താൾ:GaXXXIV1.pdf/335

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൧൪. അ. ൩൭

<lg n="">ബൎന്നബാസിനെയും പിന്തുടൎന്നു ഇവർ അവരൊടസംസാരിച്ച ദൈവ
ത്തിന്റെ കൃപയിൽ സ്ഥിരപ്പെട്ടിരിപ്പാൻ അവരെ ബൊധിപ്പിച്ചു✱</lg><lg n="൪൪"> പിന്നെത്തെ ശാബതദിവസത്തിൽ നഗരം മിക്കവാറും ദൈവത്തി</lg><lg n="൪൫">ന്റെ വചനത്തെ കെൾപ്പാൻ വന്നുകൂടി✱ എന്നാൽ യെഹൂദന്മാർ
പുരുഷാരങ്ങളെ കണ്ടാറെ അവർ അസൂയകൊണ്ട പൂൎണ്ണന്മാരായി
പൗലുസിനാൽ പറയപ്പെട്ട കാൎയ്യങ്ങൾക്ക പ്രതിവാദിക്കയും ദുഷിക്ക</lg><lg n="൪൬">യും ചെയ്തു കൊണ്ടു വിരൊധമായി സംസാരിച്ചു✱ അപ്പൊൾ പൗലു
സും ബൎന്നബാസും ധൈൎയ്യപ്പെട്ട പറഞ്ഞു മുമ്പെ നിങ്ങളൊട ദൈവ
ത്തിന്റെ വചനം പറയപ്പെടുന്നത ആവശ്യമായിരുന്നു എന്നാ
ലൊ നിങ്ങൾ അതിനെ തള്ളികളകയും നിങ്ങൾ തങ്ങളെ തന്നെ നി
ത്യജീവന്ന അയൊഗ്യന്മാരെന്ന വിധിക്കയും ചെയ്യുന്നതുകൊണ്ട</lg><lg n="൪൭"> കണ്ടാലും ഞങ്ങൾ പുറജാതിക്കാരുടെ അടുക്കലെക്ക തിരിയുന്നു✱ അ
തെന്തുകൊണ്ടെന്നാൽ നീ ഭൂമിയുടെ അവസാനത്തൊളം രക്ഷക്കാ
യിട്ട ഇരിക്കെണ്ടുന്നതിന്ന ഞാൻ നിന്നെ പുറജാതിക്കാരുടെ പ്രകാ
ശമായി ആക്കിവെച്ചിരിക്കുന്നു എന്നുള്ളപ്രകാരം കൎത്താവ ഞങ്ങ</lg><lg n="൪൮">ളൊട കല്പിച്ചിട്ടുണ്ട✱ എന്നാൽ പുറജാരിക്കാർ അതിനെ കെട്ടാറെ
സന്തൊഷിച്ച കൎത്താവിന്റെ വചനത്തെ മഹത്വപ്പെടുത്തി നിത്യ
ജീവന്ന നിശ്ചയിക്കപ്പെട്ടിരുന്നവരെല്ലാവരും വിശ്വസിക്കയും ചെ</lg><lg n="൪൯">യ്തു✱ വിശെഷിച്ച കൎത്താവിന്റെ വചനം ആ ദെശത്തിലൊക്കയും</lg><lg n="൫൦"> പ്രസിദ്ധമായി✱ എന്നാൽ യെഹൂദന്മാർ ഭക്തിയും ശ്രെഷ്ഠതയുമുള്ള
സ്ത്രീകളെയുംനഗരത്തിലെ പ്രധാനന്മാരെയും ഇളക്കിപൗലുസിന്റെ
യും ബൎന്നബാസിന്റെയും നെരെ ഉപദ്രവത്തെ ഉണ്ടാക്കുകയും
അവരെ തങ്ങളുടെ അതൃത്തികളിൽനിന്ന പുറത്താക്കുകയും ചെ</lg><lg n="൫൧">യ്തു✱ എന്നാറെ അവർ തങ്ങളുടെ പാദങ്ങളിലുള്ള ധൂളിയെ അവ</lg><lg n="൫൨">രുടെ നെരെ കൊടഞ്ഞിട്ട ഇക്കൊനിയുമിലെക്ക വന്നു✱ വിശെഷി
ച്ചും ശിഷ്യന്മാർ സന്തൊഷം കൊണ്ടും പരിശുദ്ധാത്മാവുകൊണ്ടും
പൂൎണ്ണന്മാരായിരുന്നു✱</lg>

൧൪ അദ്ധ്യായം

൧ പൗലുസും ബൎന്നബാസും പീഡിപ്പിക്കപ്പെടുന്നത.— ൮ പൗലുസ
ഒരു മുടന്തനെ ദീനം പൊറുപ്പിക്കകൊണ്ട അവർ ദെവന്മാർ എ
ന്ന ശ്രുതിപ്പെടുന്നത.— ൧൯ പൗലുസ കല്ലെറുകൊള്ളുന്നത.—
൨൧ അവർ പല സഭകളിൽ സഞ്ചരിച്ചിട്ട അന്തിയൊഖിയാ
യിൽ തിരിച്ച വരുന്നത.

<lg n="">ഇക്കൊനിയുമിൽ ഉണ്ടായതെന്തെന്നാൽ അവർ ഇരുവരും ഒ
ന്നിച്ച യെഹൂദന്മാരുടെ സഭയിലെക്ക ചെന്ന യെഹൂദന്മാരിലും
ഗ്രെക്കന്മാരിലും വളര പുരുഷാരം വിശ്വസിപ്പാൻ തക്കവണ്ണം സം</lg><lg n="൨">സാരിച്ചു✱ എന്നാറെ വിശ്വസിക്കാത്ത യെഹൂദന്മാർ സഹൊദര
ന്മാൎക്ക വിരൊധമായി പുറജാതിക്കാരുടെ ആത്മാക്കളെ ഇളക്കുകയും</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/335&oldid=177239" എന്ന താളിൽനിന്ന് ശേഖരിച്ചത്