താൾ:GaXXXIV1.pdf/461

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ കൊറിന്തിയക്കാർ ൧൧. അ. ൧൬൧

<lg n="">യിട്ട വെഷം ധരിക്കപ്പെട്ടാൽ വലുതായിട്ടുള്ള കാൎയ്യമല്ല അവരു
ടെ അവസാനം അവരുടെ ക്രിയകൾക്ക തക്കവണ്ണം ഇരിക്കും✱</lg>

<lg n="൧൬">ഞാൻ പിന്നെയും പറയുന്നു ഒരുത്തനും എന്നെ ബുദ്ധിയില്ലാ
ത്തവനെന്ന നിരൂപിക്കരുത അപ്രകാരമായാൽ ഞാനും കുറ
ഞ്ഞൊന്ന ആത്മ പ്രശംസ ചെയ്യാനായിട്ട എന്നെ ഒരു ബുദ്ധിയി</lg><lg n="൧൭">ല്ലാത്തനെ പൊലെ എങ്കിലും കൈക്കൊൾവിൻ✱ ഞാൻ പറ
യുന്നത കൎത്താവിൻ പ്രകാരം പറയുന്നില്ല ആത്മപ്രശംസയുടെ
ൟ നിശ്ചയത്തിൽ ബുദ്ധിഹീനതയൊടെ എന്ന പൊലെ അത്രെ</lg><lg n="൧൮"> പലരും ജഡപ്രകാരം പുകഴ്ത്തുന്നതുകൊണ്ടു ഞാനും പുകഴ്ത്തും✱</lg><lg n="൧൯"> എന്തെന്നാൽ നിങ്ങൾ തന്നെ ബുദ്ധിമാന്മാരാകൊണ്ട നിങ്ങൾ ബു</lg><lg n="൨൦">ദ്ധിയില്ലാത്തവരൊട സന്തൊഷത്തൊടെ സഹിക്കുന്നു✱ എ
ന്തെന്നാൽ ഒരുത്തൻ നിങ്ങളെ അടിമപ്പെടുത്തുന്നു എങ്കിലും ഒ
രുത്തൻ നിങ്ങളെ ഭക്ഷിച്ചുകളയുന്നു എങ്കിലും ഒരുത്തൻ (നി
ങ്ങൾക്കുള്ളതിൽ നിന്ന) എടുത്തുകൊള്ളുന്നു എങ്കിലും ഒരുത്തൻ ത
ന്നെ താൻ ഉയൎത്തുന്നു എങ്കിലും ഒരുത്തൻ നിങ്ങളെ മുഖത്തടിക്കു</lg><lg n="൨൧">ന്നു എങ്കിലും നിങ്ങൾ സഹിക്കുന്നുവല്ലൊ✱ ഞങ്ങൾ ബലഹീനന്മാരാ
യി തീൎന്നിരുന്നു എന്ന പൊലെ ഞാൻ അവമാനത്തെ സംബന്ധിച്ച
പറയുന്നു എന്നാൽ ഒരുത്തൻ എതിലെങ്കിലും തുനിഞ്ഞാൽ ഞാൻ</lg><lg n="൨൨"> ബുദ്ധികെടായി പറയുന്നു അതിൽ ഞാനും തുനിയുന്നു✱ അവർ
എബ്രായക്കാർക്കുന്നുവൊ ഞാൻ ഞങ്ങിനെ തന്നെ ആകുന്നു അ
വർ ഇസ്രാഎൽക്കാരാകുന്നുവൊ ഞാൻ അങ്ങിനെ തന്നെ ആകു
ന്നു✱ അവർ അബ്രഹാമിന്റെ സന്തതിയാകുന്നുവൊ ഞാൻ അങ്ങി</lg><lg n="൨൩">നെ ആകുന്നു അവർ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരാകുന്നുവൊ
(ഞാൻ ബുദ്ധിയില്ലാത്തവനെ പൊലെ പറയുന്നു) ഞാൻ അധി
കമാകുന്നു ഞാൻ അദ്ധ്വാനങ്ങളിൽ എറ്റം അധികം കൊണ്ട അ
ടികളിൽ അവധി കൂടാതെ കാരാഗൃഹങ്ങളിൽ എറ്റം അധികം</lg><lg n="൨൪"> മരണങ്ങളിൽ പല പ്രാവശ്യം ആയി✱ യെഹൂദന്മാരാൽ ഞാൻ</lg><lg n="൨൫"> ഒന്നു കുറെ നാല്പത (അടി) അഞ്ച പ്രാവശ്യം കൊണ്ടു✱ ഞാൻ
മൂന്നു പ്രാവശ്യം കൊലുകൾ കൊണ്ട അടിക്കപ്പെട്ടു ഒരു പ്രാവശ്യം
ഞാൻ കല്ലെറുകൊണ്ട മൂന്ന പ്രാവശ്യം ഞാൻ കപ്പൽ ചെതത്തിൽ</lg><lg n="൨൬"> അകപ്പെട്ടു ഒരു രാപകൽ ഞാൻ അഗാധത്തിൽ കഴിച്ചു✱ എ
റിയ പ്രാവശ്യം വഴിയാത്രകളിലും വെള്ളങ്ങളിലെ അപകടങ്ങളി
ലും കള്ളന്മാരുടെ അപകടങ്ങളിലും സ്വജാതിക്കാരാലുണ്ടായ അപ
കടങ്ങളിലും പുറജാതിക്കാരാലുണ്ടായ അപകടങ്ങളിലും നഗരത്തി
ലെ അപകടങ്ങളിലും വനത്തിലെ അപകടങ്ങളിലും സമുദ്രത്തി
ലെ അപകടങ്ങളിലും കള്ള സഹൊദരന്മാരുടെ ഇടയിലുള്ള അപ</lg><lg n="൨൭">കടങ്ങളിലും✱ പ്രയത്നത്തിലും വരുത്തത്തിലും പലപ്രാവശ്യം
ജാഗരണങ്ങളിലും വിശപ്പിലും ദാഹത്തിലും പല പ്രാവശ്യം ഉ</lg><lg n="൨൮">പവാസങ്ങളിലും കുളിരിലും നഗ്നതയിലും✱ പുറത്തുള്ള കാ</lg>


U2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/461&oldid=177365" എന്ന താളിൽനിന്ന് ശേഖരിച്ചത്