താൾ:GaXXXIV1.pdf/330

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൧൨. അ.

<lg n="">നെ ജനത്തിന്റെ മുമ്പാക കൊണ്ടുവരുവാൻ വിചാരിച്ചുകൊണ്ട
അവനെ ആയുധക്കാരിൽ നന്നാലുപെൎക്ക എല്പിക്കയും ചെയ്തു✱</lg><lg n="൫"> ഇതുകൊണ്ട പത്രൊസ കാരാഗൃഹത്തിൽ പാൎപ്പിക്കപ്പെട്ടു എന്നാറെ
അവന്നുവെണ്ടി ദൈവത്തൊട ഇടവിടാതെയുള്ള പ്രാൎത്ഥന സഭ</lg><lg n="൬">യാൽ ചെയ്യപ്പെട്ടു✱ പിന്നെ എറൊദെസ അവനെ പുറത്ത കൊ
ണ്ടുവരുവാൻ വിചാരിച്ചിരുന്നാറെ ആ രാത്രിയിൽതന്നെ പത്രൊ
സ രണ്ടു ശൃംഖലകളാൽ ബന്ധിക്കപ്പെട്ടവനായി രണ്ട ആയുധക്കാരു
ടെ മദ്ധ്യെ ഉറങ്ങിയിരുന്നു വാതിലിന്റെ മുമ്പാക കാവൽക്കാർ</lg><lg n="൭"> കാരാഗൃഹത്തെ കാക്കയും ചെയ്തിരുന്നു✱ അപ്പൊൾ കണ്ടാലും ക
ൎത്താവിന്റെ ദൂതൻ അവന്റെ മെലെ വന്ന കാരാഗൃഹത്തിൽ ഒരു
പ്രകാശം പ്രകാശിക്കയും ചെയ്തു വിശെഷിച്ചും അവൻ പത്രൊസി
ന്റെ പാൎശ്വഭാഗത്തിങ്കൽ തട്ടി അവനെ ഉണൎത്തി നീ വെഗം എഴു
നീല്ക്ക എന്ന പറഞ്ഞു അപ്പൊൾ ശൃംഖലകൾ അവന്റെ കൈകളിൽ</lg><lg n="൮"> നിന്ന വീണുപൊയി✱ പിന്നെ ദൈവദൂതൻ അവനൊട പറഞ്ഞു നീ
അര കെട്ടുകയും നിന്റെ ചെരിപ്പുകളെ ഇട്ടുമുറുക്കുകയും ചെയ്ക
അവൻ അപ്രകാരം ചെയ്കയും ചെയ്തു പിന്നെയും അവൻ അവ
നൊട പറയുന്നു നിന്റെ വസ്ത്രത്തെ ധരിക്കയും എന്റെ പിന്നാ</lg><lg n="൯">ലെ വരികയും ചെയ്ക✱ പിന്നെ അവൻ പുറപ്പെട്ട അവനെ പി
ന്തുടൎന്നു ദൈവദൂതനാൽ ചെയ്യപ്പെട്ടത സത്യമുള്ളതാകുന്നു എന്ന
അറിഞ്ഞില്ല താൻ ഒരു ദൎശനത്തെ കണ്ടു എന്നത്രെ അവൻ വി</lg><lg n="൧൦">ചാരിച്ചത✱ ഒന്നാമത്തെയും രണ്ടാമത്തെയും കാവലിനെ കടന്ന
തിന്റെ ശെഷം അവർ നഗരത്തിലെക്ക പൊകുന്ന ഇരിമ്പുവാ
തിൽക്കൽ ചെന്നു അത താൻ തന്നെ അവൎക്ക തുറന്നു അവർ പു
റപ്പെട്ട ഒരു വീഥിയിൽ കൂടെ നടന്നുപൊയി ഉടനെ ദൂതൻ അ</lg><lg n="൧൧">വനെ വിട്ടപൊകയും ചെയ്തു✱ പിന്നെ പേത്രൊസതനിക്ക സുബൊ
ധം ഉണ്ടായപ്പൊൾ പറഞ്ഞു കൎത്താവ തന്റെ ദൂതനെ അയച്ചു എ
ന്നും എറൊദെസിന്റെ കൈയിൽനിന്നും യെഹൂദന്മാരായ ജന
ത്തിന്റെ സകല ഇച്ശയിൽനിന്നും എന്നെ രക്ഷിച്ചു എന്നും ഇ</lg><lg n="൧൨">പ്പൊൾ ഞാൻ സത്യമായിട്ട അറിയുന്നു✱ പിന്നെ അവൻ ഇതിനെ
വിചാരിച്ച മൎക്കുസ എന്ന മറുനാമമുള്ള യൊഹന്നാന്റെ മാതാവാ
യ മറിയയുടെ ഭവനത്തിലെക്ക വന്നു അവിടെ പലരും പ്രാൎത്ഥി</lg><lg n="൧൩">ച്ചു കൊണ്ട കൂടിയിരുന്നു✱ വിശെഷിച്ചും പത്രൊസ വീഥിവാതി
ലിൽ മുട്ടുമ്പൊൾ റൊദാ എന്നനാമമുള്ള ഒരു ബാലസ്ത്രീ കെൾപ്പാൻ
വന്നു അവൾ പത്രൊസിന്റെ ശബ്ദത്തെ അറിഞ്ഞിട്ട പ്രസാദം
കൊണ്ട വാതിലിനെ തുറക്കാതെ അകത്ത ഓടി ചെന്ന പത്രൊസ</lg><lg n="൨൪"> വാതുക്കൽ നില്ക്കുന്നു എന്ന അറിയിക്കയും ചെയ്തു✱ എന്നാറെ അ
വർ അവളൊട നീ ഭ്രാന്തിയാകുന്നു എന്ന പറഞ്ഞു എന്നാൽ അ
വൾ അത ഉള്ളതു തന്നെ എന്ന സ്ഥിരപ്പെടുത്തി അപ്പൊൾ അ</lg><lg n="൧൫">വർ അത അവന്റെ ദൂതൻ ആകുന്നു എന്ന പറഞ്ഞു എന്നാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/330&oldid=177234" എന്ന താളിൽനിന്ന് ശേഖരിച്ചത്