താൾ:GaXXXIV1.pdf/317

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൮. അ ൧൯

<lg n="൪൯">വൻ കൈകൾകൊണ്ട തീൎക്കപ്പെട്ട ആലയങ്ങളിൽ വസിക്കുന്നില്ല✱ അ
പ്രകാരം ദീൎഘദൎശി പറയുന്നു സ്വൎഗ്ഗം എന്റെ സിംഹാസനവും ഭൂമി
എന്റെ പാദപീഠവും ആകുന്നു നിങ്ങൾ എതുപ്രകാരമുള്ളൊരുഭവന
ഭവനത്തെ എനിക്ക തീൎക്കും അല്ലെങ്കിൽ എന്റെ വാസസ്ഥലം എ</lg><lg n="൫൦">താകുന്നു✱ എന്റെ കൈ ൟ ഈ വസ്തുക്കളെ ഒക്കെയും ഉണ്ടാക്കിട്ടില്ലയൊ</lg><lg n="൫൧"> എന്ന കൎത്താവ പറയുന്നു✱ കഠിനകണ്ഠന്മാരും ഹൃദയത്തിലും ചെ
വികളിലും ചെലാകൎമ്മം ചെയ്യപ്പെടാത്തവരുമായുള്ളൊരെ നിങ്ങൾ
എല്ലായ്പൊഴും പരിശുദ്ധാത്മാവിനൊട മറുക്കുന്നു നിങ്ങളുടെ പിതാക്ക</lg><lg n="൫൨">ന്മാർ ചെയ്ത പ്രകാരം തന്നെ നിങ്ങളും ചെയ്യുന്നു✱ നിങ്ങളുടെ പി
താക്കന്മാർ പീഡിപ്പിക്കാതെ ദീൎഘദൎശിമാരിൽ ആരുള്ളു അത്രയു
മല്ല നീതിമാനായവന്റെ വരവിനെ കുറിച്ച മുൻ അറിയിച്ചിട്ടു
ള്ളവരെ അവർ കൊന്നു നിങ്ങൾ ഇപ്പൊൾ ആയവന്റെ ദ്രൊഹി</lg><lg n="൫൩">കളായും കുലപാതകന്മാരായും തീൎന്നു✱ നിങ്ങൾ ദൈവദൂതന്മാരുടെ
നിരകൾ കൊണ്ട ന്യായപ്രമാണത്തെ കൈക്കൊണ്ടു അരിനെ പ്രമാ
ണിച്ചിട്ടുമില്ല✱</lg>

<lg n="൫൪">എന്നാൽ അവർ ൟ കാൎയ്യങ്ങളെ കെട്ടാറെ അവരുടെ ഹൃദ</lg><lg n="൫൫">യങ്ങളിൽ മുറിഞ്ഞ അവന്റെ നെരെ പല്ലുകടിച്ചു✱ എങ്കിലും അ
വൻ പരിശുദ്ധാരമാവിനാൽ പരിപൂൎണ്ണനായി ആകാശത്തിങ്കലെക്ക
മെല്പട്ട സൂക്ഷിച്ചു നൊക്കി ദൈവത്തിന്റെ മഹത്വത്തെയും യെ
ശു ദൈവത്തിന്റെ വലത്തഭാഗത്തിങ്കൽ നില്ക്കുന്നതിനെയും കണ്ട</lg><lg n="൫൬"> പറഞ്ഞു✱ കണ്ടാലും മെൽ ലൊകങ്ങൾ തുറന്നിരിക്കുന്നതിനെയും
മനുഷ്യന്റെ പുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്തിങ്കൽ നില്ക്കു</lg><lg n="൫൭">ന്നതിനെയും ഞാൻ കാണുന്നു✱ അപ്പൊൾ അവർ ഒരു മഹാ ശ
ബ്ദത്തൊടെ നിലവിളിച്ച തങ്ങളുടെ ചെവികളെ പൊത്തുകയും എ</lg><lg n="൫൮">കമനസ്സൊടെ അവന്റെ നെരെ പാഞ്ഞ ചെല്ലുകയും✱ അവനെ
നഗരത്തിൽനിന്ന പുറത്താക്കികളഞ്ഞ കല്ലുകൾ കൊണ്ട എറിക
യും ചെയ്തു സാക്ഷിക്കാരും തങ്ങളുടെ വസ്ത്രങ്ങളെ ശൌൽ എന്ന</lg><lg n="൫൯"> പെരുളൊരു ബാലന്റെ പാദങ്ങളുടെ അരികെ വെച്ചു✱ കൎത്താ
വായ യെശു എന്റെ ആത്മാവിനെ കൈക്കൊള്ളെണമെന്ന പറ
ഞ്ഞ പ്രാൎത്ഥിക്കുന്ന സ്തെഫാനൊസിനെ അവർ കല്ലുകൾകൊണ്ട എ</lg><lg n="൬൦">റികയും ചെയ്തു✱ പിന്നെ അവൻ മുട്ടുകുത്തി കൎത്താവെ ൟ പാപ
ത്തെ അവരിൽ ആക്കിവെക്കുരുതെ എന്ന ഒരു ഉരത്ത ശബ്ദത്തൊ
ടെ വിളിച്ചു പറഞ്ഞു ഇതിനെ പറഞ്ഞിട്ട അവൻ നിദ്രയെ പ്രാപി
ക്കയും ചെയ്തു✱</lg>

൮ അദ്ധ്യായം

ശമറിയായിൽ സഭ ഉണ്ടായത.— ൧൪ അത പത്രൊസിനാലും
യൊഹന്നാനാലും ഉറപ്പിക്കപ്പെടുന്നത.— ൨൬ ഫീലിപ്പൊസ ഒ
രു നപുംസകനെ ബപ്തിസ്മചെയ്വാൻ അയക്കപ്പെടുന്നത


C2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/317&oldid=177221" എന്ന താളിൽനിന്ന് ശേഖരിച്ചത്