താൾ:GaXXXIV1.pdf/306

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൩. അ.

<lg n="൨൨">കുന്നു✱ എന്തുകൊണ്ടെന്നാൽ മൊശെ സത്യമായി പിതാക്കന്മാരൊട
നിങ്ങളുടെ ദൈവമായ കൎത്താവ നിങ്ങളുടെ സഹൊദരന്മാരിൽ നി
ന്ന എന്നെ പൊലെ ഒരു ദീൎഘദൎശിയെ നിങ്ങൾക്ക ഉത്ഭവിപ്പിക്കും
എന്നും അവൻ നിങ്ങളൊട പറയും പ്രകാരമൊക്കയും നിങ്ങൾ അ</lg><lg n="൨൩">വങ്കൽനിന്ന കെൾക്കെണമെന്നും✱ ആ ദീൎഘദൎശിയെ ചെവിക്കൊ
ള്ളാത്ത ജീവാത്മാവൊക്കയും ജനങ്ങളുടെ ഇടയിൽനിന്ന മൂലനാ</lg><lg n="൨൪">ശം ചെയ്യപ്പെടുക ഉണ്ടാകുമെന്നും പറഞ്ഞു✱ വിശെഷിച്ച ശമൂ
വെൽ മുതൽ തുടങ്ങിയുള്ള ദീൎഘദൎശിമാരായും പിന്നെ ഉള്ളവരാ
യും സംസാരിച്ചവരൊക്കയും ൟ നാളുകളെയും മുൻ അറിയിച്ചി</lg><lg n="൨൫">രിക്കുന്നു✱ നിങ്ങൾ ദീൎഘദൎശിമാരുടെയും വിശെഷിച്ചും നിന്റെ
സന്തതിയിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടു
മെന്ന അബ്രഹാമിനൊട പറഞ്ഞ ദൈവം നമ്മുടെ പിതാക്കന്മാ</lg><lg n="൨൬">രൊട ചെയ്ത നിയമത്തിന്റെയും പുത്രന്മാരാകുന്നു✱ ആദ്യം നി
ങ്ങളുടെ അടുക്കലെക്ക ദൈവം തന്റെ പുത്രനായ യെശുവിനെ
ഉയിൎത്തെഴുനീല്പിച്ച നിങ്ങളുടെ ദൊഷങ്ങളിൽനിന്ന ഓരൊരുത്ത
നെ തിരിച്ചകൊണ്ട നിങ്ങളെ അനുഗ്രഹിപ്പാനായിട്ട അവനെ അ
യച്ചു✱</lg>

൪ അദ്ധ്യായം

പത്രൊസും യൊഹന്നാനും കാരാഗൃഹത്തിൽ ആക്കപ്പെടുന്ന
ത.—൫ അവരുടെ ഉത്തരം.—൧൩ അവർ ശാസിക്കപ്പെ
ടുന്നത.

<lg n="">എന്നാൽ അവർ ജനത്തൊട സംസാരിച്ചിരിക്കുമ്പൊൾ ആചാ
ൎയ്യന്മാരും ദൈവാലയത്തിലെ പ്രമാണിയും സാദൊക്കായക്കാരും✱</lg><lg n="൨"> അവർ ജനങ്ങളെ പഠിപ്പിക്കയും മരിച്ചവരിൽനിന്നുള്ള ജീവിച്ചെ
ഴുനീല്പിനെ യെശു മൂലം പ്രസംഗിക്കയും ചെയ്തതുകൊണ്ട ദുഃഖപ്പെട്ട</lg><lg n="൩"> അവരുടെ നെരെ വന്നു✱ അവരുടെ മെൽ കൈകളെയും ഇട്ട
അവരെ പിറ്റെ ദിവസത്തൊളം കാരാഗൃഹത്തിലാക്കുകയും ചെ</lg><lg n="൪">യ്തു എന്തെന്നാൽ അപ്പൊൾ സന്ധ്യ സമയമായിരുന്നു✱ എന്നാ
ലും വചനത്തെ കെട്ടവരിൽ പലരും വിശ്വസിച്ചു ആ പുരുഷന്മാ</lg><lg n="൫">രുടെ സംഖ്യ എകദെശം അയ്യായിരമുണ്ടായിരുന്നു✱ പിറ്റെ ദിവ
സത്തിൽ ഉണ്ടായത എന്തെന്നാൽ അവരുടെ പ്രമാണികളും മൂപ്പ</lg><lg n="൬">ന്മാരും ഉപാദ്ധ്യായന്മാരും✱ പ്രധാനാചാൎയ്യനായ അന്നാസും കയ്യാ
ഫായും യൊഹന്നാനും അലക്സന്തരും പ്രധാനാചാൎയ്യന്റെ വംശ</lg><lg n="൭">ത്തിലുള്ളവർ എല്ലാവരും യെറുശലമിൽ ഒന്നിച്ചുകൂടി✱ പിന്നെ
അവർ അവരെ നടുവിൽ നിൎത്തിയപ്പൊൾ നിങ്ങൾ എന്ത അധി
കാരം കൊണ്ട അല്ലെങ്കിൽ എന്ത നാമം കൊണ്ട ഇതിനെ ചെയ്തു</lg><lg n="൮"> എന്ന ചൊദിച്ചു✱ അപ്പൊൾ പത്രൊസ പരിശുദ്ധാത്മാവകൊണ്ട പൂ
ൎണ്ണനായി അവരൊട പറഞ്ഞു ജനത്തിന്റെ പ്രമാണികളും ഇസ്രാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/306&oldid=177210" എന്ന താളിൽനിന്ന് ശേഖരിച്ചത്