താൾ:GaXXXIV1.pdf/318

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൮. അ

<lg n="">ശൌലും അവന്റെ വധത്തിന്ന സമ്മതിച്ചുകൊണ്ടിരുന്നു പി
ന്നെ ആ കാലത്തിങ്കൽ യെറുശലെമിലുള്ള സഭയുടെ നെരെ ഒരു
മഹാ ഉപദ്രവം ഉണ്ടായ്വന്നു അപ്പൊസ്തൊലന്മാർ ഒഴികെ എല്ലാവ
രും യെഹൂദിയായുടെയും ശമറിയായുടെയും ദെശങ്ങളിൽ എല്ലാട</lg><lg n="൨">വും ഭിന്നപ്പെടുകയും ചെയ്തു✱ വിശെഷിച്ചും ഭക്തിയുള്ള മനുഷ്യർ
സ്തെഫാനൊസിനെ (കുഴിച്ചിടുവാൻ) കൊണ്ടുപൊയി അവനെ കുറി</lg><lg n="൩">ച്ച വളരെ പ്രലാപം ചെയ്കയും ചെയ്തു എന്നാൽ ശൌൽ സഭ
യെ നശിപ്പിച്ചു ഭവനം തൊറും കടന്ന പുരുഷന്മാരെയും സ്ത്രീകളെ</lg><lg n="൪">യും പിടിച്ചു വലിച്ച കാരാഗ്രഹത്തിലെക്ക എല്പിക്കയും ചെയ്തു✱ ആ
കയാൽ ഭിന്നപ്പെട്ടവർ വചനത്തെ പ്രസംഗിച്ചുകൊണ്ട എല്ലാടവും</lg><lg n="൫"> സഞ്ചരിച്ചു✱ അപ്പൊൾ ഫീലിപ്പൊസ ശമറിയ നഗരത്തിലെക്ക</lg><lg n="൬"> പുറപ്പെട്ടുചെന്ന അവൎക്ക ക്രിസ്തുവിനെ പ്രസംഗിച്ചു✱ വിശെഷിച്ചും
ഫീലിപ്പൊസ ചെയ്ത ലക്ഷ്യങ്ങളെ കെൾക്കയും കാണ്കയും ചെയ്ക
കൊണ്ട ജനങ്ങൾ അവനാൽ പറയപ്പെട്ട കാൎയ്യങ്ങളിൽ എകമന</lg><lg n="൭">സ്സൊടെ താല്പൎയ്യപ്പെട്ടിരുന്നു✱ എന്തുകൊണ്ടെന്നാൽ മ്ലെച്ശാത്മാക്കൾ
തങ്ങളാൽ ബാധിക്കപ്പെട്ടവരിൽ പലരിൽനിന്നും മഹാ ശബ്ദത്തൊ
ടെ നിലവിളിച്ചുകൊണ്ട പുറപ്പെട്ട പൊന്നു അനെകം പക്ഷവാതക്കാ
രും മുടന്തന്മാരും സൗഖ്യമാക്കപ്പെട്ടു✱ ആ നഗരത്തിൽ മഹാ സ</lg><lg n="൮">ന്തൊഷം ഉണ്ടാകയും ചെയ്തു✱</lg>

<lg n="൯">എന്നാൽ ശിമൊൻ എന്ന പെരുഌഒരു മനുഷ്യനുണ്ടായിരുന്നു
അവൻ ആ നഗരത്തിൽ മുമ്പെ തന്നെ ക്ഷുദ്രം ചെയ്കയും താൻ
ഒരു വലിയവൻ എന്ന നടിച്ച ശമറിയാജാതിയെ ഭ്രമിപ്പിക്കയും</lg><lg n="൧൦"> ചെയ്തു വന്നു✱ ഇവൻ ദൈവത്തിന്റെ മഹാ ശക്തിയാകുന്നു എ
ന്ന പറഞ്ഞ അവർ മഹാ ചെറിയവർ മുതർ മഹാ വലിയവർ</lg><lg n="൧൧"> വരെ എല്ലാവരും അവങ്കൽ ശ്രദ്ധകൊടുത്തു✱ അവൻ അനെകം
കാലമായി അവരെ ക്ഷുദ്രങ്ങൾ കൊണ്ട ഭ്രമിപ്പിച്ചതിനാൽ അവർ അ</lg><lg n="൧൨">വങ്കൽ ശ്രദ്ധ കൊടുക്കയും ചെയ്തു✱ എന്നാറെ ദൈവത്തിന്റെ രാ
ജ്യത്തെയും യെശു ക്രിസ്തുവിന്റെ നാമത്തെയും സംബന്ധിച്ചുള്ള
കാൎയ്യങ്ങളെ ഫീലിപ്പൊസ പ്രസംഗിക്കുന്നതിനെ അവർ വിശ്വസി</lg><lg n="൧൩">ച്ചപ്പൊൾ തങ്ങൾ പുരുഷന്മാരും സ്ത്രീകളും ബപ്തിസ്മപ്പെട്ടു✱ അ
പ്പൊൾ ശിമൊൻ താനും വിശ്വസിച്ചു അവൻ ബപ്തിസ്മപ്പെട്ടാറെ
ഫീലിപൊസിനൊടു കൂടെ സ്ഥിരപ്പെടുകയും ചെയ്യപ്പെട്ട ലക്ഷ്യങ്ങ
ളെയും മഹാ അതിശയങ്ങളെയും കണ്ട വിസ്മയിക്കയും ചെയ്തു✱</lg>

<lg n="൧൪">പിന്നെ യെറുശലമിൽ ഇരിക്കുന്ന അപ്പൊസ്തൊലന്മാർ ശമറിയ
ദൈവത്തിന്റെ വചനത്തെ കൈക്കൊണ്ടു എന്ന കെട്ടപ്പൊൾ അ
വർ പത്രൊസിനെയും യൊഹന്നാനെയും അവരുടെ അടുക്കലെക്ക</lg><lg n="൧൫"> അയച്ചു✱ ആയവർ പുറപ്പെട്ടു വന്നാറെ അവർ പരിശുദ്ധാത്മാവി</lg><lg n="൧൬">നെ പ്രാപിക്കെണമെന്ന അവൎക്കു വെണ്ടി പ്രാൎത്ഥിച്ചു എന്തെന്നാൽ
അതു വരെ അവരിൽ ഒരുത്തന്റെ മെലും അവൻ ഇറങ്ങീട്ടുണ്ടാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/318&oldid=177222" എന്ന താളിൽനിന്ന് ശേഖരിച്ചത്