മലയാള പഞ്ചാംഗം 1869

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മലയാള പഞ്ചാംഗം (1869)

[ 3 ] THE
Malayalam Almanac

1869

മലയാള പഞ്ചാംഗം

൧൮൬൯

PUBLISHED BY PFLEIDERER & RHEHM, MANGALORE [ 5 ] The
Malayalam Almanac

1869

മലയാള പഞ്ചാംഗം

൧൮൬൯

ശാലിവാഹനശകം ൧൭൯൦ " ൧൭൯൧
വിക്രമാദിത്യശകം ൧൯൨൫ " ൧൯൨൬
കൊല്ലവൎഷം ൧൦൪൪ " ൧൦൪൫
മുഹമ്മദീയവൎഷം ൧൨൮൫ " ൧൨൮൬
ഫസലിവൎഷം ൧൨൭൮ " ൧൨൭൯
യഹൂദവൎഷം ൫൬൨൯ " ൫൬൩൦

MANGALORE
PRINTED BY PLEBST & STOLZ,BASEL MISSION PRESS [ 6 ] സ്നേഹം

ഞാൻ മനുഷ്യരുടെയും ദേവദൂതരുടെയും ഭാഷകളാൽ ഉരച്ചാ
ലും സ്നേഹം ഇല്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പൊ, ചിലമ്പുന്ന
താളമൊ ആയ്ചമഞ്ഞു. എനിക്കു പ്രവചനം ഉണ്ടായിട്ടു, സകല മ
ൎമ്മങ്ങളും അറിഞ്ഞാലും, എല്ലാ അറിവും ബോധിച്ചാലും, മലകളെ അ
കററുമാറു സൎവവിശ്വാസവും ഉണ്ടായാലും, സ്നേഹമില്ല എങ്കിൽ ഞാ
ൻ ഒന്നും ഇല്ല. എനിക്കുള്ളവ എല്ലാം കബളീകരിച്ചു കൊടുത്താലും,
എൻ ശരീരത്തെ ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എ
നിക്കു പ്രയോജനം ഇല്ല. സ്നേഹം ദീൎഘം ക്ഷമിക്കുന്നതും, ദയ കോ
ലുന്നതും, ആകുന്നു. സ്നേഹം സ്പൎദ്ധിക്കുന്നില്ല, സ്നേഹം പൊങ്ങച്ചം
കാണിക്കുന്നില്ല, ചീൎക്കുന്നില്ല, ഉചിതം വിട്ടു നടക്കുന്നില്ല, തന്റേവ
അന്വേഷിക്കുന്നില്ല, ചൊടിക്കുന്നില്ല, പെട്ട ദോഷത്തെ കണക്കി
ടുന്നില്ല, അനീതിയിൽ സന്തോഷിയാതെ, സത്യത്തോടു കൂടി സ
ന്തോഷിക്കുന്നു. എല്ലാം മൂടുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്ര
ത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു; സ്നേഹം ഒരു നാളും ഉതിൎന്നുപോ
കാ; പ്രവചനങ്ങൾ ആയാലും, അവറ്റിന്നു നീക്കം വരും. ഭാഷക
ൾ ആയാലും നിന്നു പോകും, അറിവായാലും നീങ്ങിപ്പോകും. കാര
ണം അംശമായത്രെ നാം അറിയുന്നു, അംശമായി പ്രവചിക്കുന്നു;
തികപവു വന്ന നേരത്തിലൊ അംശമായുള്ളതിന്നു നീക്കം വരും. ഞാ
ൻ ശിശുവാകുമ്പോൾ, ശിശുവായി പറഞ്ഞു, ശിശുവായി ഭാവിച്ചു,
ശിശുവായി എണ്ണിക്കൊണ്ടിരുന്നു. പുരുഷനായാറെ, ശിശുവിന്റേ
വ നീക്കിയിരിക്കുന്നു. ഇന്നല്ലൊ നാം കണ്ണാടിയൂടെ കടമൊഴിയാ
യി കാണുന്നു; അന്നു മുഖാമുഖമായത്രെ. ഇന്നു അംശമായി അറിയു
ന്നു; അന്നു ഞാൻ അറിയപ്പെട്ടപ്രകാരത്തിലും, അറിഞ്ഞുകൊള്ളും.
എന്നാൽ ഇപ്പോൾ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നു വ
സിക്കുന്നുണ്ടു; ഇവററിൽ വലിയതു സ്നേഹം തന്നെ. ൧ കൊരി. ൧൩. [ 7 ] ചുരുക്കത്തിന്നായി ഇട്ട അടയാളങ്ങളുടെ വിവരം

ആഴ്ചകൾ നക്ഷത്രങ്ങൾ
SUN. " SUNDAY. അ. " അശ്വതി ചി. " ചിത്ര.
M. " MONDAY. ഭ. " ഭരണി. ചോ. " ചോതി.
TU. " TUESDAY. കാ. " കാൎത്തിക. വി. " വിശാഖം.
W. " WEDNESDAY. രോ. " രോഹിണി. അ. " അനിഴം.
TH. " THURSDAY. മ. " മകീൎയ്യം. തൃ. " തൃക്കേട്ടക.
F. " FRIDAY. തി. " തിരുവാതിര. മൂ. " മൂലം.
S. " SATURDAY. പു. " പുണൎതം പൂ. " പൂരാടം.
ഞ. " ഞായർ. പു. " പൂയം. ഉ. " ഉത്തിരാടം.
തി. " തിങ്കൾ. ആ. " ആയില്യം. തി. " തിരുവോണം.
ചൊ. " ചൊവ്വ. മ. " മകം. അ. " അവിട്ടം.
ബു. " ബുധൻ. പൂ. " പൂരം. ച. " ചതയം.
വ്യ. " വ്യാഴം. ഉ. " ഉത്രം. പൂ. " പൂരുട്ടാതി.
വെ. " വെള്ളി. അ. " അത്തം. ഉ. " ഉത്തൃട്ടാതി.
ശ. " ശനി. രേ. " രേവതി.


തിഥികൾ

പ്ര. " പ്രതിപദം. ഷ. " ഷഷ്ഠി. ഏ. " ഏകാദശി.
ദ്വി. " ദ്വതീയ. സ. " സപ്തമി. ദ്വാ. " ദ്വാദശി.
തൃ. " തൃതീയ. അ. " അഷ്ടമി. ത്ര. " ത്രയോദശി.
ച. " ചതുൎത്ഥി. ന. " നവമി. പ. " പതിനാങ്ക.
പ. " പഞ്ചമി. ട. " ദശമി. വ. " വാവു.

*ഗ്രഹണങ്ങൾ

൧. മകരം ൧൭ാം ൹ ഇവിടെ അപ്രത്യക്ഷമായൊരു ചന്ദ്രഗ്രഹണം ഉണ്ടാകും.

൨. കൎക്കിടകം ൯ാം ൹ ഇവിടെ പ്രത്യക്ഷചന്ദ്രഗ്രഹണം. ഉത്രാടം നാലാം കാലിൽ
അസ്തമിപ്പാൻ ൧ നാഴികയും ൫൪ വിനാഴികയും ഇരിക്കെ സ്പൎശകാലം തുടങ്ങി അസ്തമിച്ചു
൪ നാഴികയും ൫൪ വിനാഴികയും ചെല്ലുമ്പോൾ ചന്ദ്രഗ്രഹണമോക്ഷകാലം. സ്പൎശം വട
ക്കുനിന്നു, മോക്ഷം തെക്കു.അരെഅരക്കാൽ മണ്ഡലം മറക്കും.ഗ്രഹണം ൫ നാഴിക.

൩. കൎക്കിടകം ൨൪ാം ൹ ഇവിടെ അപ്രത്യക്ഷമായൊരു സൂൎയ്യഗ്രഹണം ഉണ്ടാകും. [ 8 ]
JANUARY ജനുവരി
31 DAYS. ൩൧ ദിവസം.
🌚 അമാവാസി, 🌝 പൌൎണ്ണമാസി,
൧൨ാം തിയ്യതി. മകരം ൨൭ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം തിഥി
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 F വെ ൧൯ ധനു. ൧൮ റമുള്ളാൻ. ൪൩꠱ തൃ ൨൨
2 S ൨൦ ൧൯ ൩൯꠰ ൧൬꠰
3 SUN ൨൧ ൨൦ പൂ ൩൪꠲ ൯꠲
4 M തി ൨൨ ൨൧ ൩൦꠱ ൩꠰
5 TU ചൊ ൨൩ ൨൨ ൨൬꠱ ൫൭꠱
6 W ബു ൨൪ ൨൩ ചി ൨൩꠱ ൫൩꠰
7 TH വ്യ ൨൫ ൨൪ ചൊ ൨൦꠲ ൫൨
8 F വെ ൨൬ ൨൫ വി ൧൯꠰ ൪൪꠲
9 S ൨൭ ൨൬ ൧൮꠲ ദ്വാ ൪൨ ꠲
10 SUN ൧൦ ൨൮ ൨൭ തൃ ൧൯꠱ ത്ര ൪൨
11 M ൧൧ തി ൨൯ ൨൮ മൂ ൨൧꠱ ൪൨꠱
12 TU ൧൨ ചൊ 🌚 ൨൯ പൂ ൨൪ ൪൪꠱
13 W ൧൩ ബു ൧൦൪൪
മകരം.
൩൦ ൨൮꠱ പ്ര ൪൭꠰
14 TH ൧൪ വ്യ ൧൨൮൫
ശബ്ബാൽ.
തി ൩൩꠰ ദ്വി ൫൧
15 F ൧൫ വെ ൩൮꠲ തൃ ൫൫꠱
16 S ൧൬ ൪൪꠱ തൃ
17 SUN ൧൭ പൂ ൫൦꠰ ൫꠰
18 M ൧൮ തി ൫൬ ൧൦
19 TU ൧൯ ചൊ ൧൪꠰
20 W ൨൦ ബു രേ ൫꠲ ൧൭꠲
21 TH ൨൧ വ്യ ൧൦ ൯꠱ ൨൦꠰
22 F ൨൨ വെ ൧൧ ൧൨ ൨൧꠲
23 S ൨൩ ൧൨ ൧൦ ൧൩꠲ ൨൨
24 SUN ൨൪ ൧൩ ൧൧ രോ ൧൪ ൨൦꠲
25 M ൨൫ തി ൧൪ ൧൨ ൧൩꠰ ദ്വാ ൧൮꠰
26 TU ൨൬ ചൊ ൧൫ ൧൩ തി ൧൧꠱ ത്ര ൧൪꠲
27 W ൨൭ ബു ൧൬ 🌝 ൧൪ പു ൮꠲ ൧൦꠰
28 TH ൨൮ വ്യ ൧൭ ൧൫ പൂ ൫꠰ ൪꠱
29 F ൨൯ വെ ൧൮ ൧൬ ദ്വി ൫൮꠰
30 S ൩൦ ൧൯ ൧൭ പൂ ൫൬꠲ തൃ ൫൨
31 SUN ൩൧ ൨൦ ൧൮ ൫൨꠰ ൪൫


[ 9 ] ജനുവരി.

എറ്റവും പ്രിയപ്പെട്ട പുരുഷ, ഭയപ്പെടരുതു; നിണക്കു സമാധാനം ഇരിക്കട്ടെ; നീ
ശക്തിപ്പെട്ടിരിക്ക, അതെ, നീ ശക്തിപ്പെട്ടിരിക്ക എന്നവൻ പറഞ്ഞു: ദാനിയേൽ. ൧൦, ൧൯.


ഇങ്ക്ലിഷ് മലയാളം സൂൎയ്യോദയാസ്തമയം വിശേഷദിവസങ്ങൾ.
തിയ്യതി ആഴ്ച തിയ്യതി മാസം മണി മിനുട്ടു മണി മിനുട്ടു
വെ ൧൯ ധനു. ൧0 ൪൬ ആണ്ടുപിറപ്പു. നോമ്പിന്റെ
൧൮ാം നാൾ.
൨൦ ൧൦ ൪൬
൨൧ ൧൧ ൪൭ ആണ്ടുപിറപ്പിന്റെ പിറ്റെ ഞ.
തി ൨൨ ൧൧ ൪൭ ഷഷ്ഠിവ്രതം.
ചൊ ൨൩ ൧൧ ൪൮
ബു ൨൪ ൧൨ ൪൮ പ്രകാശനദിനം.
വ്യ ൨൫ ൧൨ ൪൯ ൧൮൫൩. മദ്രാശിയിലെ വിദ്യാശാ
വെ ൨൬ ൧൨ ൪൯ ഏകാദശിവ്രതം. [ല തുടങ്ങിയതു.
൨൭ ൧൩ ൫൦
൧൦ ൨൮ ൧൩ ൫൦ പ്ര. ദി. ക. ൧ാം ഞ. പ്ര. വ്ര. ഇ
ടച്ചായി. ൧൯꠱ നാ. പു. തുടങ്ങി.
൧൧ തി ൨൯ ൧൩ ൫൧
൧൨ ചൊ ൧൦൪൪
മകരം.
൧൪ ൫൧ അമാവാസി ശ്രാദ്ധം.
൧൩ ബു ൧൪ ൫൨ ചെറിയ പെരുനാൾ.
൧൪ വ്യ ൧൪ ൫൨
൧൫ വെ ൧൪ ൫൩ ഇടച്ചായി. ൩൮꠱ നാ. വരെ.
൧൬ ൧൫ ൫൩
൧൭ ൧൫ ൫൪ പ്ര. ദി. ക. ൨ാം ഞായറ്.
൧൮ തി ൧൫ ൫൪ ൧൮൨൬ ഭരതപുരം പിടിക്കപ്പെ
൧൯ ചൊ ൧൫ ൫൫ ഷഷ്ഠിവ്രതം. [ട്ടതു.
൨൦ ബു ൧൫ ൫൫ ൫꠱ നാഴികവരെ ഇടച്ചായി.
൨൧ വ്യ ൧൦ ൧൬ ൫൬
൨൨ വെ ൧൧ ൧൬ ൫൬
൨൩ ൧൨ ൧൬ ൫൬ ൧൪ നാ. പു. കുട്ടച്ചായി തുടങ്ങി.
൨൪ ൧൩ ൧൬ ൫൭ സപ്തതിദിനം. ഏകാദശിവ്രതം.
൨൫ തി ൧൪ ൧൬ ൫൭ പ്രദോഷവ്രതം.
൨൬ ചൊ ൧൫ ൧൬ ൫൮ ൧൭൮൪ റിപ്പു മംഗലപുരം പി
൨൭ ബു ൧൬ ൧൬ ൫൮ പൗൎണ്ണമാസി. [ടിച്ചു.
൨൮ വ്യ ൧൭ ൧൬ ൫൮ ബറത്ത്.
൨൯ വെ ൧൮ ൧൬ ൫൯ ദ്രോഹം ക്ഷമിച്ചും പാപം മറച്ചും
കിട്ടിയവൻ ധന്യൻ.
൩൦ ൧൯ ൧൬ ൫൯
൩൧ ൨൦ ൧൬ ൫൯ ഷഷ്ഠിദിനം.
[ 10 ]
FEBRUARY. ഫിബ്രുവരി.
28 DAYS. ൨൮ ദിവസം.
🌚 അമാവാസി, 🌝 പൌൎണ്ണമാസി,
൧൧ാം തിയ്യതി. കുംഭം. ൨൬ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം തിഥി
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 M തി ൨൧ മകരം. ൧൯ ശബ്ബാൽ. ൪൮ ൩൯
2 TU ചൊ ൨൨ ൨൦ ചി ൪൪꠱ ൩൩꠱
3 W ബു ൨൩ ൨൧ ചൊ ൪൧꠱ ൨൮꠲
4 TH വ്യ ൨൪ ൨൨ വി ൩൯꠱ ൨൪꠲
5 F വെ ൨൫ ൨൩ ൩൮꠱ ൨൧꠰
6 S ൨൬ ൨൪ തൃ ൩൮꠱ ൨൦꠱
7 SUN ൨൭ ൨൫ മൂ ൩൯꠲ ൨൦꠱
8 M തി ൨൮ ൨൬ പൂ ൪൨꠰ ദ്വാ ൨൧꠱
9 TU ചൊ ൨൯ ൨൭ ൪൫꠲ ത്ര ൨൩꠲
10 W ൧൦ ബു ൩൦ ൨൮ തി ൩൦꠰ ൨൭꠰
11 TH ൧൧ വ്യ 🌚 ൨൯ ൫൫꠰ ൩൧꠰
12 F ൧൨ വെ ൧൦൪൪
കുംഭം.
൧൨൮൫
ദുല്ഹദു.
പ്ര ൩൬
13 S ൧൩ ൬꠲ ദ്വി ൪൦꠲
14 SUN ൧൪ പൂ ൧൨꠱ തൃ ൪൫꠱
15 M ൧൫ തി ൧൮ ൫൦꠰
16 TU ൧൬ ചൊ രേ ൨൩ ൫൪
17 W ൧൭ ബു ൨൭ ൫൭
18 TH ൧൮ വ്യ ൩൦꠱ ൫൯꠰
19 F ൧൯ വെ കാ ൩൨꠱ ൬൦
20 S ൨൦ ൧൦ രോ ൩൩꠲ ൫൯꠱
21 SUN ൨൧ ൧൧ ൧൦ ൩൩꠱ ൫൭꠲
22 M ൨൨ തി ൧൨ ൧൧ തി ൩൨꠰ ൫൪꠱
23 TU ൨൩ ചൊ ൧൩ ൧൨ പു ൩൦ ദ്വാ ൫൦꠱
24 W ൨൪ ബു ൧൪ ൧൪ പൂ ൨൩꠲ ത്ര ൪൫꠱
25 TH ൨൫ വ്യ ൧൪ ൧൫ ൨൩ ൩൯꠱
26 F ൨൬ വെ ൧൬ 🌝 ൧൫ ൧൮꠲ ൩൨꠰
27 S ൨൭ ൧൭ ൧൬ പൂ ൧൪꠱ പ്ര ൨൬꠲
28 SUN ൨൮ ൧൮ ൧൭ ൧൦ ദ്വി ൨൦꠰
[ 11 ] ഫിബ്രുവരി.

നീ അവന്റെ വചനങ്ങളെ കേട്ടപ്പോൾ നിന്റെ ഹൃദയം അലികയും നീ ദൈവ
ത്തിന്റെ മുമ്പാകെ നിന്നെത്തന്നെ വിനയപ്പെടുത്തുകയും ചെയ്കകൊണ്ടു ഞാൻ നിന്നെ
ചെവിക്കൊണ്ടു എന്നു യഹോവ പറയുന്നു. ൨ നാള. ൩൪, ൨൭.

ഇങ്ക്ലിഷ് മലയാളം സൂൎയ്യൊദയാസ്തമയം വിശേഷദിവസങ്ങൾ
തിയ്യതി ആഴ്ച തിയ്യതി മാസം മണി മിനുട്ടു മണി മിനിട്ടു
തി ൨൧ മകരം. ൧൬ ൧൭൨൬ മെനസസ്സ് കണ്ണൂരിൽ
ചൊ ൨൨ ൧൬ ഷഷ്ഠിവ്രതം. [നിന്നു മരിച്ചു.
ബു ൨൩ ൧൬ ൪൧꠱ നാഴികക്ക് കൂട്ടച്ചായി ക
ഴിഞ്ഞു.
വ്യ ൨൪ ൧൬
വെ ൨൫ ൧൬ ൧൫൪൦ മൎത്തിൻ ലുഥർ മരിച്ചു.
൨൬ ൧൬ ഠിപ്പു ഇങ്ക്ലിഷ്ക്കാരോടു തോറ്റു.
൨൭ ൧൫ പഞ്ചദശദിനം. ഏകാദശിവ്രതം.
തി ൨൮ ൧൫ പ്രദോഷവ്രതം.
ചൊ ൨൯ ൧൫
൧൦ ബു ൩൦ ൧൫ നോമ്പിന്റെ ആരംഭം.൨൧ നാ
ഴിക പുലരുമ്പോൾ സംക്രമം.
൧൧ വ്യ ൧൦൪൪
കുംഭം.
൧൫
൧൨ വെ ൧൫ അമാവാസി ശ്രാദ്ധം.
൧൩ ൧൪ ൧൮൪൦ ഇങ്ക്ലിഷരാജ്ഞിയുടെ വി
വാഹം.
൧൪ ൧൪ നോമ്പിൽ ൧ാം ഞ.
൧൫ തി ൧൪ എൻപാപത്തെ ഞാൻ നിന്നോടു
അറിയിച്ചു എന്റെ അകൃത്യത്തെ
൧൬ ചൊ ൧൪
൧൭ ബു ൧൩ ഷഷ്ഠിവ്രതം. [മറച്ചതുമില്ല.
൧൮ വ്യ ൧൩
൧൯ വെ ൧൩ ൩൩ നാഴികക്ക് കൂട്ടച്ചായി തു
ടങ്ങി.
൨൦ ൧൨
൨൧ ൧൧ ൧൨ നോമ്പിൽ ൨ാം ഞ.
൨൨ തി ൧൨ ൧൨ ഏകാദശിവ്രതം.
൨൩ ചൊ ൧൩ ൧൧
൨൪ ബു ൧൪ ൧൧ പ്രദോഷവ്രതം.
൨൫ വ്യ ൧൫ ൧൧
൨൬ വെ ൧൬ ൧൦ പൌൎണ്ണമാസി.
൨൭ ൧൭ ൧൦
൨൮ ൧൮ ൧൦ നോമ്പിൻ ൩ാം ഞ.
[ 12 ]
MARCH. മാൎച്ച.
31 DAYS. ൩൧ ദിവസം.
🌚 അമാവാസി, 🌝 പൌൎണ്ണമാസി,
൧൨ാം തിയ്യതി. മീനം. ൨൭ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം. തിഥി.
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 M തി ൧൯ കുംഭം. ൧൮ ദുല്ഹദു. തൃ ൧൪
2 TU ചൊ ൨൦ ൧൯ ചി ൨꠲
3 W ബു ൨൧ ൨൦ വി ൬൦ ൪꠰
4 TH വ്യ ൨൨ ൨൧ ൫൮꠱
5 F വെ ൨൩ ൨൨ തൃ ൫൮꠱ ൫൭꠲
6 S ൨൪ ൨൩ മൂ ൫൮꠱ ൫൭꠱
7 SUN ൨൫ ൨൪ മൂ ൫൮
8 M തി ൨൬ ൨൫ പൂ ൩꠰ ൫൯꠱
9 TU ചൊ ൨൭ ൨൬ ൭꠰ ൨꠰
10 W ൧൦ ബു ൨൮ ൨൭ തി ൧൧ ദ്വാ
11 TH ൧൧ വ്യ ൨൯ ൨൮ ൧൭꠰ ത്ര ൧൦꠰
12 F ൧൨ വെ ൩൦ 🌚 ൨൯ ൨൩ ൧൫
13 S ൧൩ ൧൦൪൪
മീനം.
൩൦ പൂ ൨൯ ൧൯꠲
14 SUN ൧൪ ൧൨൮൫
ദുല്ഹജി.
൩൪꠲ പ്ര ൨൪꠱
15 M ൧൫ തി രേ ൪൦ ദ്വി ൨൮꠲
16 TU ൧൬ ചൊ ൪൪꠲ തൃ ൩൨꠰
17 W ൧൭ ബു ൪൮꠱ ൩൫
18 TH ൧൮ വ്യ കാ ൫൧꠰ ൩൬꠰
19 F ൧൯ വെ രോ ൫൩ ൩൬꠱
20 S ൨൦ ൫൩꠱ ൩൫꠱
21 SUN ൨൧ തി ൫൩ ൩൩꠰
22 M ൨൨ തി ൧൦ പു ൫൨ ൩൦꠱
23 TU ൨൩ ചൊ ൧൧ ൧൦ പൂ ൪൯꠰ ൨൫꠲
24 W ൨൪ ബു ൧൨ ൧൧ ൪൫꠲ ൨൦
25 TH ൨൫ വ്യ ൧൩ ൧൨ ൪൧꠲ ദ്വാ ൧൪
26 F ൨൬ വെ ൧൪ ൧൩ പൂ ൩൭꠰ ത്ര ൭꠰
27 S ൨൭ ൧൫ 🌝 ൧൪ ൩൩
28 SUN ൨൮ ൧൬ ൧൫ ൨൮꠱ പ്ര ൫൪꠰
29 M ൨൯ തി ൧൭ ൧൬ ചി ൨൫ ദ്വി ൪൮꠱
30 TU ൩൦ ചൊ ൧൮ ൧൭ ചൊ ൨൨ തൃ ൪൩꠱
31 W ൩൧ ബു ൧൯ ൧൮ വി ൧൯꠲ ൩൯꠰
[ 13 ] മാൎച്ച.

ഇതാ യഹോവ ലോകാവസാനത്തോളം പ്രസിദ്ധപ്പെടുത്തി; ഇതാ നിന്റെ രക്ഷ
വരുന്നു; ഇതാ അവന്റെ പ്രതിഫലം അവനോടു കൂടെയും അവന്റെ പ്രവൃത്തി അവ
ന്റെ മുമ്പാകെയും ഉണ്ടു. യശ. ൬൨, ൧൧.

ഇങ്ക്ലിഷ് മലയാളം സൂൎയ്യൊദയാസ്തമയം വിശേഷദിവസങ്ങൾ
തിയ്യതി ആഴ്ച തിയ്യതി മാസം മണി മിനുട്ടു മണി മിനിട്ടു
തി ൧൯ കുംഭം. ദുഷ്ടനു വേദനകൾ പെരുകും.
ചൊ ൨൦
ബു ൨൧ ഷഷ്ഠിവ്രതം. ഉദയത്തിന്നു കൂട്ടച്ചാ
യി കഴിഞ്ഞു.
വ്യ ൨൨
വെ ൨൩
൨൪ ൫൮꠱ നാഴിക വരെ ഇടച്ചായി.
൨൫ നോമ്പിൽ ൪ാം ഞായറാഴ്ച.
തി ൨൬
ചൊ ൨൭ ഏകാദശിവ്രതം.
൧൦ ബു ൨൮ പ്രദോഷവൃതം.
൧൧ വ്യ ൨൯ ൧൭ ഇടച്ചായി. ശിവരാത്രിവ്രതം.
൧൨ വെ ൩൦ ൯ നാഴിക പുലരുമ്പോൾ സംക്ര
൧൩ ൧൦൪൪
മീനം.
മം, അമാവാസി ശ്രാദ്ധം.
൧൪ നോമ്പിൽ ൫ാം ഞായറാഴ്ച.
൧൫ തി ഇടച്ചായി. ൪ാം നാഴികവരെ.
൧൬ ചൊ ൧൫൪ താമൂതിരി പെരുമ്പടപ്പോ
ടു പട തുടങ്ങി.
൧൭ ബു
൧൮ വ്യ ൫൨. നാഴികക്ക് കൂട്ടച്ചായി തുടങ്ങി.
൧൯ വെ ഷഷ്ഠിവ്രതം.
൨൦
൨൧ ൫൯ നഗരപ്രവേശനം.
൨൨ തി ൧൦ ൫൯
൨൩ ചൊ ൧൧ ൫൮ ഹജിപെരുനാൾ.
൨൪ ബു ൧൨ ൫൮ ഏകാദശിവ്രതം.
൨൫ വ്യ ൧൩ ൫൭ പ്രദോഷവ്രതം.
൨൬ വെ ൧൪ ൫൬ ക്രൂശാരോഹണം.
൨൭ ൧൫ ൫൬ വലിയ ശബത്ത. പൌൎണ്ണമാസി.
൨൮ ൧൬ ൫൫ പുനരുത്ഥാന നാൾ.
൨൯ തി ൧൭ ൫൫
൩൦ ചൊ ൧൮ ൫൪ ൨൨. നാഴികക്ക് കൂട്ടച്ചായി കഴി
ഞ്ഞു.
൩൧ ബു ൧൯ ൫൪
[ 14 ]
APRIL. എപ്രിൽ.
30 DAYS. ൩൦ ദിവസം.
🌚 അമാവാസി, 🌝 പൌൎണ്ണമാസി,
൧൧ാം തിയ്യതി. മേടം. ൨൬ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം തിഥി
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 TH വ്യ ൨൦ മീനം. ൧൯ ദുല്ഹജി.
൧൨൮൫
൧൮꠱ ൩൬꠰
2 F വെ ൨൧ ൨൦ തൃ ൧൮꠱ ൩൪꠱
3 S ൨൨ ൨൧ മൂ ൧൯꠱ ൩൩꠲
4 SUN ൨൩ ൨൨ പൂ ൨൧꠲ ൩൪꠱
5 M തി ൨൪ ൨൩ ൨൫꠰ ൩൬꠱
6 TU ചൊ ൨൫ ൨൪ തി ൨൯꠱ ൩൯꠲
7 W ബു ൨൬ ൨൫ ൩൪꠱ ൪൩꠱
8 TH വ്യ ൨൭ ൨൬ ൪൦ ദ്വാ ൪൮
9 F വെ ൨൮ ൨൭ പൂ ൪൬ ത്ര ൫൨꠱
10 S ൧൦ ൨൯ ൨൮ ൫൧꠲ ൫൭꠰
11 SUN ൧൧ ൩൦ 🌚 ൨൯ രേ ൫൭꠰ ൧꠲
12 M ൧൨ തി ൧൦൪൪
മേടം.
൩൦ രേ ൨꠰ ൫꠱
13 TU ൧൩ ചൊ ൧൨൮൬
മുഹരം.
൬꠱ പ്ര
14 W ൧൪ ബു ൧൦ ദ്വി ൧൦
15 TH ൧൫ വ്യ കാ ൧൨ തൃ ൧൦꠲
16 F ൧൬ വെ രോ ൧൩꠰ ൧൦꠰
17 S ൧൭ ൧൩꠰ ൮꠱
18 SUN ൧൮ തി ൧൨꠰ ൫꠰
19 M ൧൯ തി പു ൧൦꠱ ൧꠰
20 TU ൨൦ ചൊ പൂ ൫൬
21 W ൨൧ ബു ൧൦ ൩꠰ ൫൦
22 TH ൨൨ വ്യ ൧൧ ൧൦ പൂ ൫൯ ൪൩꠱
23 F ൨൩ വെ ൧൨ ൧൧ ൫൪꠲ ദ്വാ ൩൭
24 S ൨൪ ൧൩ ൧൨ ൫൦꠰ ത്ര ൩൦꠰
25 SUN ൨൫ ൧൪ ൧൩ ചി ൪൬꠰ ൨൪
26 M ൨൬ തി ൧൫ 🌝 ൧൪ ചൊ ൪൨꠲ ൧൮꠰
27 TU ൨൭ ചൊ ൧൬ ൧൫ വി ൪൦꠰ പ്ര ൧൩꠱
28 W ൨൮ ബു ൧൭ ൧൬ ൩൮꠱ ദ്വി ൯꠲
29 TH ൨൯ വ്യ ൧൮ ൧൭ തൃ ൩൭꠲ തൃ ൭꠰
30 F ൩൦ വെ ൧൯ ൧൮ മൂ ൩൮꠰
[ 15 ] എപ്രിൽ.

അവർ എന്റെ ജനങ്ങളും ഭോഷ്കു പറയാത്ത പുത്രന്മാരുമാകുന്നു നിശ്ചയം; അപ്ര
കാരം അവൻ അവരുടെ രക്ഷിതാവായിരുന്നു എന്നു അവൻ പറഞ്ഞു. യശ. ൬൩, ൮.


ഇങ്ക്ലിഷ് മലയാളം സൂൎയ്യോദയാസ്തമയം വിശേഷദിവസങ്ങൾ
തിയ്യതി ആഴ്ച തിയ്യതി മാസം മണി മിനുട്ടു മണി മിനിട്ടു
വ്യ ൨൦ മീനം. ൫൪
വെ ൨൧ ൫൩ ഷഷ്ഠിവ്രതം.
൨൨ ൫൨ ൧൯ നാഴികവരെ ഇടച്ചായി.
൨൩ ൫൨ പെസഹയിൽ ൧ാം ഞായറാഴ്ച.
തി ൨൪ ൫൧ സ്തുതിക്കുന്നതു നേരുള്ളവൎക്കു യോ
ഗ്യം തന്നെ. സങ്കീ ൩൩, ൧.
ചൊ ൨൫ ൫൧
ബു ൨൬ ൫൦ ഏ. വ്രതം. ൩൪꠱ നാ. ഇടച്ചായി.
വ്യ ൨൭ ൫൦ ൧൮൩൪ ഇങ്ക്ലിഷ്കാർ കുടകിനെ
വെ ൨൮ ൪൯ പ്രദോഷവ്രതം. [പിടിച്ചു.
൧൦ ൨൯ ൪൯
൧൧ ൩൦ ൪൮ പെസഹയിൽ ൨ാം ഞ. അമാവാ
സിശ്രാദ്ധം. അസ്തമാനത്തിന്നു
൧൨ തി ൧൦൪൪




മേടം.
൪൮
൧൩ ചൊ ൪൭ മുഹരം. [സംക്രമം. വിഷു.
൧൪ ബു ൪൭
൧൫ വ്യ ൪൬ ൧൩. നാ.പു. കൂട്ടച്ചായി തുടങ്ങി.
൧൬ വെ ൪൬
൧൭ ൪൫ ഷഷ്ഠിവ്രതം.
൧൮ ൪൫ പെസഹിൽ ൩ാം ഞായറ.
൧൯ തി ൪൪ യഹോവയുടെ വചനം നേരു
ള്ളതു, അവന്റെ സകല ക്രിയയും
വിശ്വാസ്യതയിൽ തന്നെ. സങ്കീ.
൨൦ ചൊ ൪൪
൨൧ ബു ൧൦ ൪൪
൨൨ വ്യ ൧൧ ൪൩ ഏകാദശിവ്രതം. [൩൩, ൪.
൨൩ വെ ൧൨ ൪൩ പ്രദോഷവ്രതം.
൨൪ ൧൩ ൪൨
൨൫ ൧൪ ൪൨ പെസഹയിൽ ൪ാം ഞ.
൨൬ തി ൧൫ ൪൧ ൪൨꠱ നാഴികക്ക് കൂട്ടച്ചായി കഴി
ഞ്ഞു. പൌൎണ്ണമാസി.
൨൭ ചൊ ൧൬ ൪൧
൨൮ ബു ൧൭ ൪൧ നീതിയും ന്യായവും അവൻ സ്നേ
ഹിക്കുന്നു. സങ്കീ ൩൩, ൫.
൨൯ വ്യ ൧൮ ൪൦
൩൦ വെ ൧൯ ൪൦ ൩൮꠰ നാഴിക വരെ ഇടച്ചായി.
[ 16 ]
MAY. മെയി.
31 DAYS. ൩൧ ദിവസം.
🌚 അമാവാസി, 🌝 പൌൎണ്ണമാസി,
൧൧ാം തിയ്യതി. എടവം. ൨൫ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം. തിഥി.
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 S ൨൦ മേടം. ൧൯ മുഹരം. പൂ ൪൦
2 SUN ൨൧ ൨൦ ൪൨꠲ ൭꠰
3 M തി ൨൨ ൨൧ തി ൪൬꠱ ൯꠱
4 TU ചൊ ൨൩ ൨൨ ൫൧꠰ ൧൩꠰
5 W ബു ൨൪ ൨൩ ൫൬꠲ ൧൭꠰
6 TH വ്യ ൨൫ ൨൪ ൨꠰ ൨൧꠲
7 F വെ ൨൬ ൨൫ പൂ ൮꠰ ൨൬꠰
8 S ൨൭ ൨൬ ൧൪ ദ്വാ ൩൦꠲
9 SUN ൨൮ ൧൭ രേ ൧൯꠰ ത്ര ൩൫
10 M ൧൦ തി ൨൯ ൨൮ ൨൪ ൩൮꠱
11 TU ൧൧ ചൊ ൩൦ 🌚 ൨൯ ൨൮ ൪൧
12 W ൧൨ ബു ൩൧ ൩൦ കാ ൩൧ പ്ര ൪൨꠰
13 TH ൧൩ വ്യ ൧൦൪൪


എടവം.
൧൨൮൬
സാഫർ.
രോ ൩൨꠱ ദ്വി ൪൨꠱
14 F ൧൪ വെ ൩൩꠰ തൃ ൪൧꠱
15 S ൧൫ തി ൩൩ ൩൯
16 SUN ൧൬ പു ൩൧꠰ ൩൫꠰
17 M ൧൭ തി പൂ ൨൮꠱ ൩൦꠲
18 TU ൧൮ ചൊ ൨൫꠰ ൨൫
19 W ൧൯ ബു ൨൧꠰ ൧൮꠲
20 TH ൨൦ വ്യ പൂ ൧൭ ൧൨
21 F ൨൧ വെ ൧൨꠱ ൫꠰
22 S ൨൨ ൧൦ ൧൦ ൮꠰ ദ്വാ ൫൮꠲
23 SUN ൨൩ ൧൧ ൧൧ ചി ൪꠱ ത്ര ൫൨꠱
24 M ൨൪ തി ൧൨ ൧൨ ചൊ ൧꠱ ൪൭꠰
25 TU ൨൫ ചൊ ൧൩ 🌝 ൧൩ ൫൯꠰ ൪൩
26 W ൨൬ ബു ൧൪ ൧൪ തൃ ൫൮ പ്ര ൩൯꠱
27 TH ൨൭ വ്യ ൧൫ ൧൫ മൂ ൫൭꠲ ദ്വി ൩൭꠱
28 F ൨൮ വെ ൧൬ ൧൬ പൂ ൫൮꠲ തൃ ൩൬꠲
29 S ൨൯ ൧൭ ൧൭ പൂ ൩൭꠰
30 SUN ൩൦ ൧൮ ൧൮ ൪꠰ ൩൯꠰
31 M ൩൧ തി ൧൯ ൧൯ തി ൮꠱ ൪൨
[ 17 ] മെയി.

ഞാനൊ നിന്റെ ശക്തിയെ പാടുകയും ഉഷസ്സിൽ നിൻ ദയയെ ഘോഷിക്കയും ചെ
യ്യും. നീയല്ലൊ എനിക്കു ഞെരുങ്ങും നാളിൽ ഉയൎന്നിലവും അഭയസ്ഥാനവും ആയ്വരുന്നു.
സങ്കീ. ൫൯, ൧൭.


ഇങ്ക്ലിഷ് മലയാളം സൂൎയ്യോദയാസ്തമയം വിശേഷദിവസങ്ങൾ
തിയ്യതി ആഴ്ച തിയ്യതി മാസം മണി മിനുട്ടു മണി മിനിട്ടു
൨൦ മേടം. ൩൯ ൧൪൯൮ ഗാമകപ്പിത്താൻ കോഴി
ക്കോട്ടിൽ എത്തിയ്തു.
൨൧ ൩൯ പെസഹയിൽ ൫ാം ഞ. ഷഷ്ഠി
[വ്രതം
തി ൨൨ ൩൯
ചൊ ൨൩ ൩൯ ൫൧ നാഴികവരെ ഇടച്ചായി.
ബു ൨൪ ൩൮ ൧൭൯൯ ഠിപ്പുവിന്റെ മരണം.
വ്യ ൨൫ ൩൮ സ്വൎഗ്ഗാരോഹണം.
വെ ൨൬ ൩൮ ഏകാദശിവ്രതം.
൨൭ ൩൮
൨൮ ൩൭ സ്വ. ക. ഞ. പ്രദോഷവ്രതം.
൧൦ തി ൨൯ ൩൭ ൧൯ നാഴികവരെ ഇടച്ചായി.
൧൧ ചൊ ൩൦ ൩൭ അമാവാസിശ്രാദ്ധം.
൧൨ ബു ൩൧ ൩൭ ൨൫ നാഴിക പുലരുമ്പോൾ സം
൧൩ വ്യ ൧൦൪൪


എടവം.
൩൬ ക്രമം. ൩൨. നാ. കൂട്ടച്ചായി. തു
൧൪ വെ ൩൬ ൧൭൯൦ ഠിപ്പു വേണാട്ടുകര ജ
യിച്ചു.
൧൫ ൩൬
൧൬ ൩൬ പെന്തക്കോസ്തനാൾ.
൧൭ തി ൩൬ ഷഷ്ഠിവ്രതം.
൧൮ ചൊ ൩൬ യഹോവാവചനത്താൽ വാനങ്ങ
ളും അവന്റെ വായിലെ ശ്വാസ
ത്താൽ അവറ്റിൻ സകല സൈ
ന്യവും ഉണ്ടാക്കപ്പെട്ടു. സങ്കീ.
൧൯ ബു ൩൬
൨൦ വ്യ ൩൫
൨൧ വെ ൩൫
൨൨ ൧൦ ൩൫ എകാദശിവ്രതം. [൩൩, ൮.
൨൩ ൧൧ ൩൫ പ്രദോഷവ്രതം. ത്രീത്വനാൾ.
൨൪ തി ൧൨ ൩൫ ൧꠱I നാഴികക്ക് കൂട്ടച്ചായി കഴി
൨൫ ചൊ ൧൩ ൩൫ പൗൎണ്ണമാസി [ഞ്ഞു.
൨൬ ബു ൧൪ ൩൫
൨൭ വ്യ ൧൫ ൩൫ ൫൭꠲ നാഴികവരെ ഇടച്ചായി.
൨൮ വെ ൧൬ ൩൫ ഭൂമി യഹോവയുടെ ദയകൊണ്ടു
നിറഞ്ഞതു. സങ്കീ. ൩൩, ൬.
൨൯ ൧൭ ൩൫
൩൦ ൧൮ ൩൫ ത്രീത്വം ക. ൧ാം ഞ.
൩൧ തി ൧൯ ൩൫
[ 18 ]
JUNE. ജൂൻ.
30 DAYS. ൩൦ ദിവസം.
🌚 അമാവാസി, 🌝 പൌൎണ്ണമാസി,
൯ാം തിയ്യതി. മിഥുനം. ൨൩ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം തിഥി
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 TU ചൊ ൨൦ എടവം. ൨൦ സാഫർ. ൧൩꠱ ൪൫꠱
2 W ബു ൨൧ ൨൧ ൧൯ ൪൯꠲
3 TH വ്യ ൨൨ ൨൨ പൂ ൨൫ ൫൪꠱
4 F വെ ൨൩ ൨൩ ൩൦꠲ ൫൯
5 S ൨൪ ൨൪ രേ ൩൬꠰ ൩꠰
6 SUN ൨൫ ൨൫ ൪൧꠰ ൬꠰
7 M തി ൨൬ ൨൬ ൪൫꠲ ദ്വാ ൧൦
8 TU ചൊ ൨൭ ൨൭ കാ ൪൯꠰ ത്ര ൧൨
9 W ബു ൨൮ 🌚 ൨൮ രോ ൫൧꠲ ൧൨꠲
10 TH ൧൦ വ്യ ൨൯ ൨൯ ൫൩ ൧൨꠰
11 F ൧൧ വെ ൩൦ ൧൨൮൬
റബയെല്ലവ്വൽ.
തി ൫൩ പ്ര ൧൦꠱
12 S ൧൨ ൩൧ പു ൫൨ ദ്വി ൭꠱
13 SUN ൧൩ ൧൦൪൪
മിഥുനം.
പൂ ൫൦ തൃ ൩꠰
14 M ൧൪ തി ൪൭꠰ ൫൮
15 TU ൧൫ ചൊ ൪൩꠰ ൫൨
16 W ൧൬ ബു പൂ ൩൯꠰ ൪൫꠱
17 TH ൧൭ വ്യ ൩൪꠲ ൩൮꠱
18 F ൧൮ വെ ൩൦꠱ ൩൧꠲
19 S ൧൯ ചി ൨൬꠰ ൨൫꠰
20 SUN ൨൦ ൧൦ ചൊ ൨൨꠲ ൧൯꠱
21 M ൨൧ തി ൧൧ വി ൨൦ ദ്വാ ൧൪꠱
22 TU ൨൨ ചൊ ൧൦ ൧൨ ൧൮ ത്ര ൧൦꠱
23 W ൨൩ ബു ൧൧ 🌝 ൧൩ തൃ ൧൭꠰ ൭꠲
24 TH ൨൪ വ്യ ൧൨ ൧൪ മൂ ൧൮ ൬꠰
25 F ൨൫ വെ ൧൩ ൧൫ പൂ ൧൯꠱ പ്ര ൬꠰
26 S ൨൬ ൧൪ ൧൬ ൨൨ ദ്വി ൭꠰
27 SUN ൨൭ ൧൫ ൧൭ തി ൨൫꠲ തൃ ൯꠱
28 M ൨൮ തി ൧൬ ൧൮ ൩൦꠰ ൧൨꠱
29 TU ൨൯ ചൊ ൧൭ ൧൯ ൩൫꠱ ൧൬꠱
30 W ൩൦ ബു ൧൮ ൨൦ പൂ ൪൧꠰ ൨൦꠲
[ 19 ] ജൂൻ.

കൎത്താവെ എന്നെ സൌഖ്യമാക്കേണമേ! അപ്പോൾ ഞാൻ സൌഖ്യമാക്കപ്പെടും എ
ന്നെ രക്ഷിക്കേണമേ! അപ്പോൾ ഞാൻ രക്ഷിക്കപ്പെടും; എന്തെന്നാൽ നീ എന്റെ സ്തുതി
ആകുന്നു. യറമി. ൧൭, ൧൪.


ഇങ്ക്ലിഷ് മലയാളം സൂൎയ്യോദയാസ്തമയം വിശേഷദിവസങ്ങൾ
തിയ്യതി ആഴ്ച തിയ്യതി മാസം മണി മിനുട്ടു മണി മിനിട്ടു
ചൊ ൨൦ എടവം. ൩൫ ൧൩꠱ നാഴികവരെ ഇടച്ചായി.
ബു ൨൧ ൩൫
വ്യ ൨൨ ൩൫ സകലഭൂമിയും യഹോവയെ ഭയ
പ്പെടുക. ഊഴിവാസികൾ എല്ലാം
അവനു അഞ്ചുക. സങ്കീ. ൩൩,
[൮.
വെ ൨൩ ൩൫
൨൪ ൩൫
൨൫ ൩൫ ത്രീത്വം ക. ൨ാം ഞ. ഏകാദശി
തി ൨൬ ൩൬ പ്രദോഷവ്രതം. [വ്രതം.
ചൊ ൨൭ ‌൩൬ ൫൦ നാ. കൂട്ടച്ചായി തുടങ്ങി.
ബു ൨൮ ‌൩൬ ൧൦ അമാവാസിശ്രാദ്ധം.
൧൦ വ്യ ൨൯ ‌൩൬ ൧൦ നീതിയും ന്യായവും അവൻ സ്നേ
൧൧ വെ ൩൦ ‌൩൬ ൧൦ ഹിക്കുന്നു. സങ്കീ. ൩൩, ൫.
൧൨ ൩൧ ‌൩൬ ൧൦ ൧൯ നാഴിരാത്രി സംക്രമം.
൧൩ ൧൦൪൪


മിഥുനം.
‌൩൬ ൧൧ ത്രീത്വം ക. ൩ാം ഞ.
൧൪ തി ൩൭ ൧൧
൧൫ ചൊ ൩൭ ൧൧ ഷഷ്ഠിവ്രതം.
൧൬ ബു ൩൭ ൧൨ സ്വൎഗ്ഗത്തിൽനിന്നു യഹോവനോ
ക്കി, സകല മനുഷ്യപുത്രന്മാരെ
യും കാണുന്നു. സങ്കീ.൩൩, ൧൩.
൧൭ വ്യ ൩൭ ൧൨
൧൮ വെ ൩൭ ൧൨
൧൯ ൩൮ ൧൨
൨൦ ൩൮ ൧൨ ത്രിത്വം ക.൪ാം ഞ. ഏകാദശി
വ്രതം. ൨൨꠱ കൂട്ടച്ചായി കഴിഞ്ഞു.
൨൧ തി ൩൮ ൧൩ പ്രദോഷവ്രതം.
൨൨ ചൊ ൧൦ ൩൮ ൧൩
൨൩ ബു ൧൧ ൩൮ ൧൩ പൌൎണ്ണമാസി.
൨൪ വ്യ ൧൨ ൩൯ ൧൩ ൧൮ ഇടച്ചായി. യോഹന്നാൻ സ്നാ
പകൻ.
൨൫ വെ ൧൩ ൩൯ ൧൩ ഊക്കിൻ ആധിക്യത്താൽ വീരനു
ഉദ്ധാരണവുമില്ല. സങ്കീ. ൩൩,
൨൬ ൧൪ ൩൯ ൧൩
൨൭ ൧൫ ൩൯ ൧൪ ത്രീത്വം ക. ൫ാം ഞ. [൧൬.
൨൮ തി ൧൬ ൩൯ ൧൪ ൩൦ നാഴിക വരെ ഇടച്ചായി.
൨൯ ചൊ ൧൭ ൪൦ ൧൪
൩൦ ബു ൧൮ ൪൦ ൧൪ ഷഷ്ഠിവ്രതം.
[ 20 ]
JULY. ജൂലായി.
31 DAYS. ൩൧ ദിവസം.
🌚 അമാവാസി, 🌝 പൌൎണ്ണമാസി,
൯ാം തിയ്യതി. കൎക്കിടകം. ൨൩ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം തിഥി
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 TH വ്യ ൧൯ മിഥുനം. ൨൧ റബയെല്ലവൽ. ൪൭ ൨൫꠱
2 F വെ ൨൦ ൨൨ രേ ൫൨꠲ ൨൯꠲
3 S ൨൧ ൨൩ ൫൮꠰ ൩൩꠲
4 SUN ൨൨ ൨൪ ൩൭꠰
5 M തി ൨൩ ൨൫ ൩൯꠲
6 TU ചൊ ൨൪ ൨൬ കാ ൧൦ ദ്വാ ൪൧꠰
7 W ബു ൨൫ ൨൭ രോ ൧൨ ത്ര ൪൧꠱
8 TH വ്യ ൨൬ ൨൮ ൧൨꠲ ൪൦꠰
9 F വെ ൨൭ 🌚 ൨൯ തി ൧൨꠰ ൩൮
10 S ൧൦ ൨൮ ൧൦൪൪ ൩൦ പു ൧൧ പ്ര ൩൪
11 SUN ൧൧ ൨൯ ൧൨൮൬



റബയെൽ ആഹർ.
പൂ ൮꠰ ദ്വി ൨൯꠲
12 M ൧൨ തി ൩൦ തൃ ൨൪
13 TU ൧൩ ചൊ ൩൧ ൧൭꠲
14 W ൧൪ ബു ൩൨ ൫൬꠲ ൧൧
15 TH ൧൫ വ്യ കൎക്കിടകം. ൫൨꠰ ൪꠰
16 F ൧൬ വെ ചി ൪൮ ൫൭꠲
17 S ൧൭ ചൊ ൪൪꠰ ൫൧꠱
18 SUN ൧൮ വി ൪൨ ൪൬
19 M ൧൯ തി ൨൮꠱ ൪൧꠱
20 TU ൨൦ ചൊ ൧൦ തൃ ൩൭꠰ ദ്വാ ൩൮
21 W ൨൧ ബു ൧൧ മു ൩൭ ത്ര ൩൫꠲
22 TH ൨൨ വ്യ ൧൨ പൂ ൩൮ ൩൫
23 F ൨൩ വെ 🌝 ൧൩ ൪൦ ൩൫꠰
24 S ൨൪ ൧൦ ൧൪ തി ൪൩ പ്ര ൩൨
25 SUN ൨൫ ൧൧ ൧൫ ൪൭꠰ ദ്വി ൩൪꠱
26 M ൨൬ തി ൧൨ ൧൬ ൫൨ തൃ ൩൪꠰
27 TU ൨൭ ചൊ ൧൩ ൧൭ പൂ ൫൭꠱ ൩൭꠰
28 W ൨൮ ബു ൧൪ ൧൮ പൂ ൩꠰ ൪൧꠲
29 TH ൨൯ വ്യ ൧൫ ൧൯ ൭꠰ ൪൪꠰
30 F ൩൦ വെ ൧൬ ൨൦ രേ ൧൪꠰ ൫൦꠲
31 S ൩൧ ൧൭ ൨൧ ൨൦ ൫൪꠱
[ 21 ] ജൂലായി.

നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടായിരിക്കും എന്നു
ഞാൻ ദൈവത്തിങ്കൽ ആശ വെച്ചിരിക്കുന്നു. അപോ. പ്ര. ൨൪, ൧൫.

ഇങ്ക്ലിഷ് മലയാളം സൂൎയ്യോദയാസ്തമയം വിശേഷദിവസങ്ങൾ
തിയ്യതി ആഴ്ച തിയ്യതി മാസം മണി മിനുട്ടു മണി മിനിട്ടു
വ്യ ൧൯ മിഥുനം.



൧൦൪൪
൪൦ ൧൫
വെ ൨൦ ൪൧ ൧൫ ഇടച്ചായി ൫൨ നാഴികവരെ.
൨൧ ൪൧ ൧൫ ൧൫൦൪ പശെകു. താമൂതിരിയെ
[ജയിച്ചു
൨൨ ൪൧ ൧൫ ത്രീത്വം ക. ൬ാം ഞ.
തി ൨൩ ൪൧ ൧൫ ഏകാദശിവ്രതം.
ചൊ ൨൪ ൪൨ ൧൫ ൧൦ നാഴികക്ക കൂട്ടച്ചായി തുടങ്ങി.
ബു ൨൫ ൪൨ ൧൫ പ്രദോഷവ്രതം.
വ്യ ൨൬ ൪൨ ൧൫
വെ ൨൭ ൪൨ ൧൫ അമാവാസിശ്രാദ്ധം.
൧൦ ൨൮ ൪൨ ൧൫
൧൧ ൨൯ ൪൩ ൧൫ ത്രീത്വം ക. ൭ാം ഞ.
൧൨ തി ൩൦ ൪൩ ൧൬
൧൩ ചൊ ൩൧ ൪൩ ൧൬
൧൪ ബു ൩൨ ൪൪ ൧൬ ഷഷ്ഠിവ്രതം. ൨൫ നാഴിക പുല
രുമ്പോൾ സംക്രമം.
൧൫ വ്യ കൎക്കിടകം. ൪൪ ൧൬
൧൬ വെ ൪൪ ൧൬
൧൭ ൪൪ ൧൫ ൪൧ നാ. കൂട്ടച്ചായി കഴിഞ്ഞു.
൧൮ ൪൪ ൧൫ ത്രീത്വം ക. ൮ാം. ഞ.
൧൯ തി ൪൪ ൧൫ ഏകാദശിവ്രതം.
൨൦ ചൊ ൪൫ ൧൫
൨൧ ബു ൪൫ ൧൫ പ്രദോഷവ്രതം. ൩൭ വരെ ഇട.
൨൨ വ്യ ൪൫ ൧൫
൨൩ വെ ൪൫ ൧൫ പൌൎണ്ണമാസി ചന്ദ്രഗ്രഹണം.
൨൪ ൧൦ ൪൫ ൧൫
൨൫ ൧൧ ൪൫ ൧൫ ത്രീത്വം ക. ൯ാം ഞ. ഇടച്ചായി.
൨൬ തി ൧൨ ൪൬ ൧൫ നമ്മുടെ ദേഹി യഹോവയെ പ്ര
തീക്ഷിക്കുന്നു; അവൻ നമ്മുടെ തു
ണയും പലിശയും തന്നെ സ
൨൭ ചൊ ൧൩ ൪൬ ൧൪
൨൮ ബു ൧൪ ൪൬ ൧൪
൨൯ വ്യ ൧൫ ൪൬ ൧൪ ഷഷ്ഠിവ്രതം. [ങ്കീ. ൩൩, ൨൦.
൩൦ വെ ൧൬ ൪൬ ൧൪ ൧൪ നാഴികവരെ ഇടച്ചായി.
൩൧ ൧൭ ൪൬ ൧൪
[ 22 ]
AUGUST. അഗുസ്ത.
31 DAYS. ൩൧ ദിവസം.
🌚 അമാവാസി, 🌝 പൌൎണ്ണമാസി,
൭ാം തിയ്യതി. ചിങ്ങം. ൨൧ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം തിഥി
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 SUN ൧൮ കൎക്കിടകം. ൨൨ റബയെൽആഹർ


൧൨൮൬
൨൪꠰ ൫൭꠱
2 M തി ൧൯ ൨൩ കാ ൨൭꠲ ൫൯꠲
3 TU ചൊ ൨൦ ൨൪ രോ ൩൦꠱
4 W ബു ൨൧ ൨൫ ൩൨
5 TH വ്യ ൨൨ ൨൬ തി ൩൨ ത്ര ൫൮꠱
6 F വെ ൨൩ ൨൭ പു ൩൧꠰ ൫൫꠱
7 S ൨൪ 🌚 ൨൮ പൂ ൨൯꠰ ൫൧꠱
8 SUN ൨൫ ൨൯ ൨൬꠰ പ്ര ൪൯꠰
9 M തി ൨൬ ൨൨꠲ ദ്വി ൪൦꠱
10 TU ൧൦ ചൊ ൨൭ പൂ ൧൮꠰ തൃ ൩൪
11 W ൧൧ ബു ൨൮ ൧൪꠰ ൨൭꠰
12 TH ൧൨ വ്യ ൨൯ ൧൦ ൨൦꠱
13 F ൧൩ വെ ൩൦ ചി ൧൮
14 S ൧൪ ൩൧ ചൊ ൨꠰ ൧൩꠰
15 SUN ൧൫ ൧൦൪൪
ചിങ്ങം.
൫൯꠰
16 M ൧൬ തി തൃ ൫൭꠰
17 TU ൧൭ ചൊ മൂ ൫൬꠰
18 W ൧൮ ബു ൧൦ പൂ ൫൬꠱ ൪꠱
19 TH ൧൯ വ്യ ൧൧ ജമാദിൻആവ്വൽ ൫൮ ദ്വാ ൪꠰
20 F ൨൦ വെ ൧൨ ത്ര ൫꠰
21 S ൨൧ 🌝 ൧൩ തി ൭꠰
22 SUN ൨൨ ൧൪ ൮꠱ ൧൦꠰
23 M ൨൩ തി ൧൫ ൧൩꠲ പ്ര ൧൪꠰
24 TU ൨൪ ചൊ ൧൦ ൧൬ പൂ ൧൯꠰ ദ്വി ൧൮꠱
25 W ൨൫ ബു ൧൧ ൧൭ ൨൫꠰ തൃ ൨൩꠰
26 TH ൨൬ വ്യ ൧൨ ൧൮ രേ ൩൧ ൨൭꠲
27 F ൨൭ വെ ൧൩ ൧൯ ൩൬꠰ ൩൨
28 S ൨൮ ൧൪ ൨൦ ൪൧꠰ ൩൫꠱
29 SUN ൨൯ ൧൫ ൨൧ കാ ൪൫꠰ ൩൮꠰
30 M ൩൦ തി ൧൬ ൨൨ രോ ൪൮꠱ ൪൦
31 TU ൩൧ ചൊ ൧൭ ൨൩ ൫൦꠱ ൪൦꠰
[ 23 ] അഗുസ്ത.

ഞാൻ ഭൂമിയെയും മനുഷ്യനെയും ഭൂമിയുടെ മേലുള്ള മൃഗങ്ങളെയും എന്റെ മഹാശ
ക്തികൊണ്ടും എന്റെ നീട്ടപ്പെട്ട ഭുജംകൊണ്ടും ഉണ്ടാക്കി; എനിക്കു ബോധിച്ചിരിക്കുന്ന
വനു ഞാൻ അതിനെ കൊടുത്തിരിക്കുന്നു. യറ. ൨൭, ൫.


ഇങ്ക്ലിഷ് മലയാളം സൂൎയ്യൊദയാസ്തമയം വിശേഷദിവസങ്ങൾ
തിയ്യതി ആഴ്ച തിയ്യതി മാസം മണി മിനുട്ടു മണി മിനിട്ടു
൧൮ കൎക്കിടകം


൧൦൪൪
൪൬ ൧൩ ത്രീത്വം ക. ൧൦ാം ഞ. ൨൫ നാഴി
കക്ക് കൂട്ടച്ചായി തുടങ്ങി.
തി ൧൯ ൪൭ ൧൩
ചൊ ൨൦ ൪൭ ൧൩
ബു ൨൧ ൪൭ ൧൩ ഏകാദശിവ്രതം.
വ്യ ൨൨ ൪൭ ൧൨ പ്രദോഷവ്രതം.
വെ ൨൩ ൪൭ ൧൨
൨൪ ൪൭ ൧൨ അമാവാസി ശ്രാദ്ധം; പിതൃകൎമ്മം.
൨൫ ൪൭ ൧൨ ത്രീത്വം ക. ൧൧ാം ഞ.
തി ൨൬ ൪൭ ൧൧ തിന്മയിൽനിന്നു നിൻനാവിനെ
യും ചതി ചൊല്വതിൽനിന്നു അ
ധരങ്ങളെയും സൂക്ഷിക്ക. സങ്കീ.
൩൪, ൧൪.
൧൦ ചൊ ൨൭ ൪൭ ൧൧
൧൧ ബു ൨൮ ൪൭ ൧൧
൧൨ വ്യ ൨൯ ൪൭ ൧൦
൧൩ വെ ൩൦ ൪൭ ൧൦ ഷഷ്ഠിവ്രതം. ൫ നാ. കൂട്ടച്ചായി
൨൪ നാ. രാ. സംക്രമം. [കഴിഞ്ഞു.
൧൪ ൩൧ ൪൭
൧൫ ചിങ്ങം. ൪൭ ത്രീത്വം ക. ൧൨ാം ഞ.
൧൬ തി ൪൭ ൫൭꠰ നാഴിക വരെ ഇടച്ചായി.
൧൭ ചൊ ൪൭
൧൮ ബു ൪൭ ഏകാദശിവ്രതം.
൧൯ വ്യ ൪൭ പ്രദോഷവ്രതം.
൨൦ വെ ൪൭ തിരുവോണം.
൨൧ ൪൭ പൌൎണ്ണമാസി. ൪ നാഴിക വരെ
[ഇടച്ചായി.
൨൨ ൪൭ ത്രീത്വം ക.൧൩ാം ഞ.
൨൩ തി ൪൭ ദോഷത്തോടു അകന്നു ഗുണം
ചെയ്ക സങ്കീ ൩൩, ൧൫.
൨൪ ചൊ ൧൦ ൪൭
൨൫ ബു ൧൧ ൪൭ ൨൫꠰ നാഴിക വരെ ഇടച്ചായി.
൨൬ വ്യ ൧൨ ൪൭
൨൭ വെ ൧൩ ൪൭
൨൮ ൧൪ ൪൭ ഷഷ്ഠിവ്രതം. ൪൨. നാ. കൂട്ടച്ചായി
[തുടങ്ങി.
൨൯ ൧൫ ൪൭ ത്രീത്വം ക. ൧൪ാം ഞ.
൩൦ തി ൧൬ ൪൭ അഷ്ടമിരോഹിണിവ്രതം.
൩൧ ചൊ ൧൭ ൪൭







[ 24 ]
SEPTEMBER. സെപ്തെംബർ.
30 DAYS. ൩൦ ദിവസം.
🌚 അമാവാസി, 🌝 പൌൎണ്ണമാസി,
൫ാം തിയ്യതി. കന്നി. ൨൦ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം തിഥി
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 W ബു ൧൮ ചിങ്ങം. ൨൪ ജമാദിൻആവ്വൽ. തി ൫൧꠱ ൩൯꠱
2 TH വ്യ ൧൯ ൨൫ പു ൫൧꠰ ൩൭꠱
3 F വെ ൨൦ ൨൬ പൂ ൪൯꠲ ദ്വാ ൩൪
4 S ൧൧ ൨൭ ൪൭꠱ ത്ര ൨൯꠱
5 SUN ൨൨ 🌚 ൨൮ ൪൪ ൨൪
6 M തി ൨൩ ൧൦൪൪ ൨൯ പൂ ൪൦ ൧൫꠲
7 TU ചൊ ൨൪ ൩൦ ൩൬ പ്ര ൧൧꠱
8 W ബു ൨൫ ൧൨൮൬


ജമാദിൽആഹർ.
൩൧꠱ ദ്വി ൪꠰
9 TH വ്യ ൨൬ ചി ൨൭꠰ ൫൮
10 F ൧൦ വെ ൨൭ ചൊ ൨൩꠰ ൫൨
11 S ൧൧ ൨൮ വി ൨൦ ൪൬꠱
12 SUN ൧൨ ൨൯ ൧൭꠱ ൪൧꠰
13 M ൧൩ തി ൩൦ തൃ ൧൬ ൩൮꠰
14 TU ൧൪ ചൊ ൩൧ മൂ ൧൫꠱ ൩൬꠰
15 W ൧൫ ബു ൧൦൪൫ പൂ ൧൬꠰ ൩൫꠰
16 TH ൧൬ വ്യ ൧൮ ൩൫꠱
17 F ൧൭ വെ ൧൦ തി ൨൧꠰ ദ്വാ ൩൭
18 S ൧൮ ൧൧ ൨൫꠰ ത്ര ൩൯꠲
19 SUN ൧൯ ൧൨ ൩൦ ൪൩꠰
20 M ൨൦ തി 🌝 ൧൩ പൂ ൩൫꠱ ൪൭꠱
21 TU ൨൧ ചൊ കന്നി. ൧൪ ൪൧ പ്ര ൫൨
22 W ൨൨ ബു ൧൫ രേ ൪൬꠲ ദ്വി ൫൬꠲
23 TH ൨൩ വ്യ ൧൬ ൫൨꠱ ദ്വി ൧꠰
24 F ൨൪ വെ ൧൦ ൧൭ ൫൭꠲ തൃ ൫꠰
25 S ൨൫ ൧൧ ൧൮ ൨꠱ ൮꠱
26 SUN ൨൬ ൧൨ ൧൯ കാ ൧൦꠲
27 M ൨൭ തി ൧൩ ൨൦ രോ ൮꠱ ൧൨
28 TU ൨൮ ചൊ ൧൪ ൨൧ ൧൦꠰ ൧൨
29 W ൨൯ ബു ൧൫ ൨൨ തി ൧൦꠱ ൧൦꠲
30 TH ൩൦ വ്യ ൧൬ ൨൩ പു ൯꠲
[ 25 ] സെപ്തെംബർ.

എന്റെ ദേഹി ദൈവത്തെ, ജീവനുള്ള ദൈവത്തെ കുറിച്ചു തന്നെ ദാഹിക്കുന്നു;
ഞാൻ എപ്പോൾ വന്നു ദൈവത്തിന്മുഖത്തിലേക്കു കാണപ്പെടും. സങ്കീ. ൪൨, ൨.

ഇങ്ക്ലിഷ് മലയാളം സൂൎയ്യോദയാസ്തമയം വിശേഷദിവസങ്ങൾ
തിയ്യതി ആഴ്ച തിയ്യതി മാസം മണി മിനുട്ടു മണി മിനിട്ടു
ബു ൧൮ ചിങ്ങം.


൧൦൪൪
൪൭
വ്യ ൧൯ ൪൭ ഏകാദശിവ്രതം.
വെ ൨൦ ൪൬
൨൧ ൪൬ ൫൯ പ്രദോഷവ്രതം. ആയില്യം.
൨൨ ൪൬ ൫൯ ത്രീത്വം. ക. ൧൫ാം ഞ. അമാവാ
സിശ്രാദ്ധം. മകം.
തി ൨൩ ൪൬ ൫൮
ചൊ ൨൪ ൪൬ ൫൮ ൧൮൫൫ കല്കട്ടർ കൊന്നോലി കു
ല ചെയ്യപ്പെട്ടു.
ബു ൨൫ ൪൬ ൫൭
വ്യ ൨൬ ൪൬ ൫൬ ൨൭꠰ നാഴികക്ക് കൂട്ടച്ചായി കഴി
ഞ്ഞു.
൧൦ വെ ൨൭ ൪൬ ൫൬
൧൧ ൨൮ ൪൬ ൫൫ ഷഷ്ഠിവ്രതം.
൧൨ ൨൯ ൪൫ ൫൫ ത്രീത്വം ക. ൧൬ാം ഞ.
൧൩ തി ൩൦ ൪൫ ൫൪ ൧൬ നാഴിക വരെ ഇടച്ചായി.
൧൪ ചൊ ൩൧ ൪൫ ൫൪ ൨൬ നാഴിക രാത്രി സംക്രമം.
൧൫ ബു ൧൦൪൫


കന്നി.
൪൫ ൫൩
൧൬ വ്യ ൪൫ ൫൨ ഏകാദശിവ്രതം.
൧൭ വെ ൪൫ ൫൨
൧൮ ൪൫ ൫൧ പ്രദോഷവ്രതം.
൧൯ ൪൫ ൫൧ ത്രീത്വം ക. ൧൭ാം ഞ.
൨൦ തി ൪൫ ൫൦ പൌൎണ്ണമാസി.
൨൧ ചൊ ൪൪ ൪൯ വളരെ തിന്മകൾ നീതിമാനും ഉ
ണ്ടു, അവ എല്ലാറ്റിൽനിന്നും യ
ഹോവ അവനെ ഉദ്ധരിക്കും.
സങ്കീ. ൩൪, ൨൦.
൨൨ ബു ൪൪ ൪൯
൨൩ വ്യ ൪൪ ൪൮
൨൪ വെ ൧൦ ൪൪ ൪൮
൨൫ ൧൧ ൪൪ ൪൭ ൩ നാഴികക്ക് കൂട്ടച്ചായി തുടങ്ങി.
൨൬ ൧൨ ൪൪ ൪൭ ത്രീത്വം ക. ൧൮ാം ഞ.
൨൭ തി ൧൩ ൪൪ ൪൬ ഷഷ്ഠിവ്രതം.
൨൮ ചൊ ൧൪ ൪൪ ൪൬ ശഠനെ തിന്മകൊല്ലും നീതിമാ
ന്റെ പകയരിൽ കുറ്റം തെളി
യും. സങ്കീ. ൩൪, ൨൨.
൨൯ ബു ൧൫ ൪൪ ൪൫
൩൦ വ്യ ൧൬ ൪൪ ൪൫
[ 26 ]
OCTOBER. ഒക്തൊബർ.
31 DAYS. ൩൧ ദിവസം.
🌚 അമാവാസി, 🌝 പൌൎണ്ണമാസി,
൫ാം തിയ്യതി. തുലാം. ൨൦ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം. തിഥി.
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 F വെ ൧൭ ൨൪ ജമാദിൻആഹർ പൂ ൪꠰
2 S ൧൮ ൨൫ ൫꠰ ദ്വാ ൫൯꠱
3 SUN ൧൯ ൨൬ ൧꠰ ത്ര ൫൩꠲
4 M തി ൨൦ ൨൭ ൫൭꠱ ൪൭꠱
5 TU ചൊ ൨൧ 🌚 ൨൮ ൫൩꠰ ൪൧
6 W ബു ൨൨ കന്നി.


൧൦൪൫
൨൯ ചി ൪൮꠱ പ്ര ൩൪꠰
7 TH വ്യ ൨൩ ൧൨൮൬



റജബു.
ചൊ ൪൪꠱ ദ്വി ൨൭꠲
8 F വെ ൨൪ വി ൧൦꠲ തൃ ൨൨
9 S ൨൫ ൩൭꠲ ൧൭
10 SUN ൧൦ ൨൩ തൃ ൩൫꠲ ൧൩
11 M ൧൧ തി ൨൭ മൂ ൩൪꠲ ൧൦
12 TU ൧൨ ചൊ ൨൮ പൂ ൩൪꠲ ൮꠱
13 W ൧൩ ബു ൨൯ ൩൬ ൮꠰
14 TH ൧൪ വ്യ ൩൦ തി ൩൮꠱ ൯꠰
15 F ൧൫ വെ ൩൧ ൪൨ ൧൧꠱
16 S ൧൬ ൧൦ ൪൬꠰ ൧൭꠰
17 SUN ൧൭ ൧൧ പൂ ൫൧꠰ ദ്വാ ൧൮꠱
18 M ൧൮ തി ൧൨ ൫൭ ത്ര ൨൩
19 TU ൧൯ ചൊ ൧൩ ൨꠲ ൨൭꠲
20 W ൨൦ ബു 🌝 ൧൪ രേ ൮꠲ ൩൨꠲
21 TH ൨൧ വ്യ തുലാം. ൧൫ ൧൪ പ്ര ൩൭
22 F ൨൨ വെ ൧൬ ൧൯ ദ്വി ൪൦꠲
23 S ൨൩ ൧൭ കാ ൨൩꠰ തൃ ൪൩꠲
24 SUN ൨൪ ൧൮ രോ ൨൬꠱ ൪൬
25 M ൨൫ തി ൧൦ ൧൯ ൨൮꠱ ൪൬꠲
26 TU ൨൬ ചൊ ൧൧ ൨൦ തി ൨൯꠲ ൪൬꠰
27 W ൨൭ ബു ൧൨ ൨൧ പു ൨൯꠰ ൪൪꠰
28 TH ൨൮ വ്യ ൧൩ ൨൨ പൂ ൨൮ ൪൧
29 F ൨൯ വെ ൧൪ ൨൩ ൨൫꠲ ൩൬꠲
30 S ൩൦ ൧൫ ൨൪ ൨൨꠱ ൩൧꠲
31 SUN ൩൧ ൧൬ ൨൫ പൂ ൧൯ ൨൫꠲
[ 27 ] ഒക്തൊബർ.

ഇപ്പൊൾ നിന്റെ കണ്ണുകളിൽ എനിക്കു കൃപ ലഭിച്ചിട്ടുണ്ടെങ്കിൽ നിന്റെ വഴിയെ
എന്നോടു അറിയിക്കേണമെ. പുറപ്പ. ൩൩, ൧൩.


ഇങ്ക്ലിഷ് മലയാളം സൂൎയ്യൊദയാസ്തമയം വിശേഷദിവസങ്ങൾ
തിയ്യതി ആഴ്ച തിയ്യതി മാസം മണി മിനുട്ടു മണി മിനിട്ടു
വെ ൧൭ കന്നി. ൪൩ ൪൪
൧൮ ൪൩ ൪൩ ഏകാദശിവ്രതം.
൧൯ ൪൩ ൪൩ ത്രീത്വം ക. ൧൯ാം ഞ. പ്രദോഷ
വ്രതം.
തി ൨൦ ൪൩ ൪൨
ചൊ ൨൧ ൪൩ ൪൨ അമാവാസിശ്രാദ്ധം.
ബു ൨൨ ൪൩ ൪൧ ൪൮꠱ നാഴികക്ക് കൂട്ടച്ചായി കഴി
ഞ്ഞു.
വ്യ ൨൩ ൪൩ ൪൧
വെ ൨൪ ൪൩ ൪൦
൨൫ ൪൩ ൪൦
൧൦ ൨൬ ൪൩ ൩൯ ത്രീത്വം ക. ൨൦ാം ഞ. ൩൫꠲ ഇട
൧൧ തി ൨൭ ൪൩ ൩൯ ഷഷ്ഠിവ്രതം. [ച്ചായി.
൧൨ ചൊ ൨൮ ൪൩ ൩൮
൧൩ ബു ൨൯ ൪൩ ൩൮
൧൪ വ്യ ൩൦ ൪൩ ൩൭ ൩൮꠱ നാഴിക വരെ ഇടച്ചായി.
൧൫ വെ ൩൧ ൪൩ ൩൭ ൨൭ നാഴിക പുലരുമ്പോൾ സം
൧൬ ൧൦൪൫


തുലാം.
൪൩ ൩൬ ഏകാദശിവ്രതം. [ക്രമം.
൧൭ ൪൩ ൩൬ ത്രീത്വം ക. ൨൧ാം ഞ. പ്രദോഷ
വ്രതം.
൧൮ തി ൪൩ ൩൬
൧൯ ചൊ ൪൩ ൩൫ ൨꠱ നാഴിക വരെ ഇടച്ചായി.
൨൦ ബു ൪൩ ൩൫ പൌൎണ്ണമാസി.
൨൧ വ്യ ൪൩ ൩൪ ഷഷ്ഠിവ്രതം.
൨൨ വെ ൪൩ ൩൪ ൨൦ നാഴികക്ക് കൂട്ടച്ചായി തുടങ്ങി.
൨൩ ൪൩ ൩൪
൨൪ ൪൩ ൩൩ ത്രീത്വം ക. ൨൨ാം ഞ.
൨൫ തി ൧൦ ൪൩ ൩൩
൨൬ ചൊ ൧൧ ൪൩ ൩൩ ഷഷ്ഠിവ്രതം.
൨൭ ബു ൧൨ ൪൩ ൩൨ അതാ അകൃത്യം പ്രവൃത്തിക്കുന്ന
വർ വീണു തള്ളിപ്പോകുന്നു ഏഴു
നീല്പാൻ കഴികയും ഇല്ല
സങ്കീ ൩൬, ൧൩.
൨൮ വ്യ ൧൩ ൪൪ ൩൨
൨൯ വെ ൧൪ ൪൪ ൩൨
൩൦ ൧൫ ൪൪ ൩൨
൩൧ ൧൬ ൪൪ ൩൧ ഏ. വ്രതം. ത്രീത്വം ക. ൨൩ാം ഞ.
[ 28 ]
NOVEMBER. നവെംബർ.
30 DAYS. ൩൦ ദിവസം.
🌚 അമാവാസി, 🌝 പൌൎണ്ണമാസി,
൩ാം തിയ്യതി. വൃശ്ചികം. ൧൮ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം തിഥി
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 M തി ൧൭ ൨൬ റജബു. ൧൪꠲ ദ്വാ ൧൯꠱
2 TU ചൊ ൧൮ ൨൭ ൧൦꠰ ത്ര ൧൩
3 W ബു ൧൯ 🌚 ൨൮ ചി ൬꠱
4 TH വ്യ ൨൦ തുലാം. ൨൯ ചൊ
5 F വെ ൨൧ ൩൦ ൫൮꠱ ദ്വി ൫൫
6 S ൨൨ ൧൨൮൬



ശബ്ബാൽ.
തൃ ൫൫꠲ തൃ ൫൦꠰
7 SUN ൨൩ മൂ ൫൪ ൪൭
8 M തി ൨൪ പൂ ൫൩꠱ ൪൪꠲
9 TU ചൊ ൨൫ ൫൪꠰ ൪൩꠲
10 W ൧൦ ബു ൨൬ തി ൫൬ ൪൪
11 TH ൧൧ വ്യ ൨൭ ൫൯ ൪൫꠲
12 F ൧൨ വെ ൨൮ ൨꠲ ൪൮꠱
13 S ൧൩ ൨൯ ൭꠱ ൫൨
14 SUN ൧൪ ൩൦ പൂ ൧൩ ൫൬꠱
15 M ൧൫ തി ൧൦൪൫ ൧൦ ൧൮꠲ ൧꠰
16 TU ൧൬ ചൊ ൧൧ രേ ൨൫꠰ ദ്വാ ൫꠲
17 W ൧൭ ബു ൧൨ ൩൦ ത്ര ൧൦꠰
18 TH ൧൮ വ്യ 🌝 ൧൩ ൩൫꠰ ൧൪꠲
19 F ൧൯ വെ വൃശ്ചികം. ൧൪ കാ ൪൦ ൧൭꠰
20 S ൨൦ ൧൫ രോ ൪൩꠲ പ്ര ൨൦꠲
21 SUN ൨൧ ൧൬ ൪൬꠱ ദ്വി ൨൨꠰
22 M ൨൨ തി ൧൭ തി ൪൮꠰ തൃ ൨൨꠱
23 TU ൨൩ ചൊ ൧൮ പു ൪൮꠲ ൨൧꠱
24 W ൨൪ ബു ൧൦ ൧൯ പൂ ൪൮ ൧൯꠰
25 TH ൨൫ വ്യ ൧൧ ൨൦ ൪൬꠰ ൧൫꠲
26 F ൨൬ വെ ൧൨ ൨൧ ൪൩꠱ ൧൧꠰
27 S ൨൭ ൧൩ ൨൨ പൂ ൪൦ ൫꠱
28 SUN ൨൮ ൧൪ ൨൩ ൩൬ ൫൯
29 M ൨൯ തി ൧൫ ൨൪ ൩൧꠲ ൫൩꠰
30 TU ൩൦ ചൊ ൧൬ ൨൫ ചി ൨൭꠰ ദ്വാ ൪൬꠲
[ 29 ] നവെംബർ.

അല്ലയോ നിങ്ങൾ വന്നു മനുഷ്യപുത്രരിൽ ഭയങ്കരമായി വ്യാപരിക്കുന്ന ദൈവത്തി
ന്റെ അത്ഭുതങ്ങളെ കാണ്മിൻ. സങ്കീ. ൬൬, ൫.

ഇങ്ക്ലിഷ് മലയാളം സൂൎയ്യോദയാസ്തമയം വിശേഷദിവസങ്ങൾ
തിയ്യതി ആഴ്ച തിയ്യതി മാസം മണി മിനുട്ടു മണി മിനുട്ടു
തി ൧൭ തുലാം. ൪൪ ൩൧ പ്രദോഷവ്രതം.
ചൊ ൧൮ ൪൪ ൩൧
ബു ൧൯ ൪൫ ൩൧ ൬ നാ. കൂട്ടച്ചായി കഴിഞ്ഞു. അ
മാവാസി ശ്രാദ്ധം.
വ്യ ൨൦ ൪൫ ൩൧
വെ ൨൧ ൪൫ ൩൦
൨൨ ൪൫ ൩൦ ൫൫꠲ നാഴിക വരെ ഇടച്ചയി.
൨൩ ൪൬ ൩൦ ത്രീത്വം ക. ൨൪ാം ഞ.
തി ൨൪ ൪൬ ൩൦
ചൊ ൨൫ ൪൬ ൩൦ ഷഷ്ഠിവ്രതം.
൧൦ ബു ൨൬ ൪൬ ൩൦ ൫൬ നാഴിക വരെ ഇടച്ചായി.
൧൧ വ്യ ൨൭ ൪൭ ൩൦ ധൂൎത്തൻ കടം വാങ്ങുന്നു വീട്ടു
വാൻ ഉണ്ടാകയുമില്ല; നീതിമാ
നൊ കരുണ കാട്ടി സമ്മാനിക്കു
ന്നു. സങ്കീ. ൩൭, ൨൧.
൧൨ വെ ൨൮ ൪൭ ൩൦
൧൩ ൨൯ ൪൭ ൩൦
൧൪ ൩൦ ൪൮ ൩൦ ത്രീത്വം ക. ൨൫ാം ഞ. ൧൭ നാ.
൧൫ തി ൧൦൪൫


വൃശ്ചികം.
൪൮ ൩൦ എ. വ്ര. ൧൮꠲ഇ. [പു.സംക്രമം.
൧൬ ചൊ ൪൮ ൩൦ പ്രദോഷവ്രതം.
൧൭ ബു ൪൯ ൩൦
൧൮ വ്യ ൪൯ ൩൦ പൌൎണ്ണമാസി. ൩൬ നാ. ക്ര. തു.
൧൯ വെ ൪൯ ൩൦ ചുരുക്കം നീതിമാനുള്ളതു അനേ
ക ദുഷ്ടരുടെ കോലാഹലത്തെ
ക്കാളും നന്നു.
൨൦ ൫൦ ൩൦
൨൧ ൫൦ ൩൦ ത്രീത്വം ക. ൨൬ാം ഞ.
൨൨ തി ൫൧ ൩൦ എൻ ദൈവമെ, നിന്റെ ഇഷ്ടം
ചെയ്വാൻ ഞാൻ ആഗ്രഹിക്കുന്നു.
സങ്കീ. ൪൦, ൯.
൨൩ ചൊ ൫൧ ൩൦
൨൪ ബു ൧൦ ൫൧ ൩൦
൨൫ വ്യ ൧൧ ൫൨ ൩൧ ഷഷ്ഠിവ്രതം.
൨൬ വെ ൧൨ ൫൨ ൩൧ ഞാൻ എപ്പോൾ വന്നു ദൈവ
ത്തിന്റെ മുഖത്തിലേക്കു കാണ
പ്പെടും.
൨൭ ൧൩ ൫൩ ൩൧
൨൮ ൧൪ ൫൩ ൩൧ ൧ാം ആഗമനനാൾ.
൨൯ തി ൧൫ ൫൪ ൩൧ ഏകാദശിവ്രതം.
൩൦ ചൊ ൧൬ ൫൪ ൩൨ ൨൭ നാ. കൂട്ടച്ചായി കഴിഞ്ഞു.
[ 30 ]
DECEMBER. ദിസെംബർ.
31 DAYS ൩൧ ദിവസം
🌚 അമാവാസി, 🌝 പൌൎണ്ണമാസി,
൩ാം തിയ്യതി. ധനു. ൧൮ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം നക്ഷത്രം തിഥി
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം
1 W ബു ൧൭ ൨൬ ശബ്ബാൽ. ചോ ൨൩ ത്ര ൪൦꠰
2 TH വ്യ ൧൮ ൨൭ വി ൧൯꠰ ൩൪꠱
3 F വെ ൧൯ 🌚 ൨൮ ൧൬꠰ ൨൯꠲
4 S ൨൦ വൃശ്ചികം. ൨൯ തൃ ൧൪ പ്ര ൨൫꠲
5 SUN ൨൧ ൧൨൮൬




റമുള്ളാൻ.
മൂ ൧൨꠲ ദ്വി ൨൨꠱
6 M തി ൨൨ പൂ ൧൪꠱ തൃ ൨൨꠲
7 TU ചൊ ൨൩ ൧൪ ൨൦꠲
8 W ബു ൨൪ തി ൧൬꠰ ൨൧꠲
9 TH വ്യ ൨൫ ൨൦꠰ ൨൪
10 F ൧൦ വെ ൨൬ ൨൪ ൨൭꠰
11 S ൧൧ ൨൭ പൂ ൨൯ ൩൧꠰
12 SUN ൧൨ ൨൮ ൫൪꠱ ൩൫꠲
13 M ൧൩ തി ൨൯ രേ ൪൦꠲ ൪൩
14 TU ൧൪ ചൊ ൧൦൪൫ ൧൦ ൪൫꠲ ൪൫꠰
15 W ൧൫ ബു ൧൧ ൫൧꠰ ദ്വാ ൪൯꠲
16 TH ൧൬ വ്യ ൧൨ കാ ൫൬꠰ ത്ര ൫൩꠲
17 F ൧൭ വെ ൧൩ കാ ൫൭
18 S ൧൮ 🌝 ൧൪ രോ ൫൯꠰
19 SUN ൧൯ ധനു. ൧൫ ൬꠰ ൬൦
20 M ൨൦ തി ൧൬ തി ൭꠱ പ്ര ൬൦
21 TU ൨൧ ചൊ ൧൭ പൂ ൭꠱ തൃ ൫൮꠰
22 W ൨൨ ബു ൧൮ പൂ ൬꠰ ൫൫꠱
23 TH ൨൩ വ്യ ൧൦ ൧൯ ൫൧꠱
24 F ൨൪ വെ ൧൧ ൨൦ ൪൬꠱
25 S ൨൫ ൧൨ ൨൧ ൫൭꠰ ൪൦꠲
26 SUN ൨൬ ൧൩ ൨൨ ൫൩ ൩൪꠱
27 M ൨൭ തി ൧൪ ൨൩ ചി ൪൮꠱ ൨൮
28 TU ൨൮ ചൊ ൧൫ ൨൪ ചോ ൪൫꠰ ൨൧꠱
29 W ൨൯ ബു ൧൬ ൨൫ വി ൪൦꠰ ൧൫꠱
30 TH ൩൦ വ്യ ൧൭ ൨൬ ൩൬꠲ ദ്വാ ൧൦꠰
31 F ൩൧ വെ ൧൮ ൨൭ തൃ ൩൪ ത്ര ൫꠲
[ 31 ] ദിസെംബർ.

കൎത്താവു സകല ജാതികളുടെയും കണ്ണുകൾക്കു മുമ്പാകെ തന്റെ ശുദ്ധമുള്ള ഭുജത്തെ
നഗ്നമാക്കി ഭൂമിയുടെ അതൃത്തികൽ ഒക്കയും നമ്മുടെ ദൈവത്തിന്റെ രക്ഷയെ കാണുക
യും ചെയ്യും. യശ. ൫൨, ൧൦.

ഇങ്ക്ലിഷ് മലയാളം സൂൎയ്യോദയാസ്തമയം വിശേഷദിവസങ്ങൾ
തിയ്യതി ആഴ്ച തിയ്യതി മാസം മണി മിനുട്ടു മണി മിനിട്ടു
ബു ൧൭ വൃശ്ചികം. ൫൫ ൩൨ പ്രദോഷവ്രതം.
വ്യ ൧൮ ൫൫ ൩൨
വെ ൧൯ ൫൬ ൩൩ അമാവാസിശ്രാദ്ധം.
൨൦ ൫൬ ൩൩ ൧൪ നാഴികവരെ ഇടച്ചായി.
൨൧ ൫൭ ൩൩ ൨ാം ആഗമനനാൾ.
തി ൨൨ ൫൭ ൩൪ എനിക്കു ദൈവസാമീപ്യം നല്ലതു
സങ്കീ. ൭൩, ൨൮.
ചൊ ൨൩ ൫൮ ൩൪
ബു ൨൪ ൫൮ ൩൪ ൧൬ നാഴികവരെ ഇടച്ചായി.
വ്യ ൨൫ ൫൯ ൩൫ ഷഷ്ഠിവ്രതം.
൧൦ വെ ൨൬ ൫൯ ൩൫
൧൧ ൨൭ ൩൬
൧൨ ൨൮ ൩൬ ൩ാം ആഗമനനാൾ. ൩൪꠱ ഇ.
൧൩ തി ൨൯ ൩൬ ൧൨. നാഴിക രാത്രി സംക്രമം.
൧൪ ചൊ ൧൦൪൫


ധനു.
൩൭ ഏകാദശിവ്രതം.
൧൫ ബു ൩൭ ൫൨. നാഴികക്ക് കൂട്ടച്ചായി തുടങ്ങി.
൧൬ വ്യ ൩൮ പ്രദോഷവ്രതം.
൧൭ വെ ൩൮
൧൮ ൩൯ പൌൎണ്ണമാസി.
൧൯ ൩൯ ൪ാം ആഗമനനാൾ.
൨൦ തി ൪൦ ദൈവം ജാതികളെ ഭരിക്കുന്നു;
ദൈവം തൻ വിശുദ്ധസിംഹാസ
നത്തിൽ ഇരിക്കുന്നു സങ്കീ. ൪൭, ൯.
൨൧ ചൊ ൪൦
൨൨ ബു ൪൧
൨൩ വ്യ ൧൦ ൪൧
൨൪ വെ ൧൧ ൪൨ ഷഷ്ഠിവ്രതം. വിശുദ്ധരാത്രി.
൨൫ ൧൨ ൪൨ ക്രിസ്തൻ ജനിച്ച നാൾ.
൨൬ ൧൩ ൪൩ ക്രിസ്തൻ ജനിച്ച നാൾ. ക. ഞ.
൨൭ തി ൧൪ ൪൩ ൪൮꠱ നാഴികക്ക് കൂട്ടച്ചായി ക
ഴിഞ്ഞു.
൨൮ ചൊ ൧൫ ൪൪
൨൯ ബു ൧൬ ൪൪ ഏകാദശിവ്രതം.
൩൦ വ്യ ൧൭ ൪൫ പ്രദോഷവ്രതം.
൩൧ വെ ൧൮ ൪൫ ൫꠲ നാഴികവരെ ഇടച്ചായി.
[ 32 ]
ഗ്രഹസ്ഥിതികൾ.
പരഹിതസിദ്ധം.
ഗ്രഹങ്ങൾ ധനു മകരം കുംഭം മീനം മേടം എടവം
രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി
ചൊവ്വ ൨൬ ൧൩ ൨൯ ൩൯ ൩൮. വ ൨൨ ൫൮ ൧൫. വ ൨൩ ൩൮ ൨൫ ൧൭ ൨൩ ൩൦
ബുധൻ ൧൨ ൪൨ ൯൨ ൧൦ ൫൫ ൭൧ ൧൦ ൧൩ ൩൨ ൨൮. വ ൧൧ ൨൩ ൨൩ ൧൩൫ ൧൮ ൨൦ ൮൯ ൪൪ ൫൩. വ
വ്യാഴം ൧൧ ൧൫ ൫൪ ൧൧ ൨൦ ൫൪ ൧൧ ൧൧ ൨൭ ൧൩ ൧൪ ൧൧ ൩൩ ൧൨ ൧൮ ൨൬ ൧൩
ശുക്രൻ ൨൩ ൧൧ ൨൦ ൧൪ ൧൩ ൫൦ ൧൪ ൩൧ ൮൮ ൧൦ ൧൮ ൪൯ ൧൫ ൭൬ ൭൪
ശനി ൧൫ ൪൪ ൧൮ ൨൫ ൧൬ ൫൧ ൧൯ ൩൧ ൩. വ ൨൦ ൪. വ ൧൫ ൩൪ ൫. വ.
രാഹു ൨൫ ൨൯ ൩. വ ൨൩ ൫൫ ൩. വ ൨൨ ൧൯ ൩. വ ൨൦ ൩൮ ൩. വ ൧൯ ൩. വ ൧൭ ൨൫ ൩. വ
മിഥുനം കൎക്കിടകം ചിങ്ങം കന്നി തുലാം വൃശ്ചികം
രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി
ചൊവ്വ ൪൪ ൩൫ ൨൩ ൫൯ ൩൮ ൧൪ ൩൬ ൪൪ ൪൩ ൪൩ ൨൯ ൨൦ ൪൫ ൧൧ ൪൬
ബുധൻ ൧൪ ൩൭ ൮൭ ൨൬ ൧൦൪ ൨൬ ൨൬ ൫൫ ൨൭ ൨൫ ൧൮ ൩൭ ൫൯ ൨൮ ൮൦
വ്യാഴം ൨൪ ൧൬ ൨൭ ൫൪ ൨൯ ൧. വ ൨൭ ൧൦ ൪. വ ൨൩ ൮. വ ൧൯ ൫൪ ൧. വ
ശുക്രൻ ൧൭ ൨൪ ൭൧ ൨൫ ൧൭ ൭൩ ൭൨ ൧൦ ൭൦ ൧൬ ൩൨ ൫൧ ൬൩
ശനി ൧൩ ൫൮ ൩. വ ൧൩ ൩൩ ൧൪ ൩൬ ൧൬ ൩൩ ൧൯ ൪൮ ൨൩ ൪൧
രാഹു ൧൫ ൪൪ ൩. വ ൧൪ ൩. വ ൧൨ ൨൭ ൩. വ ൧൦ ൪൬ ൩. വ ൧൪ ൩. വ ൨൩ ൩. വ
[ 33 ] മുഹുൎത്തങ്ങൾ.

ഈ നാട്ടുകാരുടെ യാതൊരു കാൎയ്യാദികളുടെയും തുടസ്സത്തിങ്കൽ
ഓരൊ മുഹൂൎത്തവും ആവശ്യം എന്നുള്ള വാദം ഹേതുവായിട്ടു മുമ്പു
ള്ളവർ അൎത്ഥാഗ്രഹം നിമിത്തം അറിവു കുറഞ്ഞവരെ തോല്പിച്ചു അ
ൎത്ഥം ആൎജിപ്പാൻ. ഇരിങ്ങപ്പാറപ്പൊന്നായാൽ പാതി ദേവൎക്കു എ
ന്ന പഴഞ്ചൊല്ലിൻപ്രകാരം വ്യൎത്ഥമായ ഫലശ്ശ്രുതിയോടു കൂടിയ
മുഹൂൎത്തങ്ങൾ കണക്കോളം ഉണ്ടാക്കീട്ടുണ്ടെങ്കിലും അവറ്റെ കുറിച്ചു
പ്രത്യേകം വിവരിക്കേണ്ടതിന്നു കാലതാമസം വേണ്ടതാകയാൽ ചി
ലതിന്റെ വിവരത്തെ എത്രയും ചുരുക്കി പറവാൻ പോകുന്നു.

ദൈവബന്ധുത്വം സൎവ്വ ഭാഗ്യാനുഭവം. ദൈവവൈരിത്വം സ
ൎവ്വ നിൎഭാഗ്യാനുഭവം.

൧. ഗൃഹാരംഭമുഹൂൎത്തം = കുറ്റിമുഹൂൎത്തം.

മുഹൂൎത്തം എന്ന വാക്കിന്റെ അൎത്ഥം രണ്ട് നാഴിക നേരമത്രെ.
എന്നാൽ ഈ മുഹൂൎത്തകാലങ്ങളിൽ കോട്ട, ക്ഷേത്രം, ഗൃഹാദികൾ്ക്കും
ചിറ, കുളം, കൃപാദികൾക്കും കുറ്റിതറച്ചു ചമെച്ചാൽ കോട്ടകളിൽ നി
ത്യവാഴ്ചയും ജയസമ്പത്തും വീടുകളിൽ അല്ലലും വ്യാധിയും ദാരിദ്ര
മരണങ്ങളും ഇല്ലാതെ ദീൎഘായുസ്സ്, ധനസമൃദ്ധി, ചെലവിനേ
ക്കാൾ വരവു, പുത്രസന്തതിവൎദ്ധന, കൃഷ്യാദി ചെയ്താൽ മഹാധാ
ന്യവിളവു, ആലയും കാലിയും വൎദ്ധന, മറ്റും അനേക സമ്പൽ
സമൃദ്ധികളോടും ക്ഷേത്രങ്ങളിൽ നിത്യോത്സവങ്ങളോടും ചിറകുളങ്ങ
ളിൽ കുളിച്ചാൽ ആരോഗ്യാദി ദേഹസൌഭാഗ്യങ്ങളോടും കിണറ്റി
ലെ നീർ കുടിച്ചാൽ ദീൎഘായുരാരോഗ്യാദികളോടും കൂടെ മഹാ സന്തോ
ഷസൌഖ്യാദ്യനുഭവന്മാരായിരിക്കയും ചെയ്യുന്നതല്ലാതെ, ആവക
മുഹൂൎത്തകാലങ്ങളിൽ പണീത വീടുകളിൽനിന്നു വല്ല കാൎയ്യാൎത്ഥമായി
ട്ടു പുറത്തു പോയാലൊ പത്തിന്നെട്ടല്ല; പത്തിന്നു പതിന്നാറായിട്ടു
തന്നെ സകല കാൎയ്യങ്ങളും സാധിച്ചുവരും എന്നും മറ്റും അനേകം
ചടങ്ങുകൾ ഉണ്ടല്ലൊ. എന്നാൽ ഈ വക വാക്കും വിചാരവും ഉ
ള്ളതല്ലാതെ, ഫലാനുഭവത്തെ കുറിച്ചു ചിന്തിക്കുമ്പോൾ വ്യാമോഹ
തുല്യമത്രെ. അതായ്തു ഈ വക മുഹൂൎത്തകാലങ്ങളെ കുറിച്ചുള്ള ശു
ഷ്കാന്തിയും, അറിവും, ആചൎയ്യവും ഇപ്പോഴത്തവരേക്കാൾ ആണ്ട [ 34 ] ഴിഞ്ഞ ഗുരുകാരണവന്മാൎക്കു അധികവും ഗണിതങ്ങളിൽ അതിവിദ
ദ്ധതയും ഉണ്ടായിരുന്നു എന്നു ലോകസമ്മതമുള്ളതല്ലൊ. എങ്കിലും
അന്ന് ഉണ്ടായിരുന്ന ഹിന്തുരാജാക്കളും പ്രഭുക്കന്മാരും മറ്റും പല
കോട്ടപ്പടി കൊട്ടാരം കോവിലകങ്ങൾ, ക്ഷേത്രമഠങ്ങൾ, മാടങ്ങൾ,
അങ്ങാടി വാടിത്തെരുവുകൾ, പല പല ചിറകളും കിണറുകൾ, ഇത്യാ
ദികളും ലോകവിശ്ശ്രുതന്മാരായ ഗണിതവൈദികവിദ്വാന്മാരാൽ മ
ഹാരാജസഭായോഗമദ്ധ്യങ്ങളിൽവെച്ചു നിൎണ്ണയിക്കപ്പെടുന്ന ശോ
ഭന മുഹൂൎത്തംകൊണ്ടു സംസ്ഥാപിച്ചു പ്രതിഷ്ഠിച്ചിട്ടുള്ളതും ലോ
ക കല്യാണകാരകന്മാരായി വാഴുന്നവൎക്കും വാഴുന്നവന്റെ അനന്ത
രവന്മാൎക്കും യുഗാവസാനം വരെ സുഖവാസാനുഭവസിദ്ധിക്കാ
യിട്ടു ഉണ്ടാക്കിച്ചതായ കോട്ട തളികൊട്ടാരക്ഷേത്രങ്ങളാദിയായ ഉപ
യോഗവസ്തുക്കൾ ഇപ്പോൾ മിക്കതും നോക്കി ചൂണ്ടിപ്പറയുമ്പോൾ
വില്ലങ്കം തുടങ്ങാതെ സാവധാനത്തോടെ കേൾക്കേണം എന്നു വാ
ഞ്ഛ. എന്നാൽ മുമ്പിനാൽ അടുത്ത ദേശങ്ങളിലുള്ള കോട്ടപ്പടി കുളും
അമ്പലങ്ങളിൽ കടൽ വാഴിക്കോട്ട, കടൽവഴി ക്ഷേത്രം, അവേര
ക്കോട്ട, ചൊവ്വാക്ഷേത്രം, കന്നടിയൻ കോട്ട, കസാനക്കോട്ട, വളഭട്ട
ത്തു കോട്ട, മാടായി ഏഴിക്കോട്ട, പുതിയകോട്ട, കാഞ്ഞരോട്ടുകോട്ട,
ബേക്കലത്തുകോട്ട, ഹരിച്ചന്ദ്രൻകോട്ട, മല്ലൂർ മല്ലൽകോട്ട ഇത്യാദി
ഓരോ ദേശങ്ങളിൽ ഉള്ള കോട്ടകൊന്തളങ്ങളെയും ക്ഷേത്രങ്ങളെയും
നോക്കി അല്പം വിചാരണ ചെയ്താൽ ശൂന്യവും തരിശുമായി, കാ
ടോടു പടലും ചുറ്റി, അരാജകവും അപലക്ഷണവുമായി കിടക്കുന്ന
തല്ലാതെ, ആരാനും പോറ്റി വളൎത്തിവരുന്ന കോഴി നായിക്കുഞ്ഞ
ങ്ങൾ, തീയർ അദ്ധ്വാനിച്ചുണ്ടാക്കുന്ന കള്ളു, നട്ടുനനെച്ചുണ്ടാക്കു
ന്ന ചേന, വാഴ, കിഴങ്ങ് ഇത്യാദി കട്ടും കവൎന്നും നശിപ്പിക്കുന്ന കുറു
ക്കൻ കാട്ടു പൂച്ച, കല്ലുണ്ണിമെരു, മുള്ളൻപന്നി, ഉപദ്രവ പ്രാണി
കൾ, തേനീച്ച, കടന്നൽ, പ്രാണഹാനി വരുത്തുന്ന സൎപ്പാദി വിഷ
ജന്തുക്കളും ഈ വക അനന്തരവാഴ്ചക്കാരുടെ വാസസ്ഥലമായി കാ
ണുന്നതു കൂടാതെ, പല പല ക്ഷേത്രങ്ങളിലും മുൾപടൎപ്പു, തൂവ, പാറം,
മുതലായവയും മുളച്ചെഴുന്നു ദേവന്മാൎക്കു വെണ്കൊറ്റക്കുട, വെണ്ച
മരി, ആലവട്ടം, മേൽവിതാനം ഇവറ്റിന്നും വിഘ്നരാജവാഹനവീര
ന്മാരാകുന്ന എലി പെരിച്ചായി എന്നിവർ എമ്പ്രാശ്ശന്മാൎക്കും ഒളിക്കുറു
ക്കന്മാർ കുറുക്കന്മാർ എന്നിവരുടെ നിലവിളി ഉത്സവ ആരവാരങ്ങ
ൾക്കും; നത്തു കൂമന്മാരുടെ മുഴക്കം കുഴൽ ശംഖ വാദ്യത്തിന്നും [ 35 ] പക്ഷിക്കാഷ്ഠങ്ങൾ നെയ്യാട്ടത്തിന്നും തിലകലേപനാദികൾക്കും മഴ
കൾ അഭിഷേകത്തിന്നും മൃഗക്കാഷ്ഠങ്ങൾ നിവേദ്യത്തിന്നും ജീൎണ്ണ
പുഷ്പപത്രങ്ങൾ പുഷ്പാഞ്ജലിക്കും ഖദ്യോതങ്ങൾ (മിന്നാമ്മിന്നി) ദീ
പാവലികൾക്കും പ്രതിയായി ശോഭിച്ചു നഷ്ടം തിരിഞ്ഞു കിടപ്പതും
കാണ്വൂതാക. അതു കൂടാതെ കോട്ടയകത്തു ചിറ, പയ്യൻ ചിറ, കൊ
ല്ലത്തുരായർ ചമെച്ച കൊല്ലത്തു ചിറ മറ്റും അനേകം ചിറകളും കു
ളങ്ങളും ഊർ ദേശങ്ങളിലുമുള്ള ചളി മലങ്ങളും ഓരൊ വഴിയായി ഒഴു
കിവന്നു നാറുന്ന ചേറ്റുക്കുഴികളായും ദുഷ്ട മൃഗങ്ങൾക്കും എരുമക
ൾക്കും മാത്രം ഉപകാരമായുമിരിക്കുന്നതു വിചാരിച്ചാൽ മുഹൂൎത്തം എ
ത്രയും ഗുണഫലവത്തായുള്ള ശുഭസമയം തന്നെ എന്നു പറവാൻ
നാണിക്കേണ്ടാ എന്നു തോന്നുന്നുവോ?

അത്രയുമല്ല മേല്പറഞ്ഞ കോട്ടകളിലും രാജ്യങ്ങളിലും മറുപക്ഷ
ക്കാരാകുന്ന കള്ളനും കാലിയും കടന്നു ആക്രമിക്കാതിരിപ്പാനും ശത്രു
സംഹാരം ചെയ്വാനും കുടിവെച്ച ദേവി ഭഗവതിമാർ ദേവകളും പര
ദേവവനദേവന്മാരും പടവീരന്മാർ ജയവീരന്മാരും നാല്പത്തീരടി
സ്ഥാനങ്ങളിൽ വാഴുന്ന മുപ്പത്തു ഐവർ കുറ്റി കളരിപ്പരദേവതമാ
രും രാജ്യ രക്ഷിവൎഗ്ഗങ്ങളല്ലൊ ആകുന്നതു. എന്നിവരിരിക്കെ പാൎശ്ശാ
വു ഠിപ്പു മുതലായ അന്യ രാജാക്കന്മാർ ഈ രാജ്യങ്ങളെയും ക്ഷേത്ര
ങ്ങളെയും കവിഞ്ഞാക്രമിച്ചു, പല കവൎച്ച കൈയേറ്റങ്ങളേയും ചെ
യ്തതല്ലാതെ, കൊണ്ടൊടി രക്ഷിച്ചു വരുന്ന പല വൎണ്ണക്കാരെയും ബ
ലാല്ക്കാരേണ എത്തിപ്പിടിച്ചു ചേല ചെയ്തു മാംസം തീറ്റി ചോന
കമാൎഗ്ഗത്തിൽ ചേൎത്തതു കൂടാതെ, ക്ഷേത്രകവൎച്ച ചെയ്തു പല മു
ഖ്യ ദേവിദേവന്മാരെയും ലേലം വിളിച്ചു വിറ്റു. ഈ വക നഷ്ടം
തിരിച്ചൽ ഒക്കയും ചെയ്യുമ്പോൾ കണ്ണിന്നു കൊള്ളുന്നതു പിരിക
ത്തിന്നാക്കുന്ന ഈ ദേവന്മാർ എവിടെ? അവരുടെ ക്ഷേത്രങ്ങളിലും
കാവുകളിലും കാളകളെ അറുത്തു കലശാട്ടവും പുണ്യാഹവും വരുത്തി
യതും കണ്ണു തുറന്നു നോക്കിയാൽ മുഹൂൎത്തം മഹാ ദോഷങ്ങളെ പി
ണെപ്പൊരു സമയം എന്നു തോന്നുവാനും ഇടയുണ്ടു.

അതു കൂടാതെ അമൌഹൂൎത്തകരാകുന്ന ഇങ്ക്ലിഷ്, പറങ്കി, ഹൊ
ല്ലന്തർ മുതലായ വട്ടത്തൊപ്പിക്കാർ കണ്ണുനൂർ തലശ്ശേരി മൈയ്യഴി
കൊച്ചി ഇത്യാദി രാജ്യങ്ങളിൽ കോട്ടപള്ളികളെ കെട്ടിച്ചതു ഇന്നെ
വരെ ശൂന്യവും തരിശുമായി തീരാതെ അവറ്റിലിരുന്നു നിത്യോത്സ
വങ്ങളോടും കൂടെ രാജ്യങ്ങളിൽ നീതിന്യായങ്ങളും നടത്തി എടവും മഠ [ 36 ] വും കോവിലകം കോട്ട കൊട്ടാരങ്ങൾ ഇല്ലമ്മുതൽ ശാലകളൊളവും
വാണുകൊണ്ടു കരം പിരിച്ചു കൈകളാൽ ഇന്ത്യയിലെ മിക്ക രാജാ
ക്കന്മാൎക്കും മാലിഖാൻ കൊടുത്തു രക്ഷിച്ചു വരുന്നതു മുഹൂൎത്തഫലം
കൊണ്ടല്ല; സത്യ ദൈവമാകുന്ന യേശു ക്രിസ്തനിലെ വിശ്വാസാ
ശ്രയബലംകൊണ്ടത്രെ ആകുന്നതു.

അയ്യോ പ്രിയന്മാരെ! മേല്പറഞ്ഞ കാൎയ്യങ്ങളെത്തൊട്ടു വിസ്താര
മായി വിവരിപ്പാൻ ഉണ്ടെങ്കിലും ഈ ചുരുക്കമായി പറഞ്ഞതിനെ
കുറിച്ചു വിചാരിച്ചു അതിമൌഢ്യമാകുന്ന മുഹൂൎത്താദി മറ്റും ആച
രിയാതെയും കൂട്ടാക്കാതെയും ഇരിക്കേണ്ടതു. കാരണം ഈ വക ഒക്ക
യും ഇഹലോകജ്ഞാനമാകയാൽ സത്യവേദം പറയുംപ്രകാരം ദൃഷ്ടാന്ത ല
ക്ഷ്യങ്ങളുമുണ്ടാകയാൽ ഈ വക വേണ്ടാതനങ്ങൾ ഒക്കയും വിട്ടു
ഇന്നു എന്നു പറയുന്നതു തന്നെ സുമൂഹൂൎത്തകാലം ഇന്നു നിന്റെ
രക്ഷാദിവസം അതു ദൈവത്തിന്നു സുപ്രസാദകാലം എന്നു ദേവ
മൊഴിയാകയാൽ ഇന്നു നീ ആ ശബ്ദത്തെ കേൾക്കുമെങ്കിൽ നി
ന്റെ ഹൃദയത്തെ കഠിനപ്പെടുത്തരുതെ; നാളെത്ത ദിവസം നി
ണക്കുള്ളതല്ല.

൨. ഗൃഹപ്രവേശന മുഹൂൎത്തം = കുടിയൽ മുഹൂൎത്തം

പുത്തനായിച്ചമെച്ച ഒരു ഭവനത്തിൽ ഈ മുഹൂൎത്തകാലത്തിൽ
കുടിയിരുന്നാൽ ധനസമ്പത്തും പുത്രസമ്പത്തും ആയുസ്സ്, ആരോ
ഗ്യം, ഐശ്വൎയ്യവും മേൽക്കുമേൽ വൎദ്ധിച്ചു മഹാഭാഗ്യാനുഭവികളാ
യ്തീരും എന്നു പ്രസിദ്ധം. ഈ ഗൃഹപ്രവേശന മുഹൂൎത്തം എത്ര
യൊ സൂക്ഷ്മതയോടും കൂടെ ആചരിക്കുന്നവരല്ലാത്തവർ ഹിന്തുക്ക
ളിൽ ആരാനും ഉണ്ടൊ എന്നു സംശയിക്കേണ്ടതിന്നിടയില്ല എന്നാ
ലും ഉണ്ടു. മേല്പറഞ്ഞ ഫലാനുഭവങ്ങളില്ലാതെ അന്നന്നു കൈയാടി
എങ്കിൽ അന്നന്നു വായാടുന്ന കൂലിച്ചെകവരെയും മാസപ്പടിച്ചെക
വരെയും രാജസേവകൾ പ്രഭുസേവകരെയും കോപ്പുകളുള്ളവരെ
ക്കാൾ പതിന്മടങ്ങലധികം ദരിദ്രരെയും രോഗികളെയും മറ്റും കാ
ണ്കകൊണ്ടത്രെ. അതു കൂടാതെ പുത്രസമ്പത്തും ധനസമ്പത്തും കു
ഡുംബവൎദ്ധനയും ഇല്ലാതെ, എത്ര പേർ പുത്രധനകുഡുംബകാം
ക്ഷകളോടും ആവക ദുഃഖങ്ങളോടും കൂടെ ആണ്ടഴിഞ്ഞു പോയതും
പൊകുന്നതും കണ്ടും കേട്ടും അറിഞ്ഞും പോരുന്നുണ്ടല്ലൊ; തഞ്ചാവൂർ [ 37 ] മൈസൂർ ഇത്യാദി രാജാക്കന്മാർ പ്രഭുക്കന്മാരും പുത്രസമ്പത്തില്ലാ
യ്കയാൽ ഒരു പാടു സ്ത്രീകളെ വെപ്പാട്ടികളാക്കി വെച്ചിട്ടും ഒരുത്തി
പോലും പ്രസവിക്കാതിരുന്നതും കണ്ണും പൊട്ടി വടിയും പിടിച്ചു
എട്ടു ദിക്കിലും ചെന്നു ഭിക്ഷ ഏറ്റു ഓരൊ ചെറ്റക്കെലും പീടിക കോ
ലായികളിലും പാൎത്തുവരുന്ന ദരിദ്രൎക്കും വളരെ മക്കളുണ്ടാകുന്നതും
വിചാരിച്ചാൽ മുഹൂൎത്തഫലം എന്നു തോന്നുന്നില്ല.

അതല്ലാതെ, സമ്പന്നരായ ദരിദ്രരും ദരിദ്രരായ സമ്പന്നരും മ
രണാന്ത്യത്തോളം ഇരപ്പാളികളായിതന്നെ ഇരിപ്പവരും ഐഹിക
സുഖം ഒരു നാൾ പോലും അറിയാത്തവരും ഉണ്ടു. ഈ വകക്കാരെ
വിചാരിച്ചാൽ മുഹൂൎത്തം വിചാരിയാതെ കുടിയിലിരുന്നതുകൊണ്ടു
എന്നു പറവാനും ഇടയുണ്ടൊ? വിലാത്തിക്കാരായ രാജാക്കന്മാരും
പ്രഭുക്കന്മാരും ഈ വക മുഹൂൎത്തങ്ങളെ കൂട്ടാക്കാത്തവർ എന്നിട്ടും പു
ത്രസമ്പത്തിലും ധനസമ്പത്തിലും വാട്ടം കാണുന്നതു ചുരുക്കമത്രെ.
ഇങ്ങിനെ ഓരോരൊ എണ്ണവൎണ്ണങ്ങളെ സൂക്ഷിച്ചു നോക്കിയാൽ
മുഹൂൎത്തം തീരെ ഫലമില്ലാത്തതു എന്നേ വരൂ. അഥവാ ഫലമുള്ള
തു എന്നു വരികിൽ കുടിയൽ മുഹൂൎത്തം പിഴച്ചാലും മുഹൂൎത്തകാല
ത്തിൽ ചമെച്ച വീടാകിൽ ഇന്ദ്രവൎമ്മതമ്പുരാന്റെ ചെപ്പു കുടവും
സത്രാജിത്തു രാജാവിന്റെ സ്യമന്തക മണിയും നാൾതോറും എട്ടെ
ട്ടു ഭാരം പൊന്നു ഛ്ശൎദിച്ചതു പോലെ ഛൎദിപ്പാൻ സുശോഭനമുഹൂ
ൎത്തകാലത്തിൽ കുറ്റി തറെച്ചു അടിസ്ഥാനമിട്ടു ചമെച്ച ഭവനത്തി
ന്നും പാടുണ്ടാമല്ലൊ.

പിന്നെ അനേകർ അല്പായുസ്സുകളും മദ്ധ്യായുസ്സുകളുമായിട്ടു കി
ളിയോല പാറും മുമ്പെ കുഴിക്കാണം കെട്ടി പോയെന്ന പഴഞ്ചൊ
ല്ലിൻപ്രകാരം മരിച്ചു പോകുന്നതും വിചാരിച്ചാൽ മുഹൂൎത്തം കൊ
ണ്ടാടുന്നതു നിഷ്ഫലവും പൌരുഷഹീനതയും എന്നേ പറവാനുള്ളു.
ആയതല്ലാതെ, ദീനം അലോസരം മുതലായ സങ്കടങ്ങളില്ലാത്ത കോ
ട്ട കോവിലകങ്ങളും ഇല്ലം ക്ഷേത്രഭവനങ്ങളും എവിടെയും കാണാ
യ്കയാൽ ആയതു മുഹൂൎത്തദോഷങ്ങളാൽ എന്നു വരുമ്പോൾ മുഹൂ
ൎത്തം ഒരുനാളും ഉണ്ടായിട്ടില്ലെന്നു നാണിക്കാതെ പറയാം എന്നത
ല്ലാതെ, ഈ വക കഷ്ടാനുഭവമരണങ്ങൾക്കു കാരണം സത്യവേദ
ത്തിൽ പറയുന്നതാവിതു: നമ്മുടെ ആദ്യ മാതാപിതാക്കന്മാരാകുന്ന
ആദം ഹവ്വ എന്നവരുടെ അനുസരണക്കേടിനാൽ പാപവും പാപ
ത്താൽ മരണവും സൎപ്പവിഷം തൊലിരക്തങ്ങളിൽ പതിഞ്ഞാൽ
[ 38 ] രക്തമജ്ജാദികളിൽ എത്തി ജീവനെ പിടി കൂട്ടുന്നതു പോലെ അവ
രുടെ സന്തതികളാകുന്ന നമ്മോളവും എത്തി പിടികൂടിയിരിക്കുന്നതി
നാൽ ഒട്ടൊഴിയാതെ ഉള്ള മനുഷ്യരും പശുപക്ഷി മൃഗാദികളും അനേ
കം അരിഷ്ടതകൾക്കു പാത്രങ്ങളായി ചമഞ്ഞതല്ലാതെ, മൌഹൂൎത്തിക
ദോഷങ്ങൾ അല്ല എന്നു ഉണ്മയായി അറിഞ്ഞുകൊൾവൂതാക.

൩. ഇല്ലന്നിറ മുഹൂൎത്തം.

ഇല്ലന്നിറ എന്നതു: കാഞ്ഞിരത്തില, പിരകിന്നില, വെള്ളില,
പിലാവില മാവില, നെല്ലിയില, ഇരിഞ്ഞിയില, പൊലിവള്ളി, ഉ
ഴിഞ്ഞവള്ളി, തൃക്കൊടി എന്നു പറയുന്ന ഏരുവള്ളി ഈ വക മരു
ന്നുകളൊക്കെ ശേഖരിച്ചു; ദരിദ്രവ്യാധി. ഒഴിക്കേണ്ടതിന്നു, മുഹൂൎത്ത
ദിവസം പ്രാതഃകാലെ കുഞ്ഞികുട്ടി ആബാലവൃദ്ധം ഏഴുനീറ്റു ക്ഷേ
ത്രകോവിലകവീടുകുടികൾ അടിച്ചു തളിച്ചലങ്കരിച്ചു, നിറപറയും തെ
ളിവിളക്കുകളും വെച്ചു, ഗണപതിപ്രസാദത്തിന്നു പഴമിളനീർ വറു
ത്തുപൊങ്ങിച്ച ഉഴുന്നു തുവരപയറുകളും മറ്റും നാക്കിലകളിൽ മുതി
ൎത്തു ഗൃഹകൎത്താവു സചേലം മജ്ജനസ്നാനം ചെയ്തു, വിളഭൂമിക
ളിൽ ചെന്നു കതിരുകൾക്കു അരിചാൎത്തി തൊഴുതു തൊട്ടു മൂന്നീടു
നമസ്കരിച്ചു, മാടാഴിയെയോളവും മക്കത്തു കപ്പലോളവും പൊലിപൊ
ലി എന്ന ജപത്തോടും കാഞ്ഞിരത്തില (കാഞ്ഞിരപ്പൊലി) ആകു
ന്ന ഇലയോടും കൂടെ പറിച്ചെടുത്തൊരുപിടി കതിർ മണിത്തല മു
മ്പിലും തണ്ടു പിമ്പിലുമാക്കി മൂൎദ്ധാവിൽ ഏറ്റി, മേല്പറഞ്ഞ ജപത്തോ
ടു കൂടെ എഴുന്നെള്ളിച്ചു, ക്ഷേത്രകോവിലകവീടുകുടികൾ എന്നവ
റ്റിൻ തിരുമുറ്റങ്ങളിൽ അഭിഷേകവും ചന്ദനാദി ലേപനങ്ങളും
ചെയ്തു അലങ്കരിച്ചു വെച്ച ആമപ്പലക മുതലായ ആസനത്തി
ന്മേൽ വെച്ചു, പിന്നെ മുൻ പറഞ്ഞ പൊലികൾ പത്തും പതിനൊ
ന്നു, ഒമ്പതു, ഏഴു, അഞ്ച് ഇങ്ങിനെ ഒറ്റ സംഖ്യ കണ്ടു ചില്ലാനം ക
തിരുകളെയും എണ്ണി എടുത്തു, അറമുറികൾ, ആല, കളപ്പുര, പത്താഴം
ഉരൽ, ഉറി, ഫലവൃക്ഷങ്ങൾ ഇവറ്റിന്നു ഓരൊ കെട്ടുവീതപ്രകാരം
കണ്ടു പച്ചപ്പാന്തം കൊണ്ടു കൂട്ടികെട്ടി ഗണപതി പൂജ ചെയ്തു, ജല
ഗന്ധപുഷ്പ ധൂമ ദീപങ്ങളെകൊണ്ട് അൎച്ചിച്ചു അരിചാൎത്തിതൊഴുതു
നമസ്കരിച്ചുകൊണ്ടശേഷം ഓരൊ കെട്ടെടുത്തു തലയിൽ ഏറ്റി മു
ൻപറഞ്ഞ ജപത്തോടും കൂട വീടു മുറികൾതോറും ഉരലുറി തെങ്ങ് [ 39 ] കഴുങ്ങ് പിലാവു ഇവറ്റിന്നും കെട്ടി വരുന്നതിന്നു ഇല്ലന്നിറ എ
ന്ന് പേരാകുന്നു. ഈ ദിവസത്തിൽ ചണ്ഡാലശാലക്കും ഇല്ലം
എന്നു പേർ ധരിക്കുന്നു. അതല്ലാതെ ഈ മുഹൂൎത്തം ആചരിച്ചു
വന്നാൽ അറയും തുറവും വീടും കുടിയും കോവിലകം കൊട്ടാരം
പത്താഴം പത്താഴപ്പുര ഉറിയും കലവും മറ്റും മഹാധാന്യാദികളെ
കൊണ്ടു പൊലിഞ്ഞു നിറഞ്ഞു വഴിഞ്ഞു ദരിദ്രരോഗദുഃഖങ്ങൾ നീ
ങ്ങി, മഹാസമ്പൽസുഖിയായ്വരും എന്നീ മുഹൂൎത്തഫലശ്ശ്രുതിയാകു
ന്നു. എന്നാൽ ഈ മൗേഹൂൎത്താചാരികളായ പ്രിയന്മാരെ! ഈ വ
ക മുഹൂൎത്തങ്ങൾ ഏതേത് സമയത്താകുന്നു എന്നതിന്റെ സൂക്ഷ്മം
ഗണിതക്കാർ അറിഞ്ഞും അറിയിച്ചിട്ടുമല്ലാതെ, നാട്ടുകാർ എല്ലാവൎക്കും
അറിവാൻ പാങ്ങില്ലായ്കയാൽ സുമുഹൂൎത്തകാലത്തിൽ ഗണിതക്കാർ
ആചരിക്കയും ദുൎമ്മുഹൂൎത്തകാലത്തിൽ അറിവു കുറഞ്ഞ നാട്ടുകാർ ആ
ചരിക്കയും ചെയ്തുവരുന്നതിനാൽ ആയവർ ധനികന്മാരും ഇവർ
നിൎദ്ധനന്മാരും ആയ്തീരുന്നതു.

അങ്ങിനെ ആകുന്നെങ്കിൽ ആവക ഗണിതക്കാൎക്കു തന്നെ മേ
ല്പറഞ്ഞ അനുഭവം ഇല്ലാതെ ഇരിക്കുന്നതു വിചാരിച്ചാൽ, ഈ മുഹൂ
ൎത്തവും നിസ്സാരം എന്നു തോന്നുന്നുള്ളൂ. രണ്ടു പക്ഷക്കാരും ഒരു കി
ടയത്രെ. പിന്നെ ഈ രാജ്യത്തിൽ ചോനകരിലും ക്രിസ്ത്യാനരിലും
ക്രിസ്ത്യാനരാജ്യങ്ങളിലും ഈ വക മുഹുൎത്തങ്ങൾ ആചരിയാത്ത
വർ മഹാ സമ്പന്നന്മാരായിരിക്കുന്നു. ചോനകർ, പാൎസ്സി, കച്ചി
ക്കാർ മുതലായ കച്ചവടക്കാർ ബഹു ദ്രവ്യസ്ഥന്മാരായി വൎദ്ധിച്ചു വ
രുന്നു. ഇവൎക്കു മേല്പറഞ്ഞ മുഹുൎത്താചൎയ്യന്മാർ ദാസി ദാസന്മാരാ
യി സേവ കഴിച്ചു നാളിൽ നാളിൽ ദരിദ്ര്യബാധ നീങ്ങാതെ ഇരിക്കു
ന്നതു വിചാരിച്ചാൽ മുഹൂൎത്ത ഫലത്തിന്നു ഒട്ടും തന്നെ തുമ്പില്ല
എന്നു പ്രത്യക്ഷം.

അതുകൊണ്ടു ഇതിനെ വായിക്കുന്ന പ്രിയന്മാരെ! ഈവക മു
ഹൂൎത്തഫലങ്ങളെ കുറിച്ചു അല്പം ആലോചിച്ചു നോക്കണം എ
ന്നു താല്പൎയ്യപ്പെട്ടു അപേക്ഷിക്കുന്നു. നിങ്ങൾ പിള്ളർകളിയിൽനി
ന്നു തെറ്റി പുരുഷത്വം എന്നുള്ളതു ചാടിക്കളയാതെ ഗൌരവ പൌ
രുഷമുള്ളവരായി ചമഞ്ഞു, ഇല്ലന്നിറ എന്നതു. വല്ലന്നിറയാകുന്ന
തല്ലാതെ, മറെറാന്നുമല്ല എന്ന പഴഞ്ചൊല്ലോൎത്തു സമ്പന്ന ദരിദ്രരാ
യാലും ദൈവേഷ്ടം എന്നു ഓൎത്തു അടങ്ങി ഈ അനന്ത ഭാഗ്യമുള്ള
ജീവകാലത്തെ കളിക്കോപ്പാക്കി തീൎക്കാതെ സ്വൎഗ്ഗരാജ്യത്തെ സമ്പാ
[ 40 ] ദിക്കേണ്ടതിനു ആയുധം ആക്കേണ്ടതു. അല്ലാഞ്ഞാൽ നരകഫലം.
ഗുരുക്കൾക്കു കൊടുക്കേണ്ടതു ചക്കര തിന്നാൽ പലിശെക്കു കൊള്ളു
ന്നതു പുറത്ത്, എന്ന പഴഞ്ചൊൽ ഓൎത്തു കൊള്ളേണമെ.

൪. പുത്തരി മുഹൂൎത്തം

പുത്തരി എന്നതു രണ്ടു വിധമുള്ളതിൽ ഒന്നാമത്തതിന്നു ചെറു
പുത്തരി എന്നും കുഞ്ഞിപ്പുത്തരി എന്നും ആഘ്രാണ പുത്തരി എ
ന്നും പറയുന്നതിൽ ശരിയായ അൎത്ഥവാചി നോക്കിയാൽ തൊലിച്ചു
പുത്തരി എന്ന പേർ പ്രധാനയോഗ്യമുള്ളതു; കാരണം മേല്പറഞ്ഞ
മുഹൂൎത്ത ദിവസത്തിൽ ഓരൊ വീട്ടുകാർ വിളഭൂമികളിൽ ചെന്നു കൊ
ണ്ടുവന്ന കതിരുകളിലെ നെന്മണികൾ നഖം കൊണ്ടു തൊലിച്ചു
തൊലികളഞ്ഞു ഇറന്നു എടുത്തു അരിമണി വെല്ലം തേൻ വാഴപ്പഴം
പഞ്ചസാരപ്പൊടി പശുവിൻനെയി ഈ വക എല്ലാം കൂട്ടിക്കുഴച്ചു,
വീട്ടിലെ ആൾ ഒന്നക്ക് ഓരോ വീതപ്രകാരം കണ്ടു ചമെച്ചുണ്ടാക്കി
യ ഗുളികകളിന്മേൽ മുൻപറഞ്ഞ അരിമണി പതിനൊന്നൊഒമ്പതൊ
ഏഴൊ അഞ്ചൊ ഇങ്ങിനെ ഒറ്റ സംഖ്യപ്രകാരം ഓരോ ഗുളികകളി
ന്മേലും വെച്ചു, ഗുളികകൾ വാഴയിലയിലും വെച്ചശേഷം കുളിച്ചു
ചന്ദനക്കുറിവലിച്ചു വീട്ടിലേവരും ക്ഷണിച്ചവരും ഒക്കത്തക്ക പല
ക വെച്ചിലവളഞ്ഞിരുന്നു ഭക്ത്യാന്നപൂൎണ്ണസ്മരണ ചെയ്ത പിന്നെ,
ഓരോ ഗുളിക എടുത്തു വിഴുങ്ങി, ഇഞ്ചി, നാരങ്ങ, അച്ചാർ, പച്ചവള്ളി,
മുളക ഇത്യാദി കറികൾ കടിച്ചും ചവെച്ചുംതിന്നു തൊട്ടുനക്കയും ചെ
യ്തശേഷം പഴയ അരികൊണ്ടുണ്ടാക്കിയ ചക്കരച്ചോറ് എന്ന പാ
യസം മേല്പറഞ്ഞ കറികളും കൂട്ടി മടുപ്പോളം തിന്നു. പിന്നെ വെറു
ഞ്ചോറ് എന്ന വെള്ളച്ചോർ തകരക്കറി പുത്തരിക്കു കറിസാധനമാ
കയാൽ പുത്തരിച്ചുണ്ട എന്നു ചൊൽക്കൊണ്ട ചുണ്ടങ്ങാക്കറിയും മ
റ്റു പലവിധകറികളോടും കൂടെ പുറവും വയറാക്കി; കൎക്കടമാസത്തിൽ
പട്ടിണി കിടന്നതു പുത്തരി ഉണ്ണുമ്പോൾ മറന്നു പൊം എന്ന പഴ
ഞ്ചൊല്ലിൻ പ്രകാരം ഏകദേശം വീൎപ്പു മുട്ടാറാവോളം വാരി തിന്നു
ന്നതത്രെ.

രണ്ടാമതിന്നു വലിയ പുഞ്ഞിരി എന്നും മറുപുത്തരി എന്നും ചൊ
ല്ലുന്നു. ഇതു കൊയിത്തു കാലത്തെ പുത്തരി; അതിന്നു പുതിയ നെ
ല്ലു വേലി ഏറ്റ സമയത്തിൽ കൊണ്ടുവന്നു പുഴുങ്ങി കുത്തി അരി
ആക്കി മുഹൂൎത്ത ദിവസത്തിൽ ചക്കരച്ചൊറായിട്ടും നടപ്പുള്ള വെള്ള [ 41 ] ച്ചൊറായിട്ടും അപ്പത്തരങ്ങളായിട്ടും ഉണ്ടാക്കിയ ശേഷം നൽക്ക
റി നാലും ഒന്നാം പുത്തരിക്കുള്ള സംഭാരങ്ങളും കൂട്ടി വീട്ടുകാരും അവ
രാൽ വിളിക്കപ്പെട്ട ഇണങ്ങരും സ്നേഹ സ്നേഹിതന്മാരും ഒക്കത്ത
ക്ക ഒത്തൊരുമിച്ചു ഭക്ത്യാന്നപൂൎണ്ണസ്മരണചെയ്തു ഉണ്ടു, വെറ്റിലമു
റുക്കി വെടിയും പറഞ്ഞു, മേപ്പടി പഴഞ്ചൊല്ലും നിവൃത്തിയാക്കുന്ന
തത്രെ.

എന്നാൽ ഈ മുഹുൎത്ത ദിവസം ഭക്ത്യാന്നപൂൎണ്ണസ്മരണചെ
യ്തു പുത്തരിച്ചോർ ഉണ്ടാൽ ആ വത്സരം മുഴുവനും വയറ്ററിന്നു യാ
തൊരു മുടക്കവും പട്ടിണിയും കൂടാതെ, എല്ലാ ദിവസങ്ങളിലും തൃപ്ത
ന്മാരായിരിക്കും എന്നു മാത്രമല്ല; വിശപ്പെന്നുള്ളതു എന്തെന്നു അറി
കപോലും ഉണ്ടാകയില്ല. ഇപ്പറഞ്ഞതു സത്യമായാൽ മൃഷ്ടാന്നം കൂ
ടാതെ പട്ടിണിയിട്ടു വലഞ്ഞു എട്ടു ദിക്കിലും ചെന്നു ഭിക്ഷ കൊള്ളു
ന്ന അനേകം പേരെ ചോനകരിലും മലയാളികളിലും കാണ്മാനുള്ളതു
പുതിയ ധാന്യം മുഹൂൎത്തദിവസങ്ങളിൽ തിന്നാഞ്ഞിട്ടു വന്നുവൊ?
ഏകദേശം ൧൨ സംവത്സരത്തോളമായല്ലൊ ഈ രാജ്യങ്ങളിൽ ക്ഷാ
മം പിടിപ്പെട്ടു തുടങ്ങിയതിൽ ൧൦൪൧, ൧൦൪൨ പാതിയോളവും ക്ഷാമം
പരക്കെ പറ്റി, എത്രയൊ വീട്ടുകാർ കാതിലേതും കഴുത്തിലേതുമായ
ആഭരണങ്ങൾ കൂടാതെ പൎകന്നു കുടിക്കുന്ന ഓട്ടക്കിണ്ണമാദിയായിട്ടും
വിറ്റു തിന്നതല്ലാതെ, പണ്ടൊരുനാളും തിന്നാത്ത കാടും പടലും കൂടെ
പറിച്ചു പുഴുങ്ങി തിന്നേണ്ടതിന്നും സംഗതി വന്നതു മുഹൂൎത്തഫലം
തന്നെയോ? അഥവാ മുഹൂൎത്തം സത്യം എന്നു വന്നാൽ ഈ വക
ദരിദ്ര്യബാധ നീക്കേണ്ടതിന്നു മുഹ്രൎത്തം കൊണ്ടും മുഹൂൎത്തഫലശ്ശ്രു
തികൊണ്ടും കഴിവുണ്ടാം എന്നു സ്പഷ്ടമായി വിളങ്ങുന്നുണ്ടു.

ക്ഷാമം, വസന്തവ്യാധി, യുദ്ധം മുതലായ സങ്കടങ്ങൾ പാപ
ഫലമത്രെ. സത്യദൈവത്തിന്റെ സത്യമൊഴിയും വഴിയും കേട്ട
റിയും തോറും നിങ്ങൾ പഴയ പൈശാചിക കള്ളമൊഴിയും വഴിയും
വിട്ടുകളയാതെ ഇരിക്കുന്നതു ദൈവത്തിന്റെ നേരെ മത്സരവും സ്വ
ന്ത ആത്മാക്കളുടെ നാശവും ആകകൊണ്ടു ആവക പിശാചിന്റെ
തുമ്പുകെട്ട കുരുട്ടു വഴികളെ വിട്ടുകളഞ്ഞു മനം തിരിഞ്ഞു ദൈവവഴി
യിൽ നടന്നു, ദൈവപ്രസാദം വരുത്തി, ആത്മരക്ഷയുടെ അവകാ
ശികളും ദൈവമക്കളുമായി തീരേണ്ടതിന്നത്രെ. എന്നാൽ പ്രിയന്മാ
രെ! ഈവക ബാധ രാജ്യത്തിൽ പുക്കു ഇടവലക്കാർ മാംസം കൂടാ
തെ എല്ലുന്തോലുമായി നഷ്ടി പിടിപ്പെട്ടു മെലിഞ്ഞു വലഞ്ഞു നട [ 42 ] പ്പതും ഇടവും വലവും ശവങ്ങൾ വീഴുന്നതും കണ്ടാൽ നിങ്ങളെ ക
ല്ലായുള്ള ഹൃദയത്തിന്നു മാറ്റം വരാതെയും മനം തിരിയാതെയും ഇരു
ന്നാൽ, വന്നതല്ല; വരുവാനുള്ളതത്രെ അന്തമില്ലാത്ത വ്യസനം എ
ന്നു കരുതിക്കൊൾവിൻ.

൫. വേൾവി മുഹൂൎത്തം.

ഒരു പെണ്ണിനെ ഒരു പുരുഷൻ ഭാൎയ്യയായി കൈക്കൊള്ളുന്നതി
ന്നു വേൾവി, വിവാഹം, പാണിഗ്രഹണം, കല്യാണം, പെൺകെ
ട്ടു, പരിഷം ചെയ്ക, പുടവമുറി എന്നും മറ്റും ചൊല്ലുന്നു. അതു ന
ല്ല മുഹൂൎത്തകാലത്തിൽ ചെയ്താൽ ദൈൎഘ്യമംഗല്യവും ദീൎഘായുരാ
രോഗ്യാദിസമ്പന്നരായി പൂൎണ്ണായുസ്സുകളായി ഐശ്വൎയ്യാദി ഗുണ
ങ്ങളും മഹാസമ്പത്സമൃദ്ധിയുള്ളവരുമായി ആലയും കാലിയും സ്ഥാ
നവും തറവാടും തളിൎത്തു വൎദ്ധിച്ചു ലോകവിശ്രുതന്മാരായ്തീരുന്നതല്ലാ
തെ മറ്റും അനേക ഭാഗ്യാനുഭവങ്ങളും ഉണ്ടാകും എന്നുള്ള മുഹൂൎത്ത
ഫലശ്ശ്രുതികൊണ്ടു ചിന്തിച്ചാൽ, എല്ലാ ജാതിക്കാരെക്കാളും മുഹൂൎത്ത
സൂക്ഷ്മം ചിന്തിപ്പതു വേൾവിക്കാരാകുന്നതിൽ ബ്രാഹ്മണർ എന്നു
പേർ മാത്രം ധരിച്ച ജാതിക്കാരാകുന്നു. എന്നാൽ അകായിലുള്ളവരും
പട്ടന്മാരാകുന്ന കുശല വ്യാപാര ജാതികളിൽ എത്രയൊ അധികം
അമ്യാരും കൊങ്കണ വ്യാപാര ജാതികളിൽ കണക്കോളും സ്ത്രീകളും ക
ഴുത്തറ്റ് കുടിയമ്മമാരായിട്ടും മുടി ചിരച്ചു മുണ്ടിച്ചികളായിട്ടും കാണ്മാ
നുള്ളതിന്നും സംഗതി മുഹൂൎത്തഫലം തന്നെയോ?

ഈ വകക്കാരെ പുരുഷന്മാൎക്കു കണികാണ്മാൻ പോലും നികൃ
ഷ്ടമാർ എന്നും ഇല്ലം മന മഠങ്ങളിലുള്ള ഉടയവർ തന്നെ മുണ്ടിച്ചി
മൂതേവി, ചണ്ഡാളി എന്നും മറ്റും ദൂഷണ നാമങ്ങൾ ശകാരങ്ങളും
കേൾക്കയിൽ ജീവിച്ചിരുന്നതു മതി എന്നു വെച്ചും പൂൎവ്വ ജന്മപാപ
ഫലാനുഭവം എന്നു വെച്ചും ഈ ജന്മം ഇങ്ങിനെ ആയല്ലൊ. ഇ
നിയത്തെ ജന്മത്തിൽ എങ്കിലും പുരുഷനോടു കൂട ഇരിപ്പാൻ കഴി
വുണ്ടാവാൻ പാപമൊടുക്കേണം എന്നും വെച്ചു, സുബ്രഹ്മണ്യം മു
തലായ അമ്പലങ്ങളിൽ മുണ്ടിയുരുണ്ടു മുട്ടും ചിരട്ടയും പൊട്ടി ചോര
ഒഴുകി വായിലും മൂക്കിലും നിന്നു ഞോള ചാടി ബോധം കെട്ടു കിട
ന്നെടുത്തുനിന്നു ശവം കൊണ്ടുപോമ്പോലെ എടുത്തിഴെച്ചു കൊണ്ടു
പോവതും ഐയ്യോ! എന്തൊരു മഹാ സങ്കടം.

പിന്നെ പട്ടന്മാർ എന്ന് പ്രസിദ്ധന്മാരാകുന്ന പരദേശീയ [ 43 ] ബ്രാഹ്മണർ ഒമ്പതു പത്തു വയസ്സാകുമ്പോൾ തന്നെ ആണ്പെൺ
കുട്ടികളെ വേൾപ്പിപ്പതും കന്യാകാലത്തിൽ തന്നെ വൈധവ്യദുഃ
ഖം പിടിപ്പെട്ടിട്ടു അധികം കാലത്തോളം ഇരുന്നു മരിപ്പതും വിചാ
രിച്ചാൽ മുഹൂൎത്തം അത്യന്തം കളവു എന്നും, സ്ത്രീ മരിച്ചാൽ പുരുഷ
ന്നു വേൾക്കാം എന്നും സ്ത്രീക്കു വേട്ടു കൂടാ എന്നും നിശ്ചയിപ്പാൻ
ഇടയുള്ളതല്ലാതെ, ഈ വ്യവസ്ഥയെ വരുത്തിയതു ദൈവമല്ല സ്ത്രീ
കളുമല്ല; പിശാചും അവന്റെ അനുസാരികളായ നാട്ടുകാരുമാകയാൽ
സ്ത്രീകളെ ചുട്ടു നിരുപ്പിക്കുന്നതിന്നു അവർ തന്നെ സത്യ ദൈവ
ത്തിൻ സന്നിധിക്കു മുമ്പാകെ കണക്ക് ബോധിപ്പിക്കേണ്ടി വരും.

ചിലർ പുത്രസന്തതി ഇല്ലാതെ ഖേദിപ്പതും, രണ്ടു മൂന്നു സ്ത്രീ
കളെ വേട്ടിട്ടും ഇല്ലം പൊളിച്ചു പണീതിട്ടും ആണ്മക്കളുണ്ടാവാൻ
അനേകം സൽക്രിയകളെ ചെയ്തിട്ടും അഥവാ കൊതിച്ചുണ്ടാകുന്നതു
ചത്തു പോയിട്ടും കാണുന്നതും ഉള്ളതല്ലാതെ, ചിലർ കുഞ്ഞുങ്ങളെ
വേൾപ്പിപ്പാനും ഉപനയിപ്പിപ്പാനും നിൎവ്വാഹം ഇല്ലാതെ ഊരും നാടും
മണ്ടി തെണ്ടി ഭിക്ഷ യാചിപ്പതും ചിലർ ഹീനജാതിസംസൎഗ്ഗത്താ
ൽ ജാതിഭ്രംശം വരുന്നതും സൎക്കാരിൽനിന്നു വിരോധിച്ച ഉടന്തടി
ഏറ്റത്തിൽ അവീൻ കഞ്ചാവു മുതലായ മദമദ്യസാധനങ്ങളെ കൊ
ടുത്തുമതിമറന്നു ചാഞ്ചാടിച്ചു കൊല്ലിപ്പതും മുഹൂൎത്തഫലം തന്നെയോ?

പിന്നെ തീയർ നായർ മുതലായ അന്തരജാതികളും ഏറക്കുറയ
എട്ടു പത്തു മക്കളോളം ഉണ്ടായാലും ആ വക സ്ത്രീകളെ ഉപേക്ഷിപ്പ
തും ചിലർ ഉപേക്ഷിച്ചവളെ അന്യ പുരുഷൻ വരിച്ചു അവനും
ഉപേക്ഷിച്ചാൽ മുമ്പുപേക്ഷിച്ചവൻ തന്നെ ഇപ്പടി രണ്ടു മൂന്നൂടു
കൈക്കൊൾവതും ദമ്പതിമാർ തമ്മിൽ ആപത്തു വരുത്തുന്ന അ
ടിപിടി, കലശൽ, പോലീസ്സു, കുലപാതകം, വിഷങ്കൊടുക്ക, അന്യപു
രുഷസംഗം, ബാധകളെ കയറ്റുക, ഭ്രാന്തു പിടിപ്പിക്ക, പരസ്ത്രീ
സേവ, അതിൽ സ്ത്രീദാസനായി വിവാഹസ്ത്രീയെയും മക്കളെയും
ചിന്തിയാതെയും പൊറുതിക്കു കൊടുക്കാതെയും ദുഃഖിപ്പിച്ചു, അലഞ്ഞു
വലഞ്ഞു നടത്തുക, ആ വക മക്കളെ സ്ത്രീകൾ അല്പ വിലെക്കു വി
ല്ക്കുക, ചില സ്ത്രീകൾ ദരിദ്ര്യസങ്കടം സഹിയാഞ്ഞിട്ടു മക്കളെ കൊ
ന്നുകളക, മക്കൾ അമ്മയപ്പന്മാർ ഇല്ലാതെ ഉഴന്നു പോക, ഉണ്ടായ
മക്കൾ ഒക്കെ ചത്തും കെട്ടും പോക, മക്കളെക്കൊണ്ടു കൎമ്മത്തിന്നുത
കാതെ പോക, മക്കൾ അമ്മയപ്പന്മാരെ പ്രാവുക, ശപിക്ക, നെ
ഞ്ഞിന്നു നെരെ കാലുയൎത്തുക, വീട്ടു മുതൽ കട്ടും കവൎന്നും വേശ്യമാൎക്കു [ 44 ] കൊടുക്കയും ആ വകക്കാരെകൊണ്ടു അമ്മയപ്പന്മാരെ ശകാരിപ്പി
ക്ക, ഒടിപൊളിമൈമരണാദികളെ ചെയ്തും ചെയ്യിച്ചും, അമ്മയപ്പ
ന്മാരെ കൊല്ലിക്ക, കട്ടിട്ടു കൊത്തിപ്പൊക, ചില സ്ത്രീകളെ നല്ല
മുഹൂൎത്തകാലത്തിൽ ഒമ്പതൊ പതിനൊന്നൊ വയസ്സിൽ തന്നെ
കെട്ടി ഉടുപ്പിച്ചു ഇല്ലത്തു കൊണ്ടുവന്നു ആറ്റലോടെ പോററി
തീറ്റി ആളാക്കി തലയും മുലയും വന്ന പിന്നെ അന്യന്റെ പി
ന്നാലെ പോയ്കളക, ഇതൊക്കയും ഉണ്ടാകുന്നതു മുഹൂൎത്തഫലം ത
ന്നെയോ?

രാശിപ്പൊരുത്തം, രാശ്യധിപപ്പൊരുത്തം, വശ്യപ്പൊരുത്തം, മാ
ഹെന്ദ്രപ്പൊരുത്തം, യോനിപ്പൊരുത്തം, ഗണപ്പൊരുത്തം, ദിനപ്പൊ
രുത്തും, സ്ത്രീദീൎഘപ്പൊരുത്തം, വൎണ്ണപ്പൊരുത്തം, ഗോത്രപ്പൊരുത്തം,
പക്ഷിപ്പൊരുത്തം, മൃഗപ്പൊരുത്തം വേധപ്പൊരുത്തം, ഭൂതപ്പൊരു
ത്തം, ചരട്ട്പ്പൊരുത്തം, മനഃപൊരുത്തം, വയഃപൊരുത്തം, അഷ്ടക
വൎഗ്ഗപ്പൊരുത്തം ഇത്യാദി അനേകം പൊരുത്തങ്ങളെയും സൂക്ഷ്മംവ
രുത്തീട്ടല്ലൊ വിവാഹം ചെയ്വത്. അതിന്റെ ഫലം എവിടെ? എ
ന്നാൽ മുഹൂൎത്തങ്ങളും പൊരുത്തങ്ങളും ഒട്ടും വിചാരിയാത്ത ജാതിക
ളിൽ മുഹൂൎത്തപ്പൊരുത്തങ്ങളിലും പറഞ്ഞതിനേക്കാൾ ഫലസിദ്ധി
കാണുന്നതു ചിന്തിച്ചാൽ നാണം തൊന്നാത്തതു അതിശയം എന്നു
പറവാനുള്ളു.

എന്നാൽ പ്രിയന്മാരെ! നിങ്ങൾ മുഹൂൎത്താദി ശുഭാശുഭനിമിത്ത
ങ്ങൾ നോക്കി, സുഖത്തെ കാംക്ഷിക്കുന്തൊറും ദുഃഖാനുഭവങ്ങൾക്കു
ആധിക്യത കാണുന്നതിൻ സംഗതി അന്ധകാരം തിങ്ങി വിങ്ങി നി
റഞ്ഞ ഈ ലോകത്തിൽ യാതൊരു സൃഷ്ടികൾ ജ്ഞാനങ്ങൾ ഇവ
റ്റെ കൊണ്ടു ഇല്ലായ്മയാക്കുവാനൊ മറെച്ചു വെപ്പാനൊ കഴിവി
ല്ലാത്ത സത്യവെളിച്ചമായി പരമരഹസ്യമായി നീതിസൂൎയ്യനായിരി
ക്കുന്ന യേശു ക്രിസ്തന്റെ സുവിശേഷം ഭൂതലമെല്ലാടവും ഉദിച്ചു
ചുടരോടെ വിളങ്ങിട്ടും, അതിൽ നടക്കാത്തതും വെളിച്ചമക്കളായി തീ
രാത്തതും ലോകപ്രവൃത്തികൾ അതിദോഷമുള്ളവ ആകയാൽ അ
തിലെക്കു അതിതാല്പൎയ്യോത്സാഹാദികൾ പൊങ്ങി ആയ്തു അന്യോന്യം
ഊതിക്കത്തിക്കയാലും ഒക്കത്തക്കവെ വെളിച്ചത്തെ പകച്ചു ഇരുളി
നെ സ്നേഹിക്കയാൽ ആയവരുടെ മേൽ വന്നു കഴിഞ്ഞ ന്യായവി
ധിവശാലുള്ള ശിക്ഷ സ്ഥൂലാനുഭവുമായി വന്നിട്ടെങ്കിലും മേല്പറ
ഞ്ഞ മുഹൂൎത്താദികളുടെ നിഷ്ഫലത മുതലായ പ്രത്യക്ഷ ശിക്ഷകളെ [ 45 ] കൊണ്ടു വിചാരിക്കേണ്ടതു. അവർ ദൈവപുത്രനാകുന്ന യേശുക്രി
സ്തന്റെ നാമത്തിൽ വിശ്വസിക്കായ്കകൊണ്ടു ന്യായവിധി വന്നു
കഴിഞ്ഞു എന്നു സ്പഷ്ടം.

കാലാംശവൎണ്ണനം.

ഏതു രാജ്യക്കാരും സൂൎയ്യന്റെ സഞ്ചാരം നോക്കീട്ടു കാലഭേദങ്ങ
ളെ ഗണിച്ചു വരുന്നുവല്ലൊ. സൂൎയ്യോദയം മുതൽ അസ്തമാനപൎയ്യ
ന്തമുള്ള കാലത്തിന്നു പകൽ എന്നും അസ്തമാനം തുടങ്ങി ഉദയം വ
രെയുള്ള കാലത്തിന്നു രാവ് എന്നും ചൊല്ലുന്നു. ഇങ്ങിനെ ഉദയം
തുടങ്ങി ഉദയം വരെയും ചെല്ലുന്ന സമയം ഒരു രാപ്പകൽ അത്രെ.
പിന്നെ ഒരു നക്ഷത്രം ഉച്ചവൃത്തം വിട്ടു ചുറ്റി വിട്ട ഇടം പിന്നെ
യും ചേരുന്ന സമയത്തിന്നു നക്ഷത്രകാലം എന്നു ചൊല്ലുന്നു. അ
തു ഒരിക്കലും ഭേദിച്ചു പോകയില്ല; എങ്കിലും സൂൎയ്യൻ തന്റെ അയ
നത്തിൽ ചുററി നടക്കനിമിത്തം ഇന്നു സൂൎയ്യന്നും വല്ല നക്ഷത്ര
ത്തിന്നും നേരെ കീഴിൽ ഇരിക്കുന്ന ഭൂപ്രദേശം നാളെ സൂൎയ്യന്നു
നേരെ എത്തുന്നതിന്നു മുമ്പെ നക്ഷത്രത്തെ കടന്നു പോകുന്നതു
കൊണ്ടു രാപ്പകൽ നിത്യം ഭേദിച്ചു പോകുന്നു.

ഒരു നക്ഷത്ര രാപ്പകലിന്നു ൨൮ മണിക്കൂറും ൫൬ നിമിഷവും
ചെല്ലുന്നു. ആ കാലത്തിനകം ജ്യോതിൎഗ്ഗോളങ്ങൾ എല്ലാം ഒരു പ്രദ
ക്ഷിണം ചെയ്തു വരുന്നു. ഒരു രാപ്പകലിന്നു ൨൪ മണിക്കൂറെയുള്ളൂ.
എന്നാൽ സൂൎയ്യൻ തന്റെ അയനത്തിൽ ഒരു പോലെ നടക്കായ്ക
കൊണ്ടു ഒർ ഉദയം പിറ്റെ ഉദയം വരെയും നേരം അല്പാല്പം തെ
റ്റിപ്പോകുന്നു. എങ്ങിനെ എന്നാൽ സൂൎയ്യഛ്ശായ ഘടികാരപലകയി
ൽ പന്ത്രണ്ടാം മണിനേരത്തിന്റെ വരയിൽ നില്ക്കുമ്പോൾ ൧൨ മ
ണി തന്നെ ആകുന്നു എന്നു വിചാരിക്ക. എന്നാൽ പിറ്റെ ദിവസ
ത്തിൽ സൂൎയ്യഛ്ശായ തിരികെ ആ വരയിൽ തന്നെ പതിക്കുമ്പോൾ
൧൨ മണി ശരിയായിരിക്കയില്ല, അതാത് കാലത്തിന്നു തക്കവണ്ണം
ചില നിമിഷം അധികമൊ കുറച്ചമൊ ഉണ്ടാകും. ഓരൊ രാപ്പകലി
ന്നും ഈരണ്ടു നിമിഷം വ്യത്യാസം കാണും. ഒരു വൎഷത്തിൽ ഘടി
കാരവും ആ പലകയും നാലുവട്ടം തമ്മിൽ ഒത്തുവരും. സൂൎയ്യൻ ചുറ്റി
ക്കൊണ്ടു പ്രദക്ഷിണം തികെക്കുമ്പൊൾ ഒരു രാപ്പകൽ തികെച്ചു വ
രുന്നപ്രകാരം സൂൎയ്യൻ തന്റെ പാതയുടെ ഒരിടം വിട്ടു, ആ ഇടത്തി
ലേക്കു തിരികെ ചെന്നെത്തുമ്പോൾ ഒരു സംവത്സരം തികെച്ചുവന്നു.
[ 46 ] വൎഷത്തിൽ രണ്ടു അയനങ്ങൾ ഉണ്ടാകയാൽ അയനവൎഷം എന്നും
പറയാം.

൩൬൫ രാപ്പകലും ൫ മണിക്കൂറും ൪൮ വിനാഴികയും ആകുന്ന
മുന്നൂറ്ററുപത്തഞ്ചേകാൽ രാപ്പകൽ ഒരു സൂൎയ്യവൎഷമാകുന്നു. സാധാ
രണ വൎഷത്തിന്നു ൩൬൫ രാപ്പകലെയുള്ളു എങ്കിലും ഓരോ ആണ്ടി
ന്നു കാക്കാൽ ദിവസം ഏറുകകൊണ്ടു ൪൦൦ സംവത്സരങ്ങളിൽ മൂന്നു
മാസം വ്യത്യാസം ഉണ്ടാകും. ഇങ്ങിനെയുള്ള വ്യത്യാസം ഒപ്പിപ്പാൻ
വേണ്ടി യൂലിയൻ ചക്രവൎത്തിയുടെ കാലത്തിൽ ഗണിതക്കാർ കൂടി
നിരൂപിച്ചു, ഒർ ആണ്ടിന്നു ൩൬൫ രാപ്പകലും ൬ മണിക്കൂറും കല്പി
ച്ചു. നന്നാലുവൎഷം ചെല്ലുമ്പോൾ ഒരു രാപ്പകൽ ഏറുകകൊണ്ടു നാ
ലാം വൎഷത്തിന്നു ൩൬൬ രാപ്പകൽ കൂട്ടി പെരുംവൎഷം എന്നു പേർ
ചൊല്ലി, ഫിബ്രുവരിമാസത്തിന്നു സാധാരണ വൎഷത്തിൽ ൨൮ തിയ്യ
തികൾ മാത്രമിരിക്കെ പെരുംവൎഷത്തിൽ ആ മാസത്തിന്നു ൨൯ തിയ്യ
തികളെ ചേൎത്തു. ഇതിന്നു യൂലിയ പഞ്ചാംഗക്രമം എന്നു ചൊല്ലുന്നു.

എന്നാൽ ഒരു സൂൎയ്യവൎഷത്തിന്നു ൩൬൫ രാപ്പകലും ൫ മണിക്കൂറും
൪൮ വിനാഴികയും മാത്രം ഉണ്ടാകകൊണ്ടു മേല്പറഞ്ഞ യൂലിയപ
ഞ്ചാംഗക്രമപ്രകാരം ഒർ ആണ്ടിന്നു മുന്നൂറ്ററുപത്തഞ്ചേകാൽ രാപ്പ
കൽ വെച്ചതിനാൽ ഓരോ ആണ്ടിനു ൧൨ വിനാഴിക അധികം
ചെന്നു. അതുകൊണ്ടു ൧൫൭൭ മാൎച്ചമാസം ൨൧ാം തിയ്യതിക്കു വരെ
ണ്ടിയിരുന്ന വിഷുപത്ത ആ മാസത്തിന്റെ ൧൧ാം തിയ്യതിക്കു ത
ന്നെ വരികയാൽ ക്രിസ്തന്റെ മുമ്പെ ൪൬ ആകുന്ന യൂലിയൻ ച
ക്രവൎത്തിയുടെ കാലം തുടങ്ങി ക്രിസ്താബ്ദം ൧൫൭൭ ആകുന്ന പതി
മൂന്നാം ഗ്രെഗോർ പാപ്പാവിന്റെ കാലത്തോളം പത്തു ദിവസം വ്യ
ത്യാസം വന്നു. ഈ കുറ്റം തീൎക്കേണ്ടതിനു ഗ്രെഗോർ പാപ്പാ
൧൫൮൨ാമതിൽ ഗണിതക്കാരെ വിളിച്ചു ആയാണ്ടിന്റെ ഒക്തോ
ബർ മാസം ൫ാം തിയ്യതിയെ ൧൫ാം തിയ്യതി ആക്കി കല്പിച്ചു വിഷു
പത്ത മാൎച്ചമാസം ൨൧ാം തിയ്യതിക്കു വരുവാൻ സംഗതി വരുത്തി.
പിന്നെയും വ്യത്യാസം വരാതിരിക്കേണ്ടതിന്നു ൧൭൦൦, ൧൮൦൦, ൧ൻ൦൦
എന്നീ പെരുംവൎഷങ്ങളെ സാധാരണ വൎഷങ്ങളാക്കി മാറ്റുകയും
ചെയ്തു. ഈ ക്രമപ്രകാരം ഗണിച്ചാൽ ൨൦,൦൦൦ സംവത്സരങ്ങൾ
കൊണ്ടു ഒരു ദിവസം മാത്രമെ വ്യത്യാസം ഉണ്ടാകും. ഈ പഞ്ചാം
ഗക്രമത്തിന്നു പുതിയ നിൎണ്ണയം എന്നും മേല്പറഞ്ഞ യൂലിയ പ
ഞ്ചാംഗക്രമത്തിന്നു പൂൎവ്വ നിൎണ്ണയം എന്നു ചൊല്ലുന്നു. രൂസ്സർ [ 47 ] ഒഴികെ എല്ലാ വിലാത്തിജാതികൾ പുതിയ നിൎണ്ണയത്തെ തന്നെ
പ്രമാണമാക്കി ഗണിച്ചു വരുന്നു.

മുഹമ്മദീയവൎഷം ക്രിസ്താബ്ദം ൬൨൨ ജൂലായി മാസം ൧൬ാം തി
യ്യതി കൊണ്ടു തുടങ്ങുന്നു. ആ ദിവസത്തിൽ മുഹമ്മദനബി മക്ക
ത്ത് വിട്ടു മെദീന നഗരത്തിലേക്കു ഓടി പോയി പാൎത്തതുകൊണ്ടു
അതു മുഹമ്മദീയരുടെ പഞ്ചാംഗത്തിന്റെ ആരംഭം തന്നെ. അന്നു
വെള്ളി ആഴ്ച ആകകൊണ്ടു വെള്ളിയും അവൎക്കു ആഴ്ചകളിൽ വി
ശേഷമുള്ളതാകുന്നു. മുഹമ്മദീയവൎഷത്തിന്നു ൧൨ ചന്ദ്രമാസമുള്ള
തിൽ ആറിന്നു ൩൦, ൩ഠ രാപ്പകലും ആറിന്നു ൨൯, ൨൯ രാപ്പകലും ഉ
ണ്ടാകകൊണ്ടു ഒർ ആണ്ടിന്നു ൩൫൪ ദിവസമെയുള്ളു. എങ്കിലും
രണ്ടു മൂന്നു വൎഷം ചെല്ലും തോറും ൩൫൫ രാപ്പകലുള്ളൊരു പെരും
വൎഷമുണ്ടാകും. കറുത്തവാവു കഴിഞ്ഞിട്ടു വെളുത്ത പക്ഷം കാണാ
യ്വരുന്ന തിയ്യതി അവൎക്കു മാസത്തിന്റെ ൧ാം തിയ്യതി തന്നെ, അ
തു മിക്കതും ശുക്ലപക്ഷത്തിലെ പ്രതിപദമുള്ള തിഥിയത്രെ. എന്നാ
ലൊ കൊല്ലം, മുഹമ്മദീയവൎഷം, ക്രിസ്താബ്ദം എന്നിവ ഒക്കയും
ഒടുങ്ങിയ ശേഷം ഒരിക്കലും തീരാത്ത ദിവ്യവൎഷം തുടങ്ങും. ലോക
വും അതിലുള്ളതു ഒക്കയും ഒഴിഞ്ഞുപോകും എങ്കിലും ദൈവേഷ്ടം
ചെയ്യുന്നവൻ എന്നും ജീവിക്കും.

പൂൎവ്വമൈമാൎഗ്ഗപാന.

൧. ലോകസൃഷ്ടി.

[കളപ്പാട്ടിന്റെ രീതിയിൽ പാടാം]

ആദ്യഹീനനായി തന്റെ ഹിതത്തി ।
ന്നൊത്തവണ്ണമങ്ങെല്ലാറ്റിനേയും॥
ചെയ്തീടുന്ന യഹോവ എന്നുള്ള ।
ദൈവമങ്ങാദികാലത്തുതന്നെ ॥
തന്നുടെ തിരുവാക്യശക്ത്യാ താൻ ।
ഉണ്ടാക്കീടിനാൻ ലോകങ്ങളെയും ॥
തഛ്ശക്തികൊണ്ടു തന്നെ അവയെ ।
ഇപ്പോഴും വഹിച്ചിട്ടിരിക്കുന്നു ॥
മൎത്യജാതിയേയുമങ്ങവൎക്കു ।
യോഗ്യമായുള്ള വാസഭൂവേയും ॥
സൃഷ്ടിച്ചീടുക വേണമെന്നങ്ങു । [ 48 ] ചിത്തതാരിൽ നിനച്ചുടൻ ദൈവം ॥
എല്ലാറ്റെയും ക്ഷണത്തിലുണ്ടാക്കാ ।
നുണ്ടു സാമൎത്ഥ്യമങ്ങിതെന്നാലും ॥
സൃഷ്ടിതൻക്രമം സൎവ്വജനാനാം ।
സ്പഷ്ടമായിട്ടറിവതിന്നായി ॥
ആറു നാൾകൊണ്ടു ഭൂതലത്തെയും ।
ആയതിൽ വസിച്ചീടുന്നവരെ ॥
ഒക്കെയുമുളവാക്കിനാൽ ദൈവം ।
എന്നു നന്നായറിഞ്ഞു കൊണ്ടാലും ॥
അങ്ങിനെയുള്ള സൃഷ്ടികഥയി ।
ന്നുണ്ണികൾക്കും വലിപ്പമുള്ളോൎക്കും ॥
എന്നു വേണ്ടറിവുള്ളോൎക്കുമായ ।
തില്ലാതോൎക്കു മറിവതിന്നായി ॥
എത്രയും ചുരുക്കി പറയുന്നേൻ ।
അത്ര തെല്ലു ചെവികൊടുത്തിട്ട ॥
കേൾക്കുന്നോൎക്കിന്നനുഗ്രഹമുണ്ടാം ।
ആൎക്കെന്നാകിലുമില്ലകില്ലൊട്ടും ॥
ദൈവാത്മാ താൻ ജലങ്ങൾക്കുമീതെ ।
ആവസിച്ചിരിക്കുന്നൊരളവിൽ ॥
ഉണ്ടാകേണം പ്രകാശമെന്നങ്ങു ।
ചെമ്മെ കല്പിച്ചു ദൈവമന്നേരം ॥
ഉണ്ടായോരു പ്രകാശത്തെയുമ ।
ങ്ങന്ധകാരത്തെയും വേർ തിരിച്ചു ॥
പിന്നെയായവറ്റിന്നു പകലും ।
രാത്രിയുമെന്നു പേരും വിളിച്ചു ॥
രണ്ടാന്നാളൊരു തട്ടു ചമച്ച ।
ത്തട്ടിൻ കീഴിലും മേലിലുമായി ॥
ഒന്നായ്നിന്നൊരു വെള്ളങ്ങളെയ ।
ന്നെല്ലാം വെവ്വെറെയാക്കി ചമച്ചു ॥
തട്ടിന്നാകാശമെന്നൊരു പേരു ।
മിട്ടിതന്നങ്ങു ദൈവമമ്പോടെ ॥
മൂന്നാം നാളങ്ങതിന്റെ കീഴ്മേവും ।
വെള്ളങ്ങളൊരേടത്തൊരുമിച്ചു ॥
അപ്പോഴങ്ങതിലെ താൻ പ്രദേശം ।
ശില്പമായുണങ്ങി നിലമായി ॥
പേരിട്ടിതങ്ങതിന്നു ഭൂവെന്നും ।
മറ്റെ വെള്ളത്തിനംബുധിയെന്നും ॥
ഭൂമിതന്നിൽ തൃണങ്ങൾ വിത്തുള്ള ।
സസ്യങ്ങളതു കൂടാതെ പിന്നെ ॥ [ 49 ] വിത്തുള്ള ഫലങ്ങളുളവാകും ।
വൃക്ഷങ്ങളിവയെല്ലാം ചമച്ചു ॥
നാലാന്നാൾ ദൈവമങ്ങു കാലത്തിൻ ।
ഭേദത്തെയറിയിപ്പതിന്നായി ॥
ആദിത്യൻ തന്നെയും ചന്ദ്രനെയും ।
നക്ഷത്രങ്ങളേയുമുളവാക്കി ॥
അഞ്ചാന്നാൾ ജലം തന്നിൽ നീന്തുന്ന ।
സൎവ്വ കീടമത്സ്യാദികളാകും ॥
ജന്തുക്കളെയുമാകാശമാൎഗ്ഗെ ।
സഞ്ചരിക്കുന്ന പക്ഷികളെയും ॥
അറ്റമെന്ന്യെയനേക വിധമാ ।
യ്കുറ്റം കൂടാതെ കണ്ടുളവാക്കി ॥
നിങ്ങൾ ഭൂസമുദ്രങ്ങൾ നിറവിൻ ।
എന്നു നന്നായനുഗ്രഹം നല്കി ॥
ആറാന്നാൾ ദൈവമങ്ങരണ്യത്തിൽ ।
വാണീടുന്ന മൃഗങ്ങളും പിന്നെ ॥
നാട്ടിലുള്ള നാല്ക്കാലികളാദി ।
ജന്തുക്കളുമുളവാക എന്നു ॥
കല്പിച്ചങ്ങുളവായതിൽ പിന്നെ ।
കെല്പോടെ സമുദ്രത്തിൽ വസിക്കും ॥
മത്സ്യങ്ങളെയുമാകാശമാൎഗ്ഗെ ।
ചുറ്റീടുന്നോരു പക്ഷികളെയും ॥
മണ്ണിലങ്ങിഴയുന്നോരു ജന്തു ।
വൃന്ദത്തേയുമതെന്നിയെ പിന്നെ ॥
സൎവ്വജന്തുക്കളേയുമടക്കി ।
വാണുകൊള്ളുവാനായിട്ടിദാനീം ॥
നമ്മുടെ രൂപതുല്യമായിതന്നെ ।
ഉണ്ടാക്കെണം മനുഷ്യനെയെന്നു ॥
നിശ്ചയിച്ചു മനുഷ്യദേഹത്തെ ।
മണ്ണുകൊണ്ടു മനഞ്ഞുടൻ ദൈവം ॥
ജീവാംശമുള്ള തന്റെ ശ്വാസത്തെ ।
ആയതിൻ മൂക്കിലൂതീട്ടുടനെ ॥
ജിവനുണ്ടാക്കിയങ്ങവന്തന്നെ ।
ജീവാത്മാവാക്കി വെക്കയും ചെയ്തു ॥
പിന്നെയങ്ങേദനെന്നൊരു തോട്ടം ।
ഉണ്ടാക്കീട്ടവനെ യതിലാക്കി ॥
ഭോജനത്തിന്നനേകങ്ങളായ ।
സസ്യങ്ങൾ ഫലവൃക്ഷങ്ങളെല്ലാം ॥
നല്കി പിന്നെയവന്നു താൻ ചെമ്മെ । [ 50 ] ഉണ്ടാക്കീട്ടുള്ള വസ്തുക്കളെല്ലാം ॥
കാണിച്ചിട്ടിവകൾക്കു നീ തന്നെ ।
പേരിട്ടീടേണമെന്നു കല്പിച്ചു ॥
അങ്ങിനെ പേർ വിളിച്ചതിൽ പിന്നെ ।
യങ്ങവൻ ജന്തുവൃന്ദത്തെയെല്ലാം ॥
ആണും പെണ്ണുമായ്കണ്ടിതെന്നാലും ।
ആയതിൽ തനിക്കൊത്തോരിണയെ ॥
കണ്ടീടായ്കയാലുണ്ടായ ശോകം ।
കണ്ടാനായതു കൊണ്ടുടൻ ദൈവം ॥
ഉണ്ടാക്കീടുകയാലന്നുറക്കം ।
അന്നവനുറങ്ങുന്നൊരുനേരം ॥
വാരിയെല്ലൊന്നവന്റെതെടുത്തി ।
ട്ടായതിനൊടു മാംസവും ചേൎത്തു ॥
നിൎമ്മിച്ചങ്ങൊരു നാരിയെ ചെമ്മെ ।
നല്കിയങ്ങവനായ്കൊണ്ടവളെ ॥
പിന്നെയങ്ങവൻ രണ്ടു പേരോടും ।
നിങ്ങൾ വൎദ്ധിച്ചു ഭൂമിയെയെല്ലാം ॥
നന്നായിട്ടങ്ങടക്കീടുവിനെ ।
ന്നമ്പോടങ്ങരുൾ ചെയ്തുടൻ ദൈവം ॥
നല്കിയങ്ങവൎക്കാശിസ്സിനേയും ।
പിന്നെത്താൻ സൃഷ്ടി ചെയ്തതെല്ലാമെ ॥
ചെമ്മെ നോക്കിയറിഞ്ഞവയെല്ലാം ।
നന്നായ്വന്നിതിന്നെന്നവൻ കണ്ടു ॥
ഏഴാം നാളിൽ പ്രവൃത്തിയിൽനിന്നു ।
ചാലവെ താൻ നിവൃത്തനായ്വാണു ॥
അന്നാൾ തന്നെയനുഗ്രവിച്ചിട്ട ।
ങ്ങാഴ്ചയിൽ നല്ലതെന്നു കല്പിച്ചു ॥
അന്നാളങ്ങു ശനിയാഴ്ചയത്രെ ।
ചൊല്ലീടുന്നിതതിന്നു നാമത്തെ ॥
വിശ്രാമദിനമെന്നു മതെന്യെ ।
ശബ്ബതദിനമെന്നും ജനങ്ങൾ ॥
ലോക സൃഷ്ടിതൻ വൃത്താന്തമെല്ലാം ।
സത്യവേദം വിവരിക്കകൊണ്ടു ॥
സത്യമത്രെയതെന്നു ഗ്രഹിച്ചു ।
ചെറ്റും വ്യാജമെന്യെ മനതാരിൽ ॥
പുഷ്ടഭക്തിയോടും കൂടി നിത്യം ।
സ്രഷ്ടാവായവനെ ഭജിച്ചാലും ॥
÷ ഇതി ലോകസൃഷ്ടിവൃത്താന്തസ്സമാപ്തഃ ÷ [ 51 ] ൨. പാപോല്പത്തി.

[തുള്ളപ്പാട്ടിൻ രീതിയിൽ പാടാം]

ആദ്യന്മാരാം മാതൃപിതാക്കളു ।
മൊട്ടും ദോഷമതെന്യെ തന്നെ ॥
ദൈവത്തേയും സ്നേഹിച്ചവനുടെ ।
കല്പനയെല്ലാം ശിരസിവഹിച്ചു ॥
നഗ്നന്മാരായ്നാണവുമെന്യെ ।
തോട്ടത്തിൽ പല വേലകൾ ചെയ്തു ॥
അതു കാത്തുംകൊണ്ടതിലുളവാകും ।
ഫലജാലങ്ങൾ ഭുജിച്ചുംകൊണ്ടു ॥
മേവീടുന്നൊരു കാലത്തിങ്കൽ ।
ദൈവം താനവിടെക്കെഴുനെള്ളി ॥
തന്നിലവൎക്കുള്ളനുസരണത്തെ ।
തെളിവിനൊടൊന്നു പരീക്ഷിപ്പാനായി ॥
ശ്രേഷ്ഠതയുള്ളൊരു വൃക്ഷദ്വയമതു ।
കാട്ടിപ്പരിചൊടു ചൊല്ലിക്കൊണ്ടു ॥
അതിലൊന്നിന്നിഹ ജീവദ്രുമമെന്ന ।
തിഗുരുവായൊരു നാമവുമിട്ടു ॥
ഇതിലുളവാം ഫലമശനം ചെയ്വോ ।
ൎക്കൊരു കാലത്തും മരണവുമില്ല ॥
ജീവിപ്പോരെന്നാശിസ്സിനെയും ।
മോദത്തോടുടനങ്ങു കൊടുത്തു ॥
മറ്റെത്തരുവിനു ഗുണദോഷജ്ഞ ।
മതാകിയ വൃക്ഷമിതെന്നൊരു പേരും ॥
കല്പിച്ചിട്ടതിലുണ്ടാം ഫലമതു ।
ഭക്ഷിച്ചീടരുതെന്നും പിന്നെ ॥
ഭക്ഷിച്ചീടുകിലുടനെ നിങ്ങൾ ।
ക്കെത്തീടും മൃതിയെന്നും ചൊല്ലി ॥
അവിടെ നിന്നെഴുനെള്ളി ദൈവം ।
തെളിവോടായവരങ്ങുവസിച്ചു ॥
അതു കാലത്തിൽ ദൈവവിരോധം ।
പലതും ചെയ്തു പതിച്ചൊരു ദൂതൻ ॥
നരരിപുസാത്താൻ കൌശലമോടെ ।
ഭോഗീന്ദ്രാകൃതിപൂണ്ടങ്ങുടനെ ॥
തോട്ടം തന്നിൽ ചെന്നുടനവിടെ ।
പാൎത്തിടുന്നൊരു നാരീമണിയെ ॥
ചെൎത്തൊരു കുതുകാൽ കണ്ടുടനവളൊടു । [ 52 ] ചോദ്യം ചെയ്തിതു നിങ്ങളുമിതിലെ ॥
സകല തരുക്കളിൽനിന്നും കായ്കൾ ।
ഹിതമൊടറുത്തു ഭുജിക്കരുതെന്ന് ॥
ദൈവന്താനങ്ങെപ്പൊഴെങ്കിലു ।
മുണ്ടൊ നിങ്ങളൊടങ്ങുര ചെയ്തു ।
അതുകേട്ടാശു പറഞ്ഞിതു നാരീ ।
തെളിവൊടു ദൈവം ഞങ്ങളെ നോക്കി ॥
അരുളിച്ചെയ്തിതു മുമ്പേതന്നെ ।
കരുതിക്കൊള്ളുവിന്നീവാക്യം ॥
ഇത്തോട്ടത്തിലിരിക്കും പലവക ।
വൃക്ഷഗണങ്ങടെ മദ്ധ്യെ മരുവും ॥
ഒരു ദ്രുമപക്വമൊഴിച്ചിഹ നിങ്ങൾ ।
ഭക്ഷിച്ചീടുവിനെല്ലാഫലവും ॥
ഭക്ഷിക്കരുതതു പരമവിരോധം ।
ശിക്ഷിച്ചവനുരചെയ്താനേവം ॥
അത്തരുഫലമതു തിന്നാൽ നിങ്ങൾ ।
ക്കെത്തും മരണം സംശയമെന്യെ ॥
അപ്പോഴങ്ങുരചെയ്തു പിശാചു ।
മിതൊക്കെ ദൈവന്തൻചതിയത്രെ ॥
ഭക്ഷിച്ചാകിൽ മരിക്കയുമില്ലതു ।
കൊണ്ടു വിഷാദവുമുണ്ടാകേണ്ട ॥
അതു ഭക്ഷിച്ചാലുണ്ടാമൊരുഗുണ ।
മധുനാ പറയുന്നേനിഹ ഞാനും ॥
ഭക്ഷിച്ചാകിൽ നിങ്ങടെ കണ്ണുകൾ ।
തൽക്ഷണമങ്ങു തുറക്കുന്താനും ॥
എന്നാൽ ഗുണദോഷങ്ങളെ എല്ലാം ।
ഒന്നൊഴിയാതെയറിഞ്ഞിഹ നിങ്ങൾ ॥
ദൈവത്തോടു സമാനന്മാരായി ।
വരുമെന്നുള്ളതു ബോധിച്ചാലും ॥
അതിനുകൊടുക്കരുതിടയെന്നുള്ളതു ।
കരുതിക്കൊണ്ടിഹ ദൈവന്താനും ॥
നിങ്ങളെയതിൽനിന്നങ്ങു നിഷേധി ।
ച്ചെന്നതു നിങ്ങളറിഞ്ഞീടേണം ॥
അതു കേട്ടുടനെ സീമന്തിനിയ ।
ത്തരുവിൻ ഫലമതു കാഴ്ചക്കേറ്റം ॥
യോഗ്യമതെന്നും ഭക്ഷിച്ചാലതി । രുചികരമെന്നുമതന്യെ പിന്നെ ॥
ബുദ്ധിക്കേറ്റം വൃദ്ധികൊടുക്കും ।
സിദ്ധൌഷധമിദ്രുമമെന്നൊൎത്തു ॥ [ 53 ] തൽക്ഷണമങ്ങൊരു ഫലവുമറുത്തതു ।
ഭൎത്താവിന്നു കൊടുത്തവനോടും ॥
ഭക്ഷിച്ചപ്പോളിരുവരുടെയും ।
ചക്ഷു തുറന്നതു ബോധിച്ചുടനെ ॥
നഗ്നന്മാർ നാമെന്നവരപ്പോൾ ।
ചിക്കനെയങ്ങുധരിച്ചതു നേരം ॥
പത്രങ്ങളുടൻ കൂട്ടി തുന്നിയ ।
വസ്ത്രങ്ങളുമവരന്നു ധരിച്ചു ॥
ദൈവമതായ യഹോവയുമപ്പോൾ ।
ശോഭനമാകിയ തോട്ടത്തിങ്കൽ ॥
കുളിരുളവായൊരു പകൽ സമയത്തിൽ ।
തെളിവൊടു കൂടെ നടക്കുന്നേരം ॥
ആദാമും തൻഭാൎയ്യയുമവനുടെ ।
ശബ്ദം കേട്ടു നടുങ്ങി ഭ്രമിച്ചു ॥
ദൈവമ്മുമ്പിൽ ചെല്ലാന്നാണിച്ച ।
വിടെയൊളിച്ചു തരുക്കൾ മറഞ്ഞു ॥
അന്നേരത്തു യഹോവയുമാദാം ।
തന്നെക്കാണാഞ്ഞിത്തരമരുളി ॥
എവിടെ വസിക്കുന്നാദാമെ നീ ।
അരികെ മമ വന്നാലും വേഗാൽ ॥
അതു കേട്ടാദാമുടനുര ചെയ്തു ।
ചെവിയിൽ പെട്ടിതു നിന്നുടെ വാക്യം ॥
ആടകളിങ്ങില്ലായ്കനിമിത്തം ।
നാണിച്ചവിടെ വരാതെയൊളിച്ചേൻ ॥
അപ്പോഴാശു പറഞ്ഞിതു ദൈവം ।
നഗ്നൻ നീയെന്നാരു പാറഞ്ഞു ॥
ഭക്ഷിച്ചീടരുതെന്നിഹ ഞാനും ।
ശിക്ഷിച്ചങ്ങു വിരോധിച്ചുള്ളൊരു ॥
വൃക്ഷത്തിൻ ഫലമങ്ങു ഭുജിച്ചി ।
ട്ടിപ്പോഴിതു തവ വന്നു ഭവിച്ചു ॥
ഇത്ഥം കേട്ടളവാദാം നീ മമ ।
തുണയായമ്പൊടു നിൎമ്മിച്ചീടിന ।
തരുണി എനിക്കിതു തരികനിമിത്തം ।
തരസാ ഭക്ഷിച്ചേനതു ഞാനും ॥
ഉര ചെയ്തതു കേട്ടുടനെ ദൈവം ।
തരുണിയൊടിങ്ങിനെ ചോദ്യം ചെയ്തു ॥
എന്തൊരു കാൎയ്യം ചെയ്തിതു നീയും ।
ചഞ്ചലമെന്യെ ചൊല്ലീടേണം ॥
അതു കേട്ടുടനെയുരച്ചന്നാരീ ।
[ 54 ] ചതി പറ്റിച്ചിസ്സൎപ്പവുമെന്നെ ॥
അവനുടെ വാക്കതു സത്യമതെന്നോ ।
ൎത്തശനം ചെയ്തെൻ ഫലമതു നാഥാ ॥
അപ്പോൾ ദൈവം സൎപ്പത്തോട ।
ങ്ങിത്ഥം ചൊന്നാനിതിനാൽ നിന്നെ ॥
മറ്റു മൃഗങ്ങളിലേറ്റവുമധികം ।
ഇന്നു ശപിപ്പാൻ ഞാനും പിന്നെ ॥
നിന്നുടെ ജീവനമുള്ളന്നോളം ।
മണ്ണിലിഴഞ്ഞു നടന്നുങ്കൊണ്ടു ॥
മണ്പൊടിതിന്നും നീയുമതിന്ന ।
ങ്ങന്തരമില്ലതു ബോധിച്ചാലും ॥
അതു കൂടാതെ നിനക്കും നിന്നുടെ ।
ചതിവചനത്തെ സത്യമിതെന്ന ॥
കരളിൽ കരുതിന തരുണി മണിക്കും ।
അതിയായുള്ളൊരു വൈരവുമുളവാം ॥
ആയതു മെന്ന്യെ നിങ്ങളിൽ നിന്നങ്ങു ।
ളവായീടും സന്തതികൾക്കും ॥
തമ്മിൽശത്രുതയുണ്ടാമങ്ങതു ।
ചെമ്മെ വൎദ്ധിച്ചീടും നാളിൽ ॥
ഇവളുടെ സന്തതി കാലിൻകുതിയെ ।
മടികൂടാതെ ചതച്ചീടും നീ ॥
അദ്ദിനമവനും നിന്നുടെ തലയെ ।
കുതിയതിനാലെ തന്നെ ചതക്കും ॥
ഇങ്ങിനെ സൎപ്പത്തോടുരചെയ്തി ।
ട്ടങ്ങത്തരുണിയൊടാശു പറഞ്ഞു ॥
നിൻ ഗൎഭത്തിൻ ഭരണത്തേയും ।
ദുഃഖത്തേയും വൎദ്ധിപ്പിപ്പാൻ ॥
അതിവേദനയും പൂണ്ടിഹനീയും ।
തനയന്മാരെ പ്രസവിച്ചീടും ॥
അതിനൊരു സംശയമില്ലതിനനുഭവം ।
ഉടനെ തന്നെ അറിയാറാകും ॥
നിന്റെ വാഞ്ഛകളെല്ലാം നിന്നുടെ ।
ഭൎത്താവിൻ വാക്യത്തിൻ കീഴാ ॥
യ്വൎത്തിക്കും പുനരതുകൂടാതെ ।
വാണീടുമവൻ നിന്നുടെ മേലെ ॥
ആദാമോടഥ ചൊന്നാൻ ദൈവം ।
നീ നിന്തരുണീഗിരമേതുകേട്ടു ॥
എന്നുടെ വാക്കിനെ ലംഘിച്ചിട്ട ।
ത്തരുവിൻ ഫലമതശിക്കുകയാലെ ॥
[ 55 ] നിന്റെ നിമിത്തം ഭൂമിതനിക്കും ।
ഉണ്ടായ്വന്നിതു ശാപവുമിപ്പോൾ ॥
ആയുസ്സുള്ളൊരുനാളെല്ലാം നീ ।
ശോകത്തോടുടനിടചേൎന്നീടും ॥
ഫലമതു ഭക്ഷിച്ചീടുമതിന്റെ ।
തെളിവൊടതങ്ങു മുളപ്പിച്ചീടും ॥
മുള്ളുകളെയും കാരകളെയുമ ।
തെന്യെമറ്റു തൃണാദികളേയും ॥
നിലമതിലുളവാം സസ്യത്തെ നീ ।
തെളിവിനൊടെ താൻ ഭക്ഷിച്ചീടും ॥
നിന്മുഖമതിലെ വിയൎപ്പൊടു കൂടെ ।
തിന്നീടും നീയന്നവുമെല്ലാം ॥
നിന്നുടെ ദേഹം നിലമതിൽനിന്നി ।
ട്ടമ്പൊടെടുത്തൊരു പൊടിയാകുന്നൂ ॥
അതുകാരണമായിനിയും നീ പോയി ।
പൊടിയിൽ ചേരുമതെന്നറിയേണം ॥
ഇങ്ങിനെ യെല്ലാമരുളിച്ചെയ്തി ।
ട്ടാദാമിന്നുമവൻ ഭാൎയ്യക്കും ॥
പാപനിവൃത്തിക്കുള്ളൊരു വഴിയെ ।
കാണിച്ചന്നുകൊടുത്തിതു ദൈവം ॥
ശുദ്ധമൃഗത്തിന്നു മൃത്യുവരുത്തി ।
യതിൻതോൽ തന്നാലാടകളേയും ॥
ഉണ്ടാക്കിച്ചങ്ങവരിരുവരെയും ।
നന്നായന്നുധരിപ്പിച്ചിട്ടു ॥
അവരെയുമുടനെ കൊന്നീടാതെ ।
ശഠനായുള്ളൊരു പാമ്പിനെ വെല്പാൽ ॥
മതിയായുള്ളൊരു സന്തതിതന്നുടെ ।
വരവുണ്ടെന്നറിയിച്ചൊരു ശേഷം ॥
ആദാന്തന്നുടെ ഭാൎയ്യക്കപ്പോൾ ।
ഹവ്വയതെന്നൊരു പേരുവിളിച്ചു ॥
അതിനുടെ സാരം ജീവജനാനാ ।
മിവൾ മാതാവായ്വരുമെന്നത്രെ ॥
പിന്നെ ദൈവം തന്നുടെ ഹൃദയെ ।
നന്നായിട്ടൊന്നിത്തരമോൎത്തു ॥
ആദാം ഗുണദോഷങ്ങളെയെല്ലാം ।
നമ്മെപ്പോലെ തിരിച്ചറിയുന്നു ॥
ആയതുകൊണ്ടവനമ്പൊടു തന്നുടെ ।
ബാഹുദ്വയമതു നീട്ടാതേയും ॥
ജീവനവൃക്ഷന്തന്നുടെഫലമത । [ 56 ] റുത്തവനങ്ങുഭുജിക്കാതേയും ॥
ദിവ്യമതായൊരു ജീവനമതിനാൽ ।
ചെമ്മെ ഹതനെന്നാകിലുമിനിയും ॥
ദേഹസ്ഥിതനാം ജീവൻപോലും ।
രക്ഷിച്ചീടാതേയുമിരിപ്പാൻ ॥
ആദാം തന്നെത്തോട്ടത്തിൽനി ।
ന്നാശുപുറത്തങ്ങാക്കിയ ശേഷം ॥
ജീവനവൃക്ഷന്തന്നുടെ വഴിയെ ।
കാത്തീടുവതിന്നായിക്കൊണ്ട ॥
ഖരുബികളെന്നൊരു നാമത്തോടെ ।
മരുവീടുന്നൊരു ദൂതന്മാരെ ॥
വിരവിൽ വിളിച്ചങ്ങരുളിചെയ്തി ।
ട്ടവരെ തോട്ടത്തിന്നരികത്ത ॥
പ്രാചിയതാകിയ ദിക്കിലിരുത്തി ।
ചാലെയിരുന്നൊരാശകളെല്ലാം ॥
മിന്നീടുന്നൊരുഖഡ്ഗമതവിടെ ।
നന്നായി സ്ഥാപിച്ചുടനെ ദൈവം ॥
ആദിയിലാദാം തന്നെയുമവനുടെ ।
മാനിനിഹവ്വയെയും പുനരെന്യെ ॥
മറ്റൊരുവരെയും സൃഷ്ടിക്കാതെ ।
യിരിക്കെ പിശാചെവിടുന്നുളവായി? ॥
ചൊല്ലാമെങ്കിൽ ദൈവവുമാദിയി ।
ലമ്പൊടു തന്നുടെ ശുശ്രൂഷക്കായി ॥
എണ്ണാൻ പാടില്ലാതൊരുഭൂത ।
ഗണത്തെയുമുളവാക്കിട്ടതിവേഗാൽ ॥
തന്തിരുവുള്ളത്താലെയവൎക്കായി ।
ദിവ്യമതാകിയതേജസ്സാകും ॥
ജീവനമതിനെ വെളിച്ചത്തെയും ।
ശക്തിയെയും പുനരങ്ങു കൊടുത്തു ॥
അമ്പൊടവൎക്കങ്ങിട്ടിതു പേരും ।
ദൈവന്തന്നുടെ സൈന്യമതെന്നും ॥
ദൂതന്മാരെന്നും പുനരവനുടെ ।
വേലക്കാരെന്നിങ്ങിനെയെല്ലാം ॥
പിന്നെയവൎക്കു സെരാഫികളെന്നും ।
ഖരുബികളെന്നും രണ്ടുവിധത്തിൽ ॥
വൎണ്ണപ്പേരുണ്ടാണുംപെണ്ണുമ ।
തെന്നൊരുഭേദമവൎക്കില്ലൊട്ടും ॥
സൂക്ഷ്മമതാകിയ ദേഹത്തിന്നും ।
ഉടയവരവരായി വന്നതിനാലെ ॥ [ 57 ] സൂക്ഷ്മശരീരികളിവരെന്നുള്ളോ ।
രാഖ്യയുമുണ്ടായി വന്നിതിവൎക്കു ॥
അങ്ങിനെയുള്ള ഗണങ്ങളിലങ്ങതി ।
തേജൊമയനായൊരു സെരാഫി ॥
തിങ്ങിന സത്യത്തിലുമനുസരണം ।
തന്നിലുമൊട്ടും ചേൎന്നീടാതെ ॥
തന്നെത്താനങ്ങീശ്വരനാക്കി ।
പിന്നേയുള്ളൊരു ഭൂതഗണത്തൊടു ॥
ദൈവന്തന്നുടെ കല്പന നിങ്ങൾ ।
ലംഘിച്ചാൽ കുറവൊട്ടുമതില്ലാ ॥
ഇങ്ങിനെ ചൊല്ലിക്കൊണ്ടവർതമ്മെ ।
ഭിന്നിപ്പിച്ചാനാജ്ഞയിൽനിന്നു ॥
അതിനാലവരെല്ലാവരുമന്നെ ।
പതിതന്മാരായി വന്നിതിരുട്ടിൽ ॥
ഇങ്ങിനെയുള്ളൊരു ഭൂതഗണങ്ങ ।
ൾക്കന്നു പിശാചുകളെന്നായി നാമം ॥
അവരിൽ പ്രഭുവായൊരു സെരാഫി ।
ന്നുളവായി വന്നിതു നാമത്രയവും ॥
സാത്താനെന്നും ശൈത്താനെന്നും ।
പിന്നെ യഭിശാപിയുമെന്നിങ്ങിനെ ॥
മൂന്നു പ്രകാരമതാകിയ പേരൊടു ।
ചേൎന്നവനങ്ങു വസിച്ചാൻ പലനാൾ ॥
അങ്ങിനെയുള്ളൊരു സാത്താന്തന്നുടെ ।
വശഗന്മാരാം മൎത്യരെയെല്ലാം ॥
ചെമ്മെ നല്വഴി തന്നിലതാക്കാൻ ।
ഉണ്ടായി വന്നാനേശുവതറിവിൻ ॥
÷ പാപോല്പത്തികഥാ സമാപ്തം. ÷

സുഭാഷിതങ്ങൾ.

അൎത്ഥാ ഗൃഹെ നിവൃത്തന്തെ ശ്മശാനെ മിത്രബാന്ധാവാഃ ।
സുകൃതം ദുഷ്കൃതഞ്ചൈവ ഗഛ്ശന്തമനുഗഛതി ॥
ആചാൎയ്യാൽ പാദമാദത്തെ പാദം ശിഷ്യസ്സ്വമേധയാ ।
പാദം സബ്രഹ്മചാരിഭ്യഃപാദം കാലേന പഠ്യതെ ॥
ഇമന്തു നിഷ്ഫലം ഭൃത്യം ബാഹ്യെ ധ്വാന്തെ നിരസ്യത ।
തൽസ്ഥാനെ ക്രന്ദനം ദന്തഹൎഷണഞ്ചഭവിഷ്യാതി ॥
ഈശ്വരെ തദധീനേഷു ബാലിശേഷു ദ്വിഷൾസു വാ ।
പ്രേമമൈത്രീകൃപോപേക്ഷാം യഃകരോതി സമദ്ധ്യമഃ ॥ [ 58 ] ഉല്പലസ്യാരവിന്ദസ്യ മത്സ്യസ്യ കമുദസ്യ ച ।
ഏകയോനിപ്രസൂതാനാം തേഷാം ഗന്ധം പൃഥൿ പൃഥൿ ॥
ആഹാരനിദ്രാഭയസംഗമഞ്ച സാമാന്യമേതൽ പശുഭിൎന്നരാണാം ।
ജ്ഞാനം നരാണാമധികൊവിശേഷഃ ജ്ഞാനേന ഹീനഃ പശുഭിസ്സമാന ॥
ഋണശേഷഞ്ചാഗ്നിശേഷം ശത്രുശേഷം തഥൈവച ।
പുനഃ പുനശ്ചവൎദ്ധന്തെ തത്തശ്ശേഷംനകാരയൽ ॥
അഗ്നിൎദ്ദേവൊ ദ്വിജാതീനാം മുനീനാം ഹൃദി ദൈവതം ।
പ്രതിമാസ്വപ്രബുദ്ധാനാം സൎവ്വത്ര സമദൎശിനാം ॥
അപ്സു ദേവൊ മനുഷ്യനാം ദിവി ദേവൊ മനീഷിണാം ।
കാഷ്ഠലോഷ്ഠഷു മൂഢാനാം മുക്തസ്യാത്മനിദേവതാ ॥
ഏവം ഗുണാനുസാരേണ രൂപാണി വിവിധാനി ച ।
കല്പിതാനി ഹിതാൎത്ഥായ ഭക്താനാമല്പമേധസാം ॥
ഐശ്വൎയ്യെ വസുവിസ്തീൎണ്ണെ വൃസനെ വാപി ദാരുണെ ।
രജ്വൈവ പുരുഷം ബദ്ധ്വാ കൃതാന്തഃപരികൎഷതി ॥
വൃഥാ വൃഷ്ടിസ്സമുദ്രസ്യ വൃഥാ തൃപ്തസ്യ ഭോജനം ।
വൃഥാ ധനപതെൎദ്ദാനം ത്രീണി കാൎയ്യം വൃഥാ വൃഥാ ॥
അൎത്ഥാനാമാൎജ്ജനെ ദുഃഖം ആൎജ്ജിതാനാന്തു രക്ഷണെ ।
ആയെ ദുഃഖം വ്യയെ ദുഃഖം ധിഗൎത്ഥാഃ കഷ്ടസംശ്രയാഃ ॥
ആയുഷഃ ഖണ്ഡമാദായ രവിരസ്തമയം ഗതഃ ।
അഹന്യഹനി ബോദ്ധവ്യം മയാ കിം സുകൃതം കൃതം ॥

ഒരു സങ്കീൎത്തനം (൧൪൬)

[കൃഷ്ണസ്തുതിയിൽ രുദ്രരും എന്ന രീതിയിൽ പാടാം.]

ദേഹിയെ മ്മ ദൈവത്തെ സ്തുതി ചെയ്തു കൊള്ളുക സന്തതം ।
ജീവപൎയ്യന്തം ഞാനെൻ ദൈവത്തെയാദരാൽ സ്തുതിച്ചീടുവൻ ॥
ഞാനിരിപ്പളവൊക്കെയുമെന്റെ ദൈവത്തെ സ്തുതിക്കും മഹാ ।
പ്രൌഢാത്മാക്കളാം മൎത്ത്യന്മാരിലും രക്ഷയില്ലാത്തവരിലും ॥
ഒട്ടും തേറൊല്ലവന്റെ വീൎയ്യവും പെട്ടെന്നാലവൻ തന്റെ ।
മണ്ണിലേക്കു തിരിയുമവൻ തന്നിരൂപണം കെട്ടു പോയി ॥
യാക്കൊബിൻ ദൈവന്താൻ തുണയായിട്ടാദരാൽ തന്റെ ദൈവമാ ।
യ്മെവീടുന്ന യഹോവതന്നിൽ പ്രതീക്ഷയുള്ളവൻ ഭാഗ്യവാൻ ॥
സ്വൎഗ്ഗഭൂസമുദ്രങ്ങളേയുമവറ്റിലുള്ളവയൊക്കയും ।
സൃഷ്ടി ചെയ്തുമെല്ലാ നാളെക്കും സത്യത്തെ കാത്തു കൊൾവതും ॥
പീഡിതന്മാരായൊൎക്കു ധൎമ്മം നടത്തുന്നതുമവൻ പിന്നെ ।
പൈപെരുത്തവൎക്കന്നപാനാദി നല്കുന്നതുമവൻ തന്നെ ॥
ബദ്ധന്മാരെയഴിക്കുന്നു ദൈവമന്ധൎക്കു കാഴ്ച നല്കുന്നു ।
കൂന്നന്മാരെ നിവൃത്തുന്നു ദൈവം നീതിമാന്മാരെക്കനിയുന്നു ॥ [ 59 ] പരദേശികളെ കാക്കുന്നു ദൈവം പരിചോടങ്ങെല്ലാ നാളിലു ।
മഛ്ശനമ്മമാരില്ലാതൊരെയും വൈധവ്യം പൂണ്ടവരെയും ॥
തക്കതായ സ്ഥലമതിലാക്കി രക്ഷിച്ചമ്പിൽ നിരന്തരം ।
ദുഷ്ടൎക്കു മാൎഗ്ഗം മാറ്റുന്നു ദൈവമെന്നെക്കുമെ വാഴുന്നു ॥
ചിയൊനെ നിന്റെ ദൈവ മമ്പിൽ പരംപരയോളം വാഴുന്നു ।
എന്റെ ദേഹിയെ എന്നെന്നും നീ യഹോവയെ സ്തുതിച്ചീടുക. ॥

സൽഗതിമാൎഗ്ഗം

ചിന്ത പൂണ്ടു വലഞ്ഞു ഞാൻ ഹൃദി വെന്തു നൊന്തു നടന്നഹൊ ।
സത്യസൽഗതി കിട്ടുവാനഹമെന്തു ചെയ്യുക വേണ്ടതു ॥
ചഞ്ചലം വെടികെൻ വചസ്സുകൾ നെഞ്ചറക്കു വെളിച്ചമാ ।
യ്തഞ്ചുമാറിതു കേൾക്കു സൽഗതി മാൎഗ്ഗമൊട്ടു പറഞ്ഞിടാം ॥
ദൈവത്തെ മഹിമപ്പെടുത്തുക വേണമെന്നതു മോൎക്ക നീ ।
ദിവ്യനിൎമ്മലനാമവൻ കൃതിഭാവനാദികളൊക്കയും ॥
സ്പഷ്ടമാക്കിയ സത്യവേദമെടുത്തു ശോധനചെയ്യുക ।
രക്ഷ കിട്ടുവതിന്നു തക്കറിവേകുമായതു നിൎണ്ണയം ॥
ജന്മകൎമ്മതിങ്കൽ രണ്ടിലുമുള്ള പാപമറിഞ്ഞു നീ ।
ദിവ്യ സന്നിധിതന്നിൽ മെയ്യനുതാപമുള്ളവനാകുകെ ॥
ഏക രക്ഷകനായ യേശുമശീഹതന്മരണത്തിനാൽ ।
നിങ്കഠോരമതായ പാപമറുത്തവങ്കൽ നിലച്ചിരി ॥
ക്രിസ്തയേശുവിൽ വിശ്വസിച്ചു നീ യേറ്റു കൊള്ളുക സ്നാനവും ।
ക്രിസ്തനാമമതിൽ നിലച്ചു കഴിക്ക പ്രാൎത്ഥനയെപ്പൊഴും ॥
നിൻ ഹൃത്തിന്നു ചുഴന്ന പാതകജാലമാക ജയിക്കുവാൻ ।
ദൈവമേകുമതാൽ ബലം പരമാൎത്ഥ യാചനകൊണ്ടഹൊ ॥
സ്വന്തശക്തിയിലൂന്നി നില്ക്കരുതാക ദൈന്യവിനീതവാ ।
നായി ആശ്രയമേക ദിവ്യ കൃപാകടാക്ഷമതിങ്കൽ നീ ॥
ആയതാലതിയുന്നതൻ പരിശുദ്ധ നീതികളുള്ളവൻ ।
എന്നു നിൻഹൃദയത്തിലേറുവതിന്നു സംശയമില്ലഹൊ ॥
നീതി നിൎമ്മലനാമ്പരന്നനുതാപമുള്ളവരെ മുദാ ।
നീതിനല്കി വരിക്കുമെന്നു ധരിച്ചു കൊള്ളുക നീ സദാ ॥
ജീവനെ തിരു സേവ ചെയ്വതിനായ്ക്കൊടുക്കയുമായവൻ ।
സന്നിധൌ കുറവറ്റു ശുദ്ധിയിൽ വാഴ്വതെ ഗതിമാൎഗ്ഗമാം ॥

ഭൂലോകബ്രഹ്മചൎയ്യം

ബ്രഹ്മജ്ഞാന്മുണൎത്തുന്നൊരു കഥ ബ്രഹ്മജ്ഞന്മാരോടിഹ പാറയാം ।
ബ്രപ്രകൃതികളാകെയടക്കം ബ്രാഹ്മണവരനുടെ ചരിതം കേൾക്ക ॥ [ 60 ] പണ്ടൊരു ഭൂസുരനിണ്ടൽ മുഴുത്തതു കൊണ്ടു നടന്നു വലഞ്ഞു ചടച്ചു ।
തെണ്ടിപ്പലവിടമുണ്ടു കളിച്ചും മുണ്ടു മുഷിഞ്ഞു വലഞ്ഞൊരു കാലം ॥
കണ്ടൊരു പൊയ്കയിലരയന്നന്താനുണ്ടു കുടുങ്ങി വലഞ്ഞു കിടപ്പു ।
കണ്ടവർ വന്നു വധിക്കുമ്മുമ്പെ മണ്ടി വിടീക്കുക ഭൂസുര നമ്മെ ॥
ഇങ്ങിനെയന്നം ചൊന്നതു കേട്ടവനങ്ങിനെ വലയിന്നുടനെയെടുത്തു ।
പൊങ്ങിനമോദം പൂണ്ടവനന്നം സ്വന്തഗണത്തൊടു സഖിയായ്വന്നു ॥
മന്ദമവൻ പോയി വാരിധിതീരം തന്നിൽ നടപ്പൊരു നേരം കൂൎമ്മം ।
വന്മരമുട്ടി വഹിച്ചു കിടപ്പതു നീക്കി വിടീച്ചതിനാൽ കമഠേന്ദ്രൻ ॥
നന്നിതു നമ്മുടെ ജാതിയശേഷം നിന്നുടെ സഖിഗണമായ്വരുമെന്നും ।
എന്നതു കേട്ടവനുടനെ വനവഴി വന്നൊരു നേരം മൃഗപതി വരനൊരു ॥
മഞ്ചയിൽ വീണു വലഞ്ഞതു വിടുവാൻ ചഞ്ചലനായ്വഴി തിരയുന്നേരം ।
കണ്ടൊരു ഭൂസുരവരനൊടു കെഞ്ചി മഞ്ചയിൽനിന്നു പുറത്തുടനോടി ॥
തഞ്ചമറിഞ്ഞു സഹായിപ്പേനെന്നഞ്ചി വണങ്ങി ഗമിച്ചു മൃഗേന്ദ്രൻ ।
ഇങ്ങിനെയന്നം കമഠം മൃഗപതി എന്നിവർ ചൊന്നവ കേട്ടൊരു വിപ്രൻ ॥
തിങ്ങിന മോദം പുണ്ടു ഗമിച്ചവനൂക്കകഴിച്ചു സുഖിച്ചു വസിച്ചു ।
അക്കാലത്തന്നരപതി തന്നുടെ പുത്രി ദിനേന ഭജിച്ചിതു ബ്രഹ്മം ॥
തക്കം നോക്കിയൊളിച്ചവനങ്ങൊരു വിഗ്രഹമറവിൽ ചെന്നു വസിച്ചു ।
വെക്കം വന്നൊരു നരവരപുത്രിയുമിത്തിരിമെല്ലെ ജപിച്ചു പറഞ്ഞാൾ ॥
ബ്രഹ്മാവെ നീ വന്നുടനെന്നുടെ വല്ലഭനായ്വരികെ മടിയാതെ ।
എന്നവൾ ചൊന്നൊരു നേരത്തുടനെ ഇന്നതു സാദ്ധ്യം പോക മൃഗാക്ഷി ॥
എന്നങ്ങൊരു മൊഴി വിരവൊടു കേട്ടവളൊന്നു കുലുങ്ങിയുരച്ചിതു മെല്ലെ ।
നന്നിതു വന്നിതു ഭജനാൎത്ഥം മമ വന്നു ഭവിക്കും മോദമിദാനീം ॥
എന്നു നിനച്ചു നടന്നവൾ തന്നുടെ മന്ദിരമുകളിൽ ചെന്നു വസിച്ചാൾ ।
പാന്ഥനതാകിയ വിപ്രൻ പരിചൊടു സന്ധ്യയിലന്നം തന്നെ നിനച്ചു ॥
വാഹനമേറിക്കൊലകമാളികവാതിൽ കടന്നവളോടു രമിച്ചു ।
ഉഷസിയവൾ നിജജനകം കണ്ടു സഫലമതാകിയ ചരിതം ചൊന്നാൾ ॥
ഹെ ഹെ ബുദ്ധിഭ്രമമിതു ഭുവനെ ബ്രഹ്മൻ ദൃശ്യനതായ്വരവില്ല ।
എന്നിതു ജനകൻ ചൊന്നതു കേട്ടു വന്നു ഭവാനീരാത്രിപ്പാൎക്ക ॥
ചെന്നിതു രണ്ടുരയന്നത്തൊടവനിണ്ടൽ പെരുത്തതിനാൽ നൃപതിക്കും ।
ബ്രഹ്മാവെ നിൻകൃപകൊണ്ടടിയനു തിന്മ പിണക്കാതെ വിടുകെന്നാൻ ॥
പേടിച്ചൊടിയൊളിച്ചൊരു നൃപനും കാൎയ്യം കാൎയ്യക്കാൎക്കറിയിച്ചു ।
ബുദ്ധിമയക്കത്തൊടമ്മന്ത്രിയുമെത്തിയൊളിച്ചതു പാൎപ്പാനായി ॥
എത്തി മുഴക്കത്തൊടുടനപ്പൊൾ വിപ്രൻ മൂന്നരയന്നത്തോടെ ।
ഒത്തൊരുമിച്ചതു കണ്ടമ്മന്ത്രിയുമട്ടി മറഞ്ഞഥ വീണുടനോടി ॥
ഒത്തൊരുമിച്ചവർ പാണിഗ്രഹം നിശ്ചയമാക്കി മുഹൂൎത്തം കണ്ടു ।
ഭുവനമടക്കം നൃപതികളോടും ഭൂസുരവരരൊടുമാകയുണൎത്തി ॥
നരപതിമാരും പരിവാരങ്ങളുമടവിസുരന്മാരോടും കൂടി ।
പലവിധ പൂമഴപെയ്തു തുടങ്ങി പലദിശി ഹംസകരങ്ങൾ മറച്ചു ॥
ബ്രഹ്മൻ സ്ഥാനം വിട്ടൊരുപട്ടം ബ്രാഹ്മണനായരയന്നം നൽകി । [ 61 ] ഹംസഗണം പതിനായിരമോടെ ബ്രഹ്മൻ വാഹനമേറിയിറങ്ങി ॥
ചിത്രമതാകിയ കൂടത്തിന്മേൽ ചിത്രമതായവനും കരയേറി ।
പാണിഗ്രഹണമഹോത്സവമവിടെ പാരാതങ്ങു കഴിഞ്ഞൊരു സമയെ ॥
ബ്രഹ്മപുരാധിപനന്ദനരിരിവർ ചെന്നവർ തങ്ങടെ പൂങ്കാവിങ്കിൽ ।
ആയതു കണ്ടുടനെ മണവാളൻ കെട്ടിയടിച്ചതിനലവരോടി ॥
ആയതു ബ്രഹ്മപുരാധിപർ കേട്ടിട്ടാധി മുഴുത്തറിയിച്ചിതു വിധിയെ ।
കോപമൊടായിരമായുധപാണികളോടിയണഞ്ഞുന്നൃപനുടെ നഗരെ ॥
ചെന്നങ്ങന്തണവരനും തന്നുടെ കണ്ണുമടച്ചു നിനച്ചുമൃഗേന്ദ്രം ।
വന്നിതു പതിനായിരമായവനുടെ സന്നിധിതന്നിലൊരാജ്ഞലഭിപ്പാൻ ॥
ചൊന്നതു കേട്ടവരായിരമൊന്നായ്കൊന്നു ഗമിച്ചതു കേട്ടൊരു ബ്രഹ്മൻ ।
വന്നിതു നമ്മുടെയന്തകനായിമ്മന്നിടവാസിയിലൊരുവൻ ചിത്രം ॥
ചെന്നുടനെ മുരവൈരിയൊടേവം ചൊന്നതു തിരിയാതായവരൊന്നായി ।
ചെന്നു വണങ്ങി ശ്രീപതിതന്നയുമൊന്നായ്ക്കൂട്ടി ഗമിച്ചവർ ഭൂമൊ ॥
വന്നവർ ബ്രാഹ്മണനെക്കണ്ടഖിലം കേട്ടു ഗ്രഹിച്ചൊരു സന്ധിയുരച്ചു ।
ബ്രഹ്മാവായും ബ്രാഹ്മണനായും ബ്രഹ്മാഹം തൊട്ടുള്ളൊരുതൎക്കം ॥
ശ്രീപതി തീൎപ്പതിനായിത്തന്നുടെ അംഗുലിയം കടൽതന്നിൽ ചാടി ।
കൊണ്ടു വരുന്നവനിന്നു വിധാതാവെന്നു വിധിച്ചു വസിപ്പൊരുനേരം ॥
ബ്രഹ്മൻ മുങ്ങിക്കടലിൽ പരതി ബ്രാഹ്മണനോൎത്തിതു കമഠം തന്നെ ।
വന്നിതു മോതിരമവനുടെ കയ്യിൽ മുങ്ങിവലഞ്ഞു മടങ്ങി ബ്രഹ്മൻ ॥
അന്നവരൊത്തുടനെയുര ചെയ്തു മന്നിടബ്രഹ്മാവിനെ നൂനം ।
ഇന്നിതു ബ്രഹ്മജ്ഞാനികളേതും നിന്ദിക്കാതെ ധരിപ്പതു ചിത്രം ॥

ഒരു വൃത്താന്തം

അതിഭയങ്കരമുള്ളൊരു വനഭൂമിയുടെ ഒത്ത നടുവിൽ വലിയൊരു
കോട്ട ഉറപ്പുതേടി നില്ക്കുന്നു. കോട്ടമതിലുകൾ ബഹു ഉയരമുള്ളവ
യും അതിന്റെ ഏക വാതിൽ ഇരിമ്പുള്ളതുമത്രെ. കോട്ടയകത്തു സ
ൎവ്വ മനുഷ്യവംശം ആൎത്തിപൂണ്ടു വായിതുറന്നു മരിപ്പാറായിരിക്കുന്നു.
ഈ കോട്ടയുടെ വൃത്താന്തങ്ങൾ ദൈവലോകത്തിലും കേളായിവന്ന
ശേഷം പ്രീതി, നീതി, സൂനു എന്നീമൂന്നു ദിവ്യന്മാർ ഭൂതലത്തിൽ
ഇറങ്ങി ചെന്നു, ആ കഷ്ടസ്ഥലത്തെ നോക്കി കണ്ടു ബദ്ധരുടെ
അരിഷ്ടതയെ ഓൎത്തു കൂടി നിരൂപിച്ചതിൽ, പ്രീതി അല്ലയൊ സഖി
മാരെ, ഇവരെ രക്ഷിപ്പാൻ ഒരു വഴിയില്ലയൊ? നാം കോട്ടവാതിലി
നെ പൊളിച്ചു അകത്തു കടന്നു ബദ്ധരെ അഴിച്ചുകൊണ്ടു പോക
രുതൊ എന്നു പറഞ്ഞാറെ, അയ്യൊ എന്തുവേണ്ടു? ഇവർ നീതിധ
ൎമ്മങ്ങൾ ഒക്കയും ലംഘിച്ചു, പിശാചിന്റെ വാക്കു കേട്ടു അനുസ
[ 62 ] രിച്ചു; ദൈവവൈരികളായി തീരുകകൊണ്ടു, വാതിലിനെ പൊളിച്ചു
അവരെ അഴിച്ചു കൊണ്ടുപോകുവാൻ ത്രിലോകത്തിലും ഒരു ന്യായ
വും കാണ്മാനില്ല. വാതിലിൽകൂടി പുറത്തുവരുന്നവരൊ അന്നു ത
ന്നെ നിത്യനരകാഗ്നിയിൽ വീഴുകെയുള്ള കഷ്ടം എന്നു നീതിയുടെ
വാക്കു കേട്ടശേഷം, സൂനു അല്ലയൊ തോഴരെ! ഈ സങ്കടം എനിക്കു
സഹിച്ചുകൂടാ. ഞാൻ അനാദികാലം തുടങ്ങി താതന്റെ മടിയിൽ
സുഖിച്ചു വാണുകൊണ്ടിരിക്കുന്നവൻ എങ്കിലും ഞാൻ ജനകന്റെ
സമ്മതം വാങ്ങി കോട്ടയുടെ അകത്തു ചെന്നു മാനുഷജന്മം എടുത്തു,
ഈ ബദ്ധരുടെ സകല ദുൎബ്ബാധകളും നാനാപാപങ്ങളുടെ എല്ലാ
ശിക്ഷകളും ഏറ്റു, അവൎക്കു വേണ്ടി മരിപ്പാൻ പോകുന്നതിനാൽ
നിങ്ങളും കയറി അവരുടെ മനസ്സുകളെ മാറ്റി അവരെ രക്ഷിച്ചു
ദൈവമക്കളാക്കി തീൎക്കുവാൻ വേണ്ടി വാതിലിനെ പൊളിച്ചു വഴി
യെ നന്നാക്കിത്തരും എന്നു ഉണൎത്തിച്ചാറെ, നീതി ഹാ ദൈവസൂനു
വെ! നീ ചൊന്നതു എത്രയും സാരം; ഈ കോട്ടവാതിലിനെ പൊളി
ച്ചു, ബദ്ധരെ അഴിച്ചുകൊണ്ടു പോവാനുള്ള വഴി നിന്നാൽ മാത്രം
ഉളവാകുന്നുള്ളു എന്നു പറഞ്ഞ ഉടനെ സൂനു കോട്ടയകത്തു ചെ
ന്നു മനുഷ്യജന്മം എടുത്തു ബദ്ധരുടെ ഇടയിൽ പാൎത്തു; ബഹു വാ
ത്സല്യംകൊണ്ടു അവരോടു സംസാരിച്ചു, എൻ സ്വൎഗ്ഗസ്ഥ പിതാവു
താൻ നിങ്ങളെ സ്നേഹിച്ചു, നിങ്ങളുടെ സകല പാപങ്ങളെയും അ
പരാധങ്ങളെയും എന്റെ നിമിത്തം ക്ഷമിച്ചു, നിങ്ങളെ തന്റെ മഹ [ 63 ] ത്വമുള്ള സ്വൎഗ്ഗരാജ്യത്തിലേക്കു ചേൎത്തുകൊൾവാൻ താല്പൎയ്യപ്പെട്ടി
രിക്കുന്നു എന്ന് എല്ലാം അവരോടു പറഞ്ഞു. അവൎക്കു ഏറിയൊരു
നന്മയെ വരുത്തി തുടങ്ങുമ്പോൾ, മിക്കപേരും ക്രുദ്ധിച്ചു ഇവൻ ന
മ്മുടെ കൂട്ടത്തിൽ വേണ്ടാ എന്നു ചൊല്ലി; അവന്റെ പിടിച്ചു ഒരു മ
രത്തിന്മേൽ തറച്ചു ശവക്കുഴിയിൽ അടക്കി വെച്ചാറെ, അവൻ
മൂന്നാം നാൾ ജീവിച്ചെഴുനീറ്റു കുഴിയെ വിട്ടു. സ്വൎഗ്ഗാരോഹണമാ
യി പിതാവിന്റെ മടിയിൽ മടങ്ങി ചെന്നശേഷം പ്രീതിയും നീ
തിയും ഒരുമിച്ചുല്ലസിച്ചു കോട്ടയകത്തു കയറി ബദ്ധരുമായി സം
സാരവും വ്യാപാരവും തുടങ്ങി അനുതപിച്ചു, ആ മരിച്ചും ജീവിച്ചെ
ഴുനീറ്റുമിരിക്കുന്ന ദൈവസൂനുവിൽ വിശ്വസിക്കുന്നവരെ എല്ലാ
വരെയും ദൈവമക്കളാക്കി രക്ഷിച്ചു സ്വൎഗ്ഗരാജ്യത്തിന്നായി നട
ത്തിച്ചുകൊണ്ടുമിരിക്കുന്നു.

ആത്മനഷ്ടം.

അമെരിക്കാരാജ്യത്തിൽ ഏറ്റവും ധനികനായൊരു സായ്പും അ
വന്നു നാലു മക്കളുമുണ്ടായിരുന്നു; അവർ അല്പം പോലും ദൈവഭ
യമില്ലാത്തവരായി, തങ്ങളുടെ സംബന്ധക്കാരോടും സ്വജാതിക്കാരോ
ടും കൂട ആഡംബരമായി ഉടുത്തു, ഇങ്ങോട്ടും അങ്ങോട്ടും വിരുന്നു ക
ഴിച്ചു, ഭക്ഷിച്ചു, കുടിച്ചു, ആടി, പാടി ഇങ്ങിനെ കാലത്തെ വെറുതെ
കഴിച്ചു വന്നു. എന്നാറെ അവരുടെ അയല്പക്കക്കാരോടു ദൈവത്തി
ന്നു ദയ തോന്നി തന്റെ വിശുദ്ധാത്മാവിനെ അവൎക്കു കൊടുത്ത
തിനാൽ, അവർ തങ്ങളുടെ പാപങ്ങളെ കണ്ടുണൎന്നു മനസ്സും തിരി
ഞ്ഞു, തങ്ങളുടെ ആത്മരക്ഷയെ അന്വെഷിപ്പാൻ തുടങ്ങിയപ്പോ
ൾ, മേല്പറഞ്ഞ ധനവാന്റെ നാലു മക്കളിൽ ൨൦ വയസ്സുള്ളാരു
കന്യക താനും ഒരു പാപ ആകുന്നു എന്നു കണ്ടുണൎന്നു കോലാഹ
ലമായി ഉടുത്തു തിന്നു സന്തോഷിക്കുന്നതിനെയും ലൌകീകമോഹ
ങ്ങളെയും വിട്ടു, തന്റെ പാപത്തെ കുറിച്ചു ദുഃഖിച്ചു, ഞാൻ എങ്ങി
നെ രക്ഷപ്പെടും എന്നു വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ, അവളുടെ
മാതാപിതാക്കന്മാർ ദുഃഖഭാവത്തെയും സങ്കടങ്ങളെയും കണ്ടു, അവ
ളൊടു മകളെ! നീ ഇപ്രകാരം ക്ഷീണിച്ചു പോകുന്നതിന്റെ കാര
ണം എന്തു എന്നു ചോദിച്ചതിന്നു ആ ഞാൻ ദൈവത്തി
ന്നു വിരോധമായി അനവധി പാപം ചെയ്തിരിക്കകൊണ്ടു, അ
തിനെ എങ്ങിനെ തീൎക്കാമെന്നുള്ള വിചാരമല്ലാതെ, മറ്റൊന്നുമില്ല
[ 64 ] എന്നു പറഞ്ഞാറെ, മാതാപിതാക്കന്മാർ: മകളെ നീ ഇപ്പോൾ ചെറു
പ്രായക്കാരത്തിയല്ലൊ, ആത്മരക്ഷയെ കുറിച്ചുള്ള വിചാരം നിണ
ക്കു എന്തിന്നു, അതു കിഴവികൾ ഓൎക്കേണ്ടുന്ന കായ്യം; നീ നിന്റെ
പ്രായക്കാരോടു കൂട ഭക്ഷിച്ചു കൂടിച്ചു ഉല്ലസിക്ക എന്നു പറഞ്ഞിട്ടും
അവൾ പിന്നെയും ദുഃഖിച്ചും ക്ലേശിച്ചും കൊണ്ടിരിക്കുന്നതിനെ
അപ്പൻ കണ്ടു, ഹെ ജ്യേഷ്ടെ! നീ ഇവിടെ ഇരുന്നു വിടക്കാകുന്ന
തു എന്തു? നിന്റെ കാരണവരുടെ വീട്ടിൽ പോയി സന്തോഷിച്ചു
ഏഴു ദിവസം പാൎത്തു മടങ്ങി വന്നാൽ, ഞാൻ നിണക്ക് വിശേഷ
മായൊരു പട്ടുവസ്ത്രം തരാം എന്നു പലപ്പോഴും അവളെ ബുദ്ധിമുട്ടി
ച്ചു പറകകൊണ്ടു അഛ്ശന്റെ വാക്കു ലംഘിച്ചു കൂടാ എന്നു അ
വൾ നിശ്ചയിച്ചു, കാരണവരുടെ വീട്ടിൽ പോയി പാൎത്തപ്പൊൾ,
ആയവർ ഇവളുടെ മനഃക്ലേശത്തെ മാറ്റാൻ വേണ്ടി, ഓരോരൊ
വിനോദങ്ങളെ ചൊല്ലി, അവളെ അസഹ്യപ്പെടുത്തിയപ്പൊൾ ഇനി
ഞാൻ എന്തു ചെയ്യേണ്ടു ഇവർ എല്ലാവരും എന്നെ ഞെരുക്കുന്നു
വല്ലൊ എന്നാൽ ഇപ്പോൾ നാടോടുമ്പോൾ നടുവെ എന്നുള്ള പ്ര
കാരം നടക്കട്ടെ; ആത്മരക്ഷയെ കുറിച്ചുള്ള വിചാരം പിന്നെ ഒരു
സമയത്തിലുമാം എന്നു അവൾ നിശ്ചയിച്ചു മറ്റെവരെ പോലെ
ജന്ധമോഹങ്ങളെ നിവൃത്തിച്ചു നടപ്പാൻ തുടങ്ങി, അച്ശന്റെ വീട്ടി
ലേക്കു മടങ്ങി വന്നപ്പോൾ, അവൻ സമ്മാനമായി കൊടുത്ത പട്ടു
വസ്ത്രത്തെ സന്തോഷത്തോടെ വാങ്ങി സൂക്ഷിച്ചു വെച്ചു. പി
ന്നെയും ഏഴു ദിവസം കഴിഞ്ഞാറെ, അവൾക്ക് പിടിച്ച ദീനം വ
ൎദ്ധിച്ചു വൎദ്ധിച്ചു. ഔഷധം ഒന്നും കൂട്ടാക്കാതെ, മരണം അടുത്ത
പ്പോൾ അവൾ മാതാപിതാക്കന്മാരെയും സഹോദരി സഹോദരന്മാ
രെയും വിളിപ്പിച്ചു അച്ശൻ തന്ന പട്ടുവസ്ത്രത്തെയും എടുപ്പിച്ചു
കാണിച്ചു. ഇതാ നോക്കുവിൻ പ്രിയ അഛ്ശ! ഞാൻ ഈ പട്ടു
വസ്ത്രത്തെ വിചാരിച്ചു എന്റെ ആത്മലാഭത്തെ ഉപേക്ഷിച്ച
വളത്രെ. എന്നാൽ ഇതിനെ നഷ്ടപ്പെടുത്താതെ നല്ലവണ്ണം സൂ
ക്ഷിച്ചു കൊള്ളു. ഈ വസ്ത്രംകൊണ്ടു ഞാൻ എന്റെ മകളുടെ
ആത്മാവിനെ പിശാചിന്നു ഏല്പിച്ചിരിക്കുന്നു എന്നു ഒരിക്കലും മറ
ക്കരുതെ എന്നു ചൊല്ലി വീട്ടുകാരെയും സംബന്ധക്കാരെയും നോ
ക്കി ഇതാ ഈ നിസ്സാരമുള്ള വസ്തുവിനായി ഞാൻ എന്റെ ആ
ത്മാവിന്റെ നിത്യരക്ഷയെ കളഞ്ഞു, ഇതാ പോകുന്നതു, നരകത്തി
ലേക്കു തന്നെ എന്നു മുറയിട്ടു മരിക്കയും ചെയ്തു. [ 65 ] അയ്യൊ കഷ്ടം ഇപ്രകാരം തന്നെ ഈ നാട്ടിലുള്ള ആണുങ്ങളും
പെണ്ണുങ്ങളും ചെറിയവരും വലിയവരും ചതിപ്പെട്ടു നശിച്ചു പോ
കുന്നു. ചിലർ സ്നേഹിതന്മാരെയും ചിലർ ജാതിയെയും ചിലർ വി
ദ്യ വസ്ത്രാഭരണങ്ങളെയും കളിവിനോദങ്ങളെയും കൊതിച്ചു, നേരം
പോക്കി, തങ്ങളുടെ ആത്മാവിനെ കുറിച്ചു വിചാരിക്കാതെ പിശാചി
ന്നു അടിമകളായി നടന്നു നശിക്കുന്നു, അതുകൊണ്ടു ഇതിനെ വാ
യിച്ചു തന്റെ ജഡമോഹത്തെ വെറുത്തു, യേശുക്രിസ്തൻ മൂലം ദൈ
വത്തോടു കൃപെക്കായിട്ടു അപേക്ഷിക്കുന്നവൻ ഭാഗ്യവാൻ.

ചികിൽസ.

൧. ഗൎഭിണിക്ക് പനിച്ചാൽ അടപതിയൻ കിഴങ്ങ്, നറുനീണ്ടി
ക്കിഴങ്ങ്, മുത്തങ്ങ, രാമച്ചം, ഇരുവേരി, ചുക്ക് ഇവ കഴഞ്ചി ൨. ൨
കഷായം വെച്ചു തിപ്പലി മേൽപൊടിയിട്ടു സേവിക്ക.

൨. ഗൎഭാതിസാരത്തിന്നു കൊടിത്തൂകവേർ, കുറുന്തോട്ടിവേർ,
പാടക്കിഴങ്ങ്, ചുക്കു, മുത്തങ്ങ ഇവ കഴഞ്ചി ൨॥. ൨॥ കഷായം വെ
ച്ചു ജീരകം മേൽപൊടിയിട്ടു സേവിക്ക.

൩. ഗൎഭിണിക്കു ഛൎദ്ദിയുണ്ടായാൽ കൂവളത്തിൻവേർ, രാമച്ചം,
മലർ ഇവ കഴഞ്ചി ൪. ൪ കഷായം വെച്ചു പഞ്ചസാര മേൽപൊ
ടിയിട്ടു സേവിക്ക.

൪. അടി പുകച്ചലിന്നു കാട്ടൂരം പാലിൽ അരെച്ചു കാലിന്റെ
അടിക്കു തേക്ക.

൫. മുലപ്പാൽ ഉണ്ടാകുവാൻ താമരയില അരച്ച ൭ ദിവസം
സേവിക്ക.

൬. അഗ്നിമാന്ദ്യത്തിന്നു ജീരകം പൊടിച്ചു നെയ്യിൽ സേവിക്ക.

൭. തലമുടി ഊരുന്നതിന്നു ഇരട്ടിമധുരം എള്ള് ഇവ എരുമ
പ്പാലിൽ അരച്ചു തലയിൽ തേക്ക.

൮. വ്രണത്തിന്നു പഴയ ചേരിപ്പൊടി, കൈപ്പ ഇല, ഇരിമ്പു
രാവിയ പൊടി, ഇവ പൊടിച്ചു അപ്പൊടിയെ വ്രണത്തിൽ ഇടുക.

൯. ശിശുവിന്നു മലം ബന്ധിച്ചാൽ ആവണക്കിൻവേർ ചാ
ണമേൽ അരെച്ചു വെണ്ണയിൽ ചാലിച്ചു കൊടുക്ക.

൧൦. സൎപ്പഭയത്തിന്നു രാത്രിയിൽ സൎപ്പശങ്കകൊണ്ടു നടപ്പാ
ൻ ഭയപ്പെടുന്നവർ കൈയിൽ സോമനാദികായം ചരതിച്ചുകൊൾക.

൧൧. സൎപ്പവിഷത്തിന്നു ശുദ്ധവെള്ളതുണി തടിച്ചൊരു കാ
ഞ്ഞിരം തുരന്നു മൂടെടുത്തു അതിന്നുള്ളിൽ വെച്ചു, ആ മൂടിട്ടു ഉറപ്പി [ 66 ] ച്ചുകൊൾക. ൯൦ ദിവസം കഴിഞ്ഞ ശേഷം ആ മൂടെടുത്തു നോ
ക്കിയാൽ തുണി ഭസ്മമാകും ആയ്തു എടുത്തു സൂക്ഷിക്ക വിഷം തീ
ണ്ടിയവൎക്കു ഒരു പണതൂക്കം പാലിൽ ഇട്ടുകൊടുക്ക.

൧൨. സൎപ്പം കടിച്ച ഉടനെ കടിവായിക്ക് അല്പം മേലിൽ വ
ലിഞ്ഞു കെട്ടി തോൽ വലിച്ചു പിടിച്ചു കടിസ്ഥലത്തെ രക്തം നന്നാ
യി ചാടുമാറു മുറിക്ക.

൧൩. സാധാരണവിഷങ്ങൾക്ക് കൃഷ്ണമൃഗത്തിന്റെ കൊമ്പു
൩ നാഴിക പാലിൽ ഇട്ടു ആ പാൽ കുടിക്ക.

റജിസ്ത്രേഷൻ.

൧. ആധാരങ്ങൾ റജിസ്തർ ചെയ്യുന്നതിനെ കുറിച്ചു ൧൮൬൪
ലെ ൧൬ം ൧൮൬൫ലെ ൯-ം നമ്പ്ര ആക്ടകളുടെ നിയമങ്ങളെ വെ
ണ്ടുംവണ്ണം മാറ്റി ൧൮൬൬ മെയി ൧ാം തിയ്യതി മുതൽ നടപ്പായും
൧൮൬൬ലെ ൨൦ാം നമ്പ്ര ആകുന്ന ഇന്ത്യ റജിസ്ത്രെഷൻ ആക്ടഎ
ന്നൊരു പുതിയ നിയമം സ്ഥിരപ്പെട്ടുവന്നു.

൨. ഈ ആക്ടിലെ താല്പൎയ്യത്തെ ശരിയായി ഗ്രഹിക്കുന്നതിനാ
ൽ ഓരൊരുത്തൎക്കു വരുന്ന നന്മയെ കുറിച്ചു പ്രതേകമായി വിവരി
ക്കേണ്ടല്ലൊ.

൩. ഡിസ്ത്രിക്ട റജിസ്ത്രർ എന്നവൻ ഒരു ഡിസ്ത്രിക്ടിൽ റജി
സ്തർ ചെയ്വാൻ അധികാരം പ്രാപിച്ച ഉദ്യോഗസ്ഥൻ ഡിപ്യുടി റ
ജിസ്ത്രർ എന്നവൻ ഒരു സബഡിസ്ത്രിക്ടിൽ റജിസ്തർ ചെയ്വാൻ
അധികാരം പ്രാപിച്ച ഉദ്യൊഗസ്ഥൻ.

൪. ഈ ആക്ടിനെ കരുതാത്തതിനാൽ സംഭവിക്കുന്ന നഷ്ടങ്ങൾ:

(൧.) റജിസ്തർ ചെയ്യേണ്ടിയിരുന്ന ഇളകാത്ത വസ്തുവിനെ സം
ബന്ധിച്ച ആധാരം നിശ്ചയിച്ച അവധിയിൽ റജിസ്തർ ചെയ്യാ
ഞ്ഞാൽ അതു ദുൎബ്ബലവും ഒരു സിവിൽ കാൎയ്യത്തിലും പ്രയോജന
മില്ലാത്തതുമാകും.

(൨.) മനസ്സുണ്ടെങ്കിൽ മാത്രം റജിസ്തർ ചെയ്യാം എന്ന ഇളകാ
ത്ത മുതലിനെ സംബന്ധമായ ആധാരം റജിസ്തർ ചെയ്തില്ലെങ്കി
ലും മേപ്പടി ആധാരത്തെക്കാൾ ബലമുള്ളതു.

(൩.) കടമൊ പലിശയൊ മടങ്ങി വാങ്ങുവാനും കറാർ ലംഘിച്ച
മുതലിനെ വസൂലാക്കുവാനുള്ള വ്യവഹാരങ്ങളിൽ റജിസ്തർ ചെയ്ത [ 67 ] ആധാരങ്ങൾ ആറു സംവത്സരത്തെക്കും റജിസ്തർ ചെയ്തിട്ടില്ലാ
ത്ത ആധാരങ്ങൾ മൂന്നു സംവത്സരത്തിലെക്കും മാത്രം ബലമുള്ളവ
യാകുന്നു.

(൪.) റജിസ്തർ ചെയ്ത ആധാരങ്ങൾ കളഞ്ഞു പോകയൊ കിട്ടാ
ത്ത അവസ്ഥയിലായി പോകയൊ ചെയ്താൽ റജിസ്തർ ബുക്കുക
ളെ നോക്കി അവിടെ കണ്ട പകൎപ്പുകളെ കൊണ്ടു കാൎയ്യത്തെ തെ
ളിയിക്കാം.

൫. റജിസ്തർ ചെയ്യേണ്ടുന്ന ആധാരങ്ങൾ മിക്കവാറും മുമ്പെ
ത്തവ തന്നെ ആകുന്നു. അതാവിതു:

(൧) ഏതു വിലക്കുള്ള ഇളകാത്ത മുതലും ദാനമായി കിട്ടിയ മു
തലും കുറിച്ചുള്ള ആധാരങ്ങൾ.

(൨.) നൂറു ഉറുപ്പികയും അതിൽ അധികം വിലയും പിടിച്ച ഇ
ളകാത്ത മുതലിനെ അവകാശമാക്കുകയൊ ഭേദപ്പെടുത്തുകയൊ ചെ
യ്യുന്ന ആധാരങ്ങൾ.

(൩.) ഇങ്ങിനെയുള്ള അവകാശങ്ങൾക്കായി വാങ്ങിയ രശീട്ട
കളായ ആധാരങ്ങൾ.

(൪.) ൧൮൬൫ലെ ൮ാം നമ്പ്ര ൩ാം പകുപ്പിൽ കാണിച്ചപ്രകാ
രം ജമിന്ദാർ, ജാഗിർദാർ, ശ്രൊത്രിയംദാർ, ഇനാംദാർ എന്നിവരും
ഇവരൊടു ഭൂമികൾ കുത്തകക്കായി വാങ്ങുന്നവരും സൎക്കാരിൽ നി
ന്നു നിലത്തിന്റെ നികുതി കുത്തകക്കായി വാങ്ങുന്നവരും തമ്മിൽ
എഴുതിമാറുന്ന പട്ടയങ്ങളും മുച്ചിലകളും ഒഴികെ ഒരു സംവത്സരത്തി
ൽ ഏറുന്ന വല്ല കാലത്തെക്കും ഏതു വിലെക്കുമുള്ള ഇളകാത്ത മുത
ലിന്റെ പാട്ടാധാരങ്ങളും മറുപാട്ടാധാരങ്ങളും ഇനാംദാർമാരല്ലാത്ത
വല്ല ഭൂമിയുടെ ഉടമസ്ഥന്മാർ കുടിയാന്മാൎക്കു എഴുതി കൊടുക്കുന്നപാ
ട്ടാധാരങ്ങൾ ഒരു സംവത്സരത്തിൽ ഏറുന്ന വല്ല കാലത്തേക്കും ഉ
ണ്ടായാൽ അവയും കൂടിയാന്മാർ എഴുതികൊടുക്കുന്ന മുച്ചിലകളും മ
റുപാട്ടങ്ങളും നിൎബ്ബന്ധ റജിസ്തരിന്നു കീഴ്പെട്ടിരിക്കുന്നു.

(൫.) ആധാരം എഴുതിയ തിയ്യതി മുതൽ നാലു മാസത്തിനകം മേ
പ്പടി ആധാരങ്ങൾ ഒക്കയും റജിസ്തരാക്കപ്പെടേണം.

൬. മനസ്സുണ്ടെങ്കിൽ മാത്രം റജിസ്തർ ചെയ്യപ്പെടേണ്ടുന്ന ആ
ധാരങ്ങളാവിതു:

(൧.) നൂറു ഉറുപ്പിക കുറഞ്ഞ വിലക്കുള്ള ഇളകാത്ത മുതലിന്റെ
ആധാരങ്ങൾ. [ 68 ] (൨.) മേപ്പടി അവകാശത്തിന്നു വാങ്ങിയ ദ്രവ്യ സംഖ്യയുടെ ര
ശീട്ട ആധാരങ്ങൾ.

(൩.) ഒരു സംവത്സരത്തിൽ ഏറാത്തതും ഇളകാത്തതുമുള്ള മുത
ലിന്റെ പാട്ടാധാരങ്ങളും ൧൭ാം പകുപ്പിൽ കാണിച്ച റജിസ്തർ നി
ൎബന്ധമില്ലാത്ത ജമിന്ദാർ മുതലായവരും അവരുടെ കുടിയാന്മാരും
തമ്മിൽ എഴുതി കൊടുക്കുന്ന പട്ടയങ്ങളും മുച്ചിലകളും.

(൪.) ഇളകാത്ത മുതൽ സംബന്ധമായ തീൎപ്പുകൾ.

(൫.) ഇളകുന്ന മുതലിന്മേലുള്ള അവകാശങ്ങളെ കുറിച്ചുള്ള ആ
ധാരങ്ങൾ.

(൬.) ഒസ്യത്തകളും ദത്ത് പുത്രനെ എടുക്കുന്ന അധികാര പത്ര
ങ്ങളും.

(൭.) ഈ ആക്ടിന്റെ ൧൮ാം പകുപ്പു ൭ാം ഖണ്ഡത്തിൽ പറഞ്ഞ
എല്ലാമാതിരി ആധാരങ്ങളും. നിൽക്കുന്ന മരം, വിള, പുല്ലു, മരത്തി
ന്മേലുള്ള ഫലങ്ങൾ, ഇവ എല്ലാം ഇളകുന്ന മുതൽ, വീടുകൾ, അ
വയെ ചേൎന്ന നിലങ്ങളിൽ പിടിച്ച സാമാനങ്ങൾ, വഴി വെളിച്ചം,
മീൻപിടിക്കുന്ന സ്ഥലം എന്നും മറ്റുമുള്ള അവകാശങ്ങൾ ഇളകാ
ത്ത മുതൽതന്നെ. ഒരുമിച്ചു മുതൽ അടക്കി വെച്ചിരിക്കുന്ന കുമ്പി
നിക്കാർ (സംഘക്കാർ) ഇളകാത്ത മുതലിന്റെ ഉടമസ്ഥന്മാർ ആ
യാലും അവരുടെ ഓഹരികളും കടം ചീട്ടുകളും നിൎബന്ധ റജിസ്തരിൽ
ചേരുകയില്ല. (൨ാം പകുപ്പു.) ഒസ്യത്തകളും ദത്ത് ഏടുക്കുന്ന അധി
കാരപത്രങ്ങളും ഒഴികെ മേല്പറഞ്ഞ എല്ലാ ആധാരങ്ങളും എഴുതിയ
തിയ്യതി തുടങ്ങി രണ്ടു മാസത്തിനകം റജിസ്തർ ചെയ്യപ്പെടേണ്ടുന്ന
താകുന്നു.

൭. നിൎബന്ധ റജിസ്തരിലുൾപെട്ട ആധാരം എഴുതി കൊടുത്ത
തിയ്യതി മുതൽ നാലു മാസത്തിന്നകവും നിൎബന്ധ റജിസ്തരിലുൾ്പെ
ടാത്ത ആധാരം റജിസ്തർ ചെയ്വാൻ മനസ്സുണ്ടായാൽ അതു എഴു
തിയ തിയ്യതി മുതൽ രണ്ടു മാസത്തിന്നകവും റജിസ്തർ ചെയ്യപ്പെ
ടേണം.

൮. നാലുമാസത്തിന്റെ അവധി കഴിഞ്ഞശേഷം വല്ല ആ
ധാരത്തെ റജിസ്തർ ചെയ്യേണ്ടതിന്നു കൊണ്ടുവന്നാൽ റജിസ്ത്രെ
ഷൻ ഫീസ്സിന്റെ സംഖ്യയിൽ ൨൦ ഇരട്ടിപ്പോളം ഈ പുതിയ ആ
ക്ടിൻ പ്രകാരം പിഴകല്പിക്കാം ആധാരത്തെ നിശ്ചയിച്ച അവധി
ക്കകം റജിസ്തർ ചെയ്വാൻ ഒട്ടും പാടില്ലായ്കയാൽ താമസം വന്നുപോ
യി എന്നു തെളിവുണ്ടെങ്കിൽ മാത്രം പിഴ ഒഴിഞ്ഞുപോകം. [ 69 ] ൯. ഞായറാഴ്ചയും കച്ചേരിയില്ലാത്ത ദിവസങ്ങളും റജിസ്തർ ചെ
യ്വാൻ അനുവദിച്ച ദിവസങ്ങളിലുൾപെട്ടതല്ല. അന്നു ഒരു കച്ചേരി
യിലും റജിസ്തർ ചെയ്യുമാറില്ല.

൧൦. ഒസ്യത്തകളും ദത്തപുത്രനെ എടുക്കുന്ന അധികാരപത്ര
ങ്ങളും എഴുതിയതിൽ പിന്നെ, ഏതു സമയമെങ്കിലും റജിസ്തർ ചെയ്യ
പ്പെടുകയൊ മുദ്രയിട്ടു ലക്കോട്ടകളിൽ ആക്കി വെക്കപ്പെടുകയൊ
ചെയ്യാം. കോടതികളിൽ അപേക്ഷിക്കാതെ റജിസ്ത്രരോടും മാത്രം
അപേക്ഷിച്ചിട്ടു മേപ്പടി മുദ്രയിട്ട ലക്കോട്ടകളെ ആദ്യം കൊണ്ടുവന്നു
വെച്ച ആളുകൾ മടക്കി വാങ്ങിക്കൊണ്ടു പോകാം.

൧൧. ൨ല്ല ഇളകാത്ത മുതലിന്റെ ആധാരങ്ങളിൽ വിവരിച്ച
വസ്തു മുഴുവനൊ അതിന്റെ ഒർ അംശമൊ ഒരു സബഡിസ്ത്രി
ക്ടിൽ ഉൾപ്പെട്ടതായാൽ ആ ആധാരങ്ങൾ ആ സബഡിസ്ത്രിക്ടി
ലെ സബറജിസ്തരുടെ ആപ്പിസ്സിൽ മേലാൽ റജിസ്തർ ചെയ്യ
പ്പെടാം.

൧൨. പലരും കൂടി ഒരു ആധാരത്തെ എഴുതി അതിൽ ഒപ്പിട്ടുവെ
ങ്കിൽ അവർ ഏല്ലാവരും റജിസ്തരുടെ ആപ്പിസ്സിൽ ഹാജരാകേണം.

൧൩. ഇളകുന്നതും ഇളകാത്തതുമുള്ള വല്ല മുതലിന്റെ ആധാര
ങ്ങളെ റജിസ്തർ ചെയ്യുമ്പോൾ സബറജിസ്തരുടെ മേലധികാരി
യായ റജിസ്തരുടെ മുമ്പാകെ ഫീസ്സ് നിശ്ചയിച്ചു റജിസ്തർ ചെ
യ്യേണം.

൧൪. ബ്രിട്ടിഷ് ഇന്ത്യയുടെ ഏതു അംശത്തിലും ഇളകാത്ത മു
തലിന്റെ ആധാരങ്ങൾ റജിസ്തർ ചെയ്യപ്പെട്ടാൽ റജിസ്ത്രർ ജന
രാൽ അവർകളുടെ അഭിപ്രായപ്രകാരം ഫീസ്സ് വാങ്ങി റജിസ്തർ
ചെയ്യേണം.

൧൫. റജിസ്തർ ചെയ്വാൻ കൊണ്ടുവരുന്ന വല്ല ആധാരം ആ
ഡിസ്ത്രിക്ടിൽ സാധാരണമായി നടക്കുന്ന ഭാഷയിലൊ റജിസ്തർ
ഉദ്യോഗസ്ഥൻ അറിയുന്ന ഭാഷയിലൊ എഴുതിയിരിക്കുന്നില്ല എ
ങ്കിൽ, ആ ഡിസ്ത്രിക്ടിന്റെ ഭാഷയിൽ ശരിയായൊരു തൎജ്ജമയോടും
പകൎപ്പോടും കൂടി ആധാരത്തെ കൊണ്ടുവരുന്നതല്ലാതെ, അതിനെ
റജിസ്തർ ചെയ്വാൻ കഴിക ഇല്ല. ഇവയെയും ഫയൽ ചെയ്തു ത
ൎജ്ജമയെ പുസ്തകങ്ങളിൽ പകൎത്തു ഇണ്ടാൎസ്മണ്ടും റജിസ്ത്രർ സൎട്ടി
ഫികേട്ടും വെടിപ്പായി ആധാരത്തിന്മേൽ എഴുതി വെക്കേണം. മേ
ല്പറഞ്ഞപ്രകാരം ശരിയായ തർജ്ജമ ഉണ്ടായാൽ ഇങ്ങിനെയുള്ള കാ
ൎയ്യത്തെ റജിസ്തർ ആപ്പിസ്സിലേക്ക് അയക്കാതെ, സബറജിസ്ത്ര
[ 70 ] രുടെ ആപ്പിസ്സിൽ തന്നെ റജിസ്തർ ചെയ്യാം. ഉദാഹരണം, രാജാ
ക്കന്മാരുടെ കോലെഴുത്ത് ആധാരങ്ങൾ ആയാൽ അവറ്റെ ഒരു മ
ലയാള തൎജ്ജമയോടും ശരിയുള്ള പകൎപ്പോടും അയക്കേണം. അങ്ങി
നെ അയക്കപ്പെട്ടവ റജിസ്ത്രരുടെയൊ സബ റജിസ്ത്രരുടെയൊ
ആപ്പിസ്സിൽ റജിസ്തർ ചെയ്യാം.

൧൬. ഹിന്തുസ്ഥാനി തമിഴ് തെലുങ്ക് ഭാഷകളിൽ എഴുതിയ ആ
ധാരങ്ങൾ ആ ഭാഷകളെ അറിയുന്ന സബറജിസ്ത്രരുടെ മുഖാന്ത
രം തൎജ്ജമയും പകൎപ്പും കൂടാതെ റജിസ്തർ ചെയ്യപ്പെടാം.സബ റ
ജിസ്ത്രർ ആ ഭാഷകളെ അറിയാതിരിക്കയൊ, ആധാരം കൎണ്ണാടകം
മഹാറാഷ്ട്രം പാൎസി പരിന്ത്രീസ്സ് മുതലായ ഭാഷകളിൽ എഴുതപ്പെടു
കയൊ ചെയ്താൽ ശരിയായൊരു മലയാള തൎജ്ജമവേണം. ഇങ്ക്ലിഷ്
ഭാഷയിൽ എഴുതിയ ആധാരങ്ങളെ ആ ഭാഷയിൽ തന്നെ റജി
സ്തർ ചെയ്വാൻ റജിസ്തർ ഏതു സമയത്തിലും ഒരുങ്ങിയിരിക്കും.

൧൭. ഒർ ആധാരം എഴുതി കൊടുത്ത ആളുകളും ആയതിൽ കാ
ണിച്ച അവകാശികളും പ്രത്യേകമായൊ സാധാരണമായൊ മു
ക്ത്യാർ നാമം ലഭിച്ചവരും ക്രമപ്രകാരം അധികാരം ലഭിച്ച കാൎയ്യ
സ്ഥന്മാരും റജിസ്തർ ചെയ്വതിന്നു ഹാജരാകുമ്പോൾ റജിസ്തർ ഉ
ദ്യോഗസ്ഥൻ ഇവർ എല്ലാവരുടെ സമ്മതം അറിഞ്ഞിട്ടു മാത്രം ആ
ധാരത്തെ റജിസ്തർ ചെയ്കവേണം. ആധാരം എഴുതി കൊടുത്ത
ആൾ മരിച്ചും ആയാളുടെ സാധാരണമൊ പ്രത്യേകമൊ ആകുന്ന
മുക്ത്യാർ നാമക്കാരനും കാൎയ്യസ്ഥനുമായവൻ റജിസ്തർ ഉദ്യോഗ
സ്ഥന്റെ മുമ്പാകെ ഹാജരാകാതെ ഇരിക്കയും ആ മരിച്ചവൻ ഈ
ആധാരം എഴുതികൊടുത്തില്ല എന്നു പറയുന്നവർ ഉണ്ടാകയും ചെ
യ്താലും മരിച്ചവൻ ആ ആധാരം എഴുതി കൊടുത്തതു സത്യം എന്ന
റജിസ്തർ ഉദ്യോഗസ്ഥന്നു ബോദ്ധ്യം വരുന്നെങ്കിൽ രജിസ്തർ
ചെയ്യാം.

൧൮. വല്ല കടത്തെ കുറിച്ചുള്ള ആധാരം റജിസ്തർ ചെയ്യെണ
മെങ്കിൽ മുതൽ കൊടുത്തവനും മുതൽ വാങ്ങിയവനും സമ്മതിച്ചിട്ടു
റജിസ്തർ ചെയ്ക വേണം. പിന്നെ മുതൽ അടക്കെണ്ടി വരുന്ന തി
യ്യതി കഴിഞ്ഞിട്ടു ഒരു കൊല്ലത്തിന്നകം കോടതിയിൽ ഒരു ഹൎജി കൊ
ടുത്താൽ കടം വസൂലാക്കുവാൻ വേറെ ഒരു വ്യവഹാരം വേണ്ടിവ
രിക ഇല്ല. മുതൽ അടക്കിയ ശേഷം റജിസ്തർ ഉദ്യോഗസ്ഥന്റെ
മുമ്പാകെ ഈവക ഉടമ്പടിയെ ആധാരത്തിന്മേൽ എഴുതി വെക്ക [ 71 ] മ്പോൾ താനും കടം കൊടുത്തവനും ഒപ്പിട്ടാൽ മതി. കടം വാങ്ങിയ
വന്റെ ഒപ്പു വേണ്ടാ.

൧൯. ഒരിക്കൽ റജിസ്തർ ചെയ്തുപോയതിനെ ദുൎബ്ബലപ്പെടുത്തി
കൂടാ. വല്ല സബ റജിസ്ത്രർ ഇന്നിന്ന ആധാരം റജിസ്തർ ചെ
യ്വാൻ ന്യായമില്ല എന്നു പറഞ്ഞാൽ റജിസ്ത്രരുടെ മുമ്പാകെ അ
പ്പീൽ ചെയ്യാം. അതിന്നു വേണ്ടി ൮ അണയുടെ ഒരു മുദ്രക്കടലാ
സ്സ് വാങ്ങി അതിന്മേൽ എഴുതിയ ഹൎജി മേപ്പടി കല്പനയുടെ ഒരു
പകൎപ്പിനോടു കൂട ൩൦ ദിവസത്തിന്നകം അപ്പീൽ വകയാൽ റജി
സ്ത്രരുടെ ആപ്പിസ്സിൽ ഏല്പിക്കേണം. ഈ ആധാരം റജിസ്തർ ചെ
യ്വാൻ ന്യായമില്ല എന്ന് റജിസ്ത്രരും കല്പിച്ചാൽ ഡിസ്ത്രികിൽ ആദ്യ
വ്യവഹാര അധികാരമുള്ള സിവിൽ കോടതി മുമ്പാകെ ൩൦ ദിവസ
ത്തിന്നകം ഒരു ഹൎജി കൊടുത്തു ആധാരത്തെ റജിസ്തർ ചെയ്വാനു
ള്ള ന്യായത്തിന്നു തുമ്പുവരുത്തികൊള്ളേണം.

൨൦. ഇളകാത്ത മുതലിനെ കുറിച്ചുള്ള തീൎപ്പുകളെ കക്ഷിക്കാർ
ഹാജരാക്കിയാൽ മാത്രം റജിസ്തർ ചെയ്യാം. ഇളകാത്ത മുതലിനെ
സംബന്ധിച്ചു സിവിൽ കോടതിയിൽനിന്നു ഉണ്ടായ വിധികളെയും
കല്പനകളെയും റജിസ്തർ ചെയ്വാൻ വേണ്ടി കക്ഷികൾ ഹാജരാക്കു
വാൻ ആവശ്യമില്ലെങ്കിലും കോടതിയിൽ നിന്നു മേല്പറഞ്ഞ വിധി
കല്പനകളുടെ മെമൊരാണ്ടങ്ങളെയും അവറ്റെ റജിസ്തർ ചെയ്വാൻ
വേണ്ടിയുള്ള കൂലിയേയും റജിസ്ത്രൎക്കു അയക്കേണം. കോടതി വി
ധികളും കല്പനകളും പഞ്ചായത്തീൎപ്പുകളും ഇളകുന്ന മുതൽ സംബ
ന്ധമുള്ളവയാകുന്നെങ്കിൽ റജിസ്തർ ചെയ്കവേണം.

൨൧. ഇളകാത്ത മുതൽ സംബന്ധമായ ൧ാം നമ്പ്ര പുസ്തകവും
മേപ്പടി മുതൽ സംബന്ധമായ കോടതി വിധികൾക്കുള്ള ൫ാം ന
മ്പ്ര പുസ്തകവും റജിസ്തർ ചെയ്വതിന്നു ഉണ്ടാകുന്ന വിരോധസം
ഗതികളെ വിവരിക്കുന്ന റിക്കാൎട്ടായ ൨ാം നമ്പ്ര പുസ്തകവും എന്നീ
പുസ്തകങ്ങളുടെ ഇണ്ടെക്സകളെ (അടക്കങ്ങളെ) നിശ്ചയിച്ച ഫീസ്സ്
കൊടുക്കുന്ന ഏത് കക്ഷികൾക്കും വായിച്ചു അവയിൽനിന്നു വേ
ണ്ടുന്ന പകൎപ്പുകൾ എടുക്കയും ചെയ്യാം.

൨൨. ൨ല്ല ആധാരം റജിസ്തർ ചെയ്യുമ്പോൾ ആയതിൽ കാ
ണിച്ച മുതൽ സംഖ്യ കൊടുക്കയും വാങ്ങുകയും ചെയ്തപ്രകാരത്തെ
കാണിപ്പാൻ വേണ്ടി ആധാരത്തിന്മേൽ ഒർ ഇണ്ടാൎസ്മണ്ട് (പുറ
ത്തുള്ള എഴുത്തു) റജിസ്തർ ഉദ്യോഗസ്ഥന്റെ മുമ്പാകെ എഴുതി വെ
ക്കുകയും വേണം.
[ 72 ] ൨൩. അധികാരപത്രികകളും വല്ല കാൎയ്യസ്ഥനെ നിശ്ചയിച്ചു
അവനു അധികാരം കൊടുക്കുന്ന ഏഴുത്തുകളും ഇങ്ങിനെയുള്ള അ
ധികാരത്തെ കൊടുക്കുന്ന ആൾ പാൎക്കുന്ന ഡിസ്ത്രിക്ടിലെ രജിസ്ത
രുടെയൊ ഉപറജിസ്തരുടെയൊ മുമ്പാകെ എഴുതി ഒപ്പിടാഞ്ഞാൽ
അവ ദുൎബ്ബലമത്രെ; ഇങ്ങിനെയുള്ള അധികാരത്തെ ഏഴുതി കൊ
ടുക്കുന്ന ആൾ റജിസ്ത്രേഷൻ ആക്ട നടപ്പില്ലാത്ത സ്ഥലത്തിൽ
പാൎക്കുന്നു എങ്കിൽ ൩൫ാം പകുപ്പിൽ കാണിച്ച പ്രകാരം അവന്റെ
ഡിസ്ത്രിക്ട കോടതിയിലെ ജഡ്ജിയൊ മറ്റും വല്ല ഉദ്യോഗസ്ഥനൊ
ആ അധികാരത്ത ലക്ഷ്യപ്പെടുത്തേണം.

൨൪. റജിസ്തർ ഉദ്യോഗസ്ഥന്മാർ എങ്കിലും അവരുടെ ആപ്പി
സ്സിൽ ചേൎന്നവർ എങ്കിലും വല്ല ആധാരങ്ങളെ മനഃപൂൎവ്വമായി മാ
ററി പകൎക്കുകയും ഇണ്ടാൎസ്സ ചെയ്കയും കള്ള തൎജ്ജമ ഉണ്ടാക്കുകയും
റജിസ്തർ ചെയ്കയും ആൾ മാറ്റത്തിന്നും ആധാരങ്ങളുടെ തെറ്റായ
പകൎപ്പും തൎജ്ജമയും കൊടുത്തു, റജിസ്തർ ഉദ്യോഗസ്ഥന്മാരുടെ മുമ്പി
ൽ സത്യത്തിന്മേലൊ വെറുതെയൊ കളവു പറകയും ചെയ്താൽ അ
വർ ക്രിമിനാൽ ശിക്ഷയിൽ ഉൾപ്പെടുന്നു. ഈ വക കുറ്റങ്ങളിന്മേ
ൽ റജിസ്ത്രർജനരാലും റജിസ്തരും റജിസ്തരുടെ സമ്മതത്തോടു കൂടി
സബറജിസ്തരും അന്യായപ്പെടുവാൻ കഴിയും.

൨൫. താഴെ എഴുതി വിവരിച്ചിരിക്കുന്ന റജിസ്തർ ജനരാലിന്റെ
സൂത്രങ്ങളെ നല്ലവണ്ണം കരുതികൊള്ളെണം. ആ സൂത്രങ്ങളിൻപ്ര
കാരം നടക്കാഞ്ഞാൽ ആക്ടിൻ ൮൦ാം പകുപ്പു കാണിക്കുന്ന പ്രകാ
രം റജിസ്തർ ചെയ്വതിന്നു വിരോധം ഉണ്ടു. ആ സൂത്രങ്ങളാവിതു:

റജിസ്തർ ചെയ്വാൻ ഏല്പിക്കുന്ന ആധാരങ്ങൾ മഷി കൊണ്ടു
കടലാസ്സിന്മേലൊ തൊൽകടലാസ്സിന്മേലൊ എഴുതി എങ്കിലും അച്ച
ടിച്ചു എങ്കിലും ആയിരിക്കെണം; മെപ്പൊ പ്ലാനൊ ആയാൽ ഛായ
മിടാം. ഓലമേൽ എഴുതിയ ആധാരങ്ങളും പെൻസ്സൽ കൊണ്ടു എഴു
തിയ ആധാരങ്ങളും സ്വീകരിക്കയില്ല.

റജിസ്തർ ചെയ്വതിനു ഏല്പിക്കുന്ന മെപ്പൊ പ്ലാനൊ ൧൮ അം
ഗുലം നീളവും ൧൨ അംഗുലം വീതിയുമുള്ള അളവിൽ ഏറി പോയി
കൂടാ.

വേണ്ടുന്ന ഇണ്ടാൎസ്മണ്ടും സൎട്ടിഫികെട്ടും എഴുതി വെക്കെണ്ട
തിനു ഏല്ലാ ആധാരങ്ങളിലും ഒരു സ്ഥലം എഴുതാതെ വിട്ടിരിക്കെ
ണം, മിക്ക ആധാരങ്ങളിലും ൬ അംഗുലം നീളവും ൫ അംഗുലം വീതി [ 73 ] യുമുള്ള ഒഴിവു സ്ഥലം മതി. എങ്കിലും കക്ഷികൾ, കാൎയ്യസ്ഥന്മാർ
മുക്ത്യാർ നാമക്കാർ വിസ്തരിപ്പാൻ വേണ്ടുന്ന സാക്ഷികൾ എന്നി
വർ പെരുകിയാലും വിശേഷ റജിസ്ത്രർ രണ്ടാമതും റജിസ്തർ ചെ
യ്യെണ്ടതിന്നു സംഗതി ഉണ്ടായാലും അതിന്റെ അവസ്ഥ പോലെ
അധികം സ്ഥലം ഒഴിച്ചു വെക്കെണം.

൨൬. ഇളകാത്ത മുതലിനെ കുറിച്ചുള്ള ആധാരങ്ങളിൽ ഉൾപ്പെ
ട്ട വസ്തു വക ഇരിക്കുന്ന താലൂക്ക് അംശം, ദേശം എന്നിവറ്റെ എ
ളുപ്പത്തിൽ അറിവാൻ വേണ്ടി ആക്ടിന്റെ ൨൧ാം പകുപ്പിൽ പറ
ഞ്ഞപ്രകാരം ഇങ്ങിനെയുള്ള സ്ഥലഭേദങ്ങളെ ആധാരങ്ങളിൽ ന
ല്ലവണ്ണം വിവരിച്ചു എഴുതെണം വല്ല ആധാരത്തിൽ ഈ വിവ
രങ്ങൾ ദൃഷ്ടാന്തപ്പെട്ടിട്ടില്ലെങ്കിൽ, ആധാരക്കാരൻ തന്നെ ആ സ്ഥല
വിവരങ്ങളെ നല്ലവണ്ണം സൂചിപ്പിക്കുന്ന ഒരു പത്രിക എഴുതി ആ
ധാരത്തൊടു കൂട ഏല്പിക്കെണം. അങ്ങിനെയുള്ള പത്രിക കാൎയ്യസ്ഥ
ന്മാർ ചേൎത്താൽ പോരാ.

റജിസ്തർ ചെയ്വതിന്നു ഏല്പിക്കുന്ന ആധാരങ്ങളിൽ കുത്തു, തിരു
ത്ത് ചുരണ്ടൽ ഒഴിവുകൾ എന്നിവറ്റെ ആധാരം എഴുതികൊടുക്കു
ന്ന കക്ഷികൾ തന്നെ സാക്ഷ്യപ്പെടുത്തെണം. അവരുടെ കാൎയ്യ
സ്ഥന്മാരുടെയും മുക്ത്യാർ നാമക്കാരുടെയും സാക്ഷ്യം മാത്രമുണ്ടായാ
ൽ മതിയാകയില്ല.

൨൭. പല മാതിരി റജിസ്തർ ചെയ്വാനും കമ്മിശൻ അയപ്പാ
നും അവരവർ പാൎക്കുന്ന സ്ഥലങ്ങളിൽ ചെന്നു വിചാരണ കഴി
പ്പാനും റജിസ്തർ കഴിഞ്ഞ ആധാരങ്ങളുടെ പകൎപ്പുകളെ നോക്കുവാ
നും കൊടുപ്പാനുമായിട്ടു വേണ്ടുന്ന ക്രമങ്ങൾ എല്ലാം ൧൮൬൬ മെയി
മാസം ൧ാം ൹ മുതൽ നടപ്പായിവന്ന ഫീസ്സുകളുടെ പുതിയ പത്രി
ക റജിസ്ത്രർജനരാലിന്റെ സൂത്രങ്ങളിൽ ചേൎന്നിരിക്കുന്നു.

൨൮. പ്രജകൾ തമ്മിൽ ഏഴുതിക്കൊടുക്കുന്ന ആധാരങ്ങളെ റ
ജിസ്തർ ചെയ്യും പോലെ സൎക്കാർ താനും തനിക്കു വേണ്ടിയും തന്റെ
പേൎക്കായിട്ടും വല്ല ആധാരങ്ങളെ എഴുതുകയൊ എഴുതിക്കയൊ ചെ
യ്താൽ അങ്ങിനെയുള്ള ആധാരങ്ങളും റജിസ്തർ നിയമങ്ങളിൽ ചേ
രുകയും ചെയ്യുന്നു; എങ്കിലും സൎക്കാർ ഉദ്യോഗസ്ഥന്മാർ താന്താങ്ങൾ
ഹാജരാവാൻ ആവശ്യമില്ല. സൎക്കാരിൽനിന്നു വാങ്ങിയ തരിശഭൂമി
കൾക്കും കുറ്റി മുടിഞ്ഞ ഭൂമികൾക്കുമുള്ള ആധാരങ്ങളുടെ ഉടമസ്ഥ
ന്മാർ മേപ്പടി ആധാരങ്ങളെ ഈ ആക്ടപ്രകാരം ക്രമമായി റജിസ്തർ
ചെയ്യുന്നതിൽ ഉത്സാഹികളായിരിക്കെണം. [ 74 ] ൨൯. ഈ ആക്ടപ്രകാരം സബറജിസ്ത്രന്മാർ തങ്ങളുടെ ആപ്പി
സ്സിൽ വെക്കേണ്ടുന്ന പുസ്തകങ്ങളാവിതു :

൧ാം നമ്പ്ര. ഇളകാത്ത മുതലിനെ കുറിച്ചുള്ള ആധാരങ്ങൾ മു
റ്റും കൈവിട്ടു കൊടുക്കലിന്റെയും പണയത്തിന്റെയും മറ്റും ആ
ധാരങ്ങളുടെയും റജിസ്തർ പുസ്തകം ഇത് ഇപ്പോഴത്തെ ൧ാം ൨ാം
നമ്പ്ര പുസ്തകത്തിന്നു പകരമായിരിക്കും.

൨ാം നമ്പ്ര. റജിസ്തർ നിഷേധകാരണങ്ങളെ വിവരിക്കുന്ന റി
ക്കാൎട്ടപുസ്തകം

൫. നമ്പ്ര. ഇളകാത്ത മുതൽ സംബന്ധിച്ച കോടതി വിധിക
ളുടെയും കല്പനകളുടെയും റജിസ്തർ പുസ്തകം. ഇതിൽ കോടതികളിൽ
നിന്നു റജിസ്ത്രർ മുഖാന്തരം അയക്കുന്ന വിധി, കല്പന എന്നിവയു
ടെ മെമ്മരണ്ടങ്ങൾ ഫയൽ ചെയ്തു ചേൎക്കുക വേണം.

൬. നമ്പ്ര. ആക്ടിലെ ൧൮ാം പകുപ്പിന്റെ ൫ാം ൭ാം ഖണ്ഡ
ങ്ങൾ റജിസ്തർ ചെയ്തതും ൧ാം ൨ാം നമ്പ്ര പുസ്തകങ്ങളിൽ ചേൎത്തിട്ടി
ല്ലാത്തതുമുള്ള മറ്റെല്ലാ ആധാരങ്ങളുടെയും ഒരു റജിസ്തർ പുസ്തകം.

൩൧. വല്ല ആധാരങ്ങളെ റജിസ്തർ ചെയ്താൽ ആധാരക്കാരൻ
റജിസ്തർ ആപ്പിസ്സിൽ ഹാജരായ തിയ്യതിയും മണിക്കൂറും സ്ഥലവും
ആധാരക്കാരുടെ ഒപ്പും ഇത്യാദി ആധാരങ്ങളുടെ പുറഭാഗത്തു എഴു
തിവെക്കേണം വിചാരണ ഒരു ദിവസത്തിൽ അധികം നടക്കേ
ണ്ടിവന്നാൽ മേല്പറഞ്ഞപ്രകാരം ദീവസംപ്രതി ആധാരത്തിന്റെ
പുറത്ത് എഴുതുന്ന തിയ്യതിയുടെ കീഴിൽ റജിസ്തർ ഉദ്യോഗസ്ഥൻ ഒ
പ്പിട്ടു റജിസ്തർ ചെയ്തു തീൎന്നൽ ആധാരത്തിനു മുദ്രയും ഒപ്പും കൂ
ട്ടി റജിസ്തർ സൎട്ടിഫിക്കെട്ട അതിന്മെൽ എഴുതുകയും വേണം.

൩൬. ഓലയാധാരങ്ങളെ റജിസ്തർ ചെയ്കയില്ല എന്നു കല്പിക്ക
യാൽ ആൎക്കും ഒരു സങ്കടം വെണ്ടാ ഓലയധാരത്തെ മടക്കി കൊടു
ത്താൽ സമവിലയുള്ളൊരു മുദ്രക്കടലാസ്സു കൊടുക്കാം എന്നു റവന്യൂ
ബൊൎഡകാർ കല്പിച്ചിരിക്കുന്നു. [ 75 ] ഇന്ത്യ റജിസ്ത്രെഷൻ ആക്ടപ്രകാരം വസൂലാക്കുന്ന

ഫീസ്സിന്റെ വിവര പട്ടിക.

൧. മുന്നൂറു വാക്കിൽ ഏറാത്തതും നൂറു ഉറുപ്പിക വിലയിൽ ഏ
റാത്തതുമുള്ള ആധാരത്തിന്നു ഉറുപ്പിക ൧.

൨. നൂറു ഉറുപ്പികയിൽ ഏറുന്നതും ആയിരം ഉറുപ്പികയിൽ ഏ
റാത്തതുമുള്ള വിലയെ കാണിക്കുന്ന ആധാരത്തിന്നു ഉറുപ്പിക ൨.

൩. ആയിരം ഉറുപ്പികയിൽ ഏറുന്നതും അയ്യായിരം ഉറുപ്പിക
യിൽ ഏറാത്തതുമുള്ള വിലയെ കാണിക്കുന്ന ആധാരത്തിന്നു ഉറു
പ്പിക ൩.

൪. അയ്യായിരം ഉറുപ്പികയിൽ കയറുന്ന ഓരൊ ആയിരത്തി
ന്നും ആയിരത്തിന്റെ ഓരൊരൊ അംശത്തിനും ൮. ൮. അണ ഫീ
സ്സും കയറും.

൫. ൫൨ാം പകുപ്പിൻപ്രകാരം വിശേഷ റജിസ്തരിന്നു പതി
വായ ഫീസ്സിന്നു പരം അത്രെ തന്നെ വിശേഷ ഫീസ്സും കൊടു
ക്കേണം.

൬. ഓരൊ തിരഞ്ഞു നോക്കലിന്നു ഉറുപ്പിക ൧.

൭. റജിസ്തർ ചെയ്ത വല്ല ആധാരത്തിന്റെ പകൎപ്പു എടുക്കുന്ന
തിന്നും മരണപത്രങ്ങളും അവറ്റിനൊടു ചേൎന്ന ഉപപത്രങ്ങളും പു
ത്രനെ ദത്തെടുപ്പാനുള്ള അധികാരപത്രങ്ങളും മറ്റും റജിസ്തർ പു
സ്തകത്തിൽ പൂട്ടി മുദ്ര വെച്ച ഒരു ലക്കൊട്ടിലുള്ള സാധനങ്ങളും ചെ
ൎക്കേണ്ടതിന്നു നൂറു വാക്കുകൾക്കൊ നൂറു വാക്കുകളുടെ ഒരു അംശ
ത്തിന്നൊ ൪. ൪. അണ.

൮. വല്ല കാൎയ്യസ്ഥന്നു പ്രത്യേകമുള്ള മുക്ത്യാർ നാമത്തിന്നു ഒ
പ്പിടുവാൻ അണ ൮.

ൻ. സാധാരണമുക്ത്യാർ നാമത്തിന്നു ഒപ്പിടുവാൻ ഉറുപ്പിക ൧.

൧൦. മരണപത്രവും അതിനോടു ചേൎന്ന ഉപപത്രവും പുത്ര
നെ ദത്തെടുപ്പാനുള്ള അധികാരപത്രവും അടങ്ങി പൂട്ടി മുദ്രവെച്ച
വല്ല ലക്കൊട്ടിനൊടു കൂടി റജിസ്തർ ചെയ്തു നല്ലവണ്ണം സൂക്ഷി
ക്കെണ്ടതിന്നു ഉറുപ്പിക ൫.

൧൧. പൂട്ടി മുദ്രവെച്ച ലക്കൊട്ടിനെ മടങ്ങി വാങ്ങുന്നതിന്നു ഉ
റുപ്പിക ൨.

൧൨. ഒരു തൎജ്ജമ ഫയൽ ചെയ്യേണ്ടതിനു ഉറുപ്പിക ൧. [ 76 ] ൧൩. ൨ല്ല സ്ഥലത്തേക്ക് ഒരു കമ്മിഷൻ അയക്കുന്നതിന്നൊ
വല്ലവരുടെ പാൎപ്പിടത്തിലെക്ക് ചെല്ലുന്നതിന്നൊ പത്തു ഉറുപ്പിക
യും താഴെ വിവരിപ്പാൻ പോകുന്ന നിറക്കുപ്രകാരം ബത്തയും.

൧൪. ൧൩ാമതിൽ വിവരിച്ച അവസ്ഥകളിൽ വല്ല പെണ്ണി
നെ ചേൎക്കെണ്ടിവന്നാൽ അഞ്ചു ഉറുപ്പികയുള്ളൊരു വിശെഷ ഫീ
സ്സ് കൊടുക്കേണം.

൧൫. നൂറു ഉറുപ്പികയിൽ ഏറുന്ന വിലയെ കാണിക്കുന്ന ആ
ധാരത്തിൽ മുന്നൂറു വാക്കുകളിൽ അധികം അടങ്ങിയിരുന്നാൽ ക
യ്യൊപ്പിട്ടു കൊടുക്കുന്ന പകൎപ്പുകൾക്കു നിശ്ചയിച്ച നിറക്കിൻപ്രകാ
രം അധികമുള്ള വാക്കുകൾക്കു ഫീസ്സ് ചുമത്തെണം.

൧൬. റജിസ്തർ ചെയ്വാൻ ഏല്പിച്ചു കൊടുക്കുന്ന ആധാരത്തോ
ടു കൂട വല്ല പട്ടികകൾ ചെൎന്നിരുന്നാൽ ആ പട്ടികകളിൽ അടങ്ങി
യ വാക്കുകളുടെ എണ്ണത്തിൻപ്രകാരം കൈയൊപ്പിട്ട പകൎപ്പുകൾക്കു
നിശ്ചയിച്ച നിറക്കുപ്രകാരം ഫീസ്സുണ്ടാകും.

൧൭. ൭൨. ൭൩. ൭൪. ൭൮ എന്നീ പകുപ്പുകളുടെ നിബന്ധന
പ്രകാരം ഒരു കച്ചേരിയിൽനിന്നു മറ്റൊരു കച്ചേരിലേക്ക് പോകെ
ണ്ടുന്ന ആധാരങ്ങളുടെയും അവറ്റൊടു ചേൎന്നിരിക്കുന്ന പുറ
ത്തെഴുത്തുകൾ സാക്ഷ്യലിഖിതങ്ങളുടെയും എല്ലാ പകൎപ്പുകളും ക
യ്യൊപ്പിട്ട പകൎപ്പുകൾക്കു നിശ്ചയിച്ച നിറക്കിൻപ്രകാരം റജിസ്തർ
ചെയ്വതിന്നു അപേക്ഷിക്കുന്ന കക്ഷികളുടെ ചെലവിനാൽ ഹാജ
രാകേണം.

൧൮. ഒരു ആധാരത്തിന്റെ പകൎപ്പിനെയൊ പ്രതിയൊ അ
സ്സലാധാരത്തിനോടു കൂട റജിസ്തർ ചെയ്വതിന്നു കയ്യൊപ്പിട്ട പക
ൎപ്പുകൾക്കു നിശ്ചയിച്ച നിറക്കിൻപ്രകാരം ഫീസ്സുണ്ടാകും.

൧൯. വല്ലവരുടെ പാൎപ്പിടത്തിലെക്കു ചെല്ലുന്നതിന്നും മടങ്ങി
പോകുന്നതിന്നും റജിസ്തർ ഉദ്യോഗസ്ഥന്മാൎക്കു ഓരൊ മൈലിന്നു
ഈരണ്ട് അണ ബത്ത കൊടുക്കെണ്ടിവരും.

൨൦. റജിസ്ത്രർ ഒരു കവിനാന്ത ഉദ്യോഗസ്ഥനൊ കമ്മീഷൻ
അധികാരം ലഭിച്ച ഉദ്യോഗസ്ഥനൊ ആകുന്നെങ്കിൽ അവനു ഒ
രൊ മൈലിന്നു എട്ടെട്ട് അണ ബത്ത ഉണ്ടാകും.

൨൧. റജിസ്ത്രർ ജനരാലിന്നു ൩൧ാം പകുപ്പിൻപ്രകാരം ഓരൊ
റജിസ്തർ വേലക്ക് പതുപ്പത്തു ഉറുപ്പികയും റജിസ്ത്രൎക്കു ഓരൊ റജി
സ്തർ വേലക്ക് അയ്യഞ്ച ഉറുപ്പികയും അധികം ഫീസ്സുണ്ടാകും. [ 77 ] ടപ്പാൽ ക്രമങ്ങൾ.

കത്തു പുസ്തകം ഭാണ്ഡം എന്നിവയുടെ തൂക്കത്തിൻ
പ്രകാരം ടപ്പാൽ കൂലിവിവരം.

൧. കത്തു.

തൂക്കം. മുദ്രവില.
I ഉറുപ്പികത്തൂക്കും ഏറാത്തതിന്നു പൈ ൬.
II ഉറു. ,, ,, ,, ൧.
ഉറു. ,, ,, ,, ൨.
൧ II ഉറു. ,, ,, ,, ൩.
ഉറു. ,, ,, ,, ൪.

ഇങ്ങിനെ ഓരൊ അര ഉറുപ്പികയുടെയും അതിന്റെ വല്ല അം
ശത്തിന്റെയും തൂക്കം കയറുന്നതിന്നു ഓരോ അണുയുടെ വില ഏ
റുകയും ചെയ്യും. ഒരു കത്തിന്നു വെച്ച മുദ്ര പോരാതെയായ്വന്നാൽ
ആ പോരാത്ത മുദ്രയുടെയും ന്യായമായ കൂലിയുടെയും ഭേദത്തെ ക
ത്തു വാങ്ങുന്നവർ ഇരട്ടിപ്പായി കൊടുക്കേണ്ടിവരും. മുദ്ര ഇല്ലാത്ത
കത്തിന്നു ഇരട്ടിച്ച കൂലി ഉണ്ടു താനും. ൧൨ ഉറുപ്പിക തൂക്കത്തിന്നു
ഏറുന്നവ ഭാണ്ഡട്ടപ്പാൽ നടക്കുന്ന കച്ചേരികളിൽ കത്തു എന്നു
വെച്ചു എടുക്കയില്ല; ഭാണ്ഡത്തിൽ അത്രെ ചേൎക്കുന്നുള്ളൂ. ഭാണ്ഡ
മില്ലാത്ത കച്ചേരികളിൽ എടുക്കയും ചെയ്യും.

൨. പുസ്തകം.

പുസ്തകം വൎത്തമാനക്കടലാസ്സു മുതലായ എഴത്തുകളും മറ്റും
ചെറുവക സാമാനങ്ങളും ടപ്പാൽ വഴിയായി അയപ്പാൻ വിചാരി
ച്ചാൽ, അവറ്റെ രണ്ടു പുറത്തും തുറന്നിരിക്കുന്ന മെഴുത്തുണിയിൽ
കെട്ടി, “പുസ്തകട്ടപ്പാൽ” എന്ന വാക്കിനെ തലക്കൽ എഴുതേണം.
എന്നാൽ ൧൦ ഉറുപ്പിക (I റാത്തൽ) തൂക്കം ഏറാത്തതിന്നു ഒർ അണ
യുടെയും ൨൦ ഉറുപ്പികത്തൂക്കം ഏറാത്തതിന്നും രണ്ട് അണയുടെയും
മുദ്രയെ പതിക്കേണം. പിന്നെ പതുപ്പത്തു ഉറുപ്പികയൊ പത്തു ഉ
റുപ്പികയുടെ വല്ല അംശമോ കയറുന്ന തൂക്കത്തിന്നു ഓരോ അണ
ടപ്പാൽ കൂലിയും കയറും. (പത്തു ഉറുപ്പിക ശരിയായ തൂക്കമുള്ള പുസ്ത
[ 78 ] കത്തിന്റെ കൂലി ൧ അണ എങ്കിലും പത്തു ഉറുപ്പികത്തൂക്കത്തിൽ
ഒരു രോമംപോലും ഏറുന്നതിന്നു രണ്ട് അണ.) ൨ഠഠ ഉറുപ്പിക തൂക്ക
ത്തിൽ അധികമുള്ള പുസ്തകത്തെ എടുക്കുന്നില്ല. മുദ്ര വെക്കാതെ
ഈ ടപ്പാൽ വഴിയായി ഒന്നും അയച്ചു കൂടാ. എന്നാൽ ഈ ഇങ്ക്ലി
ഷ് സൎക്കാൎക്കു അധീനമായിരിക്കുന്ന ഹിന്തുരാജ്യങ്ങളുടെ ഏതു സ്ഥ
ലത്തിലേക്കും മേല്പറഞ്ഞ തൂക്കമുള്ള കത്തിന്നും പുസ്തകത്തിന്നും മേ
പ്പറഞ്ഞ കൂലിയും മതി. കണ്ണൂരിലേക്കും കാശിയിലേക്കും ഒക്കുന്ന തൂ
ക്കത്തിന്നും ഒക്കന്ന കൂലിയും വേണം.

൩. ഭാണ്ഡം.

ഉറുപ്പിക തൂക്കം.
ൟ തൂക്കത്തിന്നു
ഏറാത്തതിന്നു
൨൦ ൫൦ ൧൦൦ ൨൦൦ ൩൦൦ ൪൦൦ ൫൦൦ ൬൦൦
ൟ മൈല്സിന്നു ഏറാത്തതിന്നു മൈല്സ ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ.
൩൦൦ ൦ ൪ ൦ ൮ ൦ ൧൨ ൧ ൮ ൨ ൪ ൩ ൦ ൩ ൧൨ ൪ ൮
൬൦൦ ൦ ൮ ൧ ൦ ൧ ൮ ൩ ൦ ൪ ൮ ൬ ൦ ൭ ൮ ൯ ൦
൯൦൦ ൦ ൧൨ ൧ ൮ ൨ ൪ ൪ ൮ ൬ ൧൨ ൯ ൦ ൧൧ ൪ ൧൩ ൮
൧൨൦൦ ൧ ൦ ൨ ൦ ൩ ൦ ൬ ൦ ൯ ൦ ൧൨ ൦ ൧൫ ൦ ൧൮ ൦
ഇതിൽ
ഏറുന്നതിന്നു
൧ ൪ ൨ ൮ ൩ ൧൨ ൭ ൮ ൧൧ ൪ ൧൫ ൦ ൧൮ ൧൨ ൨൨ ൮

ഇങ്ങിനെ അയക്കുന്ന കെട്ടുകളിൽ ഒരു കത്തിനെ മാത്രം വെ
ക്കാം; അധികം കത്തുകളെ വെച്ചാൽ ൫൦ ഉറുപ്പികയോളം പിഴ ഉണ്ടാ
കും. എന്നാൽ കെട്ടിനെ മെഴുത്തുണികൊണ്ടു നല്ലവണ്ണം പുതഞ്ഞു
അരക്ക് കൊണ്ടു മുദ്രയിട്ടും “ഇതിൽ റെഗ്യുലേഷിന്നു വിപരീതമായി
ഏതുമില്ല” എന്നു തലക്കൽ ഒരു എഴുത്തും അയക്കുന്നവരുടെ പേ
രും ഒപ്പും വെക്കുകയും വേണം. മേല്പറഞ്ഞ കൂലി പണമായിട്ടൊ
മുദ്രയായിട്ടൊ കൊടുക്കുന്നതിൽ ഭേദം ഇല്ല. കൂലി കൊടുക്കാതെ അയ
ച്ചാൽ വാങ്ങുന്നവർ ഈ കൂലി തന്നെ കൊടുത്താൽ മതി. [ 79 ]

അടിയളവുകൊണ്ടു

സമയം അറിയേണ്ടന്ന വിധം.

താഴെ എഴുതുന്ന ക്രമപ്രകാരം അടി അളന്നു നോക്കുന്നതു ഉ
ച്ചെക്കു മുമ്പെ ആകുന്നു എങ്കിൽ, ഉദിച്ചിട്ടു ഇത്ര നാഴിക കഴിഞ്ഞു
എന്നും, ഉച്ച തിരിഞ്ഞശേഷം ആകുന്നു എങ്കിൽ, അസ്തമിപ്പാൻ ഇ
ത്ര നാഴിക ഉണ്ടെന്നും അറിയാം.

മേടം ചിങ്ങം എന്നീമാസങ്ങളിൽ.

സിംഹാജഗതെ ദിനപെ വൃഷ, രംഗെ, പര, ശുകൊ, രാകാ, ബു
ധ, വസു, പതി, നാമ, നാഭൂൽ, കലി, ഗിരി, ശായീ, സ്താനം, ഗനാ,
നൂനം.

അടി ൬൪ ൩൨ ൨൧ ൧൫ ൧൨
അംഗുലം
നാഴിക ൧൦ ൧൧ ൧൨ ൧൩ ൧൪ ൧൫

ഇടവം കൎക്കിടകം എന്നീ മാസങ്ങളിൽ.

സൂൎയ്യെ വൃഷകൎക്കിഗതെ സുത, ബല, രാത്രൌ, തപഃ, പ്രാപ്യം,
ശുദ്ധിഃ, നിജ, ശത, ഗോമാൻ, ഗവി, ഭഗ, തരു, പൃഷ്ഠ, മുഖ്യ, രൂപ,
പയഃ.

അടി ൬൭ ൩൩ ൨൨ ൧൬ ൧൨
അംഗുലം
നാഴിക ൧൦ ൧൧ ൧൨ ൧൩ ൧൪ ൧൫ ൧൬

മിഥുന മാസത്തിൽ.

മിഥുനഗതെ മാൎത്താണ്ഡെ ധൂൎത്ത, ഭൃഗുഃ, ക്രൂര, ചാപ, ഗോപ്യ,
നടാഃ, രാജ, സിത, ചൎമ്മ, ശോഭാ, സ്ഥല, കല, വീരൊ, നര, സ്തയൊ,
ൎമ്മദ്ധ്യെ.

അടി ൬൯ ൩൪ ൨൨ ൧൬ ൧൩ ൧൦
അംഗുലം
നാഴിക ൧൦ ൧൧ ൧൨ ൧൩ ൧൪ ൧൫ ൧൬
[ 80 ]

കന്നി മീനം എന്നീമാസങ്ങളിൽ.

ദിനകൃതി കന്യാഝഷഗെ ഗതി, ഖണ്ഡെ, നര, മയം, രാജ്യം,
യുദ്ധ, ലസൽ, കൃഷി, നാശം, നവ, കുല, ഗോത്രം, തടാ, ഗയാ,
പുണ്യം.

അടി ൬൩ ൩൨ ൨൦ ൧൫ ൧൨
അംഗുലം
നാഴിക ൧൦ ൧൧ ൧൨ ൧൩ ൧൪ ൧൫

കുംഭം തുലാം എന്നീ മാസങ്ങളിൽ.

കുംഭതുലാസ്ഥെ ഭാനൌ ഭൂതി, ഫലം, ഗുരു, ശുക, ശ്ശ്രേയാൻ, മ
ധു, സ്വസ്ഥ, മുക്തി, വാണീ, ശിവ, സാംഗീ, ലോല, സൂത്ര, ചിത്ര,
മുഖീ.

അടി ൬൪ ൩൨ ൨൩ ൧൫ ൧൨
അംഗുലം
നാഴിക ൧൦ ൧൧ ൧൨ ൧൩ ൧൪ ൧൫

വൃശ്ചികം മകരം എന്നീ മാസങ്ങളിൽ.

വൃശ്ചികമകരഗതെൎക്കെ ജാത, ഭഗ, ശ്ശ്രേഷ്ഠ, ചോദ്യ, രമ്യ, നയാഃ,
തേജൊ, ഗാഥീ, ഗൊപ്താ, വിഷ്ണു സഭാ, ഗവി, കവി, ന്നൎഭഃ, സ്ഥൂലം.

അടി ൬൮ ൩൪ ൨൨ ൧൬ ൧൨ ൧൦
അംഗുലം
നാഴിക ൧൦ ൧൧ ൧൨ ൧൩ ൧൪ ൧൫

ധനുമാസത്തിൽ.

ചാപഗതെ ദിവസകരെ നാഥ, ശിലാ, ഗോത്ര, സൌമ്യ, ലോ
ക, പടുഃ, യുദ്ധെ, തീൎത്ഥെ, സീതാ, ക്ഷീണാ, ഗുണ, നാമ, മേവ, ഭാവി,
ഗവാം.

അടി ൭൦ ൩൫ ൨൩ ൧൭ ൧൩ ൧൧
അംഗുലം
നാഴിക ൧൦ ൧൧ ൧൨ ൧൩ ൧൪ ൧൫
[ 81 ]

പെരുനാളുകളുടെ വിവരം

ക്രിസ്ത്യപെരുനാളുകൾ

ആണ്ടുപിറപ്പു ജനുവരി ധനു ൧൯
പ്രകാശനദിനം ,, ,, ൨൪
സപ്തതിദിനം ,, ൨൪ മകരം ൧൩
നൊമ്പിന്റെ ആരംഭം ഫിബ്രുവരി ൧൦ ,, ൩൦
നഗരപ്രവേശനദിനം മാൎച്ച ൨൧ മീനം
ക്രൂശാരോഹണദിനം ,, ൨൬ ,, ൧൪
പുനരുത്ഥാനനാൾ ,, ൨൮ ,, ൧൬
സ്വൎഗ്ഗാരോഹണദിനം മെയി മേടം ൨൫
പെന്തകൊസ്തനാൾ ,, ൧൬ എടവം
ത്രീത്വനാൾ ,, ൨൩ ,, ൧൧
ഇങ്ക്ലിഷരാജ്ഞി ജനിച്ച നാൾ മെയി ൨൪ എടവം ൧൨
യോഹന്നാൽ സ്നാപകൻ ജൂൻ ൨൪ മിഥുനം ൧൨
ഒന്നാം ആഗമനനാൾ നവെംബർ ൨൮ വൃശ്ചികം ൧൪
അന്ത്രയൻ ,, ൩൦ ,, ൧൬
ക്രിസ്തൻ ജനിച്ചനാൾ ദിസെംബർ ൨൫ ധനു ൧൨
സ്തെഫാൻ ,, ൨൬ ,, ൧൩
യോഹന്നാൻ സുവിശേഷകൻ ,, ൨൭ ,, ൧൪

൨. ഹിന്തുക്കളുടെ പെരുനാളുകൾ

വിഷു മേടം എപ്രിൽ ൧൨
പിതൃകൎമ്മം കൎക്കിടകം ൨൪ അഗുസ്ത
തിരുവോണം ചിങ്ങം ,, ൨൦
ആയില്യം മകം ,, ൨൧, ൨൨ സപ്തെംബർ ൪, ൫

൩. മുഹമ്മദീയ പെരുനാളുകൾ

ചെറിയ പെരുനാൾ റമുള്ളാൻ ൩൦ ജനുവരി ൧൩
ബറത്ത ശബ്ബാൽ ൧൫ ,, ൨൮
ഹജി ദുല്ഹജി ൧൦ മാൎച്ച ൨൩
മുഹരം മുഹരം എപ്രിൽ ൧൩
[ 82 ]

LIST OF

MALAYALAM BOOKS.


മലയാള

പുസ്തകങ്ങളുടെ പട്ടിക.

ഉ. അ. പൈ.
സത്യവേദ ഇതിഹാസം ൫ാം ഭാഗം 0 1 0
സങ്കീൎത്തനം 0 1 0
ക്രിസ്തമാൎഗ്ഗത്തിന്റെ ഉപദേശസംഗ്രഹം 0 1 0
സഭാക്രമം 0 1 0
ഈരേഴു പ്രാൎത്ഥനകളും നൂറു വേദധ്യാനങ്ങളുമായ നിധിനിധാനം 0 2 0
പവിത്രചരിത്രം 0 8 0
സ്ഥിരീകരണപുസ്തകം 0 0 4
നീതിമാൎഗ്ഗം 0 0 2
യോഹാൻ ബാപ്തിസ്ത ദസലു എന്ന ഒരു കാഫ്രിയുടെ ജിവിതം 0 0 8
സത്യവിശ്വാസത്തെ കുറിച്ചുള്ള വാക്കുകൾ 0 2 0
ലൂഥരിന്റെ ചെറിയ ചൊദ്യോത്തരങ്ങളുടെ പുസ്തകം 0 0 6
സത്യവേദകഥകൾ ഒന്നാം ഖണ്ഡം 0 1 0
അഫ്രിക്കാന്റെ കഥ 0 0 6
പടനായകനായ ഹവലൊൿ സായ്വിന്റെ ജീവചരിത്രം 0 0 8
കൎത്താവിന്റെ പ്രാൎത്ഥന 0 0 4
വിഗ്രഹാരാധനവും ക്രിസ്തീയധൎമ്മവും 0 4 0
വലിയ പാഠാരംഭം 0 2 0
സഞ്ചാരിയുടെ പ്രയാണം 0 4 0
ക്ഷേത്രഗണിതം 0 6 0
മാനുഷഹൃദയം 0 2 0
കണക്കു പുസ്തകം 0 1 0
മുഹമ്മദചരിത്രം 0 4 0
സത്യവേദകഥകൾ ഒന്നാം രണ്ടാം ഖണ്ഡം 0 3 0
സത്യോപദേശം 0 0 2
ആത്മാവും ദൈവവുമായിട്ടുള്ള സംഭാഷണം 0 0 2
സന്മരണവിദ്യ 0 0 4
നീതിമാൎഗ്ഗം 0 0 3
[ 83 ]
ഉ. അ. പൈ.
പാപഫലപ്രകാശനം 0 0 4
നളചരിതസാരശോധന 0 1 0
നല്ല ഇടയന്റെ അനേഷണചരിത്രം 0 0 3
ദേവവിചാരണ 0 1 0
പാപികളുടെ സ്നേഹിതൻ 0 0 6
First Malayalam Translator with Vocabulary 0 4 0
മാൎഗ്ഗനിശ്ചയം 0 0 3
സഞ്ചാരിയുടെ പ്രയാണചരിത്രചുരുക്കും 0 0 4
ക്രിസ്തന്റെ അവതാരം 0 0 2
ക്രിസ്താവതാരപാട്ട് 0 0 3
മതവിചാരണ 0 0 6
ഗൎമ്മന്ന്യരാജ്യത്തിലെ ക്രിസ്തസഭാനവീകരണം 0 1 6
മൈമാൎഗ്ഗപാനം ഒന്നാം അംശം 0 0 6
,, രണ്ടാം അംശം 0 0 6
സത്യവേദചരിത്രസാരം ഒന്നാം അംശം 0 0 3
പഞ്ചതന്ത്രം 0 12 0
സംഖ്യാവിദ്യ 0 3 0
ക്രിസ്തീയ ഗീതങ്ങൾ 0 8 0
ഇടയ ചരിത്രഗീതം 0 0 2
മലയാള ഭാഷാവ്യാകരണം 1 8 0

അച്ചടിച്ച് തീരാറായിരിക്കുന്ന പുസ്തകങ്ങളുടെ വിവരം. പുതിയ നിയമം
പൂൎവ്വമെമാൎഗ്ഗപാന
ഒരു ആയിരം പഴഞ്ചൊൽ
വജ്രസൂചി
കേരളോല്പത്തി

To be had at the Mission Book and Tract Depository
at Mangalore and at all the Stations of the German
Mission of Malabar.

ൟ പുസ്തകങ്ങൾ മംഗലപുരത്തിലെ മിശിയൻ ബുക്കുശാപ്പിലും,
മലയാളദേശത്തിലുള്ള ജൎമ്മൻ മിശിയന്നു ചേൎന്ന, എല്ലാ സ്ഥല
ങ്ങളിലും കിട്ടും.

"https://ml.wikisource.org/w/index.php?title=മലയാള_പഞ്ചാംഗം_1869&oldid=210376" എന്ന താളിൽനിന്ന് ശേഖരിച്ചത്