താൾ:GaXXXIV1.pdf/375

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൨൮. അ. ൭൭


<lg n="">വിടെനിന്ന പുറപ്പെട്ട ചുറ്റി ഓടി റെഗിയൊനിലെക്ക വന്നു ഒരു
ദിവസം കഴിഞ്ഞ ശെഷം തെക്കൻ കാറ്റ ഉണ്ടായി പിന്നെ രണ്ടാം</lg><lg n="൧൪"> ദിവസത്തിൽ ഞങ്ങൾ പുത്തെയുലിയിൽ വന്നു✱ അവിടെ ഞങ്ങൾ
സഹൊദരന്മാരെ കാണ്കകൊണ്ട അവരൊടു കൂടെ എഴു ദിവസങ്ങൾ
പാൎക്കെണമെന്ന അപെക്ഷിക്കപ്പെട്ടു ഇപ്രകാരം ഞങ്ങൾ റൊമയി</lg><lg n="൧൫">ലെക്ക എത്തുകയും ചെയ്തു✱ വിശെഷിച്ച ഞങ്ങളുടെ വസ്തുതകളെ
സഹൊദരന്മാർ കെട്ടാറെ അവർ അവിടെനിന്ന അപ്പിയുപൊരം
വരെയും മൂന്നു മണ്ഡപങ്ങൾ വരെയും ഞങ്ങളെ എതിരെല്ക്കുന്നതി
ന്ന വന്നു. അവരെ പൗലുസ കണ്ടപ്പൊൾ ദൈവത്തിന്ന വന്ദനം</lg><lg n="൧൬"> ചെയ്ത ധൈൎയ്യത്തെ പ്രാപിച്ചു✱ പിന്നെ ഞങ്ങൾ റൊമായിലെക്ക
വന്നപ്പൊൾ ശതാധിപൻ ബദ്ധന്മാരെ കാവലിലെ പ്രമാണിക്ക
എല്പിച്ചു എന്നാൽ പൗലുസ തന്നെ കാത്തിരുന്ന ആയുധക്കാരനൊ
ടു കൂട വെറിട്ട പാൎപ്പാൻ അനുവദിക്കപ്പെട്ടു✱</lg>

<lg n="൧൭">പിന്നെ ഉണ്ടായത എന്തെന്നാൽ മൂന്നു ദിവസം കഴിഞ്ഞശെഷം
പൗലുസ യെഹൂദന്മാരിൽ പ്രധാനന്മാരെ ഒന്നിച്ചവരുത്തി എന്നാൽ
അവർ വന്നുകൂടിയപ്പൊൾ അവൻ അവരൊട പറഞ്ഞു സഹൊദ
രന്മാരായ മനുഷ്യരെ ജനത്തിന്ന എങ്കിലും പിതാക്കന്മാരുടെ മൎയ്യാ
ദകൾക്ക എങ്കിലും വിരൊധമായി ഒന്നിനെയും ചെയ്യാത്ത ഞാൻ
ബദ്ധനായി യെറുശലേമിൽനിന്ന റൊമക്കാരുടെ കൈകളിൽ എ</lg><lg n="൧൮">ല്പിക്കപ്പെട്ടു✱ ഇവർ എന്നെ ന്യായം വിസ്തരിച്ചാറെ എങ്കൽ മരണ
ത്തിന്ന ഒരു ഹെതുവുമില്ലായ്കകൊണ്ട എന്നെ വിട്ടയപ്പാൻ മനസ്സാ</lg><lg n="൧൯">യിരുന്നു✱ എന്നാൽ യെഹൂദന്മാർ അതിന്ന വിരൊധമായി പറഞ്ഞ
പ്പൊൾ ഞാൻ കൈസറിലെക്ക അപെക്ഷിക്കെണ്ടി വന്നു എങ്കിലും
എന്റെ ജാതിയെ കുറ്റംചുമത്തുവാൻ എനിക്ക ഒന്നും ഉണ്ടായിട്ടല്ല✱</lg><lg n="൨൦"> ഇത ഹെതുവായിട്ട നിങ്ങളെ കാണ്മാനും നിങ്ങളൊട സംസാരിപ്പാനും
നിങ്ങളെ വരുത്തി എന്തുകൊണ്ടെന്നാൽ ഇസ്രാഎലിന്റെ നിശ്ചയ
ത്തിന്ന വെണ്ടി ൟ ചങ്ങലകൊണ്ടു ഞാൻ ബന്ധിക്കപ്പെട്ടിരിക്കുന്നു✱</lg><lg n="൨൧"> എന്നാറെ അവർ അവനൊടു പറഞ്ഞു യെഹൂദിയായിൽനിന്നനി
ന്നെ സംബന്ധിച്ച ഞങ്ങൾക്ക എഴുത്തുകൾ വന്നിട്ടില്ല സഹൊദ
രന്മാരിൽ വന്നവൻ ഒരുത്തനും നിന്നെ കൊണ്ട ഒരു ദൊഷ</lg><lg n="൨൨">ത്തെ അറിയിക്കയൊ പറകയൊ ചെയ്തിട്ടുമില്ല✱ എന്നാലും നീ വി
ചാരിക്കുന്നവയെ നിങ്കൽനിന്ന കെൾപ്പാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
എന്തുകൊണ്ടെന്നാൽ ൟ മതത്തെ സംബന്ധിച്ചൊ അത എല്ലാടവും
വിരൊധമായി പറയപ്പെടുന്നു എന്ന ഞങ്ങൾ അറിഞ്ഞിരിക്കുന്നു✱</lg>

<lg n="൨൩">പിന്നെ അവർ അവന്ന ഒരു ദിവസത്തെ നിശ്ചയിച്ചു അവ
ന്റെ അടുക്കൽ അവന്റെ വിടുതിസ്ഥലത്ത പലരും വന്നു അവ
രൊട അവൻ രാവിലെ തുടങ്ങി വൈകുന്നെരം വരെ ദൈവത്തി
ന്റെ രാജ്യത്തെ സാക്ഷിപ്പെടുത്തുകയും മൊശയുടെ ന്യായപ്രമാ
ണത്തിൽനിന്നും ദീൎഘദൎശികളിൽനിന്നും യെശുവിനെ സംബന്ധി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/375&oldid=177279" എന്ന താളിൽനിന്ന് ശേഖരിച്ചത്