താൾ:GaXXXIV1.pdf/359

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൨൨. അ. ൬൧

<lg n="">സഹൊദരന്മാൎക്ക ലെഖനങ്ങളെ വാങ്ങികൊണ്ടു ശിക്ഷിക്കപ്പെടു
വാനായിട്ട ദമസ്കൊസിൽ ഇരിക്കുന്നവരെ ബന്ധനപ്പെട്ടവരായി</lg><lg n="൬"> യെറുശലമിലെക്ക കൊണ്ടുവരെണ്ടുന്നതിന്ന അവിടെ പൊയി✱ പി
ന്നെ ഉണ്ടായത എന്തെന്നാൽ ഞാൻ പ്രയാണം ചെയ്ത ദമസ്കൊ
സിന്ന സമീപത്ത എത്തിയപ്പൊൾ ഉച്ച സമയത്ത ആകാശത്തി
ൽ നിന്ന അസംഗതിയായി വലുതായിട്ട ഒരു പ്രകാശം എന്റെ ചു</lg><lg n="൭">റ്റിലും പ്രകാശിച്ചു✱ ഞാൻ നിലത്ത വീഴുകയും ശൌലെ ശൌ
ലെ നീ എന്തിന്ന എന്നെ ഉപദ്രവിക്കുന്നു എന്ന എന്നൊട പറ</lg><lg n="൮">യുന്ന ഒരു ശബ്ദത്തെ കെൾക്കയും ചെയ്തു✱ അപ്പൊൾ ഞാൻ ഉ
ത്തരമായിട്ട നീ ആരാകുന്നു കൎത്താവെ എന്ന പറഞ്ഞു നീ ഉപദ്ര
വിക്കുന്ന നസറായക്കാരനായ യെശു ഞാൻ ആകുന്നു എന്ന അ</lg><lg n="൯">വൻ എന്നൊട പറകയും ചെയ്തു✱ വിശെഷിച്ച എന്നൊടു കൂട ഉ
ണ്ടായിരുന്നവർ പ്രകാശതെ കണ്ടു സത്യം ഭയപ്പെടുകയും ചെയ്തു
എങ്കിലും എന്നൊട സംസാരിച്ചവന്റെ ശബ്ദത്തെ അവർ കെട്ടി</lg><lg n="൧൦">ല്ല✱ പിന്നെ കൎത്താവെ ഞാൻ എന്തു ചെയ്യെണ്ടു എന്ന ഞാൻ ഉ
ത്തരമായി പറഞ്ഞു അപ്പൊൾ കൎത്താവ എന്നൊട എഴുനീറ്റ ദ
മസ്കൊസിലെക്ക പൊക നിനക്കു ചെയ്വാൻ കല്പിക്കപ്പെട്ടിരിക്കുന്ന</lg><lg n="൧൧">തൊക്കയും അവിടെ നിന്നൊട പറയപ്പെടുമെന്ന പറഞ്ഞു✱ എ
ന്നാറെ ആ പ്രകാശത്തിന്റെ മഹത്വത്താൽ ഞാൻ കണ്ണുകാണാ
തായപ്പൊൾ എന്നൊടു കൂട ഉണ്ടായിരുന്നവരാൽ കൈ താങ്ങപ്പെ</lg><lg n="൧൨">ട്ട ഞാൻ ദമസ്കൊസിലെക്ക വന്നു✱ പിന്നെ ന്യായ പ്രമാണപ്രകാ
രം ഭക്തിയുള്ളവനായി അവിടെ പാൎക്കുന്ന സകല യെഹൂദന്മാരാ
ലും നല്ല ശ്രുതിപ്പെട്ടവനായി അനനിയാസ എന്ന ഒരുത്തൻ✱</lg><lg n="൧൩"> എന്റെ അടുക്കൽ വന്ന നിന്ന എന്നൊടു പറഞ്ഞു സഹൊദര
നായ ശൌലെ ദൃഷ്ടിയെ പ്രാപിക്ക ആ സമയത്തിൽ തന്നെ</lg><lg n="൧൪"> ഞാൻ അവങ്കലെക്ക മെൽപ്പെട്ട നൊക്കുകയും ചെയ്തു✱ പിന്നെ അ
വൻ പറഞ്ഞു നമ്മുടെ പിതാക്കന്മാരുടെ ദൈവം നീ അവന്റെ
ഹിതത്തെ അറിവാനായിട്ടും ആ നീതിമാനെ കാണ്മാനായിട്ടും അ
വന്റെ വായിൽ നിന്നുള്ള ശബ്ദത്തെ കെൾപ്പാനായിട്ടും നിന്നെ നി</lg><lg n="൧൫">യമിച്ചു✱ അതെന്തുകൊണ്ടെന്നാൽ നീ കാണ്കയും കെൾക്കയും ചെ
യ്തിട്ടുള്ള കാൎയ്യങ്ങൾക്ക സകല മനുഷ്യൎക്കും നീ അവന്റെ സാക്ഷി</lg><lg n="൧൬">യാകും✱ ഇപ്പൊളും നീ എന്തിന താമസിക്കുന്നു എഴുനീറ്റ കൎത്താ
വിന്റെ നാമത്തെ സ്തുതിച്ചുകൊണ്ടു ബപ്തിസ്മപ്പെടുകയും നിന്റെ</lg><lg n="൧൭"> പാപങ്ങളെ കഴുകി കളകയും ചെയ്ക✱ പിന്നെ ഉണ്ടായത എന്തെ
ന്നാൽ ഞാൻ യെറുശലമിലെക്ക തിരിച്ചുവന്ന ദൈവാലയത്തിൽ
പ്രാൎത്ഥിച്ചുകൊണ്ടിരിക്കുമ്പൊൾ തന്നെ ഞാൻ ഒരു ആനന്ദ വിവ</lg><lg n="൧൮">ശതയിൽ അകപ്പെട്ടു✱ നീ ശീഘ്രമായി യെറുശലമിൽനിന്ന പുറ
പ്പെട്ടു പൊക എന്തുകൊണ്ടെന്നാൽ നീ എനിക്ക വെണ്ടി പറയുന്ന
സാക്ഷിയെ അവർ കൈക്കൊൾകയില്ല എന്ന അവൻ എന്നൊടു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/359&oldid=177263" എന്ന താളിൽനിന്ന് ശേഖരിച്ചത്