താൾ:GaXXXIV1.pdf/372

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൨൭. അ.

<lg n="">റ്റു സാവധാനമായി വീശിയപ്പൊൾ തങ്ങളുടെ മനൊ നിൎണ്ണയത്തെ
സിദ്ധിച്ചു എന്ന വിചാരിച്ചിട്ട അവിടെനിന്ന പുറപ്പെട്ട ക്രെത്തെ</lg><lg n="൧൪">ക്ക സമീപമായി ഓടി എങ്കിലും എറ നെരം കഴിയാതെ അതി
നെ വിരൊധമായി യൂറൊക്ലിദൊൻ എന്ന ചൊല്ലപ്പെടുന്ന ഒരു</lg><lg n="൧൫"> കൊടുങ്കാറ്റ ഉണ്ടായി✱ പിന്നെ കപ്പൽ അകപ്പെട്ട കാറ്റിലെക്ക
നെരെ ചെല്ലുവാൻ വഹിയാതെ ആയപ്പൊൾ ഞങ്ങൾ അതിനെ ഒ</lg><lg n="൧൬">ടുവാൻ വിട്ടു✱ എന്നാറെ ക്ലൗദയെന്ന പെരുള്ളൊരു ദ്വീപിന്ന
താഴെ ഓടീട്ട ഞങ്ങൾ തൊണിയെ സ്വാധീനമാക്കുവാൻ പ്രയാസ</lg><lg n="൧൭">ത്തൊടെ കഴിഞ്ഞു✱ അതിനെ വലിച്ചു കയറ്റിയപ്പൊൾ അവർ
ഉപായങ്ങൾ പ്രവൃത്തിച്ച കപ്പലിനെ അടി ഉറപ്പിച്ചു കെട്ടി എന്നാ
റെ ചുഴി മണലിൽ വീഴുമെന്ന ഭയപ്പെട്ടിട്ട അവർ പായ്കളെ ഇറ</lg><lg n="൧൮">ക്കി ഇപ്രകാരം തന്നെ കൊണ്ടുപൊകപ്പെട്ടു✱ പിന്നെ ഞങ്ങൾ കൊ
ടുങ്കാറ്റിനാൽ എത്രയും കിഴ്മെൽ മറിക്കപ്പെട്ടതുകൊണ്ട പിറ്റെ</lg><lg n="൧൯"> ദിവസത്തിൽ കപ്പലിന്റെ ഭാരമില്ലാതാക്കി✱ മൂന്നാം ദിവസത്തിൽ
കപ്പലിന്റെ കൊപ്പിനെ ഞങ്ങളുടെ കൈകൾകൊണ്ട തന്നെ പുറ</lg><lg n="൨൦">ത്തകളകയും ചെയ്തു✱ പിന്നെ എറിയ ദിവസങ്ങളായിട്ട സൂൎയ്യനാ
കട്ടെ നക്ഷത്രങ്ങളാകട്ടെ കാണപ്പെടായ്ക കൊണ്ടും ഞങ്ങളുടെ മെൽ
വന്ന കൊടുങ്കാറ്റ അല്പമല്ലായ്കകൊണ്ടും ഞങ്ങൾ രക്ഷിക്കപ്പെടുമെ</lg><lg n="൨൧">ന്നുള്ള ഉറപ്പ എല്ലാം അന്ന തള്ളപ്പെട്ടു പൊയി✱ എന്നാൽ വള
ര പട്ടിണിയായതിന്റെ ശെഷം പൗലുസ അവരുടെ മദ്ധ്യെനിന്ന
പറഞ്ഞു പുരുഷന്മാരെ നിങ്ങൾ എന്റെ വാക്കിനെ കെട്ട ക്രെ
ത്തിൽനിന്ന പുറപ്പെടാതെയും ൟ ഉപദ്രവവും ചെതവും വരുത്താ</lg><lg n="൨൨">തെയും ഇരിക്കെണ്ടുന്നതായിരുന്നു✱ ഇപ്പൊളും ധൈൎയ്യപ്പെടുവാൻ
ഞാൻ നിങ്ങളൊട അപെക്ഷിക്കുന്നു എന്തുകൊണ്ടെന്നാൽ കപ്പലി
ന്ന മാത്രമല്ലാതെ നിങ്ങളിൽ ഒരുത്തന്റെയും ജീവന്ന നഷ്ടം വരി</lg><lg n="൨൩">കയില്ല✱ എന്തുകൊണ്ടെന്നാൽ എന്റെ ഉടയവനായി ഞാൻ
സെവിക്കുന്നവനായ ദൈവത്തിന്റെ ദൂതൻ ൟ രാത്രിയിൽ എ</lg><lg n="൨൪">ന്റെ അരികെനിന്ന പറഞ്ഞു✱ പൗലുസെ ഭയപ്പെടരുത നീ കൈ
സറിന്റെ മുമ്പാക നില്ക്കെണ്ടുന്നതാകുന്നു കണ്ടാലും നിന്നൊടു കൂട</lg><lg n="൨൫"> ഓടുന്നവരെ ഒക്കയും ദൈവം നിനക്ക നൽകിയിരിക്കുന്നു✱ ആ
യതുകൊണ്ട പുരുഷന്മാരെ ധൈൎയ്യപ്പെട്ടിരിപ്പിൻ എന്തുകൊണ്ടെ
ന്നാൽ എന്നൊടു പറയപ്പെട്ട പ്രകാരം തന്നെ ഭവിക്കുമെന്ന ഞാൻ</lg><lg n="൨൬"> ദൈവത്തിങ്കൽ വിശ്വസിക്കുന്നു✱ എങ്കിലും നാം ഒരു ദ്വീപിൽ
വീഴെണ്ടുന്നതാകുന്നു✱</lg>

<lg n="൨൭">പിന്നെ പതിന്നാലാം രാത്രിയായപ്പൊൾ ഞങ്ങൾ ആദ്രിയയിൽ
വലഞ്ഞ തിരിയുമ്പൊൾ എകദെശം അൎദ്ധരാത്രിയിൽ കപ്പല്ക്കാൎക്ക</lg><lg n="൨൮"> ഒരു ദെശത്തിന്ന സമീപിച്ചു എന്ന തൊന്നി✱ എന്നാറെ അവർ
ആഴം നൊക്കി ഇരുപതു മാറെന്ന കണ്ടു പിന്നെ അസാരം അ
പ്പുറം പൊയാറെ അവർ പിന്നെയും ആഴം നൊക്കി പതിനഞ്ച</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/372&oldid=177276" എന്ന താളിൽനിന്ന് ശേഖരിച്ചത്