താൾ:GaXXXIV1.pdf/346

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൧൮. അ.

<lg n="">യും അതിലുള്ള സകല വസ്തുക്കളെയും ഉണ്ടാക്കിയ ദൈവം താൻ
തന്നെ ആകാശത്തിന്റെയും ഭൂമിയുടെയും കൎത്താവാകകൊണ്ട</lg><lg n="൨൫"> കൈകൾകൊണ്ട തീൎക്കപ്പെട്ട ആലയങ്ങളിൽ വസിക്കുന്നില്ല✱ അവൻ
എല്ലാവൎക്കും ജീവനെയും ശ്വാസത്തെയും സകലത്തെയും നൽകു
ന്നവനാകകൊണ്ട തനിക്ക വല്ലതും ആവശ്യമായുള്ള പ്രകാരം മനുഷ്യ</lg><lg n="൨൬">രുടെ കൈകൾ കൊണ്ട സെവിക്കപ്പെടുന്നതുമില്ല✱ ഭൂതലത്തിങ്കൽ
എല്ലാടവും വസിപ്പാനായിട്ട അവൻ ഒരു രക്തത്തിൽനിന്ന മനു
ഷ്യരുടെ സകല ജാതികളെയും ഉണ്ടാക്കുകയും മുമ്പെ നിയമിക്കപ്പെ
ട്ട കാലങ്ങളെയും അവരുടെ വസതിയുടെ അതിരുകളെയും നിശ്ച</lg><lg n="൨൭">യിക്കയും ചെയ്തു✱ കൎത്താവ നമ്മിൽ ഒരുത്തനിൽനിന്നും ദൂരമായി
രിക്കുന്നില്ല എങ്കിലും പക്ഷെ അവർ അവനെ തപ്പിനൊക്കയും ക
ണ്ടെത്തുകയും ചെയ്യുമാറാകമൊ എന്നവെച്ച അവനെ അന്വെഷി</lg><lg n="൨൮">ക്കെണ്ടുന്നതിനാകുന്നു✱ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യു
ന്നത അവങ്കൽ അല്ലൊ ആകുന്നത അപ്രകാരം നിങ്ങളുടെ കവിക
ളിൽ ചിലർ നാം അവന്റെ സന്തതിതന്നെ അല്ലൊ ആകുന്നത</lg><lg n="൨൯"> എന്ന പറഞ്ഞിട്ടുമുണ്ട✱ ആകയാൽ നാം ദൈവത്തിന്റെ സന്ത
തിയാകകൊണ്ട പരാപരവസ്തു മനുഷ്യന്റെ ശില്പിവെലയാലും കൗ
ശലത്താലും കൊത്തിയുണ്ടാക്കപ്പെട്ട പൊന്നിനൊട എങ്കിലും വെ
ള്ളിയൊട എങ്കിലും കല്പിനൊട എങ്കിലും സമമാകുന്നു എന്ന നമു</lg><lg n="൩൦">ക്ക നിരൂപിക്കെണ്ടുന്നതല്ല✱ ൟ മൂഢതയുടെ കാലങ്ങളിൽ ദൈവം
കണ്ണടച്ചിരുന്നു എങ്കിലും ഇപ്പൊൾ അനുതപിക്കണമെന്ന എല്ലാട</lg><lg n="൩൧">വും സകല മനുഷ്യരൊടും കല്പിക്കുന്നു✱ അത എന്തുകൊണ്ടെന്നാൽ
അവൻ താൻ നിയമിച്ചിട്ടുള്ള പുരുഷനെ കൊണ്ട ലൊകത്തെ നീ
തിയൊടെ വിധിപ്പിപ്പാനുള്ള ഒരു ദിവസത്തെ നിശ്ചയിച്ചു അവൻ
അവനെ മരിച്ചവരിൽനിന്ന ജീവിച്ചെഴുനീല്പിച്ചതിനാൽ എല്ലാവ</lg><lg n="൩൨">ൎക്കും ഇതിന്റെ നിശ്ചയത്തെ കൊടുത്തിരിക്കുന്നു✱ എന്നാറെ അ
വർ മരിച്ചവരുടെ ജീവിച്ചെഴുനീല്പിനെ പറഞ്ഞകെട്ടപ്പൊൾ ചി
ലർ പരിഹസിച്ചു എന്നാറെ മറ്റു ചിലർ ഞങ്ങൾ പിന്നെയും ഇ</lg><lg n="൩൩">തിനെ കുറിച്ച നിങ്കൽനിന്ന കെൾക്കുമെന്ന പറഞ്ഞു✱ പിന്നെ ഇ
ങ്ങിനെ പൗലുസ അവരുടെ ഇടയിൽനിന്ന പുറപ്പെട്ടുപൊയി✱</lg><lg n="൩൪"> എങ്കിലും ചില മനുഷ്യർ അവനൊടു കൂട ചെൎന്ന വിശ്വസിച്ചു അ
വരിൽ അറിയൊപ്പഗായക്കാരനായ ദിയൊനിസിയുസും ദമറിസ
എന്ന നാമമുള്ളൊരു സ്ത്രീയും അവരൊടു കൂട മറ്റ ചിലരും ഉണ്ടാ
യിരുന്നു✱</lg>

൧൮ അദ്ധ്യായം

൧ പൗലുസ തന്റെ കൈകൾകൊണ്ട വെല ചെയ്കയും കൊറി
ന്തുവിൽ പ്രസംഗിക്കയും ചെയ്യുന്നത.— ൯ അവൻ ഒരു സ്വ
പ്നത്തിൽ ധൈൎയ്യപ്പെടുന്നത.— ൧൨ അവൻ നാടുവാഴിയു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/346&oldid=177250" എന്ന താളിൽനിന്ന് ശേഖരിച്ചത്