഗിക്കപ്പെടുന്നു എന്നുള്ളത</lg><lg n="൩൯"> നിങ്ങൾക്ക അറിഞ്ഞിരിക്കട്ടെ✱ വിശെഷിച്ചും വിശ്വസിക്കുന്നവനെ
ല്ലാം നിങ്ങൾ മൊശെയുടെ ന്യായപ്രമാണത്താൽ നീതിമാന്മാരാക്ക
പ്പെടുവാൻ കഴിയാത കാൎയ്യങ്ങളിൽനിന്ന ഇവനാൽ നീതിമാന്മാരാക്ക
പ്പെടുന്നു✱ അതുകൊണ്ട ദീൎഘദൎശികളിൽ ചൊല്ലപ്പെട്ടത നിങ്ങളുടെ</lg><lg n="൪൦"> മെൽ വരാതെ ഇരിപ്പാനായിട്ട സൂക്ഷിപ്പിൻ✱ നിന്ദക്കാരെ നി</lg><lg n="൪൧">ങ്ങൾ നൊക്കുകയും ആശ്ചൎയ്യപ്പെടുകയും നശിച്ചുപൊകയും ചെയ്വിൻ
എന്തുകൊണ്ടെന്നാൽ ഞാൻ ഒരു പ്രവൃത്തിയെ നിങ്ങളുടെ നാളുക
ളിൽ പ്രവൃത്തിക്കുന്നു ആ പ്രവൃത്തിയെ ഒരുത്തൻ നിങ്ങളൊട അ
റിയിച്ചാലും നിങ്ങൾ ഒരു പ്രകാരത്തിലും വിശ്വസിക്കയില്ല✱</lg>

<lg n="൪൨">പിന്നെ യെഹൂദന്മാർ സഭയിൽനിന്ന പുറത്ത പൊയപ്പൊൾ
പുറജാതിക്കാർ ൟ വചനങ്ങൾ പിന്നെത്തെ ശാബതദിവസത്തി</lg><lg n="൪൩">ങ്കൽ തങ്ങളൊട അറിയിക്കപ്പെടെണമെന്ന അപെക്ഷിച്ചു✱ എ
ന്നാൽ സഭ പിരിഞ്ഞിരിന്റെ ശെഷം യെഹൂദന്മാരിലും യെഹൂദ
മാൎഗ്ഗത്തെ അനുസരിച്ച ഭക്തിയുള്ളവരിലും പലരും പൗലുസിനെയും</lg>

[ 335 ] <lg n="">ബൎന്നബാസിനെയും പിന്തുടൎന്നു ഇവർ അവരൊടസംസാരിച്ച ദൈവ
ത്തിന്റെ കൃപയിൽ സ്ഥിരപ്പെട്ടിരിപ്പാൻ അവരെ ബൊധിപ്പിച്ചു✱</lg><lg n="൪൪"> പിന്നെത്തെ ശാബതദിവസത്തിൽ നഗരം മിക്കവാറും ദൈവത്തി</lg><lg n="൪൫">ന്റെ വചനത്തെ കെൾപ്പാൻ വന്നുകൂടി✱ എന്നാൽ യെഹൂദന്മാർ
പുരുഷാരങ്ങളെ കണ്ടാറെ അവർ അസൂയകൊണ്ട പൂൎണ്ണന്മാരായി
പൗലുസിനാൽ പറയപ്പെട്ട കാൎയ്യങ്ങൾക്ക പ്രതിവാദിക്കയും ദുഷിക്ക</lg><lg n="൪൬">യും ചെയ്തു കൊണ്ടു വിരൊധമായി സംസാരിച്ചു✱ അപ്പൊൾ പൗലു
സും ബൎന്നബാസും ധൈൎയ്യപ്പെട്ട പറഞ്ഞു മുമ്പെ നിങ്ങളൊട ദൈവ
ത്തിന്റെ വചനം പറയപ്പെടുന്നത ആവശ്യമായിരുന്നു എന്നാ
ലൊ നിങ്ങൾ അതിനെ തള്ളികളകയും നിങ്ങൾ തങ്ങളെ തന്നെ നി
ത്യജീവന്ന അയൊഗ്യന്മാരെന്ന വിധിക്കയും ചെയ്യുന്നതുകൊണ്ട</lg><lg n="൪൭"> കണ്ടാലും ഞങ്ങൾ പുറജാതിക്കാരുടെ അടുക്കലെക്ക തിരിയുന്നു✱ അ
തെന്തുകൊണ്ടെന്നാൽ നീ ഭൂമിയുടെ അവസാനത്തൊളം രക്ഷക്കാ
യിട്ട ഇരിക്കെണ്ടുന്നതിന്ന ഞാൻ നിന്നെ പുറജാതിക്കാരുടെ പ്രകാ
ശമായി ആക്കിവെച്ചിരിക്കുന്നു എന്നുള്ളപ്രകാരം കൎത്താവ ഞങ്ങ</lg><lg n="൪൮">ളൊട കല്പിച്ചിട്ടുണ്ട✱ എന്നാൽ പുറജാരിക്കാർ അതിനെ കെട്ടാറെ
സന്തൊഷിച്ച കൎത്താവിന്റെ വചനത്തെ മഹത്വപ്പെടുത്തി നിത്യ
ജീവന്ന നിശ്ചയിക്കപ്പെട്ടിരുന്നവരെല്ലാവരും വിശ്വസിക്കയും ചെ</lg><lg n="൪൯">യ്തു✱ വിശെഷിച്ച കൎത്താവിന്റെ വചനം ആ ദെശത്തിലൊക്കയും</lg><lg n="൫൦"> പ്രസിദ്ധമായി✱ എന്നാൽ യെഹൂദന്മാർ ഭക്തിയും ശ്രെഷ്ഠതയുമുള്ള
സ്ത്രീകളെയുംനഗരത്തിലെ പ്രധാനന്മാരെയും ഇളക്കിപൗലുസിന്റെ
യും ബൎന്നബാസിന്റെയും നെരെ ഉപദ്രവത്തെ ഉണ്ടാക്കുകയും
അവരെ തങ്ങളുടെ അതൃത്തികളിൽനിന്ന പുറത്താക്കുകയും ചെ</lg><lg n="൫൧">യ്തു✱ എന്നാറെ അവർ തങ്ങളുടെ പാദങ്ങളിലുള്ള ധൂളിയെ അവ</lg><lg n="൫൨">രുടെ നെരെ കൊടഞ്ഞിട്ട ഇക്കൊനിയുമിലെക്ക വന്നു✱ വിശെഷി
ച്ചും ശിഷ്യന്മാർ സന്തൊഷം കൊണ്ടും പരിശുദ്ധാത്മാവുകൊണ്ടും
പൂൎണ്ണന്മാരായിരുന്നു✱</lg>

൧൪ അദ്ധ്യായം

൧ പൗലുസും ബൎന്നബാസും പീഡിപ്പിക്കപ്പെടുന്നത.— ൮ പൗലുസ
ഒരു മുടന്തനെ ദീനം പൊറുപ്പിക്കകൊണ്ട അവർ ദെവന്മാർ എ
ന്ന ശ്രുതിപ്പെടുന്നത.— ൧൯ പൗലുസ കല്ലെറുകൊള്ളുന്നത.—
൨൧ അവർ പല സഭകളിൽ സഞ്ചരിച്ചിട്ട അന്തിയൊഖിയാ
യിൽ തിരിച്ച വരുന്നത.

<lg n="">ഇക്കൊനിയുമിൽ ഉണ്ടായതെന്തെന്നാൽ അവർ ഇരുവരും ഒ
ന്നിച്ച യെഹൂദന്മാരുടെ സഭയിലെക്ക ചെന്ന യെഹൂദന്മാരിലും
ഗ്രെക്കന്മാരിലും വളര പുരുഷാരം വിശ്വസിപ്പാൻ തക്കവണ്ണം സം</lg><lg n="൨">സാരിച്ചു✱ എന്നാറെ വിശ്വസിക്കാത്ത യെഹൂദന്മാർ സഹൊദര
ന്മാൎക്ക വിരൊധമായി പുറജാതിക്കാരുടെ ആത്മാക്കളെ ഇളക്കുകയും</lg> [ 336 ]

<lg n="൩">പ കല്പിക്കയും ചെയ്തു✱ ആയതുകൊണ്ട തന്റെ കൃപയുടെ വചനത്തി
ന്ന സാക്ഷികൊടുക്കയും അവരുടെ കൈകളാൽ ചെയ്യപ്പെടുവാ
നായിട്ട ലക്ഷ്യങ്ങളെയും അത്ഭുതങ്ങളെയും നൽകുകയും ചെയ്തിട്ടുള്ള
കൎത്താവിങ്കൽ അവർ ധൈൎയ്യത്തൊടു കൂട സംസാരിച്ചുകൊണ്ടു അ</lg><lg n="൪">വിടെ വളര കാലം പാൎത്തു✱ എന്നാറെ നഗരത്തിലെ പുരുഷാരം
വെർപിരിഞ്ഞു ചിലർ യെഹൂദന്മാരൊടും ചിലർ അപ്പൊസ്തൊലന്മാ</lg><lg n="൫">രൊടും ചെൎന്നിരുന്നു✱ പിന്നെ അവരെ ഉപദ്രവിപ്പാനും കല്ലുകൾ
കൊണ്ട എറിവാനും പുറജാതിക്കാരാലും യെഹൂദന്മാരാലും അവരു</lg><lg n="൬">ടെ പ്രധാനന്മാരൊടും കൂട ഒരു അതിക്രമം ഉണ്ടായപ്പൊൾ✱ അ
തിനെ അറിഞ്ഞിട്ട അവർ ലുക്കയൊനിയായിലെ നഗരങ്ങളാകുന്ന
ലുസ്ത്രായിലെക്കും ദെൎബിയിലെക്കും ചുറ്റുമുള്ള പ്രദെശത്തിലെ</lg><lg n="൭">ക്കും ഓടിപൊയി✱ അവർ അവിടെയും എവംഗെലിയൊനെ പ്ര
സംഗിച്ചുകൊണ്ടിരുന്നു✱</lg>

<lg n="൮">വിശെഷിച്ചും ലുസ്ത്രായിൽ പാദങ്ങളിൽ അശക്തനായി തന്റെ
മാതാവിന്റെ ഗൎഭം മുതൽ മുടന്തനാകകൊണ്ട ഒരിക്കലും നടക്കാ</lg><lg n="൯">ത്തവനായ ഒരു മനുഷ്യൻ ഇരുന്നിരുന്നു✱ ആയവൻ പൗലുസ
പറയുന്നതിനെ കെട്ടു അവൻ അവങ്കൽ സൂക്ഷിച്ചുനൊക്കി അവ</lg><lg n="൧൦">ന്ന സൗഖ്യക്കപ്പെടുവാൻ വിശ്വാസമുണ്ട എന്ന കാണുകകൊണ്ട✱ ഒരു
മഹാ ശബ്ദത്തൊടെ നിന്റെ കാലുകളിൽ നെരെ എഴുനീറ്റ നി
ല്ക്ക എന്ന പറഞ്ഞു എന്നാറെ അവൻ ചാടുകയും നടക്കയും ചെ</lg><lg n="൧൧">യ്തു✱ അപ്പൊൾ ജനങ്ങൾ പൗലുസ ചെയ്തതിനെ കണ്ടിട്ട തങ്ങളുടെ
ശബ്ദത്തെ ഉയൎത്തി ലുക്കയൊനിയ ഭാഷയിൽ ദൈവങ്ങൾ മനു
ഷ്യരൊട സദൃശന്മാരായി നമ്മുടെ അടുക്കൽ ഇറങ്ങിവന്നു എന്ന</lg><lg n="൧൨"> പറഞ്ഞു✱ അവർ ബൎന്നബാസിനെ വ്യാഴം എന്നും പൗലുസിനെ
അവൻ എറ്റവും വാചാലനാകകൊണ്ട ബുധൻ എന്നും വിളിക്ക</lg><lg n="൧൩">യും ചെയ്തു✱ അപ്പൊൾ അവരുടെ നഗരത്തിന്റെ മുൻ ഭാഗ
ത്തിലുള്ള വ്യാഴത്തിന്റെ പുരൊഹിതൻ കാളകളെയും പൂമാലക
ളെയും പടിവാതിലിന്റെ അടുക്കൽ കൊണ്ടുവന്നിട്ട ജനങ്ങളൊടു കൂ</lg><lg n="൧൪">ട ബലിനൽകുവാൻ ഭാവിച്ചിരുന്നു✱ എന്നാറെ അപ്പൊസ്തൊല
ന്മാരായ ബൎന്നബാസും പൗലുസും ഇതിനെ കെട്ടപ്പൊൾ തങ്ങളു
ടെ വസ്ത്രങ്ങളെ കീറി ജനത്തിന്റെ ഇടയിലെക്ക ഓടിചെന്ന</lg><lg n="൧൫"> ഉറക്കെ വിളിച്ചുപറഞ്ഞു✱ മനുഷ്യരെ നിങ്ങൾ എന്തിന ൟ കാ
ൎയ്യങ്ങളെ ചെയ്യുന്നു ഞങ്ങളും നിങ്ങൾക്ക സമാന രാഗാദികളുള്ള മ
നുഷ്യരാകുന്നു നിങ്ങൾ ൟ വ്യൎത്ഥമായുള്ള കാൎയ്യങ്ങളെവിട്ട ആകാശ
ത്തെയും ഭൂമിയെയും സമുദ്രത്തെയും അവയിലുള്ള സകല വസ്തുക്ക
ളെയും ഉണ്ടാക്കിയവനായ ജീവനുള്ള ദൈവത്തിങ്കലെക്ക തിരിഞ്ഞു</lg><lg n="൧൬"> കൊള്ളെണ്ടുന്നതിന്ന നിങ്ങളൊട പ്രസംഗിക്കുന്നു✱ അവൻ മുൻ ക
ഴിഞ്ഞ കാലങ്ങളിൽ സകല ജാതികളെയും തങ്ങളുടെ സ്വന്തവഴിക</lg><lg n="൧൭">ളിൽ നടപ്പാൻ സമ്മതിച്ചു✱ എങ്കിലും അവൻ നന്മചെയ്കയും നമുക്ക</lg>

[ 337 ] <lg n="">ആകാശത്തിൽ നിന്ന വൎഷത്തെയും ഫലപുഷ്ടിയുള്ള കാലങ്ങളെയും
നൽകുകയും നമ്മുടെ ഹൃദയങ്ങളെ ആഹാരത്തെ കൊണ്ടും സന്തൊ
ഷത്തെ കൊണ്ടും തൃപ്തിയാക്കുകയും ചെയ്തതുകൊണ്ട തന്നെതാൻ</lg><lg n="൧൮"> സാക്ഷികൂടാതെ വിട്ടിട്ടില്ല✱ അവർ ൟ കാൎയ്യങ്ങളെ പറഞ്ഞാ
റെയും തങ്ങൾക്ക ബലിനൽകാതെ ഇരിപ്പാനായിട്ട ജനങ്ങളെ പ്ര
യാസത്തൊടെ അടക്കി✱</lg>

<lg n="൧൯">അപ്പൊൾ അന്തിയൊഖിയായിൽനിന്നും ഇക്കൊനിയുമിൽനി
ന്നും ചില യെഹൂദന്മാർ അവിടെ വന്നു ജനങ്ങളെ ബൊധം വരു
ത്തി പൗലുസിനെ കല്ലുകൾ കൊണ്ട എറിഞ്ഞ അവൻ മരിച്ചു എ
ന്ന വിചാരിച്ചിട്ട അവനെ നഗരത്തിൽനിന്ന പുറത്ത വലിക്കയും</lg><lg n="൨൦"> ചെയ്തു✱ എന്നാറെ ശിഷ്യന്മാർ അവനെ ചുറ്റി നില്ക്കുമ്പൊൾ
അവൻ എഴുനീറ്റ നഗരത്തിലെക്ക വന്നു പിറ്റെ ദിവസത്തിൽ</lg><lg n="൨൧"> അവൻ ബൎന്നബാസിനൊടു കൂട ദെൎബെക്ക പുറപ്പെട്ടുപൊയി✱ പി
ന്നെ അവർ ആ നഗരത്തൊട എവൻഗെലിയൊനെ പ്രസംഗിക്ക
യും പലൎക്കും ഉപദെശിക്കയും ചെയ്തതിന്റെ ശെഷം അവർ തിരി
ച്ചു ലുസ്ത്രായിലെക്കും ഇക്കൊനിയുമിലെക്കും അന്തിയൊഖിയായിലെ</lg><lg n="൨൨">ക്കും✱ ശിഷ്യന്മാരുടെ ആത്മാക്കളെ ധൈൎയ്യപ്പെടുത്തുകയും വിശ്വാ
സത്തിൽ സ്ഥിരപ്പെട്ടിരിക്കെണമെന്നും നാം അനെകം സങ്കടങ്ങ
ളാൽ ദൈവത്തിന്റെ രാജ്യത്തിലെക്ക കടക്കെണ്ടുന്നതാകുന്നു എ</lg><lg n="൨൩">ന്നും അവരെ ബൊധിപ്പിക്കയും ചെയ്തു കൊണ്ട പൊന്നു✱ വിശെ
ഷിച്ച അവർ ഒരൊരൊ സഭകളിൽ അവൎക്ക മൂപ്പന്മാരെ കല്പിച്ചാ
ക്കി ഉപവാസത്തൊടെ പ്രാൎത്ഥിച്ചതിന്റെ ശെഷം തങ്ങൾ അവ
രെ അവർ വിശ്വസിച്ചിട്ടുള്ള കൎത്താവിങ്കൽ ഭരമെല്പിക്കയും ചെയ്തു✱</lg><lg n="൨൪"> പിന്നെ അവർ പിസിദിയായിൽകൂടി സഞ്ചരിച്ചുകഴിഞ്ഞിട്ട പംഫു</lg><lg n="൨൫">ലിയായിലെക്കു ചെന്നു✱ പിന്നെ പെൎഗ്ഗയിൽ വചനത്തെ പ്രസംഗി</lg><lg n="൨൬">ച്ചിട്ട അവർ അത്താലിയായ്ക്ക പുറപ്പെട്ടപൊയി✱ അവർ അവിടെ
നിന്ന കപ്പൽ കയറി അന്തിയൊഖിയായ്ക്ക വരികയും ചെയ്തു അ
വർ അവിടെനിന്ന തങ്ങൾ നിവൃത്തിച്ചിട്ടുള്ള ക്രിയക്കായ്ക്കൊണ്ട ദൈ</lg><lg n="൨൭">വത്തിന്റെ കൃപയിങ്കൽ എല്പിക്കപ്പെട്ടിരുന്നു✱ അവർ എത്തി
സഭയെ ഒന്നിച്ചു കൂട്ടിയതിന്റെ ശെഷം ദൈവം തങ്ങളൊടു കൂട
ചെയ്തകാൎയ്യങ്ങളെ ഒക്കയും അവൻ പുറജാതിക്കാൎക്ക വിശ്വാസത്തി</lg><lg n="൨൮">ന്റെ വാതിലിനെ തുറന്നു എന്നുള്ളതിനെയും അറിയിക്കയും ചെ
യ്തു✱ പിന്നെ അവിടെ അവർ ശിഷ്യന്മാരൊടു കൂട എറിയകാലം
പാൎത്തു✱</lg>

൧൫ അദ്ധ്യായം

൧ ചെലാകൎമ്മത്തെ കുറിച്ചുള്ള പിണക്കും.— ൬ അപ്പൊസ്തൊല
ന്മാർ അതിനെ കുറിച്ച അലൊചിക്കയും.—൨൨ അവരുടെ വി
ധിയെ സഭകളിലെക്ക അയക്കയും ചെയ്യുന്നത.— ൩൬ പൗലുസും
ബൎന്നബാസും പിണങ്ങി പിരിയുന്നത. [ 338 ]

<lg n="">പിന്നെ യെഹൂദിയായിൽനിന്ന പുറപ്പെട്ടു വന്നവർ ചിലർ നി
ങ്ങൾ മൊശെയുടെ മൎയ്യാദപ്രകാരം ചെലാകൎമ്മം ചെയ്യപ്പെടാഞ്ഞാൽ
നിങ്ങൾക്കു രക്ഷിക്കപ്പെടുവാൻ കഴികയില്ല എന്ന സഹൊദരന്മാ</lg><lg n="൨">ൎക്ക ഉപദെശിച്ചു✱ ഇതുകൊണ്ടു പൗലുസിന്നും ബൎന്നബാസിന്നും അ
വരൊടു കൂട അനല്പമായുള്ള വാഗ്വാദവും തൎക്കവും ഉണ്ടായപ്പൊൾ
പൗലുസും ബൎന്നബാസും അവരിൽ മറ്റുചിലരും ൟ തൎക്കത്തെക്കു
റിച്ച യെറുശലേമിലെക്ക അപ്പൊസ്തൊലന്മാരുടെയും മൂപ്പന്മാരുടെ</lg><lg n="൩">യും അടുക്കലെക്ക പൊകെണമെന്ന അവർ നിശ്ചയിച്ചു✱ പിന്നെ
സഭയാൽ യാത്ര അയക്കപ്പെട്ടിട്ട അവർ പുറജാതിക്കാരുടെ മനസ്സു
തിരിവിനെ അറിയിച്ചുകൊണ്ട ഫെനിക്കെയിലും ശമരിയായിലും
കൂടി കടന്നുപൊയി സഹൊദരന്മാൎക്കെല്ലാവൎക്കും മഹാ സന്തൊഷ</lg><lg n="൪">ത്തെ ഉണ്ടാക്കുകയും ചെയ്തു✱ അവർ യെറുശലമിലെക്ക എത്തിയ
പ്പൊൾ അവർ സഭയാലും അപ്പൊസ്തൊലന്മാരാലും മൂപ്പന്മാരാലും
അംഗീകരിക്കപ്പെട്ടു പിന്നെ അവർ ദൈവം തങ്ങളൊടു കൂട ചെയ്തി</lg><lg n="൫">ട്ടുള്ള കാൎയ്യങ്ങളെ ഒക്കയും അറിയിച്ചു✱ എന്നാറെ പറിശെന്മാരു
ടെ മതത്തിലുള്ള വിശ്വാസികൾ ചിലർ എഴുനീറ്റ പറഞ്ഞു അ
വരെ ചെലചെയ്കയും മൊശെയുടെ ന്യായപ്രമാണത്തെ പ്രമാണി</lg><lg n="൬">ക്കെണമെന്ന കല്പിക്കയും ചെയ്യെണ്ടുന്നതാകുന്നു✱ അപ്പൊൾ അ
പ്പൊസ്തലന്മാരും മൂപ്പന്മാരും ൟ സംഗതിയെ കുറിച്ച വിചാരി</lg><lg n="൭">പ്പാനായിട്ട വന്നുകൂടി✱ എന്നാറെ വളര തൎക്കം ഉണ്ടായിതിന്റെ
ശെഷം പത്രൊസ എഴുനീറ്റനിന്ന അവരൊട പറഞ്ഞു സഹൊ
ദരന്മാരായ മനുഷ്യരെ വളരെ കാലം മുമ്പെ ദൈവം നമ്മിൽ വെ
ച്ച എന്റെ വായ മൂലം പുറജാതിക്കാർ എവൻഗെലിയൊന്റെ
വചനത്തെ കെൾക്കയും വിശ്വസിക്കയും ചെയ്യെണമെന്ന നിശ്ചയി</lg><lg n="൮">ച്ചു എന്ന നിങ്ങൾ അറിയുന്നു✱ വിശെഷിച്ചും ഹൃദയങ്ങളെ അറിയു
ന്ന ദൈവം നമുക്ക ചെയ്തപൊലെ തന്നെ അവൎക്കും പരിശുദ്ധാത്മാ</lg><lg n="൯">വിനെ നൽകീട്ട അവൎക്ക സാക്ഷിനിന്നു✱ വിശ്വാസം കൊണ്ട അ
വരുടെ ഹൃദയങ്ങളെ ശുദ്ധമാക്കിയതുകൊണ്ട അവൻ നമ്മിലും അ</lg><lg n="൧൦">ശ്വരിലും ഒരു വ്യത്യാസത്തെയും വെച്ചിട്ടുമില്ല✱ അതുകൊണ്ട നമ്മുടെ
പിതാക്കന്മാൎക്ക എങ്കിലും നമുക്ക എങ്കിലും വഹിപ്പാൻ കഴിയാത്ത
നുകത്തെ ശിഷ്യന്മാരുടെ കഴുത്തിൽ വെക്കുവാൻ നിങ്ങൾ ഇപ്പൊ</lg><lg n="൧൧">ൾ എന്തിന ദൈവത്തെ പരീക്ഷിക്കുന്നു✱ എങ്കിലും അവർ എതു
പ്രകാരമൊ അപ്രകാരം നാം കൎത്താവായ യെശുക്രിസ്തുവിന്റെ
കൃപയാൽ രക്ഷിക്കപ്പെടുമെന്ന നാം വിശ്വസിക്കുന്നു✱</lg>

<lg n="൧൨">അപ്പൊൾ പുരുഷാരമൊക്കയും മിണ്ടാതെ ഇരിക്കയും പുറജാതി
ക്കാരുടെ ഇടയിൽ ദൈവം തങ്ങളെകൊണ്ട ചെയ്യിച്ചിട്ടുള്ള ലക്ഷ്യങ്ങ
ളെയും അത്ഭുതങ്ങളെയും എല്ലാം ബൎന്നബാസും പൗലുസും വിസ്തരി</lg><lg n="൧൩">ച്ചുപറയുന്നതിനെ ചെവിക്കൊൾകയും ചെയ്തു✱ എന്നാറെ അവർ
സംസാരിച്ച കഴിഞ്ഞതിന്റെശെഷം യാക്കൊബ ഉത്തരമായിട്ട</lg>

[ 339 ] <lg n="">പറഞ്ഞു സഹൊദരന്മാരായ മനുഷ്യരെ എങ്കലെക്ക ചെവിക്കൊൾ</lg><lg n="൧൪">വിൻ✱ ദൈവം തന്റെ നാമത്തിന്നായിട്ട പുറജാരികളിൽനി
ന്ന ഒരു ജനത്തെ എടുപ്പാൻ ആദ്യം അവരെ ദൎശിച്ചപ്രകാരം ശി</lg><lg n="൧൫">മെഒൻ അറിയിച്ചുവല്ലൊ✱ ദീൎഘദൎശിമാരുടെ വചനങ്ങളും ഇതി</lg><lg n="൧൬">നൊടയൊജിക്കുന്നു എഴുതപ്പെട്ടിരിക്കുന്ന പ്രകാരം✱ ഇതിന്റെശെ
ഷം ഞാൻ തിരിച്ചുവരികയും ദാവീദിന്റെ വീണുപൊയിട്ടുള്ള കൂ
ടാരത്തെ ഇനിയും പണിചെയ്കയും ഇനിയുംഞാൻ അതിന്റെ കെ</lg><lg n="൧൭">ടുകളെ തീൎക്കയും അതിനെ നെരെ വെക്കയും ചെയ്യും✱ മനുഷ്യരിൽ
ശെഷമുള്ളവരും എന്റെ നാമം തങ്ങളുടെ മെൽ വിളിക്കപ്പെടുന്ന
സകല ജാതികളും കൎത്താവിനെ അന്വെഷിപ്പാനായിട്ടാകുന്നു എ</lg><lg n="൧൮">ന്ന ൟ കാൎയ്യങ്ങളെ ഒക്കയും ചെയ്യുന്ന കൎത്താവ പറയുന്നു✱ ലൊ
കത്തിന്റെ ആരംഭം മുതൽ ദൈവത്തിന്ന തന്റെ സകല പ്രവൃ</lg><lg n="൧൯">ത്തികളും അറിയപ്പെട്ടിരിക്കുന്നു✱ അതുകൊണ്ട ഞാൻ വിധിക്കു
ന്നത പുറജാതിക്കാരിൽനിന്ന ദൈവത്തിങ്കലെക്ക മനസ്സുതിരിഞ്ഞ</lg><lg n="൨൦">വരെ നാം ദുഃഖിപ്പിക്കരുത എന്നും✱ വിഗ്രഹങ്ങളുടെ അശുദ്ധിക
ളിൽനിന്നും വെശ്യദൊഷത്തിൽനിന്നും അറുകുലകളിൽ നിന്നും ര
ക്തത്തിൽനിന്നും നീങ്ങിയിരിക്കെണമെന്ന മാത്രമെ നാം അവൎക്ക</lg><lg n="൨൧"> എഴുതാവു എന്നും ആകുന്നു✱ പൂൎവകാലം മുതൽ ശാബത ദിവസം
തൊറും സഭകളിൽ വായിക്കപ്പെടുന്നതുകൊണ്ട മൊശെക്ക തന്നെ
നഗരം തൊറും പ്രസംഗിക്കുന്നവർ ഉണ്ടല്ലൊ✱</lg> <lg n="൨൨">അപ്പൊൾ പൗലുസിനൊടും ബൎന്നബാസിനൊടുംകൂട അന്തിയൊ
ഖിയായിലെക്ക തങ്ങളിൽനിന്ന തിരഞ്ഞെടുക്കപ്പെട്ട മനുഷ്യരായി
സഹൊദരന്മാരിൽ പ്രമാണികളായുള്ള മനുഷ്യരായി ബർസബാസ
എന്ന മറു നാമമുള്ള യെഹൂദായെയും ശിലാസിനെയും അയപ്പാൻ
എല്ലാസഭയൊടും കൂട അപ്പൊസ്തൊലന്മാൎക്കും മൂപ്പന്മാൎക്കും നന്നായി</lg><lg n="൨൩"> ബൊധിച്ചു✱ വിശെഷിച്ച അവർ ഇവരുടെ കയ്യിൽ ഇപ്രകാരം
എഴുതികൊടുത്തയച്ചു അപ്പൊസ്തൊലന്മാരും മൂപ്പന്മാരും സഹൊ
ദരന്മാരും അന്തിയൊഖിയായിലും സുറിയായിലും കിലിക്കിയായി</lg><lg n="൨൪">ലും പുറജാതിക്കാരിൽനിന്ന ഉള്ള സഹൊദരന്മാൎക്ക വന്ദനം✱ ചി
ലർ ഞങ്ങളിൽനിന്ന പുറപ്പെട്ടിട്ട ഞങ്ങൾ അവൎക്ക കല്പന കൊടു
ക്കാതെ നിങ്ങൾ ചെലാകൎമ്മം ചെയ്യപ്പെടുകയും വെദപ്രമാണത്തെ
പ്രമാണിക്കയും ചെയ്യെണമെന്ന പറഞ്ഞ വാക്കുകൾ കൊണ്ട നിങ്ങ
ളുടെ ആത്മാക്കളെ മറിച്ച നിങ്ങളെ ചഞ്ചലപ്പെടുത്തി എന്ന ഞ</lg><lg n="൨൫">ങ്ങൾ കെട്ടിരിക്കകൊണ്ട✱ നമ്മുടെ കൎത്താവായ യെശു ക്രിസ്തുവി
ന്റെ നാമത്തിന്നുവേണ്ടി തങ്ങളുടെ ആത്മാക്കളെ എല്പിച്ചിട്ടുള്ള മ</lg><lg n="൨൬">നുഷ്യരായി✱ ഞങ്ങൾക്ക പ്രീതിയുള്ളവരായ ബൎന്നബാസിനൊടും
പൗലുസിനൊടും കൂട തിരഞ്ഞെടുക്കപ്പെട്ട പുരുഷന്മാരെ നിങ്ങളു
ടെ അടുക്കൽ അയപ്പാൻ എകമനസ്സൊടെ കൂടിയ ഞങ്ങൾക്ക ന</lg><lg n="൨൭">ന്നായി ബൊധിച്ചു✱ അതുകൊണ്ട ഞങ്ങൾ യെഹൂദായെയും ശിലാ</lg> [ 340 ]

<lg n="">സിനെയും അയച്ചിരിക്കുന്നു അവർ വാഗ്വിശെഷം കൊണ്ട ൟ കാ</lg><lg n="൨൮">ൎയ്യങ്ങളെ ബൊധിപ്പിക്കയും ചെയ്യും✱ എന്തുകൊണ്ടെന്നാൽ വിഗ്ര
ഹങ്ങൾക്ക നൽകപ്പെട്ട വസ്തുക്കളിൽനിന്നും രക്തത്തിൽ നിന്നും അറു
കുലയായുള്ളതിൽനിന്നും വെശ്യാദൊഷത്തിൽനിന്നും നിങ്ങൾ നീ
ങ്ങിയിരിക്കണെമെന്നുള്ള ൟ ആവശ്യകാൎയ്യങ്ങളിൽ അധികം ഒരു
ഭാരത്തെയും നിങ്ങളുടെ മെൽ വെക്കാതെ ഇരിപ്പാൻ പരിശുദ്ധാത്മാ</lg><lg n="൨൯">വിനും ഞങ്ങൾക്കും നന്നായി തൊന്നിയിരിക്കുന്നു✱ ഇവയിൽനിന്ന
നിങ്ങൾ തങ്ങളെ നീക്കികാത്താൽ നിങ്ങൾ നല്ലവണ്ണം ചെയ്യും സുഖ</lg><lg n="൩൦">മായിരിപ്പിൻ✱ അപ്രകാരം യാത്ര അയക്കപ്പെട്ടശെഷം അവർ അ
ന്തിയൊഖിയായിലെക്ക വന്നു പിന്നെ പുരുഷാരത്തെ ഒന്നിച്ച കൂട്ടി</lg><lg n="൩൧">യാറെ അവർ ലെഖനത്തെ കൊടുത്തു✱ അവർ അതിനെ വായി
ച്ച ശെഷം ആശ്വാസത്തെ കുറിച്ച സന്തൊഷിക്കയും ചെ</lg><lg n="൩൨">യ്തു✱ എന്നാറെ യെഹൂദായും ശിലാസും തങ്ങൾ തന്നെയും ദീൎഘ
ദൎശിമാർ ആകകൊണ്ട പലവാക്കിനാൽ സഹൊദരന്മാരെ ബൊധി</lg><lg n="൩൩">പ്പിക്കയും ഉറപ്പിക്കയും ചെയ്തു✱ പിന്നെ കുറഞ്ഞൊരു കാലം അ
വിടെ പാൎത്തതിന്റെ ശെഷം അവർ സഹൊദരന്മാരിൽനിന്ന സ
മാധാനത്തൊടെ അപ്പൊസ്തൊലന്മാരുടെ അടുക്കർ അയക്കപ്പെട്ടു✱</lg><lg n="൩൪"> എന്നാറെ അവിടെതന്നെ പാൎപ്പാൻ ശിലാസിന്ന നന്നായിബൊ</lg><lg n="൩൫">ധിച്ചു✱ എന്നാൽ പൗലുസും ബൎന്നബാസും മറ്റുപലരൊടും കൂട ക
ൎത്താവിന്റെ വചനത്തെ ഉപദെശിക്കയും പ്രസംഗിക്കയും ചെയ്തു
കൊണ്ട അന്തിയൊഖിയായിൽ പാൎത്തു✱</lg>

<lg n="൩൬">പിന്നെയും കുറയ ദിവസം കഴിഞ്ഞശെഷം പൗലുസ ബൎന്നബാ
സിനൊട പറഞ്ഞു നാം തിരിച്ചുപൊയിട്ട നാം കൎത്താവിന്റെ വ
ചനത്തെ പ്രസംഗിച്ചിരിക്കുന്ന സകല നഗരത്തിലും നമ്മുടെ സ
ഹൊദരന്മാരെ അവർ എങ്ങിനെ ഇരിക്കുന്നു എന്ന ചെന്നു കാ</lg><lg n="൩൭">ണെണം✱ അപ്പൊൾ ബൎന്നബാസ മൎക്കുസ എന്ന മറുനാമമുള്ളയൊ</lg><lg n="൩൮">ഹന്നാനെ കൂട കൂട്ടികൊണ്ടുപൊകുവാൻ നിശ്ചയിച്ചു✱ എന്നാറെ
പൗലുസ പംഫുലിയായിൽനിന്ന തങ്ങളെ വിട്ടുപിരികയും തങ്ങളൊ
ടു കൂട പ്രവൃത്തിക്ക വരാതെ ഇരിക്കയും ചെയ്തവനെ കൂട്ടിക്കൊണ്ടു</lg><lg n="൩൯"> പൊകാതെയിരിക്കുന്നത യൊഗ്യമെന്ന വിചാരിച്ചു✱ അപ്പൊൾ
അവർ തമ്മിൽ വെറിട്ട പിരിവാൻതക്കവണ്ണം ഉഗ്രമായുള്ള വാഗ്വാ
ദം ഉണ്ടായി ഇങ്ങിനെ ബൎന്നബാസ മൎക്കുസിനെ കൂട്ടിക്കൊണ്ട കു</lg><lg n="൪൦">പ്രൊസിലെക്ക കപ്പൽ കയറി പൊകയും ചെയ്തു✱ എന്നാൽ പൗ
ലുസ ശിലാസിനെ തിരഞ്ഞെടുത്ത സഹൊദരന്മാരാൽ ദൈവത്തി</lg><lg n="൪൧">ന്റെ കൃപയിങ്കൽ ഭരമെല്പിക്കപ്പെട്ടുകൊണ്ട പുറപ്പെട്ടു✱ സുറിയാ
യിൽ കൂടിയും കിലിക്കിയായിൽ കൂടിയും സഭകളെ ഉറപ്പിച്ചുകൊ
ണ്ട സഞ്ചരിക്കയും ചെയ്തു✱</lg>

[ 341 ] ൧൬ അദ്ധ്യായം

൧ പൌലുസ തീമൊഥെയുസിന ചെലാകൎമ്മം ചെയ്യുന്നത.— ൧൪
അവൻ ലിദിയയെ മനസ്സുതിരിക്കുന്നത.— ൧൬ മന്ത്രവാദത്തി
ന്റെ ആത്മാവിനെ പുറത്താക്കികളയുന്നത.—൧൯ അവൻ ശീ
ലാസിനൊടും കൂടി കാരാഗൃഹത്തിൽ ആക്കപ്പെടുകയും.—൩൫
വിടപ്പെടുകയും ചെയ്യുന്നത.

<lg n="">പിന്നെ അവൻ ദൎബിയിലെക്കും ലുസ്ത്രയിലെക്കും വന്നു എന്നാ
റെ കണ്ടാലും അവിടെ തിമൊഥെയൂസ എന്റെ നാമമുള്ളവനായി
വിശ്വാസമുള്ളൊരു യെഹൂദ സ്ത്രീയുടെ പുത്രനായി ഒരു ശിഷ്യൻ
ഉണ്ടായിരുന്നു അവന്റെ പിതാവ ഒരു ഗ്രെക്കനത്രെ ആയിരു</lg><lg n="൨">ന്നത✱ അവൻ ലുസ്ത്രയിലും ഇക്കൊനിയുമിലും ഉള്ള സഹൊദരന്മാ</lg><lg n="൩">രാൽ നല്ലവണ്ണം ശ്രുതിപ്പെട്ടിരുന്നു✱ തന്നൊടു കൂട പുറപ്പെടുവാൻ
അവനെ വെണമെന്ന പൗലുസിന്ന മനസ്സായിരുന്നു പിന്നെ അ
വൻ അവനെ കൂട്ടികൊണ്ട ആ സ്ഥലങ്ങളിലുള്ള യെഹൂദന്മാരുടെ
നിമിത്തമായിട്ട ചെലാകൎമ്മം ചെയ്തു എന്തുകൊണ്ടെന്നാൽ അവ
ന്റെ പിതാവ ഗ്രെക്കനായിരുന്നു എന്ന എല്ലാവരും അറിഞ്ഞി</lg><lg n="൪">രുന്നു✱ പിന്നെ അവർ നഗരങ്ങളിൽ കൂടി സഞ്ചരിക്കുമ്പൊൾ യെ
റുശലമിലുള്ള അപ്പൊസ്തൊലന്മാരാലും മൂപ്പന്മാരാലും നിശ്ചയിക്കപ്പെ
ട്ടിട്ടുള്ള വിധികളെ ആചരിപ്പാനായിട്ട അവൎക്ക അവർ എല്പിച്ചു✱</lg><lg n="൫"> അതുകൊണ്ട സഭകൾ വിശ്വാസത്തിൽ സ്ഥിരപ്പെടുകയും ദിനം പ്ര</lg><lg n="൬">തിയും സംഖ്യയിൽ വൎദ്ധിക്കയും ചെയ്തു✱ പിന്നെ അവർ പ്രിഗി
യായിൽ കൂടിയും ഗലാത്തിയ ദെശത്തിൽ കൂടിയും സഞ്ചരിച്ച ക
ഴിഞ്ഞ ആസിയായിൽ വചനത്തെ പ്രസംഗിപ്പാൻ അവർ പരിശു</lg><lg n="൭">ദ്ധാത്മാവിനാൽ വിരൊധിക്കപ്പെട്ടാറെ✱ അവർ മുസിയായിലെക്ക
വന്നിട്ട ബിതിനിയായിലെക്ക പൊകുവാൻ ശ്രമിച്ചു എങ്കിലും ആത്മാ</lg><lg n="൮">വ അവരെ സമ്മതിച്ചില്ല✱ അപ്പൊൾ അവർ മുസിയായെ കടന്ന</lg><lg n="൯"> ത്രൊവാസിലെക്ക വന്നിറങ്ങി✱ വിശെഷിച്ച രാത്രിയിൽ പൗലുസി
ന്ന ഒരു ദൎശനം കാണപ്പെട്ടു മക്കെദൊനിയക്കാരനായ ഒരു മനു
ഷ്യൻ നീ മക്കെദൊനിയായിലെക്ക കടന്നു വന്ന ഞങ്ങൾക്ക സഹാ
യിക്കെണമെന്ന അവനൊട അപെക്ഷിച്ച പറഞ്ഞുകൊണ്ട നിന്നു✱</lg><lg n="൧൦"> എന്നാൽ അവൻ ആ ദൎശനത്തെ കണ്ടപ്പൊൾ ഉടനെ അവൎക്ക എ
വംഗെലിയൊനെ പ്രസംഗിപ്പാൻ കൎത്താവ ഞങ്ങളെ വിളിച്ചു എ
ന്ന ഞങ്ങൾ നല്ലവണ്ണം നിശ്ചയിച്ചിട്ട മക്കെദൊനിയായിലെക്ക പു</lg><lg n="൧൧">റപ്പെട്ടു പൊകുവാൻ ശ്രമിച്ചു✱ അതുകൊണ്ട ത്രൊവാസിൽ നിന്ന ക
പ്പൽ നീക്കി ഞങ്ങൾ നെർവഴിയായി സമൊത്രാക്കിയായ്ക്കും പിറ്റെ</lg><lg n="൧൨"> ദിവസത്തിൽ നെയപ്പൊലിസിന്നും✱ അവിടെനിന്ന മക്കെദൊനി
യായിലെ ആ പ്രദെശത്തിൽ പ്രധാന നഗരമായും കൊലൊനിയാ
യും ഉള്ള ഫിലിപ്പായ്ക്കും എത്തി എന്നാറെ ഞങ്ങൾ ആ നഗരത്തിൽ
ചില ദിവസങ്ങൾ പാൎത്തിരുന്നു✱</lg> [ 342 ]

<lg n="൧൩">വിശെഷിച്ച ഞങ്ങൾ ശാബത ദിവസത്തിൽ നഗരത്തിൽനിന്ന
പുറത്ത ഒരു നദിയുടെ അരികത്ത പുറപ്പെട്ടു പൊയി അവിടെ
പ്രാൎത്ഥന ചെയ്യപ്പെടുന്നത മൎയ്യാദയായിരുന്നു ഞങ്ങൾ ഇരുന്ന</lg><lg n="൧൪"> അവിടെ വന്നു കൂടിയ സ്ത്രീകളൊട സംസാരിച്ചു✱ അപ്പൊൾ ലുദി
യ എന്ന നാമമുള്ളവളായി രക്താംബരത്തെ വീക്കുന്നവളായി തീ
യത്തീറാ നഗരക്കാരത്തിയായി ദൈവത്തെ സെവിക്കുന്നവളാ
യി ഒരു സ്ത്രീ കെട്ടുകൊണ്ടിരുന്നു പൗലുസിനാൽ പറയപ്പെട്ട കാ
ൎയ്യങ്ങളിൽ ജാഗ്രതപ്പെടുവാൻ തക്കവണ്ണം കൎത്താവ അവളുടെ ഹൃദയ</lg><lg n="൧൫">ത്തെ തുറന്നു✱ പിന്നെ അവളും അവളുടെ കുഡുംബവും ബപ്തിസ്മ
പ്പെട്ടതിന്റെ ശെഷം അവൾ നിങ്ങൾ എന്നെ കൎത്താവിങ്കൽ വി
ശ്വാസമുള്ളവളാകുന്നു എന്ന നിശ്ചയിച്ചു എങ്കിൽ എന്റെ ഭവന
ത്തിലെക്ക വന്നപാൎത്തുകൊൾവിൻ എന്ന ഞങ്ങളൊട അപെക്ഷി</lg><lg n="൧൬">ച്ചു അവൾ ഞങ്ങളെ നിൎബന്ധിക്കയും ചെയ്തു✱ പിന്നെ ഉണ്ടായത എ
ന്തെന്നാൽ ഞങ്ങൾ പ്രാൎത്ഥനക്ക പൊകുമ്പൊൾ മന്ത്രവാദത്തിന്റെ
ആത്മാവൊടു കൂടിയവളായി ലക്ഷണം പറയുന്നതിനാൽ തന്റെ
യജമാനന്മാൎക്ക വളര ലാഭത്തെ ഉണ്ടാക്കിയവളായി ഒരു ബാല</lg><lg n="൧൭"> സ്ത്രീ ഞങ്ങളെ എതിരെറ്റു✱ ഇവൾ പൗലുസിന്റെയും ഞങ്ങളുടെ
യും പിന്നാലെ വന്ന ൟ മനുഷ്യർ നമുക്ക രക്ഷയുടെ വഴിയെ
അറിയിക്കുന്നവരായി അത്യുന്നതനായ ദൈവത്തിന്റെ ശുശ്രൂഷ</lg><lg n="൧൮">ക്കാരാകുന്നു എന്ന ഉറക്കെ വിളിച്ചുപറഞ്ഞു✱ ഇതിനെയും അവൾ
വളര നാളുകൾ ചെയ്തു എന്നാറെ പൗലുസ മുഷിഞ്ഞ പിന്തിരി
ഞ്ഞ ആത്മാവിനൊട നീ അവളിൽനിന്ന പുറത്ത പൊകുവാൻ
ഞാൻ യെശു ക്രിസ്തുവിന്റെ നാമത്തിൽ നിന്നൊട കല്പിക്കുന്നു
എന്ന പറഞ്ഞു ആ നെരത്ത തന്നെ അവൻ പുറപ്പെട്ടുപൊകയും</lg><lg n="൧൯"> ചെയ്തു✱ എന്നാറെ അവളുടെ യജമാനന്മാർ തങ്ങളുടെ ലാഭത്തി
ന്റെ ആശ്രയം പെയ്പൊയി എന്ന കണ്ടിട്ട പൗലുസിനെയും ശീലാ
സിനെയും പിടിച്ച ചന്തസ്ഥലത്തെക്കു പ്രമാണികളുടെ അടുക്കലെക്ക</lg><lg n="൨൦"> വലിച്ചു✱ വിശെഷിച്ച അവർ അവരെ അധികാരികളുടെ അടു
ക്കൽ കൊണ്ടുവന്ന പാഞ്ഞു യെഹൂദന്മാരായുള്ള ൟ മനുഷ്യർ ഞ</lg><lg n="൨൧">ങ്ങളുടെ നഗരത്തെ എറ്റവും ചഞ്ചലപ്പെടുത്തുകയും✱ റൊമാക്കാ
രാകുന്ന ഞങ്ങൾക്ക കൈക്കൊൾവാൻ എങ്കിലും ചെയ്വാൻ എങ്കിലും</lg><lg n="൨൨"> യൊഗ്യമില്ലാത്ത മൎയ്യാദകളെ അറിയിക്കയും ചെയ്യുന്നു✱ അപ്പൊൾ
പുരുഷാരം അവരുടെ നെരെ ഒന്നിച്ച എഴുനീറ്റ അധികാരി
കൾ അവരുടെ വസ്ത്രങ്ങളെ ചീന്തിക്കളഞ്ഞ അവരെ അടിപ്പാൻ</lg><lg n="൨൩"> കല്പിക്കയും ചെയ്തു✱ എന്നാറെ അവരുടെ മെൽ വളരെ അടിക
ളെ എല്പിച്ചതിന്റെ ശെഷം കാരാഗൃഹ വിചാരക്കാരനൊട അവ
രെ നല്ലവണ്ണം സൂക്ഷിപ്പാൻ കല്പിച്ച അവരെ കാരാഗൃത്തിൽ ആ</lg><lg n="൨൪">ക്കി✱ അവൻ അപ്രകാരമുള്ള കല്പനയെ ലഭിച്ചിട്ട അവരെ അക
ത്തുള്ള കാരാഗൃഹത്തിലെക്ക ആക്കി അവരുടെ കാലുകളെ ആമ</lg>

[ 343 ] <lg n="൨൫">ത്തിൽ ഇട്ടു പൂട്ടുകയും ചെയ്തു✱ എന്നാറെ അൎദ്ധരാത്രിയിങ്കൽ പൗ
ലുസും ശിലാസും പ്രാൎത്ഥിച്ച ദൈവത്തിന കീൎത്തനങ്ങളെ പാടി</lg><lg n="൨൬"> ബദ്ധന്മാർ അവരെ കെൾക്കയും ചെയ്തു✱ എന്നാറെ അസംഗതി
യായി ഒരു മഹാ ഭൂകമ്പം കാരാഗൃഹത്തിന്റെ അടിസ്ഥാനങ്ങൾ
ഇളക്കുവാൻ തക്കവണ്ണം ഉണ്ടായി ഉടനെ വാതിലുകൾ ഒക്കയും തുറ
ന്നു പൊകയും എല്ലാവരുടെയും ബന്ധനങ്ങൾ അഴിഞ്ഞുപൊക</lg><lg n="൨൭">യും ചെയ്തു✱ എന്നാറെ കാരാഗൃഹ വിചാരക്കാരൻ ഉറക്കം ഉണ
ൎന്ന കാരാഗൃഹത്തിന്റെ വാതിലുകൾ തുറന്നതിനെ കണ്ട ബദ്ധന്മാർ
ഓടിപൊയി എന്ന വിചാരിച്ചുകൊണ്ട തന്റെ വാളിനെ ഊരി ത</lg><lg n="൨൮">ന്നെ താൻ കൊല്ലുവാൻ ഭാവിച്ചു✱ അപ്പൊൾ പൗലുസ ഒരു മഹാ
ശബ്ദത്തൊടെ വിളിച്ച നിനക്ക നീ ഒരു ദൊഷത്തെയും ചെയ്യരു</lg><lg n="൨൯">ത ഞങ്ങളെല്ലാവരും ഇവിടെ ഉണ്ടല്ലൊ എന്ന പറഞ്ഞു✱ അ
പ്പൊൾ അവൻ ദീപത്തെ വരുത്തി അകത്തെക്ക ഓടിചെന്നുവി
റച്ചുകൊണ്ട പൗലുസിന്റെയും ശീലാസിന്റെയും മുമ്പിൽ വീണു✱</lg><lg n="൩൦"> അവരെ പുറത്ത കൊണ്ടുവന്ന കൎത്താക്കന്മാരെ രക്ഷിക്കപ്പെടെണ്ടു</lg><lg n="൩൧">ന്നതിന്ന ഞാൻ എന്ത ചെയ്യെണമെന്ന പറകയും ചെയ്തു✱ എ
ന്നാറെ അവർ പറഞ്ഞു കൎത്താവായ യെശു ക്രിസ്തുവിങ്കൽ വിശ്വ</lg><lg n="൩൨">സിക്ക എന്നാൽ നീയും നിന്റെ കുഡുംബവും രക്ഷിക്കപ്പെടും✱ പി
ന്നെ അവർ കൎത്താവിന്റെ വചനത്തെ അവനൊടും അവന്റെ</lg><lg n="൩൩"> ഭവനത്തിലുള്ളവരൊട എല്ലാവരൊടും പറഞ്ഞു✱ വിശെഷിച്ച അ
വൻ അവരെ ആ നെരത്ത രാത്രിയിൽ കൂട്ടികൊണ്ടു പൊയി അവ
രുടെ അടികളെ കഴുകുകയും അവനും അവന്നുള്ളവരെല്പാവരും</lg><lg n="൩൪"> ഉടനെ ബപ്തിസ്മപ്പെടുകയും ചെയ്തു✱ പിന്നെ അവൻ അവരെ ത
ന്റെ ഭവനത്തിലെക്ക കൂട്ടികൊണ്ടുവന്നാറെ അവരുടെ മുമ്പാക
ഭക്ഷണത്തെ വെച്ചു തന്റെ ഭവനക്കാരൊടെല്ലാവരൊടും കൂടി ദൈവ
വത്തിങ്കൽ വിശ്വസിച്ച ആനന്ദിക്കയും ചെയ്തു✱</lg> <lg n="൩൫">പിന്നെ നെരം പുലൎന്നപ്പൊൾ അധികാരികൾ ഭൃത്യന്മാരെ അയ</lg><lg n="൩൬">ച്ച ആ മനുഷ്യരെ വിട്ടയക്കെണമെന്ന പറയിച്ചു✱ അപ്പൊൾ കാരാ
ഗൃഹ വിചാരക്കാരൻ ൟ വചനങ്ങളെ പൗലുസിനൊട അറിയിച്ചു
നിങ്ങളെ വിട്ടയപ്പാൻ അധികാരികൾ പറഞ്ഞയച്ചിരിക്കുന്നു അ
തുകൊണ്ട നിങ്ങൾ ഇപ്പൊൾ പുറപ്പെട്ട സമാധാനത്തൊടെ പൊ</lg><lg n="൩൭">കുവിൻ എന്ന പറഞ്ഞു✱ എന്നാറെ പൗലുസ അവരൊട പറഞ്ഞു
കുറ്റം വിധിക്കപ്പെടാതെ റൊമക്കാരാകുന്ന ഞങ്ങളെ അവർ പ
രസ്യമായി അടിച്ച കാരഗൃഹത്തിൽ ആക്കി ഇപ്പൊൾ ഞങ്ങളെ ര
ഹസ്യമായിട്ട പുറത്താക്കുന്നുവൊ അപ്രകാരമല്ല അവർ തന്നെ വ</lg><lg n="൩൮">ന്ന ഞങ്ങളെ പുറത്ത കൊണ്ടുപൊകട്ടെ✱ അപ്പൊൾ ഭൃത്യന്മാർ
ൟ വാക്കുകളെ അധികാരികളൊട അറിയിച്ചു എന്നാറെ അവർ</lg><lg n="൩൯"> റൊമക്കാരാകുന്നു എന്ന അവർ കെട്ടപ്പൊൾ ഭയപ്പെട്ടു✱ പിന്നെ
അവർ വന്ന അവരൊട അപെക്ഷിക്കയും അവരെ പുറത്തുകൊ</lg> [ 344 ]

<lg n="">ണ്ടുവന്ന നഗരത്തീൽനിന്ന പുറപ്പെട്ടുപൊകുവാൻ അവരൊടെ യാ</lg><lg n="൪൦">ചിക്കയും ചെയ്തു✱ അപ്പൊൾ അവർ കാരാഗൃഹത്തിൽ നിന്ന പുറ
പ്പെട്ട ലുദിയായുടെ അടുക്കൽ ചെല്ലുകയും സഹൊദരന്മാരെ കണ്ട അ
വരെ ആശ്വസിപ്പിച്ചു പുറപ്പെട്ടു പൊകയും ചെയ്തു✱</lg>

൧൭ അദ്ധ്യായം

൧ പൗലുസ തെസ്സലൊനിക്കായിലും.— ബെറൊയായിലും
—൧൬ അതെനയിലും പ്രസംഗിക്കുന്നത.— ൩൪ ചിലർ
മനൊഭെദപ്പെടുന്നത.

<lg n="">പിന്നെ അവർ അംഫിപൊലിസിൽ കൂടിയും അപ്പൊലൊനിയാ
യിൽ കൂടിയും കടന്നുപൊയതിന്റെ ശെഷം തെസ്സലൊനിക്കായി
ലെക്ക വന്നു അവിടെ യെഹൂദന്മാരുടെ ഒരു സഭ ഉണ്ടായിരുന്നു✱</lg><lg n="൨"> എന്നാറെ പൗലുസ തന്റെ മൎയ്യാദപ്രകാരം അവരുടെ അടു
ക്കൽ ചെന്ന മൂന്ന ശാബത ദിവസങ്ങളിൽ അവരൊട വെദവാക്യ</lg><lg n="൩">ങ്ങളിൽ നിന്ന വ്യവഹരിച്ചു✱ ക്രിസ്തു കഷ്ടപ്പെടുകയും മരിച്ചവ
രിൽനിന്ന ഉയൎന്നെഴുനീല്ക്കയും ചെയ്യെണ്ടുന്നതാകുന്നു എന്നും
ഞാൻ നിങ്ങളൊട അറിയിക്കുന്ന ൟ യെശു ക്രിസ്തു തന്നെ ആകു</lg><lg n="൪">ന്നു എന്നും തുറന്ന കാട്ടുകയും നിശ്ചയം പറകയും ചെയ്തു✱ അവ
രിൽ ചിലരും ഭക്തിയുള്ള ഗ്രെക്കന്മാരിൽ ബഹു പുരുഷാരവും പ്ര
ധാന സ്ത്രീകളിൽ അനല്പം ജനവും വിശ്വസിക്കയും പൗലുസിനൊടും</lg><lg n="൫"> ശീലാസിനൊടും കൂടി ചെരുകയും ചെയ്തു✱ എന്നാറെ വിശ്വസി
ക്കാത്ത യെഹൂദന്മാർ അസൂയപ്പെട്ട എറ്റം വഷളന്മാരിൽ ചിലദു
ഷ്ടമനുഷ്യരെ കൂട കൂട്ടിക്കൊണ്ട സംഘമാക്കി നഗരത്തെ ഒക്കയും കല
ഹപ്പെടുത്തുകയും യാസൊന്റെ ഭവനത്തെ അതിക്രമിച്ച അവരെ ജ
നത്തിന്റെ അരികത്തെക്ക കൊണ്ടുവരുവാൻ ശ്രമിക്കയും ചെയ്തു✱</lg><lg n="൬"> പിന്നെ അവരെ കണ്ടെത്തായ്കകൊണ്ട അവർ യാസൊനെയും ചി
ല സഹൊദരന്മാരെയും നഗരത്തിലെ പ്രമാണികളുടെ അടുക്കൽ
വലിച്ചുകൊണ്ടുപൊയി ലൊകത്തെ കീഴ്മെൽ മറിച്ചിരിക്കുന്ന ഇ</lg><lg n="൭">വർ ഇവിടെക്കും വന്നിരിക്കുന്നു✱ അവരെ യാസൊൻ കൈക്കൊ
ണ്ടു വിശെഷിച്ച യെശു എന്ന മറ്റൊരു രാജാവ ഉണ്ടെന്ന പറ
ഞ്ഞ ഇവർ എല്ലാവരും കൈസറിന്റെ കല്പിതങ്ങൾക്ക വിരൊധ</lg><lg n="൮">മായി ചെയ്യുന്നു എന്ന വിളിച്ചുപറഞ്ഞു✱ ൟ കാൎയ്യങ്ങളെ കെട്ട
ജനങ്ങളെയും നഗരത്തിലെ പ്രമാണികളെയും അവർ ചഞ്ചല</lg><lg n="൯">പ്പെടുത്തുകയും ചെയ്തു✱ പിന്നെ അവർ യാസൊനൊടും മറ്റവ
രൊടും ജാമ്യം വാങ്ങീട്ട അവരെ വിട്ടയച്ചു✱</lg>

<lg n="൧൦">പിന്നെ സഹൊദരന്മാർ ഉടനെ രാത്രിയിൽ പൗലുസിനെയും ശീ
ലാസിനൈയും അവിടെനിന്ന ബെറൊയായിലെക്ക അയച്ച അ
വർ അവിടെ വന്നാറെ യെഹൂദന്മാരുടെ സഭയിലെക്ക ചെന്നു✱</lg><lg n="൧൧"> ഇവർ തെസ്സലൊനിക്കയിലുള്ളവരെക്കാളും എറ്റവും സജ്ജനങ്ങ
ളായിരുന്നു ൟ കാൎയ്യങ്ങൾ ഇപ്രകാരം തന്നെയൊ എന്ന ദിനം</lg>

[ 345 ] <lg n="">പ്രതി വെദവാക്യങ്ങളെ ശൊധന ചെയ്തു കൊണ്ട എത്രയും മനൊ</lg><lg n="൧൨">ജാഗ്രതയൊടെ വചനത്തെ കൈക്കൊണ്ടു✱ ഇതുകൊണ്ട അവരിൽ
പലരും ബഹുമാനമുള്ള ഗ്രെക്ക സ്ത്രീകളിലും പുരുഷന്മാരിലും അന</lg><lg n="൧൩">ല്പം ജനവും വിശ്വസിച്ചു✱ എന്നാറെ ബെറൊയായിലും ദൈവ
ത്തിന്റെ വചനം പൗലുസിനാൽ പ്രസംഗിക്കപ്പെട്ടു എന്ന തെസ്സ
ലൊനിക്കയിലുള്ള യെഹൂദന്മാർ അറിഞ്ഞപ്പൊൾ അവർ അവിടെ</lg><lg n="൧൪">യും ചെന്ന ജനങ്ങളെ ഇളക്കി✱ അപ്പൊൾ ഉടനെ സഹൊദരന്മാർ
പൗലുസിനെ സമുദ്രത്തിലെക്ക പൊകുവാൻ എന്ന പൊലെ അയ
ച്ചു എന്നാൽ ശീലാസും തീമൊഥെയുസും അവിടെ തന്നെ പാൎത്തു✱</lg><lg n="൧൫"> വിശെഷിച്ച പൗലുസിനെ കൂട്ടികൊണ്ടുപൊയവർ അവനെ അതെ
നയൊളം കൊണ്ടുവന്നു പിന്നെ അതിവെഗത്തിൽ അവന്റെ അ
ടുക്കൽ വരെണമെന്ന ശീലാസിന്നും തീമൊഥെയുസിന്നും കല്പനയെ
വാങ്ങിക്കൊണ്ട അവർ പുറപ്പെട്ടുപൊയി✱</lg> <lg n="൧൬">പിന്നെ പൗലുസ അതെനയിൽ അവൎക്കായിട്ട കാത്തിരിക്കു
മ്പൊൾ നഗരം മുഴുവനും വിഗ്രഹങ്ങളിൽ എല്പെട്ടതിനെ കണ്ടാറെ</lg><lg n="൧൭"> അവന്റെ ഉള്ളിൽ അവന്റെ ആത്മാവ ചഞ്ചലപ്പെട്ടു✱ അതു
കൊണ്ട അവൻ സഭയിൽ യെഹൂദന്മാരൊടും ഭക്തിയുള്ളവരൊടും</lg><lg n="൧൮"> ചന്തസ്ഥലത്തിൽ ദിനംപ്രതി വന്നുകൂടിയവരൊടും വാദിച്ചു✱ അ
പ്പൊൾ എപികൂറിയന്മാരും സ്തൊയിക്കന്മാരുമായുള്ള ജ്ഞാനികളി
ൽ ചിലർ അവനൊട എതിൎത്തു ചിലർ ൟ വാചാലൻ എന്ത പ
റവാൻ ഭാവിക്കുന്നു എന്നും ചിലർ അന്യദെവന്മാരെ അറിയിക്കു
ന്നവനായി കാണപ്പെടുന്നു എന്നും പറഞ്ഞു എന്തുകൊണ്ടെന്നാൽ
അവൻ യെശുവിനെയും ജീവിച്ചെഴുനീല്പിനെയും അവരൊട പ്ര</lg><lg n="൧൯">സംഗിച്ചു✱ പിന്നെ അവർ അവനെ കൂട്ടികൊണ്ടുപൊകയും അറി
യൊപ്പഗുസിലെക്ക കൊണ്ടുവരികയും ചെയ്ത പറഞ്ഞു നിന്നാൽ പ
റയപ്പെടുന്ന ൟ പുത്തൻ ഉപദെശം ഇന്നതെന്ന ഞങ്ങൾക്ക അ</lg><lg n="൨൦">റിയാമൊ✱ നീ ചില അപൂൎവകാൎയ്യങ്ങളെ ഞങ്ങളുടെ ചെവികളിൽ
കെൾപ്പിക്കുന്നുവല്ലൊ അതുകൊണ്ട ൟ കാൎയ്യങ്ങൾ ഇന്നതെന്ന അ</lg><lg n="൨൧">റിവാൻ ഞങ്ങൾക്ക മനസ്സുണ്ട✱ (എന്തെന്നാൽ അതെനയന്മാർ
എല്ലാവരും അവിടെ പാൎത്തിട്ടുള്ള പരദെശികളും വല്ല പുതിയ കാ
ൎയ്യത്തെയും പറകയൊ കെൾക്കയൊ ചെയ്വാൻ അല്ലാതെ മറ്റൊ</lg><lg n="൨൨">ന്നിലും കാലം പൊക്കിയിരുന്നില്ല✱) അപ്പൊൾ പൗലുസ അറിയൊ
പ്പഗുസിന്റെ മദ്ധ്യത്തിൽ നിന്ന പറഞ്ഞു അതെനയ മനു
ഷ്യരെ നിങ്ങൾ എല്ലാപ്രകാരത്തിലും എറ്റവും ദെവതാഭക്തിയുള്ള</lg><lg n="൨൩">വരാകുന്നു എന്ന ഞാൻ കാണുന്നു✱ എന്തുകൊണ്ടെന്നാൽ ഞാൻ
നടന്നു വന്ന നിങ്ങളുടെ ആരാധനങ്ങളെ സൂക്ഷിച്ച നൊക്കിയപ്പൊൾ
അറിയപ്പെടാത്ത ദൈവത്തിന്ന എന്ന മെലെഴുത്തുള്ള ഒരു പീഠ
ത്തെ കണ്ടു അതുകൊണ്ട നിങ്ങൾ അറിയാതെ വന്ദിക്കുന്നത ആരെ</lg><lg n="൨൪">യൊ അവനെ ഞാൻ നിങ്ങളൊടെ അറിയിക്കുന്നു✱ ലൊകത്തെ</lg> [ 346 ]

<lg n="">യും അതിലുള്ള സകല വസ്തുക്കളെയും ഉണ്ടാക്കിയ ദൈവം താൻ
തന്നെ ആകാശത്തിന്റെയും ഭൂമിയുടെയും കൎത്താവാകകൊണ്ട</lg><lg n="൨൫"> കൈകൾകൊണ്ട തീൎക്കപ്പെട്ട ആലയങ്ങളിൽ വസിക്കുന്നില്ല✱ അവൻ
എല്ലാവൎക്കും ജീവനെയും ശ്വാസത്തെയും സകലത്തെയും നൽകു
ന്നവനാകകൊണ്ട തനിക്ക വല്ലതും ആവശ്യമായുള്ള പ്രകാരം മനുഷ്യ</lg><lg n="൨൬">രുടെ കൈകൾ കൊണ്ട സെവിക്കപ്പെടുന്നതുമില്ല✱ ഭൂതലത്തിങ്കൽ
എല്ലാടവും വസിപ്പാനായിട്ട അവൻ ഒരു രക്തത്തിൽനിന്ന മനു
ഷ്യരുടെ സകല ജാതികളെയും ഉണ്ടാക്കുകയും മുമ്പെ നിയമിക്കപ്പെ
ട്ട കാലങ്ങളെയും അവരുടെ വസതിയുടെ അതിരുകളെയും നിശ്ച</lg><lg n="൨൭">യിക്കയും ചെയ്തു✱ കൎത്താവ നമ്മിൽ ഒരുത്തനിൽനിന്നും ദൂരമായി
രിക്കുന്നില്ല എങ്കിലും പക്ഷെ അവർ അവനെ തപ്പിനൊക്കയും ക
ണ്ടെത്തുകയും ചെയ്യുമാറാകമൊ എന്നവെച്ച അവനെ അന്വെഷി</lg><lg n="൨൮">ക്കെണ്ടുന്നതിനാകുന്നു✱ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യു
ന്നത അവങ്കൽ അല്ലൊ ആകുന്നത അപ്രകാരം നിങ്ങളുടെ കവിക
ളിൽ ചിലർ നാം അവന്റെ സന്തതിതന്നെ അല്ലൊ ആകുന്നത</lg><lg n="൨൯"> എന്ന പറഞ്ഞിട്ടുമുണ്ട✱ ആകയാൽ നാം ദൈവത്തിന്റെ സന്ത
തിയാകകൊണ്ട പരാപരവസ്തു മനുഷ്യന്റെ ശില്പിവെലയാലും കൗ
ശലത്താലും കൊത്തിയുണ്ടാക്കപ്പെട്ട പൊന്നിനൊട എങ്കിലും വെ
ള്ളിയൊട എങ്കിലും കല്പിനൊട എങ്കിലും സമമാകുന്നു എന്ന നമു</lg><lg n="൩൦">ക്ക നിരൂപിക്കെണ്ടുന്നതല്ല✱ ൟ മൂഢതയുടെ കാലങ്ങളിൽ ദൈവം
കണ്ണടച്ചിരുന്നു എങ്കിലും ഇപ്പൊൾ അനുതപിക്കണമെന്ന എല്ലാട</lg><lg n="൩൧">വും സകല മനുഷ്യരൊടും കല്പിക്കുന്നു✱ അത എന്തുകൊണ്ടെന്നാൽ
അവൻ താൻ നിയമിച്ചിട്ടുള്ള പുരുഷനെ കൊണ്ട ലൊകത്തെ നീ
തിയൊടെ വിധിപ്പിപ്പാനുള്ള ഒരു ദിവസത്തെ നിശ്ചയിച്ചു അവൻ
അവനെ മരിച്ചവരിൽനിന്ന ജീവിച്ചെഴുനീല്പിച്ചതിനാൽ എല്ലാവ</lg><lg n="൩൨">ൎക്കും ഇതിന്റെ നിശ്ചയത്തെ കൊടുത്തിരിക്കുന്നു✱ എന്നാറെ അ
വർ മരിച്ചവരുടെ ജീവിച്ചെഴുനീല്പിനെ പറഞ്ഞകെട്ടപ്പൊൾ ചി
ലർ പരിഹസിച്ചു എന്നാറെ മറ്റു ചിലർ ഞങ്ങൾ പിന്നെയും ഇ</lg><lg n="൩൩">തിനെ കുറിച്ച നിങ്കൽനിന്ന കെൾക്കുമെന്ന പറഞ്ഞു✱ പിന്നെ ഇ
ങ്ങിനെ പൗലുസ അവരുടെ ഇടയിൽനിന്ന പുറപ്പെട്ടുപൊയി✱</lg><lg n="൩൪"> എങ്കിലും ചില മനുഷ്യർ അവനൊടു കൂട ചെൎന്ന വിശ്വസിച്ചു അ
വരിൽ അറിയൊപ്പഗായക്കാരനായ ദിയൊനിസിയുസും ദമറിസ
എന്ന നാമമുള്ളൊരു സ്ത്രീയും അവരൊടു കൂട മറ്റ ചിലരും ഉണ്ടാ
യിരുന്നു✱</lg>

൧൮ അദ്ധ്യായം

൧ പൗലുസ തന്റെ കൈകൾകൊണ്ട വെല ചെയ്കയും കൊറി
ന്തുവിൽ പ്രസംഗിക്കയും ചെയ്യുന്നത.— ൯ അവൻ ഒരു സ്വ
പ്നത്തിൽ ധൈൎയ്യപ്പെടുന്നത.— ൧൨ അവൻ നാടുവാഴിയു

[ 347 ] റെ മുമ്പാക അപവാദപ്പെട്ടാറെയും വിട്ടയക്കപ്പെടുന്നത.— ൨൪
അപ്പൊലൊസിന്റെ വസ്തുത.

<lg n="">ഇവ കഴിഞ്ഞ ശെഷം പൗലുസ അതെനെയിൽനിന്ന പുറപ്പെ</lg><lg n="൨">ട്ട കൊറിന്തുവിലെക്ക വന്നു✱ (ക്ലൗദിയുസ എന്നവൻ യെഹൂദന്മാരൊ
ടെല്ലാവരൊടും റൊമയിൽനിന്ന പൊകുവാൻ കല്പിച്ചതുകൊണ്ട)
ഇത്താലിയായിൽനിന്നകുറയ മുമ്പെ വന്നവനായി പൊന്തിയുസിൽ
ജനിച്ചവനായി അക്വില എന്ന നാമമുള്ള ഒരു യെഹൂദനെയും അവ
ന്റെ ഭാൎയ്യയായ പ്രിസ്കില്ലായെയും കണ്ടെത്തി അവരുടെ അടുക്കൽ</lg><lg n="൩"> ചെന്നു✱ താൻ അവൎക്ക സമമുള്ള പണിക്കാരനാകകൊണ്ട അവൻ
അവരൊട കൂട പാൎത്ത വെല ചെയ്തു എന്തെന്നാൽ അവർ കൂടാ</lg><lg n="൪">രമുണ്ടാക്കുന്ന പണിക്കാരായിരുന്നു✱ പിന്നെ അവൻ ശാബത ദി
വസം തൊറും സഭയിൽ വിവാദിക്കയും യെഹൂദന്മാരെയും ഗ്രെക്ക</lg><lg n="൫">ന്മാരെയും അനുസരിപ്പിക്കയും ചെയ്തു✱ പിന്നെ ശീലാസും തിമൊഥെ
സും മക്കെദൊനിയായിൽ നിന്ന വന്നപ്പൊൾ പൗലുസ ആത്മാവിങ്കൽ
ഞെരുക്കപ്പെട്ട യെശു എന്നവൻ ക്രിസ്തു തന്നെ ആകുന്നു എന്ന യെഹൂ</lg><lg n="൬">ദന്മാൎക്ക സാക്ഷിപ്പെടുത്തി✱ പിന്നെ അവർ പ്രതിയായിനിന്ന ദൈ
വ ദൂഷണം പറഞ്ഞപ്പൊൾ അവൻ തന്റെ വസ്ത്രങ്ങളെ കൊട
ഞ്ഞ അവരൊട പറഞ്ഞു നിങ്ങുടെ രക്തം നിങ്ങളുടെ തലകളിന്മെൽ
തന്നെ ഇരിക്കട്ടെ ഞാൻ പരിശുദ്ധനാകുന്നു ഇന്നു മുതൽ ഞാൻ പു</lg><lg n="൭>റജാതികളുടെ അടുക്കൽ പൊകും✱ അനന്തരം അവൻ അവിടെ
നിന്ന പുറപ്പെട്ട ദൈവത്തെ വന്ദിക്കുന്നവനായി സഭയൊട ചെ
ൎന്ന ഭവനമുണ്ടായിരുന്നവനായി യുസ്തുസ എന്ന നാമമുള്ള ഒരുത്ത</lg><lg n="൮">ന്റെ ഭവനത്തിലെക്ക വന്നു✱ പിന്നെ സഭയിലെ വലിയ പ്രമാ
ണിയായ ക്രിസ്പൊസ തന്റെ അശെഷ കുഡുംബത്തൊടെ കൂട ക
ൎത്താവിങ്കൽ വിശ്വസിച്ചു കൊറിന്തയക്കാരിൽ പലരും കെട്ട വി</lg><lg n="൯">ശ്വസിക്കയും ബപ്തിസ്മപ്പെടുകയും ചെയ്തു✱ അപ്പൊൾ രാത്രിയിൽ ക
ൎത്താവ ഒരു ദൎശനത്താൽ പൗലുസിനൊട പറഞ്ഞു നീ ഭയപ്പെടാ</lg><lg n="൧൦">തെ പറക മിണ്ടാതെ ഇരിക്കയുമരുത✱ അത എന്തുകൊണ്ടെന്നാൽ
ഞാൻ നിന്നൊട കൂട ഉണ്ട ഒരുത്തനും നിന്നെ ഉപദ്രവിപ്പാനായി
ട്ട നിന്റെ നെരെ എതിൎക്കയില്ല അതെന്തുകൊണ്ടെന്നാൽ ൟ ന</lg><lg n="൧൧">ഗരത്തിൽ എനിക്ക വളര ജനം ഉണ്ട✱ പിന്നെ അവൻ ഒരു സം
വത്സരവും ആറു മാസവും അവിടെ കൎത്താവിന്റെ വചനത്തെ അ
വരുടെ ഇടയിൽ ഉപദെശിച്ചു കൊണ്ട പാൎത്തു✱</lg>

<lg n="൧൨">ഗല്ലിയൊൻ എന്നവൻ അഖായയിൽ നാടുവാഴിയായിരിക്കുമ്പൊ
ൾ യെഹൂദന്മാർ എകമനസ്സൊടെ പൗലുസിന്റെ നെരെ മത്സ</lg><lg n="൧൩">രിച്ച അവനെ ന്യായാസനത്തിങ്കലെക്ക കൊണ്ടുവന്ന✱ ഇവൻ വെ
ദപ്രമാണത്തിന്ന വിരൊധമായി ദൈവത്തെ സെവിപ്പാൻ മനു</lg><lg n="൧൪">ഷ്യരെ അനുസരിപ്പിക്കുന്നു എന്ന പറഞ്ഞു✱ എന്നാറെ പൗലുസ
തന്റെ വായെ തുറപ്പാൻ ഭാവിക്കുമ്പൊൾ ഗല്ലിയൊൻ യെഹൂ</lg> [ 348 ]

<lg n="">ദന്മാരൊട പറഞ്ഞു ഇത ഒരു അന്യായം എങ്കിലും വല്ലാതെയുള്ള
വഷളത്വം എങ്കിലും ആയിരുന്നു എങ്കിൽ ഹെ യെഹൂദന്മാരെ</lg><lg n="൧൫"> ഞാൻ നിങ്ങളെ സഹിപ്പാൻ ന്യായമുണ്ട✱ ഇത വചനത്തെയും നാ
മങ്ങളെയും നിങ്ങൾക്കുള്ള ന്യായ പ്രമാണത്തെയും കുറിച്ചുള്ള ഒരു
തൎക്കമത്രെ ആകുന്നത എങ്കിൽ അതിന നിങ്ങൾ തന്നെ നൊക്കു
വിൻ എന്തുകൊണ്ടെന്നാൽ ഞാൻ ൟ കാൎയ്യങ്ങൾക്ക ന്യായാധിപ</lg><lg n="൧൬">തിയായിരിപ്പാൻ എനിക്ക മനസ്സില്ല✱ അവൻ അവരെ ന്യായസ്ഥ</lg><lg n="൧൭">ലത്തിൽനിന്ന ആട്ടിക്കളകയും ചെയ്തു✱ എന്നാറെ ഗ്രെക്കന്മാരെ
ല്ലാവരും സഭയിലെ വലിയ പ്രമാണിയായ സൊസ്തെനിസിനെ പി
ടിച്ച ന്യായാസനത്തിന്റെ മുമ്പാകെ അടിച്ചു എന്നാൽ ൟ കാൎയ്യ
ങ്ങളിൽ ഒന്നിനെയും ഗല്ലിയൊൻ വിചാരിച്ചില്ല✱</lg>

<lg n="൧൮">എന്നാറെ പൗലുസ പിന്നെയും എറ ദിവസങ്ങൾ അവിടെ പാൎത്ത
തിന്റെ ശെഷം സഹൊരന്മാരൊട യാത്ര ബൊധിപ്പിച്ച തനിക്ക
ഒരു നെൎച്ചയുണ്ടായിരുന്നതുകൊണ്ട കെങ്ക്രിയായിൽ തന്റെ തല
യെ ക്ഷൗരം ചെയ്തിട്ട അവിടെനിന്ന സുറിയായിലെക്ക കപ്പൽ ക
യറി പൊയി പ്രിസ്കില്ലായും അക്വിലായും അവനൊടു കൂടി പൊ</lg><lg n="൧൯">യി✱ അവൻ എഫെസൂസിലെക്ക എത്തി അവരെ അവിടെ പാ
ൎപ്പിച്ചു പിന്നെ അവൻ തന്നെ സഭയിലെക്ക ചെന്ന യെഹൂദന്മാ</lg><lg n="൨൦">രൊട വ്യവഹരിച്ചു✱ പിന്നെ അവൻ വളരെ കാലം തങ്ങളൊടു കൂ
ട പാൎക്കെണമെന്ന അവർ അപെക്ഷിച്ചാറെ അവൻ അനുസരി</lg><lg n="൨൧">ക്കാതെ✱ വല്ല പ്രകാരത്തിലും ഞാൻ ൟ വരുന്ന പെരുനാളിനെ
യെറുശലെമിൽ കഴിക്കെണ്ടുന്നതാകുന്നു എന്നാൽ ദൈവത്തിന്ന ഇ
ഷ്ടമുണ്ടെങ്കിൽ ഞാൻ ഇനിയും നിങ്ങളുടെ അടുക്കൽ തിരിച്ചു വരും
എന്ന പറഞ്ഞ അവരൊട യാത്ര പറഞ്ഞു അവൻ എഫെസുസിൽ</lg><lg n="൨൨"> നിന്ന കപ്പൽ കയറി പൊകയും ചെയ്തു✱ പിന്നെ അവൻ കൈ
സറിയായിൽ കരക്കിറങ്ങിചെന്ന സഭയെ വന്ദനം ചെയ്ത അന്തി</lg><lg n="൨൩">യൊഖിയായിലെക്ക പുറപ്പെട്ടു പൊയി✱ അവിടെയും കുറഞ്ഞൊ
രു കാലം കഴിച്ചതിന്റെ ശെഷം അവൻ പുറപ്പെട്ട ക്രമെണ ഗ
ലാത്തിയാദെശത്തിൽ കൂടിയും പ്രിഗിയായിൽ കൂടിയും എല്ലാശി
ഷന്മാരെയും സ്ഥിരപ്പെടുത്തികൊണ്ട ചുറ്റി സഞ്ചരിച്ചു✱</lg>

<lg n="൨൪">വിശെഷിച്ച ആലക്സന്ത്രിയായിൽ ജനിച്ചവനായി വാഗ്വൈഭവമു
ള്ള മനുഷ്യനായി വെദവാക്യങ്ങളിൽ നിപുണനായി അപ്പൊല്ലൊ
സ എന്ന നാമമുള്ളവനായി ഒരു യെഹൂദൻ എഫെസൂസിലെക്ക</lg><lg n="൨൫"> വന്നു ഇവൻ കൎത്താവിന്റെ വഴിയിൽ ഉപദെശിക്കപ്പെട്ടവനാ
യിരുന്നു അവൻ യൊഹന്നാന്റെ ബപ്തിസ്മയെ മാത്രം അറിഞ്ഞ
ആത്മാവിൽ ശുഷ്കാന്തിയുള്ളവനാകകൊണ്ട കൎത്താവിനെകുറിച്ചുള്ള
കാൎയ്യങ്ങളെ താല്പര്യത്തൊടെ സംസാരിക്കയും ഉപദെശിക്കയും ചെ</lg><lg n="൨൬">യ്തു✱ ഇവൻ സഭയിൽ ധൈൎയ്യത്തൊടെ പറഞ്ഞു തുടങ്ങി എന്നാ
റെ അക്വിലായും പ്രിസ്കില്ലായും അവൻ പറയുന്നതിനെ കെട്ട</lg>

[ 349 ] <lg n="">പ്പൊൾ അവനെ കൂട്ടിക്കൊണ്ട അവന്ന ദൈവത്തിന്റെ വഴിയെ</lg><lg n="൨൭"> എറ്റവും സ്പഷ്ടമായി അറിയിച്ചു✱ പിന്നെ അവൻ അഖയായി
ലെക്ക കടപ്പാൻ ഇച്ശിച്ചിരിക്കുമ്പൊൾ അവനെ പരിഗ്രഹിക്കെണ
മെന്ന സഹൊദരന്മാർ ശിഷ്യന്മാൎക്ക അപെക്ഷിച്ച ഏഴുതി അവൻ
അവിടെ വന്നതിന്റെ ശെഷം കൃപയാൽ വിശ്വസിച്ചവൎക്ക എ</lg><lg n="൨൮">റ്റവും സഹായിച്ചു✱ എന്തുകൊണ്ടെന്നാൽ യെശു എന്നവൻ ക്രിസ്തു
തന്നെ ആകുന്നു എന്ന അവൻ വെദ്രവാക്യങ്ങളാൽ കാണിച്ചുകൊ
ണ്ട യെഹൂദന്മാൎക്ക ബലമായും പരസ്യമായും തെളിയിച്ചു✱</lg>

൧൯ അദ്ധ്യായം

പൗലിന്റെ കൈകളാൽ പരിശുദ്ധാത്മാവ കൊടുക്കപ്പെടു
ന്നത.

<lg n="">അപ്പൊല്ലൊസ കൊറിന്തിലിരിക്കുമ്പൊൾ ഉണ്ടായത എന്തെ
ന്നാൽ പൗലുസ മെൽ ദെശങ്ങളിൽ കൂടി ചുറ്റി സഞ്ചരിച്ചിട്ട എ
ഫെസൂസിലെക്ക വന്നു അവിടെ ചില ശിഷ്യന്മാരെ കണ്ടെത്തുകകൊ</lg><lg n="൨">ണ്ട✱ അവരൊട പറഞ്ഞു നിങ്ങൾ വിശ്വസിച്ചതിൽ പിന്നെ പരിശു
ദ്ധാത്മാവിനെ പരിഗ്രഹിച്ചിട്ടുണ്ടൊ എന്നാറെ അവർ അവനൊട
ഒരു പരിശുദ്ധാത്മാവുണ്ടൊ എന്ന ഞങ്ങൾ കെട്ടിട്ട കൂട ഇല്ല എന്ന</lg><lg n="൩"> പറഞ്ഞു✱ അപ്പൊൾ അവൻ അവരൊട പറഞ്ഞു പിന്നെ നിങ്ങൾ
എതിങ്കലെക്ക ബപ്തിസ്മപ്പെട്ടു എന്നാറെ അവർ യൊഹന്നാന്റെ</lg><lg n="൪"> ബപ്തിസ്മയിങ്കലെക്ക എന്ന പറഞ്ഞു✱ അപ്പൊൾ പൗലുസ പറഞ്ഞു
യൊഹന്നാൻ തന്റെ പിന്നാലെ വരുന്നവങ്കൽ വിശ്വസിക്കെണ
മെന്ന ജനത്തൊട പറഞ്ഞ അനുതാപത്തിന്റെ ബപ്തിസ്മകൊ
ണ്ട ബപ്തിസ്മപ്പെടുത്തി നിശ്ചയം അത ക്രിസ്തു യെശുവിങ്കൽ ആകു</lg><lg n="൫">ന്നു✱ അവർ ഇരിനെ കെട്ടാറെ കൎത്താവായ യെശുവിന്റെ നാ</lg><lg n="൬">മത്തിൽ ബപ്തിസ്മപ്പെട്ടു✱ പിന്നെ പൗലുസ അവരുടെ മെൽ കൈ
കളെ വച്ചപ്പൊൾ പരിശുദ്ധാത്മാവ അവരുടെ മെൽ വന്നു അ
വർ ഭാഷകളായി സംസാരിക്കയും ദീൎഘദൎശനം പറകയും ചെയ്തു✱</lg><lg n="൭"> ആ മനുഷ്യരെല്ലാം എകദെശം പന്ത്രണ്ടുപെരുണ്ടായിരുന്നു✱</lg>

<lg n="൮">പിന്നെ അവൻ സഭയിലെക്ക ചെന്ന മൂന്നമാസകാലം വിവാ
ദിക്കയും ദൈവത്തിന്റെ രാജ്യത്തെ സംബന്ധിച്ചുള്ള കാൎയ്യങ്ങളെ
അനുസരിപ്പിക്കയും ചെയ്തു കൊണ്ട ധൈൎയ്യത്തൊടെ സംസാരിച്ചു✱</lg><lg n="൯"> എന്നാറെ ചിലർ കാഠിന്യപ്പെട്ട വിശ്വസിക്കാതെ പുരുഷാരത്തി
ന്റെ മുമ്പാകെ ൟ മാൎഗ്ഗത്തെ ദുഷ്ടിച്ചപ്പൊൾ അവൻ അവരെ വിട്ടു
ശിഷ്യന്മാരെ വെറുതിരിച്ച ദിനംപ്രതിയും തിറുന്നുസ എന്ന ഒരു</lg><lg n="൧൦">ത്തന്റെ എഴുത്തുപള്ളിയിൽ വിവാദിച്ചുകൊണ്ടിരുന്നു✱ ഇത ര
ണ്ടുസംവത്സരക്കാലം ഉണ്ടായി അതുകൊണ്ട ആസിയായിൽ വസിച്ച
വരെല്ലാവരും യെഹൂദന്മാരും ഗ്രെക്കന്മാരും എല്ലാം കൎത്താവായ</lg><lg n="൧൧"> യെശുവിന്റെ വചനത്തെ കെട്ടു✱ ദൈവം പൗലുസിന്റെ കൈ</lg> [ 350 ]

<lg n="൧൨">കൾകൊണ്ട വിശെഷാൽ അതിശയങ്ങളെ ചെയ്യിച്ചു✱ എന്നതുകൊ
ണ്ട അവന്റെ ശരീരത്തിൽനിന്ന ഉറുമാലുകളും നടക്കെട്ടുശീലക
ളും രൊഗികളുടെ മെൽ കൊണ്ടുവന്ന ഇടപ്പെടുകയും വ്യാധികൾ
അവരെ വിട്ട പൊകയും ദുഷ്ടാത്മാക്കൾ അവരിൽനിന്ന പുറപ്പെ</lg><lg n="൧൩">ടുകയും ചെയ്തു✱ അപ്പൊൾ ദെശദെശാന്തരികളായി സഞ്ചരിച്ച മ
ന്ത്രവാദികളായ യെഹൂദന്മാരിൽ ചിലർ ദുഷ്ടാത്മാക്കൾ ബാധിച്ചവ
രുടെ മെൽ കൎത്താവായ യെശുവിന്റെ നാമത്തെ പറഞ്ഞ പൗ
ലുസ പ്രസംഗിക്കുന്ന യെശുവിനെ കൊണ്ട ഞങ്ങൾ നിങ്ങളെ ആണയി</lg><lg n="൧൪">ടുന്നു എന്ന പറഞ്ഞുതുടങ്ങി.✱ പ്രധാനാചാൎയ്യനായ സ്കെവാ എന്ന</lg><lg n="൧൫"> ഒരു യെഹൂദന്റെ എഴുപുത്രന്മാർ ഇതിനെ ചെയ്തിരുന്നു✱ എ
ന്നാറെ ദുഷ്ടാത്മാവ ഉത്തരമായിട്ട യെശുവിനെ ഞാൻ അറിയുന്നു
പൗലുസിനെയും അറിയുന്നു എന്നാൽ നിങ്ങൾ ആരാകുന്നു എന്ന</lg><lg n="൧൬"> പറഞ്ഞു✱ അനന്തരം ദുഷ്ടാത്മാവുണ്ടായിരുന്ന മനുഷ്യൻ അവരു
ടെ മെൽ ചാടി അവരെ ജയിച്ച അവർ നഗ്നന്മാരായി മുറിഎറ്റ
ഭവനത്തിൽനിന്ന ഓടി പൊകുവാൻ തക്കവണ്ണം അവരുടെ നെ</lg><lg n="൧൭">രെ ബലപ്പെടുകയുംചെയ്തു✱ ഇതും എഫെസൂസിൽ വസിച്ചിരുന്ന സ
കല യെഹൂദന്മാൎക്കും അപ്രകാരം തന്നെ ഗ്രെക്കന്മാൎക്കും അറിയപ്പെ
ട്ടു അവൎക്ക ഒക്കയും ഭയം പിടിക്കയും കൎത്താവായ യെശുവിന്റെ</lg><lg n="൧൮"> നാമം മഹത്വപ്പെടുകയും ചെയ്തു✱ വിശ്വസിച്ചവർ പലരും വന്ന
അനുസരിക്കയും തങ്ങളുടെ ക്രിയകളെ പ്രസിദ്ധപ്പെടുത്തുകയും ചെ</lg><lg n="൧൯">യ്തു✱ ക്ഷുദ്രകൎമ്മങ്ങളെ ചെയ്തവരിൽ പലരും തങ്ങളുടെ പുസ്തകങ്ങ
ളെ കൊണ്ടുവന്നു കൂട്ടി എല്ലാവരുടെയും മുമ്പാക ചുട്ടുകളഞ്ഞു അ
വയുടെ വിലയെ കണക്ക കൂട്ടിയാറെ അമ്പതിനായിരം വെള്ളിക്കാ
ശ എന്ന കണ്ടു✱ ഇത്ര ശക്തിയൊടെ കൎത്താവിന്റെ വചനം വള
ൎന്ന പ്രബലപ്പെട്ടു✱</lg>

<lg n="൨൧">ൟ കാൎയ്യങ്ങൾ കഴിഞ്ഞതിന്റെ ശെഷം പൗലുസ മക്കെദൊനി
യായിൽ കൂടിയും അഖായായിൽ കൂടിയും കടന്ന യെറുശലമിലെക്ക
പൊകെണമെന്ന ആത്മാവിൽ നിശ്ചയിച്ച ഞാൻ അവിടെ ആയ
തിന്റെ ശെഷം എനിക്ക റൊമായെയും കണെണ്ടുന്നതാകുന്നു എ</lg><lg n="൨൨">ന്ന പറഞ്ഞു✱ പിന്നെ അവൻ തനിക്ക ശുശ്രൂഷ ചെയ്തവരിൽ തീമൊ
ഥെയുസ എന്നും എറസ്തൂസ എന്നും രണ്ടുപെരെ മക്കദൊനിയായി
ലെക്ക അയച്ച താൻ കുറയകാലത്തെക്ക ആസിയായിൽ പാൎത്തു✱</lg><lg n="൨൩"> അനന്തരം ആ കാലത്തിങ്കൽ ൟ മാൎഗ്ഗത്തെ കുറിച്ച ഉണ്ടായ ഇ</lg><lg n="൨൪">ളക്കം അല്പമല്ല✱ എന്തുകൊണ്ടെന്നാൽ ദെമെത്രിയുസ എന്ന നാ
മമുള്ളൊരു തട്ടാൻ അത്തെമീസെന്ന ദെവിക്ക വെള്ളികൊണ്ടുള്ള
ശ്രീകൊവിലുകളെ തീൎത്ത കൗശലപണിക്കാൎക്ക അല്പമല്ലാത്ത ലാഭത്തെ</lg><lg n="൨൫"> വരുത്തി✱ അവൻ അവരെയും ഇപ്രകാരമുള്ള പണികൾക്ക ചെ
ൎന്ന പണിക്കാരെയും കൂട വരുത്തി പറഞ്ഞു മനുഷ്യരെ നമുക്ക ന
മ്മുടെ വൃത്തി ൟ പണിയിൽനിന്ന ഉണ്ടാകുന്നു എന്ന നിങ്ങൾ അ</lg>

[ 351 ] <lg n="൨൬">റിയുന്നുവല്ലൊ✱ എന്നാൽ കൈകളാൽ ഉണ്ടാക്കപ്പെട്ടവ ദെവന്മാ
രല്ല എന്ന ൟ പൗലുസ പറഞ്ഞ എഫെസൂസിൽമാത്രമല്ല മിക്കവാറും
ആസിയായിൽ ഒക്കയും വളര ജനത്തെ അനുസരിപ്പിക്കയും വിപരീ
തപ്പെടുത്തുകയും ചെയ്തു എന്ന നിങ്ങൾ കാണുകയും കെൾക്കയും</lg><lg n="൨൭"> ചെയ്യുന്നുവല്ലൊ✱ അതുകൊണ്ട ൟ നമ്മുടെ കൌശലപണി അപ
ശ്രുതിയായി പൊകുവാൻ അപകടമായിരിക്കുന്നത മാത്രമല്ല മ
ഹാ ദെവിയായ അൎത്തെമീസിന്റെ ക്ഷെത്രം നിന്ദിക്കപ്പെടുകയും
ആസിയ ഒക്കയും ഭൂലൊകവും സെവിക്കുന്നവളുടെ മഹത്വം ന</lg><lg n="൨൮">ശിക്കപ്പെടുകയും കൂട ഉണ്ടാകും✱ അവർ ൟ വാക്കുകളെ കെട്ടാറെ
കൊപംകൊണ്ടു പൂൎണ്ണന്മാരായി എഫെസിയക്കാരുടെ അൎത്തെമീസ</lg><lg n="൨൯"> മഹത്വമുള്ളവളാകുന്നു എന്ന നിലവിളിച്ച പറഞ്ഞു✱ അനന്തരം
നഗരമൊക്കയും വിഷണ്ഡതകൊണ്ട നിറഞ്ഞു അവർ മക്കെദൊനി
യക്കാരായി പൗലിസിന്റെ കൂടെ സഞ്ചാരികളായ ഗായൂസിനെ
യും അറിസ്തൎക്കൂസിനെയും പിടിച്ചു കൊണ്ട എക മനസ്സൊടെ രംഗ</lg><lg n="൩൦">സ്ഥലത്തിലെക്ക പാഞ്ഞു ചെന്നു✱ എന്നാൽ ജനത്തിങ്കലെക്ക ചെ
ല്ലുവാൻ പൗലുസിന്ന മനസ്സായിരുന്നപ്പൊൾ ശിഷ്യന്മാർ അവനെ</lg><lg n="൩൧"> സമ്മതിച്ചില്ല✱ ആസിയായിലെ പ്രധാനന്മാരിൽ അവന്റെ സ്നെ
ഹിതന്മാരായി ചിലരും അവന്റെ അടുക്കൽ ആളയച്ച രംഗസ്ഥ</lg><lg n="൩൨">ലത്തിലെക്ക അവൻ ചെല്ലരുതെ എന്ന അപെക്ഷിച്ചു✱ അതുകൊ
ണ്ടചിലർ അപ്രകാരവുംചിലർ ഇപ്രകാരവും നിലവിളിച്ചു എന്തുകൊ
ണ്ടെന്നാൽ കൂട്ടം അമാന്തപ്പെട്ടു അധികം ജനങ്ങൾ തങ്ങൾ എന്തസം</lg><lg n="൩൩">ഗതിക്കായിട്ടവന്നു കൂടി എന്ന തന്നെയും അറിഞ്ഞില്ല✱ എന്നാറെ
അവർ അലക്സന്തറിനെ യെഹൂദന്മാർ അവനെ മുമ്പൊട്ട തള്ളി
ക്കൊണ്ടപുരുഷാരത്തിൽനിന്ന വലിച്ചു അപ്പൊൾ അലക്സന്തർകൈ
കൊണ്ടു ആംഗികം കാട്ടി ജനങ്ങളൊട ഉത്തരം പറവാൻ മനസ്സായി</lg><lg n="൩൪">രുന്നു✱ എന്നാൽ അവൻ ഒരു യെഹൂദനാകുന്നു എന്ന അവർ
അറിഞ്ഞപ്പൊൾ എഫെസിയക്കാരുടെ അൎത്തെമീസ മഹത്വമുള്ളവ
ളാകുന്നു എന്ന എല്ലാവരും ഒരു ശബ്ദത്തൊടെ എകദെശം രണ്ടു</lg><lg n="൩൫">മണിനെരത്തെക്ക നിലവിളിച്ചു✱ പിന്നെ നഗര സമ്പ്രതിക്കാരൻ
ജനത്തെ അമൎത്തിയതിന്റെ ശെഷം പറഞ്ഞു എഫെസിയ മനു
ഷ്യരെ എഫെസിയക്കാരുടെ നഗരം മഹാ ദെവിയായ അൎത്തെമീ
സിന്റെയും വ്യാഴത്തിൽനിന്ന വീണ ബിംബത്തിന്റെയും പരി</lg><lg n="൩൬">ചാരമാകുന്നു എന്ന അറിയാത്ത മനുഷ്യൻ ആരാകുന്നു✱ ആക
യാൽ ഇവ മറുത്ത പറഞ്ഞുകൂടാത്ത കാൎയ്യങ്ങളാകകൊണ്ട നിങ്ങൾ
ഒന്നിനെയും സാഹസത്തൊടെ ചെയ്യാത അമൎന്നിരിക്കുന്നത നി</lg><lg n="൩൭">ങ്ങൾക്ക ആവശ്യമാകുന്നു✱ ക്ഷെത്രങ്ങളിലെ കവൎച്ചക്കാരും നിങ്ങളു
ടെ ദെവിയുടെ ദൂഷണക്കാരും അല്ലാതെയുള്ള ൟ മനുഷ്യരെ അ</lg><lg n="൩൮">ല്ലൊ നിങ്ങൾ ഇവിടെ കൊണ്ടുവന്നിരിക്കുന്നത✱ അതുകൊണ്ട ദെ
മെത്രയുസിന്നും അവനൊടു കൂടിയ പണിക്കാൎക്കും യാതൊരുത്ത</lg> [ 352 ]

<lg n="">ന്റെയും നെരെ ഒരു കാൎയ്യം ഉണ്ടെങ്കിൽ വിധിസ്ഥലങ്ങളുണ്ട കാൎയ്യ
ക്കാരന്മാരും ഉണ്ട ഒരുത്തനെ ഒരുത്തൻ വ്യവഹാരത്തിന്ന വി</lg><lg n="൩൯">ളിക്കട്ടെ✱ എന്നാൽ നിങ്ങൾ മറ്റുള്ള സംഗതികളെ സംബന്ധിച്ച വ
ല്ലതിനെയും അന്വെഷിക്കുന്നു എങ്കിൽ അത ന്യായ സമൂഹത്തിൽ</lg><lg n="൪൦"> തീൎക്കപ്പെടും✱ എന്തുകൊണ്ടുന്നാൽ ൟ വന്നുകൂടിയ പുരുഷാ
രത്തിന്റെ വിവരം നമുക്ക ബൊധിപ്പിപ്പാൻ കഴിയുന്നതായി ഒ
രു കാരണവുമില്ലായ്കകൊണ്ട നാം ഇന്നെത്തെ കലശലിനെ കുറി
ച്ച വിസ്താരത്തിനായിട്ട വിളിക്കപ്പെടുവാൻ അപകടത്തിലാകുന്നു✱</lg><lg n="൪൧"> ഇപ്രകാരം പറഞ്ഞേതിന്റെ ശെഷം അവൻ ആ കൂട്ടത്തെ പറഞ്ഞ
യക്കയും ചെയ്തു✱</lg>

൨൦ അദ്ധ്യായം

൧ പൗലുസ മക്കെദൊനിയായിലെക്ക പൊകുന്നത.—൬ ത്രൊവാ
സിൽ അവൻ കൎത്താവിന്റെ അത്താഴത്തെ ആചരിക്കയും
പ്രസംഗിക്കയും കിളിവാതിലിൽനിന്ന വീണ എവുത്തിക്കുസ
എന്നവനെ ജീവിപ്പിക്കയും ചെയ്യുന്നത.—൧൭ മിലെത്തുസി
ങ്കൽ പൗലുസ കൂട്ടത്തെ മൂപ്പന്മാൎക്ക എല്പിക്കുന്നത.— ൩൬ അ
വരൊട കൂടി പ്രാൎത്തിക്കയും ചെയ്യുന്നത.

<lg n="">എന്നാൽ കലശൽ അമൎന്നതിന്റെ ശെഷം പൗലുസ ശിഷ്യന്മാ
രെ തന്റെ അടുക്കൽ വിളിച്ച ആലിംഗനം ചെയ്ത മക്കെദൊനിയാ</lg><lg n="൨">യിലെക്ക പൊകുവാൻ പുറപ്പെട്ടു✱ അവൻ ആ പ്രദെശങ്ങളിൽ സ
ഞ്ചരിക്കയും അവൎക്ക വളരെ വാക്കുകൊണ്ട ബുദ്ധിപറകയും ചെയ്തി</lg><lg n="൩">ട്ട ഗ്രെക്കിൽ വന്നു✱ അവിടെയും മൂന്നു മാസം താമസിച്ച സുറിയാ
യിലെക്ക കപ്പൽ കയറി പൊകുവാൻ ഭാവിക്കുമ്പൊൾ അവന്നാ
യിട്ട യെഹൂദന്മാരിൽ ഒരു പതിയിരിപ്പ ചെയ്യപ്പെട്ടതുകൊണ്ട അ
വൻ മക്കെദൊനിയായിൽ കൂടി തിരിച്ചു പൊരുവാൻ നിശ്ചയിച്ചു✱</lg><lg n="൪"> വിശെഷിച്ച ബെറൊയക്കാരനായ സൊപ്പത്രൊസും തെസ്സലൊനിയ
ക്കാരിൽ അറിസ്തൎക്കൂസും സക്കുന്തുസും ദെൎബായക്കാരനായ ഗായു
സും തിമൊഥെയുസും ആസിയക്കാരനായ തുക്കിക്കൊസും ത്രൊഫിമു</lg><lg n="൫">സും ആസിയവരെ അവനൊടു കൂട പൊയി✱ ഇവർ മുമ്പെ പൊ</lg><lg n="൬">യിട്ട ത്രൊവാസിൽ ഞങ്ങൾക്കായിട്ട പാൎത്തിരുന്നു✱ പിന്നെ പുളി
പ്പില്ലാത്ത അപ്പങ്ങളുടെ ദിവസങ്ങൾ കഴിഞ്ഞശെഷം ഞങ്ങൾ ഫി
ലിപ്പായിൽനിന്ന കപ്പൽ കയറി അഞ്ചദിവസങ്ങളിൽ ത്രൊവാസിൽ
അവരുടെ അടുക്കൽ വന്നു അവിടെ ഞങ്ങൾ എഴു ദിവസം താമ</lg><lg n="൭">സിച്ചു✱ വിശെഷിച്ച ആഴ്ചകളിൽ ഒന്നാം ദിവസത്തിൽ ശിഷ്യന്മാർ
അപ്പത്തെ മുറിപ്പാനായിട്ട വന്നുകൂടിയപ്പൊൾ പൗലുസ പിറ്റെദി
വസത്തിൽ പുറപ്പെടുവാൻ ഒരുങ്ങി അവരൊട പ്രസംഗിച്ചു അവൻ</lg><lg n="൮"> അൎദ്ധരാത്രിയൊളം വാക്യത്തെ ദീൎഘിക്കയും ചെയ്തു✱ അവർ കൂടി</lg><lg n="൯">യിരുന്ന മാളികമുറിയിൽ അനെകം ദീപങ്ങളും ഉണ്ടായിരുന്നു✱ വി</lg>

[ 353 ] <lg n="">ശെഷിച്ച എവുത്തിക്കുസ എന്ന നാമമുള്ളൊരു ബാലൻ ഒരു കി
ളിവാതുക്കൽ ഇരുന്ന ഗാഢനിദ്രയെ പ്രാപിച്ചു പൗലുസ വളരനെ
രം പ്രസംഗിച്ചുകൊണ്ടിരിക്കുമ്പൊൾ അവൻ ഉറക്കംകൊണ്ട മയങ്ങി
മൂന്നാമത്തെ തട്ടിൽനിന്ന താഴെ വീണ മരിച്ചവനായി എടുക്കപ്പെ</lg><lg n="൧൦">ട്ടു✱ എന്നാറെ പൗലുസ എറങ്ങി ചെന്ന അവന്റെ മെൽ വീണ
അവനെ ആലിംഗനം ചെയ്തു കൊണ്ട പറഞ്ഞു നിങ്ങൾ വ്യാകുലപ്പെ
ടരുത എന്തുകൊണ്ടെന്നാൽ അവന്റെ പ്രാണൻ അവങ്കൽ ഉണ്ട✱</lg><lg n="൧൧"> പിന്നെ അവൻ മെല ചെന്ന അപ്പത്തെ മുറിച്ച ഭക്ഷിച്ച വളര
നെരം പുലരുവൊളത്തിന്ന സംസാരിച്ചുകൊണ്ടിരുന്നു അപ്രകാരം</lg><lg n="൧൨"> അവൻ പുറപ്പെട്ടുപൊയി✱ പിന്നെ അവർ ബാലനെ ജീവനൊട
കൊണ്ടുവന്ന ആശ്വാസപ്പെട്ടതും അല്പമല്ല✱</lg> <lg n="൧൩">പിന്നെ ഞങ്ങൾ മുമ്പെ കപ്പലിൽ പൊയി അസ്സസിന്ന അവി
ടെ പൗലുസിനെ കയറ്റികൊൾവാൻ വിചാരിച്ചുകൊണ്ട ഓടി എ
ന്തുകൊണ്ടെന്നാൽ അവൻ കാൽനടയായി പൊകുവാൻ ഇഛിച്ചു</lg><lg n="൧൪"> കൊണ്ട ഇപ്രകാരം ചട്ടമാക്കിയിരുന്നു✱ അവൻ അസ്സുസിൽ ഞങ്ങ
ളൊട കൂടിയപ്പൊൾ ഞങ്ങുൾ അവനെ കയറ്റി മിതുലെനെയിൽ</lg><lg n="൧൫"> വന്നു✱ അവിടെനിന്നും ഓടി പിറ്റെ ദിവസത്തിൽ ഖിയുസിന്റെ
നെരെ വന്ന പിറ്റെ ദിവസത്തിൽ സാമൊസിൽ എത്തി ത്രൊ
ഗില്ലിയൊനിൽ പാൎത്തു പിറ്റെ ദിവസത്തിൽ മിലെതുസിൽ വ</lg><lg n="൧൬">രികയും ചെയ്തു✱ എന്തെന്നാൽ പൗലുസ ആസിയായിൽ കാല
ത്തെ പൊക്കുവാൻ തനിക്ക സംഗതി വരാതെ ഇരിപ്പാനായിട്ട എ
ഫെസുസിനെ കടന്ന ഓടുവാൻ നിശ്ചയിച്ചിരുന്നു എന്തെന്നാൽ
തനിക്ക കഴിയുമെങ്കിൽ പെന്തെകൊസ്ത ദിവസത്തിൽ യെറുശല</lg><lg n="൧൭">മിൽ ഇരിപ്പാനായിട്ട ബദ്ധപ്പെട്ടു✱ പിന്നെ അവൻ മെലെതുസിൽ
നിന്ന എഫെസ്സുസിലെക്ക ആളയച്ച സഭയിലെ മൂപ്പന്മാരെ വരു</lg><lg n="൧൮">ത്തി✱ അവർ അവന്റെ അടുക്കൽ വന്നപ്പൊൾ അവൻ അവ
രൊട പറഞ്ഞു ഞാൻ ആസിയായിലെക്ക വന്ന ഒന്നാം ദിവസം</lg><lg n="൧൯"> മുതൽ എല്ലാ സമയങ്ങളിലും ഞാൻ എങ്ങിനെ നിങ്ങളൊടു കൂട✱ സ
കല മനൊവിനയത്തൊടും ബഹു കണ്ണുനീരുകളൊടും യെഹൂദന്മാ
രുടെ പതിയിരിപ്പുകളാൽ എനിക്കുണ്ടായ പരീക്ഷകളൊടും കൂടെ ക</lg><lg n="൨൦">ൎത്താവിനെ സെവിച്ചുകൊണ്ട പാൎത്തു എന്നും✱ നിങ്ങൾക്ക പ്രയൊ
ജനമായിട്ടുള്ളതിനെ ഒന്നിനെയും മറച്ചുവെക്കാതെ നിങ്ങൾക്ക പര
സ്യമായും ഭവനംതൊറും എതുപ്രകാരം പ്രസംഗിക്കയും ഉപദെശി</lg><lg n="൨൧">ക്കയും ചെയ്ത✱ യെഹൂദന്മാൎക്കും അപ്രകാരം ഗ്രെക്കന്മാൎക്കും ദൈ
വത്തിങ്കലെക്ക അനുതാപത്തെയും നമ്മുടെ കൎത്താവായ യെശു
ക്രിസ്തുവിങ്കലെക്ക വിശ്വാസത്തെയും സാക്ഷീകരിച്ചുകൊണ്ട ഇരുന്നു</lg><lg n="൨൨"> എന്നും നിങ്ങൾ അറിയുന്നുവല്ലോ✱ വിശെഷിച്ചും ഇപ്പൊൾ കണ്ടാ</lg><lg n="൨൩">ലും ഞാൻ ആത്മാവിൽ ബദ്ധനായി യെറുശലമിലെക്ക✱ ബന്ധന
ങ്ങളും ഉപദ്രവങ്ങളും എന്നെ കാത്തിരിക്കുന്നു എന്ന പരിശുദ്ധാ</lg> [ 354 ]

<lg n="">ത്മാവ നഗരങ്ങൾതൊറും സാക്ഷീകരിക്കുന്നതല്ലാതെ അവിടെ എ</lg><lg n="൨൪">നിക്ക ഭവിക്കുന്ന കാൎയ്യങ്ങളെ അറിയാതെ പൊകുന്നു✱ എങ്കിലും
ഞാൻ ൟ കാൎയ്യങ്ങലിൽ ഒന്നിനെയും കണക്ക നൊക്കുന്നില്ല സ
ന്തൊഷത്തൊടെ എന്റെ ഓട്ടത്തെയും ദൈവത്തിന്റെ കൃപയു
ടെ എവൻഗെലിയൊനെ നല്ലവണ്ണം സാക്ഷീകരിപ്പാനായിട്ട ഞാ
ൻ കൎത്താവായ യെശുവിങ്കൽനിന്ന കൈക്കൊണ്ടിരിക്കുന്ന ശുശ്രൂ
ഷയെയും തികക്കെണ്ടുന്നതിന്ന എന്റെ ജീവനെ എനിക്ക വിലയു</lg><lg n="൨൫">ള്ളതായി വിചാരിക്കുന്നതുമില്ല✱ ഇപ്പൊൾ കണ്ടാലും യാതൊരുത്ത
രുടെ ഇടയിൽ ഞാൻ സഞ്ചരിച്ച ദൈവത്തിന്റെ രാജ്യത്തെ പ്ര
സംഗിച്ചുവൊ ആയവരായ നിങ്ങൾ ആരും ഇനിമെൽ എന്റെ മു</lg><lg n="൨൬">ഖത്തെ കാണുകയില്ല എന്ന ഞാൻ അറിയുന്നു✱ അതുകൊണ്ട എ
ല്ലാവരുടെയും രക്തത്തിൽനിന്ന ഞാൻ ശുദ്ധനാകുന്നു എന്ന ഇന്ന
ത്തെ ദിവസത്തിൽ ഞാൻ നിങ്ങളൊട സാക്ഷിയായി അറിയിക്കു</lg><lg n="൨൭">ന്നു✱ എന്തുകൊണ്ടെന്നാൽ ഞാൻ ദൈവത്തിന്റെ സകല ആലൊ
ചനയെയും നിങ്ങളൊട അറിയിപ്പാനായിട്ട ഉപെക്ഷ ചെയ്തിട്ടി</lg><lg n="൨൮">ല്ല✱ അതുകൊണ്ട നിങ്ങൾ നിങ്ങളെ തന്നെയും ദൈവം തന്റെ സ്വ
ന്ത രക്തം കൊണ്ട സമ്പാദിച്ചിരിക്കുന്ന തന്റെ സഭയെ പാലിപ്പാനാ
യിട്ട പരിശുദ്ധാത്മാവ എതിന്ന മീതെ നിങ്ങളെ മെൽവിചാരക്കാരാക്കി
വെച്ചിരിക്കുന്നുവൊ ആ കൂട്ടത്തെയുമെല്ലാം സൂക്ഷിച്ചുകൊൾവിൻ✱</lg><lg n="൨൯"> എന്തുകൊണ്ടെന്നാൽ ഞാൻ പൊയതിന്റെ ശെഷം കൂട്ടത്തൊട
കനിവുണ്ടാകാത ബുഭുക്ഷതയുള്ള ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ പ്ര</lg><lg n="൩൦">വെശിക്കുമെന്നുള്ളതിനെ ഞാൻ അറിയുന്നു✱ നിങ്ങളിൽനിന്ന ത
ന്നെയും തങ്ങളുടെ പിന്നാലെ ശിഷ്യന്മാരെ ആകൎഷിക്കെണ്ടുന്നതി</lg><lg n="൩൧">ന്ന വിപരീതങ്ങളെ സംസാരിക്കുന്ന മനുഷ്യർ ഉണ്ടാകും✱ അതുകൊ
ണ്ട ജാഗരണം ചെയ്കയും ഞാൻ മൂന്നു സംവത്സരകാലമായി രാവും
പകലും ഒരൊരുത്തന്ന കണ്ണുനീരുകളൊടു കൂടെ ബുദ്ധി പറവാൻ</lg><lg n="൩൨"> ഉപെക്ഷ വെച്ചിട്ടില്ല എന്ന ഓൎക്കയും ചെയ്വിൻ✱ ഇപ്പൊളും സ
ഹൊദരന്മാരെ ദൈവത്തിങ്കലും നിങ്ങളെ സ്ഥിരപ്പെട്ടത്തുവാനും ശു
ദ്ധമാക്കപ്പെട്ടവരുടെ എല്ലാവരുടെയും ഇടയിൽ നിങ്ങൾക്കു ഒരു
അവകാശത്തെ നൽകുവാനും ശക്തിയുള്ളതായി അവന്റെ കൃപയു</lg><lg n="൩൩">ടെ വചനത്തിങ്കലും ഞാൻ നിങ്ങളെ ഭരമെല്പിക്കുന്നു✱ ഞാൻ ഒ
രുത്തന്റെ വെള്ളിയെ എങ്കിലും പൊന്നിനെ എങ്കിലും വസ്ത്രത്തെ</lg><lg n="൩൪"> എങ്കിലും മൊഹിച്ചിട്ടില്ല✱ എനിക്കുള്ള ആവശ്യങ്ങൾക്കും എന്നൊ
ടു കൂടിയിരുന്നവൎക്കും ൟ കൈകൾ ശുശ്രൂഷ ചെയ്തു എന്ന നി</lg><lg n="൩൫">ങ്ങൾ തന്നെ അറിയുന്നു✱ നിങ്ങൾ ഇപ്രകാരം അദ്ധ്വാനപ്പെട്ട ബല
ഹീനന്മാൎക്ക സഹായിക്കയും വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നത
എറ്റവും ഭാഗ്യമുള്ളതാകുന്നു എന്നുള്ളപ്രകാരം പറഞ്ഞിട്ടുള്ള കൎത്താ
വായ യെശുവിന്റെ വചനങ്ങളെ ഓൎക്കയും ചെയ്യെണ്ടുന്നതാകുന്നു
എന്ന സകലത്തെയും ഞാൻ നിങ്ങൾക്കു കാണിച്ചു✱</lg>

[ 355 ] <lg n="൩൬">പിന്നെ ഇപ്രകാരം പറഞ്ഞിതിന്റെ ശെഷം അവൻ മുട്ടുകുത്തി</lg><lg n="൩൭"> അവരൊട എല്ലാവരൊടും കൂട പ്രാൎത്ഥിച്ചു✱ എന്നാറെ എല്ലാവ</lg><lg n="൩൮">രും വളരെ കരഞ്ഞു✱ അവർ ഇനി അവന്റെ മുഖത്തെ കാണ്ക
യില്ല എന്ന അവൻ പറഞ്ഞ വചനത്തിന്നായിട്ട എല്ലാറ്റിലും
അധികം ദുഃഖിച്ചുകൊണ്ട പൗലുസിന്റെ കഴുത്തിൽ കെട്ടിപിടിച്ച
അവനെ ചുംബിച്ചു കപ്പലിങ്കലൊളം അവനൊടു കൂട പൊകയും
ചെയ്തു✱</lg>

൨൧ അദ്ധ്യായം

൧ പൗലുസ യെറുശലെമിലെക്ക പൊകാതെ ഇരിപ്പാൻ അനുസരിക്ക
പ്പെടാത്തത.—൯ ഫിലിപ്പുസിന്റെ പുത്രിമാർ ദീൎഘദൎശനം പ
റയുന്നവരാകുന്നത.— ൧൧ പൗലുസ യെറുശലെമിൽ പിടിക്കപ്പെ
ടുന്നത.— ൩൦ എങ്കിലും വലിയ സെനാപതിയാൽ വിടപ്പെടു
ന്നത.

<lg n="">പിന്നെ ഉണ്ടായത എന്തെന്നാൽ അവരിൽനിന്ന മാറി നീങ്ങി
പൊയതിന്റെ ശെഷം ഞങ്ങൾ കൊസിന്നും പിറ്റെ ദിവസ
ത്തിൽ റൊദെസിന്നും അവിടെനിന്ന പത്തറായ്ക്കും നെരെ ഓടി</lg><lg n="൨">ച്ച വന്നു✱ വിശെഷിച്ച ഫെനിക്കിയായിലെക്ക പൊകുന്ന ഒരു ക
പ്പലിനെ കാണുകകൊണ്ട ഞങ്ങൾ അതിൽ കയറി പുറപ്പെട്ട പൊ</lg><lg n="൩">യി✱ പിന്നെ ഞങ്ങൾ കുപ്രൊസിനെ കണ്ടപ്പൊൾ അതിനെ ഇട
ത്തൊട്ട ഒഴിച്ച സുറിയായിലെക്ക ഓടിച്ച തൂറിൽ വന്ന ഇറങ്ങി
എന്തെന്നാൽ കപ്പൽ ചരക്കു അവിടെ ഇറക്കുവാനുള്ളതായിരു</lg><lg n="൪">ന്നു✱ വിശെഷിച്ച ഞങ്ങൾ ശിഷ്യന്മാരെ കാണുക കൊണ്ട അവിടെ
എഴു ദിവസം പാൎത്തു യെറുശലമിലെക്ക പുറപ്പെട്ടു പൊകെണ്ട എ</lg><lg n="൫">ന്ന അവർ പൗലുസിനൊട ആത്മാവു മൂലമായി പറഞ്ഞു✱ പിന്നെ
ആ ദിവസങ്ങളെ കഴിച്ചതിന്റെ ശെഷം ഞങ്ങൾ പുറപ്പെട്ടു പൊ
യി അവരെല്ലാവരും ഭാൎയ്യമാരൊടും മക്കളൊടും ഞങ്ങൾ നഗര
ത്തിൽ നിന്ന പുറത്താകുവൊളം ഞങ്ങളുടെ കൂട വന്നു അപ്പൊൾ</lg><lg n="൬"> ഞങ്ങൾ കരയിൽ മുട്ടുകുത്തി പ്രാൎത്ഥിച്ചു✱ പിന്നെ തമ്മിൽ തമ്മിൽ
യാത്ര പറഞ്ഞതിന്റെ ശെഷം ഞങ്ങൾ കപ്പലിൽ കയറി അവർ</lg><lg n="൭"> തങ്ങളുടെ സ്വന്ത ഭവനങ്ങളിലെക്കു തിരിച്ചു പൊകയും ചെയ്തു✱ പി
ന്നെ ഞങ്ങൾ ഞങ്ങളുടെ ഓട്ടത്തെ നിവൃത്തിച്ചിട്ട തൂറിൽ നിന്ന പ്തൊ
ലെമായിലെക്കു വന്നു ഞങ്ങൾ സഹൊദരന്മാരെ വന്ദിച്ച അവരു</lg><lg n="൮">ടെ അടുക്കൽ ഒരു ദിവസം പാൎക്കയുംചെയ്തു✱ പിറ്റെ ദിവസത്തിൽ
പൗലുസിന്റെ കൂട്ടക്കാരായ ഞങ്ങൾ പുറപ്പെട്ട കൈസിയായിലെ
ക്ക വന്ന എഴ ആളുകളിൽ ഒരുത്തനായി എവൻഗെലിസ്തനായ
ഫിലിപ്പുസിന്റെ ഭവനത്തിലെക്ക ചെന്ന അവനൊടു കൂടെ പാ</lg><lg n="൯">ൎത്തു✱ വിശെഷിച്ച ദീൎഘദൎശനം പറയുന്ന കന്യാസ്തീകളായി നാ</lg><lg n="൧൦">ലു പുത്രിമാർ അവനുണ്ടായിരുന്നു✱ ഞങ്ങൾ എറിയ ദിവസങ്ങൾ</lg> [ 356 ]

<lg n="">അവിടെ പാൎത്തുകൊണ്ടിരിക്കുമ്പൊൾ അഗബുസ എന്ന നാമമുള്ളൊ</lg><lg n="൧൧">രു ദീൎഘദൎശി യെഹൂദിയായിൽനിന്ന പുറപ്പെട്ടു വന്നു✱ എന്നാ
റെ അവൻ ഞങ്ങളുടെ അടുക്കൽ വന്ന പൗലുസിന്റെ കച്ചവാറി
നെ എടുത്ത തന്റെ കൈകളെയും പാദങ്ങളെയും കെട്ടി പറഞ്ഞു
ൟ കച്ചവാറിന്റെ ഉടയക്കാരനെ യെറുശലേമിൽ യെഹൂദന്മാർ ഇ
പ്രകാരം കെട്ടുകയും പുറജാതികളുടെ കൈകളിൽ എല്പിക്കയും ചെ</lg><lg n="൧൨">യ്യും എന്ന ഇപ്രകാരം പരിശുദ്ധാത്മാവ പറയുന്നു✱ എന്നാറെ ൟ
കാൎയ്യങ്ങളെ ഞങ്ങൾ കെട്ടപ്പൊൾ അവൻ യെറുശലമിലെക്ക പുറപ്പെ
ട്ടുപൊകരുത എന്ന ഞങ്ങളും ആ സ്ഥലത്തുള്ളവരും അവനൊട അ</lg><lg n="൧൩">പെക്ഷിച്ചു✱ എന്നാറെ പൗലുസ ഉത്തരമായി നിങ്ങൾ കരഞ്ഞുകൊ
ണ്ടും എന്റെ ഹൃദയത്തെ ഭഗ്നപ്പെടുത്തിക്കൊണ്ടും എന്ത ചെയ്യു
ന്നു ഞാൻ യെറുശലമിൽ കൎത്താവായ യെശുവിന്റെ നാമത്തി
ന്ന വെണ്ടി ബന്ധനപ്പെട്ടുവാൻ മാത്രമല്ല മരിപ്പാനും ഒരുങ്ങിയി</lg><lg n="൧൪">രിക്കുന്നു എന്ന പറഞ്ഞു✱ എന്നാറെ അവൻ അനുസരിപ്പിക്കപ്പെ
ടായ്കകൊണ്ട ഞങ്ങൾ കൎത്താവിന്റെ ഹിതം ചെയ്യപ്പെടട്ടെ എന്ന</lg><lg n="൧൫"> പറഞ്ഞ മിണ്ടാതെ ഇരുന്നു✱ പിന്നെ ആ ദിവസങ്ങൾ കഴിഞ്ഞ
ശെഷം ഞങ്ങൾ ഞങ്ങളുടെ യാത്രകൊപ്പുകളെ എടുത്തുകൊണ്ട യെ</lg><lg n="൧൬">റുശലമിലെക്ക പുറപ്പെട്ട പൊയി✱ എന്നാറെ കൈസറിയായിലു
ള്ള ശിഷ്യന്മാരിൽ ചിലരും ഞങ്ങളൊടു കൂട വന്നു കുപ്രായക്കാര
നായ മ്നെസൊൻ എന്ന ഒരു പഴയ ശിഷ്യനെ തങ്ങളൊടുകൂടി കൂ
ട്ടികൊണ്ടു പൊന്നു അവനൊടു കൂടി ഞങ്ങൾ പാൎക്കെണ്ടുന്നതായി</lg><lg n="൧൭">രുന്നു✱ എന്നാൽ ഞങ്ങൾ യെറുശലമിലെക്ക വന്നപ്പൊൾ സഹൊ</lg><lg n="൧൮">ദരന്മാർ ഞങ്ങളെ സന്തൊഷത്തൊടു കൂട കൈക്കൊണ്ടു✱ പിന്നെ
പിറ്റെ ദിവസത്തിൽ പൗലുസ ഞങ്ങളൊടു കൂട യാക്കൊപ്പിന്റെ
അടുക്കൽ ചെന്നു അവിടെ മൂപ്പന്മാരെല്ലാവരും ഉണ്ടായിരുന്നു✱</lg><lg n="൧൯"> വിശെഷിച്ച അവൻ അവരെ വന്ദിച്ചതിന്റെ ശെഷം ദൈവംത
ന്റെ ശുശ്രൂഷയെ കൊണ്ട പുറജാതികളുടെ ഇടയിൽ ചെയ്യിച്ച</lg><lg n="൨൦"> കാൎയ്യങ്ങളെ വിവരമായിട്ട അറിയിച്ചു✱ എന്നാൽ അവർ കെട്ടാ
റെ കൎത്താവിനെ മഹത്വപ്പെടുത്തി അവനൊട പറഞ്ഞു സഹൊ
ദര വിശ്വസിച്ചിരിക്കുന്നവരായി എത്ര ആയിരം യെഹൂദന്മാർ ഉ
ണ്ടെന്ന നീ കാണുന്നു വിശെഷിച്ചും അവരെല്ലാവരും ന്യായ പ്രമാ</lg><lg n="൨൧">ണത്തെ കുറിച്ച ഭക്തിവൈരാഗ്യമുള്ളവരാകുന്നു✱ എന്നാൽ നീ പുറ
ജാതികളുടെ ഇടയിലുള്ള യെഹൂദന്മാൎക്ക എല്ലാം അവർ തങ്ങളുടെ
പുത്രന്മാരെ ചെല ചെയ്കയും അരുത മൎയ്യാദകളിൻ പ്രകാരം നടക്ക
യും അരുത എന്ന പറഞ്ഞ മൊശെയെ വിട്ട ഒഴിഞ്ഞിരിപ്പാൻ ഉപ</lg><lg n="൨൨">ദെശിക്കുന്നു എന്ന അവർ നിന്നെ കുറിച്ച ബൊധിപ്പിക്കപ്പെട്ടു✱
അതുകൊണ്ട എന്ത പുരുഷാരം വന്നുകൂടും നിശ്ചയം എന്തുകൊണ്ടെ</lg><lg n="൨൩">ന്നാൽ നീ വന്നിട്ടുണ്ടെന്ന അവർ കെൾക്കും✱ അതുകൊണ്ട ഞങ്ങൾ
നിന്നൊട ൟ പറയുന്നതിനെ ചെയ്ക ഒരു നെൎച്ചയുള്ളവർ നാല</lg>

[ 357 ] <lg n="൨൪">മനുഷ്യർ ഞങ്ങളുടെ അടുക്കൽ ഉണ്ട✱ അവരെ നീ കൂട്ടികൊണ്ടചെ
ന്ന അവർ തങ്ങളുടെ തലകളെ ക്ഷൗരം ചെയ്യെണ്ടുന്നതിന്നും എ
ല്ലാവരും ബൊധിപ്പിക്കപ്പെട്ട കാൎയ്യങ്ങൾ എതുമില്ല എന്നും നീ ത
ന്നെ ക്രമമായിട്ട നടക്കയും ന്യായപ്രമാണാത്തെ ആചരിക്കയും
അത്രെ ചെയ്യുന്നത എന്നും അറിയെണ്ടുന്നതിന്നും അവരൊടെ കൂട
നിന്നെ ശുദ്ധമാക്കുകയും അവരൊട കൂട ചിലവിടുകയും ചെയ്ക✱</lg><lg n="൨൫"> എന്നാൽ വിശ്വസിച്ചിരിക്കുന്ന പുറജാതിക്കാരെ സംബന്ധിച്ച അ
വർ വിഗ്രഹങ്ങൾക്ക നിവെദിക്കപ്പെട്ട വസ്തുക്കളിൽനിന്നും രക്ത
ത്തിൽനിന്നും അറുകുലയിൽനിന്നും വെശ്യാദൊഷഷത്തിൽനിന്നും
ഒഴിഞ്ഞിരിക്കെണമെന്ന അല്ലാതെ ഇപ്രകാരമുള്ളതിനെ ഒന്നിനെ
യും ചെയ്യരുത എന്ന ഞങ്ങൾ അവൎക്ക നിശ്ചയിച്ച എഴുതിയിരി</lg><lg n="൨൬">ക്കുന്നു✱ അപ്പൊൾ പൗലുസ ആ മനുഷ്യരെ കൂട്ടികൊണ്ട പിറ്റെ
ദിവസത്തിൽ അവരൊടു കൂട തന്നെ ശുദ്ധമാക്കീട്ട അവരിൽ ഓ
രൊരുത്തന്ന വെണ്ടി കാഴ്ച വെക്കപ്പെട്ടവൊളത്തിന്ന ശുദ്ധീകര
ണത്തിന്റെ ദിവസങ്ങളുടെ പൂൎത്തിയെ അറിയിപ്പാനായിട്ട ദൈ</lg><lg n="൨൭">വാലയത്തിലെക്ക ചെന്നു✱ പിന്നെ ആ എഴു ദിവസങ്ങൾ കഴിയാ
റായപ്പൊൾ ആസിയായിൽനിന്നുള്ള യെഹൂദന്മാർ തങ്ങൾ അവ
നെ ദൈവാലയത്തിൽ കണ്ടാറെ ജനത്തെ ഒക്കയും ഇളക്കി അവ</lg><lg n="൨൮">ന്റെ മെൽ കൈകളെ വെച്ചു✱ ഇസ്രാഎൽ മനുഷ്യരെ സഹായി
പ്പിൻ ജനത്തിന്നും ന്യായപ്രമാണത്തിന്നും ൟ സ്ഥലത്തിന്നും വി
രൊധമായി എല്ലാടവും എല്ലാവരെയും പഠിപ്പിക്കുന്ന മനുഷ്യൻ
ഇവൻ തന്നെ ആകുന്നു അത്രയുമല്ല അവൻ ഗ്രെക്കന്മാരെകൂടി ദൈ
വാലയത്തിങ്കൽ കൂട്ടികൊണ്ടുവരികയും ൟ ശുദ്ധസ്ഥലത്തെ അശു</lg><lg n="൨൯">ദ്ധമാക്കുകയും ചെയ്തിരിക്കുന്നു എന്ന വിളിച്ചു പറഞ്ഞു✱ എന്തുകൊ
ണ്ടെന്നാൽ എഫെസിയക്കാരനായ ത്രൊഫിമുസിനെ അവനൊടു
കൂട നഗരത്തിൽ അവർ മുമ്പെ കണ്ടിട്ടുണ്ടായിരുന്നു അവനെ പൗ
ലുസ ദൈവാലത്തിലെക്ക കൂട്ടികൊണ്ടുവന്നു എന്ന അവർ വിചാ</lg><lg n="൩൦">രിച്ചു✱ വിശെഷിച്ച നഗരം മുഴുവനും കുലുങ്ങപ്പെട്ടു ജനങ്ങളും ഓടി
വന്ന ഒന്നിച്ച കൂടി അനന്തരം അവർ പൗലുസിനെ പിടിച്ചിട്ട അ
വനെ ദൈവാലയത്തിൽനിന്ന പുറത്ത വലിച്ചു ഉടനെ വാതിലു</lg><lg n="൩൧">കൾ അടെക്കപ്പെടുകയും ചെയ്തു✱ പിന്നെ അവർ അവനെ കൊ
ല്ലുവാനായിട്ട അന്വെഷിക്കുമ്പൊൾ യെറുശലം മുഴുവനും കലഹപ്പെ
ട്ടിരിക്കുന്നു എന്നുള്ള വൎത്തമാനം സൈന്യത്തിൽ വലിയ സെനാ</lg><lg n="൩൨">പതിക്ക കെൾക്കപ്പെട്ടു✱ അവൻ ഉടനെ ആയുധക്കാരെയും ശതാ
ധിപന്മാരെയും കൂട്ടിക്കൊണ്ട അവരുടെ അടുക്കർ ഓടി ചെന്നു പി
ന്നെ അവർ വലിയ സെനാപതിയെയും ആയുധക്കാരെയും കണ്ട</lg><lg n="൩൩">പ്പൊൾ പൗലുസിനെ അടിക്കുന്നത വിട്ടു✱ അപ്പൊൾ വലിയ സെ
നാപതി അടുത്തുവന്ന അവനെ പിടിച്ച രണ്ടു ചങ്ങലകൾ കൊണ്ട
ബന്ധിപ്പാൻ കല്പിച്ചു അവൻ ആര എന്നും എന്തു ചെയ്തു എന്നും</lg> [ 358 ]

<lg n="൩൪">ചൊദിച്ചു✱ അപ്പൊൾ പുരുഷാരത്തിൽ ചിലർ ഒരു പ്രകാരത്തി
ലും ചിലർ മറ്റൊരു പ്രകാരത്തിലും വിളിച്ചു പറഞ്ഞു പിന്നെ
കലശൽകൊടെ അവന നിശ്ചയത്തെ അറിവാൻ കഴിയായ്കകൊ</lg><lg n="൩൫">ണ്ട അവനെ കൊട്ടയിലെക്ക കൊണ്ടുപൊകുവാൻ കല്പിച്ചു✱ അവൻ
പടികെട്ടിന്മെൽ വന്നപ്പൊൾ ജനത്തിന്റെ ബലംകൊണ്ട അവൻ</lg><lg n="൩൬"> ആയുധക്കാരാൽ വഹിക്കപ്പെടുകയുണ്ടായി✱ എന്തുകൊണ്ടെന്നാൽ പു
രുഷാരം പിന്നാലെ ചെന്ന അവനെ നീക്കി കളയണമെന്ന നി</lg><lg n="൩൭">ലവിളിച്ചു✱ പിന്നെ പൗലുസ കൊട്ടെക്കകത്ത കൊണ്ടുപൊകപ്പെടു
വാൻ ഭാവിക്കുമ്പൊൾ അവൻ വലിയ സെനാപതിയൊടു എനിക്ക
നിന്നൊട സംസാരിപ്പാൻ ന്യായമുണ്ടൊ എന്ന പറഞ്ഞു അവൻ പ</lg><lg n="൩൮">റഞ്ഞു നീ ഗ്രെക്ക ഭാഷയെ അറിയുമൊ✱ ൟ നാളുകൾക്ക മുമ്പെ
ഒരു കലമ്പലുണ്ടാക്കുകയും നാലായിരം കുലപാതകന്മാരെ വനത്തി
ലെക്ക കൊണ്ടുപൊകയും ചെയ്തിട്ടുള്ള ആ എജിപ്തക്കാരൻ നീ അ</lg><lg n="൩൯">ല്ലയൊ✱ എന്നാറെ പൗലുസ പറഞ്ഞു ഞാൻ കിലിക്കിയായിലുള്ള
തർസുസ എന്ന ഒട്ടും ഹിനതയില്ലാത്ത പട്ടണത്തിൽ പൌരനായ
ഒരു യെഹൂദ മനുഷ്യനാകുന്നു ജനങ്ങളൊട പറവാൻ എനിക്ക അ
നുവദത്തെ തരെണമെന്ന ഞാൻ നിന്നൊട അപെക്ഷിക്കുന്നു✱</lg><lg n="൪൦"> അവൻ അനുവാദത്തെ കൊടുത്തപ്പൊൾ പൗലുസ പടികെട്ടിന്മെൽ
നിന്ന ജനങ്ങൾക്ക കൈ കൊണ്ട കാട്ടി വളരെ സാവധാനമായ
പ്പൊൾ അവൻ എബ്രായ ഭാഷയിൽ സംസാരിച്ച പറഞ്ഞു✱</lg>

൨൨ അദ്ധ്യായം

൧ പൗലുസ തന്റെ മതഭെദത്തെ വിവരം പറയുന്നത.— ൨൫
അവൻ ഒരു റൊമാക്കാരൻ എന്നുള്ള അവകാശം കൊണ്ട
അടികൊള്ളാതെ ഇരിക്കുന്നത

<lg n="">സഹൊദരന്മാരായും പിതാക്കന്മാരായുമുള്ള മനുഷ്യരെ നിങ്ങ
ളൊടു ഞാൻ ഇപ്പൊൾ പറവാൻ ഭാവിക്കുന്ന എന്റെ ഉത്ത</lg><lg n="൨">രത്തെ കെട്ടുകൊൾവിൻ✱ എന്നാറെ അവൻ എബ്രായി ഭാഷ
യിൽ തങ്ങളൊടു സംസാരിച്ചു എന്ന അവർ കെട്ടപ്പൊൾ അവർ</lg><lg n="൩"> എറ്റവും മൗനമായി പിന്നെ അവൻ പറഞ്ഞു✱ ഞാൻ ഒരു യെ
ഹൂദനായി കിലിക്കിയായിലുള്ള തർസൂസിൽ ജനിച്ചവനായി എങ്കി
ലും ൟ നഗരത്തിൽ ഗമാലിയെലിന്റെ പാദങ്ങളിൽ വളൎന്നവനാ
യി പിരാക്കന്മാരുടെ ന്യായപ്രമാണത്തിന്റെ പൂൎണ്ണതപ്രകാരം ഉപ
ദെശിക്കപ്പെട്ടവനായി നിങ്ങളെല്ലാവരും ഇന്ന ഇരിക്കുന്ന പ്രകാരം
ദൈവത്തിങ്കൽ ഭക്തി വൈരാഗ്യമുണ്ടായിരുന്നവനായി ഉള്ള മനു</lg><lg n="൪">ഷ്യനാകുന്നു സത്യം✱ ഞാൻ പുരുഷന്മാരെയും സ്തീകളെയും ബ
ന്ധിച്ചും കാരാഗൃഹങ്ങളിൽ എല്പിച്ചുംകൊണ്ട ൟ മാൎഗ്ഗത്തെ മരണം</lg><lg n="൫"> വരെ ഉപദ്രവിച്ചു✱ അപ്രകാരവും പ്രധാനാചാൎയ്യനും മൂപ്പന്മാരുടെ
സഭയൊക്കയും എനിക്ക സാക്ഷിയാകുന്നു അവരിൽനിന്നും ഞാൻ</lg>

[ 359 ] <lg n="">സഹൊദരന്മാൎക്ക ലെഖനങ്ങളെ വാങ്ങികൊണ്ടു ശിക്ഷിക്കപ്പെടു
വാനായിട്ട ദമസ്കൊസിൽ ഇരിക്കുന്നവരെ ബന്ധനപ്പെട്ടവരായി</lg><lg n="൬"> യെറുശലമിലെക്ക കൊണ്ടുവരെണ്ടുന്നതിന്ന അവിടെ പൊയി✱ പി
ന്നെ ഉണ്ടായത എന്തെന്നാൽ ഞാൻ പ്രയാണം ചെയ്ത ദമസ്കൊ
സിന്ന സമീപത്ത എത്തിയപ്പൊൾ ഉച്ച സമയത്ത ആകാശത്തി
ൽ നിന്ന അസംഗതിയായി വലുതായിട്ട ഒരു പ്രകാശം എന്റെ ചു</lg><lg n="൭">റ്റിലും പ്രകാശിച്ചു✱ ഞാൻ നിലത്ത വീഴുകയും ശൌലെ ശൌ
ലെ നീ എന്തിന്ന എന്നെ ഉപദ്രവിക്കുന്നു എന്ന എന്നൊട പറ</lg><lg n="൮">യുന്ന ഒരു ശബ്ദത്തെ കെൾക്കയും ചെയ്തു✱ അപ്പൊൾ ഞാൻ ഉ
ത്തരമായിട്ട നീ ആരാകുന്നു കൎത്താവെ എന്ന പറഞ്ഞു നീ ഉപദ്ര
വിക്കുന്ന നസറായക്കാരനായ യെശു ഞാൻ ആകുന്നു എന്ന അ</lg><lg n="൯">വൻ എന്നൊട പറകയും ചെയ്തു✱ വിശെഷിച്ച എന്നൊടു കൂട ഉ
ണ്ടായിരുന്നവർ പ്രകാശതെ കണ്ടു സത്യം ഭയപ്പെടുകയും ചെയ്തു
എങ്കിലും എന്നൊട സംസാരിച്ചവന്റെ ശബ്ദത്തെ അവർ കെട്ടി</lg><lg n="൧൦">ല്ല✱ പിന്നെ കൎത്താവെ ഞാൻ എന്തു ചെയ്യെണ്ടു എന്ന ഞാൻ ഉ
ത്തരമായി പറഞ്ഞു അപ്പൊൾ കൎത്താവ എന്നൊട എഴുനീറ്റ ദ
മസ്കൊസിലെക്ക പൊക നിനക്കു ചെയ്വാൻ കല്പിക്കപ്പെട്ടിരിക്കുന്ന</lg><lg n="൧൧">തൊക്കയും അവിടെ നിന്നൊട പറയപ്പെടുമെന്ന പറഞ്ഞു✱ എ
ന്നാറെ ആ പ്രകാശത്തിന്റെ മഹത്വത്താൽ ഞാൻ കണ്ണുകാണാ
തായപ്പൊൾ എന്നൊടു കൂട ഉണ്ടായിരുന്നവരാൽ കൈ താങ്ങപ്പെ</lg><lg n="൧൨">ട്ട ഞാൻ ദമസ്കൊസിലെക്ക വന്നു✱ പിന്നെ ന്യായ പ്രമാണപ്രകാ
രം ഭക്തിയുള്ളവനായി അവിടെ പാൎക്കുന്ന സകല യെഹൂദന്മാരാ
ലും നല്ല ശ്രുതിപ്പെട്ടവനായി അനനിയാസ എന്ന ഒരുത്തൻ✱</lg><lg n="൧൩"> എന്റെ അടുക്കൽ വന്ന നിന്ന എന്നൊടു പറഞ്ഞു സഹൊദര
നായ ശൌലെ ദൃഷ്ടിയെ പ്രാപിക്ക ആ സമയത്തിൽ തന്നെ</lg><lg n="൧൪"> ഞാൻ അവങ്കലെക്ക മെൽപ്പെട്ട നൊക്കുകയും ചെയ്തു✱ പിന്നെ അ
വൻ പറഞ്ഞു നമ്മുടെ പിതാക്കന്മാരുടെ ദൈവം നീ അവന്റെ
ഹിതത്തെ അറിവാനായിട്ടും ആ നീതിമാനെ കാണ്മാനായിട്ടും അ
വന്റെ വായിൽ നിന്നുള്ള ശബ്ദത്തെ കെൾപ്പാനായിട്ടും നിന്നെ നി</lg><lg n="൧൫">യമിച്ചു✱ അതെന്തുകൊണ്ടെന്നാൽ നീ കാണ്കയും കെൾക്കയും ചെ
യ്തിട്ടുള്ള കാൎയ്യങ്ങൾക്ക സകല മനുഷ്യൎക്കും നീ അവന്റെ സാക്ഷി</lg><lg n="൧൬">യാകും✱ ഇപ്പൊളും നീ എന്തിന താമസിക്കുന്നു എഴുനീറ്റ കൎത്താ
വിന്റെ നാമത്തെ സ്തുതിച്ചുകൊണ്ടു ബപ്തിസ്മപ്പെടുകയും നിന്റെ</lg><lg n="൧൭"> പാപങ്ങളെ കഴുകി കളകയും ചെയ്ക✱ പിന്നെ ഉണ്ടായത എന്തെ
ന്നാൽ ഞാൻ യെറുശലമിലെക്ക തിരിച്ചുവന്ന ദൈവാലയത്തിൽ
പ്രാൎത്ഥിച്ചുകൊണ്ടിരിക്കുമ്പൊൾ തന്നെ ഞാൻ ഒരു ആനന്ദ വിവ</lg><lg n="൧൮">ശതയിൽ അകപ്പെട്ടു✱ നീ ശീഘ്രമായി യെറുശലമിൽനിന്ന പുറ
പ്പെട്ടു പൊക എന്തുകൊണ്ടെന്നാൽ നീ എനിക്ക വെണ്ടി പറയുന്ന
സാക്ഷിയെ അവർ കൈക്കൊൾകയില്ല എന്ന അവൻ എന്നൊടു</lg> [ 360 ]

<lg n="൧൯">പറയുന്നതിനെ കണ്ടു✱ അപ്പൊൾ ഞാൻ പറഞ്ഞു കൎത്താവെ നി
ങ്കൽ വിശ്വസിച്ചവരെ ഞാൻ കാരാഗൃഹങ്ങളിൽ എല്പിക്കയും സഭ
കൾ തൊറും അടിക്കയും ചെയ്യുന്നവനായിരുന്നു എന്ന അവർ അ</lg><lg n="൨൦">റിഞ്ഞിരിക്കുന്നു✱ നിന്റെ മാർത്തുറായ സ്തെഫാനൊസിന്റെ ര
ക്തം ചിന്നപ്പെട്ടപ്പൊൾ ഞാനും അടുക്കൽ നില്ക്കയും അവന്റെ വ
ധത്തിന്ന സമ്മതിക്കയും അവനെ ഹിംസിച്ചവരുടെ വസ്ത്രങ്ങളെ</lg><lg n="൨൧"> സൂക്ഷിക്കയും ചെയ്തു കൊണ്ടിരുന്നു✱ എന്നാറെ അവൻ എന്നൊ
ട പറഞ്ഞു പുറപ്പെട്ടു പൊക എന്തുകൊണ്ടെന്നാൽ ഞാൻ നിന്നെ ദൂ
രത്തിൽ പുറജാരികളുടെ അടുക്കൽ അയക്കും✱</lg>

<lg n="൨൨">അവർ ൟ വാക്കൊളം അവനിൽനിന്ന കെട്ടു പിന്നെ തങ്ങളുടെ
ശബ്ദങ്ങളെ ഉയൎത്തി ഇപ്രകാരമുള്ളവനെ ഭൂമിയിൽനിന്ന നീക്കി
കളയണം അവൻ ജീവിക്കുന്നത യൊഗ്യമല്ലല്ലൊ എന്ന പറഞ്ഞു✱</lg><lg n="൨൩"> പിന്നെ അവർ നിലവിളിക്കയും തങ്ങളുടെ വസ്ത്രങ്ങളെ എറിഞ്ഞുക
ളകയും ആകാശത്തിലെക്ക പൂഴിയെ എറികയും ചെയ്തു കൊണ്ടിരി</lg><lg n="൨൪">ക്കുമ്പൊൾ✱ വലിയ സെനാപതി അവനെ കൊട്ടയിലെക്ക കൊണ്ടു
വരെണമെന്ന കല്പിച്ചു എന്ത സംഗതി കൊണ്ട അവർ അവന്റെ
നെരെ ഇപ്രകാരം നിലവിളിച്ചു എന്ന താൻ അറിവാനായിട്ട അ
വൻ കൊറടാവു കൊണ്ട ചൊദ്യം ചെയ്യപ്പെടെണമെന്ന പറക</lg><lg n="൨൫">യും ചെയ്തു✱ എന്നാറെ അവർ അവനെ തൊൽവാറുകൾകൊണ്ട
കെട്ടുമ്പൊൾ പൗലുസ അരികത്ത നില്ക്കുന്ന ശതാധിപനൊട പറ
ഞ്ഞു റൊമാക്കാരനായും കുറ്റം വിധിക്കപ്പെട്ടിട്ടില്ലാത്തവനായുമു
ള്ളൊരു മനുഷ്യനെ കൊരടാവുകൊണ്ട അടിക്കുന്നത നിങ്ങൾക്ക</lg><lg n="൨൬"> ന്യായമൊ✱ ശതാധിപൻ ഇതിനെ കെട്ടപ്പൊൾ ചെന്ന വലിയ സെ
നാപതിയൊട നീ എന്ത ചെയ്യുന്നു കരുതിക്കൊൾക എന്തെന്നാൽ</lg><lg n="൨൭"> ൟ മനുഷ്യൻ ഒരു റൊമക്കാരനാകുന്നു എന്ന അറിയിച്ചു✱ അ
പ്പൊൾ വലിയ സെനാപതി വന്ന അവനൊട നീ റൊമാക്കാര
നൊ എന്നൊടു പറക എന്ന പറഞ്ഞു അവൻ അതെ എന്ന പറ</lg><lg n="൨൮">ഞ്ഞു✱ എന്നാറെ വലിയ സെനാപതി ഉത്തരമായി ഞാൻ ബഹു
ദ്രവ്യം കൊണ്ട ൟ നഗരാവകാശത്തെ സമ്പാദിച്ചു എന്ന പറഞ്ഞു
അപ്പൊൾ പൗലുസ പറഞ്ഞു ഞാൻ അപ്രകാരമുള്ളവനായിട്ടത്രെ ജ</lg><lg n="൨൯">നിച്ചത✱ അപ്പൊൾ ഉടനെ അവനെ വിസ്തരിപ്പാൻ ഭാവിച്ചവർ അ
വനെ വിട്ട നീങ്ങി വിശെഷിച്ച വലിയ സെനാപതിയും അവൻ
റൊമാക്കാരനെന്ന അറിഞ്ഞപ്പൊൾ അവനെ ബന്ധിച്ചതുകൊണ്ടും</lg><lg n="൩൦"> ഭയപ്പെട്ടു✱ എന്നാൽ രാവിലെ അവൻ യെഹൂദന്മാരാൽ എന്തു
കൊണ്ട അപവദിക്കപ്പെട്ടു എന്ന നിശ്ചയത്തെ അറിവാൻ മനസ്സാ
യി അവനെ ബന്ധനങ്ങളിൽനിന്ന അഴിച്ച പ്രധാനാചാൎയ്യന്മാരെ
യും അവരുടെ വിസ്താര സംഘത്തെ ഒക്കയും വരുവാൻ കല്പിക്ക
യും പൗലുസിനെ താഴെ കൊണ്ടുവന്ന അവരുടെ മുമ്പാക നിൎത്തു
കയും ചെയ്തു✱</lg> [ 361 ] ൨൩ അദ്ധ്യായം

൧ പൗലുസ തന്റെ സംഗതിയെ വ്യവഹരിക്കുന്നത.— ൭ അവ
ന്റെ അപവാദക്കാരുടെ ഇടയിലുഌഅ പിണക്കം.— ൨൩ അ
വൻ ഫെലിക്കിസിന്റെ അറ്റുക്കൽ അയക്കപ്പെടുന്നത.

<lg n="">അപ്പൊൾ പൗലുസ വിസ്താര സഭയെ സൂക്ഷിച്ച നൊക്കി സഹൊ
രന്മാരായ മനുഷ്യരെ ഞാൻ ഇന്നെവരെ അശെഷം നല്ല മന
സാക്ഷിയൊടെ ദൈവത്തിന്റെ മുമ്പാക നടന്നു എന്ന പറഞ്ഞു✱</lg><lg n="൨"> എന്നാറെ പ്രധാനാചാൎയ്യനായ അനനിയാസ അവന്റെ അടുക്കൽ</lg><lg n="൩"> നില്ക്കുന്നവരൊടെ അവന്റെ വായിൽ അടിപ്പാൻ കല്പിച്ചു✱ അ
പ്പൊൾ പൗലുസ അവനൊട പറഞ്ഞു ദൈവം നിന്നെ അടിക്കും
വെള്ളതെക്കപ്പെട്ട ചുമരെ എന്തെന്നാൽ നീ ന്യായപ്രമാണത്തിൻ
പ്രകാരം എന്നെ വിസ്തരിപ്പാൻ ഇരിക്കയും ന്യായപ്രമാണത്തിന്ന
വിരൊധമായി എന്നെ അടിപ്പാൻ കല്പിക്കയും ചെയ്യുന്നുവൊ✱</lg><lg n="൪"> എന്നാറെ അരികെ നിന്നവർ നീ ദൈവത്തിന്റെ പ്രധാനാചാ</lg><lg n="൫">ൎയ്യനെ നിന്ദിക്കുന്നുവൊ എന്ന പറഞ്ഞു✱ അപ്പൊൾ പൗലുസ പറ
ഞ്ഞു സഹൊദരന്മാരെ അവൻ പ്രധാനാചാൎയ്യനാകുന്നു എന്ന ഞാൻ
അറിഞ്ഞില്ല എന്തുകൊണ്ടെന്നാൽ നിന്റെ ജനത്തിന്റെ പ്രഭുവി</lg><lg n="൬">നെ ദൊഷം പറയരുത എന്ന എഴുതപ്പെട്ടിരിക്കുന്നു✱ പിന്നെ
സാദൊക്കായക്കാർ ഒരു പക്ഷവും പറിശന്മാർ ഒരു പക്ഷവും ഉ
ണ്ടായിരുന്നു എന്ന പൗലുസ അറിഞ്ഞിട്ട സഹൊദരന്മാരായ മനു
ഷ്യരെ ഞാൻ ഒരു പറിശനും പറിശന്റെ പുത്രനും ആകുന്നു മരി
ച്ചവരുടെ ഇച്ശയെയും ജീവിച്ചെഴുനീല്പിനെയും കുറിച്ച ഞാൻ വി</lg><lg n="൭">സ്തരിക്കപ്പെട്ടുന്നു എന്ന വിസ്താരസഭയിൽ വിളിച്ചു പറഞ്ഞു✱ എ
ന്നാൽ അവൻ ഇതിനെ പറഞ്ഞപ്പൊൾ പറിശന്മാരും സാദൊ
ക്കായക്കാരും തമ്മിൽ വിവാദമുണ്ടായി പുരുഷാരം ഭിന്നമാകയും</lg><lg n="൮"> ചെയ്തു✱ എന്തുകൊണ്ടെന്നാൽ സാദൊക്കായക്കാർ ജീവിച്ചെഴുനീല്പ
ഇല്ലെന്നും ദൈവദൂതൻ എങ്കിലും ആത്മാവ എങ്കിലും ഇല്ലെന്നും പ</lg><lg n="൯">റയുന്നു എന്നാൽ പറിശന്മാർ രണ്ടും ഉണ്ടെന്ന അനുസരിക്കുന്നു✱ അ
നന്തരം ഒരു മഹാ നിലവിളിയുണ്ടായി പറിശന്മാരുടെ പക്ഷത്തി
ലുള്ള ഉപാദ്ധ്യായന്മാർ എഴുനീറ്റ ൟ മനുഷ്യങ്കൽ ഒരു ദൊഷ
ത്തെയും ഞങ്ങൾ കണ്ടെത്തുന്നില്ല ഒരു ആത്മാവൊ ഒരു ദൈവദൂത
നൊ അവനൊട സംസാരിച്ചു എങ്കിൽ നാം ദൈവത്തൊട യുദ്ധം</lg><lg n="൧൦"> ചെയ്യരുത എന്ന പറഞ്ഞ വിവാദിച്ചു✱ പിന്നെ ബഹു കലഹമുണ്ടാ
യപ്പൊൾ വലിയ സെനാപതി പൗലുസ അവരാൽ ചീന്തികളയ
പ്പെടുമെന്ന ഭയപ്പെട്ടിട്ട ആയുധക്കാരൊട താഴെ ചെന്ന അവനെ അ
വരുടെ മദ്ധ്യത്തിൽനിന്ന ബലത്തൊടെ പിടിപ്പാനും കൊട്ടയിലെ</lg><lg n="൧൧">ക്ക കൊണ്ടുപൊകുവാനും കല്പിച്ചു✱ വിശെഷിച്ചും പിറ്റെ ദിവസം
രാത്രിയിൽ കൎത്താവ അവന്റെ അടുക്കൽ നിന്ന പറഞ്ഞു പൗലു
സെ ധൈൎയ്യപ്പെട്ടുകൊൾക എന്തു കൊണ്ടെന്നാൽ എന്നെ കുറിച്ചു</lg> [ 362 ]

<lg n="">നീ യെറുശലമിൽ എതുപ്രകാരം സാക്ഷിപ്പെടുത്തിയൊ അപ്ര
കാരം തന്നെ റൊമായിലും സാക്ഷിപ്പെടുത്തെണ്ടുന്നതാകുന്നു✱</lg>

<lg n="൧൨">പിന്നെ നെരം പുലൎന്നപ്പൊൾ യെഹൂദന്മാരിൽ ചിലർ കൂട്ടു കെ
ട്ടായി കൂടി പൗലുസിനെ കൊന്നുകളഞ്ഞതുവരെ ഭക്ഷിക്കയുമില്ല</lg><lg n="൧൩"> പാനം ചെയ്കയുമില്ല എന്ന തങ്ങളായിട്ട ശപഥം ചെയ്തു✱ ൟ ആ
ണയോടുള്ള കൂട്ടുകെട്ട ചെയ്തവർ നാല്പതിൽ അധികം ഉണ്ടായിരു</lg><lg n="൧൪">ന്നു✱ പിന്നെ അവർ പ്രധാനാചാൎയ്യന്മാരുടെയും മൂപ്പന്മാരുടെയും
അടുക്കൽ ചെന്ന പറഞ്ഞു ഞങ്ങൾ പൗലുസിനെ കൊന്നു കളഞ്ഞ
തുവരെ ഒന്നിനെയും ഭക്ഷിക്കയില്ല എന്ന ഞങ്ങൾ തന്നെകഠി</lg><lg n="൧൫">നമായുള്ളൊരു ശപഥം ചെയ്തിരിക്കുന്നു✱ അതുകൊണ്ട ഇപ്പൊൾ
നിങ്ങൾ വിസ്താര സഭയൊടു കൂട അവനെ സംബന്ധിച്ച ഇനിയും
നിശ്ചയമായി വല്ലതിനെയും ചൊദിച്ചറിവാൻ ഭാവിക്കുന്നപൊലെ
വലിയ സെനാപതിയൊട അവനെ നാളെ നിങ്ങളുടെ അടുക്കൽ
താഴെ കൊണ്ടുവരുവാൻ തക്കവണ്ണം പറവിൻ എന്നാൽ ഞങ്ങൾ
അവൻ സമീപത്ത വരുന്നതിന മുമ്പെ അവനെ കൊല്ലുവാൻ ഒ</lg><lg n="൧൬">രുങ്ങിയിരിക്കുന്നു✱ എന്നാറെ പൗലുസിന്റെ സഹൊദരിയുടെ പു
ത്രൻ അവരുടെ പതിയിരിപ്പിനെകെട്ടപ്പൊൾ ചെന്ന കൊട്ടയിലെ</lg><lg n="൧൭">ക്ക കടന്ന പൗലുസിനൊട അറിയിച്ചു✱ അപ്പൊൾ പൗലുസ ശതാധി
പന്മാരിൽ ഒരുത്തനെ വിളിച്ച ൟ ബാലനെ വലിയ സെനാപ
തിയുടെ അടുക്കൽ കൊണ്ടുപൊക എന്തുകൊണ്ടെന്നാൽ ഇവന്ന അ</lg><lg n="൧൮">വനൊട ഒരു കാൎയ്യം അറിയിപ്പാനുണ്ടെന്ന പറഞ്ഞു✱ അപ്പൊൾ
അവൻ അവനെ കൂട്ടികൊണ്ടുപൊയി വലിയ സെനാപതിയുടെ
അടുക്കൽ കൊണ്ടുചെന്ന ബദ്ധനായ പൗലുസ എന്നെ വിളിച്ച നി
ന്നൊട ഒരു കാൎയ്യം പറവാനുള്ള ൟ ബാലനെ നിന്റെ അടുക്കൽ</lg><lg n="൧൯"> കൊണ്ടുപൊകുവാൻ എന്നൊട അപെക്ഷിച്ചു എന്ന പറഞ്ഞു✱ അ
പ്പൊൾ വലിയസെനാപതി അവന്റെ കയ്യെ പിടിച്ച വെറിട്ട കൂ
ട്ടികൊണ്ടുപൊയി നിനക്ക എന്നൊട അറിയിപ്പാനുള്ളത എന്താകു</lg><lg n="൨൦">ന്നു എന്ന ചൊദിച്ചു✱ എന്നാറെ അവൻ പറഞ്ഞു യെഫ്രദന്മാർ
പൗലുസിനെകുറിച്ച ഇനി എറ്റവും നിശ്ചയമായി വല്ലതിനെയും
ചൊദിപ്പാൻ ഭാവിക്കുന്നപൊലെ നീ നാളെ അവനെ വിസ്താര സ
ഭയിൽ കൊണ്ടുവരെണ്ടുന്നതിന്ന നിന്നൊട അപെക്ഷിപ്പാൻ നിശ്ച</lg><lg n="൨൧">യിച്ചിരിക്കുന്നു✱ എന്നാൽ നീ അവരൊട അനുസരിക്കരുത എന്തു
കൊണ്ടെന്നാൽ അവനെ കൊന്നു കളഞ്ഞതുവരെ തങ്ങൾ ഭക്ഷിക്ക
യുമില്ല പാനം ചെയ്കയുമില്ല എന്ന തങ്ങളായി ശപഥം ചെയ്തവർ അ
വരിൽ നാല്പതിൽ അധികം മനുഷ്യർ അവന്നായിട്ട പതിയിരിക്കു
ന്നു ഇപ്പൊളും നിങ്കൽ നിന്ന ഒരു വാഗ്ദത്തത്തിന്ന നൊക്കികൊണ്ട</lg><lg n="൨൨"> അവർ ഒരുങ്ങിയിരിക്കുന്നു✱ അപ്പൊൾ വലിയസെനാപതി നീ ൟ
കാൎയ്യങ്ങളെ എന്നൊട അറിയിച്ചു എന്ന ആരൊടും അറിയിക്കരുത</lg><lg n="൨൩"> എന്ന കല്പിച്ച ആ ബാലനെ അയച്ചു✱ പിന്നെ അവൻ ശതാധിപ</lg>

[ 363 ] <lg n="">ന്മാരിൽ രണ്ടാളുകളെ അടുക്കൽ വിളിച്ച കൈസറിയായൊളം പൊ
കുവാനായിട്ട ഇരുനൂറ ആയുധക്കാരെയും എഴുപത കുതിരക്കാരെ
യും ഇരുനൂറു കുന്തക്കാരെയും രാത്രിയിലെ മൂന്നാമത്തെ മണി സമ</lg><lg n="൨൪">യത്തെക്ക ഒരുക്കുകയും✱ പൗലുസിനെ കയറ്റി നാടുവാഴിയായ
ഫെലിക്സിന്റെ അടുക്കൽ സൂക്ഷിച്ച കൊണ്ടുപൊകെണ്ടുന്നതിന്ന മൃ</lg><lg n="൨൫">ഗവാഹനങ്ങളെ സംഭരിക്കയും ചെയ്വിനെന്ന കല്പിച്ചു✱ വിശെഷി</lg><lg n="൨൬">ച്ച അവൻ ഇപ്രകാരം ഒരു ലെഖനത്തെ എഴുതി✱ ക്ലൗദിയുസ ലു
സിയുസ മഹാ ശ്രെഷ്ഠനായുള്ള നാടുവാഴിയായ ഫെലിക്സിന്ന വന്ദ</lg><lg n="൨൭">നം✱ ൟ മനുഷ്യൻ യെഹൂദന്മാരാർ പിടിക്കപ്പെട്ട അവരാൽ കൊല്ല
പ്പെടുവാൻ ഭാവിച്ചിരുന്നാറെ അവൻ റൊമാക്കാരനെന്ന അറിഞ്ഞ</lg><lg n="൨൮"> ഞാൻ സൈന്യത്തൊടു കൂട ചെന്ന അവനെ വിടിയിച്ചു✱ പിന്നെ
അവർ അവനെ കുറ്റപ്പെടുത്തിയത ഇന്ന സംഗതികൊണ്ട എന്ന
അറിവാൻ ഇച്ശിച്ച ഞാൻ അവനെ അവരുടെ വിസ്മാര സഭയിലെ</lg><lg n="൨൯">ക്കകൊണ്ടുചെന്നു✱ അപ്പൊൾ അവരുടെ ദൈവത്തിന്റെ ചൊദ്യങ്ങ
ളെ കുറിച്ച അവൻ കുറ്റം ചുമത്തപ്പെടുന്നു എന്നല്ലാതെ മരണത്തി
ന്ന എങ്കിലും ബന്ധനങ്ങൾക്ക എങ്കിലും യൊഗ്യമായുള്ള കുറ്റം ഒ</lg><lg n="൩൦">ന്നും അവങ്കൽ ഇല്ലെന്ന കണ്ടറിഞ്ഞു✱ പിന്നെ ൟ മനുഷ്യന്നായി
ട്ട യെഹൂദന്മാരാൽ ഉണ്ടാക്കപ്പെട്ടിരിക്കുന്ന പതിയിരിപ്പ എന്നൊട
അറിയിക്കപ്പെട്ടപ്പൊൾ ഞാൻ ഉടനെ നിന്റെ അടുക്കൽ അയച്ചു കു
റ്റം ചുമത്തുന്നവരൊടും അവന്റെ നെരെയുള്ള കാൎയ്യങ്ങളെ നി
ന്റെ മുമ്പാക പറവാൻ കല്പിച്ചിരിക്കുന്നു സുഖമായിരിക്ക✱</lg>

<lg n="൩൧">പിന്നെ ആയുധക്കാർ തങ്ങളൊട കല്പിക്കപ്പെട്ട പ്രകാരം പൗലുസി
നെ കൂട്ടികൊണ്ടു പൊയി രാത്രിയിൽ അന്തിപത്രിസിലെക്ക കൊണ്ടു</lg><lg n="൩൨"> വന്നു✱ പിറ്റെ ദിവസത്തിങ്കൽ അവർ കുതിരക്കാരെ അവനൊടു</lg><lg n="൩൩"> കൂട പൊകുവാൻ വിട്ടിട്ട കൊട്ടയിലെക്ക തിരിച്ചുപൊന്നു✱ അവർ
കൈസറിയയിലെക്ക എത്തി ലേഖനത്തെ നാടുവാഴിക്ക കൊടു</lg><lg n="൩൪">ത്താറെ പൗലുസിനെയും അവന്റെ മുമ്പാക നിൎത്തി✱ പിന്നെ
നാടുവാഴി ലെഖനത്തെ വായിച്ചറെ അവൻ എതു ദെശത്തുനി
ന്നുള്ളവൻ എന്ന ചൊദിച്ചു കിലിക്കിയായിൽനിന്ന എന്ന അറി</lg><lg n="൩൫">ഞ്ഞപ്പൊൾ✱ നിന്നെ കുറ്റപ്പെട്ടത്തുന്നവരും വരുമ്പൊൾ നിങ്കൽ നി
ന്ന കെൾക്കാമെന്ന പറഞ്ഞു എറൊദെസിന്റെ ന്യായസ്ഥലത്തിൽ
അവൻ കാക്കപ്പെടുവാൻ കല്പിക്കയും ചെയ്തു✱</lg>

൨൪ അദ്ധ്യായം

൧ പൗലുസ തെൎത്തുല്ലുസിനാൽ കുറ്റം ചുമത്തപ്പെടുന്നത.— ൧൦ ത
നിക്ക വെണ്ടിതന്നെ ഉത്തരം പറയുന്നത.— ൨൪ അവൻ ക്രിസ്തു
വിനെ നാടുവാഴിയൊടും അവന്റെ ഭാൎയ്യയൊടും പ്രസംഗിക്കു
ന്നത.— ൨൭ നാടുവാഴി തന്റെ സ്ഥാനം വിട്ടുപൊകയും പൗലു
സിനെ കാരാഗൃഹത്തിൽ പാൎപ്പിക്കയും ചെയ്യുന്നത. [ 364 ]

<lg n="">പിന്നെ അഞ്ചദിവസം കഴിഞ്ഞശെഷം പ്രധാനാചാൎയ്യനായ
അനനിയാസ മൂപ്പന്മാരൊടും തെൎത്തുല്ലുസ എന്നൊരു വാചാലനൊ
ടും കൂട ഇറങ്ങിചെന്ന പൗലുസിന വിരൊധമായി നാടുവാഴിയെ</lg><lg n="൨"> ബൊധിപ്പിച്ചു✱ പിന്നെ അവൻ വിളിക്കപ്പെട്ടപ്പൊൾ തെൎത്തുല്ലുസ
കുറ്റപ്പെടുത്തി തുടങ്ങി പറഞ്ഞു ഞങ്ങൾ നിന്നാൽ ബഹു സമാധാ
നത്തെ അനുഭവിക്കുന്നതുകൊണ്ടും നിന്റെ വിചാരണയാൽ ൟ
ജാതിക്ക മഹാ യൊഗ്യമായുള്ള ക്രിയകൾ ചെയ്യപ്പെടുന്നത കൊണ്ടും✱</lg><lg n="൩"> മഹാ ശ്രെഷ്ഠനായ ഫെലിക്സെ ഞങ്ങൾ എല്ലായ്പൊഴും എല്ലാടവും</lg><lg n="൪"> സകല നന്ദിയൊടും അതിനെ കൈക്കൊള്ളുന്നു✱ എന്നാലും ഞാൻ
നിന്നെ അധികമായി അസഹ്യപ്പെടുത്താതെ ഇരിക്കെണ്ടുന്നതിന ഞ
ങ്ങൾ ചുരുക്കമായി പറയുന്നതിനെ നിന്റെ ദയകൊണ്ട കെൾ</lg><lg n="൫">ക്കെണമെന്ന ഞാൻ നിന്നൊട അപെക്ഷിക്കുന്നു✱ എന്തുകൊണ്ടെ
ന്നാൽ ൟ മനുഷ്യനെ ഞങ്ങൾ ഒരു വഷളനായും ഭൂലൊകത്തിൽ
സകല യെഹൂദന്മാരുടെയും ഇടയിൽ കലഹത്തെ ഉണ്ടാക്കുന്നവനാ
യും നസ്രായക്കാരുടെ മതത്തിന്ന പ്രമാണിയായും കണ്ടിരിക്കുന്നു✱</lg><lg n="൬"> അവൻ ദൈവാലയത്തെയും അശുദ്ധമാക്കുവാൻ ശ്രമിച്ചു അവനെ
ഞങ്ങൾ പിടിച്ച ഞങ്ങളുടെ ന്യായപ്രമാണ പ്രകാരം വിധിപ്പാൻ മന</lg><lg n="൭">സ്സായിരുന്നു✱ എന്നാറെ വലിയ സെനാപതിയായ ലുസിയാസ വ
ന്ന അതിബലാല്ക്കാരത്തൊടു കൂടി ഞങ്ങളുടെ കൈകളിൽനിന്ന അ</lg><lg n="൮">വനെ പിടിച്ച കൊണ്ടുപൊയി✱ അവനൊട നീ തന്നെ വിസ്തരിച്ച
ഞങ്ങൾ അവനെ കുറ്റപ്പെടുത്തുന്ന കാൎയ്യങ്ങളെ ഒക്കയും നീ അറിയെ
ണ്ടുന്നതിന്ന നിന്റെ അടുക്കൽ വരുവാനായിട്ട അവന്റെ പ്രതി</lg><lg n="൯">യൊഗികളൊട കല്പിച്ചു✱ യെഹൂദന്മാരും ൟ കാൎയ്യങ്ങൾ ഇപ്രകാ</lg><lg n="൧൦">രം തന്നെ ആകുന്നു എന്ന പറഞ്ഞ സമ്മതിച്ചു✱ അപ്പൊൾ പറയെ
ണ്ടുന്നതിന്ന നാടുവാഴി പൗലുസിന്ന ആംഗികം കാട്ടിയപ്പൊൾ അവൻ
ഉത്തരമായിട്ട പറഞ്ഞു നീ അനെകം സംവത്സരങ്ങളായിട്ട ൟ ജാതി
ക്ക ന്യായാധിപതിയായിട്ട ഇരുന്നവനാകുന്നു എന്ന അറികകൊണ്ട
ഞാൻ എറ്റവും മൊദത്തൊടെ എനിക്കായിട്ട ഉത്തരം പറയുന്നു✱</lg><lg n="൧൧"> എന്തെന്നാൽ ഞാൻ വന്ദിപ്പാനായിട്ട യെറുശലമിലെക്ക പുറപ്പെട്ടു
പൊയിട്ട പന്ത്രണ്ടു ദിവസങ്ങളിൽ അധികമായില്ല എന്ന നീ അറി</lg><lg n="൧൨">യെണം✱ വിശെഷിച്ച അവർ എന്നെ ദൈവാലയത്തിൽ യാതൊ
രുത്തനൊടും തൎക്കിക്കുന്നവനായും സഭകളിൽ ആകട്ടെ നഗരത്തിൽ
ആകട്ടെ ജനത്തിൽ കലഹത്തെ ഉണ്ടാക്കുന്നവനായും കണ്ടിട്ടില്ല✱</lg><lg n="൧൩"> അവർ ഇപ്പൊൾ എന്നെ കുറ്റപ്പെടുത്തുന്ന കാൎയ്യങ്ങളെ തെളിയി</lg><lg n="൧൪">പ്പാനും അവൎക്ക കഴികയില്ല✱ എന്നാൽ മതവിപരീതമെന്ന ഇവർ
പറയുന്ന മാൎഗ്ഗപ്രകാരം ഞാൻ എന്റെ പിതാക്കന്മാരുടെ ദൈവ
ത്തെ ന്യായപ്രമാണത്തിലും ദീൎഘദൎശികളിലും എഴുതിയിരിക്കുന്ന</lg><lg n="൧൫"> സകല കാൎയ്യങ്ങളെയും വിശ്വസിച്ച സെവിക്കുന്നു എന്നും✱ നീതിമാ
ന്മാരും നീതിയില്ലാത്തവരുമായി മരിച്ചവരുടെ ജീവിച്ചെഴുനീല്പു</lg>

[ 365 ] <lg n="">ണ്ടാകുമെന്ന ഇവരും കൂടി അനുസരിക്കുന്നതായുള്ള ഉറപ്പും എനിക്ക
ദൈവത്തിങ്കലെക്ക ഉണ്ട എന്നും ഞാൻ നിന്നൊട അറിയിക്കുന്നു✱</lg><lg n="൧൬"> ദൈവത്തിങ്കലെക്കും മനുഷ്യരിലെക്കും വിരുദ്ധമല്ലാത്ത മനസ്സാ
ക്ഷി എപ്പൊഴും ഉണ്ടാകുവാനായിട്ട ഇതിൽ ഞാൻ പരിചയിക്കയും</lg><lg n="൧൭"> ചെയ്യുന്നു✱ ഇപ്പൊൾ അനെകം സംവത്സരങ്ങൾക്ക പിമ്പ ഞാൻ
എന്റെ ജാതിക്കാൎക്ക ധൎമ്മങ്ങളെയും വഴിപാടുകളെയും കൊണ്ടുവരു</lg><lg n="൧൮">വാൻ വന്നു✱ ഇതിനാൽ ആസിയായിൽനിന്നുള്ള ചില യെഹൂദ
ന്മാർ ദൈവാലയത്തിൽ എന്നെ ശുദ്ധം ചെയ്യപ്പെട്ടവനായി കണ്ടു</lg><lg n="൧൯"> പുരുഷാരത്തൊടുകൂടിയും അല്ല കലമ്പലൊടു കൂടിയുമല്ല✱ അവൎക്ക
എന്റെ നെരെ വല്ലതും ഉണ്ടെങ്കിൽ അവർ ഇവിടെ നിന്റെ മുമ്പാ</lg><lg n="൨൦">ക വന്ന അപവദിക്കെണ്ടുന്നതായിരുന്നു✱ ആയതല്ലെങ്കിൽ മരിച്ചവ
രുടെ ജീവിച്ചെഴുനീല്പിനെ കുറിച്ച ഞാൻ ഇന്ന നിങ്ങളാർ വിസ്ത
രിക്കപ്പെടുന്നു എന്ന ഞാൻ അവരുടെ ഇടയിൽ നിന്നുകൊണ്ട വി</lg><lg n="൨൧">ളിച്ചുപറഞ്ഞു എന്നുള്ള ൟ ഒരു ശബ്ദത്തെ കുറിച്ചല്ലാതെ✱ യാ
തൊരു അന്യായത്തെയും ഇവർ ഞാൻ വിസ്താര സഭയുടെ മുമ്പാക
നിന്നപ്പൊൾ എങ്കൽ കണ്ടിട്ടുണ്ടെങ്കിൽ ഇവർ തന്നെ പറയട്ടെ✱</lg>

<lg n="൨൨">ഫെലിക്സ ൟ കാൎയ്യങ്ങളെ കെട്ടാറെ ൟ മാൎഗ്ഗത്തിന്റെ വസ്തു
തകളെ എറ്റവും നല്ലവണ്ണം അറിഞ്ഞിട്ട വലിയ സെനാപതിയായ
ലുസിയാസ പുറപ്പെട്ടവരുമ്പൊൾ നിങ്ങളുടെ സംഗതിയെ നല്ലവണ്ണം</lg><lg n="൨൩"> അറിഞ്ഞുകൊള്ളാമെന്നപറഞ്ഞ അവരെ താമസിപ്പിച്ചു✱ പൗലുസി
നെ സൂക്ഷിപ്പാനും സ്വാധീനതയൊടിരുത്തുവാനും അവനെ ശുശ്രൂ
ഷിക്ക എങ്കിലും അവന്റെ അടുക്കൽ വരിക എങ്കിലും ചെയ്യുന്നതിന്ന
അവന്റെ സ്നെഹിതന്മാരിൽ ഒരുത്തനൊടും വിരൊധിക്കാതെ ഇ
രിപ്പാനും ശതാധിപനൊടു കല്പിക്കയും ചെയ്തു✱</lg>

<lg n="൨൪">പിന്നെ കുറയ ദിവസങ്ങൾ കഴിഞ്ഞ ശെഷം ഫെലിക്സ യെഹൂദ
സ്ത്രീയായി തന്റെ ഭാൎയ്യയായ ദ്രൊസില്ലായൊടു കൂടി വന്ന പൗലു
സിനെ വരുത്തി ക്രിസ്തുവിങ്കലുള്ള വിശ്വാസത്തെ കുറിച്ച അവ</lg><lg n="൨൫">ങ്കൽനിന്ന കെട്ടു✱ എന്നാറെ അവൻ നീതിയെയും പരിപാകത്തെ
യും വരുവാനുള്ള ന്യായവിധിയെയും കുറിച്ച വ്യവഹരിച്ചപ്പൊൾ
ഫെലിക്സ ഭയപ്പെട്ട നീ ഇപ്പൊൾ പൊക എനിക്ക നല്ല സമയമുള്ള</lg><lg n="൨൬">പ്പൊൾ നിന്നെ വരുത്തുമെന്ന ഉത്തരമായിട്ട പറഞ്ഞു✱ വിശെഷി
ച്ച പൗലുസിനെ താൻ വിട്ടയപ്പാനായിട്ട അവനാൽ തനിക്ക ദ്രവ്യം
തരപ്പെടുമെന്ന അവൻ നിരൂപിച്ചു. അതുകൊണ്ട അവൻ പല</lg><lg n="൨൭">പ്പൊഴും അവനെ വിളിച്ച അവനൊട സംസാരിച്ചു✱ പിന്നെ രണ്ടു
സംവത്സരം കഴിഞ്ഞതിന്റെ ശെഷം ഫെലിക്സിന്റെ സ്ഥാനത്തി
ങ്കൽ പൊൎക്കിയുസ ഫെസ്തുസ വന്നു ഫെലിക്സ യെഹൂദന്മാൎക്ക ദയ
യെ കാട്ടുവാൻ മനസ്സായി പൗലുസിനെ ബന്ധനായി പാൎപ്പിക്കയും
ചെയ്തു✱</lg> [ 366 ]

൨൫ അദ്ധ്യായം

൧ പൗലുസ ഫെസ്തുസിന്റെ മുമ്പാകെ യെഹൂദന്മാരാൽ കുറ്റം
ചുമത്തപ്പെടുന്നത കൈസറിങ്കലെക്ക അപെക്ഷിക്കുന്നത.

<lg n="">പിന്നെ ഫെസ്തുസ ആ അധികാരത്തിൽ വന്നിട്ട മൂന്നു ദിവസം
കഴിഞ്ഞതിന്റെ ശെഷം അവൻ കൈസറിയായിൽനിന്ന യെറു</lg><lg n="൨">ശലമിലെക്ക പുറപ്പെട്ടു പൊയി✱ അപ്പൊൾ പ്രധാനാചാൎയ്യനും യെ
ഹൂദന്മാരിൽ പ്രധാനന്മാരും പൗലുസിന്ന വിരൊധമായി അവനെ</lg><lg n="൩"> ബൊധിപ്പിച്ച അവനൊട യാചിച്ച✱ അവനെ കൊന്നുകളവാൻ
വഴിയിൽ പതി ഇരുന്നുകൊണ്ട അവനെ യെറുശലമിലെക്ക വിളി
പ്പിപ്പാൻതക്കവണ്ണം അവന്ന വിരൊധമായി കൃപ വെണമെന്ന അ</lg><lg n="൪">പെക്ഷിച്ചു✱ എന്നാറെ ഫെസ്തുസ ഉത്തരമായിട്ട പൗലുസ കൈസ
റിയായിൽ തന്നെ പാൎപ്പിക്കപ്പെടെണമെന്നും താനും ശീഘ്രമായി</lg><lg n="൫"> അവിടെ പൊകുമെന്നും പറഞ്ഞു✱ അതുകൊണ്ട നിങ്ങളിൽ പ്രാപ്തി
യുള്ളവർ കൂട പൊന്ന ൟ മനുഷ്യങ്കൽ വല്ല ദുഷ്ടതയും ഉണ്ടെങ്കിൽ</lg><lg n="൬"> അവനെ കുറ്റപ്പെടുത്തട്ടെ എന്ന അവൻ പറഞ്ഞു✱ പിന്നെ അ
വൻ അവരുടെ ഇടയിൽ പത്തുദിവസങ്ങളിൽ അധികം താമസി
ച്ചതിന്റെ ശെഷം കൈസറിയായിലെക്ക പുറപ്പെട്ടുപൊയി പി
റ്റെ ദിവസത്തിൽ ന്യായാസനത്തിൽ ഇരുന്നിട്ട പൗലുസിനെ</lg><lg n="൭"> കൊണ്ടുവരുവാൻ കല്പിച്ചു✱ അവൻ വന്നപ്പൊൾ യെറുശലമിൽ
നിന്ന പുറപ്പെട്ട വന്നിട്ടുള്ള യെഹൂദന്മാർ പൗലുസിന്റെ നെരെ
തങ്ങൾക്ക തെളിയിപ്പാൻ കഴിയാത്ത പലഘനമായുള്ള കുറ്റങ്ങളെ</lg><lg n="൮"> ചുമത്തികൊണ്ട ചുറ്റും നിന്നു✱ അവൻ ഞാൻ യെഹൂദന്മാരുടെ
ന്യായപ്രമാണത്തിന്ന വിരൊധമായി എങ്കിലും ദൈവാലയത്തിന്ന
വിരൊധമായി എങ്കിലും കൈസറിന്ന വിരൊധമായി എങ്കിലും ഒന്നും
തന്നെ ദൊഷം ചെയ്തിട്ടില്ല എന്ന തനിക്കായിട്ട ഉത്തരം പറഞ്ഞു✱</lg><lg n="൯"> എന്നാൽ ഫെസ്തുസ യെഹൂദന്മാൎക്ക ദയയെ കാട്ടുവാൻ മനസ്സായി
പൗലുസിനൊട ഉത്തരമായിട്ട പറഞ്ഞു യെറുശലമിലെക്ക പുറപ്പെട്ടു
പൊയിട്ട അവിടെ ൟ സംഗതികളെ കുറിച്ച എന്റെ മുമ്പാക വി</lg><lg n="൧൦">സ്തരിക്കപ്പെടുവാൻ നിനക്ക മനസ്സുണ്ടൊ✱ അപ്പൊൾ പൗലുസ പറഞ്ഞു
ഞാൻ കൈസറിന്റെ ന്യായാസനത്തിന്റെ മുമ്പാകെ നില്ക്കുന്നു
അവിടെ ഞാൻ വിസ്തരിക്കപ്പെടെണ്ടിയവനാകുന്നു ഞാൻ യെഹൂദ
ന്മാൎക്ക ഒരു അന്യായത്തെയും ചെയ്തിട്ടില്ല എന്നുള്ള പ്രകാരം നീ ന</lg><lg n="൧൧">ല്ലവണ്ണം അറിയുന്നുവല്ലൊ✱ എന്തുകൊണ്ടെന്നാൽ ഞാൻ അന്യായം
ചെയ്യുന്നു എങ്കിലും മരണത്തിന്ന യൊഗ്യമായിവല്ലതിനെയും ചെയ്തി
ട്ടുണ്ടെങ്കിലും മരിപ്പാൻ ഞാൻ അനുസരിക്കാതെ ഇരിക്കുന്നില്ല ഇവർ
എന്നെ ചുമത്തുന്ന കാൎയ്യങ്ങളിൽ ഒന്നും തന്നെ ഇല്ല എന്നവരികിൽ
ഒരുത്തന്നും എന്നെ അവൎക്ക എല്പിപ്പാൻ കഴികയില്ല ഞാൻ കൈ</lg><lg n="൧൨">സറിലെക്ക അപെക്ഷിക്കുന്നു✱ അപ്പൊൾ ഫെസ്തുസ താൻ ആലൊ
ചനസഭയൊടു സംസാരിച്ചിട്ട നീ കൈസറിങ്കലെക്ക അപെക്ഷിച്ചി</lg>

[ 367 ] <lg n="">ട്ടുണ്ടൊ നീ കൈസറിന്റെ അടുക്കലെക്ക പൊകും എന്ന ഉത്തരമാ
യി പറഞ്ഞു✱</lg> <lg n="൧൩">പിന്നെ ചില ദിവസങ്ങൾ കഴിഞ്ഞതിന്റെ ശെഷം അഗ്രിപ്പാ
രാജാവും ബെൎന്നിക്കെയും ഫെസ്തുസിനെ വന്ദിപ്പാൻ കൈസറിയാ</lg><lg n="൧൪">യിലെക്ക വന്നു✱ അവർ എറിയ ദിവസങ്ങൾ അവിടെ പാൎത്ത
പ്പൊൾ ഫെസ്തുസ പൗലുസിന്റെ സംഗതിയെ രാജാവിനൊട അ
റിയിച്ച പറഞ്ഞു ഫെലിക്സിനാൽ ബദ്ധനായി വിടപ്പെട്ട ഒരു മ</lg><lg n="൧൫">നുഷ്യൻ ഉണ്ട✱ ഞാൻ യെറുശലമിൽ ഇരുന്നപ്പൊൾ പ്രധാനാചാ
ൎയ്യന്മാരും യെഹൂദന്മാരുടെ മൂപ്പന്മാരും അവനെ കുറിച്ച എന്നെ
ബൊധിപ്പിച്ച അവന്ന വിരൊധമായുള്ള വിധിയെ യാചിച്ചു✱</lg><lg n="൧൬"> അവരൊട ഞാൻ ഉത്തരമായി കുറ്റപ്പെടുന്നവന്ന കുറ്റപ്പെ
ടുത്തുന്നവർ മുഖതാവിൽ ഉണ്ടാകയും അവന്ന തന്റെ നെരെ ചു
മത്തിയിരിക്കുന്ന കുറ്റത്തെ കുറിച്ച താൻ തന്നെ ഉത്തരം പറ
വാൻ ഇടുകയും ചെയ്യുന്നതിന്ന മുമ്പെ ഒരു മനുഷ്യനെ ജീവനാ
ശത്തിന്ന ഏല്പിക്കുന്നത റൊമക്കാൎക്ക മൎയ്യാദയില്ല എന്ന പറഞ്ഞു✱</lg><lg n="൧൭"> അതുകൊണ്ട അവർ ഇവിടെ വന്നു കൂടിയപ്പൊൾ ഞാൻ ഒട്ടും താ
മസം ചെയ്യാതെ പിറ്റെ ദിവസത്തിൽ ന്യായാസനത്തിൽ ഇരു</lg><lg n="൧൮">ന്ന ആ മനുഷ്യനെ കൊണ്ടുവരുവാൻ കല്പിച്ചു✱ അവന്ന വിരൊ
ധമായി പ്രതിയൊഗിമാർ നിന്നാറെ അവർ ഞാൻ നിരൂപിച്ചി</lg><lg n="൧൯">രുന്നതിൽ ഒരു കുറ്റത്തെയും ബൊധിപ്പിച്ചില്ല✱ തങ്ങളുടെ സ്വ
ന്ത മതത്തെ കുറിച്ചും മരിച്ചവനായി ജീവിച്ചിരിക്കുന്നുണ്ട എന്ന പൗ
ലുസ പറയുന്നവനായി യെശു എന്ന ഒരുത്തനെ കുറിച്ചും ചില ത</lg><lg n="൨൦">ൎക്കങ്ങൾ മാത്രം അവൎക്ക ഇവന്റെ നെരെ ഉണ്ടായി✱ എന്നാൽ ഇ
പ്രകാരമുള്ള തൎക്കത്തെ കുറിച്ചു ഞാൻ സംശയിക്കകൊണ്ട യെറുശല
മിലെക്ക ചെന്ന അവിടെ ൟ സംഗതികളെ കുറിച്ച വിധിക്കപ്പെടു</lg><lg n="൨൧">വാൻ അവന മനസ്സുണ്ടൊ എന്ന അവനൊട ചൊദിച്ചു✱ എന്നാറെ
പൗലുസ താൻ അഗുസ്തുസിന്റെ ന്യായ വിധിക്ക പാൎപ്പിക്കപ്പെടെണ
മെന്ന അപെക്ഷിച്ചപ്പൊൾ ഞാൻ അവനെ കൈസറിന്റെ അടു</lg><lg n="൨൨">ക്കൽ അയക്കുവൊളത്തിന്ന കാവലിലാക്കുവാൻ കല്പിച്ചു✱ അപ്പൊൾ
അഗ്രിപ്പ ഫെസ്തുസിനൊട പറഞ്ഞു ഞാനും ആ മനുഷ്യങ്കൽനിന്നും
കെൾപ്പാൻ ഇച്ശിക്കുന്നു നാളെ നിനക്ക അവങ്കൽനിന്ന കെൾക്കാ</lg><lg n="൨൩">മെന്ന അവൻ പറഞ്ഞു✱ പിന്നെ പിറ്റെ ദിവസത്തിൽ അഗ്രി
പ്പയും ബെൎന്നിക്കെയും മഹാ കൊലാഹലത്തൊടു കൂടി വന്ന വലി
യ സെനാപതിമാരൊടും നഗരത്തിലെ പ്രധാനികളൊടും കൂട വി
സ്താര സ്ഥലത്തിലെക്ക കടന്നപ്പൊൾ ഫെസ്തുസിന്റെ കല്പനക്ക പൗ</lg><lg n="൨൪">ലുസ കൊണ്ടുവരപ്പെട്ടു✱ അപ്പൊൾ ഫെസ്തുസ പറഞ്ഞു അഗ്രിപ്പാരാ
ജാവെ ഞങ്ങളൊടു കൂട ഇവിടെ ഉള്ള സകല മനുഷ്യരെ ൟ മനു
ഷ്യനെ നിങ്ങൾ കാണുന്നുവല്ലൊ അവനെ കുറിച്ച യെറുശലമിലും
ഇവിടെയും യെഹൂദന്മാരുടെ സംഘമൊക്കയും അവൻ ഇനി ഒട്ടും</lg> [ 368 ]

<lg n="">ജീവിച്ചിരിക്കെണ്ടുന്നവനല്ല എന്ന വിളിച്ച പുറഞ്ഞ എന്നെ വരു</lg><lg n="൨൫">ത്തം ചെയ്തു✱ എന്നാൽ അവൻ മരണത്തിന്ന യൊഗ്യമായി ഒ
ന്നിനെയും ചെയ്തിട്ടില്ല എന്നും അവൻ താനായി അഗുസ്തുസിങ്കലെ
ക്ക അപെക്ഷിച്ചിരിക്കുന്നു എന്നും ഞാൻ കാണ്കകൊണ്ടു അവനെ</lg><lg n="൨൬"> അയപ്പാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു✱ അവനെ കുറിച്ച എന്റെ
പ്രഭുവിന്ന എഴുതുവാൻ എനിക്ക നിശ്ചയമായുള്ളത ഒന്നുമില്ല അതു
കൊണ്ട വിസ്താരം കഴിഞ്ഞതിന്റെ ശെഷം എനിക്ക എഴുതുവാൻ
വല്ലതും ഉണ്ടാകെണ്ടുന്നതിന്നായിട്ട ഞാൻ ഇവനെ നിങ്ങളുടെ മു
മ്പാകയും വിശെഷിച്ച അഗ്രിപ്പ രാജാവെ നിന്റെ മുമ്പാകയും കൊ</lg><lg n="൨൭">ണ്ടുവന്നു✱ എന്തെന്നാൽ ഒരു ബദ്ധനെ അയക്കയും അവങ്കൽ
ഉള്ള കുറ്റങ്ങളെ അറിയിക്കാതെ ഇരിക്കയും ചെയ്യുന്നത അകാ
ൎയ്യം എന്ന എനിക്ക തൊന്നുന്നു✱</lg>

൨൬ അദ്ധ്യായം

൧ പൗലുസ അഗ്രിപ്പായുടെ മുമ്പാകെ തന്റെ നടപ്പിന്റെ അവ
സ്ഥയെയും.— ൧൨ തന്റെ മനസ്സുതിരിവിനെയും അറിയിക്കു
ന്നത.— ൨൪ ഫെസ്തുസ അവനെ ഭ്രാന്തനെന്ന കല്പിക്കുന്നത.

<lg n="">അപ്പൊൾ അഗ്രിപ്പ പൗലുസിനൊട നിനക്ക വെണ്ടി പറവാൻ നി
നക്ക അനുവാദം ഉണ്ടെന്ന പറഞ്ഞു അപ്പൊൾ പൗലുസ കയ്യെ നീ</lg><lg n="൨">ട്ടി തനിക്കായിട്ട ഉത്തരം പറഞ്ഞു✱ അഗ്രിപ്പ രാജാവെ ഞാൻ യെ
ഹൂദന്മാരാൽ കുറ്റപ്പെട്ടിരിക്കുന്ന സകല കാൎയ്യങ്ങളെ കുറിച്ചും നി
ന്റെ മുമ്പാക ഞാൻ ഇന്ന ഉത്തരം പറവാൻ ഇരിക്കുന്നതുകൊ</lg><lg n="൩">ണ്ട ഞാൻ ഭാഗ്യവാനെന്ന ഞാൻ വിചാരിക്കുന്നു✱ എറ്റവും പ്ര
ത്യെകമായിട്ട നീ യെഹൂദന്മാൎക്കുള്ള സകല മൎയ്യാദകളെയും തൎക്കങ്ങ
ളെയും അറിയുന്നവൻ ആകുന്നു (എന്ന ഞാൻ അറിക കൊണ്ടാകു
ന്നു) അതുകൊണ്ട എങ്കൽനിന്ന ക്ഷമയൊടെ കെൾക്കണമെന്ന</lg><lg n="൪"> ഞാൻ നിന്നൊട അപെക്ഷിക്കുന്നു✱ യൗവനം മുതൽ എന്റെ ന
ടപ്പിന്റെ അവസ്ഥയെ ആദിയിൽ യെറുശലെമിൽ എന്റെ സ്വജാ</lg><lg n="൫">തിക്കാരുടെ ഇടയിൽ ഉണ്ടായതിനെ യെഹൂദന്മാരെല്ലാവരും അ
റിയുന്നു സാക്ഷിപ്പെടുത്തുവാൻ അവൎക്ക മനസ്സായി എങ്കിൽ ഞാൻ
ഞങ്ങളുടെ വെദത്തിൽ മഹാ കൃത്യമായുള്ള മതപ്രകാരം ഒരു പറി
ശനായിവസിച്ചു എന്ന അവർ ആദിമുതൽ എന്നെ അറിഞ്ഞിരിക്കു</lg><lg n="൬">ന്നു✱ ഇപ്പൊളും ഞാൻ ദൈവത്താൽ ഞങ്ങളുടെ പിതാക്കന്മാരൊട
ചെയ്യപ്പെട്ട വാഗ്ദത്തത്തിന്റെ നിശ്ചയത്തിന്ന വെണ്ടി വിധിക്ക</lg><lg n="൭">പ്പെടുന്നവനായി നില്ക്കുന്നു✱ ആ വാഗ്ദത്തത്തിലെക്ക എത്തുവാനാ
യിട്ട ഞങ്ങളുടെ പന്ത്രണ്ടു ഗൊത്രങ്ങളും നിരന്തരമായി രാവും പകലും
ദൈവത്തെ സെവിച്ചുകൊണ്ട ഇച്ശിക്കുന്നു അഗ്രിപ്പ രാജാവെ ൟ ഇ</lg><lg n="൮">ച്ശനിമിത്തമായിട്ട ഞാൻ യെഹൂദന്മാരാർ കുറ്റം ചുമത്തപ്പെടുന്നു✱
ദൈവം മരിച്ചവരെ ഉയിൎത്തെഴുനീല്പിക്കുന്നത വിശ്വാസമില്ലാത്തൊ</lg>

[ 369 ] <lg n="൯">രു കാൎയ്യം എന്ന നിങ്ങളാൽ എന്തിന്ന വിചാരിക്കപ്പെടുന്നു നസറാ
യക്കാരനായ യെശുവിന്റെ നാമത്തിന്ന വിരൊധമായി ഞാൻ
പല കാൎയ്യങ്ങളെയും ചെയ്യെണ്ടതാകുന്നു എന്ന ഞാൻ തന്നെ നി</lg><lg n="൧൦">രൂപിച്ചു സത്യം✱ അപ്രകാരം ഞാൻ യെറുശലെമിൽ ചെയ്തിട്ടും ഉ
ണ്ട പ്രധാനാചാൎയ്യന്മാരിൽനിന്ന അധികാരത്തെ ലഭിച്ച പ
രിശുദ്ധന്മാരിൽ പലരെയും കാരാഗൃഹങ്ങളിൽ ഇട്ടടെച്ചു അവർ കൊ
ല്ലപ്പെട്ടപ്പൊൾ ഞാൻ അവൎക്ക വിരൊധമായിട്ട എന്റെ വാക്കി</lg><lg n="൧൧">നെ കൊടുക്കയും ചെയ്തു✱ ഞാൻ പലപ്പൊഴും സകല സഭകളി
ലും അവരെ ശിക്ഷിച്ച ദൂഷണം പറവാനായിട്ട ഹെമിക്കയും ഞാൻ
അവൎക്ക വിരൊധമായി മഹാ വെറിയനായി അന്യ നഗരങ്ങൾവ</lg><lg n="൧൨">രെക്കും അവരെ പീഡിപ്പിക്കയും ചെയ്തു✱ ഇതിന്നായിട്ട ഞാൻ
പ്രധാനാചാൎയ്യന്മാരിൽനിന്ന ലഭിച്ച അധികാരത്തൊടും സ്ഥാന</lg><lg n="൧൩">ത്തൊടും കൂടി ദമസ്കൊസിലെക്ക പൊകുമ്പൊൾ✱ രാജാവെ മദ്ധ്യാ
ഹ്നത്തിങ്കൽ ഞാൻ വഴിയിൽ ആകാശത്തിൽനിന്ന സൂൎയ്യപ്രകാശ
ത്തെക്കാൾ അധികമായുള്ളൊരു പ്രകാശം എന്നെയും എന്നൊടു
കൂടി പ്രയാണം ചെയ്തവരെയും ചുറ്റി പ്രകാശിക്കുന്നതിനെ കണ്ടു✱</lg><lg n="൧൪"> പിന്നെ ഞങ്ങളെല്ലാവരും നിലത്ത വീണപ്പൊൾ എന്നൊടു സം
സാരിക്കയും ശൌലെ ശൌലെ നീ എന്തിന എന്നെ ഉപദ്രവിക്കു
ന്നു മുള്ളുകളുടെ നെരെ ചവിട്ടുന്നത നിനക്ക വിഷമുള്ളതാകുന്നു
എന്ന എബ്രായി ഭാഷയിൽ പറകയും ചെയ്യുന്ന ഒരു ശബ്ദത്തെ</lg><lg n="൧൫"> ഞാൻ കെട്ടു✱ അപ്പൊൾ ഞാൻ നീ ആരാകുന്നു കൎത്താവെ എന്ന
പറഞ്ഞു എന്നാറെ അവൻ പറഞ്ഞു ഞാൻ നീ ഉപദ്രവിക്കുന്ന</lg><lg n="൧൬"> യെശുവാകുന്നു✱ എന്നാൽ എഴുനീറ്റ കാല ഉറപ്പിച്ച നില്ക്ക എന്തു
കൊണ്ടെന്നാൽ നിന്നെ ഒരു ദൈവഭൃത്യനായും നീ കണ്ടിട്ടുള്ള കാ
ൎയ്യങ്ങളുടെയും ഞാൻ നിനക്ക പ്രത്യക്ഷനാകുവാനുള്ള കാൎയ്യങ്ങളുടെ</lg><lg n="൧൭">യും ഒരു സാക്ഷിയായും നിയമിപ്പാനുള്ള കാൎയ്യത്തിനായിട്ട തന്നെ
ഞാൻ നിനക്ക പ്രത്യക്ഷനായി✱ ജനത്തിൽനിന്നും പുറജാതി
കളിൽനിന്നും നിന്നെ രക്ഷിക്കും ഇപ്പൊൾ ഞാൻ നിന്നെ ആയ</lg><lg n="൧൮">വരുടെ അടുക്കൽ അയക്കുന്നു✱ അവർ എങ്കലുള്ള വിശ്വാസം കൊ
ണ്ട പാപങ്ങളുടെ മൊചനത്തെയും പരിശുദ്ധമാക്കപ്പെട്ടവരുടെ ഇട
യിൽ അവകാശത്തെയും ലഭിക്കെണ്ടുന്നതിന്ന അവരുടെ കണ്ണുക
ളെ തുറുപ്പാനായിട്ടും അവരെ അന്ധകാരത്തിൽനിന്ന പ്രകാശത്തി
ങ്കലെക്കും സാത്താന്റെ ശക്തിയിൽനിന്ന ദൈവത്തിങ്കലെക്കും</lg><lg n="൧൯"> തിരിപ്പാനായിട്ടും ആകുന്നു✱ ഇതുകൊണ്ട അഗ്രിപ്പാരാജാവെ ഞാൻ</lg><lg n="൨൦"> ദിവ്യദൎശനത്തിന്ന അനുസരണമില്ലാത്തവനായിരുന്നില്ല✱ എങ്കി
ലും ഒന്നാമത ദമസ്കൊസിലുള്ളവൎക്കും യെറുശലമിലും യെഹൂദിയാ
യിലെ സകല ദെശങ്ങളിലും പിന്നെ പുറജാതിക്കാൎക്കും അവർ അ
നുതപിക്കയും ദൈവത്തിങ്കലെക്ക മനസ്സതിരികയും അനുതാപത്തി
ന്ന യൊഗ്യമായുള്ള പ്രവൃത്തികളെ ചെയ്കയും ചെയ്യെണം എന്ന അ</lg> [ 370 ]

<lg n="൨൧">റിയിച്ചു✱ ൟ കാൎയ്യങ്ങൾ നിമിത്തം യെഹൂദന്മാർ എന്നെ ദൈവാ</lg><lg n="൨൨">ലയത്തിൽവെച്ച പിടിച്ച എന്നെ കൊല്ലുവാനായിട്ട ശ്രമിച്ചു✱ ആക
യാൽ ദൈവത്തിൽനിന്ന സഹായത്തെ ലഭിക്കകൊണ്ട ഞാൻ ഇ
ന്നെവരെ ദീൎഘദൎശിമാരും മൊശെയും സംഭവിക്കുമെന്ന പറഞ്ഞ
കാൎയ്യങ്ങളെ അല്ലാതെ മറ്റൊന്നിനെയും പറയാതെ ചെറിയ</lg><lg n="൨൩">വൎക്കും വലിയവൎക്കും സാക്ഷിപ്പെടുത്തിയും കൊണ്ട നില്ക്കുന്നു✱ അ
ത ക്രിസ്തു കഷ്ടപ്പെടെണമെന്നും മരിച്ചവരുടെ ഉയിൎപ്പിങ്കൽ അവൻ
മുമ്പനായിരുന്ന ജനത്തിന്നും പുറജാതികൾക്കും പ്രകാശത്തെ അ
റിയിക്കെണമെന്നുമുള്ളതാകുന്നു✱</lg>

<lg n="൨൪">അവൻ ഇപ്രകാരം തനിക്ക വെണ്ടി ഉത്തരം പറഞ്ഞു കൊണ്ടി
രിക്കുമ്പൊൾ ഫെസ്തുസ മഹാ ശബ്ദത്തൊടു കൂട പൗലുസെ നീ ഭ്രാ
ന്തനാകുന്നു എറിയ വിദ്യ നിന്നെ ഭ്രാന്തു പിടിപ്പിക്കുന്നു എന്ന പ</lg><lg n="൨൫">റഞ്ഞു✱ എന്നാൽ അവൻ പറഞ്ഞു മഹാശ്രെഷ്ഠനായ ഫെസ്തുസെ
ഞാൻ ഭ്രാന്തനല്ല സത്യത്തൊടും സുബുദ്ധിയൊട്ടും കൂടിയ വചനങ്ങ</lg><lg n="൨൬">ളെ അത്രെ പറയുന്നത✱ എന്തെന്നാൽ ൟ വസ്തുതകളെ കുറിച്ച രാ
ജാവ അറിയുന്നു അതുകൊണ്ട അവന്റെ മുമ്പാകയും ഞാൻ ധൈൎയ്യ
ത്തൊടെ പറയുന്നു എന്തെന്നാൽ ൟ കാൎയ്യങ്ങളിൽ ഒന്നും അവങ്കൽ
നിന്ന മറഞ്ഞിട്ടുള്ളതല്ല എന്ന എനിക്ക ബൊധിച്ചിരിക്കുന്നും ൟ കാ</lg><lg n="൨൭">ൎയ്യം ഒരു കൊണിൽ ചെയ്യപ്പെട്ടതല്ലല്ലൊ✱ അഗ്രിപ്പരാജാവെ നീ
ദീൎഘദൎശികളെ വിശ്വസിക്കുന്നുവൊ നീ വിശ്വസിക്കുന്നു എന്ന</lg><lg n="൨൮"> ഞാൻ അറിയുന്നു✱ അപ്പൊൾ അഗ്രിപ്പ പൗലുസിനൊട പറഞ്ഞു
ഞാൻ ക്രിസ്ത്യാനിയാകെണ്ടുന്നതിന്ന നീ എന്നെ മിക്കവാറും സമ്മ</lg><lg n="൨൯">തപ്പെടുത്തുന്നു✱ അപ്പൊൾ പൗലുസ പറഞ്ഞു ൟ ബന്ധനങ്ങൾ ഒഴി
കെ ഞാൻ എതുപ്രകാരം ഇരിക്കുന്നുവൊ അപ്രകാരം നീ മാത്രമല്ല
ഇന്ന എങ്കൽനിന്ന കെൾക്കുന്നവരെല്ലാവരും മിക്കവാറും മുഴുവ
നും ആകെണമെന്ന ദൈവത്തിങ്കൽ ഞാൻ ഇച്ശിക്കുന്നു</lg>

<lg n="൩൦">പിന്നെ ൟ കാൎയ്യങ്ങളെ അവൻ പറഞ്ഞപ്പൊൾ രാജാവും നാ
ടുവാഴിയും ബെൎന്നിക്കയും അവരൊടു കൂട ഇരുന്നവരും എഴുനീ</lg><lg n="൩൧">റ്റു✱ പിന്നെ അവർ വെറിട്ടു പൊയി ൟ മനുഷ്യൻ മരണത്തി
ന്ന എങ്കിലും ബന്ധനങ്ങൾക്ക എങ്കിലും യൊഗ്യമായിട്ടുള്ളതൊന്നി</lg><lg n="൩൨">നെയും ചെയ്യുന്നില്ല എന്ന തമ്മിൽ തമ്മിൽ സംസാരിച്ചു✱ അപ്പൊൾ
അഗ്രിപ്പ ഫെസ്തുസിനൊട പറഞ്ഞു ൟ മനുഷ്യൻ കൈസറിങ്കലെ
ക്ക അപെക്ഷിക്കാതെ ഇരുന്നു എങ്കിൽ വിട്ടയക്കപ്പെടുവാൻ കഴി
യുമായിരുന്നു✱</lg>

൨൭ അദ്ധ്യായം

൧ പൗലുസ റൊമയിലെക്ക കപ്പൽ കയറി.— ൧൦ യാത്രയുടെ അ
പകടത്തെ മുമ്പുകൂട്ടി പറയുന്നു—. എങ്കിലും വിശ്വസി
ക്കപ്പെടാഞ്ഞത.— ൧൪ അവർ ഒരു കൊടുങ്കാറ്റുകൊണ്ട മ

[ 371 ] റയുന്നത.— ൪൧ വിശെഷിച്ച കപ്പൽ ചെതപ്പെടുന്നത.— ൪൨
൪൩, ൪൪, എങ്കിലും എല്ലാവരും യഥാസുഖത്തൊടെ കരെ
ക്ക എത്തുന്നത.— <lg n="">പിന്നെ ഞങ്ങൾ ഇത്താലിയായിലെക്ക കപ്പൽ കയറി പൊകെ
ണ്ടുന്നിന്ന നിശ്ചയിക്കപ്പെട്ടപ്പൊൾ അവർ പൗലുസിന്റെനെയും മറ്റു
ചില ബദ്ധന്മാരെയും അഗുസ്തുസിന്റെ സൈന്യത്തിൽ ശതാധിപ</lg><lg n="൨">നായ യുലിയുസ എന്ന നാമമുള്ള ഒരുത്തന്ന എല്പിച്ചു✱ എന്നാറെ
ഞങ്ങൾ അദ്രമുത്തിയത്തെ കപ്പൽ കയറി ആസിയായിലെ കരക
ൾക്ക അരികെ കൂടി ഓടുവാൻ വിചാരിച്ചുകൊണ്ട നീക്കി പൊയി തെ
സ്സലൊനിക്കയിലുള്ള മക്കെദൊനിയക്കാരനായ അരിസ്തൎക്കുസ ഞങ്ങ</lg><lg n="൩">ളൊടു കൂട ഉണ്ടായിരുന്നു✱ ഞങ്ങൾ പിറ്റെ ദിവസത്തിൽ സിദൊ
നിൽ അടുക്കയും ചെയ്തു വിശെഷിച്ച യൂലിയുസ പൗലുസിനെ വള
രെ പ്രീതിയൊടെ വിചാരിച്ചു അവന്റെ സ്നെഹിതന്മാരുടെ അടു
ക്കൽ വിശ്രമപ്പെടുവാനായിട്ട പൊകുവാൻ അവന്ന അനുവാദം കൊ</lg><lg n="൪">ടുക്കയും ചെയ്തു✱ പിന്നെ ഞങ്ങൾ അവിടെനിന്ന നീക്കിയിട്ട കാ
റ്റുകൾ വിപരീതമായിരുന്നതുകൊണ്ട കുപ്രൊസിന്ന താഴെ കൂടി</lg><lg n="൫"> ഓടി✱ കിലിക്കിയായിലെയും ഫമ്പുലിയായിലെയും സമുദ്രത്തിൽ</lg><lg n="൬"> കൂടി ഓടിയാറെ കിലിക്കിയായിലുള്ള മിറായ്ക്ക വന്നു✱ വിശെഷി
ച്ച അവിടെ ശതാധിപൻ ഇത്താലിയായിലെക്ക പൊകുന്ന ഒരു
അലക്സന്ത്രിയ കപ്പലിനെ കണ്ടെത്തി ഞങ്ങളെ അതിൽ കയറ്റി✱</lg><lg n="൭"> പിന്നെ എറിയ ദിവസങ്ങൾ പതുക്കെ ഓടി ക്നിദുസിന്റെ നെരെ
പ്രയാസത്തൊടെ വന്നപ്പൊൾ കാറ്റ ഞങ്ങളെ സമ്മതിക്കായ്ക
കൊണ്ട ഞങ്ങൾ ക്രെത്തക്ക താഴെ കൂടി സല്മൊനെക്ക നെരെ ഓ</lg><lg n="൮">ടുകയും✱ അതിനെ പ്രയാസത്തൊടെ കടന്ന നല്ല കപ്പൽചാലുകൾ
എന്ന ചൊല്ലപ്പെടുന്ന ഒരു സ്ഥലത്തെക്ക വരികയും ചെയ്തു അതി</lg><lg n="൯">ന്ന ലശെയ എന്ന നഗരം സമീപമായിരുന്നു✱ പിന്നെ എറകാ
ലം ചെന്നു ഓടുന്നത പിന്നെയും അപകടമായി തീൎന്നപ്പൊൾ അന്ന
നൊമ്പുകഴിഞ്ഞുപൊയതുകൊണ്ട പൗലുസ അവരെ ഓൎമ്മപ്പെടുത്തി✱</lg><lg n="൧൦"> അവരൊട പറഞ്ഞു പുരുഷന്മാരെ ൟ യാത്ര ചരക്കിന്നും കപ്പ
ലിന്നും മാത്രമല്ല നമ്മുടെ ജീവങ്ങൾക്കും കൂട ഉപദ്രവത്തൊടും വള</lg><lg n="൧൧">ര ചെതത്തൊടും കൂടിയതാകുമെന്ന ഞാൻ കാണുന്നു✱ എന്നാറെ
ശതാധിപൻ പൗലുസിനാൽ പറയപ്പെട്ട കാൎയ്യങ്ങളെക്കാൾ അധി
കമായി മാലുമിയെയും കപ്പലിന്റെ ഉടയക്കാരനെയും വിശ്വസി</lg><lg n="൧൨">ച്ചു✱ ആ കപ്പൽചാൽ വൎഷകാലത്തിൽ പാൎപ്പാൻ സുഖമുള്ളതല്ലാ
യ്ക കൊണ്ട അവിടെനിന്നും അധികം ജനം ഫൊനികയിൽ എതുപ്ര
കാരം എങ്കിലും എത്തുവാൻ കഴിയുമെങ്കിൽ അവിടെ വൎഷകാല
ത്തിൽ പാൎപ്പാനായിട്ട പുറപ്പെടെണമെന ആലൊചന പറഞ്ഞു
അത ക്രെത്തിലെ ഒരു കപ്പൽ ചാലാകുന്നു തെക്ക പടിഞ്ഞാറായും</lg><lg n="൧൩"> വടക്ക പടിഞ്ഞാറായും നൊക്കുന്നതാകുന്നു✱ പിന്നെ തെക്കൻ കാ</lg> [ 372 ]

<lg n="">റ്റു സാവധാനമായി വീശിയപ്പൊൾ തങ്ങളുടെ മനൊ നിൎണ്ണയത്തെ
സിദ്ധിച്ചു എന്ന വിചാരിച്ചിട്ട അവിടെനിന്ന പുറപ്പെട്ട ക്രെത്തെ</lg><lg n="൧൪">ക്ക സമീപമായി ഓടി എങ്കിലും എറ നെരം കഴിയാതെ അതി
നെ വിരൊധമായി യൂറൊക്ലിദൊൻ എന്ന ചൊല്ലപ്പെടുന്ന ഒരു</lg><lg n="൧൫"> കൊടുങ്കാറ്റ ഉണ്ടായി✱ പിന്നെ കപ്പൽ അകപ്പെട്ട കാറ്റിലെക്ക
നെരെ ചെല്ലുവാൻ വഹിയാതെ ആയപ്പൊൾ ഞങ്ങൾ അതിനെ ഒ</lg><lg n="൧൬">ടുവാൻ വിട്ടു✱ എന്നാറെ ക്ലൗദയെന്ന പെരുള്ളൊരു ദ്വീപിന്ന
താഴെ ഓടീട്ട ഞങ്ങൾ തൊണിയെ സ്വാധീനമാക്കുവാൻ പ്രയാസ</lg><lg n="൧൭">ത്തൊടെ കഴിഞ്ഞു✱ അതിനെ വലിച്ചു കയറ്റിയപ്പൊൾ അവർ
ഉപായങ്ങൾ പ്രവൃത്തിച്ച കപ്പലിനെ അടി ഉറപ്പിച്ചു കെട്ടി എന്നാ
റെ ചുഴി മണലിൽ വീഴുമെന്ന ഭയപ്പെട്ടിട്ട അവർ പായ്കളെ ഇറ</lg><lg n="൧൮">ക്കി ഇപ്രകാരം തന്നെ കൊണ്ടുപൊകപ്പെട്ടു✱ പിന്നെ ഞങ്ങൾ കൊ
ടുങ്കാറ്റിനാൽ എത്രയും കിഴ്മെൽ മറിക്കപ്പെട്ടതുകൊണ്ട പിറ്റെ</lg><lg n="൧൯"> ദിവസത്തിൽ കപ്പലിന്റെ ഭാരമില്ലാതാക്കി✱ മൂന്നാം ദിവസത്തിൽ
കപ്പലിന്റെ കൊപ്പിനെ ഞങ്ങളുടെ കൈകൾകൊണ്ട തന്നെ പുറ</lg><lg n="൨൦">ത്തകളകയും ചെയ്തു✱ പിന്നെ എറിയ ദിവസങ്ങളായിട്ട സൂൎയ്യനാ
കട്ടെ നക്ഷത്രങ്ങളാകട്ടെ കാണപ്പെടായ്ക കൊണ്ടും ഞങ്ങളുടെ മെൽ
വന്ന കൊടുങ്കാറ്റ അല്പമല്ലായ്കകൊണ്ടും ഞങ്ങൾ രക്ഷിക്കപ്പെടുമെ</lg><lg n="൨൧">ന്നുള്ള ഉറപ്പ എല്ലാം അന്ന തള്ളപ്പെട്ടു പൊയി✱ എന്നാൽ വള
ര പട്ടിണിയായതിന്റെ ശെഷം പൗലുസ അവരുടെ മദ്ധ്യെനിന്ന
പറഞ്ഞു പുരുഷന്മാരെ നിങ്ങൾ എന്റെ വാക്കിനെ കെട്ട ക്രെ
ത്തിൽനിന്ന പുറപ്പെടാതെയും ൟ ഉപദ്രവവും ചെതവും വരുത്താ</lg><lg n="൨൨">തെയും ഇരിക്കെണ്ടുന്നതായിരുന്നു✱ ഇപ്പൊളും ധൈൎയ്യപ്പെടുവാൻ
ഞാൻ നിങ്ങളൊട അപെക്ഷിക്കുന്നു എന്തുകൊണ്ടെന്നാൽ കപ്പലി
ന്ന മാത്രമല്ലാതെ നിങ്ങളിൽ ഒരുത്തന്റെയും ജീവന്ന നഷ്ടം വരി</lg><lg n="൨൩">കയില്ല✱ എന്തുകൊണ്ടെന്നാൽ എന്റെ ഉടയവനായി ഞാൻ
സെവിക്കുന്നവനായ ദൈവത്തിന്റെ ദൂതൻ ൟ രാത്രിയിൽ എ</lg><lg n="൨൪">ന്റെ അരികെനിന്ന പറഞ്ഞു✱ പൗലുസെ ഭയപ്പെടരുത നീ കൈ
സറിന്റെ മുമ്പാക നില്ക്കെണ്ടുന്നതാകുന്നു കണ്ടാലും നിന്നൊടു കൂട</lg><lg n="൨൫"> ഓടുന്നവരെ ഒക്കയും ദൈവം നിനക്ക നൽകിയിരിക്കുന്നു✱ ആ
യതുകൊണ്ട പുരുഷന്മാരെ ധൈൎയ്യപ്പെട്ടിരിപ്പിൻ എന്തുകൊണ്ടെ
ന്നാൽ എന്നൊടു പറയപ്പെട്ട പ്രകാരം തന്നെ ഭവിക്കുമെന്ന ഞാൻ</lg><lg n="൨൬"> ദൈവത്തിങ്കൽ വിശ്വസിക്കുന്നു✱ എങ്കിലും നാം ഒരു ദ്വീപിൽ
വീഴെണ്ടുന്നതാകുന്നു✱</lg>

<lg n="൨൭">പിന്നെ പതിന്നാലാം രാത്രിയായപ്പൊൾ ഞങ്ങൾ ആദ്രിയയിൽ
വലഞ്ഞ തിരിയുമ്പൊൾ എകദെശം അൎദ്ധരാത്രിയിൽ കപ്പല്ക്കാൎക്ക</lg><lg n="൨൮"> ഒരു ദെശത്തിന്ന സമീപിച്ചു എന്ന തൊന്നി✱ എന്നാറെ അവർ
ആഴം നൊക്കി ഇരുപതു മാറെന്ന കണ്ടു പിന്നെ അസാരം അ
പ്പുറം പൊയാറെ അവർ പിന്നെയും ആഴം നൊക്കി പതിനഞ്ച</lg>

[ 373 ] <lg n="൨൯">മാറെന്ന കണ്ടു✱ അപ്പൊൾ തങ്ങൾ പാറകൾ മെൽ വീണു പൊകു
മെന്ന ഭയപ്പെട്ടിട്ട അമരത്തിൽനിന്ന നാല നങ്കൂരങ്ങളെ ഇട്ടു പ</lg><lg n="൩൦">കൽ വരെണമെന്നും ആഗ്രഹിച്ചിരുന്നു✱ പിന്നെ കപ്പൽക്കാർ ക
പ്പലിൽനിന്ന ഓടി പൊകുവാൻ ശ്രമിച്ചിട്ട അവർ മുൻ തലക്കൽനി
ന്ന നങ്കൂരങ്ങളെ ഇടുവാൻ ഭാവിക്കുന്നു എന്ന പൊലെ തൊണിയെ</lg><lg n="൩൧"> സമുദ്രത്തിലെക്ക ഇറക്കിയപ്പൊൾ✱ പൗലുസ ശതാധിപനൊടും ആ
യുധക്കാരൊടും ഇവർ കപ്പലിൽ ഇരിക്കുന്നില്ല എങ്കിൽ നിങ്ങൾക്ക</lg><lg n="൩൨"> രക്ഷിക്കപ്പെടുവാൻ കഴികയല്ല എന്ന പറഞ്ഞു✱ അപ്പൊൾ ആ
യുധക്കാർ തൊണിയുടെ കയറുകളെ വെട്ടി അതിനെ താഴെ വീ</lg><lg n="൩൩">ഴുവാൻ വിട്ടു✱ പിന്നെ പുലരുമാറായപ്പൊൾ പൗലുസ ഭക്ഷണ
ത്തെ കഴിക്കെണമെന്ന എല്ലാവരൊടും അപെക്ഷിച്ച പറഞ്ഞു നി
ങ്ങൾ ഒന്നും കൈക്കൊള്ളാതെ താമസിച്ച പട്ടിണിയായി പാൎത്തിട്ട</lg><lg n="൩൪"> ഇന്ന പതിന്നാലാം ദിവസം ആകുന്നു✱ അതുകൊണ്ട അസാരം ഭക്ഷ
ണത്തെ കഴിക്കെണമെന്ന ഞാൻ നിങ്ങളൊട അപെക്ഷിക്കുന്നു ഇ
ത നിങ്ങളുടെ സുഖത്തിന്നല്ലൊ ആകുന്നത എന്തെന്നാൽ നിങ്ങ
ളിൽ ഒരുത്തന്റെയും തലയിൽനിന്ന ഒരു രൊമം വീഴുകയില്ല✱</lg><lg n="൩൫"> ഇപ്രകാരം പറഞ്ഞിട്ട അവൻ അപ്പത്തെ എടുത്ത എല്ലാവരുടെ
യും മുമ്പാകെ ദൈവത്തിന സ്തൊത്രം ചെയ്തു അതിനെ മുറിച്ച ഭ</lg><lg n="൩൬">ക്ഷിച്ചുതുടങ്ങുകയും ചെയ്തു✱ അപ്പൊൾ എല്ലാവരും ധൈൎയ്യമനസ്സു</lg><lg n="൩൭">ള്ളവരായി തങ്ങളും ഭക്ഷണത്തെ കഴിച്ചു✱ എന്നാൽ കപ്പലിൽ
ഞങ്ങളെല്ലാവരും കൂടെ ഇരുനൂറ്റെഴുപത്താറ ജീവാത്മാക്കൾ</lg><lg n="൩൮"> ഉണ്ടായിരുന്നു✱ എന്നാൽ അവർ ഭക്ഷിച്ച തൃപ്തന്മാരായപ്പൊൾ
കൊതമ്പിനെ സമുദ്രത്തിൽ കളഞ്ഞ കപ്പലിനെ ഭാരമില്ലാതാക്കി✱</lg><lg n="൩൯"> പിന്നെ പുലൎന്നപ്പൊൾ ആ കരയെ അവർ അറിഞ്ഞില്ല എന്നാലും
കരയൊടു കൂടി ഒരു കൈവഴിയെ അവർ കണ്ടു കഴിയുമെങ്കിൽ ക
പ്പലിനെ അതിലെക്കു കടത്തെണം എന്ന അവർ വിചാരിച്ചു✱</lg><lg n="൪൦"> അവർ നങ്കൂരങ്ങളെ മുറിച്ച സമുദ്രത്തിൽ വിട്ടുകളഞ്ഞ ചുക്കാന്റെ
കെട്ടുകളെ അഴിച്ച വലിയ പായെയും കാറ്റിന്ന കയറ്റി കരക്ക</lg><lg n="൪൧"> പിടിക്കയും ചെയ്തു✱ പിന്നെ രണ്ടു സമുദ്രങ്ങൾ കൂടിയ ഒരു സ്ഥല
ത്തിൽ വീഴുകകൊണ്ട അവർ കപ്പലിനെ കരയിൽ ഓടിച്ചു അ
പ്പൊൾ അണിയം ഉറച്ച എളകാതെ ഇരുന്നു എങ്കിലും അമരം തി</lg><lg n="൪൨">രകളുടെ ശക്തികൊണ്ട ഉടഞ്ഞുപൊയി✱ എന്നാറെ ആയുധക്കാരു
ടെ വിചാരം ബദ്ധന്മാരിൽ ഒരുത്തനും നീന്തി ഓടിപൊകാതെ</lg><lg n="൪൩"> ഇരിപ്പാനായിട്ട അവരെ കൊല്ലെണമെന്ന ആയിരുന്നു✱ എന്നാൽ
ശതാധിപൻ പൗലുസിനെ രക്ഷിപ്പാൻ ഇച്ശിക്കകൊണ്ട അവരുടെ
വിചാരത്തെ വിരൊധിക്കയും നീന്തുവാൻ കഴിയുന്നവർ മുമ്പെ ചാ</lg><lg n="൪൪">ടി കരയിൽ എത്തുവാനും✱ ശെഷമുള്ളവർ ചിലർ പലകകളുടെ
മെലും ചിലർ കപ്പലിന്റെ ഖണ്ഡങ്ങളുടെ മെലും എത്തുവാനും ക
ല്പിക്കയും ചെയ്തു ഇപ്രകാരം എല്ലാവരും കരയിൽ ചെന്ന രക്ഷി</lg> [ 374 ]

<lg n="">ക്കപ്പെടുവാൻ സംഗതിവന്നു</lg>

൨൮ അദ്ധ്യായം

൧ പൗലുസ ബർബായക്കാരാൽ സല്ക്കരിക്കപ്പെടുന്നത.— ൮ അ
വൻ ആ ദ്വീപിൽ പലരെയും രൊഗശാന്തി വരുത്തുന്നത.—
൧൧ അവർ റൊമയിലൊട്ട പുറപ്പെടുന്നത.— ൩൦ അവൻ അ
വിടെ രണ്ടു സംവത്സരം പ്രസംഗിക്കുന്നത.

<lg n="">പിന്നെ അവർ രക്ഷപ്പെട്ടതിന്റെ ശെഷം ആ ദ്വീപ മെലിത്തെ</lg><lg n="൨"> എന്ന ചൊല്ലപ്പെടുന്നതാകുന്നു എന്ന അറിഞ്ഞു✱ എന്നാൽ ബർ
ബായെക്കാർ ഞങ്ങൾക്ക ചെയ്ത ഉപകാരം അല്പമല്ല എന്തുകൊ
ണ്ടെന്നാൽ അപ്പൊഴത്തെ മഴകൊണ്ടും കുളിർ കൊണ്ടും അവർ തീ</lg><lg n="൩">ക്കത്തിച്ച ഞങ്ങളെ എല്ലാവരെയും പരിഗ്രഹിച്ചു✱ അപ്പൊൾ പൗ
ലുസ ഒരു കെട്ട വെറകിനെ പെറുക്കി തീയിന്മെൽ ഇട്ടാറെ ഒരു
അണലി ചൂടിൽനിന്ന പുറപ്പെട്ട അവന്റെ കൈമെൽ ചുറ്റി✱</lg><lg n="൪"> എന്നാറെ ബർബായക്കാർ ആ ജന്തു അവന്റെ കൈമെൽ തൂങ്ങു
ന്നതിനെ കണ്ടപ്പൊൾ തമ്മിൽ തമ്മിൽ സംസാരിച്ചു ൟ മനുഷ്യൻ
ഒരു കുലപാതകൻ ആകുന്നു നിശ്ചയം അവൻ സമുദ്രത്തിൽനിന്ന
രക്ഷപെട്ടവനായി എങ്കിലും പക അവനെ ജീവിച്ചിരിപ്പാൻ സമ്മ</lg><lg n="൫">തിക്കുന്നില്ല✱ എന്നാറെ അവൻ ആ ജന്തുവിനെ തീയിൽ കൊട</lg><lg n="൬">ഞ്ഞുകളഞ്ഞു ഒരു ദൊഷത്തെയും അനുഭവിച്ചില്ല✱ എന്നാലും അ
വർ അവൻ വീൎക്കയൊ ക്ഷണത്തിൽ മരിച്ചവനായി വീഴുകയൊ
ചെയ്യും എന്ന വെച്ച അവനെ നൊക്കിക്കൊണ്ടിരുന്നു എന്നാൽ അ
വർ വളരനെരം നൊക്കി അവന്ന ഒരു ദൊഷവും ഭവിക്കാത്തതി
നെ കണ്ടപ്പൊൾ അവർ വെറ ചിന്തയായി അവൻ ഒരു ദെവനാ</lg><lg n="൭">കുന്നു എന്ന പറഞ്ഞു✱ ആ സ്ഥലങ്ങളിൽ തന്നെ പുപ്ലിയുസ എന്ന
നാമമുള്ളവനായി ആ ദ്വീപിന്റെ പ്രമാണിയായവന്റെ അവകാ
ശ ഭൂമി ഉണ്ടായിരുന്നു അവൻ ഞങ്ങളെ പരിഗ്രഹിച്ചു മൂന്നു ദിവസം</lg><lg n="൮"> നല്ല പ്രീതിയൊടെ പാൎപ്പിച്ചു✱ പിന്നെ ഉണ്ടായതെന്തെന്നാൽ പു
പ്ലിയുസിന്റെ പിതാവ ജ്വരത്തിന്റെയും രക്തതിസാരത്തിന്റെ
യും ദീനമായി കിടന്നിരുന്നു പൗലുസ അവന്റെ അടുക്കൽ ചെന്ന
പ്രാൎത്ഥിച്ച അവന്റെ മെൽ കൈകളെ വെച്ച അവനെ സൗഖ്യവാ</lg><lg n="൯">നാക്കുകയും ചെയ്തു✱ ഇത ചെയ്യപ്പെട്ടപ്പൊൾ ദ്വീപിൽ ഉണ്ടായിരുന്ന</lg><lg n="൧൦"> മറ്റുള്ള രൊഗികളും വന്ന സ്വസ്ഥമാക്കപ്പെട്ടു✱ ഇവരും ഞങ്ങളെ
വളരെ ബഹുമാനങ്ങളൊടെ ബഹുമാനിക്കയും ഞങ്ങൾ പുറപ്പെട്ട
പ്പൊൾ ഞങ്ങൾക്ക ആവശ്യമുള്ളവയെ തരികയും ചെയ്തു✱</lg>

<lg n="൧൧">പിന്നെ മൂന്നു മാസം കഴിഞ്ഞതിന്റെ ശെഷം ദ്വീപിൽ വൎഷ
കാലത്തിങ്കൽ കിടന്നതായി മിഥുനം എന്ന് അടയാളമുള്ളതായി</lg><lg n="൧൨"> ഒരു അലക്സന്ത്രിയ കപ്പലിൽ ഞങ്ങൾ പുറപ്പെട്ടു✱ പിന്നെ ഞങ്ങൾ</lg><lg n="൧൩"> സുറക്കുസിൽ എത്തിയാറെ അവിടെ മൂന്നു ദിവസം പാൎത്തു✱ അ</lg> [ 375 ] <lg n="">വിടെനിന്ന പുറപ്പെട്ട ചുറ്റി ഓടി റെഗിയൊനിലെക്ക വന്നു ഒരു
ദിവസം കഴിഞ്ഞ ശെഷം തെക്കൻ കാറ്റ ഉണ്ടായി പിന്നെ രണ്ടാം</lg><lg n="൧൪"> ദിവസത്തിൽ ഞങ്ങൾ പുത്തെയുലിയിൽ വന്നു✱ അവിടെ ഞങ്ങൾ
സഹൊദരന്മാരെ കാണ്കകൊണ്ട അവരൊടു കൂടെ എഴു ദിവസങ്ങൾ
പാൎക്കെണമെന്ന അപെക്ഷിക്കപ്പെട്ടു ഇപ്രകാരം ഞങ്ങൾ റൊമയി</lg><lg n="൧൫">ലെക്ക എത്തുകയും ചെയ്തു✱ വിശെഷിച്ച ഞങ്ങളുടെ വസ്തുതകളെ
സഹൊദരന്മാർ കെട്ടാറെ അവർ അവിടെനിന്ന അപ്പിയുപൊരം
വരെയും മൂന്നു മണ്ഡപങ്ങൾ വരെയും ഞങ്ങളെ എതിരെല്ക്കുന്നതി
ന്ന വന്നു. അവരെ പൗലുസ കണ്ടപ്പൊൾ ദൈവത്തിന്ന വന്ദനം</lg><lg n="൧൬"> ചെയ്ത ധൈൎയ്യത്തെ പ്രാപിച്ചു✱ പിന്നെ ഞങ്ങൾ റൊമായിലെക്ക
വന്നപ്പൊൾ ശതാധിപൻ ബദ്ധന്മാരെ കാവലിലെ പ്രമാണിക്ക
എല്പിച്ചു എന്നാൽ പൗലുസ തന്നെ കാത്തിരുന്ന ആയുധക്കാരനൊ
ടു കൂട വെറിട്ട പാൎപ്പാൻ അനുവദിക്കപ്പെട്ടു✱</lg>

<lg n="൧൭">പിന്നെ ഉണ്ടായത എന്തെന്നാൽ മൂന്നു ദിവസം കഴിഞ്ഞശെഷം
പൗലുസ യെഹൂദന്മാരിൽ പ്രധാനന്മാരെ ഒന്നിച്ചവരുത്തി എന്നാൽ
അവർ വന്നുകൂടിയപ്പൊൾ അവൻ അവരൊട പറഞ്ഞു സഹൊദ
രന്മാരായ മനുഷ്യരെ ജനത്തിന്ന എങ്കിലും പിതാക്കന്മാരുടെ മൎയ്യാ
ദകൾക്ക എങ്കിലും വിരൊധമായി ഒന്നിനെയും ചെയ്യാത്ത ഞാൻ
ബദ്ധനായി യെറുശലേമിൽനിന്ന റൊമക്കാരുടെ കൈകളിൽ എ</lg><lg n="൧൮">ല്പിക്കപ്പെട്ടു✱ ഇവർ എന്നെ ന്യായം വിസ്തരിച്ചാറെ എങ്കൽ മരണ
ത്തിന്ന ഒരു ഹെതുവുമില്ലായ്കകൊണ്ട എന്നെ വിട്ടയപ്പാൻ മനസ്സാ</lg><lg n="൧൯">യിരുന്നു✱ എന്നാൽ യെഹൂദന്മാർ അതിന്ന വിരൊധമായി പറഞ്ഞ
പ്പൊൾ ഞാൻ കൈസറിലെക്ക അപെക്ഷിക്കെണ്ടി വന്നു എങ്കിലും
എന്റെ ജാതിയെ കുറ്റംചുമത്തുവാൻ എനിക്ക ഒന്നും ഉണ്ടായിട്ടല്ല✱</lg><lg n="൨൦"> ഇത ഹെതുവായിട്ട നിങ്ങളെ കാണ്മാനും നിങ്ങളൊട സംസാരിപ്പാനും
നിങ്ങളെ വരുത്തി എന്തുകൊണ്ടെന്നാൽ ഇസ്രാഎലിന്റെ നിശ്ചയ
ത്തിന്ന വെണ്ടി ൟ ചങ്ങലകൊണ്ടു ഞാൻ ബന്ധിക്കപ്പെട്ടിരിക്കുന്നു✱</lg><lg n="൨൧"> എന്നാറെ അവർ അവനൊടു പറഞ്ഞു യെഹൂദിയായിൽനിന്നനി
ന്നെ സംബന്ധിച്ച ഞങ്ങൾക്ക എഴുത്തുകൾ വന്നിട്ടില്ല സഹൊദ
രന്മാരിൽ വന്നവൻ ഒരുത്തനും നിന്നെ കൊണ്ട ഒരു ദൊഷ</lg><lg n="൨൨">ത്തെ അറിയിക്കയൊ പറകയൊ ചെയ്തിട്ടുമില്ല✱ എന്നാലും നീ വി
ചാരിക്കുന്നവയെ നിങ്കൽനിന്ന കെൾപ്പാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
എന്തുകൊണ്ടെന്നാൽ ൟ മതത്തെ സംബന്ധിച്ചൊ അത എല്ലാടവും
വിരൊധമായി പറയപ്പെടുന്നു എന്ന ഞങ്ങൾ അറിഞ്ഞിരിക്കുന്നു✱</lg>

<lg n="൨൩">പിന്നെ അവർ അവന്ന ഒരു ദിവസത്തെ നിശ്ചയിച്ചു അവ
ന്റെ അടുക്കൽ അവന്റെ വിടുതിസ്ഥലത്ത പലരും വന്നു അവ
രൊട അവൻ രാവിലെ തുടങ്ങി വൈകുന്നെരം വരെ ദൈവത്തി
ന്റെ രാജ്യത്തെ സാക്ഷിപ്പെടുത്തുകയും മൊശയുടെ ന്യായപ്രമാ
ണത്തിൽനിന്നും ദീൎഘദൎശികളിൽനിന്നും യെശുവിനെ സംബന്ധി</lg> [ 376 ]

<lg n="൨൪">ച്ച ബൊധം വരുത്തുകയും ചെയ്ത തെളിയിച്ചു✱ എന്നാറെ പറയ</lg><lg n="൨൫">പ്പെട്ട കാൎയ്യങ്ങളെ ചിലർ വിശ്വസിച്ചു ചിലർ വിശ്വസിച്ചില്ല✱ എ
ന്നാൽ അവർ തമ്മിൽ യൊജിക്കാതിരുന്നപ്പൊൾ പൗലുസ ഒരുവാ</lg><lg n="൨൬">ക്കിനെ പറഞ്ഞതിന്റെ ശെഷം അവർ പിരിഞ്ഞുപൊയി✱ അത
ൟ ജനത്തിന്റെ അടുക്കൽ ചെന്ന പറക ശ്രവണംകൊണ്ട നിങ്ങൾ</lg><lg n="൨൭"> കെൾക്കും തിരിച്ചികയുമില്ല ദൃഷ്ടികൊണ്ട നിങ്ങൾ കാണും തൊന്നുക
യുമില്ല✱ എന്തെന്നാർ ൟ ജനം കണ്ണുകൾകൊണ്ട കാണുകയും ചെ
വികൾകൊണ്ട കെൾക്കയും ഹൃദയംകൊണ്ട അറികയും മനസ്സതിരിയ
പ്പെടുകയും ഞാൻ അവരെ സൗഖ്യമാക്കുകയും ചെയ്യാതെ ഇരിക്കെ
ണ്ടുന്നതിന്ന അവരുടെ ഹൃദയം തടിച്ചിരിക്കുന്നു അവരുടെ ചെവി
കളും മന്ദമായി കെൾക്കുന്നു അവർ തങ്ങളുടെ കണ്ണുകളെ അടെക്ക
യും ചെയ്തു എന്നുള്ള പ്രകാരം നമ്മുടെ പിതാക്കന്മാരൊട പരിശുദ്ധാ
ത്മാവ എശായ ദീൎഘദൎശി മൂലമായിട്ട നല്ലവണ്ണം സംസാരിച്ചിരിക്കു</lg><lg n="൨൮">ന്നു എന്നാകുന്നു✱ അതുകൊണ്ട പുറജാതിക്കാൎക്ക ദൈവത്തിന്റെ
രക്ഷ അയക്കപ്പെടുന്നു എന്നും അവർ അതിനെ കെൾക്കുമെന്നും</lg><lg n="൨൯"> നിങ്ങൾക്ക അറിഞ്ഞിരിക്കട്ടെ✱ അവൻ ൟ വാക്കുകളെ പറഞ്ഞ
തിന്റെ ശെഷം യെഹൂദന്മാർ തങ്ങളിൽ എറ്റവും വിവാദം ഉണ്ടാ
യിട്ട പുറപ്പെട്ടു പൊകയും ചെയ്തു✱</lg>

<lg n="൩൦">പിന്നെ പൗലുസ രണ്ടു സംവത്സരം മുഴുവനും താൻ കൂലിക്ക വാ</lg><lg n="൩൧">ങ്ങിയ വീട്ടിൽ പാൎത്ത✱ വിരൊധം കൂടാതെ സകല ധൈൎയ്യത്തൊ
ടും കൂടി ദൈവത്തിന്റെ രാജ്യത്തെ പ്രസംഗിക്കയും കൎത്താവായ
യെശു ക്രിസ്തുവിനെ സംബന്ധിച്ചുള്ള കാൎയ്യങ്ങളെ പഠിപ്പിക്കയും ചെ
യ്തു കൊണ്ട തന്റെ അടുക്കൽ വന്നവരെ എല്ലാം കൈക്കൊണ്ടു✱</lg>