താൾ:GaXXXIV1.pdf/367

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൨൫. അ. ൬൯

<lg n="">ട്ടുണ്ടൊ നീ കൈസറിന്റെ അടുക്കലെക്ക പൊകും എന്ന ഉത്തരമാ
യി പറഞ്ഞു✱</lg>

<lg n="൧൩">പിന്നെ ചില ദിവസങ്ങൾ കഴിഞ്ഞതിന്റെ ശെഷം അഗ്രിപ്പാ
രാജാവും ബെൎന്നിക്കെയും ഫെസ്തുസിനെ വന്ദിപ്പാൻ കൈസറിയാ</lg><lg n="൧൪">യിലെക്ക വന്നു✱ അവർ എറിയ ദിവസങ്ങൾ അവിടെ പാൎത്ത
പ്പൊൾ ഫെസ്തുസ പൗലുസിന്റെ സംഗതിയെ രാജാവിനൊട അ
റിയിച്ച പറഞ്ഞു ഫെലിക്സിനാൽ ബദ്ധനായി വിടപ്പെട്ട ഒരു മ</lg><lg n="൧൫">നുഷ്യൻ ഉണ്ട✱ ഞാൻ യെറുശലമിൽ ഇരുന്നപ്പൊൾ പ്രധാനാചാ
ൎയ്യന്മാരും യെഹൂദന്മാരുടെ മൂപ്പന്മാരും അവനെ കുറിച്ച എന്നെ
ബൊധിപ്പിച്ച അവന്ന വിരൊധമായുള്ള വിധിയെ യാചിച്ചു✱</lg><lg n="൧൬"> അവരൊട ഞാൻ ഉത്തരമായി കുറ്റപ്പെടുന്നവന്ന കുറ്റപ്പെ
ടുത്തുന്നവർ മുഖതാവിൽ ഉണ്ടാകയും അവന്ന തന്റെ നെരെ ചു
മത്തിയിരിക്കുന്ന കുറ്റത്തെ കുറിച്ച താൻ തന്നെ ഉത്തരം പറ
വാൻ ഇടുകയും ചെയ്യുന്നതിന്ന മുമ്പെ ഒരു മനുഷ്യനെ ജീവനാ
ശത്തിന്ന ഏല്പിക്കുന്നത റൊമക്കാൎക്ക മൎയ്യാദയില്ല എന്ന പറഞ്ഞു✱</lg><lg n="൧൭"> അതുകൊണ്ട അവർ ഇവിടെ വന്നു കൂടിയപ്പൊൾ ഞാൻ ഒട്ടും താ
മസം ചെയ്യാതെ പിറ്റെ ദിവസത്തിൽ ന്യായാസനത്തിൽ ഇരു</lg><lg n="൧൮">ന്ന ആ മനുഷ്യനെ കൊണ്ടുവരുവാൻ കല്പിച്ചു✱ അവന്ന വിരൊ
ധമായി പ്രതിയൊഗിമാർ നിന്നാറെ അവർ ഞാൻ നിരൂപിച്ചി</lg><lg n="൧൯">രുന്നതിൽ ഒരു കുറ്റത്തെയും ബൊധിപ്പിച്ചില്ല✱ തങ്ങളുടെ സ്വ
ന്ത മതത്തെ കുറിച്ചും മരിച്ചവനായി ജീവിച്ചിരിക്കുന്നുണ്ട എന്ന പൗ
ലുസ പറയുന്നവനായി യെശു എന്ന ഒരുത്തനെ കുറിച്ചും ചില ത</lg><lg n="൨൦">ൎക്കങ്ങൾ മാത്രം അവൎക്ക ഇവന്റെ നെരെ ഉണ്ടായി✱ എന്നാൽ ഇ
പ്രകാരമുള്ള തൎക്കത്തെ കുറിച്ചു ഞാൻ സംശയിക്കകൊണ്ട യെറുശല
മിലെക്ക ചെന്ന അവിടെ ൟ സംഗതികളെ കുറിച്ച വിധിക്കപ്പെടു</lg><lg n="൨൧">വാൻ അവന മനസ്സുണ്ടൊ എന്ന അവനൊട ചൊദിച്ചു✱ എന്നാറെ
പൗലുസ താൻ അഗുസ്തുസിന്റെ ന്യായ വിധിക്ക പാൎപ്പിക്കപ്പെടെണ
മെന്ന അപെക്ഷിച്ചപ്പൊൾ ഞാൻ അവനെ കൈസറിന്റെ അടു</lg><lg n="൨൨">ക്കൽ അയക്കുവൊളത്തിന്ന കാവലിലാക്കുവാൻ കല്പിച്ചു✱ അപ്പൊൾ
അഗ്രിപ്പ ഫെസ്തുസിനൊട പറഞ്ഞു ഞാനും ആ മനുഷ്യങ്കൽനിന്നും
കെൾപ്പാൻ ഇച്ശിക്കുന്നു നാളെ നിനക്ക അവങ്കൽനിന്ന കെൾക്കാ</lg><lg n="൨൩">മെന്ന അവൻ പറഞ്ഞു✱ പിന്നെ പിറ്റെ ദിവസത്തിൽ അഗ്രി
പ്പയും ബെൎന്നിക്കെയും മഹാ കൊലാഹലത്തൊടു കൂടി വന്ന വലി
യ സെനാപതിമാരൊടും നഗരത്തിലെ പ്രധാനികളൊടും കൂട വി
സ്താര സ്ഥലത്തിലെക്ക കടന്നപ്പൊൾ ഫെസ്തുസിന്റെ കല്പനക്ക പൗ</lg><lg n="൨൪">ലുസ കൊണ്ടുവരപ്പെട്ടു✱ അപ്പൊൾ ഫെസ്തുസ പറഞ്ഞു അഗ്രിപ്പാരാ
ജാവെ ഞങ്ങളൊടു കൂട ഇവിടെ ഉള്ള സകല മനുഷ്യരെ ൟ മനു
ഷ്യനെ നിങ്ങൾ കാണുന്നുവല്ലൊ അവനെ കുറിച്ച യെറുശലമിലും
ഇവിടെയും യെഹൂദന്മാരുടെ സംഘമൊക്കയും അവൻ ഇനി ഒട്ടും</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/367&oldid=177271" എന്ന താളിൽനിന്ന് ശേഖരിച്ചത്