താൾ:GaXXXIV1.pdf/310

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൫. അ.

<lg n="">ഭയമുണ്ടായി✱</lg>

<lg n="൧൨">പിന്നെയും അപ്പൊസ്തൊലന്മാരുടെ കൈകളാൽ വളരെ ലക്ഷ്യ
ങ്ങളും അതിശയങ്ങളും ജനത്തിന്റെ ഇടയിൽ ചെയ്യപ്പെട്ടു വിശെ
ഷിച്ച അവർ എല്ലാവരും എകമനസ്സൊടെ ശൊലൊമൊന്റെ മ</lg><lg n="൧൩">ണ്ഡപത്തിൽ ആയിരുന്നു✱ മറ്റുള്ളവരിൽ ഒരുത്തനും അവരൊ
ടു കൂടി ചെൎന്നുകൊൾവാൻ തുനിഞ്ഞില്ല ജനം അവരെ പുകഴ്ത്തിതാ</lg><lg n="൧൪">നും✱ പിന്നെ പുരുഷന്മാരായിട്ടും സ്ത്രീകളായിട്ടും പുരുഷാരങ്ങൾ</lg><lg n="൧൫"> വിശ്വസിസിച്ചവർ കൎത്താവിങ്കൽ എറ്റവും അധികപ്പെട്ടു)✱ എന്നതു
കൊണ്ട അവർ തെരുവീഥികളിലെക്ക രൊഗികളെ പുറത്ത കൊണ്ടു
വന്ന കടന്നു പൊകുന്ന പത്രൊസിന്റെ നിഴൽ എങ്കിലും അവരിൽ
ചിലരുടെമെൽ നിഴലിക്കെണ്ടുന്നതിനായിട്ട അവരെ വിരിപ്പുകൾ</lg><lg n="൧൬"> മെലും കട്ടിലുകൾ മെലും കിടത്തി✱ ചുറ്റുള്ള നഗരങ്ങളിൽ നിന്ന
പുരുഷാരം രൊഗികളെയും മ്ലെഛാത്മാക്കളാൽ ബാധിക്കപ്പെട്ടവ
രെയും കൂട്ടികൊണ്ടു യെറുശലമിലെക്കു വന്നു അവരെല്ലാവരും സൗ
ഖ്യമാക്കപ്പെടുകയും ചെയ്തു✱</lg>

<lg n="൧൭">എന്നാറെ പ്രധാനാചാൎയ്യനും സദുക്കായക്കാരുടെ മതമായി അ
വനൊടു കൂട്ടി ഉണ്ടായിരുന്നവർ എല്ലാവരും എഴുനീറ്റ ൟൎഷ്യ</lg><lg n="൧൮"> കൊണ്ട പൂൎണ്ണപ്പെട്ടു✱ തങ്ങളുടെ കൈകളെ അപ്പൊസ്തൊലന്മാരുടെ
മെൽ ഇടുകയും അവരെ പൊതുവിലുള്ള കാരാഗൃഹത്തിലാക്കുക</lg><lg n="൧൯">യും ചെയ്തു✱ എന്നാറെ കൎത്താവിന്റെ ദൂതൻ രാത്രിയിൽ കാരാ
ഗൃഹത്തിന്റെ വാതിലുകളെ തുറന്ന അവരെ പുറത്തു കൂട്ടികൊണ്ടു</lg><lg n="൨൦">വന്ന പറഞ്ഞു✱ നിങ്ങൾ ചെന്ന നിന്നുകൊണ്ടു ദൈവാലയത്തിൽ</lg><lg n="൨൧"> ജനത്തൊട ൟ ജീവന്റെ വാക്കുകളെ ഒക്കയും പറവിൻ✱ എ
ന്നാറെ അവർ അതിനെ കെട്ടപ്പൊൾ പ്രഭാതകാലത്ത ദൈവാല
യത്തിലെക്ക ചെന്ന ഉപദെശിച്ചു പിന്നെ പ്രധാനാചാൎയ്യനും അവ
നൊടു കൂടയുള്ളവരും വന്ന ആലൊചനസഭയെയും ഇസ്രാഎൽ
പുത്രരുടെ വിസ്താരസഭയെ ഒക്കയും കൂട വരുത്തി അവരെ കൂട്ടി</lg><lg n="൨൨"> കൊണ്ടുവരുവാനായിട്ട കാരാഗൃഹത്തിലെക്ക ആളയച്ചു✱ എന്നാൽ
ഉദ്യൊഗസ്ഥന്മാർ ചെന്നപ്പൊൾ അവരെ കാരാഗൃഹത്തിങ്കൽ ക
ണ്ടെത്തിയില്ല എന്നാറെ അവർ തിരിച്ചുപൊന്ന അറിയിച്ച പറ</lg><lg n="൨൩">ഞ്ഞു✱ കാരാഗൃഹം സകല സൂക്ഷത്തൊടെ പൂട്ടിയിരിക്കുന്നതിനെ
യും കാവൽക്കാർ പുറത്ത വാതിലുകൾക്ക മുമ്പാക നില്ക്കുന്നതിനെ
യും സത്യമായി ഞങ്ങൾ കണ്ടു ഞങ്ങൾ തുറന്നാറെ അകത്ത ഒരു</lg><lg n="൨൪">ത്തനെയും കണ്ടില്ലതാനും✱ എന്നാൽ ൟ കാൎയ്യങ്ങളെ ആചാൎയ്യനും
ദൈവാലയത്തിലെ പ്രമാണിയും പ്രധാനാചാൎയ്യന്മാരും കെട്ടപ്പൊൾ
അവർ ഇത എന്തായി ഭവിക്കുമെന്ന അവയെ കുറിച്ച സംശയിച്ചു✱</lg><lg n="൨൫"> അപ്പൊൾ ഒരുത്തൻ വന്ന അവരൊട അറിയിച്ച പറഞ്ഞു കണ്ടാ
ലും നിങ്ങൾ കാരാഗൃഹത്തിൽ ആക്കിയ മനുഷ്യർ ദൈവാലയത്തിൽ</lg><lg n="൨൬"> നില്ക്കയും ജനങ്ങൾക്ക ഉപദെശിക്കയും ചെയ്തുകൊണ്ടിരിക്കുന്നു✱ അ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/310&oldid=177214" എന്ന താളിൽനിന്ന് ശേഖരിച്ചത്