താൾ:GaXXXIV1.pdf/498

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൮ കൊലൊസ്സെയക്കാർ ൧. അ.

<lg n="">തല മുറകളിൽനിന്നും മറവായിരുന്നതും ഇപ്പൊൾ അവന്റെ പ
രിശുദ്ധന്മാൎക്ക പ്രകാശിക്കപ്പെട്ടതുമായ രഹസ്യം തന്നെ (ആകുന്നു)✱</lg><lg n="൨൭"> അവൎക്ക ദൈവം പുറജാതികളുടെ ഇടയിൽ ൟ രഹസ്യത്തിന്റെ
മഹത്വത്തിന്റെ സമ്പത്ത ഇന്നതാകുന്നു എന്ന അറിയിപ്പാൻ ദൈ
വത്തിന്ന മനസ്സുണ്ടായി അത മഹത്വത്തിന്റെ ആശാബന്ധമായി</lg><lg n="൨൮"> നിങ്ങളിൽ ക്രിസ്തു ആകുന്നു✱ എല്ലാ മനുഷ്യനെയും ക്രിസ്തു യെശു
വിങ്കൽ മുഴുവൻ തികഞ്ഞവനായി നിൎത്തുവാനായിട്ട അവനെ
ഞങ്ങൾ എല്ലാ മനുഷ്യനൊടും ഓൎമ്മപ്പെടുത്തുകയും എല്ലാവന്നും സ
കല ജ്ഞാനത്തൊടും ഉപദെശിക്കുയും ചെയ്തു കൊണ്ട പ്രസംഗിക്കു</lg><lg n="൨൯">ന്നു✱ ആയതിന്ന ഞാനും എങ്കൽ ബലത്തൊടെ വ്യാപരിക്കുന്ന
അവന്റെ വ്യാപാര ശക്തിപ്രകാരം പൊരുതീട്ട അദ്ധ്വാനപ്പെ
ടുന്നു✱</lg>

൨ അദ്ധ്യായം

൧ അവൻ ക്രിസ്തുവിങ്കൽ സ്ഥിരതയൊടിരിപ്പാനായിട്ടും.— ൮
ലൌകിക ജ്ഞാനത്തിൽനിന്നും വെറുതെയുള്ള പരമ്പര
ന്യായങ്ങളിൽ നിന്നും.— ൧൮ ദൈവദൂതന്മാരെ ആരാധിക്കു
ന്നതിൽനിന്നും.—~൨൦ ന്യായ പ്രമാണം സംബന്ധിച്ച കൎമ്മ
ങ്ങളിൽനിന്നും ജാഗ്രതപ്പെടുവാനായിട്ടും അവൎക്ക ബുദ്ധി ഉ
പദെശിക്കുന്നത.

<lg n="">എന്തുകൊണ്ടെന്നാൽ നിങ്ങൾക്കായിക്കൊണ്ടും ലെയൊദിക്കെയാ
യിലുള്ളവൎക്കായ്ക്കൊണ്ടും എന്റെ മുഖത്തെ ജഡത്തിൽ കട്ടിണ്ടി</lg><lg n="൨">ല്ലാത്തവൎക്ക എല്ലാവൎക്കുമായ്ക്കൊണ്ടും✱ അവർ സ്നെഹത്തിലും ദൈ
വമായ പിതാവിന്റെയും ക്രിസ്തുവിന്റെയും രഹസ്യത്തെ അ
റിഞ്ഞുകൊള്ളുന്നതിന്ന തിരിച്ചറിവിന്റെ പൂൎണ്ണനിശ്ചയമുള്ള സ
കല ധനത്തിലെക്കും ഒന്നിച്ച സംബന്ധിക്കപ്പെട്ടവരായി അവരു
ടെ ഹൃദയങ്ങൾ ആശ്വസിക്കപ്പെടണമെന്ന എനിക്ക എത്ര വലിയ</lg><lg n="൩"> പൊരാട്ടം ഉണ്ടെന്ന നിങ്ങൾ അറിവാൻ എനിക്ക മനസ്സുണ്ട✱ അ
വങ്കൽ ജ്ഞാനത്തിന്റെയും അറിവിന്റെയും നിക്ഷെപങ്ങൾ ഒ</lg><lg n="൪">ക്കയും ഗുപ്തങ്ങളാകുന്നു✱ യാതൊരുത്തനും വശീകര വാക്കിനാൽ
നിങ്ങളെ വഞ്ചിക്കാതെ ഇരിപ്പാനായിട്ട ഞാൻ ഇതിനെ പറയു</lg><lg n="൫">ന്നു✱ എന്തുകൊണ്ടെന്നാൽ ഞാൻ ജഡത്താൽ കൂടയില്ല എങ്കി
ലും ഞാൻ ആത്മാവിൽ നിങ്ങളൊട കൂടിയിരുന്ന സന്തൊഷിച്ച
നിങ്ങളുടെ ക്രമത്തെയും ക്രിസ്തുവിങ്കൽ നിങ്ങൾക്കുള്ള വിശ്വാസത്തി</lg><lg n="൬">ന്റെ സ്ഥിരതയെയും കാണുന്നു✱ അതുകൊണ്ട നിങ്ങൾ കൎത്താ
വായ ക്രിസ്തു യെശുവിനെ പരിഗ്രഹിച്ചതുപൊലെ അവങ്കൽ നട</lg><lg n="൭">ന്ന✱ അവങ്കൽ സ്ഥാപിക്കപ്പെട്ടവരായും പണി ചെയ്യപ്പെട്ടവ
രായും നിങ്ങൾക്ക ഉപദെശിക്കപ്പെട്ടപ്രകാരം വിശ്വാസത്തിൽ
സ്ഥിരപ്പെട്ട അതിൽ സ്തൊത്രത്തൊടെ വൎദ്ധിക്കുന്നവരായുമിരി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/498&oldid=177402" എന്ന താളിൽനിന്ന് ശേഖരിച്ചത്