താൾ:GaXXXIV1.pdf/313

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൭. അ. ൧൫

<lg n="">നായി ജനത്തിന്റെ ഇടയിൽ വലിയ അത്ഭുതങ്ങളെയും ലക്ഷ്യ</lg><lg n="൯">ങ്ങളെയും ചെയ്തു✱ അപ്പൊൾ ലിബൎത്തിനരുടെ എന്ന പറയപ്പെ
ട്ട സഭയിലുള്ളവരിലും കൂറെനായക്കാരിലും അലെക്സന്ത്രായക്കാരിലും
കിലിക്കിയായിൽനിന്നും ആസിയായിൽനിന്നുമുള്ളവരിലും ചിലർ</lg><lg n="൧൦"> സ്തെഫാനൊസിനൊട തൎക്കിച്ച എഴുനീറ്റു✱ എന്നാറെ അവൻ പ
റഞ്ഞ ജ്ഞാനത്തൊടും ആത്മാവൊടും നെരിട്ട നില്പാൻ അവൎക്ക ക</lg><lg n="൧൧">ഴിഞ്ഞില്ല✱ അപ്പൊൾ അവർ അവൻ മൊശെക്കും ദൈവത്തിനും
വിരൊധമായി ദൂഷണവാക്കുകളെ പറഞ്ഞതിനെ ഞങ്ങൾ കെട്ടു</lg><lg n="൧൨"> എന്ന പറയുന്ന മനുഷ്യരെ വശീകരിച്ചു✱ പിന്നെ അവർ ജന
ത്തെയും മൂപ്പന്മാരെയും ഉപാദ്ധ്യായന്മാരെയും ഇളക്കയും അവ
ന്റെ നെരെവന്ന അവനെ പിടിക്കയും വിസ്താരസഭയിലെക്ക കൊ</lg><lg n="൧൩">ണ്ടുപൊകയും✱ ൟ മനുഷ്യൻ ൟ വിശുദ്ധ സ്ഥലത്തിനും വെദ
പ്രമാണത്തിനും വിരൊധമായി ദൂഷണവാക്കുകളെ സംസാരിക്കു</lg><lg n="൧൪">ന്നത മാറ്റുന്നില്ല എന്നും✱ നസറായക്കാരനായ ൟ യെശു ൟ
സ്ഥലത്തെ നശിപ്പിക്കയും മൊശെ നമുക്ക എല്പിച്ചിട്ടുള്ള മൎയ്യാദകളെ
ഭെദം വരുത്തുകയും ചെയ്യുമെന്ന ഇവൻ പറഞ്ഞതിനെ ഞങ്ങൾ
കെട്ടിട്ടുണ്ടല്ലൊ എന്നും പറയുന്ന കള്ളസാക്ഷികളെ നീൎത്തുകയും</lg><lg n="൧൫"> ചെയ്തു✱ അപ്പൊൾ വിസ്താരസഭയിൽ ഇരുന്നവരെല്ലാവരും അ
വനെ സൂക്ഷിച്ചുനൊക്കി അവന്റെ മുഖത്തെ ഒരു ദൈവദൂതന്റെ
മുഖത്തെ എന്ന പൊലെ കാണ്കയും ചെയ്തു✱</lg>

൭ അദ്ധ്യായം

൧ സ്തെഫാനൊസ തന്റെ കുറ്റച്ചുമതലക്ക ഉത്തരം പറയുന്നത
— അവനെ കല്ലെറിഞ്ഞു കൊല്ലുന്നു.

<lg n="">അപ്പൊൾ പ്രനാചാൎയ്യൻ ൟ കാൎയ്യങ്ങൾ ഇപ്രകാരം തന്നെ</lg><lg n="൨"> ആകുന്നുവൊ എന്ന പറഞ്ഞു✱ എന്റെ അവൻ പറഞ്ഞു സഹൊ
ദരന്മാരായും പിതാക്കന്മാരായുമുള്ള മനുഷ്യരെ കെട്ടുകൊൾവിൻ ന
മ്മുടെ പിതാവായ അബ്രഹാം ഖാറാനിൽ കൂടിയിരിക്കുന്നതിന മു
മ്പെ അവൻ മൊശൊപൊതാമിയായിലിരിക്കുമ്പൊൾ മഹത്വത്തി</lg><lg n="൩">ന്റെ ദൈവം അവന പ്രത്യക്ഷനായി✱ അവനൊട നിന്റെ സ്വ
ദെശത്തെയും നിന്റെ സ്വജനത്തെയും വിട്ട പുറപ്പെടുകയും ഞാൻ
നിനക്ക കാണിക്കും നാട്ടിലെക്ക വരികയും ചെയ്ക എന്ന പറഞ്ഞു✱</lg><lg n="൪"> അപ്പൊൾ അവൻ കൽദായക്കാരുടെ ദെശത്തനിന്ന പുറപ്പെട്ട
ഖാറാനിൽ കുടിയിരുന്നു പിന്നെ അവിടെ നിന്ന അവന്റെ പിതാ
വ മരിച്ചതിന്റെ ശെഷം അവൻ നിങ്ങൾ ഇപ്പൊൾ പാൎക്കുന്ന ൟ</lg><lg n="൫"> നാട്ടിലെക്ക അവനെ കുടിനീക്കി✱ എന്നാറെയും താൻ അവന്ന
അതിൽ ഒരു അവകാശത്തെ കൊടുത്തില്ല കാലടി വെപ്പാൻ പൊ
ലും ഇല്ല എങ്കിലും താൻ അതിനെ അവന്നും അവന്റെ ശെഷം
അവന്റെ സന്തതിക്കും അവകാശമാക്കി കൊടുക്കുമെന്ന അവന്ന</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/313&oldid=177217" എന്ന താളിൽനിന്ന് ശേഖരിച്ചത്