താൾ:GaXXXIV1.pdf/311

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൫. അ. ൧൩

<lg n="">പ്പൊൾ പ്രമാണി ഭൃത്യന്മാരൊടു കൂട ചെന്ന അവരെ ബലാല്ക്കാരം
കൂടാതെ കൂട്ടികൊണ്ടുവന്നു എന്തുകൊണ്ടെന്നാൽ തങ്ങൾ കല്ലെറിയു</lg><lg n="൨൭">പ്പെടുമെന്ന വെച്ച അവർ ജനത്തെ ഭയപ്പെട്ടു✱ പിന്നെ അവർ അ
വരെ കൊണ്ടുവന്ന ആലൊചനസഭക്ക മുമ്പാകനിൎത്തി എന്നാറെ</lg><lg n="൨൮"> പ്രധാനാചൎയ്യൻ അവരൊട ചൊദിച്ച പറഞ്ഞു✱ നിങ്ങൾ ൟ നാ
മത്തിൽ ഉപദെശിക്കുരുത എന്ന ഞങ്ങൾ നിങ്ങളൊട ഉറെപ്പായി
കല്പിച്ചിട്ടില്ലയൊ കണ്ടാലും നിങ്ങൾ യെറുശലമിനെ നിങ്ങളുടെ ഉപ
ദെശംകൊണ്ടു പൂരിച്ചു ൟ മനുഷ്യന്റെ രക്തത്തെ ഞങ്ങളുടെ മെൽ</lg><lg n="൨൯"> വരുത്തുവാൻ ഭാവിക്കയും ചെയ്യുന്നു✱ അപ്പൊൾ പത്രൊസും ശെഷം
അപ്പൊസ്തൊലന്മാരും ഉത്തരമായിട്ട പറഞ്ഞു ഞങ്ങൾ മനുഷ്യരെ</lg><lg n="൩൦">ക്കാൾ എറ്റവും ദൈവത്തെ അനുസരിക്കെണ്ടുന്നതാകുന്നു✱ നമ്മുടെ
പിതാക്കന്മാരുടെ ദൈവം നിങ്ങൾ ഒരു മരത്തിൽ തൂക്കി കൊന്നിട്ടു</lg><lg n="൩൧">ള്ള യെശുവിനെ ഉയിൎപ്പിച്ചു✱ ഇസ്രാഎലിന്ന അനുതാപത്തെയും
പാപമൊചനത്തെയും നൽകുവാനായിട്ട അവനെ ദൈവം തന്റെ
വലത്തകൈകൊണ്ട ഒരു പ്രഭുവായും ഒരു രക്ഷിതാവായും ഉന്ന</lg><lg n="൩൨">തപ്പെടുത്തിയിരിക്കുന്നു✱ ൟ കാൎയ്യങ്ങൾക്ക അവന്റെ സാക്ഷി
കൾ ഞങ്ങളും അത്രയുമല്ല തന്നെ അനുസരിക്കുന്നവൎക്ക ദൈവം</lg><lg n="൩൩"> നൽകിയിരിക്കുന്ന പരിശുദ്ധാത്മാവും ആകുന്നു✱ എന്നാൽ അവർ
അതിനെ കെട്ടാറെ അവരുടെ ഹൃദയത്തിൽ കുത്തുകൊണ്ട അവ</lg><lg n="൩൪">രെ വധിപ്പാനായിട്ട ആലൊചനചെയ്തു✱ അപ്പൊൾ ന്യായപ്രമാ
ണത്തിന്റെ ഗുരുഭൂതനായി സകല ജനത്തിലും ബഹുമാനമുള്ള
വനായി ഗമാലിയെൽ എന്ന നാമമുള്ളൊരു പറിശൻ ആലൊ
ചനസഭയിൽ എഴുനീറ്റ നിന്ന കുറഞ്ഞാരുനെരത്തെക്ക അ</lg><lg n="൩൫">പ്പൊസ്തൊലന്മാരെ പുറത്താക്കുവാൻ കല്പിച്ചു✱ പിന്നെ അവൻ
അവരൊട പറഞ്ഞു ഇസ്രാഎൽ പുരുഷന്മാരെ നിങ്ങൾ ൟ മനു
ഷ്യരെ സംബന്ധിച്ച എന്ത ചെയ്വാൻ ഭാവിക്കുന്നു എന്ന നിങ്ങൾ</lg><lg n="൩൬"> തന്നെ സൂക്ഷിച്ചുകൊൾവിൻ✱ എന്തുകൊണ്ടെന്നാൽ ൟ നാളുകൾ
ക്ക മുമ്പെ തുദാസ എന്നവൻ താൻ ഇന്നവനാകുന്നു എന്ന ആത്മ
പ്രശംസ പറഞ്ഞുകൊണ്ട ഉണ്ടായിരുന്നു ഒരു മനുഷ്യസംഘം എ
കദെശം നാനൂറുപെർ അവനൊട ചെൎന്നുകൂടി ആയവൻ വധിക്ക
പ്പെടുകയും അവനെ അനുസരിച്ചിരുന്നവരെല്ലാം ഭിന്നപ്പെട്ട ഒന്നു</lg><lg n="൩൭">മില്ലാതെ ആകയും ചെയ്തു✱ ഇവന്റെ ശെഷമായിട്ട ഗലിലെയക്കാ
രൻ യെഹൂദാ പെർവഴി പതിയുന്ന നാളുകളിൽ ഉണ്ടായി തന്റെ
പിന്നാലെ വളര ജനത്തെ വച്ചു ക്രട്ടി അവനും നശിച്ചുപൊയി</lg><lg n="൩൮"> അവനെ അനുസരിച്ചിരുന്നവരെല്ലാം ഭിന്നമാകയും ചെയ്തു✱ ഇ
പ്പൊളും ഞാൻ നിങ്ങളൊട പറയുന്നു ൟ മനുഷ്യരിൽ നിന്ന വാ
ങ്ങിപ്പൊകയും അവരെ വിടുകയും ചെയ്വിൻ എന്തെന്നാർ ൟ വി
ചാരമൊ ൟ പ്രവൃത്തിയൊ മനുഷ്യരിൽ നിന്ന ഉണ്ടാകുന്നു എങ്കിൽ</lg><lg n="൩൯"> അത നഷ്ടമായിതീരും✱ എന്നാൽ അത ദൈവത്തിൽനിന്ന ആ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/311&oldid=177215" എന്ന താളിൽനിന്ന് ശേഖരിച്ചത്