താൾ:GaXXXIV1.pdf/332

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൧൩. അ.

<lg n="">ഷിക്കയും ചെയ്തു കൊണ്ടിരിക്കുമ്പൊൾ പരിശുദ്ധാത്മാവ പറഞ്ഞു
ഞാൻ ബൎന്നബാസിനെയും ശൌലിനെയും വിളിച്ചിട്ടുള്ള പ്രവൃത്തി</lg><lg n="൩">ക്ക അവരെ എനിക്കായിട്ട വെറുതിരിപ്പിൻ✱ അപ്പൊൾ അവർ,
ഉപൊഷിക്കയും പ്രാൎത്ഥിക്കയും അവരുടെ മെൽ കൈകളെ വെ</lg><lg n="൪">ക്കയും ചെയ്തിട്ട അവരെ പറഞ്ഞയച്ചു✱ അപ്രകാരം അവർ പ
രിശുദ്ധാത്മാവിനാൽ അയക്കപ്പെട്ടതുകൊണ്ട കെലുക്കിയായിലെക്ക
പുറപ്പെട്ടുപൊയി അവിടെനിന്ന അവർ കുപ്രൊസിലെക്ക കപ്പൽ</lg><lg n="൫"> കയറിപൊകയും ചെയ്തു✱ പിന്നെ അവർ സലമിസിലെക്ക എത്തി
യപ്പൊൾ അവർ യെഹൂദന്മാരുടെ സഭകളിൽ ദൈവത്തിന്റെ വ
ചനത്തെ പ്രസംഗിച്ചു വിശെഷിച്ച യൊഹന്നാനും അവൎക്ക ശുശ്രൂഷ
ക്കാരനായിട്ട ഉണ്ടായിരുന്നു✱</lg>

<lg n="൬">പിന്നെ അവർ ദീവിൽകൂടി പാഫൊസുവരെ സഞ്ചരിച്ചപ്പൊൾ
ഒരു കള്ളദീൎഘദൎശിയായി യെഹൂദനായി ബാർയെശു എന്ന നാമ</lg><lg n="൭">മുള്ളൊരു മന്ത്രവാദിയെ കണ്ടു✱ അവൻ വിവെകമുള്ള മനുഷ്യനാ
യ സെൎഗ്ഗിയുസ പൗലുസ എന്ന നാടുവാഴിയൊടു കൂട ഉണ്ടായിരുന്നു
ഇവൻ ബൎന്നബാസിനെയും ശൗലിനെയും വരുത്തി ദൈവത്തി</lg><lg n="൮">ന്റെ വചനത്തെ കെൾപ്പാൻ ആഗ്രഹിച്ചു✱ എന്നാറെ മന്ത്രവാ
ദി (എന്ന ഇപ്രകാരം അൎത്ഥം ധരിക്കുന്ന നാമമുള്ള) എലുമാസ
നാടുവാഴിയെ വിശ്വാസത്തിങ്കൽനിന്ന മറിച്ചുകളവാൻ ശ്രമിച്ചു</lg><lg n="൯"> കൊണ്ട അവരൊട മറുത്ത നിന്നു✱ അപ്പൊൾ (പൗലുസ എന്നും
ചൊല്ലപ്പെടുന്ന) ശൗൽ പരിശുദ്ധാത്മാവിനാൽ പൂൎണ്ണനായി അവ</lg><lg n="൧൦">ങ്കൽ സൂക്ഷിച്ചുനൊക്കി പറഞ്ഞു✱ ഹെ സകല വഞ്ചനകൊണ്ടുംസ
കല ദുഷ്പ്രവൃത്തികൊണ്ടും നിറഞ്ഞവനെ പിശാചിന്റെ പുത്ര സ
കല നീതിയുടെയും ശത്രു നീ കൎത്താവിന്റെ നെരുള്ള വഴികളെ</lg><lg n="൧൧"> മറിക്കുന്നതിനെ മാറ്റുകയില്ലയൊ✱ എന്നാൽ ഇപ്പൊൾ കണ്ടാലും
കൎത്താവിന്റെ കൈ നിന്റെ മെൽ ഇരിക്കുന്നു നീ കുറയക്കാല
ത്തെക്ക ആദിത്യനെ കാണാതെ അന്ധനായിരിക്കയും ചെയ്യും പി
ന്നെ ഉടനെഒരു മണ്ടലും അന്ധകാരവും അവന്റെ മെൽ വീണു അ
വൻ തന്നെ കൈപിടിച്ചു കൂട്ടിക്കൊണ്ടു പൊകുന്നവരെ അന്വെഷി</lg><lg n="൧൨">ച്ചു കൊണ്ട ചുറ്റിനടക്കയും ചെയ്തു✱ അപ്പൊൾ നാടുവാഴി ആ ഉ
ണ്ടായതിനെ കണ്ടാറെ കൎത്താവിന്റെ ഉപദെശത്തിങ്കൽ അത്ഭുത
പ്പെട്ടുകൊണ്ട വിശ്വസിച്ചു✱</lg>

<lg n="൧൩">പിന്നെ പൗലുസും അവനൊടു കൂടെയുള്ളവരും പാഫൊസിൽനി
ന്ന നീക്കി പംഫുലിയായിലുള്ള പെൎഗ്ഗായ്ക്ക വന്നു എന്നാറെ യൊ
ഹന്നാൻ അവരിൽനിന്ന പിരിഞ്ഞ യെറുശലമിന്ന തിരിച്ചുപൊയി✱</lg><lg n="൧൪"> പിന്നെ അവർ പെൎഗ്ഗായിൽനിന്ന പുറപ്പെട്ട പിസിദിയായിലുള്ള
അന്തിയൊഖിയായിലെക്ക വന്നു ശാബതദിവസത്തിൽ സഭയിലെ</lg><lg n="൧൫">ക്ക പ്രവെശിച്ച ഇരിക്കയും ചെയ്തു✱ അപ്പൊൾ ന്യായപ്രമാണവും
ദീൎഘദൎശികളും വായിക്കപ്പെട്ടതിന്റെ ശെഷം സഭയിലെ പ്രമാണി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/332&oldid=177236" എന്ന താളിൽനിന്ന് ശേഖരിച്ചത്