താൾ:GaXXXIV1.pdf/328

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ

<lg n="">തിൽ ഞാൻ സൂക്ഷിച്ചുനൊക്കി വിചാരിച്ചപ്പൊൾ ഭൂമിയിലെ നാ
ല്ക്കാലി മൃഗങ്ങളെയും കാട്ടു മൃഗങ്ങളെയും ഇഴയുന്ന ജന്തുക്കളെയും</lg><lg n="൭"> ആകാശത്തിലെ പക്ഷികളെയും കണ്ടു✱ അപ്പൊൾ പത്രൊസെ എ
ഴുനീറ്റ കൊന്ന ഭക്ഷിക്ക എന്ന എന്നൊട പറയുന്ന ഒരു ശബ്ദ</lg><lg n="൮">ത്തെ ഞാൻ കെട്ടു എന്നാറെ ഞാൻ പറഞ്ഞു അപ്രകാരമല്ല ക
ൎത്താവെ നിന്ദ്യമായിട്ട എങ്കിലും അശുദ്ധമായിട്ട എങ്കിലും ഉള്ളത</lg><lg n="൯"> ഒന്നും ഒരിക്കലും എന്റെ വായിക്കകത്ത ചെന്നിട്ടില്ലല്ലൊ✱ എ
ന്നാറെ ആ ശബ്ദം രണ്ടാം പ്രവശ്യം സ്വൎഗ്ഗത്തിൽനിന്ന എന്നൊ
ട ഉത്തരമായിട്ട ദൈവം ശുദ്ധമാക്കീട്ടുള്ള വസ്തുകളെ നീ നിന്ദ്യമാ</lg><lg n="൧൦">ക്കി പറയരുത എന്ന പറഞ്ഞു✱ ഇപ്രകാരം മൂന്നുപ്രാവശ്യം ഉണ്ടാ</lg><lg n="൧൧">യി പിന്നെ എല്ലാം സ്വൎഗ്ഗത്തിലെക്ക തിരിച്ച വലിക്കപ്പെട്ടു✱ പിന്നെ
കണ്ടാലും അപ്പൊൾ തന്നെ കൈസറിയായിൽനിന്ന എന്റെ അ
ടുക്കൽ അയക്കപ്പെട്ട മൂന്നു മനുഷ്യർ ഞാൻ പാൎത്ത ഭവനത്തിന്റെ</lg><lg n="൧൨"> മുമ്പാക വന്നിട്ടുണ്ടായിരുന്നു✱ അപ്പൊൾ ആത്മാവ എന്നൊട ഒ
ന്നും സംശയിക്കാതെ അവരൊട ക്രട പൊകുവാൻ കല്പിച്ചു ൟ ആ
റ സഹൊദരന്മാരും എന്നൊടു കൂടി പൊന്നു ഞങ്ങൾ ആ മനുഷ്യ</lg><lg n="൧൩">ന്റെ ഭവനത്തിലെക്ക ചെല്ലുകയും ചെയ്തു✱ അപ്പൊൾ അവൻ
താൻ തന്റെ ഭവനത്തിൽ ഒരു ദൈവദൂതൻ നില്ക്കുന്നതിനെയും
നീ യൊപ്പായിലെക്ക മനുഷ്യരെ അയച്ച പത്രൊസ എന്ന മറുനാ</lg><lg n="൧൪">മമുള്ള ശിമൊനെ വരുത്തുക എന്നും✱ അവൻ നീയും നിന്റെ
കുഡുംബമൊക്കയും രക്ഷിക്കപ്പെടുവാനുള്ള വചനങ്ങളെ നിന്നൊ
ട പറയുമെന്നും തന്നൊട പറയുന്നതിനെയും കണ്ടപ്രകാരം ഞങ്ങ</lg><lg n="൧൫">ളൊട അറിയിച്ചു✱ പിന്നെ ഞാൻ സംസാരിച്ചുതുടങ്ങിയപ്പൊൾ പ
രിശുദ്ധാത്മാവ ആദിയിങ്കൽ നമ്മുടെ മെൽ എന്ന പൊലെ തന്നെ</lg><lg n="൧൬"> അവരുടെ മെലും ഇറങ്ങി✱ അപ്പൊൾ ഞാൻ കൎത്താവിന്റെ വ
ചനത്തെ അവൻ പറഞ്ഞ പ്രകാരത്തെ ഓൎത്തു യൊഹന്നാൻ
വെള്ളംകൊണ്ട ബപ്തിസ്മപ്പെടുത്തി നിശ്ചയം എന്നാൽ നിങ്ങൾ പ</lg><lg n="൧൭">രിശുദ്ധാത്മാവുകൊണ്ട ബപ്തിസ്മപ്പെടും✱ അതുകൊണ്ട കൎത്താവായ
യെശു ക്രിസ്തുവിങ്കൽ വിശ്വസിച്ചവരായ നമുക്ക ദൈവം തന്നിട്ടുള്ള
തിനെ സമമായുള്ള ദാനത്തെ അവൎക്കും കൊടുത്തപ്പൊൾ ഞാൻ ദൈ</lg><lg n="൧൮">വത്തെ വിരൊധിപ്പാൻ എന്ത മാത്രം ശക്തനായിരുന്നു✱ അവർ
ൟ കാൎയ്യങ്ങളെ കെട്ടപ്പൊൾ മിണ്ടാതെ ഇരുന്നു അപ്രകാരമായാൽ
ദൈവം പുറജാതികൾക്കും ജീവങ്കലെക്ക അനുതാപത്തെ നൽകീടു
ണ്ടെന്ന പറഞ്ഞ ദൈവത്തെ സ്തുതിക്കയും ചെയ്തു✱</lg>

<lg n="൧൯">എന്നാറെ സ്തെഫാനൊസിന്റെ ഹെതുവായിട്ട ഉണ്ടായ ഉപദ്ര
വത്താൽ ഭിന്നപ്പെട്ടവർ ഫൊനിക്കിയും കുപ്രൊസും അന്തിയൊഖി
യായും വരെ യെഹൂദന്മാൎക്ക മാത്രമല്ലാതെ മറ്റൊരുത്തൎക്കും വച</lg><lg n="൨൦">നത്തെ പ്രസംഗിക്കാതെ സഞ്ചരിച്ചു✱ അവരിൽ ചിലർ കുപ്രൊസി
ക്കാരും കുറെനെയക്കാരും ആയിരുന്നു അവർ അന്തിയൊഖിയാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/328&oldid=177232" എന്ന താളിൽനിന്ന് ശേഖരിച്ചത്