താൾ:GaXXXIV1.pdf/342

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൧൬. അ.

<lg n="൧൩">വിശെഷിച്ച ഞങ്ങൾ ശാബത ദിവസത്തിൽ നഗരത്തിൽനിന്ന
പുറത്ത ഒരു നദിയുടെ അരികത്ത പുറപ്പെട്ടു പൊയി അവിടെ
പ്രാൎത്ഥന ചെയ്യപ്പെടുന്നത മൎയ്യാദയായിരുന്നു ഞങ്ങൾ ഇരുന്ന</lg><lg n="൧൪"> അവിടെ വന്നു കൂടിയ സ്ത്രീകളൊട സംസാരിച്ചു✱ അപ്പൊൾ ലുദി
യ എന്ന നാമമുള്ളവളായി രക്താംബരത്തെ വീക്കുന്നവളായി തീ
യത്തീറാ നഗരക്കാരത്തിയായി ദൈവത്തെ സെവിക്കുന്നവളാ
യി ഒരു സ്ത്രീ കെട്ടുകൊണ്ടിരുന്നു പൗലുസിനാൽ പറയപ്പെട്ട കാ
ൎയ്യങ്ങളിൽ ജാഗ്രതപ്പെടുവാൻ തക്കവണ്ണം കൎത്താവ അവളുടെ ഹൃദയ</lg><lg n="൧൫">ത്തെ തുറന്നു✱ പിന്നെ അവളും അവളുടെ കുഡുംബവും ബപ്തിസ്മ
പ്പെട്ടതിന്റെ ശെഷം അവൾ നിങ്ങൾ എന്നെ കൎത്താവിങ്കൽ വി
ശ്വാസമുള്ളവളാകുന്നു എന്ന നിശ്ചയിച്ചു എങ്കിൽ എന്റെ ഭവന
ത്തിലെക്ക വന്നപാൎത്തുകൊൾവിൻ എന്ന ഞങ്ങളൊട അപെക്ഷി</lg><lg n="൧൬">ച്ചു അവൾ ഞങ്ങളെ നിൎബന്ധിക്കയും ചെയ്തു✱ പിന്നെ ഉണ്ടായത എ
ന്തെന്നാൽ ഞങ്ങൾ പ്രാൎത്ഥനക്ക പൊകുമ്പൊൾ മന്ത്രവാദത്തിന്റെ
ആത്മാവൊടു കൂടിയവളായി ലക്ഷണം പറയുന്നതിനാൽ തന്റെ
യജമാനന്മാൎക്ക വളര ലാഭത്തെ ഉണ്ടാക്കിയവളായി ഒരു ബാല</lg><lg n="൧൭"> സ്ത്രീ ഞങ്ങളെ എതിരെറ്റു✱ ഇവൾ പൗലുസിന്റെയും ഞങ്ങളുടെ
യും പിന്നാലെ വന്ന ൟ മനുഷ്യർ നമുക്ക രക്ഷയുടെ വഴിയെ
അറിയിക്കുന്നവരായി അത്യുന്നതനായ ദൈവത്തിന്റെ ശുശ്രൂഷ</lg><lg n="൧൮">ക്കാരാകുന്നു എന്ന ഉറക്കെ വിളിച്ചുപറഞ്ഞു✱ ഇതിനെയും അവൾ
വളര നാളുകൾ ചെയ്തു എന്നാറെ പൗലുസ മുഷിഞ്ഞ പിന്തിരി
ഞ്ഞ ആത്മാവിനൊട നീ അവളിൽനിന്ന പുറത്ത പൊകുവാൻ
ഞാൻ യെശു ക്രിസ്തുവിന്റെ നാമത്തിൽ നിന്നൊട കല്പിക്കുന്നു
എന്ന പറഞ്ഞു ആ നെരത്ത തന്നെ അവൻ പുറപ്പെട്ടുപൊകയും</lg><lg n="൧൯"> ചെയ്തു✱ എന്നാറെ അവളുടെ യജമാനന്മാർ തങ്ങളുടെ ലാഭത്തി
ന്റെ ആശ്രയം പെയ്പൊയി എന്ന കണ്ടിട്ട പൗലുസിനെയും ശീലാ
സിനെയും പിടിച്ച ചന്തസ്ഥലത്തെക്കു പ്രമാണികളുടെ അടുക്കലെക്ക</lg><lg n="൨൦"> വലിച്ചു✱ വിശെഷിച്ച അവർ അവരെ അധികാരികളുടെ അടു
ക്കൽ കൊണ്ടുവന്ന പാഞ്ഞു യെഹൂദന്മാരായുള്ള ൟ മനുഷ്യർ ഞ</lg><lg n="൨൧">ങ്ങളുടെ നഗരത്തെ എറ്റവും ചഞ്ചലപ്പെടുത്തുകയും✱ റൊമാക്കാ
രാകുന്ന ഞങ്ങൾക്ക കൈക്കൊൾവാൻ എങ്കിലും ചെയ്വാൻ എങ്കിലും</lg><lg n="൨൨"> യൊഗ്യമില്ലാത്ത മൎയ്യാദകളെ അറിയിക്കയും ചെയ്യുന്നു✱ അപ്പൊൾ
പുരുഷാരം അവരുടെ നെരെ ഒന്നിച്ച എഴുനീറ്റ അധികാരി
കൾ അവരുടെ വസ്ത്രങ്ങളെ ചീന്തിക്കളഞ്ഞ അവരെ അടിപ്പാൻ</lg><lg n="൨൩"> കല്പിക്കയും ചെയ്തു✱ എന്നാറെ അവരുടെ മെൽ വളരെ അടിക
ളെ എല്പിച്ചതിന്റെ ശെഷം കാരാഗൃഹ വിചാരക്കാരനൊട അവ
രെ നല്ലവണ്ണം സൂക്ഷിപ്പാൻ കല്പിച്ച അവരെ കാരാഗൃത്തിൽ ആ</lg><lg n="൨൪">ക്കി✱ അവൻ അപ്രകാരമുള്ള കല്പനയെ ലഭിച്ചിട്ട അവരെ അക
ത്തുള്ള കാരാഗൃഹത്തിലെക്ക ആക്കി അവരുടെ കാലുകളെ ആമ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/342&oldid=177246" എന്ന താളിൽനിന്ന് ശേഖരിച്ചത്