താൾ:GaXXXIV1.pdf/348

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൧൮. അ.

<lg n="">ദന്മാരൊട പറഞ്ഞു ഇത ഒരു അന്യായം എങ്കിലും വല്ലാതെയുള്ള
വഷളത്വം എങ്കിലും ആയിരുന്നു എങ്കിൽ ഹെ യെഹൂദന്മാരെ</lg><lg n="൧൫"> ഞാൻ നിങ്ങളെ സഹിപ്പാൻ ന്യായമുണ്ട✱ ഇത വചനത്തെയും നാ
മങ്ങളെയും നിങ്ങൾക്കുള്ള ന്യായ പ്രമാണത്തെയും കുറിച്ചുള്ള ഒരു
തൎക്കമത്രെ ആകുന്നത എങ്കിൽ അതിന നിങ്ങൾ തന്നെ നൊക്കു
വിൻ എന്തുകൊണ്ടെന്നാൽ ഞാൻ ൟ കാൎയ്യങ്ങൾക്ക ന്യായാധിപ</lg><lg n="൧൬">തിയായിരിപ്പാൻ എനിക്ക മനസ്സില്ല✱ അവൻ അവരെ ന്യായസ്ഥ</lg><lg n="൧൭">ലത്തിൽനിന്ന ആട്ടിക്കളകയും ചെയ്തു✱ എന്നാറെ ഗ്രെക്കന്മാരെ
ല്ലാവരും സഭയിലെ വലിയ പ്രമാണിയായ സൊസ്തെനിസിനെ പി
ടിച്ച ന്യായാസനത്തിന്റെ മുമ്പാകെ അടിച്ചു എന്നാൽ ൟ കാൎയ്യ
ങ്ങളിൽ ഒന്നിനെയും ഗല്ലിയൊൻ വിചാരിച്ചില്ല✱</lg>

<lg n="൧൮">എന്നാറെ പൗലുസ പിന്നെയും എറ ദിവസങ്ങൾ അവിടെ പാൎത്ത
തിന്റെ ശെഷം സഹൊരന്മാരൊട യാത്ര ബൊധിപ്പിച്ച തനിക്ക
ഒരു നെൎച്ചയുണ്ടായിരുന്നതുകൊണ്ട കെങ്ക്രിയായിൽ തന്റെ തല
യെ ക്ഷൗരം ചെയ്തിട്ട അവിടെനിന്ന സുറിയായിലെക്ക കപ്പൽ ക
യറി പൊയി പ്രിസ്കില്ലായും അക്വിലായും അവനൊടു കൂടി പൊ</lg><lg n="൧൯">യി✱ അവൻ എഫെസൂസിലെക്ക എത്തി അവരെ അവിടെ പാ
ൎപ്പിച്ചു പിന്നെ അവൻ തന്നെ സഭയിലെക്ക ചെന്ന യെഹൂദന്മാ</lg><lg n="൨൦">രൊട വ്യവഹരിച്ചു✱ പിന്നെ അവൻ വളരെ കാലം തങ്ങളൊടു കൂ
ട പാൎക്കെണമെന്ന അവർ അപെക്ഷിച്ചാറെ അവൻ അനുസരി</lg><lg n="൨൧">ക്കാതെ✱ വല്ല പ്രകാരത്തിലും ഞാൻ ൟ വരുന്ന പെരുനാളിനെ
യെറുശലെമിൽ കഴിക്കെണ്ടുന്നതാകുന്നു എന്നാൽ ദൈവത്തിന്ന ഇ
ഷ്ടമുണ്ടെങ്കിൽ ഞാൻ ഇനിയും നിങ്ങളുടെ അടുക്കൽ തിരിച്ചു വരും
എന്ന പറഞ്ഞ അവരൊട യാത്ര പറഞ്ഞു അവൻ എഫെസുസിൽ</lg><lg n="൨൨"> നിന്ന കപ്പൽ കയറി പൊകയും ചെയ്തു✱ പിന്നെ അവൻ കൈ
സറിയായിൽ കരക്കിറങ്ങിചെന്ന സഭയെ വന്ദനം ചെയ്ത അന്തി</lg><lg n="൨൩">യൊഖിയായിലെക്ക പുറപ്പെട്ടു പൊയി✱ അവിടെയും കുറഞ്ഞൊ
രു കാലം കഴിച്ചതിന്റെ ശെഷം അവൻ പുറപ്പെട്ട ക്രമെണ ഗ
ലാത്തിയാദെശത്തിൽ കൂടിയും പ്രിഗിയായിൽ കൂടിയും എല്ലാശി
ഷന്മാരെയും സ്ഥിരപ്പെടുത്തികൊണ്ട ചുറ്റി സഞ്ചരിച്ചു✱</lg>

<lg n="൨൪">വിശെഷിച്ച ആലക്സന്ത്രിയായിൽ ജനിച്ചവനായി വാഗ്വൈഭവമു
ള്ള മനുഷ്യനായി വെദവാക്യങ്ങളിൽ നിപുണനായി അപ്പൊല്ലൊ
സ എന്ന നാമമുള്ളവനായി ഒരു യെഹൂദൻ എഫെസൂസിലെക്ക</lg><lg n="൨൫"> വന്നു ഇവൻ കൎത്താവിന്റെ വഴിയിൽ ഉപദെശിക്കപ്പെട്ടവനാ
യിരുന്നു അവൻ യൊഹന്നാന്റെ ബപ്തിസ്മയെ മാത്രം അറിഞ്ഞ
ആത്മാവിൽ ശുഷ്കാന്തിയുള്ളവനാകകൊണ്ട കൎത്താവിനെകുറിച്ചുള്ള
കാൎയ്യങ്ങളെ താല്പര്യത്തൊടെ സംസാരിക്കയും ഉപദെശിക്കയും ചെ</lg><lg n="൨൬">യ്തു✱ ഇവൻ സഭയിൽ ധൈൎയ്യത്തൊടെ പറഞ്ഞു തുടങ്ങി എന്നാ
റെ അക്വിലായും പ്രിസ്കില്ലായും അവൻ പറയുന്നതിനെ കെട്ട</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/348&oldid=177252" എന്ന താളിൽനിന്ന് ശേഖരിച്ചത്