താൾ:GaXXXIV1.pdf/357

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൨൧. അ. ൫൯

<lg n="൨൪">മനുഷ്യർ ഞങ്ങളുടെ അടുക്കൽ ഉണ്ട✱ അവരെ നീ കൂട്ടികൊണ്ടചെ
ന്ന അവർ തങ്ങളുടെ തലകളെ ക്ഷൗരം ചെയ്യെണ്ടുന്നതിന്നും എ
ല്ലാവരും ബൊധിപ്പിക്കപ്പെട്ട കാൎയ്യങ്ങൾ എതുമില്ല എന്നും നീ ത
ന്നെ ക്രമമായിട്ട നടക്കയും ന്യായപ്രമാണാത്തെ ആചരിക്കയും
അത്രെ ചെയ്യുന്നത എന്നും അറിയെണ്ടുന്നതിന്നും അവരൊടെ കൂട
നിന്നെ ശുദ്ധമാക്കുകയും അവരൊട കൂട ചിലവിടുകയും ചെയ്ക✱</lg><lg n="൨൫"> എന്നാൽ വിശ്വസിച്ചിരിക്കുന്ന പുറജാതിക്കാരെ സംബന്ധിച്ച അ
വർ വിഗ്രഹങ്ങൾക്ക നിവെദിക്കപ്പെട്ട വസ്തുക്കളിൽനിന്നും രക്ത
ത്തിൽനിന്നും അറുകുലയിൽനിന്നും വെശ്യാദൊഷഷത്തിൽനിന്നും
ഒഴിഞ്ഞിരിക്കെണമെന്ന അല്ലാതെ ഇപ്രകാരമുള്ളതിനെ ഒന്നിനെ
യും ചെയ്യരുത എന്ന ഞങ്ങൾ അവൎക്ക നിശ്ചയിച്ച എഴുതിയിരി</lg><lg n="൨൬">ക്കുന്നു✱ അപ്പൊൾ പൗലുസ ആ മനുഷ്യരെ കൂട്ടികൊണ്ട പിറ്റെ
ദിവസത്തിൽ അവരൊടു കൂട തന്നെ ശുദ്ധമാക്കീട്ട അവരിൽ ഓ
രൊരുത്തന്ന വെണ്ടി കാഴ്ച വെക്കപ്പെട്ടവൊളത്തിന്ന ശുദ്ധീകര
ണത്തിന്റെ ദിവസങ്ങളുടെ പൂൎത്തിയെ അറിയിപ്പാനായിട്ട ദൈ</lg><lg n="൨൭">വാലയത്തിലെക്ക ചെന്നു✱ പിന്നെ ആ എഴു ദിവസങ്ങൾ കഴിയാ
റായപ്പൊൾ ആസിയായിൽനിന്നുള്ള യെഹൂദന്മാർ തങ്ങൾ അവ
നെ ദൈവാലയത്തിൽ കണ്ടാറെ ജനത്തെ ഒക്കയും ഇളക്കി അവ</lg><lg n="൨൮">ന്റെ മെൽ കൈകളെ വെച്ചു✱ ഇസ്രാഎൽ മനുഷ്യരെ സഹായി
പ്പിൻ ജനത്തിന്നും ന്യായപ്രമാണത്തിന്നും ൟ സ്ഥലത്തിന്നും വി
രൊധമായി എല്ലാടവും എല്ലാവരെയും പഠിപ്പിക്കുന്ന മനുഷ്യൻ
ഇവൻ തന്നെ ആകുന്നു അത്രയുമല്ല അവൻ ഗ്രെക്കന്മാരെകൂടി ദൈ
വാലയത്തിങ്കൽ കൂട്ടികൊണ്ടുവരികയും ൟ ശുദ്ധസ്ഥലത്തെ അശു</lg><lg n="൨൯">ദ്ധമാക്കുകയും ചെയ്തിരിക്കുന്നു എന്ന വിളിച്ചു പറഞ്ഞു✱ എന്തുകൊ
ണ്ടെന്നാൽ എഫെസിയക്കാരനായ ത്രൊഫിമുസിനെ അവനൊടു
കൂട നഗരത്തിൽ അവർ മുമ്പെ കണ്ടിട്ടുണ്ടായിരുന്നു അവനെ പൗ
ലുസ ദൈവാലത്തിലെക്ക കൂട്ടികൊണ്ടുവന്നു എന്ന അവർ വിചാ</lg><lg n="൩൦">രിച്ചു✱ വിശെഷിച്ച നഗരം മുഴുവനും കുലുങ്ങപ്പെട്ടു ജനങ്ങളും ഓടി
വന്ന ഒന്നിച്ച കൂടി അനന്തരം അവർ പൗലുസിനെ പിടിച്ചിട്ട അ
വനെ ദൈവാലയത്തിൽനിന്ന പുറത്ത വലിച്ചു ഉടനെ വാതിലു</lg><lg n="൩൧">കൾ അടെക്കപ്പെടുകയും ചെയ്തു✱ പിന്നെ അവർ അവനെ കൊ
ല്ലുവാനായിട്ട അന്വെഷിക്കുമ്പൊൾ യെറുശലം മുഴുവനും കലഹപ്പെ
ട്ടിരിക്കുന്നു എന്നുള്ള വൎത്തമാനം സൈന്യത്തിൽ വലിയ സെനാ</lg><lg n="൩൨">പതിക്ക കെൾക്കപ്പെട്ടു✱ അവൻ ഉടനെ ആയുധക്കാരെയും ശതാ
ധിപന്മാരെയും കൂട്ടിക്കൊണ്ട അവരുടെ അടുക്കർ ഓടി ചെന്നു പി
ന്നെ അവർ വലിയ സെനാപതിയെയും ആയുധക്കാരെയും കണ്ട</lg><lg n="൩൩">പ്പൊൾ പൗലുസിനെ അടിക്കുന്നത വിട്ടു✱ അപ്പൊൾ വലിയ സെ
നാപതി അടുത്തുവന്ന അവനെ പിടിച്ച രണ്ടു ചങ്ങലകൾ കൊണ്ട
ബന്ധിപ്പാൻ കല്പിച്ചു അവൻ ആര എന്നും എന്തു ചെയ്തു എന്നും</lg>


H2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/357&oldid=177261" എന്ന താളിൽനിന്ന് ശേഖരിച്ചത്