താൾ:GaXXXIV1.pdf/333

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൧൩. അ. ൩൫

<lg n="">കൾ അവരുടെ അടുക്കർ ആളയച്ച പറഞ്ഞു സഹൊദരന്മാരായ
മനുഷ്യരെ ജനങ്ങളൊട ഉപദെശമായുള്ള വചനം നിങ്ങൾക്ക ഉണ്ടെ</lg><lg n="൧൬">ങ്കിൽ പറവിൻ✱ അപ്പൊൾ പൗലുസ എഴുനീറ്റ കൈകൊണ്ട ആം
ഗികം കാട്ടി പറഞ്ഞു ഇസ്രാഎൽ പുരുഷന്മാന്മാരായും ദൈവത്തെ ഭ</lg><lg n="൧൭">യപ്പെടുന്നവരായുമുള്ളൊരെ കെട്ടുകൊവിൻ✱ ൟ ഇസ്രാഎൽ
ജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ നിയമിക്കയും ജനം
എജിപ്തദെശത്തിൽ പരദെശികളായിരിക്കുമ്പൊൾ അവരെ ഉയ
ൎത്തുകയും ഉന്നതമായുള്ള ഭുജംകൊണ്ട അവരെ അതിൽനിന്ന പുറ</lg><lg n="൧൮">ത്തുകൊണ്ടുവരികയും ചെയ്തു✱ പിന്നെ എകദെശം നാല്പത സംവത്സ
രകാലം അവൻ വനത്തിങ്കൽ അവരുടെ നടപ്പുകളെ സഹിച്ചു✱</lg><lg n="൧൯"> പിന്നെ അവൻ കാനാൻ ദെശത്തിൽ എഴുജാതികളെ നശിപ്പിച്ച
അവരുടെ ദെശത്തെ അവൎക്ക അവകാശമായിട്ട വിഭാഗിച്ചു കൊ</lg><lg n="൨൦">ടുത്തു✱ അതിന്റെ ശെഷം അവൻ അവൎക്ക എകദെശം നാനൂ
റ്റമ്പത സംവത്സരം ന്യായാധിപതിമാരെ ശമുവെൽ ദീൎഘദൎശി</lg><lg n="൨൧">വരെ കൊടുത്തു✱ പിന്നെ അന്നുമുതൽ അവർ ഒരു രാജാവിനെ
യാചിച്ചു അപ്പൊൾ ദൈവം അവൎക്ക നാല്പത സംവത്സരത്തെക്ക
ബെന്യാമിന്റെ ഗൊത്രത്തിലുള്ള പുരുഷനാകുന്ന കീശിന്റെ പു</lg><lg n="൨൨">ത്രനായ ശൗലിനെ കൊടുത്തു✱ പിന്നെ താൻ അവനെ നീക്കികളഞ്ഞ
തിന്റെ ശെഷം അവൻ ദാവീദിനെ അവൎക്ക രാജാവായിട്ടഉയൎത്തി
വിശെഷിച്ചും അവനെ കുറിച്ച സാക്ഷിപ്പെടുത്തി പറഞ്ഞു ഞാൻ
എന്റെ ഹൃദയപ്രകാരമുള്ള മനുഷ്യനായി യെശായുടെ പുത്രനായ ദാ
വീദിനെ കണ്ടെത്തി ഇവൻ എന്റെ ഇഷ്ടത്തെ ഒക്കയും ചെയ്യും✱</lg><lg n="൨൩"> ഇവന്റെ സന്തതിയിൽനിന്ന ദൈവം തന്റെ വാഗ്ദത്തപ്രകാരം</lg><lg n="൨൪"> ഇസ്രാഎലിന്ന യെശുവാകുന്ന രക്ഷിതാവിനെ ഉയൎത്തി✱ അന്ന
ഇവന്റെ വരവിന്ന മുമ്പെ യൊഹന്നാൻ ഇസ്രാഎൽ ജനത്തി
ന്ന എല്ലാം അനുതാപത്തിന്റെ ബപ്തിസ്മയെ മുൻ പ്രസംഗിച്ചു✱</lg><lg n="൨൫"> വിശെഷിച്ച യൊഹന്നാൻ തന്റെ പ്രയാണത്തെ നിവൃത്തിക്കു
മ്പൊൾ അവൻ പറഞ്ഞു നിങ്ങൾ എന്നെ ആരാകുന്നു എന്ന വി
ചാരിക്കുന്നു അവൻ ഞാനല്ല എങ്കിലും കണ്ടാലും ഒരുത്തൻ എന്റെ
പിന്നാലെ വരുന്നുണ്ട അവന്റെ പാദങ്ങളുടെ ചെരിപ്പുകളെ അഴി</lg><lg n="൨൬">പ്പാൻ ഞാൻ യൊഗ്യനല്ല✱ അബ്രഹാമിന്റെ വംശത്തിലുള്ള പു
ത്രന്മാരായും നിങ്ങളിൽ ദൈവത്തെ ഭയപ്പെടുന്നവരായുമുള്ള സ
ഹൊദരന്മാരായ മനുഷ്യരെ നിങ്ങൾക്ക ൟ രക്ഷയുടെ വചനം അ</lg><lg n="൨൭">യക്കപ്പെട്ടിരിക്കുന്നു✱ എന്തുകൊണ്ടെന്നാൽ യെറുശലമിൽ പാൎക്കു
ന്നവരും അവരുടെ പ്രധാനന്മാരും അവനെ എങ്കിലും ശാബത
ദിവസം തൊറും വായിക്കപ്പെടുന്ന ദീൎഘദൎശിമാരുടെ ശബ്ദങ്ങളെ എ
ങ്കിലും അറിയായ്കകൊണ്ട അവനെ ശിക്ഷക്ക വിധിക്കയാൽ അവ</lg><lg n="൨൮">യെ നിവൃത്തിച്ചു✱ അവർ അവങ്കൽ മരണത്തിന്ന ഒരു ഹെതുപൊ
ലും കണ്ടെത്തിയില്ല എങ്കിലും അവൻ കൊല്ലപ്പെടെണമെന്ന പി</lg>


E2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/333&oldid=177237" എന്ന താളിൽനിന്ന് ശേഖരിച്ചത്