താൾ:GaXXXIV1.pdf/327

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൧൧. അ. ൨൯

<lg n="">ത്തിൽ ഉയിൎത്തെഴുനീല്പിക്കയും അവനെ പ്രത്യക്ഷമായി കാട്ടിത്ത</lg><lg n="൪൧">രികയും ചെയ്തു✱ സകല ജനത്തിന്നുമല്ല ദൈവത്താൽ മുൻ നിയ
മിക്കപ്പെട്ട സാക്ഷികളായി അവൻ മരിച്ചവരിൽനിന്ന എഴുനീറ്റ
തിന്റെ ശെഷം അവനൊടു കൂട ഭക്ഷിക്കയും പാനം ചെയ്കയും</lg><lg n="൪൨"> ചെയ്തവരായ ഞങ്ങൾക്ക മാത്രമെ ഉള്ളു✱ ജീവനുള്ളവരുടെയും മ
രിച്ചവരുടെയും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെ
ട്ടവൻ താനാകുന്നു എന്ന ജനങ്ങളൊട പ്രസംഗിക്കയും സാക്ഷിക
രിക്കയും ചെയ്യെണമെന്ന അവന്റെ ഞങ്ങളൊട കല്പിക്കയും ചെയ്തു✱</lg><lg n="൪൩"> അവങ്കൽ വിശ്വസിക്കുന്നവനെല്ലാം അവന്റെ നാമം മൂലമായി
പാപങ്ങളുടെ മൊചനം ലഭിക്കുമെന്ന അവനെ കുറിച്ച സകല ദീ
ൎഘദൎശിമാരും സാക്ഷിപ്പെട്ടത്തിയിരിക്കുന്നു✱</lg>

<lg n="൪൪">പത്രൊസ ൟ വാക്കുകളെ സംസാരിക്കുമ്പൊൾ തന്നെ വചന
ത്തെകെട്ടവരുടെ എല്ലാവരുടെ മെലും പരിശുദ്ധാത്മാവ ഇറങ്ങി✱</lg><lg n="൪൫"> എന്നാറെ ചെലയുള്ള വിശ്വാസികളായവർ പത്രൊസിനൊടു കൂട
വന്നവർ എല്ലാം പരിശുദ്ധാത്മാവിന്റെ ദാനം പുറജാതികളിന്മെ</lg><lg n="൪൬">ലും പകരപ്പെട്ടതുകൊണ്ട വിസ്മയിച്ചു✱ എന്തുകൊണ്ടെന്നാൽ അവർ
ഭാഷകളിൽ പറകയും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്ന</lg><lg n="൪൭">തിനെ അവർ കെട്ടു അപ്പൊൾ പത്രൊസ ഉത്തരമായിട്ട പറഞ്ഞു✱
നമ്മെ പൊലെ പരിശുദ്ധാത്മാവിനെ ലഭിച്ചിട്ടുള്ള ഇവർ ബപ്തിസ്മ
പ്പെടാതെ ഇരിപ്പാനായിട്ട വെള്ളത്തെ വിരൊധിപ്പാൻ ആൎക്കുക</lg><lg n="൪൮">ഴിയും✱ അവൻ കൎത്താവിന്റെ നാമത്തിൽ ബപ്തിസ്മപ്പെടുവാൻ
അവൻ കല്പിക്കയും ചെയ്തു അപ്പൊൾ അവൻ ചില ദിവസങ്ങൾ അ
വിടെ പാൎക്കെണമെന്ന അവർ അവനൊട അപെക്ഷിച്ചു✱</lg>

൧൧ അദ്ധ്യായം

൧ പത്രൊസ കുറ്റം ചുമത്തപ്പെടുകയും അവൻ ഉത്തരം പറക
യും ചെയ്യുന്നത.—൧൯ എവംഗെലിയൊൻ പരക്കുന്നത.— ൨൭
അഗബുസ ദീൎഘദർശനം ചൊല്ലുന്നത.

<lg n="">പിന്നെ പുറജാതികളും ദൈവത്തിന്റെ വചനത്തെ കൈ
ക്കൊണ്ടു എന്ന യെഹൂദിയായിലുള്ള അപ്പൊസ്തൊലന്മാരും സഹൊ</lg><lg n="൨">ദരന്മാരും കെട്ടു✱ പിന്നെ പത്രൊസ യെറുശലെമിലെക്ക വന്ന</lg><lg n="൩">പ്പൊൾ ചെലയുള്ളവർ അവനൊട✱ നീ ചെലയില്ലാത്ത മനുഷ്യരു
ടെ അടുക്കൽ പ്രവെശിക്കയും അവരൊടു കൂട ഭക്ഷിക്കയും ചെയ്തു</lg><lg n="൪"> എന്ന പറഞ്ഞ വിവാദിച്ചു✱ എന്നാറെ പത്രൊസ ആദിതുടങ്ങി ക്ര</lg><lg n="൫">മെണ അവരൊട വിസ്തരിച്ച പറഞ്ഞു✱ ഞാൻ യൊപ്പാ എന്ന ന
ഗരത്തിൽ പ്രാൎത്ഥിച്ചുകൊണ്ടിരുന്നു ആനന്ദ വിവശതയിൽ ഞാൻ
ഒരു ദൎശനത്തെ കണ്ടു നാലുകൊണായി സ്വൎഗ്ഗത്തിൽനിന്ന വിട
പ്പെട്ടൊരു വലിയ തുപ്പട്ടി എന്നപൊലെ ഒരു പാത്രം ഇറങ്ങുക</lg><lg n="൬">യും അത എന്റെ അരികത്തെക്ക തന്നെ വരികയും ചെയ്തു✱ അ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/327&oldid=177231" എന്ന താളിൽനിന്ന് ശേഖരിച്ചത്