താൾ:GaXXXIV1.pdf/454

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൪ ൨ കൊറിന്തിയക്കാർ ൭. അ.

<lg n="">ക്കുന്നവരെ ആശ്വസിപ്പിക്കുന്ന ദൈവം ഞങ്ങളെ തീത്തൂസിന്റെ വ</lg><lg n="൭">രവുകൊണ്ട ആശ്വസിപ്പിച്ചു✱ അവന്റെ വരവുകൊണ്ട മാത്രവുമ
ല്ല അവൻ നിങ്ങളാൽ ആശ്വസിക്കപ്പെട്ടതായുള്ള ദുഃഖൊപശാന്തി
കൊണ്ടും കൂടെ അതെന്തുകൊണ്ടെന്നാൽ നിങ്ങളുടെ അത്യാഗ്രഹ
ത്തെ നിങ്ങളുടെ സങ്കടത്തെ എനിക്ക വെണ്ടി നിങ്ങളുടെ ശുഷ്കാ
ന്തിയെ അവൻ ഞങ്ങളൊട അറിയിച്ചു എന്നതുകൊണ്ടു ഞാൻ</lg><lg n="൮"> എറ്റവും സന്തൊഷിച്ചു✱ അതെന്തുകൊണ്ടെന്നാൽ ഞാൻ ഒരു
ലെഖനം കൊണ്ട നിങ്ങളെ ദുഃഖിപ്പിച്ചു എങ്കിലും ഞാൻ പശ്ചാത്താ
പപ്പെട്ടു എങ്കിലും ഞാൻ പശ്ചാത്താപപ്പെടുന്നില്ല എന്തെന്നാൽ
കറയനെരത്തെക്ക മാത്രം എങ്കിലും ആ ലെഖനം നിങ്ങളെ ദുഃഖി</lg><lg n="൯">പ്പിച്ചു എന്ന ഞാൻ കാണുന്നു✱ ഇപ്പൊൾ ഞാൻ സന്തൊഷി
ക്കുന്നു നിങ്ങൾ ദുഃഖപ്പെട്ടു എന്ന വെച്ചല്ല നിങ്ങൾ അനുതാപത്തി
ന്നായിട്ട ദുഃഖപ്പെട്ടു എന്നുവെച്ചത്രെ നിങ്ങൾ ഒന്നിലും ഞങ്ങൾ
ഹെതുവായിട്ട നഷ്ടപ്പെടാതെ ഇരിപ്പാനായിട്ട നിങ്ങൾ ദൈവസം</lg><lg n="൧൦">ബന്ധമായുള്ള പ്രകാരത്തിൽ ദുഃഖപ്പെട്ടവല്ലൊ✱ എന്തുകൊണ്ടെ
ന്നാൽ ദൈവ സംബന്ധമായുള്ള ദുഃഖം രക്ഷയിലെക്ക പശ്ചാത്താ
പപ്പെടാത്ത അനുതാപത്തെ ഉണ്ടാക്കുന്നു എന്നാൽ ലൊകത്തി</lg><lg n="൧൧">ന്റെ ദുഃഖം മരണത്തെ ഉണ്ടാക്കുന്നു✱ എന്തെന്നാൽ കണ്ടാലും
നിങ്ങൾ ദൈവ സംബന്ധമായ പ്രകാരത്തിൽ ദുഃഖിച്ച ൟ കാ
ൎയ്യം തന്നെ നിങ്ങളിൽ എത്ര ജാഗ്രതയെ അത്രയുമല്ല എത്ര പ്രത്യു
ത്തരത്തെ അത്രയുമല്ല എത്ര ൟൎഷ്യയെ അത്രയുമല്ല എത്ര ഭയ
ത്തെ അത്രയുമല്ല എത്ര ശുഷ്കാന്തിയെ അത്രയുമല്ല എത്ര വൈരാ
ഗ്യത്തെ അത്രയുമല്ല എത്ര പ്രതിക്രിയയെ ഉണ്ടാക്കി ൟ കാൎയ്യ
ത്തിൽ നിങ്ങൾ ശുദ്ധമുള്ളവരാകുന്നു എന്ന നിങ്ങൾ തന്നെ സകല</lg><lg n="൧൨">ത്തിലും ബൊധം വരുത്തിയിരിക്കുന്നു✱ അതുകൊണ്ട ഞാൻ
നിങ്ങൾക്ക എഴുതി എങ്കിലും അത അന്യായം ചെയ്തവന്റെ നിമി
ത്തമായിട്ടല്ല അന്യായമനുഭവിച്ചവന്റെ നിമിത്തവുമായിട്ടുമല്ല നി
ങ്ങളൊട ഞങ്ങൾക്കുള്ള ജാഗ്രത ദൈവത്തിന്റെ മുമ്പാക നിങ്ങൾ
ക്ക പ്രകാശപ്പെട്ടിരിക്കെണമെന്നുള്ള നിമിത്തമായിട്ടത്രെ (ചെയ്ത</lg><lg n="൧൩">ത)✱ ആയതുകൊണ്ട നിങ്ങളുടെ ആശ്വാസത്തിൽ ഞങ്ങൾ ആ
ശ്വസിക്കപ്പെട്ടു അത്രയുമല്ല തീത്തൂസിന്റെ ആത്മാവ നിങ്ങളിലെ
ല്ലാവരാലും ആശ്വസിപ്പിക്കപ്പെട്ടതുകൊണ്ടു അവന്റെ സന്തൊഷ
ത്തിൽ ഞങ്ങൾ എറ്റവും അധികമായിട്ട സന്തൊഷിക്കയും ചെ</lg><lg n="൧൪">യ്തു✱ എന്തുകൊണ്ടെന്നാൽ നിങ്ങളെ കുറിച്ച ഞാൻ അവനൊട
വല്ലതും പുകഴ്ചയായിട്ട പറഞ്ഞിട്ടുണ്ടു എങ്കിൽ ഞാൻ ലജ്ജപ്പെടു
ന്നില്ല ഞങ്ങൾ നിങ്ങളൊട സകലത്തെയും സത്യത്തൊടെ പറ
ഞ്ഞതുപൊലെ തന്നെ തീത്തൂസിന്റെ മുമ്പാക ഞാൻ പറഞ്ഞ</lg><lg n="൧൫"> പുകഴ്ചയും ഒരു സത്യമായി തീൎന്നിരിക്കുന്നു✱ നിങ്ങളുടെ എല്ലാ
വരുടെയും അനുസരണത്തെ നിങ്ങൾ ഭയത്തൊടും വിറയലൊ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/454&oldid=177358" എന്ന താളിൽനിന്ന് ശേഖരിച്ചത്