താൾ:GaXXXIV1.pdf/320

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൯. അ.

<lg n="൩൧">എന്നാറെ അവൻ ഒരുത്തൻ എനിക്ക കാട്ടിത്തരാതെ എനിക്ക
എങ്ങിനെ കഴിയും എന്ന പറഞ്ഞു ഫീലിപ്പൊസ കയറിവന്ന ത</lg><lg n="൩൨">ന്നൊടു കൂടെ ഇരിക്കെണമെന്ന അപെക്ഷിക്കയും ചെയ്തു✱ അവൻ
വെദവാക്യത്തിൽ വായിച്ചിരുന്ന സ്ഥലം ഇതായിരുന്നു അവൻ
ഒരു ആട എന്ന പൊലെ കുലെക്ക കൊണ്ടു പൊകപ്പെടുകയും കത്രിക
ക്കാരന്റെ മുമ്പാക ശബ്ദിക്കാത്ത ആട്ടിങ്കുട്ടി എന്നപൊലെ തന്റെ</lg><lg n="൩൩"> വായയെ തുറക്കാതെ ഇരിക്കയും ചെയ്തു✱ അവന്റെ താഴ്ചയിൽ അ
വന്റെ വിധി അപഹരിക്കപ്പെട്ടു എന്നാൽ ആര അവന്റെ സന്ത
തിയെ വിപരം പറയും അവന്റെ ജീവൻ ഭൂമിയിൽ നിന്ന അപ</lg><lg n="൩൪">ഹരിക്കപ്പെട്ടുവല്ലൊ✱ എന്നാറെ നപുംസകൻ ഫിലിപ്പൊസിനൊട
ഉത്തരമായിട്ട പറഞ്ഞു ഇതിനെ ദീൎഘദൎശി ആരെ കുറിച്ച പറയു
ന്നു തന്നെ കുറിച്ച തന്നെയൊ മറ്റൊരുത്തനെ കുറിച്ചൊ എന്ന</lg><lg n="൩൫"> ഞാൻ നിന്നൊട അപെക്ഷിക്കുന്നു✱ അപ്പൊൾ ഫീലിപ്പൊസ ത
ന്റെ വായയെ തുറന്ന ൟ വെദവാക്യത്തിങ്കൽനിന്ന ആരംഭി</lg><lg n="൩൬">ച്ച അവനെ യെശുവിനെ പ്രസംഗിക്കയും ചെയ്തു✱ പിന്നെ അവർ
വഴിയെ പൊകുമ്പൊൾ വെള്ളമുള്ളൊരു സ്ഥലത്തെക്ക എത്തി
അപ്പൊൾ നപുംസകൻ പറഞ്ഞു കണ്ടാലും ഇവിടെ വെള്ളമൂണ്ട ബ</lg><lg n="൩൭">പതിസ്മപ്പെടുവാൻ എന്നെ എന്ത വിരൊധിക്കുന്നു✱ അപ്പൊൾ
ഫീലിപ്പൊസ പറഞ്ഞു നീ പൂൎണ്ണ ഹൃദയത്തൊടെ വിശ്വസിക്കുന്നു
എങ്കിൽ ന്യായമുണ്ട എന്നാറെ അവൻ ഉത്തരമായിട്ട പറഞ്ഞു യെശു
ക്രിസ്തു ദൈവത്തിന്റെ പുത്രനാകുന്നു എന്ന ഞാൻ വിശ്വസിക്കു</lg><lg n="൩൮">ന്നു✱ പിന്നെ അവൻ രഥത്തെ നിൎത്തുവാൻ കല്പിച്ചു അപ്പൊൾ ഫീ
ലിപ്പൊസും നപുംസകനും ഇരുവരും വെള്ളത്തിൽ ഇറങ്ങി അവൻ</lg><lg n="൩൯"> അവനെ ബപ്തിസ്മപ്പെടുത്തുകയും ചെയ്തു✱ എന്നാറെ അവർ വെ
ള്ളത്തിൽനിന്ന കരെറിയപ്പൊൾ കൎത്താവിന്റെ ആത്മാവ ഫീലി
പ്പൊസിനെ എടുത്ത കൊണ്ടുപൊയി അവനെ പിന്നെ നപുംസ
കൻ കണ്ടതുമില്ല അവൻ സന്തൊഷിച്ചുകൊണ്ട തന്റെ വഴിക്ക പൊ
കയും ചെയ്തു✱ പിന്നെ ഫിലിപ്പൊസ ആസൊത്തുസിങ്കൽ കണ്ടെ
ത്തപ്പെട്ടു അവൻ സഞ്ചരിച്ചുകൊണ്ട കൈസറിയായിലെക്ക വരു
വൊളം സകല നഗരങ്ങളിലും പ്രസംഗിക്കയും ചെയ്തു✱</lg>

൯ അദ്ധ്യായം

൧ ശൌൽ ദമസ്കൊസിലെക്ക പൊകുന്നത.— ൧൦ അപ്പൊസ്തൊല
സ്ഥാനത്തിന്ന വിളിക്കപ്പെടുന്നത.— ൨൩ യെഹൂദന്മാർ അ
വനെ കുറിച്ച പതി ഇരിക്കുന്നത.— ൩൬ തബിത ജീവിപ്പിക്ക
പ്പെടുന്നത.

<lg n="">അനന്തരം ശൌൽ പിന്നെയും കൎത്താവിന്റെ ശിഷ്യന്മാരുടെ
നെരെ ശാസനയെയും ഹിംസയെയും നിശ്വസിച്ചുകൊണ്ട പ്രധാനാ</lg><lg n="൨">ചാൎയ്യന്റെ അടുക്കൽ ചെന്ന✱ താൻ ൟ മാൎഗ്ഗത്തിലുള്ളവരെവല്ലവരെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/320&oldid=177224" എന്ന താളിൽനിന്ന് ശേഖരിച്ചത്