താൾ:GaXXXIV1.pdf/362

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൨൩. അ.

<lg n="">നീ യെറുശലമിൽ എതുപ്രകാരം സാക്ഷിപ്പെടുത്തിയൊ അപ്ര
കാരം തന്നെ റൊമായിലും സാക്ഷിപ്പെടുത്തെണ്ടുന്നതാകുന്നു✱</lg>

<lg n="൧൨">പിന്നെ നെരം പുലൎന്നപ്പൊൾ യെഹൂദന്മാരിൽ ചിലർ കൂട്ടു കെ
ട്ടായി കൂടി പൗലുസിനെ കൊന്നുകളഞ്ഞതുവരെ ഭക്ഷിക്കയുമില്ല</lg><lg n="൧൩"> പാനം ചെയ്കയുമില്ല എന്ന തങ്ങളായിട്ട ശപഥം ചെയ്തു✱ ൟ ആ
ണയോടുള്ള കൂട്ടുകെട്ട ചെയ്തവർ നാല്പതിൽ അധികം ഉണ്ടായിരു</lg><lg n="൧൪">ന്നു✱ പിന്നെ അവർ പ്രധാനാചാൎയ്യന്മാരുടെയും മൂപ്പന്മാരുടെയും
അടുക്കൽ ചെന്ന പറഞ്ഞു ഞങ്ങൾ പൗലുസിനെ കൊന്നു കളഞ്ഞ
തുവരെ ഒന്നിനെയും ഭക്ഷിക്കയില്ല എന്ന ഞങ്ങൾ തന്നെകഠി</lg><lg n="൧൫">നമായുള്ളൊരു ശപഥം ചെയ്തിരിക്കുന്നു✱ അതുകൊണ്ട ഇപ്പൊൾ
നിങ്ങൾ വിസ്താര സഭയൊടു കൂട അവനെ സംബന്ധിച്ച ഇനിയും
നിശ്ചയമായി വല്ലതിനെയും ചൊദിച്ചറിവാൻ ഭാവിക്കുന്നപൊലെ
വലിയ സെനാപതിയൊട അവനെ നാളെ നിങ്ങളുടെ അടുക്കൽ
താഴെ കൊണ്ടുവരുവാൻ തക്കവണ്ണം പറവിൻ എന്നാൽ ഞങ്ങൾ
അവൻ സമീപത്ത വരുന്നതിന മുമ്പെ അവനെ കൊല്ലുവാൻ ഒ</lg><lg n="൧൬">രുങ്ങിയിരിക്കുന്നു✱ എന്നാറെ പൗലുസിന്റെ സഹൊദരിയുടെ പു
ത്രൻ അവരുടെ പതിയിരിപ്പിനെകെട്ടപ്പൊൾ ചെന്ന കൊട്ടയിലെ</lg><lg n="൧൭">ക്ക കടന്ന പൗലുസിനൊട അറിയിച്ചു✱ അപ്പൊൾ പൗലുസ ശതാധി
പന്മാരിൽ ഒരുത്തനെ വിളിച്ച ൟ ബാലനെ വലിയ സെനാപ
തിയുടെ അടുക്കൽ കൊണ്ടുപൊക എന്തുകൊണ്ടെന്നാൽ ഇവന്ന അ</lg><lg n="൧൮">വനൊട ഒരു കാൎയ്യം അറിയിപ്പാനുണ്ടെന്ന പറഞ്ഞു✱ അപ്പൊൾ
അവൻ അവനെ കൂട്ടികൊണ്ടുപൊയി വലിയ സെനാപതിയുടെ
അടുക്കൽ കൊണ്ടുചെന്ന ബദ്ധനായ പൗലുസ എന്നെ വിളിച്ച നി
ന്നൊട ഒരു കാൎയ്യം പറവാനുള്ള ൟ ബാലനെ നിന്റെ അടുക്കൽ</lg><lg n="൧൯"> കൊണ്ടുപൊകുവാൻ എന്നൊട അപെക്ഷിച്ചു എന്ന പറഞ്ഞു✱ അ
പ്പൊൾ വലിയസെനാപതി അവന്റെ കയ്യെ പിടിച്ച വെറിട്ട കൂ
ട്ടികൊണ്ടുപൊയി നിനക്ക എന്നൊട അറിയിപ്പാനുള്ളത എന്താകു</lg><lg n="൨൦">ന്നു എന്ന ചൊദിച്ചു✱ എന്നാറെ അവൻ പറഞ്ഞു യെഫ്രദന്മാർ
പൗലുസിനെകുറിച്ച ഇനി എറ്റവും നിശ്ചയമായി വല്ലതിനെയും
ചൊദിപ്പാൻ ഭാവിക്കുന്നപൊലെ നീ നാളെ അവനെ വിസ്താര സ
ഭയിൽ കൊണ്ടുവരെണ്ടുന്നതിന്ന നിന്നൊട അപെക്ഷിപ്പാൻ നിശ്ച</lg><lg n="൨൧">യിച്ചിരിക്കുന്നു✱ എന്നാൽ നീ അവരൊട അനുസരിക്കരുത എന്തു
കൊണ്ടെന്നാൽ അവനെ കൊന്നു കളഞ്ഞതുവരെ തങ്ങൾ ഭക്ഷിക്ക
യുമില്ല പാനം ചെയ്കയുമില്ല എന്ന തങ്ങളായി ശപഥം ചെയ്തവർ അ
വരിൽ നാല്പതിൽ അധികം മനുഷ്യർ അവന്നായിട്ട പതിയിരിക്കു
ന്നു ഇപ്പൊളും നിങ്കൽ നിന്ന ഒരു വാഗ്ദത്തത്തിന്ന നൊക്കികൊണ്ട</lg><lg n="൨൨"> അവർ ഒരുങ്ങിയിരിക്കുന്നു✱ അപ്പൊൾ വലിയസെനാപതി നീ ൟ
കാൎയ്യങ്ങളെ എന്നൊട അറിയിച്ചു എന്ന ആരൊടും അറിയിക്കരുത</lg><lg n="൨൩"> എന്ന കല്പിച്ച ആ ബാലനെ അയച്ചു✱ പിന്നെ അവൻ ശതാധിപ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/362&oldid=177266" എന്ന താളിൽനിന്ന് ശേഖരിച്ചത്