താൾ:GaXXXIV1.pdf/345

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൧൭. അ.

<lg n="">പ്രതി വെദവാക്യങ്ങളെ ശൊധന ചെയ്തു കൊണ്ട എത്രയും മനൊ</lg><lg n="൧൨">ജാഗ്രതയൊടെ വചനത്തെ കൈക്കൊണ്ടു✱ ഇതുകൊണ്ട അവരിൽ
പലരും ബഹുമാനമുള്ള ഗ്രെക്ക സ്ത്രീകളിലും പുരുഷന്മാരിലും അന</lg><lg n="൧൩">ല്പം ജനവും വിശ്വസിച്ചു✱ എന്നാറെ ബെറൊയായിലും ദൈവ
ത്തിന്റെ വചനം പൗലുസിനാൽ പ്രസംഗിക്കപ്പെട്ടു എന്ന തെസ്സ
ലൊനിക്കയിലുള്ള യെഹൂദന്മാർ അറിഞ്ഞപ്പൊൾ അവർ അവിടെ</lg><lg n="൧൪">യും ചെന്ന ജനങ്ങളെ ഇളക്കി✱ അപ്പൊൾ ഉടനെ സഹൊദരന്മാർ
പൗലുസിനെ സമുദ്രത്തിലെക്ക പൊകുവാൻ എന്ന പൊലെ അയ
ച്ചു എന്നാൽ ശീലാസും തീമൊഥെയുസും അവിടെ തന്നെ പാൎത്തു✱</lg><lg n="൧൫"> വിശെഷിച്ച പൗലുസിനെ കൂട്ടികൊണ്ടുപൊയവർ അവനെ അതെ
നയൊളം കൊണ്ടുവന്നു പിന്നെ അതിവെഗത്തിൽ അവന്റെ അ
ടുക്കൽ വരെണമെന്ന ശീലാസിന്നും തീമൊഥെയുസിന്നും കല്പനയെ
വാങ്ങിക്കൊണ്ട അവർ പുറപ്പെട്ടുപൊയി✱</lg>

<lg n="൧൬">പിന്നെ പൗലുസ അതെനയിൽ അവൎക്കായിട്ട കാത്തിരിക്കു
മ്പൊൾ നഗരം മുഴുവനും വിഗ്രഹങ്ങളിൽ എല്പെട്ടതിനെ കണ്ടാറെ</lg><lg n="൧൭"> അവന്റെ ഉള്ളിൽ അവന്റെ ആത്മാവ ചഞ്ചലപ്പെട്ടു✱ അതു
കൊണ്ട അവൻ സഭയിൽ യെഹൂദന്മാരൊടും ഭക്തിയുള്ളവരൊടും</lg><lg n="൧൮"> ചന്തസ്ഥലത്തിൽ ദിനംപ്രതി വന്നുകൂടിയവരൊടും വാദിച്ചു✱ അ
പ്പൊൾ എപികൂറിയന്മാരും സ്തൊയിക്കന്മാരുമായുള്ള ജ്ഞാനികളി
ൽ ചിലർ അവനൊട എതിൎത്തു ചിലർ ൟ വാചാലൻ എന്ത പ
റവാൻ ഭാവിക്കുന്നു എന്നും ചിലർ അന്യദെവന്മാരെ അറിയിക്കു
ന്നവനായി കാണപ്പെടുന്നു എന്നും പറഞ്ഞു എന്തുകൊണ്ടെന്നാൽ
അവൻ യെശുവിനെയും ജീവിച്ചെഴുനീല്പിനെയും അവരൊട പ്ര</lg><lg n="൧൯">സംഗിച്ചു✱ പിന്നെ അവർ അവനെ കൂട്ടികൊണ്ടുപൊകയും അറി
യൊപ്പഗുസിലെക്ക കൊണ്ടുവരികയും ചെയ്ത പറഞ്ഞു നിന്നാൽ പ
റയപ്പെടുന്ന ൟ പുത്തൻ ഉപദെശം ഇന്നതെന്ന ഞങ്ങൾക്ക അ</lg><lg n="൨൦">റിയാമൊ✱ നീ ചില അപൂൎവകാൎയ്യങ്ങളെ ഞങ്ങളുടെ ചെവികളിൽ
കെൾപ്പിക്കുന്നുവല്ലൊ അതുകൊണ്ട ൟ കാൎയ്യങ്ങൾ ഇന്നതെന്ന അ</lg><lg n="൨൧">റിവാൻ ഞങ്ങൾക്ക മനസ്സുണ്ട✱ (എന്തെന്നാൽ അതെനയന്മാർ
എല്ലാവരും അവിടെ പാൎത്തിട്ടുള്ള പരദെശികളും വല്ല പുതിയ കാ
ൎയ്യത്തെയും പറകയൊ കെൾക്കയൊ ചെയ്വാൻ അല്ലാതെ മറ്റൊ</lg><lg n="൨൨">ന്നിലും കാലം പൊക്കിയിരുന്നില്ല✱) അപ്പൊൾ പൗലുസ അറിയൊ
പ്പഗുസിന്റെ മദ്ധ്യത്തിൽ നിന്ന പറഞ്ഞു അതെനയ മനു
ഷ്യരെ നിങ്ങൾ എല്ലാപ്രകാരത്തിലും എറ്റവും ദെവതാഭക്തിയുള്ള</lg><lg n="൨൩">വരാകുന്നു എന്ന ഞാൻ കാണുന്നു✱ എന്തുകൊണ്ടെന്നാൽ ഞാൻ
നടന്നു വന്ന നിങ്ങളുടെ ആരാധനങ്ങളെ സൂക്ഷിച്ച നൊക്കിയപ്പൊൾ
അറിയപ്പെടാത്ത ദൈവത്തിന്ന എന്ന മെലെഴുത്തുള്ള ഒരു പീഠ
ത്തെ കണ്ടു അതുകൊണ്ട നിങ്ങൾ അറിയാതെ വന്ദിക്കുന്നത ആരെ</lg><lg n="൨൪">യൊ അവനെ ഞാൻ നിങ്ങളൊടെ അറിയിക്കുന്നു✱ ലൊകത്തെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/345&oldid=177249" എന്ന താളിൽനിന്ന് ശേഖരിച്ചത്