താൾ:GaXXXIV1.pdf/315

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൭. അ. ൧൭

<lg n="">ഫറഒന്റെ പുത്രി അവനെ എടുത്ത തന്റെ പുത്രനായിട്ട വള</lg><lg n="൨൨">ൎത്തുകയും ചെയ്തു✱ പിന്നെ മൊശെ എജിപ്തിക്കാരുടെ സകല
ജ്ഞാനത്തിലും ശീലിച്ച വാക്കുകളിലും ക്രിയകളിലും സമൎത്ഥനായി✱</lg><lg n="൨൩"> പിന്നെ അവന്ന നാല്പത വയസ്സ തികഞ്ഞപ്പൊൾ ഇസ്രാഎൽ പു
രുഷന്മാരായ തന്റെ സഹൊദരന്മാരെ ചെന്നു കാണെണമെന്ന</lg><lg n="൨൪"> അവന്റെ ഹൃദയത്തിൽ തൊന്നി✱ വിശെഷിച്ച അവൻ ഒരുത്തൻ
അന്യായത്തെ അനുഭവിക്കുന്നതിനെ കണ്ടാറെ അവനെ കാത്ത
രക്ഷിക്കയും എജിപ്തിക്കാരനെ വധിച്ച ഉപദ്രവിക്കപ്പെട്ടവന്നവെണ്ടി</lg><lg n="൨൫"> പ്രതിക്രിയ ചെയ്കയും ചെയ്തു✱ ദൈവം അവന്റെ കൈകൊണ്ട അ
വരെ രക്ഷിപ്പിക്കുമെന്നുള്ളതിനെ അവന്റെ സഹൊദരന്മാർ അ
റിയുമെന്നല്ലൊ അവൻ വിചാരിച്ചത അവർ അറിഞ്ഞല്ലതാനും✱</lg><lg n="൨൬"> പിറ്റെ ദിവസത്തിലും അവർ കലഹിക്കുമ്പൊൾ അവൎക്ക തന്നെ
താൻ കാണിച്ച മനുഷ്യരെ നിങ്ങൾ സഹൊദരന്മാരാകുന്നു നിങ്ങൾ
തമ്മിൽ തമ്മിൽ എന്തിന അന്യായം ചെയ്യുന്നു എന്ന പറഞ്ഞ അ</lg><lg n="൨൭">വരെ പിന്നെയും ഒന്നാക്കിവെപ്പാൻ ശ്രമിച്ചു✱ എന്നാറെ തന്റെ
അയല്ക്കാരനൊട അന്യായം ചെയ്തവൻ അവനെ തള്ളിക്കളഞ്ഞ
പറഞ്ഞു നിന്നെ ഞങ്ങളുടെ മെൽ പ്രമാണിയായും ന്യായാധിപ</lg><lg n="൨൮">തിയായും ആക്കി വെച്ചവൻ ആര✱ നീ ഇന്നലെ എജിപ്തിക്കാരനെ
കൊന്ന പ്രകാരം തന്നെ എന്നെയും കൊല്ലുവാൻ മനസ്സുണ്ടൊ✱</lg><lg n="൨൯"> അപ്പൊൾ ൟ വാക്ക നിമിത്തമായിട്ട മൊശെ ഓടിപൊയി മദി
യാൻ എന്ന ദെശത്തിൽ പരദെശിയായിരുന്നു അവിടെ രണ്ടു പു</lg><lg n="൩൦">ത്രന്മാരെ ജനിപ്പിച്ചു✱ പിന്നെ നാല്പത സംവത്സരം കഴിഞ്ഞിതി
ന്റെ ശെഷം സീനാപൎവതത്തിലെ വനത്തിൽ കൎത്താവിന്റെ
ഒരു ദൂതൻ ഒരു കാട്ടിൽ തീജ്വാലയിൽ അവന്ന പ്രത്യക്ഷനാ</lg><lg n="൩൧">യി✱ മൊശെ കണ്ടാറെ ആ കാഴ്ചയിങ്കൽ ആശ്ചൎയ്യപ്പെട്ടു അവൻ
അതിനെ സൂക്ഷിച്ചു നൊക്കുവാനായിട്ട അടുത്തുവരുമ്പൊൾ അവ</lg><lg n="൩൨">നൊട കൎത്താവിന്റെ ശബ്ദം ഉണ്ടായി✱ ഞാൻ അബ്രഹാമിന്റെ
ദൈവവും ഇഷാക്കിന്റെ ദൈവവും യാക്കൊബിന്റെ ദൈവവും
ആയി നിന്റെ പിതാക്കന്മാരുടെ ദൈവമായവനാകുന്നു അപ്പൊൾ</lg><lg n="൩൩"> മൊശെ വിറച്ച സൂക്ഷിച്ചുനൊക്കുവാൻ തുനിഞ്ഞില്ല✱ അപ്പൊൾ
കൎത്താവ അവനൊട പറഞ്ഞു നീ നില്ക്കുന്ന സ്ഥലം ശുദ്ധമുള്ള നി
ലമാകകൊണ്ട നിന്റെ പാദങ്ങളിൽനിന്ന നിന്റെ ചെരിപ്പുകളെ</lg><lg n="൩൪"> ഊരിക്കളക✱ എജിപ്തിലുള്ള എന്റെ ജനത്തിന്റെ ഉപദ്രവ
ത്തെ ഞാൻ കണ്ടു ഞാൻ കണ്ടു അവരുടെ ഞിരക്കത്തെയും കെ
ട്ടു ഞാൻ അവരെ രക്ഷിപ്പാനായിട്ട ഇറങ്ങിവരികയും ചെയ്തു ഇ
പ്പൊൾ വരിക ഞാൻ നിന്നെ എജിപ്തിലെക്ക അയക്കയും ചെയ്യും✱</lg><lg n="൩൫"> നിന്നെ പ്രമാണിയായും ന്യായാധിപതിയായും ആക്കിവെച്ചവൻ ആ
ര എന്ന അവർ പറഞ്ഞ ഉപെക്ഷിച്ചിട്ടുള്ള ൟ മൊശെയെ ത
ന്നെ ദൈവം കാട്ടിൽ അവന്ന പ്രത്യക്ഷനായ ദൈവദൂതന്റെ</lg>


C

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/315&oldid=177219" എന്ന താളിൽനിന്ന് ശേഖരിച്ചത്