താൾ:GaXXXIV1.pdf/331

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൧൩. അ. ൩൩

<lg n="൧൬">റെ പത്രൊസ പിന്നെയും മുട്ടികൊണ്ടിരുന്നു അവർ (വാതിൽ) തു</lg><lg n="൧൭">റന്നപ്പൊൾ അവനെ കണ്ടു വിസ്മയിക്കയും ചെയ്തു✱ അപ്പൊൾ അ
വൻ അവർ മിണ്ടാതെ ഇരിപ്പാനായിട്ട അവൎക്ക കൈകൊണ്ട ആം
ഗികം കാട്ടി കൎത്താവ തന്നെ കാരാഗൃഹത്തിൽനിന്ന കൂട്ടികൊ
ണ്ടുവന്നപ്രകാരം അവരൊട വിവരമായറിയിച്ചു പിന്നെ അവൻ
ൟ കാൎയ്യങ്ങളെ യാക്കൊബിനൊടും സഹൊദരന്മാരൊടും പൊയി
അറിയിപ്പിൻ എന്ന പറഞ്ഞു അവൻ മറ്റൊരു സ്ഥലത്തെക്ക</lg><lg n="൧൮"> പുറപ്പെട്ടു പൊകയും ചെയ്തു✱ നെരം പുലൎന്നപ്പൊൾ പത്രൊസിന</lg><lg n="൧൯"> എന്തായി എന്ന ആയുധക്കാരിൽ ഉണ്ടായ ഇളക്കം അല്പമല്ല✱ പി
ന്നെ എറൊദെസ അവനെ അന്വെഷിച്ചിട്ട കണ്ടെത്തായ്കകൊണ്ട
അവൻ കാവൽക്കാരൊട ന്യായം വിസ്തരിച്ച അവർ ഹിംസിക്കപ്പെ
ടുവാൻ കല്പിച്ചു പിന്നെ അവൻ യെഹൂദിയായിൽനിന്ന കൈസ
റിയായിലെക്ക പുറപ്പെട്ടു ചെന്ന അവിടെ പാൎത്തു✱</lg>

<lg n="൨൦">അപ്പൊൾ എറൊദെസ തുറെയക്കാരുടെയും സിദൊനിക്കാരു
ടെയും നെരെ വളര കൊപിച്ചു എന്നാറെ അവർ എകമനസ്സൊ
ടെ അവന്റെ അടുക്കൽ ചെന്ന രാജാവിന്റെ പള്ളിയറക്കാരനാ
യ ബ്ലസ്തുസിനെ ബന്ധുവാക്കി തങ്ങളുടെ ദെശം രാജാവിന്റെ ദെ
ശത്താൽ സംരക്ഷണപ്പെടുകൊണ്ട സമാധാനത്തെ അപെക്ഷി</lg><lg n="൨൧">ക്കയും ചെയ്തു✱ പിന്നെ നിശ്ചയിച്ചിട്ടുള്ളൊരു ദിവസത്തിൽ എ
റൊദെസ രാജവസ്ത്രത്തെ ധരിച്ച ന്യായാസനത്തിൽ ഇരുന്നു അ</lg><lg n="൨൨">വരൊട പ്രസ്താവിക്കയും ചെയ്തു എന്നാറെ ജനം ഇത ഒരു ദൈവ
ത്തിന്റെ ശബ്ദം മനുഷ്യന്റെ ശബ്ദമല്ല എന്ന ഉറക്കെ വിളിച്ചു</lg><lg n="൨൩"> പറഞ്ഞു✱ അപ്പൊൾ അവൻ ദൈവത്തിന്ന മഹത്വത്തെ കൊടു
ക്കായ്കകൊണ്ട ഉടനെ കൎത്താവിന്റെ ദൂതൻ അവനെ ശിക്ഷിച്ചു
അവൻ കൃമികളാൽ ഭക്ഷിക്കപ്പെട്ട പ്രാണനെ വിടുകയും ചെയ്തു✱</lg>

<lg n="൨൪">എന്നാൽ ദൈവത്തിന്റെ വചനം വളരുകയും വൎദ്ധിക്കയും</lg><lg n="൨൫"> ചെയ്തു✱ ബൎന്നബാസും ശൗലും ശുശ്രൂഷയെ പൂൎത്തിയാക്കിയതി
ന്റെ ശെഷം അവർ മൎക്കുസ എന്ന മറുനാമമുള്ള യൊഹന്നാ
നെ കൂട്ടിക്കൊണ്ട യെറുശലിൽനിന്ന തിരിച്ചു പൊരികയുംചെയ്തു✱</lg>

൧൩ അദ്ധ്യായം

പൗലുസും ബൎന്നബാസും പുറജാതിക്കാരുടെ അടുക്കലെക്ക പൊ
കുന്നത.—൪൨ പുറജാരിക്കാർ വിശ്വസിക്കുന്നത.—൪൪ യെ
ഹൂദന്മാർ ദുഷിക്കുന്നത.

<lg n="">എന്നാൽ അന്തിയൊഖിയായിലുള്ള സഭയിൽ ബൎന്നബാസും
നീഗർ എന്ന വിളിക്കപ്പെട്ട ശിമെയൊനും കുറെനായക്കാരനായ
ലുക്കിയുസും തെത്രാൎക്കൊനായ എറൊദെസിനൊടു കൂട വളൎന്ന മാ
നായെന്നും ശൌലും ആയ ചില ദീൎഘദൎശിമാരും ഉപദെഷ്ടാക്കന്മാ</lg><lg n="൨">രും ഉണ്ടായിരുന്നു✱ അവർ കൎത്താവിനെ ശുശ്രൂഷിക്കയും ഉപൊ</lg>


E

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/331&oldid=177235" എന്ന താളിൽനിന്ന് ശേഖരിച്ചത്