താൾ:GaXXXIV1.pdf/334

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൧൩. അ.

<lg n="൨൯">ലാത്തൊസിനൊട അപെക്ഷിച്ചു✱ പിന്നെ അവനെ കുറിച്ച എ
ഴുതപ്പെട്ട കാൎയ്യങ്ങളെ ഒക്കയും അവർ നിവൃത്തിച്ചതിന്റെ ശെഷം
അവനെ മരത്തിൽനിന്ന ഇറക്കി ഒരു പ്രെതക്കല്ലറയിൽ സ്ഥാപി</lg><lg n="൩൦">ച്ചു✱ എന്നാറെ ദൈവം അവനെ മരിച്ചവരിൽനിന്ന ഉയിൎത്തെ</lg><lg n="൩൧">ഴുനീല്പിച്ചു✱ എന്നാറെ അവൻ തന്നൊടു കൂട ഗലിലെയായിൽനി
ന്ന യെറുശലമിലെക്ക പുറപ്പെട്ടു വന്നിട്ടുള്ളവൎക്ക എറിയ ദിവസ
ങ്ങൾ പ്രത്യക്ഷനായി അവർ ജനത്തിന്ന അവന്റെ സാക്ഷിക</lg><lg n="൩൨">ളാകുന്നു✱ നമ്മുടെ പിതാക്കന്മാരൊട ചെയ്യപ്പെട്ട ആ വാഗ്ദത്ത
ത്തെ തന്നെ ദൈവം അവരുടെ പുത്രന്മാരായ നമുക്ക താൻ യെശു
വിനെ ഉയിൎത്തെഴുനീല്പിച്ചതിനാൽ നിവൃത്തിച്ചു എന്ന ഞങ്ങളും നി</lg><lg n="൩൩">ങ്ങളൊട സദ്വൎത്തമാനമായിട്ട അറിയിക്കുന്നു✱ അപ്രകാരം രണ്ടാം
സംകീൎത്തനത്തിൽ നീ എന്റെ പുത്രനാകുന്നു ഇന്ന ഞാൻ നിന്നെ</lg><lg n="൩൪"> ജനിപ്പിച്ചു എന്ന എഴുതപ്പെട്ടുമിരിക്കുന്നു✱ വിശെഷിച്ചും ഇനിമെ
ലാൽ നാശത്തിങ്കലെക്ക തിരിച്ചുവരാതെ ഇരിപ്പാനായിട്ട അവൻ
അവനെ മരിച്ചവരിൽനിന്ന ഉയിൎത്തെഴുനീല്പിച്ചു എന്നുള്ളതിനെകു
റിച്ച ഞാൻ നിങ്ങൾക്ക ദാവീദിന്റെ സത്യമായുള്ള കരുണകളെ ത</lg><lg n="൩൫">രുമെന്നുള്ളപ്രകാരം പറഞ്ഞിരിക്കുന്നു✱ ആയതുകൊണ്ട അവൻ
മറ്റൊരു സംകീൎത്തനത്തിലും നീ നിന്റെ വിശുദ്ധനായവനെ</lg><lg n="൩൬"> നാശത്തെകാണ്മാൻ സമ്മതിക്കയില്ല എന്ന പറയുന്നു✱ എന്തുകൊ
ണ്ടെന്നാൽ ദാവീദ തന്റെ സന്തതിക്ക ദൈവത്തിന്റെ ഹിതത്താൽ
ശുശ്രൂഷചെയ്തതിന്റെ ശെഷം നിദ്രയെ പ്രാപിക്കയും തന്റെ പിതാ
ക്കന്മാരുടെ അടുക്കൽ സ്ഥാപിക്കപ്പെട്ട നാശത്തെ കാണുകയും ചെ</lg><lg n="൩൭">യ്തു✱ എന്നാൽ ദൈവം ഉയിൎപ്പിച്ചിട്ടുള്ളവൻ നാശത്തെ കണ്ടിട്ടി</lg><lg n="൩൮">ല്ല✱ ഇതുകൊണ്ട സഹൊദരന്മാരായ മനുഷ്യരെ ഇവൻ മൂലമായിട്ട
നിങ്ങൾക്ക പാപങ്ങളുടെ മൊചനം പ്രസംഗിക്കപ്പെടുന്നു എന്നുള്ളത</lg><lg n="൩൯"> നിങ്ങൾക്ക അറിഞ്ഞിരിക്കട്ടെ✱ വിശെഷിച്ചും വിശ്വസിക്കുന്നവനെ
ല്ലാം നിങ്ങൾ മൊശെയുടെ ന്യായപ്രമാണത്താൽ നീതിമാന്മാരാക്ക
പ്പെടുവാൻ കഴിയാത കാൎയ്യങ്ങളിൽനിന്ന ഇവനാൽ നീതിമാന്മാരാക്ക
പ്പെടുന്നു✱ അതുകൊണ്ട ദീൎഘദൎശികളിൽ ചൊല്ലപ്പെട്ടത നിങ്ങളുടെ</lg><lg n="൪൦"> മെൽ വരാതെ ഇരിപ്പാനായിട്ട സൂക്ഷിപ്പിൻ✱ നിന്ദക്കാരെ നി</lg><lg n="൪൧">ങ്ങൾ നൊക്കുകയും ആശ്ചൎയ്യപ്പെടുകയും നശിച്ചുപൊകയും ചെയ്വിൻ
എന്തുകൊണ്ടെന്നാൽ ഞാൻ ഒരു പ്രവൃത്തിയെ നിങ്ങളുടെ നാളുക
ളിൽ പ്രവൃത്തിക്കുന്നു ആ പ്രവൃത്തിയെ ഒരുത്തൻ നിങ്ങളൊട അ
റിയിച്ചാലും നിങ്ങൾ ഒരു പ്രകാരത്തിലും വിശ്വസിക്കയില്ല✱</lg>

<lg n="൪൨">പിന്നെ യെഹൂദന്മാർ സഭയിൽനിന്ന പുറത്ത പൊയപ്പൊൾ
പുറജാതിക്കാർ ൟ വചനങ്ങൾ പിന്നെത്തെ ശാബതദിവസത്തി</lg><lg n="൪൩">ങ്കൽ തങ്ങളൊട അറിയിക്കപ്പെടെണമെന്ന അപെക്ഷിച്ചു✱ എ
ന്നാൽ സഭ പിരിഞ്ഞിരിന്റെ ശെഷം യെഹൂദന്മാരിലും യെഹൂദ
മാൎഗ്ഗത്തെ അനുസരിച്ച ഭക്തിയുള്ളവരിലും പലരും പൗലുസിനെയും</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/334&oldid=177238" എന്ന താളിൽനിന്ന് ശേഖരിച്ചത്