താൾ:GaXXXIV1.pdf/354

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൨൦. അ.

<lg n="">ത്മാവ നഗരങ്ങൾതൊറും സാക്ഷീകരിക്കുന്നതല്ലാതെ അവിടെ എ</lg><lg n="൨൪">നിക്ക ഭവിക്കുന്ന കാൎയ്യങ്ങളെ അറിയാതെ പൊകുന്നു✱ എങ്കിലും
ഞാൻ ൟ കാൎയ്യങ്ങലിൽ ഒന്നിനെയും കണക്ക നൊക്കുന്നില്ല സ
ന്തൊഷത്തൊടെ എന്റെ ഓട്ടത്തെയും ദൈവത്തിന്റെ കൃപയു
ടെ എവൻഗെലിയൊനെ നല്ലവണ്ണം സാക്ഷീകരിപ്പാനായിട്ട ഞാ
ൻ കൎത്താവായ യെശുവിങ്കൽനിന്ന കൈക്കൊണ്ടിരിക്കുന്ന ശുശ്രൂ
ഷയെയും തികക്കെണ്ടുന്നതിന്ന എന്റെ ജീവനെ എനിക്ക വിലയു</lg><lg n="൨൫">ള്ളതായി വിചാരിക്കുന്നതുമില്ല✱ ഇപ്പൊൾ കണ്ടാലും യാതൊരുത്ത
രുടെ ഇടയിൽ ഞാൻ സഞ്ചരിച്ച ദൈവത്തിന്റെ രാജ്യത്തെ പ്ര
സംഗിച്ചുവൊ ആയവരായ നിങ്ങൾ ആരും ഇനിമെൽ എന്റെ മു</lg><lg n="൨൬">ഖത്തെ കാണുകയില്ല എന്ന ഞാൻ അറിയുന്നു✱ അതുകൊണ്ട എ
ല്ലാവരുടെയും രക്തത്തിൽനിന്ന ഞാൻ ശുദ്ധനാകുന്നു എന്ന ഇന്ന
ത്തെ ദിവസത്തിൽ ഞാൻ നിങ്ങളൊട സാക്ഷിയായി അറിയിക്കു</lg><lg n="൨൭">ന്നു✱ എന്തുകൊണ്ടെന്നാൽ ഞാൻ ദൈവത്തിന്റെ സകല ആലൊ
ചനയെയും നിങ്ങളൊട അറിയിപ്പാനായിട്ട ഉപെക്ഷ ചെയ്തിട്ടി</lg><lg n="൨൮">ല്ല✱ അതുകൊണ്ട നിങ്ങൾ നിങ്ങളെ തന്നെയും ദൈവം തന്റെ സ്വ
ന്ത രക്തം കൊണ്ട സമ്പാദിച്ചിരിക്കുന്ന തന്റെ സഭയെ പാലിപ്പാനാ
യിട്ട പരിശുദ്ധാത്മാവ എതിന്ന മീതെ നിങ്ങളെ മെൽവിചാരക്കാരാക്കി
വെച്ചിരിക്കുന്നുവൊ ആ കൂട്ടത്തെയുമെല്ലാം സൂക്ഷിച്ചുകൊൾവിൻ✱</lg><lg n="൨൯"> എന്തുകൊണ്ടെന്നാൽ ഞാൻ പൊയതിന്റെ ശെഷം കൂട്ടത്തൊട
കനിവുണ്ടാകാത ബുഭുക്ഷതയുള്ള ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ പ്ര</lg><lg n="൩൦">വെശിക്കുമെന്നുള്ളതിനെ ഞാൻ അറിയുന്നു✱ നിങ്ങളിൽനിന്ന ത
ന്നെയും തങ്ങളുടെ പിന്നാലെ ശിഷ്യന്മാരെ ആകൎഷിക്കെണ്ടുന്നതി</lg><lg n="൩൧">ന്ന വിപരീതങ്ങളെ സംസാരിക്കുന്ന മനുഷ്യർ ഉണ്ടാകും✱ അതുകൊ
ണ്ട ജാഗരണം ചെയ്കയും ഞാൻ മൂന്നു സംവത്സരകാലമായി രാവും
പകലും ഒരൊരുത്തന്ന കണ്ണുനീരുകളൊടു കൂടെ ബുദ്ധി പറവാൻ</lg><lg n="൩൨"> ഉപെക്ഷ വെച്ചിട്ടില്ല എന്ന ഓൎക്കയും ചെയ്വിൻ✱ ഇപ്പൊളും സ
ഹൊദരന്മാരെ ദൈവത്തിങ്കലും നിങ്ങളെ സ്ഥിരപ്പെട്ടത്തുവാനും ശു
ദ്ധമാക്കപ്പെട്ടവരുടെ എല്ലാവരുടെയും ഇടയിൽ നിങ്ങൾക്കു ഒരു
അവകാശത്തെ നൽകുവാനും ശക്തിയുള്ളതായി അവന്റെ കൃപയു</lg><lg n="൩൩">ടെ വചനത്തിങ്കലും ഞാൻ നിങ്ങളെ ഭരമെല്പിക്കുന്നു✱ ഞാൻ ഒ
രുത്തന്റെ വെള്ളിയെ എങ്കിലും പൊന്നിനെ എങ്കിലും വസ്ത്രത്തെ</lg><lg n="൩൪"> എങ്കിലും മൊഹിച്ചിട്ടില്ല✱ എനിക്കുള്ള ആവശ്യങ്ങൾക്കും എന്നൊ
ടു കൂടിയിരുന്നവൎക്കും ൟ കൈകൾ ശുശ്രൂഷ ചെയ്തു എന്ന നി</lg><lg n="൩൫">ങ്ങൾ തന്നെ അറിയുന്നു✱ നിങ്ങൾ ഇപ്രകാരം അദ്ധ്വാനപ്പെട്ട ബല
ഹീനന്മാൎക്ക സഹായിക്കയും വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നത
എറ്റവും ഭാഗ്യമുള്ളതാകുന്നു എന്നുള്ളപ്രകാരം പറഞ്ഞിട്ടുള്ള കൎത്താ
വായ യെശുവിന്റെ വചനങ്ങളെ ഓൎക്കയും ചെയ്യെണ്ടുന്നതാകുന്നു
എന്ന സകലത്തെയും ഞാൻ നിങ്ങൾക്കു കാണിച്ചു✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/354&oldid=177258" എന്ന താളിൽനിന്ന് ശേഖരിച്ചത്