താൾ:GaXXXIV1.pdf/351

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൧൯. അ.

<lg n="൨൬">റിയുന്നുവല്ലൊ✱ എന്നാൽ കൈകളാൽ ഉണ്ടാക്കപ്പെട്ടവ ദെവന്മാ
രല്ല എന്ന ൟ പൗലുസ പറഞ്ഞ എഫെസൂസിൽമാത്രമല്ല മിക്കവാറും
ആസിയായിൽ ഒക്കയും വളര ജനത്തെ അനുസരിപ്പിക്കയും വിപരീ
തപ്പെടുത്തുകയും ചെയ്തു എന്ന നിങ്ങൾ കാണുകയും കെൾക്കയും</lg><lg n="൨൭"> ചെയ്യുന്നുവല്ലൊ✱ അതുകൊണ്ട ൟ നമ്മുടെ കൌശലപണി അപ
ശ്രുതിയായി പൊകുവാൻ അപകടമായിരിക്കുന്നത മാത്രമല്ല മ
ഹാ ദെവിയായ അൎത്തെമീസിന്റെ ക്ഷെത്രം നിന്ദിക്കപ്പെടുകയും
ആസിയ ഒക്കയും ഭൂലൊകവും സെവിക്കുന്നവളുടെ മഹത്വം ന</lg><lg n="൨൮">ശിക്കപ്പെടുകയും കൂട ഉണ്ടാകും✱ അവർ ൟ വാക്കുകളെ കെട്ടാറെ
കൊപംകൊണ്ടു പൂൎണ്ണന്മാരായി എഫെസിയക്കാരുടെ അൎത്തെമീസ</lg><lg n="൨൯"> മഹത്വമുള്ളവളാകുന്നു എന്ന നിലവിളിച്ച പറഞ്ഞു✱ അനന്തരം
നഗരമൊക്കയും വിഷണ്ഡതകൊണ്ട നിറഞ്ഞു അവർ മക്കെദൊനി
യക്കാരായി പൗലിസിന്റെ കൂടെ സഞ്ചാരികളായ ഗായൂസിനെ
യും അറിസ്തൎക്കൂസിനെയും പിടിച്ചു കൊണ്ട എക മനസ്സൊടെ രംഗ</lg><lg n="൩൦">സ്ഥലത്തിലെക്ക പാഞ്ഞു ചെന്നു✱ എന്നാൽ ജനത്തിങ്കലെക്ക ചെ
ല്ലുവാൻ പൗലുസിന്ന മനസ്സായിരുന്നപ്പൊൾ ശിഷ്യന്മാർ അവനെ</lg><lg n="൩൧"> സമ്മതിച്ചില്ല✱ ആസിയായിലെ പ്രധാനന്മാരിൽ അവന്റെ സ്നെ
ഹിതന്മാരായി ചിലരും അവന്റെ അടുക്കൽ ആളയച്ച രംഗസ്ഥ</lg><lg n="൩൨">ലത്തിലെക്ക അവൻ ചെല്ലരുതെ എന്ന അപെക്ഷിച്ചു✱ അതുകൊ
ണ്ടചിലർ അപ്രകാരവുംചിലർ ഇപ്രകാരവും നിലവിളിച്ചു എന്തുകൊ
ണ്ടെന്നാൽ കൂട്ടം അമാന്തപ്പെട്ടു അധികം ജനങ്ങൾ തങ്ങൾ എന്തസം</lg><lg n="൩൩">ഗതിക്കായിട്ടവന്നു കൂടി എന്ന തന്നെയും അറിഞ്ഞില്ല✱ എന്നാറെ
അവർ അലക്സന്തറിനെ യെഹൂദന്മാർ അവനെ മുമ്പൊട്ട തള്ളി
ക്കൊണ്ടപുരുഷാരത്തിൽനിന്ന വലിച്ചു അപ്പൊൾ അലക്സന്തർകൈ
കൊണ്ടു ആംഗികം കാട്ടി ജനങ്ങളൊട ഉത്തരം പറവാൻ മനസ്സായി</lg><lg n="൩൪">രുന്നു✱ എന്നാൽ അവൻ ഒരു യെഹൂദനാകുന്നു എന്ന അവർ
അറിഞ്ഞപ്പൊൾ എഫെസിയക്കാരുടെ അൎത്തെമീസ മഹത്വമുള്ളവ
ളാകുന്നു എന്ന എല്ലാവരും ഒരു ശബ്ദത്തൊടെ എകദെശം രണ്ടു</lg><lg n="൩൫">മണിനെരത്തെക്ക നിലവിളിച്ചു✱ പിന്നെ നഗര സമ്പ്രതിക്കാരൻ
ജനത്തെ അമൎത്തിയതിന്റെ ശെഷം പറഞ്ഞു എഫെസിയ മനു
ഷ്യരെ എഫെസിയക്കാരുടെ നഗരം മഹാ ദെവിയായ അൎത്തെമീ
സിന്റെയും വ്യാഴത്തിൽനിന്ന വീണ ബിംബത്തിന്റെയും പരി</lg><lg n="൩൬">ചാരമാകുന്നു എന്ന അറിയാത്ത മനുഷ്യൻ ആരാകുന്നു✱ ആക
യാൽ ഇവ മറുത്ത പറഞ്ഞുകൂടാത്ത കാൎയ്യങ്ങളാകകൊണ്ട നിങ്ങൾ
ഒന്നിനെയും സാഹസത്തൊടെ ചെയ്യാത അമൎന്നിരിക്കുന്നത നി</lg><lg n="൩൭">ങ്ങൾക്ക ആവശ്യമാകുന്നു✱ ക്ഷെത്രങ്ങളിലെ കവൎച്ചക്കാരും നിങ്ങളു
ടെ ദെവിയുടെ ദൂഷണക്കാരും അല്ലാതെയുള്ള ൟ മനുഷ്യരെ അ</lg><lg n="൩൮">ല്ലൊ നിങ്ങൾ ഇവിടെ കൊണ്ടുവന്നിരിക്കുന്നത✱ അതുകൊണ്ട ദെ
മെത്രയുസിന്നും അവനൊടു കൂടിയ പണിക്കാൎക്കും യാതൊരുത്ത</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/351&oldid=177255" എന്ന താളിൽനിന്ന് ശേഖരിച്ചത്