പുതിയനിയമം (കോട്ടയം)/മൎക്കൊസ എഴുതിയ എവൻഗെലിയൊൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പുതിയനിയമം (കോട്ടയം) (1829)
മൎക്കൊസ എഴുതിയ എവൻഗെലിയൊൻ


[ 91 ] മൎക്കൊസ എഴുതിയ എവൻഗെലിയൊൻ

൧ അദ്ധ്യായം

൧ യൊഹന്നാൻ, ബപ്തിസ്ത പ്രവൃത്തിച്ചത.— ൯ യെശു ബപ്തിസ്മ
പ്പെടുന്നത.— ൧൨ പരീക്ഷിക്കപ്പെടുന്നത.— ൧൪ പ്രസംഗി
ക്കുന്നത.—൧൬ പത്രൊസിനെയും മറ്റുള്ളവരെയും വിളിക്കു
ന്നത.— ൩൨ വിശെഷിച്ച പലൎക്കും രൊഗശാന്തി വരുത്തുന്നത.

<lg n="">ദൈവത്തിന്റെ പുത്രനായ യെശു ക്രിസ്തുവിന്റെ എവൻഗെ</lg><lg n="൨">ലിയൊന്റെ ആരംഭം✱ കണ്ടാലും ഞാൻ എന്റെ ദൂതനെ നി
ന്റെ മുഖത്തിന്ന മുമ്പാക അയക്കുന്നു അവൻ നിന്റെ മുമ്പിൽ നി</lg><lg n="൩">ന്റെ വഴിയെ നന്നാക്കും✱ കൎത്താവിന്റെ വഴിയെ നന്നാക്കു
വിൻ അവന്റെ ഊടുവഴികളെ നെരെ ആക്കുവിനെന്ന വനത്തി
ങ്കൽ വിളിച്ചു പറയുന്നവന്റെ ശബ്ദമെന്ന ദീൎഘദൎശികളിൽ എഴു</lg><lg n="൪">തിയിരിക്കുന്ന പ്രകാരം തന്നെ✱ യൊഹന്നാൻ വനത്തിൽ ബ
പതിസ്മപ്പെടുത്തുകയും പാപങ്ങളുടെ മൊചനത്തിന്നു വെണ്ടി അനു
താപത്തിന്റെ ബപ്തിസ്മയെ പ്രസംഗിക്കയും ചെയ്തു കൊണ്ടിരുന്നു✱</lg><lg n="൫"> അപ്പൊൾ യെഹൂദിയ ദെശം ഒക്കയും യെറുശലമിക്കാരും അവ
ന്റെ അടുക്കലെക്ക പുറപ്പെട്ടുപൊയി തങ്ങളുടെ പാപങ്ങളെ അ
നുസരിച്ചുകൊണ്ട എല്ലാവരും യൊർദാൻ നദിയിൽ അവനാൽ</lg><lg n="൬"> ബപ്തിസ്മപ്പെട്ടു✱ വിശെഷിച്ച യൊഹന്നാൻ ഒട്ടകരൊമംകൊണ്ടു
ള്ള വസ്ത്രത്തെയും തന്റെ അരയിൽ തൊൽകൊണ്ടുള്ളൊരു വാ
റിനെയും ധരിക്കുന്നവനായും വെട്ടുകിളികളെയും വൻതെനിനെ</lg><lg n="൭"> ഭക്ഷിക്കുന്നവനായും ഇരുന്നു✱ വിശെഷിച്ച അവൻ പ്രസം
ഗിച്ച പറഞ്ഞു എന്നെക്കാൾ എറ്റവും ബലവാനായവൻ എന്റെ
പിന്നാലെ വരുന്നു അവന്റെ ചെരിപ്പുകളുടെ വാറിനെ കുനി</lg><lg n="൮">ഞ്ഞ അഴിപ്പാൻ ഞാൻ യൊഗ്യനല്ല✱ ഞാൻ വെള്ളം കൊണ്ട നി
ങ്ങളെ ബപ്തിസ്മപ്പെടുത്തി സത്യം എന്നാൽ അവൻ പരിശുദ്ധാ
ത്മാവുകൊണ്ട നിങ്ങളെ ബപ്തിസ്മപ്പെടുത്തും✱</lg>

<lg n="൯">പിന്നെ ആ ദിവസങ്ങളിൽ ഉണ്ടായത എന്തെന്നാൽ യെശു ഗ
ലിലെയായിലെ നസറെത്തിൽനിന്ന വന്ന യൊർദാനിൽ യൊ</lg><lg n="൧൦">ഹന്നാനാൽ ബപ്തിസ്മപ്പെട്ടു✱ എന്നാറെ ഉടനെ അവൻ വെള്ള
ത്തിൽനിന്ന കരെറുമ്പൊൾ മെൽലൊകങ്ങൾ തുറന്നിരിക്കുന്ന
തിനെയും ആത്മാവ ഒരു പ്രാവുപൊലെ അവന്റെ മെൽ ഇറങ്ങു</lg><lg n="൧൧">ന്നതിനെയും അവൻ കണ്ടു✱ നീ എന്റെ വാത്സല്യ പുത്രനാകു
ന്നു നിന്നിൽ എനിക്ക വളര ഇഷ്ടമുണ്ട എന്ന സ്വൎഗ്ഗത്തിൽനിന്ന ഒ</lg><lg n="൧൨">രു ശബ്ദവും ഉണ്ടായി✱ പിന്നെ ഉടന്തന്നെ ആത്മാവ അവനെ വ</lg> [ 92 ]

<lg n="൧൩">നത്തിലെക്ക ആട്ടി കളയുന്നു വിശെഷിച്ച അവൻ അവിടെ വ
നത്തിൽ നാല്പത ദിവസം സാത്താനാൽ പരീക്ഷിക്കപ്പെട്ട ഇരു
ന്നു മൃഗങ്ങളൊടും കൂട ആയിരുന്നു ദൈവദൂതന്മാർ അവന്ന ശുശ്രൂ
ഷ ചെയ്കയും ചെയ്തു✱</lg>

<lg n="൧൪">എന്നാൽ യൊഹന്നാൻ കാവലിൽ ഏല്പിക്കപ്പെട്ടതിന്റെ ശെ
ഷം യെശു ഗലിലെയായിലെക്ക ദൈവ രാജ്യത്തിന്റെ എവൻ</lg><lg n="൧൫">ഗെലിയൊനെ പ്രസംഗിച്ചുകൊണ്ടും✱ കാലം തികഞ്ഞു ദൈവ
ത്തിന്റെ രാജ്യവും സമീപിച്ചിരിക്കുന്നു നിങ്ങൾ അനുതപിക്കയും
എവൻഗെലിയൊനെ വിശ്വസിക്കയും ചെയ്വിൻ എന്ന പറഞ്ഞു</lg><lg n="൧൬"> കൊണ്ടും വന്നു✱ പിന്നെ അവൻ ഗലിലെയായിലെ സമുദ്രത്തി
ന്റെ അരികെ നടക്കുമ്പൊൾ ശിമൊനും അവന്റെ സഹൊദര
നായ അന്ത്രയൊസും സമുദ്രത്തിലെക്ക ഒരു വല വീശുന്നതിനെ
കണ്ടു എന്തെന്നാൽ അവർ മത്സ്യം പിടിക്കുന്നവരായിരുന്നു✱ എ</lg><lg n="൧൭">ന്നാറെ യെശു അവരൊടു പറഞ്ഞു നിങ്ങൾ എന്റെ പിന്നാലെ
വരുവിൻ ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കുകയും</lg><lg n="൧൮"> ചെയ്യും✱ ഉടന്തന്നെ അവർ തങ്ങളുടെ വലകളെ വിട്ടും കളഞ്ഞ</lg><lg n="൧൯"> അവന്റെ പിന്നാലെ പൊകയും ചെയ്തു✱ പിന്നെ അവിടെ നി
ന്ന കുറഞ്ഞൊന്ന കടന്നു പൊയപ്പൊൾ അവൻ സെബെദിയുടെ പു
ത്രനായ യാക്കൊബിനെയും അവന്റെ സഹൊദരനായ യൊഹ
ന്നാനെയും കണ്ടു അവരും പടവിൽ തങ്ങളുടെ വലകളെ നന്നാ</lg><lg n="൨൦">ക്കി കൊണ്ടിരുന്നു✱ ഉടനെ അവൻ അവരെ വിളിച്ചു അവർ ത
ങ്ങളുടെ പിതാവായ സെബദിയെ കൂലിക്കാരൊടു കൂട പടവിൽ
വിട്ട അവന്റെ പിന്നാലെ പൊകയും ചെയ്തു✱</lg>

<lg n="൨൧">പിന്നെ അവർ കപ്പൎന്നഹൊമിലെക്ക ചെന്നു ഉടൻ തന്നെ ശാ
ബത ദിവസത്തിൽ അവൻ സഭയിലെക്ക കടന്ന ഉപദെശിച്ചു✱</lg><lg n="൨൨"> അവർ അവന്റെ ഉപദെശത്തിൽ ആശ്ചൎയ്യപ്പെടുകയും ചെയ്തു എ
ന്തുകൊണ്ടെന്നാൽ അവൻ അധികാരമുള്ളവനെപ്പൊലെ അവൎക്ക ഉ
പദെശിച്ചു ഉപാദ്ധ്യായന്മാരെപ്പൊലെയല്ല✱</lg>

<lg n="൨൩">അപ്പൊൾ അവരുടെ സഭയിൽ മ്ലെച്ശാത്മാവൊടു കൂടിയ ഒരു</lg><lg n="൨൪"> മനുഷ്യൻ ഉണ്ടായിരുന്നു അവൻ നിലവിളിച്ചു പറഞ്ഞു✱ വിട ന
സ്രായക്കാരനായ യെശു ഞങ്ങൾക്ക നിന്നൊട എന്ത നി ഞങ്ങ
ഒള നശിപ്പിപ്പാനായിട്ട വന്നുവൊ നീ ആരാകുന്നു എന്ന ഞാൻ</lg><lg n="൨൫"> നിന്നെ അറിയുന്നു ദൈവത്തിന്റെ പരിശുദ്ധൻ തന്നെ✱ എന്നാ
റെ യെശു അവനെ ശാസിച്ചു നീ മിണ്ടാതെ ഇരിക്കയും അവങ്കൽ</lg><lg n="൨൬"> നിന്ന പുറപ്പെട്ട പൊകയും ചെയ്ക എന്ന പറഞ്ഞു✱ എന്നാറെ
മ്ലെഛ്ശാത്മാവ അവനെ വലിക്കയും ഒരു മഹാ ശബ്ദത്തൊടെ നി</lg><lg n="൨൭">ലവിളിക്കയും ചെയ്തിട്ട അവങ്കൽനിന്ന പുറപ്പെട്ടു പൊയി✱ വി
ശെഷിച്ച അവരെല്ലാവരും അത്ഭുതപ്പെട്ടു എന്നതുകൊണ്ട അവർ
തമ്മിൽ തമ്മിൽ വ്യവഹരിച്ച പറഞ്ഞു ഇത എന്താകുന്നു ൟ പു</lg>

[ 93 ] <lg n="">ത്തൻ ഉപദെശം എന്താകുന്നു എന്തുകൊണ്ടെന്നാൽ അവൻ അധി
കാരത്തൊടെ മ്ലെച്ശാമാക്കളൊടും കല്പിക്കയും അവർ അവനെ അ</lg><lg n="൨൮">നുസരിക്കയും ചെയ്യുന്നു✱ പിന്നെ അവന്റെ കീൎത്തി ഉടനെ ഗ
ലിലെയായ്ക ചുറ്റുമുള്ള ദെശത്തിലൊക്കയും പരന്നു✱</lg>

<lg n="൨൯">പിന്നെ ഉടനെ അവർ സഭയിൽനിന്ന പൊന്നാറെ യാക്കൊ
ബിനൊടും യൊഹന്നാനൊടും കൂടി ശിമൊന്റെയും അന്ത്രെയൊ</lg><lg n="൩൦">സിന്റെയും ഭവനത്തിലെക്ക വന്നു✱ എന്നാൽ ശിമൊന്റെ ഭാ
ൎയ്യയുടെ അമ്മ ജ്വരമായിട്ട കിടക്കുന്നുണ്ടായിരുന്നു ഉടനെ അവർ</lg><lg n="൩൧"> അവളെ കുറിച്ച അവനൊടു പറഞ്ഞു✱ അപ്പൊൾ അവൻ അടു
ക്കൽ ചെന്ന അവളുടെ കയ്യെ പിടിച്ചുകൊണ്ട അവളെ എഴുനീല്പി
ച്ചു ഉടനെ ജ്വരം അവളെ വിട്ടു മാറി അവൾ അവൎക്ക ശുശ്രൂഷ
ചെയ്കയും ചെയ്തു✱</lg>

<lg n="൩൨">വൈകുന്നെരമായപ്പൊൾ സൂൎയ്യൻ അസ്തമിച്ചതിന്റെ ശെഷം അ
വർ രൊഗപ്പെട്ടവരെ എല്ലാവരെയും പിശാച ബാധിച്ചിട്ടുള്ളവ</lg><lg n="൩൩">രെയും അവന്റെ അടുക്കൽ കൊണ്ടുവന്നു✱ എന്നാൽ നഗരം</lg><lg n="൩൪"> എല്ലാം വാതിലിന്റെ അടുക്കൽ വന്നു കൂടിയിരുന്നു✱ വിശെ
ഷിച്ച അവൻ പല വിധമായുള്ള വ്യാധികൾ കൊണ്ട രൊഗപ്പെട്ട
വരെ പലരെയും സൌഖ്യമാക്കി വളര പിശാചുകളെയും പുറത്താ
ക്കി പിശാചുകളെ പറവാൻ സമ്മതിച്ചതുമില്ല അതെന്തുകൊണ്ടെ
ന്നാൽ അവർ അവനെ അറിഞ്ഞിരുന്നു✱</lg>

<lg n="൩൫">രാവിലെ അവൻ എത്രയും പ്രഭാത കാലത്ത എഴുനീറ്റ പുറ
പ്പെട്ട വനമായൊരു സ്ഥലത്തിലെക്ക പൊയി അവിടെ പ്രാൎത്ഥി</lg><lg n="൩൬">ക്കയും ചെയ്തു✱ എന്നാൽ ശിമൊനും അവനൊടു കൂടിയുള്ളവ</lg><lg n="൩൭">രും അവന്റെ പിന്നാലെ ചെന്നു✱ അവർ അവനെ കണ്ടെത്തി
യാറെ എല്ലാവരും നിന്നെ അന്വെഷിക്കുന്നു എന്ന അവനൊടു പ</lg><lg n="൩൮">റകയും ചെയ്തു✱ അപ്പൊൾ അവൻ അവരൊടു പറഞ്ഞു നാം
അടുത്തുള്ള ഗ്രാമങ്ങളിലെക്ക ഞാൻ അവിടെയും പ്രസംഗിപ്പാനാ
യിട്ട പൊകെണം എന്തുകൊണ്ടെന്നാൽ അതിന്നായിട്ട ഞാൻ പു</lg><lg n="൩൯">റപ്പെട്ടു വന്നു✱ പിന്നെ അവൻ ഗലിലെയായിൽ എല്ലാടവും അ
വരുടെ സഭകളിൽ പ്രസംഗിക്കയും പിശാചുകളെ പുറത്താക്കുക
യും ചെയ്തു കൊണ്ടിരുന്നു✱</lg>

<lg n="൪൦">വിശെഷിച്ച ഒരു കുഷ്ഠരൊഗി അവന്റെ അടുക്കൽ വന്ന അ
വനൊട അപെക്ഷിക്കയും അവന്റെ മുമ്പാക മുട്ടുകുത്തുകയും നിന
ക്ക മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കുവാൻ നിനക്ക കഴിയും എ</lg><lg n="൪൧">ന്ന അവനൊടു പറകയുംചെയ്തു✱ എന്നാറെ യെശുമനസ്സലിഞ്ഞ ത
ന്റെ കയ്യെ നീട്ടി അവനെ തൊട്ട എനിക്ക മനസ്സുണ്ട നീ ശുദ്ധനാ</lg><lg n="൪൨">യി ഭവിക്ക എന്ന അവനൊടു പറഞ്ഞു✱ എന്നാൽ അവൻ പറ
ഞ്ഞപ്പൊൾ ഉടനെ കുഷ്ഠരൊഗം അവനെ വിട്ടു മാറി അവൻ ശു</lg><lg n="൪൩">ദ്ധനായി ഭവിക്കയും ചെയ്തു✱ പിന്നെ അവൻ അവനൊടു ഉറ</lg> [ 94 ]

<lg n="൪൪">പ്പായിട്ട കല്പിച്ച ഉടനെ അവനെ പറഞ്ഞയച്ചു✱ അവൻ അവ
നൊടു പറയുന്നു നീ ആരൊടും പറയാതെ ഇരിപ്പാൻ നൊക്ക എ
ങ്കിലും നീ ചെന്ന ആചാൎയ്യന്ന നിന്നെത്തന്നെ കാണിക്കയും മൊശെ
കല്പിച്ചിട്ടുള്ള വസ്തുക്കളെ അവൎക്ക സാക്ഷിക്കായിട്ട നിന്റെ ശുദ്ധീക</lg><lg n="൪൫">രണത്തിന്നുവെണ്ടി കൊടുക്കയും ചെയ്ക✱ എന്നാൽ അവൻ പുറ
പ്പെട്ട വളര പ്രസംഗിക്കയും ആ വൎത്തമാനത്തെ പ്രസിദ്ധ
പ്പെടുത്തുകയും ചെയ്തു തുടങ്ങി അതുകൊണ്ട യെശു പിന്നെ ന
ഗത്തിലേക്ക പരസ്യമായി ചെല്ലുവാൻ കഴിഞ്ഞില്ല പുറത്ത വന
മായുള്ള സ്ഥലങ്ങളിൽ ഇരുന്നതെയുള്ളൂ എന്നാറെയും എല്ലാ ഇട
ത്തിൽനിന്നും ജനങ്ങൾ അവന്റെ അടുക്കൽ വന്നു✱</lg>

൨ അദ്ധ്യായം

൧ ഒരു പക്ഷവാത ദീനക്കാരനെ ക്രിസ്തു സൌഖ്യപ്പെടുത്തുന്നത
൧൪ മത്തായിയെ വിളിക്കുന്നത.—൧൫ വിശെഷിച്ചും ചുങ്ക
ക്കാരൊടും പാപികളൊടും കൂടി ഭക്ഷിക്കുന്നത.

<lg n="">പിന്നെ കുറയ ദിവസങ്ങളുടെ ശെഷം അവൻ പിന്നെയും കപ്പൎന്ന
ഹൊമിലെക്ക ചെന്നു അവൻ ഭവനത്തിലുണ്ട എന്ന ശ്രുതിപ്പെടുകയും</lg><lg n="൨"> ചെയ്തു അപ്പൊൾ ഉടനെ പലരും വാതിലിന്റെ അടുക്കൽ കൂടീ
നില്പാൻ ഒട്ടും സ്ഥലമില്ലാത്ത പ്രകാരം ഒന്നിച്ചു കൂടി വിശെഷിച്ച</lg><lg n="൩"> അവൻ അവരൊടു വചനത്തെ പറഞ്ഞു✱ അപ്പൊൾ അവർ ഒ
രു പക്ഷവാതക്കാരനെ നാലാളുകളെക്കൊണ്ട എടുപ്പിച്ച അവ</lg><lg n="൪">ന്റെ അടുക്കൾ കൊണ്ടുവരുന്നു എന്നാൽ പുരുഷാരത്തിന്റെ
നിമിത്തമായിട്ട അവന്റെ അടുക്കൽ ചെൎന്ന വരുവാൻ കഴിയാ
യ്കകൊണ്ട അവർ അവൻ ഇരുന്ന സ്ഥലത്തിന്റെ മെൽ കൂട്ടി
നെ പൊളിച്ചു പൊളിച്ച കളഞ്ഞതിന്റെ ശെഷം പക്ഷവാതക്കാ</lg><lg n="൫">രൻ കിടക്കുന്ന കിടക്കയെ താഴെ ഇറക്കുകയും ചെയ്തു✱ എന്നാ
റെ യെശു അവരുടെ വിശ്വാസത്തെ കണ്ടിട്ട പക്ഷവാതക്കാരനൊ
ടു പറഞ്ഞു പുത്ര നിനക്ക നിന്റെ പാപങ്ങൾ മൊചിക്കപ്പെട്ടിരി</lg><lg n="൬">ക്കുന്നു✱ അപ്പൊൾ ഉപാദ്ധ്യായന്മാരിൽ ചിലർ അവിടെ ഇരുന്നു</lg><lg n="൭"> കൊണ്ടും അവരുടെ ഹൃദയങ്ങളിൽ ഇവൻ എന്തിന്നായിട്ടഇപ്രകാ
രം ദൂഷണം പറയുന്നു ദൈവം ഒരുവൻ മാത്രമല്ലാതെ പാപങ്ങളെ
മൊചിപ്പാൻ കഴിയുന്നവൻ ആർ എന്ന ചിന്തിച്ചുകൊണ്ടും ഇരു</lg><lg n="൮">ന്നു✱ ഉടനെ യെശു അവർ തങ്ങളുടെ ഉള്ളിൽ ഇങ്ങിനെ ചിന്തിക്കു
ന്നു എന്ന തന്റെ ആത്മാവിൽ അറിഞ്ഞിട്ട അവരൊട പറഞ്ഞു നീ
ങ്ങൾ ൟ കാൎയ്യങ്ങളെ നിങ്ങളുടെ ഹൃദയങ്ങളിൽ എന്തിന ചിന്തിക്കു</lg><lg n="൯">ന്നു പക്ഷവാതക്കാരനൊട നിനക്ക നിന്റെ പാപങ്ങൾ മൊചി
ക്കപ്പെട്ടിരിക്കുന്നു എന്ന പറയുന്നതൊ നീ എഴുനീറ്റ നിന്റെ കി
ടക്കയെ എടുത്ത നടക്ക എന്ന പറയുന്നതൊ എത എറ്റവും എ</lg><lg n="൧൦">ളുപ്പമുള്ളതാകുന്നു എന്നാൽ മനുഷ്യപുത്രന്ന ഭൂമിയിൽ പാപ</lg>

[ 95 ] <lg n="">ങ്ങളെ മൊചിപ്പാൻ അധികാരമുണ്ടെന്ന നിങ്ങൾ അറിയെണ്ടുന്ന</lg><lg n="൧൧">തിനായിട്ട അവൻ പക്ഷവാതക്കാരനൊടു പറയുന്നു✱) നീ എ
ഴുനീറ്റ നിന്റെ കിടക്കയെ എടുത്ത നിന്റെ ഭവനത്തിലെക്ക</lg><lg n="൧൨"> പൊയിക്കൊൾക എന്ന ഞാൻ നിന്നൊടു പറയുന്നു✱ ഉടന്തന്നെ
അവൻ എഴുനീറ്റ തന്റെ കിടക്കയെ എടുത്തുകൊണ്ട എല്ലാവ
രുടെയും മുമ്പാക പുറപ്പെട്ട പൊകയും ചെയ്തു അതുകൊണ്ട എ
ല്ലാവരും വിസ്മയിച്ച നാം ഒരു നാളും ഇപ്രകാരം കണ്ടിട്ടില്ല എന്ന
പറഞ്ഞ ദൈവത്തെ സ്തുതിക്കയും ചെയ്തു✱</lg>

<lg n="൧൩">എന്നാൽ അവൻ പിന്നെയും സമുദ്രത്തിന്റെ അടുക്കർ പുറ
പ്പെട്ടു പൊയി പുരുഷാരവുമെല്ലാം അവന്റെ അടുക്കൽ വന്നു അ</lg><lg n="൧൪">വൻ അവൎക്ക ഉപദെശിക്കയും ചെയ്തു✱ അവൻ കടന്നു പൊകു
മ്പൊൾ അല്പായുടെ പുത്രനായ ലെവി ചുങ്കസ്ഥലത്തിങ്കൽ ഇരി
ക്കുന്നതിനെ കണ്ടു അവനൊടു പറഞ്ഞു എന്റെ പിന്നാലെ വരി
ക അവൻ എഴുനീറ്റ അവന്റെ പിന്നാലെ പൊകയും ചെയ്തു✱</lg><lg n="൧൫"> പിന്നെ ഉണ്ടായത എന്തെന്നാൽ യെശു അവന്റെ ഭവനത്തിൽ ഭ
ക്ഷണത്തിന്നിരിക്കുമ്പൊൾ വളര ചുങ്കക്കാരും പാപികളൂം യെ
ശുവിനൊടും അവന്റെ ശിഷ്യന്മാരൊടും കൂട ഇരുന്നു എന്തുകൊ
ണ്ടെന്നാൽ അവർ പലരായിരുന്നു അവന്റെ പിന്നാലെ ചെല്ലുക</lg><lg n="൧൬">യും ചെയ്തു✱ എന്നാൽ അവൻ ചുങ്കക്കാരൊടും പാപികളൊടും കൂ
ട ഭക്ഷിക്കുന്നതിനെ ഉപാദ്ധ്യായന്മാരും പറിശന്മാരും കണ്ടാറെ അ
വന്റെ ശിഷ്യന്മാരൊടു പറഞ്ഞു അവൻ ചുങ്കുക്കാരൊടും പാപിക</lg><lg n="൧൭">ളൊടും കൂട ഭക്ഷിച്ച പാനം ചെയ്യുന്നത എന്ത✱ യെശു അതിനെ
കെട്ടാനെ അവരൊടു പറഞ്ഞു അരൊഗികളായുള്ളവൎക്ക വൈദ്യനെ
കൊണ്ട ആവശ്യമില്ല രൊഗികളായുള്ളവൎക്കെ ഉള്ളൂ ഞാൻ നീതിമാ
ന്മാരെ അല്ല പാപികളെ അത്രെ അനുതാപത്തിങ്കലെക്ക വിളി
പ്പാൻ വന്നത✱</lg>

<lg n="൧൮">യൊഹന്നാന്റെയും പറിശന്മാരുടെയും ശിഷ്യന്മാർ ഉപൊ
ഷിക്കുന്നവരായിരുന്നു അവർ വന്ന അവനൊടു പറയുന്നു എ
ന്തിന്നായിട്ട യൊഹന്നാന്റെയും പറിശന്മാരുടെയും ശിഷ്യന്മാർ
ഉപൊഷിക്കയും നിന്റെ ശിഷ്യന്മാർ മാത്രം ഉപൊഷിക്കാതെ ഇ</lg><lg n="൧൯">രിക്കയും ചെയ്യുന്നു✱ എന്നാറെ യെശു അവരൊടു പറഞ്ഞു കല്യാ
ണ ഗൃഹത്തിലെ പൈതങ്ങൾക്ക മണവാളൻ അവരൊടു കൂടയുള്ള
പ്പൊൾ ഉപൊഷിപ്പാൻ കഴിയുമൊ അവൎക്ക മണവാളൻ അവരൊ</lg><lg n="൨൦">ടു കൂട ഉള്ള കാലത്തോളം ഉപൊഷിപ്പാൻ കഴികയില്ല✱ എ
ന്നാൽ മണവാളൻ അവരിൽനിന്ന എടുക്കപ്പെടെണ്ടുന്ന ദിവസങ്ങൾ
വരും അപ്പൊൾ അവർ ആ ദിവസങ്ങളിൽ ഉപൊഷിക്കയും ചെ</lg><lg n="൨൧">യ്യും✱ വിശെഷിച്ചും ഒരുത്തനും ഒരു പുതിയ വസ്ത്രത്തിന്റെ
ഖണ്ഡത്തെ പഴയ വസ്ത്രത്തിന്മെൽ തുന്നുമാറില്ല അപ്രകാരമാ
യാൽ അതിങ്കൽ തുന്നിയ പുതിയ ഖണ്ഡം പഴയതിൽനിന്ന എടു</lg> [ 96 ]

<lg n="൨൨">ത്ത കളകയും കീറൽ അധികമായി തീരുകയും ചെയ്യുന്നു✱ പി
ന്നെ ഒരുത്തനും പുതിയ വീഞ്ഞിനെ പഴയ തൊല്ക്കുടങ്ങളിൽ പ
കൎന്ന വെക്കുമാറില്ല അപ്രകാരമായാൽ പുതിയ വീഞ്ഞ തൊല്ക്കു
ടങ്ങളെ പൊളിക്കയും വീഞ്ഞ ഒഴുകി പൊകയും തൊൽക്കുടങ്ങൾ
കെട്ടു പൊകയും ചെയ്യുന്നു എന്നാൽ പുതിയ വീഞ്ഞ പുതിയതൊ
ൽക്കുടങ്ങളിൽ പകൎന്ന വെക്കപ്പെടെണ്ടുന്നതാകുന്നു✱</lg>

<lg n="൨൩">പിന്നെ ഉണ്ടായത എന്തെന്നാൽ അവൻ ശാബത ദിവസത്തി
ങ്കൽ കൃഷിസ്ഥലങ്ങളിൽ കൂടി നടന്നു പൊയി വിശെഷിച്ച അവ
ന്റെ ശിഷ്യന്മാർ വഴി നടക്കുമ്പൊൾ കതിരുകളെ പറിച്ചു തുട</lg><lg n="൨൪">ങ്ങി✱ അപ്പൊൾ പറിശന്മാർ അവനൊട പറഞ്ഞു കണ്ടാലും ശാ
ബത ദിവസത്തിൽ ന്യായമില്ലാത്തതിനെ അവർ എന്തിന്ന ചെ</lg><lg n="൨൫">യ്യുന്നു✱ എന്നാറെ അവൻ അവരൊടു പറഞ്ഞു ദാവീദ തനിക്ക
ആവശ്യമുണ്ടാകയും തനിക്കും തന്നൊടു കൂട ഉള്ളവൎക്കും വിശക്ക</lg><lg n="൨൬">യും ചെയ്തപ്പൊൾ എന്ത പ്രവൃത്തിച്ചു✱ എങ്ങിനെ അവൻ ആ
ബിയതാർ എന്ന പ്രധാനാചാൎയ്യന്റെ ദിവസങ്ങളിൽ ദൈവത്തി
ന്റെ ഭവനത്തിലെക്കു പ്രവെശിക്കയും ആചാൎയ്യന്മാൎക്ക അല്ലാതെ
ഭക്ഷിപ്പാൻ ന്യായമില്ലാത്ത കാഴ്ച അപ്പങ്ങളെ ഭക്ഷിക്കയും തന്നൊടു
കൂട ഉള്ളവൎക്ക കൊടുക്കയും ചെയ്തു എന്ന നിങ്ങൾ ഒരുനാളും വായി</lg><lg n="൨൭">ച്ചിട്ടില്ലയൊ✱ വിശെഷിച്ച അവൻ അവരൊടു പറഞ്ഞു ശാബ
ത ദിവസം മനുഷ്യന്നായിട്ട ഉണ്ടാക്കപ്പെട്ടു മനുഷ്യൻ ശബത ദിവ</lg><lg n="൨൮">സത്തിന്നായിട്ടല്ല✱ ഇതുകൊണ്ട മനുഷ്യന്റെ പുത്രൻ ശാബത
ദിവസത്തിന്റെയും നാഥനാകുന്നു✱</lg>

൩ അദ്ധ്യായം

൧ ശൊഷിച്ച കൈ സൌഖ്യമാക്കപ്പെടുന്നത.— ൧൩. അപ്പൊ
സ്തൊലന്മാർ തിരഞ്ഞെടുക്കപ്പെടുന്നത.— ൨൨ ക്രിസ്തു ഉപാ
ദ്ധ്യായന്മാരെ ദൈവദൂഷണത്തെ ബൌധം വരുത്തുന്നത.—
൩൧ ക്രിസ്തുവിന്റെ സംബന്ധക്കാർ ഇന്നവരാകുന്നു എന്നു
ള്ളത.

<lg n="">എന്നാറെ അവൻ പിന്നെയും സഭയിലെക്ക കടന്നു അവിടെ ഒ
രു കൈ ശൊഷിച്ച പൊയിട്ടുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു✱</lg><lg n="൨"> വിശെഷിച്ച അവർ അവനെ കുറ്റപ്പെടുത്തെണ്ടുന്നതിന്ന അവൻ
അവനെ ശാബത ദിവസത്തിൽ സൌഖ്യമാക്കുമൊ എന്ന അവനെ</lg><lg n="൩"> നൊക്കിയിരുന്നു✱ അനന്തരം അവൻ ശൊഷിച്ചു പൊയ കൈ</lg><lg n="൪"> ഉള്ള മനുഷ്യനൊട നീ നടുവിൽ എഴുനീല്ക്ക എന്ന പറഞ്ഞു✱ വി
ശെഷിച്ചും അവൻ അവരൊടു പറഞ്ഞു ശാബത ദിവസങ്ങളിൽ ഗു
ണം ചെയ്യുന്നതൊ ദൊഷം ചെയ്യുന്നതൊ ജീവനെ രക്ഷിക്കുന്നതൊ
നശിപ്പിക്കുന്നതൊ എത ന്യായമാകുന്നു എന്നാറെ അവർ മിണ്ടാ</lg><lg n="൫">തെ ഇരുന്നു✱ പിന്നെ അവൻ കൊപത്തൊടു കൂട അവരിൽ</lg>

[ 97 ] <lg n="">ചുറ്റും നൊക്കി അവരുടെ ഹൃദയത്തിലെ കാഠിന്യത്തെ കുറിച്ച
ക്ലെശപ്പെട്ട ആ മനുഷ്യനൊടു പറഞ്ഞു നിന്റെ കയ്യെ നീട്ടുക
എന്നാറ അവൻ അതിനെ നീട്ടി അവന്റെ കൈ മറ്റെതിനെ
പൊലെ നല്ലവണ്ണം സസ്ഥമായി യഥാസ്ഥാനപ്പെടുകയും ചെയ്തു✱</lg><lg n="൬"> പിന്നെ പറിശന്മാർ പുറപ്പെട്ട പൊയി അവനെ നശിപ്പിക്കെ
ണ്ടുന്നതിന്നായിട്ട ഉടനെ അവന്ന വിരൊധമായി എറൊദിയക്കാ</lg><lg n="൭">രൊടു കൂടി ആലൊചന ചെയ്തു✱ വിശെഷിച്ച യെശു തന്റെ
ശിഷ്യന്മാരൊടു കൂടി അവിടെനിന്ന സമുദ്രത്തിന്റെ അടുക്കലെ
ക്ക വാങ്ങിപൊയി വളര പുരുഷാരം ഗലിലെയായിൽനിന്നും യെ</lg><lg n="൮">ഹൂദിയയിൽനിന്നും✱ യെറുശലമിൽനിന്നും ഇദുമിയായിൽനിന്നും
യൊർദാന്റെ അക്കരയിൽനിന്നും അവന്റെ പിന്നാലെ ചെല്ലുക
യും ചെയ്തു തൂറിന്നും സിദൊന്നും ചുറ്റുമുള്ളവരായി വളര പുരു
ഷാരവും അവൻ ചെയ്തിട്ടുള്ള കാൎയ്യങ്ങളെ കെൾക്കകൊണ്ട അവന്റെ</lg><lg n="൯"> അടുക്കൽ വന്നു✱ എന്നാൽ പുരുഷാരത്തിന്റെ നിമിത്തമായി
ട്ട അവർ തന്നെ ഞെരുക്കാതെയിരിക്കെണ്ടുന്നതിന്ന തനിക്ക ഒരു
പടവ ഒരുങ്ങിയിരിക്കെണമെന്ന അവൻ തന്റെ ശിഷ്യന്മാരൊടു</lg><lg n="൧൦"> പറഞ്ഞു✱ എന്തുകൊണ്ടെന്നാൽ അവൻ പലരെയും സ്വസ്ഥമാ
ക്കി അതുകൊണ്ട വ്യാധികളുള്ളവരെല്ലാവരും അവനെ തൊടെണ്ടു</lg><lg n="൧൧">ന്നതിന്ന അവന്റെ മെൽ തിരക്കി ചെന്നു✱ മ്ലെച്ശാത്മാക്കളും അ
വനെ കണ്ടപ്പൊൾ അവന്റെ മുമ്പാക വീണ നീ ദൈവത്തിന്റെ</lg><lg n="൧൨"> പുത്രനാകുന്നു എന്ന ഉറക്കെ വിളിച്ചു പറഞ്ഞു✱ തന്നെ പ്രസി
ദ്ധമാക്കരുത എന്ന അവൻ അവരെ വളര വിലക്കുകയും ചെയ്തു✱</lg>

<lg n="൧൩">പിന്നെ അവൻ ഒരു പൎവതത്തിന്മെൽ കരെറി തനിക്ക മന
സ്സായുള്ളവരെ അടുക്കൽ വിളിച്ചു അവർ അവന്റെ അടുക്കൽ വ</lg><lg n="൧൪">രികയും ചെയ്തു✱ വിശെഷിച്ച അവൻ പന്ത്രണ്ടു പെരെ തന്നൊ</lg><lg n="൧൫">ടു കൂടി ഇരിപ്പാനായിട്ടും പ്രസംഗിപ്പാനും✱ രൊഗികളെ സ്വസ്ഥ
മാക്കുകയും പിശാചുകളെ പുറത്താക്കുകയും ചെയ്വാൻ അധികാര</lg><lg n="൧൬">മുണ്ടാകുവാനും അവരെ അയപ്പനായിട്ടും നിയമിച്ചു✱ ശിമൊന്ന</lg><lg n="൧൭"> അവൻ പത്രൊസ എന്ന നാമത്തെ കൊടുത്തു✱ സെബദിയുടെ
പുത്രനായ യാക്കൊബും യാക്കൊബിന്റെ സഹൊദരനായ യൊ
ഹന്നാനും അവൻ ഇവൎക്ക ഇടിയുടെ പുത്രന്മാന്മാരെന്ന അൎത്ഥമുള്ള</lg><lg n="൧൮"> ബൊവനെർഗെസ്സ എന്ന നാമങ്ങളെ കൊടുത്തു✱ അന്ത്രയൊസും
ഫിലിപ്പൊസും ബൎത്തൊലൊമായും മത്തായും തൊമാസും അല്പായി
യുടെ പുത്രനായ യാക്കൊബും തദ്ദായും കനാനായക്കാരനായ ശി</lg><lg n="൧൯">മൊനും✱ അവനെ കാണിച്ചു കൊടുത്തവനായുള്ള യെഹൂദാ ഇ
സ്കറിയൊത്തും പിന്നെ അവർ ഒരു ഭവനത്തിലെക്ക പൊയി✱</lg>

<lg n="൨൦">എന്നാറെ അവൎക്ക അപ്പത്തെ ഭക്ഷിപ്പാൻ പൊലും കഴിയാ</lg><lg n="൨൧">ത്ത പ്രകാരം പുരുഷാരം പിന്നെയും വന്നു കൂടി✱ എന്നാൽ
അവന്റെ ചാൎച്ചക്കാർ കെട്ടാറെ അവനെ പിടിപ്പാൻ പുറപ്പെട്ടു</lg> [ 98 ]

<lg n="">എന്തുകൊണ്ടെന്നാൽ അവൻ സുബൊധമില്ലാത്തവനാകുന്നു എന്ന</lg><lg n="൨൨"> അവർ പറഞ്ഞു✱ വിശെഷിച്ച യെറുശലമിൽനിന്ന പുറപ്പെട്ടു വ
ന്നിട്ടുള്ള ഉപാദ്ധ്യായന്മാർ അവന്ന ബെത്സബുൎബ ഉണ്ടെന്നും പിശാചു
കളുടെ പ്രഭുവിനെ കൊണ്ട അവൻ പിശാചുകളെ പുറത്താക്കുന്നു</lg><lg n="൨൩"> എന്നും പറഞ്ഞു✱ അപ്പൊൾ അവൻ അവരെ അടുക്കൽ വിളിച്ചിട്ട
ഉപമകളായിട്ട അവരൊടു പറഞ്ഞു സാത്താന സാത്താനെ പുറ</lg><lg n="൨൪">ത്താക്കുവാൻ കഴിയുന്നത എങ്ങിനെ✱ ഒരു രാജ്യവും തനിക്കു ത
ന്നെ വിരൊധമായി പറഞ്ഞിരിക്കുന്നു എങ്കിൽ ആ രാജ്യത്തിന്ന</lg><lg n="൨൫"> നിലനില്പാൻ കഴികയില്ല✱ ഒരു ഭവനവും തനിക്കു തന്നെ വിരെ വിരൊ
ധമായി പിരിഞ്ഞിരിക്കുന്നു എങ്കിൽ ആ ഭവനത്തിന്ന നിലനില്പാൻ</lg><lg n="൨൬"> കഴികയില്ല✱ സാത്താനും തനിക്ക തന്നെ വിരൊധമായി എഴു
നീല്ക്കുകയും പിരിയപ്പെടുകയും ചെയ്താൽ അവന അവസാനമുണ്ടാ</lg><lg n="൨൭">ക അല്ലാതെ നിലനില്പാൻ കഴികയില്ല✱ ബലവാനെ മുമ്പെ ബന്ധി
ക്കാതെ കണ്ട ഒരുത്തനും ഒരു ബലവാന്റെ ഭവനത്തിലെക്ക കട
ക്കയും അവന്റെ സമ്പത്തുകളെ കൊള്ളയിടുകയും ചെയ്വാൻ കഴി
കയില്ല (ബന്ധിച്ചാൽ) അപ്പൊൾ അവന്റെ ഭവനത്തെ കൊള്ള</lg><lg n="൨൮">യിടുകയും ചെയ്യാം✱ ഞാൻ സത്യമായിട്ട നിങ്ങളൊടു പറയുന്നു
മനുഷ്യരുടെ പുത്രന്മാൎക്ക സകല പാപങ്ങളും അവർ ദുഷിച്ചു പറ</lg><lg n="൨൯">യുന്ന സകല ദൂഷണങ്ങളും മൊചിക്കപ്പെടും✱ എന്നാൽ ആരെങ്കി
ലും പരിശുദ്ധാത്മാവിന്ന നെരെ ദൂഷണം പറഞ്ഞാൽ അവന്ന ഒ
രുനാളൂം മൊചനമുണ്ടാകയില്ല നിത്യമായുള്ള ശിക്ഷക്ക ഹെതുവ</lg><lg n="൩൦">ത്രെ ആകുന്നത✱ അതെന്തുകൊണ്ടെന്നാൽ അവന്ന ഒരു മ്ലെച്ശാ
ത്മാമാവുണ്ട എന്ന അവർ പറഞ്ഞിരുന്നു✱</lg>

<lg n="൩൧">അപ്പൊൾ അവന്റെ സഹൊദരന്മാരും മാതാവും വന്ന പുറ
ത്ത നിന്നിട്ട അവനെ വിളിപ്പാൻ അവന്റെ അടുക്കൽ ആളയ</lg><lg n="൩൨">ച്ചു✱ അവന്റെ ചുറ്റും പുരുഷാരവും ഇരുന്നിരുന്നു വിശെഷി
ച്ച അവർ അവനൊടു പറഞ്ഞു കണ്ടാലും നിന്റെ മാതാവും നി</lg><lg n="൩൩">ന്റെ സഹൊദരന്മാരും പുറത്ത നിന്നെ അന്വെഷിക്കുന്നു✱ എ
ന്നാറെ അവൻ അവരൊട ഉത്തരമായിട്ട പറഞ്ഞു എന്റെ മാ
താവ എങ്കിലും എന്റെ സഹൊദരന്മാർ എങ്കിലും ആരാകുന്നു✱</lg><lg n="൩൪"> വിശെഷിച്ച അവൻ തന്റെ ചുറ്റിലും ഇരുന്നവരെ ചുറ്റംനൊ
ക്കീട്ട പറഞ്ഞു കണ്ടാലും എന്റെ മാതാവും എന്റെ സഹൊദര</lg><lg n="൩൫">ന്മാരും✱ എന്തുകൊണ്ടെന്നാൽ ആരെജിലും ദൈവത്തിന്റെ ഇ
ഷ്ടത്തെ ചെയ്യുമൊ അവൻ എന്റെ സഹൊദരനും എന്റെ സ
ഹൊദരിയും എന്റെ മാതാവും ആകുന്നു✱</lg>

൪ അദ്ധ്യായം

൧ വിതക്കുന്നവന്റെ ഉപമ.— ൧൪ അതിന്റെ അൎത്ഥം.—
൨൬ രഹസ്യമായി മുളക്കുന്ന വിത്തിന്റെയും.— ൩൦ കടു

[ 99 ] കു മണിയുടെയും സംഗതി

<lg n="">പിന്നെ അവൻ പിന്നെയും സമുദ്രത്തിന്റെ അരികെ ഉപദെ
ശിച്ചു തുടങ്ങി ബഹു പുരുഷാരവും അവന്റെ അടുക്കൽ വന്നു കൂ
ടി എന്നതുകൊണ്ട അവൻ ഒരു പടവിൽ കയറി സമുദ്രത്തിലി
രുന്നു പുരുഷാരം എല്ലാം സമുദ്രത്തിന്റെ അരികെ കരയിലുമി</lg><lg n="൨">രുന്നു✱ എന്നാൽ അവൻ വളരെ കാൎയ്യങ്ങളെ ഉപമകൾ കൊണ്ട
അവൎക്ക ഉപദെശിച്ചു അവന്റെ ഉപദെശത്തിൽ അവൻ അവ</lg><lg n="൩">രൊടു പറഞ്ഞു✱ കെട്ടുകൊൾവിൻ കണ്ടാലും ഒരു വിതെക്കുന്നവൻ</lg><lg n="൪"> വിതെപ്പാനായിട്ട പുറപ്പെട്ടു✱ എന്നാറെ അവൻ വിതെക്കുമ്പൊൾ
ഉണ്ടായത എന്തെന്നാൽ ചിലത വഴിയരികെ വീണു ആകാശത്തി</lg><lg n="൫">ലെ പക്ഷികൾ വന്ന അതിനെ ഭക്ഷിച്ചു കളകയും ചെയ്തു✱ പിന്നെ
ചിലത എറ മണ്ണില്ലാത്ത പാറ നിലത്തിൽ വീണു അതിന്ന മണ്ണതാ</lg><lg n="൬">ഴ്ചയില്ലായ്ക കൊണ്ട അത ഉടനെ മുളക്കയും ചെയ്തു✱ എങ്കിലും സൂൎയ്യൻ
ഉദിച്ചപ്പൊൾ അത വാടുകയും അതിന്ന വെരില്ലായ്കകൊണ്ട ഉണ</lg><lg n="൭">ങ്ങിപ്പൊകയും ചെയ്തു✱ പിന്നെ ചിലത മുള്ളുകളുടെ ഇടയിൽ
വീണു മുള്ളുകളും വളൎന്ന അതിനെ ഞെരുക്കി കളഞ്ഞു അത ഫ</lg><lg n="൮">ലത്തെ തന്നതുമില്ല✱ പിന്നെ മറ്റുചിലത നല്ല നിലത്തിൽ വീഴുക
യും വളൎന്ന വൎദ്ധിക്കുന്ന ഫലത്തെ തരികയും ഒന്ന മുപ്പത്ത മെനിയും</lg><lg n="൯"> ഒന്ന അറുവതും ഒന്ന നൂറുമായി ഫലം തരികയും ചെയ്തു✱ വി
ശെഷിച്ച അവൻ അവരൊടു പറഞ്ഞു കെൾപ്പാൻ ചെവികളുള്ള
വൻ കെൾക്കട്ടെ✱</lg>

<lg n="൧൦">പിന്നെ അവൻ എകനായിരിക്കുമ്പൊൾ പന്ത്രണ്ടാളുകളൊടും കൂ
ടി അവന്റെ ചുറ്റുമുള്ളവർ ആ ഉപമയെ കുറിച്ച അവനൊടു</lg><lg n="൧൧"> ചൊദിച്ചു✱ എന്നാറെ അവൻ അവരൊടു പറഞ്ഞു ദൈവത്തിന്റെ
രാജ്യത്തിന്റെ രഹസ്യത്തെ അറിവാനായിട്ട നിങ്ങൾക്ക നൽകപ്പെ
ട്ടതാകുന്നു എന്നാൽ പുറത്തുള്ളവൎക്ക എല്ലാ കാൎയ്യങ്ങളും ഉപമകളിൽ</lg><lg n="൧൨"> ചെയ്യപ്പെടുന്നു✱ അവർ ഒരിക്കലും മനസ്സ തിരിയപ്പെടുകയും ബ
വൎക്ക അവരുടെ പാപങ്ങൾ മൊചിക്കപ്പെടുകയും ചെയ്യാതെ ഇരി
ക്കെണ്ടുന്നതിന്ന അവർ നൊക്കീട്ടും നൊക്കും കാണാതെയും അ
വർ കെട്ടിട്ടും കെൾക്കും തിരിച്ചറിയാതെയും ഇരിപ്പാനായിട്ട ആ</lg><lg n="൧൩">കുന്നു✱ വിശെഷിച്ച അവൻ അവരൊടു പറയുന്നു നിങ്ങൾ ൟ
ഉപമയെ അറിയുന്നില്ലയൊ പിന്നെ എല്ലാ ഉപമകളെയും നി
ങ്ങൾ എങ്ങിനെ അറിയും✱</lg>

<lg n="൧൪">വിതെക്കുന്നവൻ വചനത്തെ വിതെക്കുന്നു✱ എന്നാൽ വചനം</lg><lg n="൧൫"> വിതെക്കപ്പെടുന്ന വഴിയരികെ ഉള്ളവർ ഇവരാകുന്നു എന്നാൽ അ
വർ കെട്ടപ്പൊൾ ഉടൻതന്നെ സാത്താൻ വരികയും അവരുടെ ഹൃദ
യങ്ങളിൽ വിതെക്കപ്പെട്ട വചനത്തെ എടുത്തു കളകയും ചെയ്യുന്നു✱</lg><lg n="൧൬"> അപ്രകാരം തന്നെ പാറ നിലത്തിൽ വിതെക്കപ്പെടുന്നവർ ഇവ
രാകുന്നു ഇവർ വചനത്തെ കെൾക്കുമ്പൊൾ ഉടൻ തന്നെ സ</lg> [ 100 ]

<lg n="൧൭">ന്തൊഷത്തൊടെ അതിനെ കൈക്കൊള്ളുന്നു✱ എന്നാൽ അവ
ൎക്ക തങ്ങളിൽ വെരില്ലാതെ കുറയ കാലം മാത്രം നില്ക്കുന്നു പിന്നെ
വചനം നിമിത്തമായിട്ട ഉപദ്രവം എങ്കിലും പീഡ എങ്കിലും ഉ</lg><lg n="൧൮">ണ്ടാകുമ്പൊൾ ഉടനെ അവർ വിരുദ്ധപ്പെടുന്നു✱ പിന്നെ മുള്ളു
കളുടെ ഇടയിൽ വിതെക്കപ്പെടുന്നവർ ഇവരാകുന്നു ഇവർ വച</lg><lg n="൧൯">നത്തെ കെൾക്കുന്നവരാകുന്നു✱ എന്നാൽ ഇഹലൊകത്തിന്റെ
വിചാരങ്ങളും സമ്പത്തിന്റെ മായയും മറ്റു കാൎയ്യങ്ങളെ കുറിച്ചു
ള്ള മൊഹങ്ങളും അകത്ത കടന്ന വചനത്തെ ഞെരുക്കി കളകയും</lg><lg n="൨൦"> അത നിഷ്ഫമായി തീരുകയും ചെയ്യുന്നു✱ പിന്നെ നല്ല നില
ത്തിൽ വിതെക്കപ്പെടുന്നവർ ഇവരാകുന്നു ഇവർ വചനത്തെ കെ
ൾക്കയും കൈക്കൊൾകയും ഒന്ന മുപ്പതും ഒന്ന അറുവതും ഒന്ന നൂ
റുമായി ഫലം തരികയും ചെയ്യുന്നവരാകുന്നു✱</lg>

<lg n="൨൧">പിന്നെ അവൻ അവരൊടു പറഞ്ഞു ഒരു ദീപം ഒരു പാത്ര
ത്തിന്റെ കീഴിൽ എങ്കിലും ഒരു കട്ടിലിൻ കീഴിൽ എങ്കിലും വെ
ക്കപ്പെടുവാനായിട്ട കൊണ്ടുവരപ്പെട്ടുന്നുവൊ ഒരു വിളക്കു തണ്ടി</lg><lg n="൨൨">ന്മെൽ വെക്കപ്പെടുവാനായിട്ടില്ലയൊ✱ എന്തുകൊണ്ടെന്നാൽ പ്ര
സിദ്ധപ്പെടാതെ രഹസ്യമായുള്ളത ഒന്നുമില്ല പ്രത്യക്ഷത്തിൽ വ</lg><lg n="൨൩">രാതെ ഇരിപ്പാനായിട്ട ഗൂഢമാക്കപ്പെട്ടതുമില്ല✱ കെൾപ്പാൻ യാ</lg><lg n="൨൪">തൊരുത്തന്നും ചെവികൾ ഉണ്ടെങ്കിൽ അവൻ കെൾക്കെട്ടെ✱ പി
ന്നെ അവൻ അവരൊടു പറയുന്നു നിങ്ങൾ കെൾക്കുന്നത എന്തെ
ന്ന സൂക്ഷിച്ചുകൊൾവിൻ നിങ്ങൾ അളക്കുന്ന അളവുകൊണ്ടു തന്നെ
നിങ്ങൾക്ക അളക്കപ്പെടും കെൾക്കുന്ന നിങ്ങൾക്ക അധികം നൽക</lg><lg n="൨൫">പ്പെടുകയും ചെയ്യും✱ എന്തുകൊണ്ടെന്നാൽ ആൎക്കെങ്കിലും ഉണ്ടൊ
അവന്ന കൊടുക്കപ്പെടും ആൎക്കെങ്കിലും ഇല്ലയൊ അവന്നുള്ളതും കൂ
ടി അവങ്കൽനിന്ന അപഹരിക്കപ്പെടും✱</lg>

<lg n="൨൬">പിന്നെ അവൻ പറഞ്ഞു. ദൈവത്തിന്റെ രാജ്യം ഒരു മനു</lg><lg n="൨൭">ഷ്യൻ എതുപ്രകാരം നിലത്തിൽ വിത്ത ഇടുകയും✱ രാവും പക
ലും ഉറങ്ങുകയും എഴുനീല്ക്കയും ഇന്നപ്രകാരം എന്ന അവൻ അ
റിയാതെ ആ വിത്ത മുളക്കയും വളരുകയും ചെയ്യുന്നുവൊ അപ്ര</lg><lg n="൨൮">കാരമാകുന്നു✱ എന്തുകൊണ്ടെന്നാൽ ഭൂമി താൻ തന്നെ മുമ്പെ മുള
യും പിന്നെ കതിരും അതിന്റെ ശെഷം കതിരിൽ പൂൎണ്ണമുള്ള മ</lg><lg n="൨൯">ണിയുമായി ഫലം ജനിപ്പിക്കുന്നു✱ എന്നാൽ ഫലം വിളഞ്ഞ
പ്പൊൾ കൊയിത്ത കാലം വന്നിരിക്കകൊണ്ട ഉടനെ അവൻ അ
രുവാളിനെ വെക്കുന്നു✱</lg>

<lg n="൩൦">പിന്നെ അവൻ പറഞ്ഞു നാം ദൈവത്തിന്റെ രാജ്യത്തെ യാ
തൊന്നിനൊടു സദൃശമാക്കും അല്ലെങ്കിൽ യാതൊര ഉപമയെ കൊ</lg><lg n="൩൧">ണ്ട അതിനെ ഉപമിക്കും✱ അത ഒരു കടുകുകമണി പൊലെ ആകു
ന്നു അത നിലത്തിൽ വിതെക്കപ്പെടുമ്പൊൾ ഭൂമിയിലുള്ള സകല</lg><lg n="൩൨"> വിത്തുകളെക്കാളും എറ്റം ചെറിയതാകുന്നു✱ എന്നാൽ അത</lg> [ 101 ] <lg n="">വിതെക്കപ്പെട്ടതിന്റെ ശെഷം അത വളരുകയും സകല സസ്യ
ങ്ങളെക്കാളും എറ്റം വലുതായ്വരികയും ആകാശത്തിലെ പക്ഷികൾ
ക്ക അതിന്റെ നിഴലിൻ കീഴെ വസിപ്പാൻ കഴിയുന്നപ്രകാരം വ</lg><lg n="൩൩">ലിയ കൊമ്പുകളെ വിടുകയും ചെയ്യുന്നു✱ അവൻ ഇപ്രകാരമു
ള്ള പല ഉപമകളെകൊണ്ട അവൎക്ക കെൾപ്പാൻ കഴിയുന്നെട</lg><lg n="൩൪">ത്തൊളം അവരൊടു വചനത്തെ പറഞ്ഞു✱ എന്നാൽ ഒര ഉ
പമയെ കൂടാതെ അവൻ അവരൊടു സംസാരിച്ചില്ല എങ്കിലും അ
വർ പ്രത്യെകമായിരിക്കുമ്പൊൾ അവൻ തന്റെ ശിഷ്യന്മാരൊട
സകല കാൎയ്യങ്ങളെയും തെളിയിച്ചു പറഞ്ഞു✱</lg>

<lg n="൩൫">പിന്നെ ആ ദിവസത്തിൽ തന്നെ സന്ധ്യയായപ്പൊൾ അവൻ</lg><lg n="൩൬"> അവരൊടു നാം അക്കരെക്കു കടന്നു പൊക എന്ന പറയുന്നു✱ പി
ന്നെ അവർ പുരുഷാരത്തെ അയച്ചാറെ അവൻ പടവിൽ ഇരു
ന്ന പ്രകാരം തന്നെ അവനെ കൂട്ടിക്കൊണ്ടു പൊയി മറ്റ ചെറിയ</lg><lg n="൩൭"> പടവുകളും അവനൊടു കൂട ഉണ്ടായിരുന്നു✱ വിശെഷിച്ച ഒരു മ
ഹാ കൊടുങ്കാറ്റുണ്ടായി തിരകളും പടവിലെക്ക വെട്ടി വീണു അ</lg><lg n="൩൮">തുകൊണ്ട അത ഇപ്പൊൾ നിറയുമാറായി✱ വിശെഷിച്ചും അ
വൻ അമരത്തിങ്കൽ ഒരു തലയണമെൽ ഉറങ്ങിക്കൊണ്ടിരുന്നു അ
പ്പൊൾ അവർ അവനെ ഉണൎത്തി അവനൊടു പറയുന്നു ഗുരൊ</lg><lg n="൩൯"> ഞങ്ങൾ നശിച്ചു പൊകുന്നു എന്ന നിനക്ക വിചാരമില്ലയൊ✱ എ
ന്നാറെ അവൻ ഉണൎന്നെഴുനീറ്റ കാറ്റിനെ ശാസിക്കയും സമുദ്ര
ത്തൊടു സമാധാനമായിരിക്ക അനങ്ങരുത എന്ന പറകയും ചെയ്തു</lg><lg n="൪൦"> അപ്പൊൾ കാറ്റ നിന്നു മഹാ ശാന്തത ഉണ്ടാകയും ചെയ്തു✱ വി
ശെഷിച്ചും അവൻ അവരൊടു പറഞ്ഞു നിങ്ങൾ എന്തിന ഇപ്രകാ
രം ഭയമുള്ളവരാകുന്നു നിങ്ങൾക്ക വിശ്വാസമില്ലാത്തത എങ്ങിനെ✱</lg><lg n="൪൧"> എന്നാൽ അവർ എത്രയും ഭയപ്പെട്ട തമ്മിൽ തമ്മിൽ പറഞ്ഞു
കാറ്റും കൂടി അവനെ അനുസരിക്കുന്നതുകൊണ്ട ഇവൻ
എതുപ്രകാരമുള്ളവനകുന്നു✱</lg>

൫ അദ്ധ്യായം

൧ ക്രിസ്തു പിശാചുകളുടെ ലെഗിയൊനെ പുറത്താക്കുന്നത. ൨൫
രക്ത വാൎച്ചയെ സൌഖ്യപ്പെടുത്തുന്നത.—൩൫ യായിറൊസി
ന്റെ പുത്രിയെ ജീവിപ്പിക്കുന്നത.

<lg n="">പിന്നെ അവൻ സമുദ്രത്തിന്റെ അക്കരയ്ക്ക ഗദറായക്കാരുടെ</lg><lg n="൨"> ദെശത്തിലെക്ക എത്തി✱ എന്നാറെ അവൻ പടവിൽനിന്ന ഇ
റങ്ങിയപ്പൊൾ ഉടനെ പ്രെതക്കല്ലറകളിൽനിന്ന മ്ലെച്ശാത്മാവൊടു</lg><lg n="൩"> കൂടിയ ഒരു മനുഷ്യൻ അവനെ എതിരെറ്റു✱ പ്രെതക്കല്ലറകളു
ടെ ഇടയിൽ അവന്ന അവന്റെ വാസം ഉണ്ടായിരുന്നു അവനെ
ചങ്ങലകളെ കൊണ്ടു പൊലും ബന്ധിപ്പാൻ ഒരുത്തനും കഴിഞ്ഞി</lg><lg n="൪">ല്ല✱ അതെന്തുകൊണ്ടെന്നാൽ അവൻ പലപ്പൊഴും വിലങ്ങുകളാലും</lg> [ 102 ]

<lg n="">ചങ്ങലകളാലും ബന്ധിക്കപ്പെട്ടിരുന്നു എന്നാറെ അവനാൽ ചങ്ങല
കൾ തകൎക്കപ്പെടുകയും വിലങ്ങുകൾ ഒടിച്ചു നുറുക്കപ്പെടുകയും ചെ</lg><lg n="൫">യ്തു ഒരുത്തനും അവനെ അടക്കുവാൻ കഴിഞ്ഞില്ല✱ വിശെഷി
ച്ച അവൻ എല്ലായ്പൊഴും രാവും പകലും നിലവിളിക്കയും തന്നെത്ത
ന്നെ കല്ലുകളെ കൊണ്ട മുറിക്കയും ചെയ്തു കൊണ്ട പൎവതങ്ങളിലും</lg><lg n="൬"> പ്രെതക്കല്ലറകളിലും ഇരുന്നു✱ എന്നാൽ അവൻ യെശുവിനെ
ദൂരത്തിങ്കൽനിന്ന കണ്ടപ്പൊൾ അവൻ ഓടി ചെന്ന അവനെ വ</lg><lg n="൭">ന്ദിച്ചു✱ ഒരു മഹാ ശബ്ദത്തൊടു കൂട നിലവിളിച്ചു പറഞ്ഞു അ
ത്യുന്നതനായ ദൈവത്തിന്റെ പുത്രനായ യെശു എനിക്ക നി
ന്നൊട എന്ത നീ എന്നെ ദണ്ഡിപ്പിക്കാതെ ഇരിപ്പാനായിട്ട ഞാൻ</lg><lg n="൮"> ദൈവത്തെക്കൊണ്ട നിന്നെ ആണയിടുന്നു✱ (എന്തുകൊണ്ടെന്നാൽ
അവൻ അവനൊട മ്ലെച്ശാത്മാവെ ആ മനുഷ്യങ്കൽനിന്ന പുറ</lg><lg n="൯">പ്പെട്ടു പൊക എന്ന പറഞ്ഞിരുന്നു✱) പിന്നെ അവൻ അവ
നൊടു നിന്റെ പെർ എന്തെന്ന ചൊദിച്ചു എന്നാറെ ഞങ്ങൾ
പലരാകകൊണ്ട എന്റെ പെർ ലെഗിയൊൻ ആകുന്നു എന്ന</lg><lg n="൧൦"> അവൻ ഉത്തരമായിട്ട പറഞ്ഞു✱ അവൻ അവനൊട തങ്ങളെ
ആ ദെശത്തിൽനിന്ന പുറത്താക്കി കളയരുതെന്ന വളരെ അപെ</lg><lg n="൧൧">ക്ഷിക്കയും ചെയ്തു✱ എന്നാൽ അവിടെ പൎവതങ്ങളുടെ അ
രികെ പന്നികളുടെ ഒരു വലിയ കൂട്ടം മെഞ്ഞുകൊണ്ടിരുന്നു✱</lg><lg n="൧൨"> അപ്പൊൾ പിശാചുകളൊക്കയും അവനൊട പന്നികളിലെക്ക ഞ
ങ്ങൾ പ്രവെശിപ്പാനായിട്ട ഞങ്ങളെ അവരിലെക്ക അയക്കെണമെ</lg><lg n="൧൩">ന്ന അപെക്ഷിച്ചു പറഞ്ഞു✱ ഉടനെ യെശു അവൎക്ക അനുവാദം
കൊടുക്കയും ചെയ്തു അപ്പൊൾ മ്ലെച്ശാത്മാക്കൾ പുറപ്പെട്ട ചെന്ന പ
ന്നികളിലെക്ക പ്രവെശിച്ചു പിന്നെ ആ പന്നിക്കൂട്ടമൊക്കയും (അ
വർ എകദെശം രണ്ടായിരമുണ്ടായിരുന്നു) കിഴുക്കാം തൂക്കായുള്ള സ്ഥ
ലത്തു കൂടി സമുദ്രത്തിലെക്ക പാഞ്ഞിറങ്ങി സമുദ്രത്തിൽ ശ്വാസം</lg><lg n="൧൪"> മുട്ടി ചാകുകയും ചെയ്തു✱ അപ്പൊൾ പന്നികളെ മെച്ചവർ ഓടി
പൊകയും ആ നഗരത്തിലും നാട്ടിലും അതിനെ അറിയിക്കയും ചെ
യ്തു എന്നാറെ അവർ ഉണ്ടായത എന്തെന്ന കാണ്മാൻ പുറപ്പെട്ടു ചെ</lg><lg n="൧൫">ന്നു✱ വിശെഷിച്ച അവർ യെശുവിന്റെ അടുക്കൽ വന്ന പി
ശാചിനാൽ ബാധിക്കപ്പെടുകയും ലെഗിയൊനൊടു കൂടിയിരിക്ക
യും ചെയ്തവൻ ഇരിക്കുന്നതിനെയും വസ്ത്രം ധരിച്ചതിനെയും സുബു</lg><lg n="൧൬">ദ്ധി വന്നതിനെയും കാണുന്നു അവർ ഭയപ്പെടുകയും ചെയ്തു✱ ക
ണ്ടിട്ടുള്ളവരും പിശാചിനാൽ ബാധിക്കപ്പെട്ടിരുന്നവന്ന ഇന്നപ്ര
കാരം ഭവിച്ചു എന്നുള്ളതിനെയും പന്നികളെ കുറിച്ചുള്ളതിനെയും</lg><lg n="൧൭"> അവരൊട അറിയിച്ചു✱ അപ്പൊൾ തങ്ങളുടെ അതൃത്തികളിൽ
നിന്ന വാങ്ങിപ്പൊകെണമെന്ന അവർ അവനൊട അപെക്ഷിച്ചു</lg><lg n="൧൮"> തുടങ്ങി✱ പിന്നെ അവൻ പടവിൽ കരെറിയപ്പൊൾ പിശാചി
നാൽ ബാധിക്കപ്പെട്ടിരുന്നവൻ താൻ അവനൊടു കൂട ഇരിക്കെ</lg>

[ 103 ] <lg n="൧൯">ണമെന്ന അവനൊട അപെക്ഷിച്ചു✱ എന്നാറെ യെശു അവനെ
സമ്മതിക്കാതെ അവനൊടു പഠയുന്നു നീ നിന്റെ ഭവനത്തിലെ
ക്ക നിന്റെ ചാൎച്ചക്കാരുടെ അടുക്കലെക്ക പൊയിട്ട കൎത്താവ നി
നക്ക എത്രയും വലിയ കാൎയ്യങ്ങളെ ചെയ്തു എന്നും നിന്നൊട കരു</lg><lg n="൨൦">ണയുണ്ടായി എന്നും അവരൊട അറിയിക്ക✱ പിന്നെ അവൻ പു
റപ്പെട്ട പൊയി യെശു തനിക്ക എത്രയും വലിയ കാൎയ്യങ്ങളെ ചെ
യ്തു എന്ന ദെക്കപ്പൊലിസിൽ പ്രസംഗിച്ചു തുടങ്ങി എല്ലാവരും ആ
ശ്ചൎയ്യപ്പെടുകയും ചെയ്യു✱</lg>

<lg n="൨൧">പിന്നെ യെശു ഒരു പടവിൽ അക്കരെക്ക തിരിച്ച കടന്നപ്പൊൾ
വളരെ പുരുഷാരം അവന്റെ അടുക്കൽ വന്നുകൂടി എന്നാറെ അ</lg><lg n="൨൨">വൻ സമുദ്രത്തിന്റെ അരികെ ആയിരുന്നു✱ അപ്പൊൾ കണ്ടാലും
അവിടെ സഭാപ്രമാണികളിൽ യായിറൊസെന്ന നാമമുള്ള ഒരുത്ത
ൻ വരുന്നു അവൻ അവനെ കണ്ടാറെ അവന്റെ പാദങ്ങളിൽ വീ</lg><lg n="൨൩">ണു✱ എന്റെ ചെറിയ പുത്രി മരിപ്പാറായിരിക്കുന്നു അവൾ സൌ
ഖ്യപ്പെടെണ്ടുന്നതിന്നായിട്ട നീ വന്ന അവളുടെ മെൽ നിന്റെ കൈ
കളെ വെക്കെണം എന്നാൽ അവൾ ജീവിക്കുമെന്ന അവനൊടു വ</lg><lg n="൨൪">ളര അപെക്ഷിച്ചു കൊണ്ട പറഞ്ഞു✱ എന്നാറെ (യെശു) അവ
നൊടു കൂടി പൊയി വളരെ പുരുഷാരവും അവന്റെ പിന്നാ
ലെ ചെന്നു അവനെ തിരക്കുകയും ചെയ്തു✱</lg>

<lg n="൨൫">അപ്പൊൾ പന്ത്രണ്ടു സംവത്സരമായി രക്ത വാൎച്ചയൊടുകൂടിയവ</lg><lg n="൨൬">ളായും✱ അനെകം വൈദ്യന്മാരെ ക്കൊണ്ട വളര കഷ്ടങ്ങളെ സ
ഹിച്ചവളായും തനിക്കുള്ളതിനെ സകലത്തെയും ചിലവിട്ടിട്ടും ഒ
ട്ടും തന്നെ ഭെദം വരാതെഎറ്റവും കെടുതിയായി തീൎന്നവളായുള്ള</lg><lg n="൨൭"> ഒരു സ്ത്രീ✱ യെശുവിന്റെ വസ്തുതയെ കെട്ടിട്ട ജനക്കൂട്ടത്തിൽ</lg><lg n="൨൮"> പിറകിൽ വന്ന അവന്റെ വസ്ത്രത്തെ തൊട്ടു✱ എന്തുകൊണ്ടെ
ന്നാൽ ഞാൻ അവന്റെ വസ്ത്രങ്ങളെ എങ്കിലും തൊട്ടാൽ സൌഖ്യ</lg><lg n="൨൯">പ്പെടുമെന്ന അവൾ പറഞ്ഞിരുന്നു✱ ഉടനെ അവളുടെ രക്തവാ
ൎച്ച നിന്നുപൊയി ആ വ്യാധിയിൽനിന്ന താൻ സ്വസ്ഥയായി എ</lg><lg n="൩൦">ന്ന അവൾ തന്റെ ശരീരത്തിൽ അറികയും ചെയ്തു✱ യെശു ത
ങ്കൽനിന്ന ശക്തി പുറപ്പെട്ടു എന്ന ഉടനെ തന്നിൽ തന്നെ അറി
കകൊണ്ട ജനക്കൂട്ടത്തിൽ തിരിഞ്ഞു പറഞ്ഞു ആര എന്റെ വസ്ത്ര</lg><lg n="൩൧">ങ്ങളെ തൊട്ടു✱ അപ്പൊൾ അവന്റെ ശിഷ്യന്മാർ അവനൊടു
പറഞ്ഞു പുരുഷാരം നിന്നെ തിരക്കുന്നതിനെ നീ കാണുന്നുവല്ലൊ</lg><lg n="൩൨"> ആര നിന്നെ തൊട്ട എന്ന നീ പറയുന്നുവൊ✱ പിന്നെ ഇതി</lg><lg n="൩൩">നെ ചെയ്തവളെ കാണ്മാനായിട്ട അവൻ ചുറ്റും നൊക്കി✱ എന്നാൽ
ആ സ്ത്രീ തങ്കൽ ഉണ്ടായിതിനെ അറികകൊണ്ട ഭയപ്പെട്ടും വിറച്ചും
കൊണ്ട വരികയും അവന്റെ മുമ്പാക വീണ പരമാൎത്ഥത്തെ ഒക്ക</lg><lg n="൩൪">യും അവനൊട അറിയിക്കയും ചെയ്തു✱ എന്നാറെ അവൻ അ
വളൊടു പറഞ്ഞു പുത്രി നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു സ</lg> [ 104 ]

<lg n="">മാധാനത്തൊടു പൊകയും നിന്റെ വ്യാധിയിൽനിന്ന സൌഖ്യമാ
യിരിക്കയും ചെയ്ക✱</lg>

<lg n="൩൫">അവൻ പിന്നെയും സംസാരിച്ചുകൊണ്ടിരിക്കുമ്പൊൾ സഭാപ്രമാ
ണിയുടെ ഭവനത്തിൽനിന്ന ചിലർ വന്ന നിന്റെ പുത്രി മരിച്ചു
പൊയി ഇനി നീ എന്തിന ഗുരുവിനെ വരുത്തപ്പെടുത്തുന്നു എ</lg><lg n="൩൬">ന്ന പറഞ്ഞു✱ എന്നാറെ പറയപ്പെട്ട വചനത്തെ യെശു കെട്ട
ഉടനെ സഭാപ്രമാണിയൊടു പറഞ്ഞു ഭയപ്പെടരുത വിശ്വസിക്ക</lg><lg n="൩൭"> മാത്രം ചെയ്ക✱ പിന്നെ അവൻ പത്രൊസിനെയും യാക്കൊബി
നെയും യാക്കൊബിന്റെ സഹൊദരനായ യൊഹന്നാനെയും അ
ല്ലാതെ മറ്റൊരുത്തനെയും തന്റെ പിന്നാലെ വരുവാൻ സമ്മ</lg><lg n="൩൮">തിച്ചില്ല✱ പിന്നെ അവൻ സഭാപ്രമാണിയുടെ ഭവനത്തിലെക്ക
വന്ന കലഹത്തെയും കരകയും എറ്റവും പ്രലാപിക്കയും ചെയ്യുന്ന</lg><lg n="൩൯">വരെയും കാണുന്നു✱ പിന്നെ അവൻ അകത്ത കടന്നാറെ അവ
രൊടു പറഞ്ഞു നിങ്ങൾ എന്തിന്ന കലഹമുണ്ടാക്കുകയും കരകയും</lg><lg n="൪൦"> ചെയ്യുന്നു ബാല മരിച്ചിട്ടില്ല ഉറങ്ങുന്നത്രെ✱ അപ്പൊൾ അവർ അ
വനെ പരിഹസിച്ചു എന്നാറെ അവൻ എല്ലാവരെയും പുറത്താ
ക്കീട്ട ബാലയുടെ പിതാവിനെയും മാതാവിനെയും തന്നൊടു കൂട
യുള്ളവരെയും കൂട്ടിക്കൊണ്ട ബാല കിടക്കുന്നെടത്തെക്ക കടന്നു✱</lg><lg n="൪൧"> വിശെഷിച്ച അവൻ ബാലയുടെ കയ്യെ പിടിച്ച താലിതാക്കുമി എ
ന്ന അവളൊട പറഞ്ഞു ആയത ബാലെ ഞാൻ നിന്നൊട പറയു</lg><lg n="൪൨">ന്നു നീ എഴുനീല്ക്ക എന്ന അൎത്ഥമാകുന്നു✱ വിശെഷിച്ച ഉടനെ
ബാല എഴുനീല്ക്കയും നടക്കയും ചെയ്തു എന്തുകൊണ്ടെന്നാൽ അ
വൾ പന്ത്രണ്ടുവയസ്സുള്ളവളായിരുന്നു അപ്പൊൾ അവർ മഹാ വി</lg><lg n="൪൩">സ്മയത്തൊടു കൂട വിസ്മയിച്ചു✱ പിന്നെ ഇതിനെ ആരും അറിയ
രുത എന്ന അവൻ അവരൊട വളര കല്പിച്ചു അവൾക്ക ഭക്ഷി
പ്പാൻ വല്ലതും കൊടുക്കെണമെന്ന പറകയും ചെയ്തു✱</lg>

൬ അദ്ധ്യായം

ക്രിസ്തു തന്റെ നാട്ടുകാരാർ കുറ്റം വിധിക്കപ്പെടുന്നത—.
൪൫ അവൻ സമുദ്രത്തിന്മെൽ നടക്കുന്നത.

<lg n="">പിന്നെ അവൻ അവിടെനിന്ന പുറപ്പെട്ട തന്റെ സ്വദെശ
ത്തിലെക്ക വന്നു അവന്റെ ശിഷ്യന്മാരും അവന്റെ പിന്നാലെ</lg><lg n="൨"> ചെല്ലുന്നു✱ വിശെഷിച്ച ശാബത ദിവസമായപ്പൊൾ അവൻ സഭ
യിൽ ഉപദെശിച്ചു തുടങ്ങി പലരും കെട്ടിട്ട അത്ഭുതപ്പെട്ടു പറ
ഞ്ഞു ഇവന ൟ കാൎയ്യങ്ങൾ എവിടെനിന്നുണ്ടായി ഇവന്റെ കൈ
കളാൽ ഇപ്രകാരമുള്ള അതിശയങ്ങൾ ചെയ്യപ്പെടുവാൻ ഇവന്ന</lg><lg n="൩"> കൊടുക്കപ്പെട്ടിട്ടുള്ള ൟ ജ്ഞാനം എന്ത✱ ഇവൻ മറിയയുടെ
പുത്രനായി യാക്കൊബിന്റെയും യൊസയുടെയും യെഹൂദായുടെ
യും ശിമൊന്റെയും സഹൊദരനായുള്ള തച്ചു പണിക്കാരനല്ലയൊ</lg> [ 105 ] <lg n="">അവന്റെ സഹൊദരിമാരും ഇവിടെ നമ്മൊടു കൂട ഇല്ലയൊ അ</lg><lg n="൪">വർ അവങ്കൽ വിരുദ്ധപ്പെടുകയും ചെയ്തു✱ എന്നാറെ യെശു
അവരൊടു പറഞ്ഞു തന്റെ സ്വദെശത്തിലും സ്വജാതിക്കാരുടെ
ഇടയിലും തന്റെ സ്വഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്ത</lg><lg n="൫"> ഒരു ദീൎഘദൎശിയുമില്ല✱ അവൻ ചില രൊഗികളുടെ മെൽ ത
ന്റെ കൈകളെ വെച്ച അവരെ സൌഖ്യമാക്കിയല്ലാതെ അവിടെ</lg><lg n="൬"> ഒരു അതിശയത്തെ ചെയ്വാൻ കഴിഞ്ഞില്ല✱ വിശെഷിച്ച അവൻ
അവരുടെ അവിശ്വാസത്തിന്റെ നിമിത്തമായിട്ട ആശ്ചൎയ്യപ്പെട്ടു
പിന്നെ അവൻ ഗ്രാമങ്ങളിൽ ചുറ്റും ഉപദെശിച്ചുകൊണ്ട സഞ്ചരിച്ചു✱</lg>

<lg n="൭">വിശെഷിച്ച അവൻ പന്ത്രണ്ടാളുകളെ അടുക്കൽ വിളിച്ചു അവ
രെ ൟരണ്ടീരണ്ടായി അയച്ചു തുടങ്ങുകയും മ്ലെച്ശാത്മാക്കളുടെ മെൽ</lg><lg n="൮"> അവൎക്ക അധികാരത്തെ കൊടുക്കയും ചെയ്തു✱ അവർ വഴി യാ
ത്രയ്ക്കു ഒരു വടിയെ മാത്രമല്ലാതെ ഒന്നിനെയും എടുക്കരുത പൊ
ക്കണത്തെയും അരുത അപ്പത്തെയും അരുത മടിശീലയിൽ ദ്ര</lg><lg n="൯">വ്യത്തെയും അരുത✱ എങ്കിലും ചെരിപ്പുകളെ ഇടുകയും രണ്ടുകു
പ്പായങ്ങളെ ധരിക്കാതെ ഇരിക്കയും വെണമെന്ന അവരൊടു കല്പി</lg><lg n="൧൦">ച്ചു✱ പിന്നെ അവൻ അവരൊടു പറഞ്ഞു നിങ്ങൾ എവിടെ എ
ങ്കിലും ഒരു ഭവനത്തിലെക്ക ചെന്നാൽ നിങ്ങൾ അവിടെനിന്ന പു</lg><lg n="൧൧">റപ്പെടുവൊളത്തിന്ന അവിടെ തന്നെ പാൎത്തുകൊൾവിൻ✱ എ
ന്നാൽ ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളിൽനിന്ന
കെൾക്കാതെയും ഇരുന്നാൽ അവിടെനിന്ന നിങ്ങൾ പുറപ്പെട്ടു പൊ
കുമ്പൊൾ അവരുടെ നെരെ സാക്ഷിക്കായിട്ട നിങ്ങളുടെ പാദങ്ങ
ളിങ്കീഴുള്ള പൊടിയെ കുടഞ്ഞു കളവിൻ ഞാൻ സത്യമായിട്ട നി
ങ്ങളൊടു പറയുന്നു ന്യായ വിധിയുടെ ദിവസത്തിങ്കൽ സൊദൊ
മിനും ഗൊമൊറായ്ക്കും ആ നഗരത്തെക്കാൾ എറ്റവും അനുകൂലമു</lg><lg n="൧൨">ണ്ടാകും✱ പിന്നെ അവർ പുറപ്പെട്ട ജനങ്ങൾ അനുതപിക്കെണ</lg><lg n="൧൩">മെന്ന പ്രസംഗിച്ചു✱ അവർ വളരെ പിശാചുകളെ പുറത്താക്കുക
യും വളര രൊഗികളെ തൈലം തെച്ച സൌഖ്യമാക്കുകയും ചെയ്തു✱</lg>

<lg n="൧൪">പിന്നെ (അവന്റെ നാമം പ്രസിദ്ധമായി വരികകൊണ്ട) എ
റൊദെസ രാജാവ (അവന്റെ വസ്തുത) കെട്ടു യൊഹന്നാൻ ബ
പ്തിസ്ത മരിച്ചവരിൽനിന്ന ഉയിൎത്തെഴുനീരു എന്നും അതുകൊണ്ട
അതിശയങ്ങൾ അവങ്കൽ നടപ്പായിരിക്കുന്നു എന്നും പറഞ്ഞു✱</lg><lg n="൧൫"> മറ്റു ചിലർ അവൻ എലിയ ആകുന്നു എന്ന പറഞ്ഞു മറ്റു ചില
രും അവൻ ഒരു ദീൎഘദൎശി അല്ലെങ്കിൽ ദീൎഘദൎശിമാരിൽ ഒരുത്ത</lg><lg n="൧൬">നെപ്പൊലെ ആകുന്നു എന്ന പറഞ്ഞു✱ എന്നാൽ എറൊദെസ
അതിനെ കെട്ടാറെ അവൻ ഞാൻ തലവെട്ടിക്കളഞ്ഞിട്ടുള്ള യൊ
ഹന്നാനാകുന്നു അവൻ മരിച്ചവരിൽനിന്ന ഉയിൎത്തെഴുനീറ്റിരിക്കു</lg><lg n="൧൭">ന്നു എന്ന പറഞ്ഞു✱ എന്തുകൊണ്ടെന്നാൽ ൟ എറൊദെസ ത
ന്റെ സഹൊദരനായ പീലിപ്പൊസിന്റെ ഭാൎയ്യയായ എറൊദ്യാ</lg> [ 106 ]

<lg n="">യുടെ നിമിത്തമായിട്ട താൻ അവളെ വിവാഹം ചെയ്തതുകൊണ്ട ആ
ളയച്ച യൊഹന്നാനെ പിടിച്ച അവനെ കാരാഗൃഹത്തിൽ ബന്ധി</lg><lg n="൧൮">ച്ചിരുന്നു✱ എന്തു കൊണ്ടെന്നാൽ യൊഹന്നാൻ എറൊദെസി
നൊട നിന്റെ സഹൊദരന്റെ ഭാൎയ്യയെ പരിഗ്രഹിക്കുന്നത നിന</lg><lg n="൧൯">ക്ക ന്യായമല്ല എന്ന പറഞ്ഞിരുന്നു✱ ആയതുകൊണ്ട എറൊദ്യാ
യ്ക്ക അവനൊട നീരസമുണ്ടായി അവനെ കൊല്ലുവാൻ മനസ്സായി</lg><lg n="൨൦">രുന്നു അവൾക്ക കഴിഞ്ഞതുമില്ല✱ എന്തുകൊണ്ടെന്നാൽ എറൊ
ദെസ യൊഹന്നാൻ നീതിമാനും വിശുദ്ധനുമായ പുരുഷനെന്ന
അറികകൊണ്ട അവനെ ഭയപ്പെടുകയും അവനെ കാക്കയും അവ
ങ്കൽനിന്ന കെട്ടാറെ അവൻ പല കാൎയ്യങ്ങളെ ചെയ്കയും അവങ്കൽ</lg><lg n="൨൧"> നിന്ന കൌതുകമായി കെൾക്കയും ചെയ്തിരുന്നു✱ പിന്നെ എറൊ
ദെസ തന്റെ ജന്മദിവസത്തിങ്കൽ തന്റെ പ്രഭുക്കൾക്കും തന്റെ
വലിയ സെനാപതിമാൎക്കും ഗലിലെയായിലെ പ്രധാനികൾക്കും ഒരു
അത്താഴത്തെ കഴിച്ചൊരു നല്ലതരമുള്ള ദിവസം വരികകൊണ്ടും✱</lg><lg n="൨൨"> എറൊദ്യായുടെ പുത്രി അകത്ത ചെന്ന നൃത്തം ചെയ്ത എറൊദെ
സിനെയും അവനൊടു കൂട ഭക്ഷണത്തിന്നിരുന്നവരെയും പ്രസാ
ദിപ്പിക്കകൊണ്ടും രാജാവ ആ ബാലയൊടു പറഞ്ഞു നിനക്ക മന
സ്സുള്ളതിനെ യാതൊന്നിനെ എങ്കിലും എന്നൊടു യാചിക്ക അതി</lg><lg n="൨൩">നെ ഞാൻ നിനക്ക തരികയും ചെയ്യും✱ നീ എന്നൊട യാതൊ
ന്നിനെ എങ്കിലും യാചിച്ചാൽ ഞാൻ എന്റെ രാജ്യത്തിൽ പാതി
വരെ നിനക്കു തരാം എന്ന അവൻ അവൾക്ക സത്യം ചെയ്കയു</lg><lg n="൨൪"> ചെയ്തു✱ അപ്പൊൾ അവൾ പുറപ്പെട്ടു ചെന്ന തന്റെ മാതാവി
നൊട ഞാൻ എന്ത യാചിക്കെണ്ടു എന്ന ചൊദിച്ചു എന്നാറെ അ
വൾ യൊഹന്നാൻ ബപ്തിസ്തിന്റെ തലയെ എന്ന പറഞ്ഞു✱</lg><lg n="൨൫"> പിന്നെ ഉടനെ അവൾ വെഗത്തിൽ രാജാവിന്റെ അടുക്കലെക്ക
കടന്ന യാചിച്ചു ഇപ്പൊൾ തന്നെ യൊഹന്നാൻ ബപ്തിസ്തിന്റെ
തലയെ ഒരു താലത്തിൽ എനിക്കു തരെണമെന്ന ഞാൻ ഇച്ശി</lg><lg n="൨൬">ക്കുന്നു എന്ന പറഞ്ഞു അപ്പൊൾ രാജാവ മഹാ ദുഃഖമുള്ളവനാ
യി എങ്കിലും തന്റെ സത്യത്തിന്റെ നിമിത്തമായിട്ടും കൂടെ ഭ
ക്ഷണത്തിന്നിരുന്നവരുടെ നിമിത്തമായിട്ടും അവന്ന അവളൊട</lg><lg n="൨൭"> ഇല്ലെന്നു പറവാൻ മനസ്സായില്ല✱ ഉടനെ രാജാവ കുല ചെയ്യു
ന്നവനെ പറഞ്ഞയക്കയും അവന്റെ തലയെ കൊണ്ടുവരുവാൻ
കല്പിക്കയും ചെയ്തു അവൻ പൊയി കാരാഗൃഹത്തിൽ അവന്റെ</lg><lg n="൨൮"> തലയെ വെട്ടിക്കളകയും✱ അവന്റെ തലയെ ഒരു താലത്തിൽ
കൊണ്ടുവന്ന അതിനെ ബാലസ്ത്രീക്ക കൊടുക്കയും ചെയ്തു ബാലസ്ത്രീ</lg><lg n="൨൯"> അതിനെ അവളുടെ മാതാവിന്നും കൊടുത്തു✱ വിശെഷിച്ചും അ
വന്റെ ശിഷ്യന്മാർ അതിനെ കെട്ടാറെ അവർ ചെന്ന അവ
ന്റെ ഉടലിനെ എടുത്ത അതിനെ ഒരു പ്രെതക്കല്ലറയിൽ വെക്ക
യും ചെയ്തു✱</lg>

[ 107 ] <lg n="൩൦">പിന്നെ അപ്പൊസ്തൊലന്മാർ യെശുവിന്റെ അടുക്കൽ വന്നുകൂ
ടി തങ്ങൾ ചെയ്തു കാൎയ്യങ്ങളെയും ഉപദെശിച്ച കാൎയ്യങ്ങളെയും ഒക്ക</lg><lg n="൩൧">യും അവനൊട അറിയിച്ചു✱ അപ്പൊൾ അവൻ അവരൊട പ
റഞ്ഞു നിങ്ങൾ പ്രത്യെകം വനമായൊരു സ്ഥലത്തിലെക്ക വന്ന കു
റഞ്ഞൊരു നെരം സ്വസ്ഥമായിരിപ്പിൻ എന്തുകൊണ്ടെന്നാൽ വ
രികയും പൊകയും ചെയ്തവർ പലരായിരുന്നു അവൎക്ക ഭക്ഷിപ്പാൻ</lg><lg n="൩൨"> പൊലും അവസരം ഉണ്ടായിരുന്നതുമില്ല✱ എന്നാറെ അവർ പ്ര
ത്യെകം ഒരു കപ്പലിൽ വനമായൊരു സ്ഥലത്തിലെക്ക പുറപ്പെട്ടു</lg><lg n="൩൩"> പൊയി✱ അപ്പൊൾ അവർ പുറപ്പെട്ടു പൊകുന്നതിനെ പുരു
ഷാരങ്ങൾ കണ്ടു പലരും അവനെ അറികയും സകല നഗങ്ങളിൽ
നിന്നും കാൽനടയായി അവിടെക്ക ഓടുകയും അവരെക്കാൾ മു</lg><lg n="൩൪">മ്പിൽ എത്തി അവന്റെ അടുക്കൽ വന്നു കൂടുകയും ചെയ്തു✱ പി
ന്നെ യെശു പുറപ്പെട്ടു വന്നിട്ട വളരെ പുരുഷാരത്തെ കണ്ട അ
വർ ഇടയനില്ലാത്ത ആടുകളെപ്പൊലെ ആയിരുന്നതുകൊണ്ട അ
വന്ന അവരുടെ നെരെ മനസ്സലിവ തൊന്നി അവൻ അവൎക്ക വള
രെ കാൎയ്യങ്ങളെ ഉപദെശിച്ച തുടങ്ങുകയും ചെയ്തു✱</lg> <lg n="൩൫">പിന്നെ വളരെ നെരം കഴിഞ്ഞാറെ അവന്റെ ശിഷ്യന്മാർ
അവന്റെ അടുക്കൽ വന്ന പറഞ്ഞു ഇത വനമായൊരു സ്ഥലമാ</lg><lg n="൩൬">കുന്നു ഇപ്പൊൾ നെരം വളരെയായി✱ അവർ ചുറ്റുമുള്ള പ്രദെ
ശങ്ങളിലെക്കും ഗ്രാമങ്ങളിലെക്കും പൊയി തങ്ങൾക്ക അപ്പങ്ങളെ
കൊളെളണ്ടുന്നതിന്ന അവരെ പറഞ്ഞയക്കെണം എന്തുകൊണ്ടെ</lg><lg n="൩൭">ന്നാൽ അവൎക്ക ഭക്ഷിപ്പാൻ ഒന്നുമില്ല✱ അവൻ ഉത്തരമായിട്ട
അവരൊടു പറഞ്ഞു നിങ്ങൾ അവൎക്ക ഭക്ഷിപ്പാൻ കൊടുപ്പിൻ എ
ന്നാറെ അവർ അവനൊടു പറയുന്നു ഞങ്ങൾ പൊയിട്ട ഇരുനൂ
റ പണത്തിന്ന അപ്പങ്ങളെ കൊള്ളുകയും അവൎക്ക ഭക്ഷിപ്പാൻ</lg><lg n="൩൮"> കൊടുക്കയും ചെയ്യണമൊ✱ അവൻ അവരൊടു പറയുന്നു നി
ങ്ങൾക്ക എത്ര അപ്പങ്ങളുണ്ട പൊയി നൊക്കുവിൻ പിന്നെ അവർ
അറിഞ്ഞപ്പൊൾ പറഞ്ഞു അഞ്ച അപ്പങ്ങളും രണ്ടു മത്സ്യങ്ങളും ഉ</lg><lg n="൩൯">ണ്ട✱ അപ്പൊൾ എല്ലാവരെയും പച്ച പുല്ലിന്മെൽ കൂട്ടം കൂട്ടമായി</lg><lg n="൪൦"> ഇരുത്തുവാൻ അവൻ അവരൊടു കല്പിച്ചു✱ അവർ നിരകളായി</lg><lg n="൪൧"> നൂറായിട്ടും അമ്പതായിട്ടും ഇരിക്കയും ചെയ്തു✱ പിന്നെ അ
വൻ ആ അഞ്ച അപ്പങ്ങളെയും രണ്ടു മത്സ്യങ്ങളെയും എടുത്ത സ്വ
ൎഗ്ഗത്തിലെക്ക മെല്പൊട്ട നൊക്കി അനുഗ്രഹിച്ച അപ്പങ്ങളെ മുറിച്ച അ
വരുടെ മുമ്പിൽ വിളമ്പുവാനായിട്ട തന്റെ ശിഷ്യന്മാൎക്ക കൊടു
ത്തു അപ്രകാരം ആ രണ്ടു മത്സ്യങ്ങളെ എല്ലാവൎക്കും ഓഹരിയാക്കു</lg><lg n="൪൨">കയും ചെയ്തു✱ എല്ലാവരും ഭക്ഷിച്ച തൃപ്തന്മാരാകയും ചെയ്തു✱</lg><lg n="൪൩"> പിന്നെ അവർ ശെഷിച്ച കഷണങ്ങളെക്കൊണ്ടും മത്സ്യങ്ങളെക്കൊ</lg><lg n="൪൪">ണ്ടും നിറഞ്ഞ പന്ത്രണ്ടു കൊട്ടകളെ എടുത്തു✱ വിശെഷിച്ച അപ്പ
ങ്ങളെ ഭക്ഷിച്ചവർ എകദെശം അയ്യായിരം പുരുഷന്മാർ ഉണ്ടാ</lg> [ 108 ]

<lg n="൪൫">യിരുന്നു✱ പിന്നെ ഉടനെ അവൻ തന്റെ ശിഷ്യന്മാരെ പട
വിൽ കയറുവാനും താൻ പുരുഷാരങ്ങളെ പറഞ്ഞയക്കുന്നതിന്നിട
യിൽ അക്കരയിൽ ബെദസൈദായ്ക്ക മുമ്പെ പൊകുവാനും നിൎബ</lg><lg n="൪൬">ന്ധിച്ചു✱ എന്നാറെ അവൻ അവരെ അയച്ചതിന്റെ ശെഷം അ
വൻ പ്രാൎത്ഥിപ്പാനായിട്ട ഒരു പൎവതത്തിലെക്ക പൊയി✱</lg>

<lg n="൪൭">പിന്നെ സന്ധ്യയായപ്പൊൾ പടവ സമുദ്രത്തിന്റെ നടുവിലും</lg><lg n="൪൮"> അവൻ എകനായി ഭൂമിയിലും ആയിരുന്നു✱ അവർ വലിക്കുന്ന
തിൽ പ്രയാസപ്പെടുന്നതിനെ അവൻ കണ്ടു (എന്തുകൊണ്ടെന്നാൽ
കാറ്റ അവൎക്ക പ്രതികൂലമായിരുന്നു) പിന്നെ എകദെശം രാത്രി
യുടെ നാലാം യാമത്തിങ്കൽ അവൻ സമുദ്രത്തിന്മെൽ കൂടി നട
ന്നുകൊണ്ട അവരുടെ അടുക്കൽ വരുന്നു അവരെ കടന്നു പൊകു</lg><lg n="൪൯">വാൻ ഭാവിക്കയും ചെയ്തു✱ എന്നാറെ അവൻ സമുദ്രത്തിന്റെ
മീതെ നടക്കുന്നതിനെ അവർ കണ്ടിട്ട അത ഒരു മായക്കാഴ്ചയാകു</lg><lg n="൫൦">ന്നു എന്ന നിരൂപിച്ചു നിലവിളിക്കയും ചെയ്തു✱ (എന്തുകൊണ്ടെ
ന്നാൽ എല്ലാവരും അവനെ കണ്ട വ്യാകുലപ്പെട്ടിരുന്നു) ഉടനെ അ
വൻ അവരൊടു സംസാരിച്ച അവരൊടു പറയുന്നു ധൈൎയ്യമായി</lg><lg n="൫൧">രിപ്പിൻ ഞാനാകുന്നു നിങ്ങൾ ഭയപ്പെടരുത✱ പിന്നെ അവൻ
പടവിൽ അവരുടെ അടുക്കൽ കരെറി അപ്പൊൾ കാറ്റു നിന്നു
അവർ അവധി കൂടാതെ തങ്ങളുടെ ഉള്ളിൽ വിസ്മയിക്കയും ആ</lg><lg n="൫൨">ശ്ചൎയ്യപ്പെടുകയും ചെയ്തു✱ എന്തെന്നാൽ അവർ അപ്പങ്ങളുടെ
(അതിശയത്തെ) വിചാരിച്ചില്ല എന്തെന്നാൽ അവരുടെ ഹൃദ
യം കാഠിന്യപ്പെട്ടതായിരുന്നു✱</lg>

<lg n="൫൩">പിന്നെ അവർ അക്കരെ കടന്നാറെ ഗെനെസാറെത്ത എന്ന</lg><lg n="൫൪"> ദെശത്തിലെക്ക വന്നു കരെക്ക അടുത്തു✱ എന്നാൽ അവർ പട
വിൽനിന്ന ഇറങ്ങിയപ്പൊൾ ഉടനെ ജനങ്ങൾ അവനെ അറിഞ്ഞ✱</lg><lg n="൫൫"> ആ ചുറ്റുമുള്ള ദെശത്തിൽ എല്ലാടവും ഓടി അവൻ എവിടെഉ
ണ്ടെന്ന അവർ കെട്ടുവൊ അവിടെക്ക രൊഗികളെ വിരിപ്പുകളിൽ</lg><lg n="൫൬"> എടുത്ത കൊണ്ടുവരുവാൻ ആരംഭിച്ചു✱ അവൻ എവിടെ എങ്കി
ലും ഗ്രാമങ്ങളിലെക്കൊ നഗരങ്ങളിലെക്കൊ പ്രദെശങ്ങളിലെക്കൊ
കടന്നാൽ അവിടെ അവർ തെരുവീഥികളിൽ വ്യാധിക്കാരെ വെ
ച്ചു അവർ അവന്റെ വസ്ത്രത്തിന്റെ വിളുമ്പിനെ എങ്കിലും തൊ
ടെണമെന്ന അവനൊട അപെക്ഷിച്ചു അവനെ തൊട്ടവർ എല്ലാ
വരും സൌഖ്യപ്പെടുകയും ചെയ്തു✱</lg>


൭ അദ്ധ്യായം

൧ കൈകൾ കഴുകാതെ ഭക്ഷിക്കകൊണ്ട അവന്റെ ശിഷ്യന്മാ
ൎക്ക പറിശന്മാർ കുറ്റം പറയുന്നത—. ൧൪ ആഹാരം മനു
ഷ്യനെ അശുദ്ധിയാക്കുന്നില്ല എന്നുള്ളത.

പിന്നെ യെറുശലെമിൽനിന്ന വന്നിട്ടുള്ള പറിശന്മാരും ഉപാ

[ 109 ] <lg n="൨">ദ്ധ്യായന്മാരിൽ ചിലരും അവന്റെ അടുക്കൽ വന്നു കൂടി✱ എ
ന്നാറെ അവന്റെ ശിഷ്യന്മാരിൽ ചിലർ അശുദ്ധമുള്ളവയായി കഴു
കാത്ത കൈകൾകൊണ്ട അപ്പങ്ങളെ ഭക്ഷിക്കുന്നതിനെ കാണുകകൊ</lg><lg n="൩">ണ്ട അവർ കുറ്റം പറഞ്ഞു✱ എന്തുകൊണ്ടെന്നാൽ പറിശന്മാരും
യെഹൂദന്മാരെല്ലാവരും മൂപ്പന്മാരുടെ പാരമ്പൎയ്യന്യായത്തെ പ്രമാ</lg><lg n="൪">ണിച്ചകൂടകൂട കൈകളെ കഴുകാതെ ഭക്ഷിക്കുന്നില്ല✱ അവർ ചന്ത
യിൽനിന്ന (വരുമ്പൊളും) കളിക്കാതെ കണ്ട ഭക്ഷിക്കുന്നില്ല അ
വർ പാനപാത്രങ്ങളെയും കടങ്ങളെയും ഓട്ടു പാത്രങ്ങളെയും പീ
ഠങ്ങളെയും കഴുകുന്നതിനെ സംബന്ധിച്ച പ്രമാണിപ്പാനായി സ്വീ</lg><lg n="൫">കരിച്ചവ മറ്റ അനെകം കാൎയ്യങ്ങൾ ഉണ്ട✱ അപ്പൊൾ പറിശന്മാ
രും ഉപാദ്ധ്യായന്മാരും അവനൊടു ചൊദിച്ചു എന്തിന നിന്റെ
ശിഷ്യന്മാർ മൂപ്പന്മാരുടെ പാരമ്പൎയ്യ ന്യായപ്രകാരം നടക്കാതെ</lg><lg n="൬"> കഴുകാത്ത കൈകൾകൊണ്ട അപ്പങ്ങളെ ഭക്ഷിക്കുന്നു✱ അവൻ
ഉത്തരമായിട്ട അവരൊടു പറഞ്ഞു കപടഭക്തിക്കാരായ നിങ്ങളെ
കുറിച്ച എശായ നല്ലവണ്ണം ദീൎഘദൎശനം പറഞ്ഞു എഴുതിയിരി
ക്കുന്നപ്രകാരം ൟ ജനം അധരങ്ങൾ കൊണ്ട എന്നെ ബഹുമാ
നിക്കുന്നു എങ്കിലും അവരുടെ ഹൃദയം എങ്കിൽനിന്ന ദൂരത്താക്കു</lg><lg n="൭">ന്നു✱ അവർ മനുഷ്യ കല്പനകളെ ഉപദെശങ്ങളായി ഉപദെശി</lg><lg n="൮">ച്ചു കൊണ്ട വ്യൎത്ഥമായി എന്നെ വന്ദിക്കുന്നു✱ എന്തുകൊണ്ടെ
ന്നാൽ നിങ്ങൾ ദൈവത്തിന്റെ കല്പനയെ ഉപെക്ഷിച്ച മനുഷ്യ
രുടെ പാരമ്പൎയ്യ ന്യായത്തെ കടങ്ങളെയും പാനപാത്രങ്ങളെയും
കഴകുന്നതിനെ സംബന്ധിച്ച പ്രമാണിക്കുന്നു ഇപ്രകാരം മറ്റും അ</lg><lg n="൯">നെകം കാൎയ്യങ്ങളെയും ചെയ്തു വരുന്നു✱ പിന്നെ അവൻ അവ
രൊടു പറഞ്ഞു നിങ്ങൾ നിങ്ങളുടെ പാരമ്പൎയ്യ ന്യായത്തെ കാത്ത
രക്ഷിപ്പാനായിട്ട ദൈവത്തിന്റെ കല്പനയെ നന്നായി തള്ളിക്ക</lg><lg n="൧൦">ളയുന്നു✱ എന്തുകൊണ്ടെന്നാൽ നീ നിന്റെ പിതാവിനെയും നി
ന്റെ മാതാവിനെയും ബഹുമാനിക്ക എന്നും പിതാവിനെ എങ്കി
ലും മാതാവിനെ എങ്കിലും ദുഷിക്കുന്നവൻ മൃത്യുവിങ്കൽ മരിക്കുട്ടെ എ</lg><lg n="൧൧">ന്നും മൊശെ പറഞ്ഞിരിക്കുന്നു✱ എന്നാൽ നിങ്ങൾ ഒരു മനു
ഷ്യൻ പിതാവിനൊടെങ്കിലും മാതാവിനൊടെങ്കിലും നിനക്ക എ
ന്നാൽ എതെല്ലാം പ്രയൊജനപ്പെടുമൊ അത ദാനമെന്ന അൎത്ഥമാ
കുന്ന കൊൎബാൻ എന്ന പറഞ്ഞാൽ (അവൻ ഒഴിവുള്ളവനാം) എ</lg><lg n="൧൨">ന്ന പറയുന്നു✱ പിന്നെ അവന്റെ മെലിൽ അവന്റെ പിതാവി
ന്ന എങ്കിലും അവന്റെ മാതാവിന്ന എങ്കിലും ഒന്നിനെയും ചെ</lg><lg n="൧൩">യ്വാൻ നിങ്ങൾ സമ്മതിക്കുന്നില്ല✱ (ഇങ്ങിനെ) നിങ്ങൾ ബൊധി
ച്ചിരിക്കുന്ന നിങ്ങളുടെ പാരമ്പൎയ്യ ന്യായം കൊണ്ട ദൈവത്തിന്റെ
വചനത്തെ നിഷ്ഫലമാക്കി കൊണ്ടുവരുന്നു ഇപ്രകാരമുള്ള അനെ
കം കാൎയ്യങ്ങളെയും നിങ്ങൾ ചെയ്യുന്നു✱</lg> <lg n="൧൪">വിശെഷിച്ച അവൻ ജനത്തെ ഒക്കയും അടുക്കൽ വിളിച്ചിട്ട</lg> [ 110 ]

<lg n="">അവരൊടു പറഞ്ഞു നിങ്ങളെല്ലാവരും എങ്കൽ ചെവിക്കൊൾകയും</lg><lg n="൧൫"> തിരിച്ചറികയും ചെയ്വിൻ✱ മനുഷ്യന്റെ പുറത്തുനിന്ന അവങ്ക
ലെക്ക ചെന്നിട്ട അവനെ അശുദ്ധിയാക്കുവാൻ കഴിയുന്നത ഒന്നു
മില്ല എന്നാൽ അവങ്കൽനിന്ന പുറപ്പെടുന്ന കാൎയ്യങ്ങളൊ അവ മ</lg><lg n="൧൬">നുഷ്യനെ അശുദ്ധിയാക്കുന്നവയാകുന്നു✱ കെൾപ്പാൻ യാതൊരു</lg><lg n="൧൭">ത്തന്ന ചെവികളുണ്ടെങ്കിൽ അവൻ കെൾക്കട്ടെ✱ പിന്നെ അവൻ
ജനത്തെ വിട്ട ഭവനത്തിലെക്ക ചെന്നപ്പൊൾ അവന്റെ ശിഷ്യ</lg><lg n="൧൮">ന്മാർ ആ ഉപമയെ കുറിച്ച അവനൊടു ചൊദിച്ചു✱ എന്നാറെ
അവൻ അവരൊടു പറയുന്നു ഇപ്രകാരം നിങ്ങളും ബുദ്ധിയില്ലാ
ത്തവരാക്കുന്നുവൊ പുറത്തുനിന്ന മനുഷ്യങ്കലെക്കു ചെല്ലുന്നതൊന്നും
അവനെ അശുദ്ധിയാക്കുവാൻ കഴിയുന്നതല്ല എന്ന നിങ്ങൾ അറി</lg><lg n="൧൯">യുന്നില്ലയൊ✱ അതെന്തുകൊണ്ടെന്നാൽ അത അവന്റെ ഹൃദയ
ത്തിലെക്ക അല്ല അവന്റെ കുക്ഷിയിലെക്ക അത്രെ ചെല്ലുകയും
ഭക്ഷണങ്ങളെ ഒക്കെയും ശുദ്ധമാക്കിക്കൊണ്ട വിഷ്ഠക്കുഴിയിലെക്ക പു</lg><lg n="൨൦">റപ്പെട്ടു പൊകയും ചെയ്യുന്നത✱ പിന്നെയും അവൻ പറഞ്ഞു മ
നുഷ്യങ്കൽനിന്ന പുറപ്പെടുന്നതൊ അത മനുഷ്യനെ അശുദ്ധിയാ</lg><lg n="൨൧">ക്കുന്നതാകുന്നു✱ എന്തുകൊണ്ടെന്നാൽ അകത്തുനിന്ന മനുഷ്യരു
ടെ ഹൃദയത്തിൽ നിന്ന ദുശ്ചിന്തകളും വ്യഭിചാരങ്ങളും വെശ്യാദൊ</lg><lg n="൨൨">ഷങ്ങളും കുലപാതകങ്ങളും✱ മൊഷണങ്ങളും ദ്രവ്യാഗ്രഹങ്ങളും ദു
ഷ്ടതകളും വഞ്ചനയും കാമവികാരവും ദൊഷമുള്ള കണ്ണും ദൈവ</lg><lg n="൨൩">ദൂഷണവും അഹങ്കാരവും മൂഢതയും പുറപ്പെടുന്നു✱ ൟ ദൊഷ
ങ്ങൾ ഒക്കയും അകത്തുനിന്ന പുറപ്പെടുകയും മനുഷ്യനെ അശുദ്ധി
യാക്കുകയും ചെയ്യുന്നു✱</lg>

<lg n="൨൪">പിന്നെ അവൻ അവിടെനിന്ന എഴുനീറ്റ തൂറിന്റെയും സി
ദൊന്റെയും അതൃത്തികളിലെക്ക പൊയി ഒരു ഭവനത്തിലെക്ക
കടന്നു ആരും അറിയതെ ഇരിപ്പാൻ മനസ്സായുമിരുന്നു എങ്കിലും</lg><lg n="൨൫"> മറഞ്ഞിരിപ്പാൻ (അവന കഴിഞ്ഞില്ല✱ എന്തുകൊണ്ടെന്നാൽ മ്ലെ
ച്ശാത്മാവ ഉണ്ടായിരുന്ന ചെറിയ പുത്രിയുള്ള ഒരു സ്ത്രീ അവന്റെ</lg><lg n="൨൬"> വസ്തുതയെ കെട്ടിട്ട വന്ന അവന്റെ പാദങ്ങളിൽ വീണു✱ ആ
സ്ത്രീ സുറിയാഫെനിക്കി ജാതിയായ ഒരു ഗ്രെക്കസ്ത്രീ ആയിരുന്നു വി
ശെഷിച്ച തന്റെ പുത്രിയിൽനിന്ന പിശാചിനെ പുറത്താക്കിക്കള</lg><lg n="൨൭">യെണമെന്ന അവൾ അവനൊട അപെക്ഷിച്ചു✱ എന്നാറെ
യെശു അവളൊടു പറഞ്ഞു മുമ്പെ പൈതങ്ങൾ തൃപ്തിപ്പെടുവാൻ
സമ്മതിക്ക എന്തുകൊണ്ടെന്നാൽ പൈതങ്ങളുടെ അപ്പത്തെ എടു</lg><lg n="൨൮">ത്ത നായ്ക്കൾക്ക ഇട്ടു കളയുന്നത നന്നല്ല✱ എന്നാറെ അവൾ ഉ
ത്തരമായിട്ട അവനൊടു പറഞ്ഞു സത്യം തന്നെ കൎത്താവെ എങ്കി
ലും നായ്ക്കൾ മെശയുടെ കീഴിൽ പൈതങ്ങളുടെ അപ്പക്കഷണങ്ങ</lg><lg n="൨൯">ളിൽനിന്ന ഭക്ഷിക്കുന്നുവല്ലൊ✱ എന്നാറെ അവൻ അവളൊടു
പറഞ്ഞു ൟ വചനം നിമിത്തം നീ പൊക പിശാച നിന്റെ പു</lg>

[ 111 ] <lg n="൩൦">ത്രിയിൽനിന്ന നീങ്ങിപ്പൊയി✱ പിന്നെ അവളുടെ വീ
ട്ടിലെക്ക വന്നപ്പൊൾ പിശാച നീങ്ങിപ്പൊയതിനെയും അവ
ളുടെ പുത്രി കട്ടിലിൽ കിടക്കുന്നതിനെയും കണ്ടു✱</lg>

<lg n="൩൧">പിന്നെ അവൻ വീണ്ടും തൂറിന്റെയും സിദൊന്റെയും അ
തൃത്തികളിൽനിന്ന പുറപ്പെട്ട ദെക്കപ്പൊലിസിന്റെ അതൃത്തിക
ളുടെ നടുവിൽ കൂടി ഗലിലെയായിലെ സമുദ്രത്തിന്റെ അരികെ</lg><lg n="൩൨"> ചെന്നു✱ അപ്പൊൾ അവർ അവന്റെ അടുക്കൽ വിക്കി വിക്കി
പറയുന്നവനായൊരു ചെകിടനെ കൊണ്ടുവരുന്നു അവന്റെ മെ
ൽ കയ്യെ വെക്കെണമെന്ന അവനൊട അപെക്ഷിക്കയും ചെയ്യു</lg><lg n="൩൩">ന്നു✱ അപ്പൊൾ അവൻ അവനെ വെറിട്ട പുരുഷാരത്തിൽ
നിന്ന കൂട്ടിക്കൊണ്ടു പൊയി തന്റെ വിരലുകളെ അവന്റെ ചെ
വികളിൽ ഇടുകയും തുപ്പി അവന്റെ നാവിനെ തൊടുകയും✱</lg><lg n="൩൪"> സ്വൎഗ്ഗത്തിങ്കലെക്ക മെല്പട്ട നൊക്കിയിട്ട ദീൎഘശ്വാസമിടുകയും അ
വനൊടു തുറക്കപ്പെടുക എന്ന അൎത്ഥമാകുന്ന എഫാഥാ എന്നപ</lg><lg n="൩൫">റകയും ചെയ്തു✱ പിന്നെ ഉടന്തന്നെ അവന്റെ ചെവികൾ തുറ
ക്കപ്പെടുകയും അവന്റെ നാവിന്റെ കെട്ട അഴിഞ്ഞു പൊകയും</lg><lg n="൩൬"> അവൻ സ്പഷ്ടമായി സംസാരിക്കയും ചെയ്തു✱ പിന്നെ അതിനെ
ആരൊടും പറയരുത എന്ന അവൻ അവരൊട കല്പിച്ചു എന്നാൽ
അവൻ അവരൊട എത്ര അധികമായി കല്പിച്ചുവൊ അത്രയും അ</lg><lg n="൩൭">ധികമായി അവർ വളര പ്രസിദ്ധപ്പെടുത്തി✱ അവൻ സകല
ത്തെയും നന്നായിചെയ്തു എന്നും അവൻ ചെകിടന്മാരെ കെൾക്കു
മാറാക്കുകയും ഉൗമന്മാരെ സംസാരിക്കുമാറാക്കുകയും ചെയ്യുന്നു എ
ന്നും പറഞ്ഞ അവർ അവധി കൂടാതെ അത്ഭുതപ്പെടുകയും ചെയ്തു✱</lg>

൮ അദ്ധ്യായം

൧ ക്രിസ്തു ജനങ്ങളെ അത്ഭുതമായി ഭക്ഷിക്കുന്നത.— ൧൦ വിശെ
ഷിച്ചും പറിശന്മാൎക്ക അടയാളം കാട്ടാതിരിക്കുന്നത.

<lg n="">ആ ദിവസങ്ങളിൽ പുരുഷാരം എറ്റവും വളര ആകകൊണ്ടും
അവൎക്ക ഭക്ഷിപ്പാൻ ഒന്നുമില്ലായ്കകൊണ്ടും യെശു തന്റെ ശിഷ്യ</lg><lg n="൨">ന്മാരെ അടുക്കൽ വിളിച്ചിട്ട അവരൊടു പറയുന്നു✱ ൟ പുരു
ഷാരം ഇപൊൾ മൂന്നു ദിവസം എന്റെ അടുക്കൽ പാൎത്തതുകൊ
ണ്ടും അവൎക്ക ഭക്ഷിപ്പാൻ ഒന്നുമില്ലായ്കകൊണ്ടും എനിക്ക അവരിൽ</lg><lg n="൩"> മനസ്സലിവുണ്ട✱ ഞാൻ അവരെ ഉപൊഷിക്കുന്നവരായി അവ
രുടെ വീടുകളിലെക്ക പറഞ്ഞയച്ചാൽ അവർ വഴിയിൽ തളൎന്നു
പൊകും എന്തുകൊണ്ടെന്നാൽ അവരിൽ പലരും ദൂരത്തുനിന്ന വ</lg><lg n="൪">ന്നവരാകുന്നു✱ എന്നാറെ അവന്റെ ശിഷ്യന്മാർ അവനൊട ഉ
ത്തരമായിട്ട പറഞ്ഞു ഒരുത്തന്ന ഇവിടെ വനത്തിൽ എവിടെ</lg><lg n="൫"> നിന്ന ഇവരെ അപ്പങ്ങൾകൊണ്ട തൃപ്തിയാക്കുവാൻ കഴിയും✱ പി
ന്നെ അവൻ അവരൊട നിങ്ങൾക്ക എത്ര അപ്പങ്ങളുണ്ട എന്ന ചൊ</lg> [ 112 ]

<lg n="൬">ടിച്ചു എഴ എന്ന അവർ പറഞ്ഞു✱ എന്നാറെ അവൻ പുരു
ഷാരത്തൊടു നിലത്തിൽ ഇരിപ്പാൻ കല്പിച്ചു പിന്നെ അ
വൻ ആ എഴ അപ്പങ്ങളെ എടുത്ത സ്തൊത്രം ചെയ്ത മുറിക്കയും
അവരുടെ മുമ്പിൽ വിളമ്പുവാൻ തന്റെ ശിഷ്യന്മാൎക്ക കൊ
ടുക്കയും അവർ പുരുഷാരത്തിന്റെ മുമ്പിൽ വിളമ്പുകയും ചെ</lg><lg n="൭">യ്തു✱ അവൎക്ക കുറെ ചെറിയ മത്സ്യങ്ങളും ഉണ്ടായിരുന്നു വിശെ
ഷിച്ച അവൻ സ്തൊത്രം ചെയ്തിട്ട അവയെയും അവരുടെ മുമ്പിൽ</lg><lg n="൮"> വിളമ്പുവാൻ പറഞ്ഞു✱ എന്നാൽ അവർ ഭക്ഷിച്ച തൃപ്തന്മാരാ
യി അവർ ശെഷിച്ച കഷണങ്ങളെ എഴു കൊട്ടകളെ എടുക്കയും ചെ</lg><lg n="൯">യ്തു✱ എന്നാൽ ഭക്ഷിച്ചവർ എകദെശം നാലായിരം ആളുകൾ ഉ
ണ്ടായിരുന്നു പിന്നെ അവൻ അവരെ പറഞ്ഞയച്ചു✱</lg>

<lg n="൧൦">പിന്നെ ഉടനെ അവൻ തന്റെ ശിഷ്യന്മാരൊടു കൂട ഒരു പട</lg><lg n="൧൧">വിൽ കയറി ദത്മാനുതായുടെ ദിക്കുകളിൽ വന്നു✱ അപ്പൊൾ പ
റിശന്മാർ പുറപ്പെട്ടു വന്ന അവനെ പരീക്ഷിച്ചു കൊണ്ട ആകാശ
ത്തിൽനിന്ന ഒരു ലക്ഷ്യം അവങ്കൽ നിന്ന അന്വെഷിച്ച അവ</lg><lg n="൧൨">നൊട ചൊദിച്ചു തുടങ്ങി✱ പിന്നെ അവൻ തന്റെ ആത്മാവി
ങ്കൽ ദീൎഘശ്വാസമിട്ട പറഞ്ഞു ൟ സന്തതി എന്തിന ഒരു ല
ക്ഷ്യം അന്വെഷിക്കുന്നു ഞാൻ സത്യമായിട്ട നിങ്ങളൊടു പറയു</lg><lg n="൧൩">ന്നു ൟ സന്തതിക്ക ഒരു ലക്ഷ്യവും കൊടുക്കപ്പെടുകയില്ല✱ പി
ന്നെ അവൻ അവരെ വിട്ട വീണ്ടും പടവിൽ കയറി അക്കരെക്ക
പൊകയും ചെയ്തു✱</lg>

<lg n="൧൪">എന്നാൽ ശിഷ്യന്മാർ അപ്പങ്ങളെ എടുപ്പാൻ മറന്നു പൊയി പ
ടവിൽ അവരൊടു കൂടി ഒര അപ്പമല്ലാതെ മറ്റൊന്നും അവൎക്ക</lg><lg n="൧൫"> ഉണ്ടായിരുന്നതുമില്ല✱ വിശെഷിച്ച അവൻ അവരൊടു കല്പിച്ചു
നിങ്ങൾ പറിശന്മാരുടെ പുളിച്ച മാവിങ്കൽനിന്നും എറൊദെസി
ന്റെ പുളിച്ച മാവിങ്കൽനിന്നും ജാഗ്രതയായിരിക്കയും സൂക്ഷിക്ക</lg><lg n="൧൬">യും ചെയ്വിൻ എന്ന പറഞ്ഞു✱ അപ്പൊൾ അവർ തമ്മിൽ ത
മ്മിൽ വിചാരിച്ച നമുക്ക അപ്പമില്ലായ്ക കൊണ്ടാകുന്നു എന്ന പറ</lg><lg n="൧൭">ഞ്ഞു✱ എന്നാൽ യെശു അതിനെ അറിഞ്ഞാറെ അവരൊടു പ
റയുന്നു നിങ്ങൾക്ക അപ്പമില്ലായ്കകൊണ്ട എന്ന നിങ്ങൾ എന്തിന
വിചാരിക്കുന്നു ഇനിയും നിങ്ങളുടെ അറിയാതെയും തിരിച്ചറിയാതെ
യും ഇരിക്കുന്നുവൊ ഇനിയും നിങ്ങളുടെ ഹൃദയം നിങ്ങൾക്ക കാഠി</lg><lg n="൧൮">ന്യമായിരിക്കുന്നുവൊ✱ നിങ്ങൾക്ക കണ്ണുകളുണ്ടായിട്ടും കാണുന്നി
ല്ലയൊ ചെവികളുണ്ടായിട്ടും കെൾക്കുന്നില്ലയൊ ഓൎക്കുന്നതുമില്ല</lg><lg n="൧൯">യൊ✱ ഞാൻ അഞ്ച അപ്പങ്ങളെ അയ്യായിരം ആളുകൾക്ക മുറി
ച്ചപ്പൊൾ നിങ്ങൾ കഷണങ്ങൾ കൊണ്ട നിറഞ്ഞ എത്ര കൊട്ടകളെ</lg><lg n="൨൦"> എടുത്തു പന്ത്രണ്ട എന്ന അവർ അവനൊട പറയുന്നു✱ പിന്നെ
എഴ അപ്പങ്ങളെ നാലായിരം ആളുകൾക്ക (ഞാൻ മുറിച്ചപ്പൊൾ)
നിങ്ങൾ കഷണങ്ങൾ കൊണ്ട നിറഞ്ഞ എത്ര കൊട്ടകളെ എടുത്തു</lg>

[ 113 ] <lg n="൨൧">എഴ എന്ന അവർ പറകയും ചെയ്തു✱ പിന്നെ അവൻ അവ
രൊട പറഞ്ഞു നിങ്ങൾ തിരിച്ചറിയാതെ ഇരിക്കുന്നത എങ്ങിനെ</lg>

<lg n="൨൨">പിന്നെ അവൻ ബെതസൈദായിലെക്ക വരുന്നു അപ്പൊൾ അ
വർ അവന്റെ അടുക്കൽ ഒരു കുരുടനെ കൊണ്ടുവരുന്നു അവ</lg><lg n="൨൩">നെ തൊടെണമെന്ന അവനൊട അപെക്ഷിക്കയും ചെയ്തു✱ എ
ന്നാറെ അവൻ കുരുടന്റെ കയ്യെ പിടിച്ച അവനെ ഗ്രാമത്തിൽ
നിന്ന പുറത്ത കൊണ്ടുപൊയി പിന്നെ അവൻ അവന്റെ കണ്ണുക
ളിൽ തുപ്പി അവന്റെ മെൽ തന്റെ കൈകളെ വെച്ചപ്പൊൾ
നീ വല്ലതിനെയും കാണുന്നുവൊ എന്ന അവനൊടു ചൊദിച്ചു✱</lg><lg n="൨൪"> എന്നാറെ അവൻ മെല്പട്ടു നൊക്കി പറഞ്ഞു ഞാൻ മനുഷ്യർ വൃ</lg><lg n="൨൫">ക്ഷങ്ങളെപ്പൊലെ നടക്കുന്നതിനെ കാണുന്നു✱ അതിന്റെ ശെ
ഷം അവൻ പിന്നെയും അവന്റെ കണ്ണുകളുടെ മെൽ തന്റെ
കൈകളെ വെച്ച അവനെ മെല്പട്ട നൊക്കിച്ചു പിന്നെ അവൻ സൗ</lg><lg n="൨൬">ഖ്യവാനായി എല്ലാവരെയും സ്പഷ്ടമായി കാണുകയും ചെയ്തു✱ പി
ന്നെ അവൻ നീ ഗ്രാമത്തിലെക്ക ചെല്ലരുത ഗ്രാമത്തിൽ ഒരുത്ത
നൊടും ഇതിനെ പറകയുമരുത എന്ന പറഞ്ഞ അവനെ അവ
ന്റെ വീട്ടിലെക്ക പറഞ്ഞയച്ചു✱</lg>

<lg n="൨൭">പിന്നെ യെശുവും അവന്റെ ശിഷ്യന്മാരും കൂട പീലിപ്പൊ
സിന്റെ കൈസറിയായുടെ ഗ്രാമങ്ങളിലെക്കു പുറപ്പെട്ട പൊയി
വഴിയിൽ വെച്ച അവൻ തന്റെ ശിഷ്യന്മാരൊട ചൊദിച്ച മനു
ഷ്യർ ഞാൻ ആരാകുന്നു എന്ന പറയുന്നു എന്ന അവരൊടു പ</lg><lg n="൨൮">ഞ്ഞു✱ എന്നാറെ അവർ ഉത്തരം പറഞ്ഞു യൊഹന്നാൻ ബ
പ്തിസ്ത എന്നും ചിലർ എലിയ എന്നും മറ്റു ചിലർ ദീൎഘദൎശിമാ</lg><lg n="൨൯">രിൽ ഒരുത്തൻ എന്നും ആകുന്നു (എന്ന പറയുന്നു✱) പിന്നെ
അവൻ അവരൊടു പറഞ്ഞു എന്നാൽ നിങ്ങൾ ഞാൻ ആരാകുന്നു
എന്ന പറയുന്നു അപ്പൊൾ പത്രൊസ ഉത്തരമായിട്ട അവനൊടു</lg><lg n="൩൦"> പറയുന്നു നീ ക്രിസ്തുവാകുന്നു✱ എന്നാറെ തന്റെ വസ്തുതയെ ആ
രൊടും പറയരുതെന്ന അവൻ അവരൊട ഉറപ്പായിട്ട കല്പിച്ചു✱</lg><lg n="൩൧"> പിന്നെ അവൻ മനുഷ്യന്റെ പുത്രൻ വളര കഷ്ടപ്പെടുകയും മൂപ്പ
ന്മാരാലും പ്രധാനാചാൎയ്യന്മാരാലും ഉപാദ്ധ്യായന്മാരാലും തള്ളിക്ക
ളയപ്പെടുകയും കൊല്ലപ്പെടുകയും മൂന്ന ദിവസങ്ങളുടെ ശെഷം പി
ന്നെയും ഉയിൎത്തെഴുനീല്ക്കയും ചെയ്യെണ്ടുന്നതാകുന്നു എന്ന അവ</lg><lg n="൩൨">ൎക്ക ഉപദെശിച്ചു തുടങ്ങി✱ അവൻ ൟ വചനത്തെ സ്പഷ്ടമായി
ട്ട പറകയും ചെയ്തു അപ്പൊൾ പത്രൊസ അവനെ കൂട്ടിക്കൊണ്ടു</lg><lg n="൩൩"> പൊയി അവനെ ശാസിച്ചു തുടങ്ങി✱ എന്നാൽ അവൻ പിന്തി
രിഞ്ഞ തന്റെ ശിഷ്യന്മാരെ നൊക്കിയാറെ അവൻ പത്രൊസിനെ
ശാസിച്ചു സാത്താനെ എന്റെ പിന്നിൽ പൊക അതെന്തുകൊ
ണ്ടെന്നാൽ നീ ദൈവത്തിന്റെ കാൎയ്യങ്ങളെ അല്ല മനുഷ്യരുടെ കാ</lg><lg n="൩൪">ൎയ്യങ്ങളെ അത്രെ വിചാരിക്കുന്നത എന്ന പറഞ്ഞു✱ പിന്നെ അ</lg> [ 114 ]

<lg n="">വൻ ജനത്തെ തന്റെ ശിഷ്യന്മാരൊടും കൂട തന്റെ അടുക്കൽ
വിളിച്ചപ്പൊൾ അവൻ അവരൊടു പറഞ്ഞു ആരെങ്കിലും എന്നെ
പിന്തുടരുവാൻ ഇച്ശിക്കുന്നുവൊ അവൻ തന്നെത്തന്നെ നിഷെ
ധിക്കയും തന്റെ കുരിശിനെ എടുക്കയും എന്നെ പിന്തുടരുകയും</lg><lg n="൩൫"> ചെയ്യട്ടെ✱ എന്തുകൊണ്ടെന്നാൽ ആരെങ്കിലും തന്റെ ജീവനെ
രക്ഷപ്പാൻ ഇച്ശിച്ചാൽ അതിനെ നശിപ്പിക്കും എന്നാൽ ആരെ
ങ്കിലും എന്റെ നിമിത്തമായിട്ടും എവൻഗെലിയൊന്റെ നിമി
ത്തമായിട്ടും തന്റെ ജീവനെ നശിപ്പിച്ചാൽ അവൻ അതിനെ ര</lg><lg n="൩൬">ക്ഷിക്കും✱ എന്തുകൊണ്ടെന്നാൽ ഒരു മനുഷ്യൻ ഭൂലൊകത്തെ ഒ
ക്കയും ആദായപ്പെടുത്തുകയും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തു</lg><lg n="൩൭">കയും ചെയ്താൽ അവന്ന എന്ത പ്രയൊജനമുള്ളു✱ അല്ലെങ്കിൽ
ഒരു മനുഷ്യൻ തന്റെ ആത്മാവിന്ന പ്രതിയായിട്ട എന്ത കൊടു</lg><lg n="൩൮">ക്കും✱ എന്തുകൊജെന്നാൽ ആരെങ്കിലും വ്യഭിചാരവും പാപവു
മുള്ള ൟ സന്തതിയിൽ എന്നെ കുറിച്ചും എന്റെ വചനങ്ങളെ കു
റിച്ചും ലജ്ജിച്ചാൽ മനുഷ്യന്റെ പുത്രൻ തന്റെ പിതാവിന്റെ
മഹത്വത്തിൽ വിശുദ്ധമുള്ള ദൈവദൂതന്മാരൊടു കൂടിവരുമ്പൊൾ
അവനെ കുറിച്ചും ലജ്ജിക്കും✱</lg>

൯ അദ്ധ്യായം

൨ യെശു മറുരൂപമായത.— ൩൦ അവൻ അവന്റെ മരണ
ത്തെയും ഉയിൎപ്പിനെയും മുമ്പിൽ കൂട്ടിപ്പറയുന്നത.— ൩൩
വിശെഷിച്ചും തന്റെ ശിഷ്യന്മാൎക്ക പല ഉപദെശങ്ങളെയും
ചെയ്യുന്നത.

<lg n="">പിന്നെ അവൻ അവരൊടു പറഞ്ഞു ദൈവത്തിന്റെ രാജ്യം
ശക്തിയൊടു കൂട വരുന്നതിനെ തങ്ങൾ കാണുവൊളത്തിന്ന ഇ
വിടെ നില്ക്കുന്നവരിൽ ചിലർ മരണ രസത്തെ ആസ്വദിക്കയില്ല
എന്ന ഞാൻ സത്യമായിട്ട നിങ്ങളൊടു പറയുന്നു✱</lg>

<lg n="൨">പിന്നെ ആറു ദിവസങ്ങൾ കഴിഞ്ഞു ശെഷം യെശു പത്രൊസി
നെയും യാക്കൊബിനെയും യൊഹന്നാനെയും കൂട്ടിക്കൊണ്ടു അവ
രെ മാത്രം ഉയരമുള്ളൊരു പൎവതത്തിൽ പ്രത്യെകം കൊണ്ടുപൊ</lg><lg n="൩">യി അവരുടെ മുമ്പാക രൂപാന്തരപ്പെടുകയും ചെയ്തു✱ അവ
ന്റെ വസ്ത്രങ്ങളും ഉറച്ച മഞ്ഞുപൊലെ എത്രയും വെള്ളയായി ഭൂ
മിയിൽ ഒര അലക്കുകാരന്നും അവയെ അത്ര വെള്ളയാക്കുവാൻ</lg><lg n="൪"> കഴിയാത്ത പ്രകാരം ശൊഭിച്ചു തീൎന്നു✱ വിശെഷിച്ച എലിയാ
മൊശയൊടും കൂട അവൎക്ക കാണപ്പെട്ടു അവർ യെശുവിനൊടു കൂ</lg><lg n="൫">ട സംസാരിച്ചുകൊണ്ടിരിക്കയും ചെയ്തു✱ അപ്പൊൾ പത്രൊസ
ഉത്തരമായിട്ട യെശുവിനൊടു പറഞ്ഞു ഗുരൊ നമുക്ക ഇവിടെ ഇ
രിക്കുന്നത നല്ലതാകുന്നു എന്നാൽ ഞങ്ങൾ മൂന്ന കൂടാരങ്ങളെ ഉണ്ടാ</lg><lg n="൬">ക്കട്ടെ നിനക്ക ഒന്നും മൊശെക്ക ഒന്നും എലിയായ്ക്ക ഒന്നും✱ എ</lg> [ 115 ] <lg n="൩൦">പിന്നെ അപ്പൊസ്തൊലന്മാർ യെശുവിന്റെ അടുക്കൽ വന്നുകൂ
ടി തങ്ങൾ ചെയ്തു കാൎയ്യങ്ങളെയും ഉപദെശിച്ച കാൎയ്യങ്ങളെയും ഒക്ക</lg><lg n="൩൧">യും അവനൊട അറിയിച്ചു✱ അപ്പൊൾ അവൻ അവരൊട പ
റഞ്ഞു നിങ്ങൾ പ്രത്യെകം വനമായൊരു സ്ഥലത്തിലെക്ക വന്ന കു
റഞ്ഞൊരു നെരം സ്വസ്ഥമായിരിപ്പിൻ എന്തുകൊണ്ടെന്നാൽ വ
രികയും പൊകയും ചെയ്തവർ പലരായിരുന്നു അവൎക്ക ഭക്ഷിപ്പാൻ</lg><lg n="൩൨"> പൊലും അവസരം ഉണ്ടായിരുന്നതുമില്ല✱ എന്നാറെ അവർ പ്ര
ത്യെകം ഒരു കപ്പലിൽ വനമായൊരു സ്ഥലത്തിലെക്ക പുറപ്പെട്ടു</lg><lg n="൩൩"> പൊയി✱ അപ്പൊൾ അവർ പുറപ്പെട്ടു പൊകുന്നതിനെ പുരു
ഷാരങ്ങൾ കണ്ടു പലരും അവനെ അറികയും സകല നഗങ്ങളിൽ
നിന്നും കാൽനടയായി അവിടെക്ക ഓടുകയും അവരെക്കാൾ മു</lg><lg n="൩൪">മ്പിൽ എത്തി അവന്റെ അടുക്കൽ വന്നു കൂടുകയും ചെയ്തു✱ പി
ന്നെ യെശു പുറപ്പെട്ടു വന്നിട്ട വളരെ പുരുഷാരത്തെ കണ്ട അ
വർ ഇടയനില്ലാത്ത ആടുകളെപ്പൊലെ ആയിരുന്നതുകൊണ്ട അ
വന്ന അവരുടെ നെരെ മനസ്സലിവ തൊന്നി അവൻ അവൎക്ക വള
രെ കാൎയ്യങ്ങളെ ഉപദെശിച്ച തുടങ്ങുകയും ചെയ്തു✱</lg>

<lg n="൩൫">പിന്നെ വളരെ നെരം കഴിഞ്ഞാറെ അവന്റെ ശിഷ്യന്മാർ
അവന്റെ അടുക്കൽ വന്ന പറഞ്ഞു ഇത വനമായൊരു സ്ഥലമാ</lg><lg n="൩൬">കുന്നു ഇപ്പൊൾ നെരം വളരെയായി✱ അവർ ചുറ്റുമുള്ള പ്രദെ
ശങ്ങളിലെക്കും ഗ്രാമങ്ങളിലെക്കും പൊയി തങ്ങൾക്ക അപ്പങ്ങളെ
കൊളെളണ്ടുന്നതിന്ന അവരെ പറഞ്ഞയക്കെണം എന്തുകൊണ്ടെ</lg><lg n="൩൭">ന്നാൽ അവൎക്ക ഭക്ഷിപ്പാൻ ഒന്നുമില്ല✱ അവൻ ഉത്തരമായിട്ട
അവരൊടു പറഞ്ഞു നിങ്ങൾ അവൎക്ക ഭക്ഷിപ്പാൻ കൊടുപ്പിൻ എ
ന്നാറെ അവർ അവനൊടു പറയുന്നു ഞങ്ങൾ പൊയിട്ട ഇരുനൂ
റ പണത്തിന്ന അപ്പങ്ങളെ കൊള്ളുകയും അവൎക്ക ഭക്ഷിപ്പാൻ</lg><lg n="൩൮"> കൊടുക്കയും ചെയ്യണമൊ✱ അവൻ അവരൊടു പറയുന്നു നി
ങ്ങൾക്ക എത്ര അപ്പങ്ങളുണ്ട പൊയി നൊക്കുവിൻ പിന്നെ അവർ
അറിഞ്ഞപ്പൊൾ പറഞ്ഞു അഞ്ച അപ്പങ്ങളും രണ്ടു മത്സ്യങ്ങളും ഉ</lg><lg n="൩൯">ണ്ട✱ അപ്പൊൾ എല്ലാവരെയും പച്ച പുല്ലിന്മെൽ കൂട്ടം കൂട്ടമായി</lg><lg n="൪൦"> ഇരുത്തുവാൻ അവൻ അവരൊടു കല്പിച്ചു✱ അവർ നിരകളായി</lg><lg n="൪൧"> നൂറായിട്ടും അമ്പതായിട്ടും ഇരിക്കയും ചെയ്തു✱ പിന്നെ അ
വൻ ആ അഞ്ച അപ്പങ്ങളെയും രണ്ടു മത്സ്യങ്ങളെയും എടുത്ത സ്വ
ൎഗ്ഗത്തിലെക്ക മെല്പൊട്ട നൊക്കി അനുഗ്രഹിച്ച അപ്പങ്ങളെ മുറിച്ച അ
വരുടെ മുമ്പിൽ വിളമ്പുവാനായിട്ട തന്റെ ശിഷ്യന്മാൎക്ക കൊടു
ത്തു അപ്രകാരം ആ രണ്ടു മത്സ്യങ്ങളെ എല്ലാവൎക്കും ഓഹരിയാക്കു</lg><lg n="൪൨">കയും ചെയ്തു✱ എല്ലാവരും ഭക്ഷിച്ച തൃപ്തന്മാരാകയും ചെയ്തു✱</lg><lg n="൪൩"> പിന്നെ അവർ ശെഷിച്ച കഷണങ്ങളെക്കൊണ്ടും മത്സ്യങ്ങളെക്കൊ</lg><lg n="൪൪">ണ്ടും നിറഞ്ഞ പന്ത്രണ്ടു കൊട്ടകളെ എടുത്തു✱ വിശെഷിച്ച അപ്പ
ങ്ങളെ ഭക്ഷിച്ചവർ എകദെശം അയ്യായിരം പുരുഷന്മാർ ഉണ്ടാ</lg> [ 116 ]

<lg n="൪൫">യിരുന്നു✱ പിന്നെ ഉടനെ അവൻ തന്റെ ശിഷ്യന്മാരെ പട
വിൽ കയറുവാനും താൻ പുരുഷാരങ്ങളെ പറഞ്ഞയക്കുന്നതിന്നിട
യിൽ അക്കരയിൽ ബെദസൈദായ്ക്ക മുമ്പെ പൊകുവാനും നിൎബ</lg><lg n="൪൬">ന്ധിച്ചു✱ എന്നാറെ അവൻ അവരെ അയച്ചതിന്റെ ശെഷം അ
വൻ പ്രാൎത്ഥിപ്പാനായിട്ട ഒരു പൎവതത്തിലെക്ക പൊയി✱</lg>

<lg n="൪൭">പിന്നെ സന്ധ്യയായപ്പൊൾ പടവ സമുദ്രത്തിന്റെ നടുവിലും</lg><lg n="൪൮"> അവൻ എകനായി ഭൂമിയിലും ആയിരുന്നു✱ അവർ വലിക്കുന്ന
തിൽ പ്രയാസപ്പെടുന്നതിനെ അവൻ കണ്ടു (എന്തുകൊണ്ടെന്നാൽ
കാറ്റ അവൎക്ക പ്രതികൂലമായിരുന്നു) പിന്നെ എകദെശം രാത്രി
യുടെ നാലാം യാമത്തിങ്കൽ അവൻ സമുദ്രത്തിന്മെൽ കൂടി നട
ന്നുകൊണ്ട അവരുടെ അടുക്കൽ വരുന്നു അവരെ കടന്നു പൊകു</lg><lg n="൪൯">വാൻ ഭാവിക്കയും ചെയ്തു✱ എന്നാറെ അവൻ സമുദ്രത്തിന്റെ
മീതെ നടക്കുന്നതിനെ അവർ കണ്ടിട്ട അത ഒരു മായക്കാഴ്ചയാകു</lg><lg n="൫൦">ന്നു എന്ന നിരൂപിച്ചു നിലവിളിക്കയും ചെയ്തു✱ (എന്തുകൊണ്ടെ
ന്നാൽ എല്ലാവരും അവനെ കണ്ട വ്യാകുലപ്പെട്ടിരുന്നു) ഉടനെ അ
വൻ അവരൊടു സംസാരിച്ച അവരൊടു പറയുന്നു ധൈൎയ്യമായി</lg><lg n="൫൧">രിപ്പിൻ ഞാനാകുന്നു നിങ്ങൾ ഭയപ്പെടരുത✱ പിന്നെ അവൻ
പടവിൽ അവരുടെ അടുക്കൽ കരെറി അപ്പൊൾ കാറ്റു നിന്നു
അവർ അവധി കൂടാതെ തങ്ങളുടെ ഉള്ളിൽ വിസ്മയിക്കയും ആ</lg><lg n="൫൨">ശ്ചൎയ്യപ്പെടുകയും ചെയ്തു✱ എന്തെന്നാൽ അവർ അപ്പങ്ങളുടെ
(അതിശയത്തെ) വിചാരിച്ചില്ല എന്തെന്നാൽ അവരുടെ ഹൃദ
യം കാഠിന്യപ്പെട്ടതായിരുന്നു✱</lg>

<lg n="൫൩">പിന്നെ അവർ അക്കരെ കടന്നാറെ ഗെനെസാറെത്ത എന്ന</lg><lg n="൫൪"> ദെശത്തിലെക്ക വന്നു കരെക്ക അടുത്തു✱ എന്നാൽ അവർ പട
വിൽനിന്ന ഇറങ്ങിയപ്പൊൾ ഉടനെ ജനങ്ങൾ അവനെ അറിഞ്ഞ✱</lg><lg n="൫൫"> ആ ചുറ്റുമുള്ള ദെശത്തിൽ എല്ലാടവും ഓടി അവൻ എവിടെഉ
ണ്ടെന്ന അവർ കെട്ടുവൊ അവിടെക്ക രൊഗികളെ വിരിപ്പുകളിൽ</lg><lg n="൫൬"> എടുത്ത കൊണ്ടുവരുവാൻ ആരംഭിച്ചു✱ അവൻ എവിടെ എങ്കി
ലും ഗ്രാമങ്ങളിലെക്കൊ നഗരങ്ങളിലെക്കൊ പ്രദെശങ്ങളിലെക്കൊ
കടന്നാൽ അവിടെ അവർ തെരുവീഥികളിൽ വ്യാധിക്കാരെ വെ
ച്ചു അവർ അവന്റെ വസ്ത്രത്തിന്റെ വിളുമ്പിനെ എങ്കിലും തൊ
ടെണമെന്ന അവനൊട അപെക്ഷിച്ചു അവനെ തൊട്ടവർ എല്ലാ
വരും സൌഖ്യപ്പെടുകയും ചെയ്തു✱</lg>


൭ അദ്ധ്യായം

൧ കൈകൾ കഴുകാതെ ഭക്ഷിക്കകൊണ്ട അവന്റെ ശിഷ്യന്മാ
ൎക്ക പറിശന്മാർ കുറ്റം പറയുന്നത—. ൧൪ ആഹാരം മനു
ഷ്യനെ അശുദ്ധിയാക്കുന്നില്ല എന്നുള്ളത.

പിന്നെ യെറുശലെമിൽനിന്ന വന്നിട്ടുള്ള പറിശന്മാരും ഉപാ

[ 117 ] <lg n="൨">ദ്ധ്യായന്മാരിൽ ചിലരും അവന്റെ അടുക്കൽ വന്നു കൂടി✱ എ
ന്നാറെ അവന്റെ ശിഷ്യന്മാരിൽ ചിലർ അശുദ്ധമുള്ളവയായി കഴു
കാത്ത കൈകൾകൊണ്ട അപ്പങ്ങളെ ഭക്ഷിക്കുന്നതിനെ കാണുകകൊ</lg><lg n="൩">ണ്ട അവർ കുറ്റം പറഞ്ഞു✱ എന്തുകൊണ്ടെന്നാൽ പറിശന്മാരും
യെഹൂദന്മാരെല്ലാവരും മൂപ്പന്മാരുടെ പാരമ്പൎയ്യന്യായത്തെ പ്രമാ</lg><lg n="൪">ണിച്ചകൂടകൂട കൈകളെ കഴുകാതെ ഭക്ഷിക്കുന്നില്ല✱ അവർ ചന്ത
യിൽനിന്ന (വരുമ്പൊളും) കളിക്കാതെ കണ്ട ഭക്ഷിക്കുന്നില്ല അ
വർ പാനപാത്രങ്ങളെയും കടങ്ങളെയും ഓട്ടു പാത്രങ്ങളെയും പീ
ഠങ്ങളെയും കഴുകുന്നതിനെ സംബന്ധിച്ച പ്രമാണിപ്പാനായി സ്വീ</lg><lg n="൫">കരിച്ചവ മറ്റ അനെകം കാൎയ്യങ്ങൾ ഉണ്ട✱ അപ്പൊൾ പറിശന്മാ
രും ഉപാദ്ധ്യായന്മാരും അവനൊടു ചൊദിച്ചു എന്തിന നിന്റെ
ശിഷ്യന്മാർ മൂപ്പന്മാരുടെ പാരമ്പൎയ്യ ന്യായപ്രകാരം നടക്കാതെ</lg><lg n="൬"> കഴുകാത്ത കൈകൾകൊണ്ട അപ്പങ്ങളെ ഭക്ഷിക്കുന്നു✱ അവൻ
ഉത്തരമായിട്ട അവരൊടു പറഞ്ഞു കപടഭക്തിക്കാരായ നിങ്ങളെ
കുറിച്ച എശായ നല്ലവണ്ണം ദീൎഘദൎശനം പറഞ്ഞു എഴുതിയിരി
ക്കുന്നപ്രകാരം ൟ ജനം അധരങ്ങൾ കൊണ്ട എന്നെ ബഹുമാ
നിക്കുന്നു എങ്കിലും അവരുടെ ഹൃദയം എങ്കിൽനിന്ന ദൂരത്താക്കു</lg><lg n="൭">ന്നു✱ അവർ മനുഷ്യ കല്പനകളെ ഉപദെശങ്ങളായി ഉപദെശി</lg><lg n="൮">ച്ചു കൊണ്ട വ്യൎത്ഥമായി എന്നെ വന്ദിക്കുന്നു✱ എന്തുകൊണ്ടെ
ന്നാൽ നിങ്ങൾ ദൈവത്തിന്റെ കല്പനയെ ഉപെക്ഷിച്ച മനുഷ്യ
രുടെ പാരമ്പൎയ്യ ന്യായത്തെ കടങ്ങളെയും പാനപാത്രങ്ങളെയും
കഴകുന്നതിനെ സംബന്ധിച്ച പ്രമാണിക്കുന്നു ഇപ്രകാരം മറ്റും അ</lg><lg n="൯">നെകം കാൎയ്യങ്ങളെയും ചെയ്തു വരുന്നു✱ പിന്നെ അവൻ അവ
രൊടു പറഞ്ഞു നിങ്ങൾ നിങ്ങളുടെ പാരമ്പൎയ്യ ന്യായത്തെ കാത്ത
രക്ഷിപ്പാനായിട്ട ദൈവത്തിന്റെ കല്പനയെ നന്നായി തള്ളിക്ക</lg><lg n="൧൦">ളയുന്നു✱ എന്തുകൊണ്ടെന്നാൽ നീ നിന്റെ പിതാവിനെയും നി
ന്റെ മാതാവിനെയും ബഹുമാനിക്ക എന്നും പിതാവിനെ എങ്കി
ലും മാതാവിനെ എങ്കിലും ദുഷിക്കുന്നവൻ മൃത്യുവിങ്കൽ മരിക്കുട്ടെ എ</lg><lg n="൧൧">ന്നും മൊശെ പറഞ്ഞിരിക്കുന്നു✱ എന്നാൽ നിങ്ങൾ ഒരു മനു
ഷ്യൻ പിതാവിനൊടെങ്കിലും മാതാവിനൊടെങ്കിലും നിനക്ക എ
ന്നാൽ എതെല്ലാം പ്രയൊജനപ്പെടുമൊ അത ദാനമെന്ന അൎത്ഥമാ
കുന്ന കൊൎബാൻ എന്ന പറഞ്ഞാൽ (അവൻ ഒഴിവുള്ളവനാം) എ</lg><lg n="൧൨">ന്ന പറയുന്നു✱ പിന്നെ അവന്റെ മെലിൽ അവന്റെ പിതാവി
ന്ന എങ്കിലും അവന്റെ മാതാവിന്ന എങ്കിലും ഒന്നിനെയും ചെ</lg><lg n="൧൩">യ്വാൻ നിങ്ങൾ സമ്മതിക്കുന്നില്ല✱ (ഇങ്ങിനെ) നിങ്ങൾ ബൊധി
ച്ചിരിക്കുന്ന നിങ്ങളുടെ പാരമ്പൎയ്യ ന്യായം കൊണ്ട ദൈവത്തിന്റെ
വചനത്തെ നിഷ്ഫലമാക്കി കൊണ്ടുവരുന്നു ഇപ്രകാരമുള്ള അനെ
കം കാൎയ്യങ്ങളെയും നിങ്ങൾ ചെയ്യുന്നു✱</lg> <lg n="൧൪">വിശെഷിച്ച അവൻ ജനത്തെ ഒക്കയും അടുക്കൽ വിളിച്ചിട്ട</lg> [ 118 ]

<lg n="">അവരൊടു പറഞ്ഞു നിങ്ങളെല്ലാവരും എങ്കൽ ചെവിക്കൊൾകയും</lg><lg n="൧൫"> തിരിച്ചറികയും ചെയ്വിൻ✱ മനുഷ്യന്റെ പുറത്തുനിന്ന അവങ്ക
ലെക്ക ചെന്നിട്ട അവനെ അശുദ്ധിയാക്കുവാൻ കഴിയുന്നത ഒന്നു
മില്ല എന്നാൽ അവങ്കൽനിന്ന പുറപ്പെടുന്ന കാൎയ്യങ്ങളൊ അവ മ</lg><lg n="൧൬">നുഷ്യനെ അശുദ്ധിയാക്കുന്നവയാകുന്നു✱ കെൾപ്പാൻ യാതൊരു</lg><lg n="൧൭">ത്തന്ന ചെവികളുണ്ടെങ്കിൽ അവൻ കെൾക്കട്ടെ✱ പിന്നെ അവൻ
ജനത്തെ വിട്ട ഭവനത്തിലെക്ക ചെന്നപ്പൊൾ അവന്റെ ശിഷ്യ</lg><lg n="൧൮">ന്മാർ ആ ഉപമയെ കുറിച്ച അവനൊടു ചൊദിച്ചു✱ എന്നാറെ
അവൻ അവരൊടു പറയുന്നു ഇപ്രകാരം നിങ്ങളും ബുദ്ധിയില്ലാ
ത്തവരാക്കുന്നുവൊ പുറത്തുനിന്ന മനുഷ്യങ്കലെക്കു ചെല്ലുന്നതൊന്നും
അവനെ അശുദ്ധിയാക്കുവാൻ കഴിയുന്നതല്ല എന്ന നിങ്ങൾ അറി</lg><lg n="൧൯">യുന്നില്ലയൊ✱ അതെന്തുകൊണ്ടെന്നാൽ അത അവന്റെ ഹൃദയ
ത്തിലെക്ക അല്ല അവന്റെ കുക്ഷിയിലെക്ക അത്രെ ചെല്ലുകയും
ഭക്ഷണങ്ങളെ ഒക്കെയും ശുദ്ധമാക്കിക്കൊണ്ട വിഷ്ഠക്കുഴിയിലെക്ക പു</lg><lg n="൨൦">റപ്പെട്ടു പൊകയും ചെയ്യുന്നത✱ പിന്നെയും അവൻ പറഞ്ഞു മ
നുഷ്യങ്കൽനിന്ന പുറപ്പെടുന്നതൊ അത മനുഷ്യനെ അശുദ്ധിയാ</lg><lg n="൨൧">ക്കുന്നതാകുന്നു✱ എന്തുകൊണ്ടെന്നാൽ അകത്തുനിന്ന മനുഷ്യരു
ടെ ഹൃദയത്തിൽ നിന്ന ദുശ്ചിന്തകളും വ്യഭിചാരങ്ങളും വെശ്യാദൊ</lg><lg n="൨൨">ഷങ്ങളും കുലപാതകങ്ങളും✱ മൊഷണങ്ങളും ദ്രവ്യാഗ്രഹങ്ങളും ദു
ഷ്ടതകളും വഞ്ചനയും കാമവികാരവും ദൊഷമുള്ള കണ്ണും ദൈവ</lg><lg n="൨൩">ദൂഷണവും അഹങ്കാരവും മൂഢതയും പുറപ്പെടുന്നു✱ ൟ ദൊഷ
ങ്ങൾ ഒക്കയും അകത്തുനിന്ന പുറപ്പെടുകയും മനുഷ്യനെ അശുദ്ധി
യാക്കുകയും ചെയ്യുന്നു✱</lg>

<lg n="൨൪">പിന്നെ അവൻ അവിടെനിന്ന എഴുനീറ്റ തൂറിന്റെയും സി
ദൊന്റെയും അതൃത്തികളിലെക്ക പൊയി ഒരു ഭവനത്തിലെക്ക
കടന്നു ആരും അറിയതെ ഇരിപ്പാൻ മനസ്സായുമിരുന്നു എങ്കിലും</lg><lg n="൨൫"> മറഞ്ഞിരിപ്പാൻ (അവന കഴിഞ്ഞില്ല✱ എന്തുകൊണ്ടെന്നാൽ മ്ലെ
ച്ശാത്മാവ ഉണ്ടായിരുന്ന ചെറിയ പുത്രിയുള്ള ഒരു സ്ത്രീ അവന്റെ</lg><lg n="൨൬"> വസ്തുതയെ കെട്ടിട്ട വന്ന അവന്റെ പാദങ്ങളിൽ വീണു✱ ആ
സ്ത്രീ സുറിയാഫെനിക്കി ജാതിയായ ഒരു ഗ്രെക്കസ്ത്രീ ആയിരുന്നു വി
ശെഷിച്ച തന്റെ പുത്രിയിൽനിന്ന പിശാചിനെ പുറത്താക്കിക്കള</lg><lg n="൨൭">യെണമെന്ന അവൾ അവനൊട അപെക്ഷിച്ചു✱ എന്നാറെ
യെശു അവളൊടു പറഞ്ഞു മുമ്പെ പൈതങ്ങൾ തൃപ്തിപ്പെടുവാൻ
സമ്മതിക്ക എന്തുകൊണ്ടെന്നാൽ പൈതങ്ങളുടെ അപ്പത്തെ എടു</lg><lg n="൨൮">ത്ത നായ്ക്കൾക്ക ഇട്ടു കളയുന്നത നന്നല്ല✱ എന്നാറെ അവൾ ഉ
ത്തരമായിട്ട അവനൊടു പറഞ്ഞു സത്യം തന്നെ കൎത്താവെ എങ്കി
ലും നായ്ക്കൾ മെശയുടെ കീഴിൽ പൈതങ്ങളുടെ അപ്പക്കഷണങ്ങ</lg><lg n="൨൯">ളിൽനിന്ന ഭക്ഷിക്കുന്നുവല്ലൊ✱ എന്നാറെ അവൻ അവളൊടു
പറഞ്ഞു ൟ വചനം നിമിത്തം നീ പൊക പിശാച നിന്റെ പു</lg>

[ 119 ] <lg n="൩൦">ത്രിയിൽനിന്ന നീങ്ങിപ്പൊയി✱ പിന്നെ അവളുടെ വീ
ട്ടിലെക്ക വന്നപ്പൊൾ പിശാച നീങ്ങിപ്പൊയതിനെയും അവ
ളുടെ പുത്രി കട്ടിലിൽ കിടക്കുന്നതിനെയും കണ്ടു✱</lg>

<lg n="൩൧">പിന്നെ അവൻ വീണ്ടും തൂറിന്റെയും സിദൊന്റെയും അ
തൃത്തികളിൽനിന്ന പുറപ്പെട്ട ദെക്കപ്പൊലിസിന്റെ അതൃത്തിക
ളുടെ നടുവിൽ കൂടി ഗലിലെയായിലെ സമുദ്രത്തിന്റെ അരികെ</lg><lg n="൩൨"> ചെന്നു✱ അപ്പൊൾ അവർ അവന്റെ അടുക്കൽ വിക്കി വിക്കി
പറയുന്നവനായൊരു ചെകിടനെ കൊണ്ടുവരുന്നു അവന്റെ മെ
ൽ കയ്യെ വെക്കെണമെന്ന അവനൊട അപെക്ഷിക്കയും ചെയ്യു</lg><lg n="൩൩">ന്നു✱ അപ്പൊൾ അവൻ അവനെ വെറിട്ട പുരുഷാരത്തിൽ
നിന്ന കൂട്ടിക്കൊണ്ടു പൊയി തന്റെ വിരലുകളെ അവന്റെ ചെ
വികളിൽ ഇടുകയും തുപ്പി അവന്റെ നാവിനെ തൊടുകയും✱</lg><lg n="൩൪"> സ്വൎഗ്ഗത്തിങ്കലെക്ക മെല്പട്ട നൊക്കിയിട്ട ദീൎഘശ്വാസമിടുകയും അ
വനൊടു തുറക്കപ്പെടുക എന്ന അൎത്ഥമാകുന്ന എഫാഥാ എന്നപ</lg><lg n="൩൫">റകയും ചെയ്തു✱ പിന്നെ ഉടന്തന്നെ അവന്റെ ചെവികൾ തുറ
ക്കപ്പെടുകയും അവന്റെ നാവിന്റെ കെട്ട അഴിഞ്ഞു പൊകയും</lg><lg n="൩൬"> അവൻ സ്പഷ്ടമായി സംസാരിക്കയും ചെയ്തു✱ പിന്നെ അതിനെ
ആരൊടും പറയരുത എന്ന അവൻ അവരൊട കല്പിച്ചു എന്നാൽ
അവൻ അവരൊട എത്ര അധികമായി കല്പിച്ചുവൊ അത്രയും അ</lg><lg n="൩൭">ധികമായി അവർ വളര പ്രസിദ്ധപ്പെടുത്തി✱ അവൻ സകല
ത്തെയും നന്നായിചെയ്തു എന്നും അവൻ ചെകിടന്മാരെ കെൾക്കു
മാറാക്കുകയും ഉൗമന്മാരെ സംസാരിക്കുമാറാക്കുകയും ചെയ്യുന്നു എ
ന്നും പറഞ്ഞ അവർ അവധി കൂടാതെ അത്ഭുതപ്പെടുകയും ചെയ്തു✱</lg>

൮ അദ്ധ്യായം

൧ ക്രിസ്തു ജനങ്ങളെ അത്ഭുതമായി ഭക്ഷിക്കുന്നത.— ൧൦ വിശെ
ഷിച്ചും പറിശന്മാൎക്ക അടയാളം കാട്ടാതിരിക്കുന്നത.

<lg n="">ആ ദിവസങ്ങളിൽ പുരുഷാരം എറ്റവും വളര ആകകൊണ്ടും
അവൎക്ക ഭക്ഷിപ്പാൻ ഒന്നുമില്ലായ്കകൊണ്ടും യെശു തന്റെ ശിഷ്യ</lg><lg n="൨">ന്മാരെ അടുക്കൽ വിളിച്ചിട്ട അവരൊടു പറയുന്നു✱ ൟ പുരു
ഷാരം ഇപൊൾ മൂന്നു ദിവസം എന്റെ അടുക്കൽ പാൎത്തതുകൊ
ണ്ടും അവൎക്ക ഭക്ഷിപ്പാൻ ഒന്നുമില്ലായ്കകൊണ്ടും എനിക്ക അവരിൽ</lg><lg n="൩"> മനസ്സലിവുണ്ട✱ ഞാൻ അവരെ ഉപൊഷിക്കുന്നവരായി അവ
രുടെ വീടുകളിലെക്ക പറഞ്ഞയച്ചാൽ അവർ വഴിയിൽ തളൎന്നു
പൊകും എന്തുകൊണ്ടെന്നാൽ അവരിൽ പലരും ദൂരത്തുനിന്ന വ</lg><lg n="൪">ന്നവരാകുന്നു✱ എന്നാറെ അവന്റെ ശിഷ്യന്മാർ അവനൊട ഉ
ത്തരമായിട്ട പറഞ്ഞു ഒരുത്തന്ന ഇവിടെ വനത്തിൽ എവിടെ</lg><lg n="൫"> നിന്ന ഇവരെ അപ്പങ്ങൾകൊണ്ട തൃപ്തിയാക്കുവാൻ കഴിയും✱ പി
ന്നെ അവൻ അവരൊട നിങ്ങൾക്ക എത്ര അപ്പങ്ങളുണ്ട എന്ന ചൊ</lg> [ 120 ]

<lg n="൬">ടിച്ചു എഴ എന്ന അവർ പറഞ്ഞു✱ എന്നാറെ അവൻ പുരു
ഷാരത്തൊടു നിലത്തിൽ ഇരിപ്പാൻ കല്പിച്ചു പിന്നെ അ
വൻ ആ എഴ അപ്പങ്ങളെ എടുത്ത സ്തൊത്രം ചെയ്ത മുറിക്കയും
അവരുടെ മുമ്പിൽ വിളമ്പുവാൻ തന്റെ ശിഷ്യന്മാൎക്ക കൊ
ടുക്കയും അവർ പുരുഷാരത്തിന്റെ മുമ്പിൽ വിളമ്പുകയും ചെ</lg><lg n="൭">യ്തു✱ അവൎക്ക കുറെ ചെറിയ മത്സ്യങ്ങളും ഉണ്ടായിരുന്നു വിശെ
ഷിച്ച അവൻ സ്തൊത്രം ചെയ്തിട്ട അവയെയും അവരുടെ മുമ്പിൽ</lg><lg n="൮"> വിളമ്പുവാൻ പറഞ്ഞു✱ എന്നാൽ അവർ ഭക്ഷിച്ച തൃപ്തന്മാരാ
യി അവർ ശെഷിച്ച കഷണങ്ങളെ എഴു കൊട്ടകളെ എടുക്കയും ചെ</lg><lg n="൯">യ്തു✱ എന്നാൽ ഭക്ഷിച്ചവർ എകദെശം നാലായിരം ആളുകൾ ഉ
ണ്ടായിരുന്നു പിന്നെ അവൻ അവരെ പറഞ്ഞയച്ചു✱</lg>

<lg n="൧൦">പിന്നെ ഉടനെ അവൻ തന്റെ ശിഷ്യന്മാരൊടു കൂട ഒരു പട</lg><lg n="൧൧">വിൽ കയറി ദത്മാനുതായുടെ ദിക്കുകളിൽ വന്നു✱ അപ്പൊൾ പ
റിശന്മാർ പുറപ്പെട്ടു വന്ന അവനെ പരീക്ഷിച്ചു കൊണ്ട ആകാശ
ത്തിൽനിന്ന ഒരു ലക്ഷ്യം അവങ്കൽ നിന്ന അന്വെഷിച്ച അവ</lg><lg n="൧൨">നൊട ചൊദിച്ചു തുടങ്ങി✱ പിന്നെ അവൻ തന്റെ ആത്മാവി
ങ്കൽ ദീൎഘശ്വാസമിട്ട പറഞ്ഞു ൟ സന്തതി എന്തിന ഒരു ല
ക്ഷ്യം അന്വെഷിക്കുന്നു ഞാൻ സത്യമായിട്ട നിങ്ങളൊടു പറയു</lg><lg n="൧൩">ന്നു ൟ സന്തതിക്ക ഒരു ലക്ഷ്യവും കൊടുക്കപ്പെടുകയില്ല✱ പി
ന്നെ അവൻ അവരെ വിട്ട വീണ്ടും പടവിൽ കയറി അക്കരെക്ക
പൊകയും ചെയ്തു✱</lg>

<lg n="൧൪">എന്നാൽ ശിഷ്യന്മാർ അപ്പങ്ങളെ എടുപ്പാൻ മറന്നു പൊയി പ
ടവിൽ അവരൊടു കൂടി ഒര അപ്പമല്ലാതെ മറ്റൊന്നും അവൎക്ക</lg><lg n="൧൫"> ഉണ്ടായിരുന്നതുമില്ല✱ വിശെഷിച്ച അവൻ അവരൊടു കല്പിച്ചു
നിങ്ങൾ പറിശന്മാരുടെ പുളിച്ച മാവിങ്കൽനിന്നും എറൊദെസി
ന്റെ പുളിച്ച മാവിങ്കൽനിന്നും ജാഗ്രതയായിരിക്കയും സൂക്ഷിക്ക</lg><lg n="൧൬">യും ചെയ്വിൻ എന്ന പറഞ്ഞു✱ അപ്പൊൾ അവർ തമ്മിൽ ത
മ്മിൽ വിചാരിച്ച നമുക്ക അപ്പമില്ലായ്ക കൊണ്ടാകുന്നു എന്ന പറ</lg><lg n="൧൭">ഞ്ഞു✱ എന്നാൽ യെശു അതിനെ അറിഞ്ഞാറെ അവരൊടു പ
റയുന്നു നിങ്ങൾക്ക അപ്പമില്ലായ്കകൊണ്ട എന്ന നിങ്ങൾ എന്തിന
വിചാരിക്കുന്നു ഇനിയും നിങ്ങളുടെ അറിയാതെയും തിരിച്ചറിയാതെ
യും ഇരിക്കുന്നുവൊ ഇനിയും നിങ്ങളുടെ ഹൃദയം നിങ്ങൾക്ക കാഠി</lg><lg n="൧൮">ന്യമായിരിക്കുന്നുവൊ✱ നിങ്ങൾക്ക കണ്ണുകളുണ്ടായിട്ടും കാണുന്നി
ല്ലയൊ ചെവികളുണ്ടായിട്ടും കെൾക്കുന്നില്ലയൊ ഓൎക്കുന്നതുമില്ല</lg><lg n="൧൯">യൊ✱ ഞാൻ അഞ്ച അപ്പങ്ങളെ അയ്യായിരം ആളുകൾക്ക മുറി
ച്ചപ്പൊൾ നിങ്ങൾ കഷണങ്ങൾ കൊണ്ട നിറഞ്ഞ എത്ര കൊട്ടകളെ</lg><lg n="൨൦"> എടുത്തു പന്ത്രണ്ട എന്ന അവർ അവനൊട പറയുന്നു✱ പിന്നെ
എഴ അപ്പങ്ങളെ നാലായിരം ആളുകൾക്ക (ഞാൻ മുറിച്ചപ്പൊൾ)
നിങ്ങൾ കഷണങ്ങൾ കൊണ്ട നിറഞ്ഞ എത്ര കൊട്ടകളെ എടുത്തു</lg>

[ 121 ] <lg n="൨൧">എഴ എന്ന അവർ പറകയും ചെയ്തു✱ പിന്നെ അവൻ അവ
രൊട പറഞ്ഞു നിങ്ങൾ തിരിച്ചറിയാതെ ഇരിക്കുന്നത എങ്ങിനെ</lg>

<lg n="൨൨">പിന്നെ അവൻ ബെതസൈദായിലെക്ക വരുന്നു അപ്പൊൾ അ
വർ അവന്റെ അടുക്കൽ ഒരു കുരുടനെ കൊണ്ടുവരുന്നു അവ</lg><lg n="൨൩">നെ തൊടെണമെന്ന അവനൊട അപെക്ഷിക്കയും ചെയ്തു✱ എ
ന്നാറെ അവൻ കുരുടന്റെ കയ്യെ പിടിച്ച അവനെ ഗ്രാമത്തിൽ
നിന്ന പുറത്ത കൊണ്ടുപൊയി പിന്നെ അവൻ അവന്റെ കണ്ണുക
ളിൽ തുപ്പി അവന്റെ മെൽ തന്റെ കൈകളെ വെച്ചപ്പൊൾ
നീ വല്ലതിനെയും കാണുന്നുവൊ എന്ന അവനൊടു ചൊദിച്ചു✱</lg><lg n="൨൪"> എന്നാറെ അവൻ മെല്പട്ടു നൊക്കി പറഞ്ഞു ഞാൻ മനുഷ്യർ വൃ</lg><lg n="൨൫">ക്ഷങ്ങളെപ്പൊലെ നടക്കുന്നതിനെ കാണുന്നു✱ അതിന്റെ ശെ
ഷം അവൻ പിന്നെയും അവന്റെ കണ്ണുകളുടെ മെൽ തന്റെ
കൈകളെ വെച്ച അവനെ മെല്പട്ട നൊക്കിച്ചു പിന്നെ അവൻ സൗ</lg><lg n="൨൬">ഖ്യവാനായി എല്ലാവരെയും സ്പഷ്ടമായി കാണുകയും ചെയ്തു✱ പി
ന്നെ അവൻ നീ ഗ്രാമത്തിലെക്ക ചെല്ലരുത ഗ്രാമത്തിൽ ഒരുത്ത
നൊടും ഇതിനെ പറകയുമരുത എന്ന പറഞ്ഞ അവനെ അവ
ന്റെ വീട്ടിലെക്ക പറഞ്ഞയച്ചു✱</lg>

<lg n="൨൭">പിന്നെ യെശുവും അവന്റെ ശിഷ്യന്മാരും കൂട പീലിപ്പൊ
സിന്റെ കൈസറിയായുടെ ഗ്രാമങ്ങളിലെക്കു പുറപ്പെട്ട പൊയി
വഴിയിൽ വെച്ച അവൻ തന്റെ ശിഷ്യന്മാരൊട ചൊദിച്ച മനു
ഷ്യർ ഞാൻ ആരാകുന്നു എന്ന പറയുന്നു എന്ന അവരൊടു പ</lg><lg n="൨൮">ഞ്ഞു✱ എന്നാറെ അവർ ഉത്തരം പറഞ്ഞു യൊഹന്നാൻ ബ
പ്തിസ്ത എന്നും ചിലർ എലിയ എന്നും മറ്റു ചിലർ ദീൎഘദൎശിമാ</lg><lg n="൨൯">രിൽ ഒരുത്തൻ എന്നും ആകുന്നു (എന്ന പറയുന്നു✱) പിന്നെ
അവൻ അവരൊടു പറഞ്ഞു എന്നാൽ നിങ്ങൾ ഞാൻ ആരാകുന്നു
എന്ന പറയുന്നു അപ്പൊൾ പത്രൊസ ഉത്തരമായിട്ട അവനൊടു</lg><lg n="൩൦"> പറയുന്നു നീ ക്രിസ്തുവാകുന്നു✱ എന്നാറെ തന്റെ വസ്തുതയെ ആ
രൊടും പറയരുതെന്ന അവൻ അവരൊട ഉറപ്പായിട്ട കല്പിച്ചു✱</lg><lg n="൩൧"> പിന്നെ അവൻ മനുഷ്യന്റെ പുത്രൻ വളര കഷ്ടപ്പെടുകയും മൂപ്പ
ന്മാരാലും പ്രധാനാചാൎയ്യന്മാരാലും ഉപാദ്ധ്യായന്മാരാലും തള്ളിക്ക
ളയപ്പെടുകയും കൊല്ലപ്പെടുകയും മൂന്ന ദിവസങ്ങളുടെ ശെഷം പി
ന്നെയും ഉയിൎത്തെഴുനീല്ക്കയും ചെയ്യെണ്ടുന്നതാകുന്നു എന്ന അവ</lg><lg n="൩൨">ൎക്ക ഉപദെശിച്ചു തുടങ്ങി✱ അവൻ ൟ വചനത്തെ സ്പഷ്ടമായി
ട്ട പറകയും ചെയ്തു അപ്പൊൾ പത്രൊസ അവനെ കൂട്ടിക്കൊണ്ടു</lg><lg n="൩൩"> പൊയി അവനെ ശാസിച്ചു തുടങ്ങി✱ എന്നാൽ അവൻ പിന്തി
രിഞ്ഞ തന്റെ ശിഷ്യന്മാരെ നൊക്കിയാറെ അവൻ പത്രൊസിനെ
ശാസിച്ചു സാത്താനെ എന്റെ പിന്നിൽ പൊക അതെന്തുകൊ
ണ്ടെന്നാൽ നീ ദൈവത്തിന്റെ കാൎയ്യങ്ങളെ അല്ല മനുഷ്യരുടെ കാ</lg><lg n="൩൪">ൎയ്യങ്ങളെ അത്രെ വിചാരിക്കുന്നത എന്ന പറഞ്ഞു✱ പിന്നെ അ</lg> [ 122 ]

<lg n="">വൻ ജനത്തെ തന്റെ ശിഷ്യന്മാരൊടും കൂട തന്റെ അടുക്കൽ
വിളിച്ചപ്പൊൾ അവൻ അവരൊടു പറഞ്ഞു ആരെങ്കിലും എന്നെ
പിന്തുടരുവാൻ ഇച്ശിക്കുന്നുവൊ അവൻ തന്നെത്തന്നെ നിഷെ
ധിക്കയും തന്റെ കുരിശിനെ എടുക്കയും എന്നെ പിന്തുടരുകയും</lg><lg n="൩൫"> ചെയ്യട്ടെ✱ എന്തുകൊണ്ടെന്നാൽ ആരെങ്കിലും തന്റെ ജീവനെ
രക്ഷപ്പാൻ ഇച്ശിച്ചാൽ അതിനെ നശിപ്പിക്കും എന്നാൽ ആരെ
ങ്കിലും എന്റെ നിമിത്തമായിട്ടും എവൻഗെലിയൊന്റെ നിമി
ത്തമായിട്ടും തന്റെ ജീവനെ നശിപ്പിച്ചാൽ അവൻ അതിനെ ര</lg><lg n="൩൬">ക്ഷിക്കും✱ എന്തുകൊണ്ടെന്നാൽ ഒരു മനുഷ്യൻ ഭൂലൊകത്തെ ഒ
ക്കയും ആദായപ്പെടുത്തുകയും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തു</lg><lg n="൩൭">കയും ചെയ്താൽ അവന്ന എന്ത പ്രയൊജനമുള്ളു✱ അല്ലെങ്കിൽ
ഒരു മനുഷ്യൻ തന്റെ ആത്മാവിന്ന പ്രതിയായിട്ട എന്ത കൊടു</lg><lg n="൩൮">ക്കും✱ എന്തുകൊജെന്നാൽ ആരെങ്കിലും വ്യഭിചാരവും പാപവു
മുള്ള ൟ സന്തതിയിൽ എന്നെ കുറിച്ചും എന്റെ വചനങ്ങളെ കു
റിച്ചും ലജ്ജിച്ചാൽ മനുഷ്യന്റെ പുത്രൻ തന്റെ പിതാവിന്റെ
മഹത്വത്തിൽ വിശുദ്ധമുള്ള ദൈവദൂതന്മാരൊടു കൂടിവരുമ്പൊൾ
അവനെ കുറിച്ചും ലജ്ജിക്കും✱</lg>

൯ അദ്ധ്യായം

൨ യെശു മറുരൂപമായത.— ൩൦ അവൻ അവന്റെ മരണ
ത്തെയും ഉയിൎപ്പിനെയും മുമ്പിൽ കൂട്ടിപ്പറയുന്നത.— ൩൩
വിശെഷിച്ചും തന്റെ ശിഷ്യന്മാൎക്ക പല ഉപദെശങ്ങളെയും
ചെയ്യുന്നത.

<lg n="">പിന്നെ അവൻ അവരൊടു പറഞ്ഞു ദൈവത്തിന്റെ രാജ്യം
ശക്തിയൊടു കൂട വരുന്നതിനെ തങ്ങൾ കാണുവൊളത്തിന്ന ഇ
വിടെ നില്ക്കുന്നവരിൽ ചിലർ മരണ രസത്തെ ആസ്വദിക്കയില്ല
എന്ന ഞാൻ സത്യമായിട്ട നിങ്ങളൊടു പറയുന്നു✱</lg>

<lg n="൨">പിന്നെ ആറു ദിവസങ്ങൾ കഴിഞ്ഞു ശെഷം യെശു പത്രൊസി
നെയും യാക്കൊബിനെയും യൊഹന്നാനെയും കൂട്ടിക്കൊണ്ടു അവ
രെ മാത്രം ഉയരമുള്ളൊരു പൎവതത്തിൽ പ്രത്യെകം കൊണ്ടുപൊ</lg><lg n="൩">യി അവരുടെ മുമ്പാക രൂപാന്തരപ്പെടുകയും ചെയ്തു✱ അവ
ന്റെ വസ്ത്രങ്ങളും ഉറച്ച മഞ്ഞുപൊലെ എത്രയും വെള്ളയായി ഭൂ
മിയിൽ ഒര അലക്കുകാരന്നും അവയെ അത്ര വെള്ളയാക്കുവാൻ</lg><lg n="൪"> കഴിയാത്ത പ്രകാരം ശൊഭിച്ചു തീൎന്നു✱ വിശെഷിച്ച എലിയാ
മൊശയൊടും കൂട അവൎക്ക കാണപ്പെട്ടു അവർ യെശുവിനൊടു കൂ</lg><lg n="൫">ട സംസാരിച്ചുകൊണ്ടിരിക്കയും ചെയ്തു✱ അപ്പൊൾ പത്രൊസ
ഉത്തരമായിട്ട യെശുവിനൊടു പറഞ്ഞു ഗുരൊ നമുക്ക ഇവിടെ ഇ
രിക്കുന്നത നല്ലതാകുന്നു എന്നാൽ ഞങ്ങൾ മൂന്ന കൂടാരങ്ങളെ ഉണ്ടാ</lg><lg n="൬">ക്കട്ടെ നിനക്ക ഒന്നും മൊശെക്ക ഒന്നും എലിയായ്ക്ക ഒന്നും✱ എ</lg> [ 123 ] <lg n="">ന്തുകൊണ്ടെന്നാൽ അവൻ ഇന്നത പറയെണമെന്ന അറിഞ്ഞില്ല</lg><lg n="൭"> എന്തെന്നാൽ അവർ അതിഭയമുള്ളവരായിരുന്നു✱ വിശെഷിച്ച
അവരുടെ മെലെ നിഴലിക്കുക്കുന്നതായി ഒരു മെഘം ഉണ്ടായി ആ
മെഘത്തിൽനിന്ന ഇവൻ എന്റെ ഇഷ്ട പുത്രനാകുന്നു അവനെ</lg><lg n="൮"> ചെവിക്കൊൾവിൻ എന്ന ഒരു ശബ്ദവും പുറപ്പെട്ടു✱ പിന്നെ
അസംഗതിയായി അവർ ചുറ്റും നൊക്കിയാറെ തങ്ങളൊടു കൂട
യെശുവിനെ മാത്രമല്ലാതെ കണ്ട മറ്റൊരുത്തനെയും പിന്നെയും</lg><lg n="൯"> കണ്ടില്ല✱ പിന്നെ അവർ പൎവതത്തിൽനിന്ന ഇറങ്ങുമ്പൊൾ അ
വൻ അവരൊട അവർ കണ്ട വസ്തുക്കളെ മനുഷ്യന്റെ പുത്രൻ മരിച്ച
വരിൽ നിന്ന ഉയിൎത്തെഴുനീല്ക്കുന്നതുവരെ ആരൊടും പറയരുത</lg><lg n="൧൦"> എന്ന കല്പിച്ചു✱ എന്നാൽ മരിച്ചവരിൽനിന്ന ഉയിൎത്തെഴുനീല്ക്കു
ന്നത എന്തെന്ന അവർ തമ്മിൽ തമ്മിൽ വാദിച്ചുകൊണ്ട ആ വച
നത്തെ തങ്ങളിൽ സംഗ്രഹിച്ചു✱</lg>

<lg n="൧൧">പിന്നെ അവർ അവനൊട എലിയാ മുമ്പെ വരെണ്ടുന്നതാകു
ന്നു എന്ന ഉപാദ്ധ്യായന്മാർ പറയുന്നത എന്തെന്ന ചൊദിച്ചു✱</lg><lg n="൧൨"> എന്നാറെ അവൻ ഉത്തരമായിട്ട അവരൊടു പറഞ്ഞു സത്യം ത
ന്നെ എലിയാ മുമ്പെ വന്ന സകല കാൎയ്യങ്ങളെയും യഥാസ്ഥാന
പ്പെടുത്തുന്നു ഇന്നപ്രകാരം മനുഷ്യന്റെ പുത്രനെ കുറിച്ച അവൻ
അനെകം കഷ്ടങ്ങളെയും അനുഭവിക്കയും നിസ്സാരനാക്കപ്പെടുകയും</lg><lg n="൧൩"> ചെയ്യുമെന്ന എഴുതിയിരിക്കുന്നു✱ എങ്കിലും എലിയാ അവനെ
കുറിച്ച എഴുതിയിരിയിരിക്കുന്ന പ്രകാരം വന്നു കഴിഞ്ഞു എന്നും അവ
ൎക്ക ബൊധിച്ച പ്രകാരം ഒക്കയും അവർ അവനൊട ചെയ്തു എ
ന്നും ഞാൻ നിങ്ങളൊടു പറയുന്നു✱</lg>

<lg n="൧൪">പിന്നെ അവൻ തന്റെ ശിഷ്യന്മാരുടെ അട്ടുക്കൽ വന്നപ്പൊൾ
അവരുടെ ചുറ്റിലും വളര പുരുഷാരത്തെയും അവരൊടു കൂട</lg><lg n="൧൫"> വാദിക്കുന്ന ഉപാദ്ധ്യായന്മാരെയും കണ്ടു✱ ഉടനെ പുരഷാര
മെല്ലാം അവനെ കണ്ടാറെ വളര അശ്ചൎയ്യപ്പെടുകയും ഓടി വന്ന</lg><lg n="൧൬"> അവനെ വന്ദിക്കയും ചെയ്തു✱ പിന്നെ അവൻ ഉപാദ്ധ്യായന്മാ</lg><lg n="൧൭">രൊടു ചൊദിച്ചു നിങ്ങൾ അവരൊട എന്തിന വാദിക്കുന്നു✱ അ
പ്പൊൾ പുരുഷാരത്തിൽ ഒരുത്തൻ ഉത്തരമായിട്ടു പറഞ്ഞു ഗു
രൊ ഊമയയുളെള്ളാര ആത്മാവൊടു കൂടിയ എന്റെ പുത്രനെ</lg><lg n="൧൮"> ഞാൻ നിന്റെ അടുക്കൽ കൊണ്ടുവന്നിട്ടുണ്ട✱ അത അവനെ എ
വിടെ വെച്ചെങ്കിലും പിടിച്ചാൽ അത അവനെ വലെക്കയും അവൻ
നുര പുറപ്പെടീക്കയും അവന്റെ പല്ലുകൾ കടിക്കയും ആലസ്യപ്പെ
ട്ടു പൊകയും ചെയ്യുന്നു അതിനെ പുറത്താക്കി കളയെണ്ടുന്നതിന്നെ
ഞാൻ നിന്റെ ശിഷ്യന്മാരൊട പറഞ്ഞു എങ്കിലും അവൎക്ക കഴി</lg><lg n="൧൯">ഞ്ഞില്ല✱ എന്നാറെ അവൻ അവനൊട ഉത്തരമായിട്ട പറയു
ന്നു അവിശ്വാസമുള്ള സന്തതിയായുള്ളൊവെ ഞാൻ എത്രത്തൊ
ളം നിങ്ങളൊടു കൂട ഇരിക്കും എത്രത്തൊളം നിങ്ങളെ സഹിക്കും</lg> [ 124 ]

<lg n="൨൦">അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ✱ അപ്പൊൾ അവർ
അവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു എന്നാൽ അവൻ അവ
നെ കണ്ടാറെ ഉടനെ ആത്മാവ അവനെ വലെക്കയും അവൻ നില</lg><lg n="൨൧">ത്തിൽ വീണ നുര പുറപ്പെടീച്ചുകൊണ്ട ഉരുളുകയും ചെയ്തു✱ പി
ന്നെ അവൻ അവന്റെ പിതാവിനൊട ഇത അവന്ന ഉണ്ടായിട്ട
എത്ര കാലമായി എന്ന ചൊദിച്ചു എന്നാറെ അവൻ പറഞ്ഞു ബാ</lg><lg n="൨൨">ല്യം മുതൽ✱ അത അവനെ നശിപ്പിപ്പാനായിട്ട പലപ്പൊഴും അ
ഗ്നിയിലെക്കും വെള്ളത്തിലെക്കും അവനെ തള്ളിക്കളഞ്ഞു എന്നാൽ
വല്ലതും ചെയ്വാൻ നിനക്ക കഴിയുമെങ്കിൽ ഞങ്ങളിൽ മനസ്സലിഞ്ഞ</lg><lg n="൨൩"> ഞങ്ങൾക്ക സഹായിക്കെണമെ✱ അപ്പൊൾ യെശു അവനൊടുപ
റഞ്ഞു നിനക്ക വിശ്വസിപ്പാൻ കഴിയുമെങ്കിൽ വിശ്വസിക്കുന്നവന</lg><lg n="൨൪"> സകല കാൎയ്യങ്ങളും സാദ്ധ്യങ്ങളാകുന്നു✱ ഉടന്തന്നെ ബാലന്റെ പി
താവ ഉണക്കെ നില വിളിച്ച കണ്ണു നീരുകളൊടു കൂട പറഞ്ഞു ക
ൎത്താവെ ഞാൻ വിശ്വസിക്കുന്നു എന്റെ അവിശ്വാസത്തിന്ന സ</lg><lg n="൨൫">ഹായിക്കെണമെ✱ എന്നാറെ ജനം ഓടി വന്ന കൂടുന്നു എന്ന
യെശു കണ്ടപ്പൊൾ അവൻ മ്ലെച്ശാത്മാവിനെ ശാസിച്ച അവനൊ
ടു പറഞ്ഞു ഊമയായും ചെകിടനായുമുള്ള ആത്മാവെ അവങ്കൽനി
ന്ന പുറപ്പെട്ട പൊക ഇനി അവനിൽ പ്രവെശിക്കയുമരുത എന്ന</lg><lg n="൨൬"> ഞാൻ നിന്നൊട കല്പിക്കുന്നു✱ അപ്പൊൾ (ആത്മാവ) നിലവിളി
ക്കയും അവനെ വളര വലെക്കയും ചെയ്തുകൊണ്ട പുറപ്പെട്ടു പൊ
യി വിശെഷിച്ച (അവൻ മരിച്ചവനെപ്പൊലെ ആയി എന്നതുകൊ</lg><lg n="൨൭">ണ്ട അവൻ മരിച്ചു എന്ന പലരും പറഞ്ഞു✱ അപ്പൊൾ യെശു
അവന്റെ കൈയിൽ പിടിച്ച അവനെ ഉയൎത്തി അവൻ എഴുനീ</lg><lg n="൨൮">ല്ക്കയും ചെയ്തു✱ പിന്നെ അവൻ ഭവനത്തിലെക്ക ചെന്നപ്പൊൾ
അവന്റെ ശിഷ്യന്മാർ അവനൊട അവനെ പുറത്താക്കി കള
വാൻ ഞങ്ങൾക്ക എന്തുകൊണ്ട കഴിയാഞ്ഞു എന്ന പ്രത്യെകമായി</lg><lg n="൨൯">ട്ട ചൊദിച്ച✱ എന്നാറെ അവൻ അവരൊടു പറഞ്ഞു പ്രാൎത്ഥന
കൊണ്ടും ഉപവാസം കൊണ്ടും അല്ലാതെ മറ്റൊന്നു കൊണ്ടും ൟ
ജാതി പുറപ്പെട്ടു വരുവാൻ കഴിയുന്നതല്ല✱</lg>

<lg n="൩൦">പിന്നെ അവർ അവിടെ നിന്ന പുറപ്പെട്ട ഗലിലെയായിൽ
കൂടി കടന്നു പൊയി ഒരുത്തനും അതിനെ അറിവാൻ അവന്ന</lg><lg n="൩൧"> മനസ്സായില്ല✱ എന്തുകൊണ്ടെന്നാൽ അവൻ തന്റെ ശിഷ്യന്മാ
ൎക്ക ഉപദെശിച്ച അവരൊട പറഞ്ഞു മനുഷ്യന്റെ പുത്രൻ മനു
ഷ്യരുടെ കൈകളിൽ എല്പിക്കപ്പെടുന്നു അവർ അവനെ കൊല്ലു
കയും കൊല്ലപ്പെട്ടതിന്റെ ശെഷം മൂന്നാം ദിവസത്തിൽ അവൻ</lg><lg n="൩൨"> ഉയിൎത്തെഴുനീല്ക്കയും ചെയ്യും✱ എന്നാൽ അവർ ആ വാക്കിനെ
അറിഞ്ഞില്ല അവനൊടു ചൊദിപ്പാൻ ഭയപ്പെടുകയും ചെയ്തു✱</lg>

<lg n="൩൩">പിന്നെ അവൻ കപ്പൎന്നഹൊമിലെക്ക വന്നു എന്നാറെ അവൻ
ഭവനത്തിൽ ഇരിക്കുമ്പൊൾ അവൻ അവരൊട നിങ്ങൾ വഴി</lg>

[ 125 ] <lg n="൩൪">യിൽ തമ്മിൽ തമ്മിൽ വിവാദിച്ചത എന്ത എന്ന ചൊദിച്ചു✱ എ
ന്നാറെ അവർ മിണ്ടാതെയിരുന്നു എന്തുകൊണ്ടെന്നാൽ ആര ശ്രെ
ഷ്ഠനാകും എന്ന അവർ വഴിയിൽ തമ്മിൽ തമ്മിൽ വിവാദിച്ചി</lg><lg n="൩൫">രുന്നു✱ പിന്നെ അവൻ ഇരുന്നപ്പൊൾ അവൻ പന്ത്രണ്ടു പെ
രെ വിളിച്ച അവരൊട പറയുന്നു ഒരുത്തൻ മുമ്പനാകുവാൻ ആ
ഗ്രഹിക്കുന്നു എങ്കിൽ അവൻ എല്ലാവരിലും ഒടുക്കത്തവനായും എ</lg><lg n="൩൬">ല്ലാവരുടെയും ശുശ്രൂഷക്കാരനായും ഭവിക്കണം✱ അപ്പൊൾ അ
വൻ ഒരു പൈതലിനെ എടുത്തിട്ട അവനെ അവരുടെ നടു
വിൽ നിൎത്തി പിന്നെ അവനെ അണെച്ചുകൊണ്ട അവരൊടു പ</lg><lg n="൩൭">റഞ്ഞു✱ ആരെങ്കിലും ഇപ്രകാരമുള്ള പൈതങ്ങളിൽ ഒരുത്തനെ
എന്റെ നാമത്തിൽ കൈക്കൊണ്ടാൽ എന്നെ കൈക്കൊള്ളുന്നു ആ
രെങ്കിലും എന്നെ കൈക്കൊണ്ടാൽ അവൻ എന്നെ തന്നെ അല്ല എ
ന്നെ അയച്ചവനെ കൈക്കൊള്ളുന്നു✱</lg> <lg n="൩൮">പിന്നെ യൊഹന്നാൻ അവനൊട ഉത്തരമായിട്ട പറഞ്ഞു ഗു
രൊ നമ്മെ പിന്തുടരാതെയുള്ള ഒരുത്തൻ നിന്റെ നാമം കൊ
ണ്ട പിശാചുകളെ പുറത്താക്കിക്കളയുന്നതിനെ ഞങ്ങൾ കണ്ടു അ
വൻ നമ്മെ പിന്തുടരായ്കകൊണ്ട ഞങ്ങൾ അവനെ വിരൊധിച്ചു✱</lg><lg n="൩൯"> എന്നാറെ യെശു പറഞ്ഞു അപനെ വിരൊധിക്കുരുത എന്തുകൊ
ണ്ടെന്നാൽ എന്റെ നാമത്തിൽ ഒരു അതിശയത്തെ ചെയ്തിട്ട വെ
ഗത്തിൽ എന്നെ ദുഷിച്ച പറവാൻ കഴിയുന്നവൻ ആരുമില്ല✱</lg><lg n="൪൦"> എന്തുകൊണ്ടെന്നാൽ നമുക്ക വിരൊധമായിട്ട ഇരിക്കാത്തവൻ നമു</lg><lg n="൪൧">ക്കു വെണ്ടിയവനാകുന്നു✱ എന്തുകൊണ്ടെന്നാൽ ആരെങ്കിലും നിങ്ങൾ
ക്രിസ്തുവിന്നുള്ളവരാകൊണ്ട എന്റെ നാമത്തിൽ ഒരു പാനപാ
ത്രം വെള്ളം നിങ്ങളെ കുടിപ്പിച്ചാൽ അവൻ തന്റെ പ്രതിഫല
ത്തെ കളകയില്ല എന്ന ഞാൻ സത്യമായിട്ട നിങ്ങളൊടു പറയു</lg><lg n="൪൨">ന്നു✱ പിന്നെയും ആരെങ്കിലും എങ്കൽ വിശ്വസിക്കുന്നവരായ
ൟ ചെറിയവരിൽ ഒരുത്തനെ വിരുദ്ധപ്പെടുത്തിയാൽ ഒരു തി
രികല്ല അവന്റെ കഴുത്തിൽ കെട്ടപ്പെടുകയും അവൻ സമുദ്രത്തി
ലെക്ക തള്ളികളയപ്പെടുകയും ചെയ്യുന്നത അവന്ന എറ്റവും നല്ല</lg><lg n="൪൩">താകുന്നു✱ പിന്നെ നിന്റെ കൈ നിന്നെ വിരുദ്ധപ്പെടുത്തുന്നു
എങ്കിൽ അതിനെ ഛെദിച്ചു കളക നീ രണ്ടു കൈകളുള്ളവനായി
കെട്ടുപൊകാത്ത അഗ്നിയിൽ നരകത്തിലെക്ക പൊകുന്നതിനെ
ക്കാൾ അംഗഹീനനായി ജീവങ്കലെക്ക കടക്കുന്നത നിനക്ക എറ</lg><lg n="൪൪"> നല്ലതാകുന്നു✱ അവിടെ അവരുടെ കൃമി ചാകുന്നതുമല്ല അഗ്നി</lg><lg n="൪൫"> കെട്ട പൊകുന്നതുമല്ല✱ പിന്നെ നിന്റെ കാൽ നിന്നെ വിരുദ്ധ
പ്പെടുത്തുന്നു എങ്കിൽ അതിനെ ഛെദിച്ചു കളക നീ രണ്ടു കാലുള്ളവ
നായി കെട്ടുപൊകാത്ത അഗ്നിയിൽ നരകത്തിലെക്ക തള്ളപ്പെടുന്ന
തിനെക്കാൾ മുടന്തനായി ജീവങ്കലെക്ക കടക്കുന്നത നിനക്ക എറ</lg><lg n="൪൬"> നല്ലതാകുന്നു✱ അവിടെ അവരുടെ കൃമി ചാകുന്നതുമില്ല അഗ്നി</lg> [ 126 ]

<lg n="">കെട്ടുപൊകുന്നതുമില്ല✱ പിന്നെ നിന്റെ കണ്ണു നിന്നെ വിരുദ്ധ</lg><lg n="൨൭">പ്പെടുത്തുന്നു എങ്കിൽ അതിനെ ചൂന്നകളക നീ രണ്ടു കണ്ണുള്ളവനാ
യി അഗ്നിനരകത്തിലെക്ക തള്ളപ്പെടുന്നതിനെക്കാൾ ഒറ്റക്കണ്ണുള്ള
വനായി ദൈവത്തിന്റെ രാജ്യത്തിലെക്ക കടക്കുന്നത നിനക്ക എ</lg><lg n="൪൮">റ നല്ലതാകുന്നു✱ അവിടെ അവരുടെ കൃമി ചാകുന്നതുമില്ല അഗ്നി</lg><lg n="൪൯"> കെട്ടുപൊകുന്നതുമില്ല✱ എന്തുകൊണ്ടെന്നാൽ എല്ലാവനും അഗ്നി
കൊണ്ട രുചിപ്പിക്കപ്പെട്ടും സകല ബലിയും ഉപ്പുകൊണ്ടു രുചിപ്പി</lg><lg n="൫൦">ക്കപ്പെടുകയും ചെയ്യും✱ ഉപ്പ നല്ലതാകുന്നു എന്നാലും ഉപ്പ രസ
മില്ലാതെ പൊയെങ്കിൽ നിങ്ങൾ എന്തുകൊണ്ട അതിനെ രുചിപ്പി
ക്കും നിങ്ങൾ നിങ്ങളിൽ തന്നെ ഉപ്പുള്ളവരായും തമ്മിൽ തമ്മിൽ
സമാധാനമുള്ളവരായുമിരിപ്പിൻ✱</lg>

൧൦ അദ്ധ്യായം

൨ സ്ത്രീയെ ഉപെക്ഷിക്കുന്ന സംഗതി.— ൧൩ ചെറു പൈത
ങ്ങൾ ക്രിസ്തുവിന്റെ അരികത്തു കൊണ്ടുവരപ്പെടുന്നത.—
൨൩ സമ്പത്താലുള്ള അപകടം.

<lg n="">പിന്നെ അവൻ അവിടെനിന്ന എഴുനീറ്റ യൊർദാന്റെ അ
ക്കരയിൽ കൂടി യെഹൂദിയായുടെ അതൃത്തികളിൽ വന്നു ജനങ്ങൾ
പിന്നെയും അവന്റെ അടുക്കൽ വന്നു കൂടുകയും ചെയ്തു എന്നാറെ
അവൻതാൻചെയ്തു വന്നപ്രകാരം പിന്നെയും അവൎക്ക ഉപദെശിച്ചു</lg><lg n="൨"> അപ്പൊൾ പറിശന്മാർ അവന്റെ അടുക്കൽ വന്ന അവനെ പരീ
ക്ഷിച്ചുകൊണ്ട അവനൊടു ഭാൎയ്യയെ ഉപെക്ഷിക്കുന്നത പുരുഷന</lg><lg n="൩"> ന്യായമൊ എന്ന ചൊദിച്ചു✱ എന്നാറെ അവൻ ഉത്തരമായിട്ട</lg><lg n="൪"> അവരൊടു പറഞ്ഞു മൊശെ നിങ്ങൾക്ക എന്ത കല്പിച്ചു✱ ഉപെ
ക്ഷ ചീട്ട എഴുതിക്കൊടുത്ത അവളെ ഉപെക്ഷിപ്പാൻ മൊശെ അ</lg><lg n="൫">നുവാദം തന്നു എന്ന അവർ പറകയും ചെയ്തു✱ പിന്നെ യെശു
ഉത്തരമായിട്ട അവരൊടു പറഞ്ഞു നിങ്ങളുടെ ഹൃദയ കാഠിന്യത്തി
ന്റെ നിമിത്തമായിട്ട അവൻ നിങ്ങൾക്ക ൟ കല്പനയെ എഴുതി✱</lg><lg n="൬"> എന്നാലും സൃഷ്ടിപ്പിന്റെ ആരംഭം മുതൽ ദൈവം അവരെ ആ</lg><lg n="൭">ണും പെണ്ണമായിട്ട ഉണ്ടാക്കി✱ ഇത ഹെതുവായിട്ട മനുഷ്യൻ ത
ന്റെ പിതാവിനെയും മാതാവിനെയും ഉപെക്ഷിക്കയും തന്റെ</lg><lg n="൮"> ഭാൎയ്യയൊടു കൂട ചെരുകയും ചെയ്യും✱ അവർ ഇരുവരും ഒരു ജ
ഡമായി വരികയും ചെയ്യും എന്നതുകൊണ്ട അവർ പിന്നെ രണ്ടല്ല</lg><lg n="൯"> ഒരു ജഡമത്രെ ആകുന്നത✱ ആകയാൽ ദൈവം കൂടി ചെൎത്ത</lg><lg n="൧൦">തിനെ മനുഷ്യൻ വെറുതിരിക്കരുത✱ ഭവനത്തിങ്കൽ അവന്റെ
ശിഷ്യന്മാരും ആ കാൎയ്യത്തെ കുറിച്ച പിന്നെയും അവനൊട ചൊ</lg><lg n="൧൧">ദിച്ചു✱ എന്നാറെ അവൻ അവരൊടു പറയുന്നു ആരെങ്കിലും ത
ന്റെ ഭാൎയ്യയെ ഉപെക്ഷിക്കയും മറ്റൊരു സ്ത്രീയെ വിവാഹം
ചെയ്കയും ചെയ്താൽ അവൾക്ക വിരൊധമായിട്ട വ്യഭിചാരം ചെ</lg> [ 127 ] <lg n="൧൨">യുന്നു ഭാൎയ്യയും തന്റെ ഭൎത്താവിനെ ഉപെക്ഷിക്കയും മറ്റൊ
രുത്തനാൽ വിവാഹം ചെയ്യപ്പെടുകയും ചെയ്താൽ അവളും വ്യഭി
ചാരം ചെയ്യുന്നു✱</lg>

<lg n="൧൩">പിന്നെ അവർ അവന്റെ അടുക്കൽ ചെറിയ പൈതങ്ങളെ
അവൻ അവരെ തൊടുവാനായിട്ട കൊണ്ടുവന്നു എന്നാൽ ശിഷ്യ</lg><lg n="൧൪">ന്മാർ അവരെ കൊണ്ടുവന്നവരെ ശാസിച്ചു✱ എന്നാൽ യെശു അ
തിനെ കണ്ടാറെ നീരസ്സപ്പെട്ട അവരൊടു പറഞ്ഞു പൈതങ്ങളെ
എന്റെ അടുക്കൽ വരുവാൻ വിടുവിൻ അവരെ വിരൊധിക്കയും
അരുത എന്തുകൊണ്ടെന്നാൽ ഇപ്രകാരമുള്ളവരുടെ ആകുന്നു ദൈ</lg><lg n="൧൫">വത്തിന്റെ രാജ്യം✱ ഞാൻ സത്യമായിട്ട നിങ്ങളൊടു പറയുന്നു
ആരെങ്കിലും ഒരു ചെറിയ പൈതൽ എന്നപൊലെ ദൈവത്തി
ന്റെ രാജ്യത്തെ കൈക്കൊള്ളുന്നില്ല എങ്കിൽ അവൻ അതിലെ</lg><lg n="൧൬">ക്ക കടക്കയില്ല✱ അവൻ അവരെ അണെച്ചുകൊണ്ട അവരുടെ
മെൽ തന്റെ കൈകളെ വെച്ച അവരെ അനുഗ്രഹിക്കയും ചെയ്തു✱</lg>

<lg n="൧൭">പിന്നെ അവൻ വഴിയിൽ പുറപ്പെട്ടു ചെന്നപ്പൊൾ ഒരുത്തൻ
ഓടി വന്ന അവന്റെ മുമ്പാക മുട്ടു കുത്തി അവനൊടു ചൊദിച്ചു
ഉത്തമ ഗുരൊ നിത്യജീവനെ അനുഭവിപ്പാനായിട്ട ഞാൻ എന്ത</lg><lg n="൧൮"> ചെയ്യണം✱ എന്നാറെ യെശു അവനൊടു പറഞ്ഞു നീ എന്തി
ന എന്നെ ഉത്തമനെന്ന വിളിക്കുന്നു എകനാകുന്ന ദൈവം അല്ലാ</lg><lg n="൧൯">തെ ഒരുത്തനും ഉത്തമനില്ല✱ നീ കല്പനകളെ അറിയുന്നുവല്ലൊ
നീ വ്യഭിചാരം ചെയ്യരുത കുല ചെയ്യരുത മൊഷണം ചെയ്യരുത
കള്ള സാക്ഷി പറയരുത വ്യാജം ചെയ്യരുത നിന്റെ പിതാവി</lg><lg n="൨൦">നെയും മാതാവിനെയും ബഹുമാനിക്ക✱ എന്നാറെ അവൻ ഉത്ത
രമായിട്ട അവനൊടു പറഞ്ഞു ഗുരൊ ഇവ ഒക്കയും ഞാൻ എന്റെ</lg><lg n="൨൧"> ബാല്യം മുതൽപ്രമാണിച്ചു വന്നു✱ അപ്പൊൾ യെശു അവനെ സൂക്ഷി
ച്ചുനൊക്കി അവനെ സ്നെഹിച്ച അവനൊടു പറഞ്ഞു ഒന്ന നിനക്ക കു
റവുണ്ട നീ പൊയി നിനക്കുള്ള സകല വസ്തുക്കളെയും വിറ്റ ദരിദ്ര
കാൎക്ക കൊടുക്ക എന്നാൽ നിനക്കു സൎഗ്ഗത്തിൽ നിക്ഷെപമുണ്ടാ
കും പിന്നെ വന്ന കുരിശിനെ എടുത്തുകൊണ്ട എന്നെ പിന്തുടൎന്നു</lg><lg n="൨൨"> കൊൾക✱ എന്നാറെ അവൻ ആ വചനത്തിങ്കൽ മനൊവെദ
നപ്പെട്ട ദുഃഖിച്ചുകൊണ്ടു പൊയിക്കളഞ്ഞു എന്തുകൊണ്ടെന്നാൽ അ</lg><lg n="൨൩">വന്ന വളരെ സമ്പത്തുക്കൾ ഉണ്ടായിരുന്നു✱ അപ്പൊൾ യെശു ചു
റ്റും നൊക്കി തന്റെ ശിഷ്യന്മാരൊടു പറഞ്ഞു ദ്രവ്യങ്ങളുള്ളവർ
എത്ര പ്രയാസമായിട്ട ദൈവത്തിന്റെ രാജ്യത്തിങ്കലെക്ക കട</lg><lg n="൨൪">ക്കും✱ എന്നാറെ ശിഷ്യന്മാർ അവന്റെ വചനങ്ങളിൽ ആശൎയ്യ
പ്പെട്ടു എന്നാൽ യെശു പിന്നെയും ഉത്തരമായിട്ട അവരൊടു പറ
യുന്നു പൈതങ്ങളെ ദ്രവ്യങ്ങളിൽ ആശ്രയിച്ചിരിക്കുന്നവർ ദൈവ
ത്തിന്റെ രാജ്യത്തിലെക്ക കടക്കുന്നത എത്രയും പ്രയാസമായിട്ടു</lg><lg n="൨൫">ള്ളതാകുന്നു✱ ഒരു ധനവാൻ ദൈവത്തിന്റെ രാജ്യത്തിലെക്ക</lg> [ 128 ]

<lg n="">കടക്കുന്നതിനെക്കാൾ ഒര ഒട്ടകം ഒരു സൂചിക്കുഴയിൽ കൂടി കട</lg><lg n="൨൬">ന്നു പൊകുന്നത എറ്റവും എളുപ്പമാകുന്നു✱ എന്നാറെ അവർ
അവധി കൂടാതെ വിസ്മയിച്ച തമ്മിൽ തമ്മിൽ പറഞ്ഞു പിന്നെ</lg><lg n="൨൭"> ആൎക്ക രക്ഷിക്കപ്പെടുവാൻ കഴിയും✱ പിന്നെ യെശു അവരെ
നൊക്കീട്ട പറയുന്നു മനുഷ്യരാർ ഇത കഴിയാത്തതാകുന്നു ദൈ
വത്താൽ അല്ല താനും എന്തുകൊണ്ടെന്നാൽ ദൈവത്താൽ സകല</lg><lg n="൨൮"> കാൎയ്യവും കഴിയുന്നതാകുന്നു✱ അപ്പൊൾ പത്രൊസ അവനൊടു
പറഞ്ഞു തുടങ്ങി കണ്ടാലും ഞങ്ങൾ സകലത്തെയും വിടുകയും നി</lg><lg n="൨൯">ന്റെ പിന്നാലെ വരികയും ചെയ്തു✱ എന്നാറെ യെശു ഉത്തര
മായിട്ട പറഞ്ഞു ഞാൻ സത്യമായിട്ട നിങ്ങളൊടു പറയുന്നു ഭവ
നത്തെ എങ്കിലും സഹൊദരന്മാരെ എങ്കിലും സഹൊദരിമാരെ എ
ങ്കിലും പിതാവിനെ എങ്കിലും മാതാവിനെ എങ്കിലും ഭാൎയ്യയെ എ
ങ്കിലും മക്കളെ എങ്കിലും നിലങ്ങളെ എങ്കിലും എന്റെയും എവൻ</lg><lg n="൩൦">ഗെലിയൊന്റെയും നിമിത്തമായിട്ട വിട്ടും കളഞ്ഞിട്ട✱ ഇപ്പൊൾ
ൟ കാലത്തിങ്കൽ തന്നെ ഉപദ്രവങ്ങളൊട കൂട നൂറിരട്ടി ഭവന
ങ്ങളെയും സഹൊദരന്മാരെയും സഹൊദരിമാരെയും മാതാപിതാ
ക്കന്മാരെയും മക്കളെയും നലങ്ങളെയും വരുവാനുള്ള ലൊകത്തിൽ
നിത്യ ജീവനെയും കൈക്കൊള്ളാതെ ഇരിക്കുന്നവൻ ഒരുത്തനും ഇ</lg><lg n="൩൧">ല്ല✱ എന്നൗലും മുമ്പുള്ളവർ പലരും ഒടുക്കത്തവരായും ഒട്ടക്കത്ത
വർ മുമ്പുള്ളവരായും ഇരിക്കും✱</lg>

<lg n="൩൨">പിന്നെ അവർ വഴിയിൽ യെറുശലെമിലെക്ക പുറപ്പെട്ടുപൊ
ക ആയിരുന്നു യെശു അവരുടെ മുമ്പായി നടന്നു അവർ ആശ്ച
ൎയ്യപ്പെടുകയും പിന്നാലെ ചെന്നുകൊണ്ട ഭയപ്പെടുകയും ചെയ്തു വി
ശെഷിച്ച അവൻ പന്ത്രണ്ടാളുകളെ പിന്നെയും കൂട്ടിക്കൊണ്ടു പൊ
യി തനിക്ക ഭവിപ്പാനിരിക്കുന്ന കാൎയ്യങ്ങളെ അവരൊടു പറഞ്ഞു</lg><lg n="൩൩"> തുടങ്ങി✱ കണ്ടാലും നാം യെറുശലെമിലെക്കു പുറപ്പെട്ടു പൊകു
ന്നു മനുഷ്യന്റെ പുത്രൻ പ്രധാനാചാൎയ്യന്മാൎക്കും ഉപാദ്ധ്യായന്മാ
ൎക്കും എല്പിക്കപ്പെടുകയും അവർ അവനെ മരണ ശിക്ഷയ്ക്ക വിധി</lg><lg n="൩൪">ക്കയും പുറജാതികൾക്ക അവനെ എല്പിക്കയും ചെയ്യും✱ അവർ
അവനെ പരിഹസിക്കയും വാറുകൊണ്ട അവനെ അടിക്കയും അ
വന്റെ മെൽ തുപ്പുകയും അവനെ കൊല്ലുകയും ചെയ്യും അവൻ മൂ
ന്നാം ദിവസത്തിൽ പിന്നെയും ഉയിൎത്തെഴുനീല്ക്കയും ചെയ്യും✱</lg>

<lg n="൩൫">പിന്നെ സെബെദിയുടെ പുത്രന്മാരായ യാക്കൊബും യൊഹന്നാ
നും അവന്റെ അടുക്കൽ വന്ന പറഞ്ഞു ഗുരൊ ഞങ്ങൾ യാതൊ
ന്നിനെ യാചിച്ചാലും അതിനെ നീ ഞങ്ങൾക്ക ചെയ്യെണമെന്ന</lg><lg n="൩൬"> ഞങ്ങൾക്ക മനസ്സായിരിക്കുന്നു✱ എന്നാറെ അവൻ അവരൊടു
പറഞ്ഞു ഞാൻ നിങ്ങൾക്ക എന്ത ചെയ്യെണമെന്ന നിങ്ങൾക്ക മന</lg><lg n="൩൭">യിരിക്കുന്നു✱ അവർ അവനൊടു പറഞ്ഞു ഞങ്ങൾ ഒരുത്തൻ
നിന്റെ വലത്തു ഭാഗത്തും ഒരുത്തൻ നിന്റെ ഇടത്തു ഭാഗത്തും</lg>

[ 129 ] <lg n="">നിന്റെ പ്രഭാവത്തിൽ ഇരിപ്പാനായിട്ട ഞങ്ങൾക്ക നൽകെണം✱</lg><lg n="൩൮"> എന്നാറെ യെശു അവരൊടു പറഞ്ഞു നിങ്ങൾ യാചിക്കുന്നത ഇ
ന്നത എന്ന നിങ്ങൾ അറിയുന്നില്ല ഞാൻ പാനം ചെയ്യുന്ന പാന
പാത്രത്തെ പാനം ചെയ്വാനും ഞാൻ ബപ്തിസ്മപ്പെടുന്ന ബപ്തിസ്മ</lg><lg n="൩൯"> കൊണ്ട ബപ്തിസ്മപ്പെടുവാനും നിങ്ങൾക്ക കഴിയുമൊ✱ ഞങ്ങൾക്ക
കഴിയുമെന്ന അവർ അവനൊടു പറഞ്ഞു യെശു അവരൊടു പറ
ഞ്ഞു ഞാൻ പാനം ചെയ്യുന്ന പാനപാത്രത്തെ നിങ്ങൾ പാനംചെ
യ്കയും ഞാൻ ബപ്തുസ്മപ്പെടുന്ന ബപ്തിസ്മ കൊണ്ട നിങ്ങൾ ബപ്തിസ്മ</lg><lg n="൪൦">പ്പെടുകയും ചെയ്യും നിശ്ചയം✱ എന്നാലും എന്റെ വലത്തുഭാഗ
ത്തിലും എന്റെ ഇടത്തു ഭാഗത്തിലും ഇരിപ്പാനുള്ളതിനെ അത
യാതൊരുത്തൎക്ക ഒരുക്കപ്പെടുന്നുവൊ അവൎക്കല്ലാതെ തരുവാൻ എ</lg><lg n="൪൧">നിക്കുള്ളതല്ല✱ ശെഷം പത്തു പെരും അതിനെ കെട്ടാറെ യാ</lg><lg n="൪൨">ക്കൊബിനൊടും യൊഹന്നാനൊടും നീരസപ്പെട്ടു തുടങ്ങി✱ അ
പ്പൊൾ യെശു അവരെ അടുക്കൽ വിളിച്ചിട്ട അവരൊടു പറഞ്ഞു
ജാതികളെ പരിപാലിപ്പാൻ വിചാരിക്കുന്നവർ അവരുടെ മെൽ
പ്രഭുത്വം ചെയ്യുന്നു എന്നും അവരുടെ മഹത്തുകൾ അവരുടെ മെൽ</lg><lg n="൪൩"> അധികാരം ചെയ്യുന്നു എന്നും നിങ്ങൾ അറിയുന്നു✱ എന്നാൽ നി
ങ്ങളുടെ ഇടയിൽ ഇപ്രകാരം ഉണ്ടാകരുത നിങ്ങളിൽ യാതൊരു
ത്തനും വലിയവനാകുവാൻ ഇച്ശിച്ചാൽ അവൻ നിങ്ങളുടെ ശുശ്രൂ</lg><lg n="൪൪">ഷക്കാരനാകും✱ നിങ്ങളിൽ യാതൊരുത്തനും മുമ്പനാകുവാൻ ഇ</lg><lg n="൪൫">ച്ശിച്ചാൽ അവൻ എല്ലാവരുടെയും ഭൃത്യനായി ഭവിക്കും✱ എന്തു
കൊണ്ടെന്നാൽ മനുഷ്യന്റെ പുത്രനും ശുശ്രൂഷ ചെയ്യിച്ചുകൊൾവാ
നായിട്ട വന്നിട്ടില്ല ശുശ്രൂഷ ചെയ്വാനായിട്ടും തന്റെ ജീവനെ പ
ലൎക്കും വെണ്ടി വീണ്ടെടുപ്പിനായിട്ട കൊടുപ്പാനായിട്ടും അത്രെ ആകു
ന്നത✱</lg> <lg n="൪൬">പിന്നെ അവർ യെറിഹൊയിലെക്ക വന്നു അവനും അവന്റെ
ശിഷ്യന്മാരും വളരെ പുരുഷാരവും യെറിഹൊയിൽനിന്ന പുറ
പ്പെടുമ്പൊൾ തിമായുടെ പുത്രനായ ബാർതിമായി എന്നഒരു കു
രുടൻ വഴിയരികെ ഭിക്ഷ യാചിച്ചുകൊണ്ട ഇരിക്കുന്നുണ്ടായിരുന്നു✱</lg><lg n="൪൭"> വിശെഷിച്ച ഇവൻ നസറായക്കാരനായ യെശുവാകുന്നു എന്ന അ
വൻ കെട്ടാറെ നിലവിളിപ്പാനും ദാവീദിന്റെ പുത്രനായ യെശു
വായുള്ളൊവെ എന്നൊട കരുണയുണ്ടാകെണമെ എന്ന പറവാനും</lg><lg n="൪൮"> ആരംഭിച്ചു✱ മിണ്ടാതെ ഇരിപ്പാനായിട്ട പലരും അവനെ ഭത്സി
ച്ചു എന്നാൽ അവൻ ദാവീദിന്റെ പുത്ര എന്നൊടു കരുണയുണ്ടാ</lg><lg n="൪൯">കെണമെ എന്ന അധികമധികമായിട്ട നിലവിളിച്ചു✱ അപ്പൊൾ
യെശു നിന്നിട്ട അവനെ വിളിപ്പാൻ പറഞ്ഞു എന്നാറെ അവർ
കരുടനെ വിളിച്ചു അവനൊടു പറഞ്ഞു ധൈൎയ്യമായിരിക്ക എഴു</lg><lg n="൫൦">നീല്ക്ക അവൻ നിന്നെ വിളിക്കുന്നു✱ അപ്പൊൾ അവൻ തന്റെ
വസ്ത്രത്തെ ഇട്ടും കളഞ്ഞു എഴുനീറ്റ യെശുവിന്റെ അടുക്കൽ ചെ</lg> [ 130 ]

<lg n="൫൧">ന്നു അപ്പൊൾ യെശു ഉത്തരമായിട്ട അവനൊടു പറഞ്ഞു
ഞാൻ നിനക്ക എന്ത ചെയ്യണമെന്ന നിനക്ക മനസ്സായിരിക്കുന്നു
കരുടൻ അവനൊടു പറഞ്ഞു കൎത്താവെ ഞാൻ എന്റെ ദൃഷ്ടി</lg><lg n="൫൨">യെ പ്രാപിക്കെണം✱ പിന്നെ യെശു അവനൊടു പറഞ്ഞു നീ
പൊക നിന്റെ വിശ്വാസം നിന്നെ സൌഖ്യമാക്കി ഉടൻ തന്നെ
അവൻ അവന്റെ ദൃഷ്ടിയെ പ്രാപിക്കയും വഴിയിൽ യെശുവി
നെ പിന്തുടരുകയും ചെയ്തു✱</lg>

൧൧ അദ്ധ്യായം

൧ ക്രിസ്തു സന്തൊഷത്തൊടെ യെറുശലെമിലെക്ക (കയറി)
പൊകുന്നത.— ൧൨ അവൻ കായില്ലാത്ത അത്തി മര
ത്തെ ശപിക്കുന്നത.

<lg n="">പിന്നെ അവൻ തെയറുശലെമിന്ന സമീപമുള്ള ഒലിവ പൎവത
ത്തിന്റെ അരികെ ബെതപ്പാഗയിലെക്കും ബെതാനിയായിലെ
ക്കും ചെന്നപ്പൊൾ അവൻ തന്റെ ശിഷ്യന്മാരിൽ ൟരണ്ടു പെരെ</lg><lg n="൨"> അയച്ചു✱ അവരൊടു പറഞ്ഞു നിങ്ങളുടെ നെരെ ഇരിക്കുന്ന ഗ്രാ
മത്തിലെക്ക പൊകുവിൻ എന്നാൽ അതിലെക്ക കടന്ന ഉടനെ മ
നുഷ്യരിൽ ഒരുത്തനും കയറിയിരുന്നിട്ടില്ലാത്ത ഒരു ആണ്കഴുത
ക്കുട്ടിയെ കെട്ടിയിരിക്കുന്നതിനെ നിങ്ങൾ കാണും അവനെ അഴി</lg><lg n="൩">ച്ചു കൊണ്ടുവരുവിൻ✱ പിന്നെ യാതൊരുത്തനും നിങ്ങളൊട നി
ങ്ങൾ എന്തുകൊണ്ട ഇതിനെ ചെയ്യുന്നു എന്ന പറയുന്നു എങ്കിൽ ക
ൎത്താവിന്ന അവനെക്കൊണ്ട ആവശ്യമൂണ്ട എന്ന പറവിൻ എന്നാ</lg><lg n="൪">ൽ ഉടനെ അവൻ അവനെ ഇവിടെക്ക അയക്കും✱ എന്നാറെ
അവർ പൊയി ആണ്കഴുതക്കുട്ടിയെ ഇരുവഴി കൂടിയൊരു സ്ഥ
ലത്ത വാതലിന്റെ അടുക്കൽ പുറത്ത കെട്ടിയിരിക്കുന്നതിനെ</lg><lg n="൫"> കണ്ടെത്തി അവനെ അഴിക്കയും ചെയ്തു✱ അപ്പൊൾ അവിടെ
നിന്നിട്ടുള്ളവരിൽ ചിലർ അവരൊടു നിങ്ങൾ ആണ്കഴുതക്കുട്ടിയെ</lg><lg n="൬"> അഴിച്ചുകൊണ്ട എന്തു ചെയ്യുന്നു എന്ന പറഞ്ഞു✱ അപ്പൊൾ യെ
ശു കല്പിച്ച പ്രകാരം തന്നെ അവർ അവരൊടു പറഞ്ഞു അപ്പൊൾ</lg><lg n="൭"> അവർ അവരെ വിട്ടു✱ പിന്നെ അവർ കഴുതക്കുട്ടിയെ യെശു
വിന്റെ അടുക്കൽ കൊണ്ടുവന്നു അവന്റെ മെൽ തങ്ങളുടെ വസ്ത്ര</lg><lg n="൮">ങ്ങളെയു ഇട്ടു അവൻ അവന്റെ മെൽ കയറിയിരിക്കയും ചെയ്തു✱
വിശെഷിച്ച പലരും തങ്ങളുടെ വസ്ത്രങ്ങളെ വഴിയിൽ വിരിക്കയും
മറ്റു ചിലർ വൃക്ഷങ്ങളിൽനിന്ന കൊമ്പുകളെ വെട്ടി വഴിയിൽ</lg><lg n="൯"> പരത്തുകയും ചെയ്തു✱ മുമ്പെ പൊകുന്നവരും പിന്നാലെ ചെല്ലു
ന്നവരും നിലവിളിച്ച പറഞ്ഞു ഓശാന കൎത്താവിന്റെ നാമ</lg><lg n="൧൦">ത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവനാകുന്നു✱ കൎത്താവി
ന്റെ നാമത്തിൽ വരുന്നതായി നമ്മുടെ പിതാവായ ദാവീദിന്റെ</lg><lg n="൧൧"> രാജ്യം അനുഗ്രഹിക്കപ്പെട്ടതാകുന്നു അത്യുന്നതങ്ങളിൽ ഓശാന പി</lg>

[ 131 ] <lg n="">ന്നെ യെശു യെറുശലെമിലെക്കും ദൈവാലയത്തിലെക്കും ചെന്ന
സകല വസ്തുക്കളെയും ചുറ്റും നൊക്കിയതിന്റെ ശെഷം അന്ന
സന്ധ്യയാകകൊണ്ട അവൻ പന്ത്രണ്ടുപെരൊടും കൂട ബെതാനിയാ
യിലെക്ക പുറപ്പെട്ടു പൊയി✱</lg>

<lg n="൧൨">പിറ്റന്നാൾ അവർ ബെതാനിയയിൽനിന്ന വരുമ്പൊൾ അ</lg><lg n="൧൪">വന്ന വിശന്നു✱ വിശെഷിച്ച ഇലകളുള്ള ഒരു അത്തി വൃക്ഷ
ത്തെ ദൂരത്തിൽനിന്ന കാണുകകൊണ്ട അതിൽ വല്ലതും കണ്ടുകിട്ടു
മായിരിക്കുമെന്ന വെച്ച ചെന്നു എന്നാൽ അവൻ അതിന്റെ അ
ടുക്കൽ ചെന്നാറെ ഇലകളെ അല്ലാതെ മറ്റൊന്നിനെയും കണ്ടില്ല
എന്തുകൊണ്ടെന്നാൽ അന്ന അത്തിപ്പഴങ്ങളുടെ കാലമായിരുന്നി</lg><lg n="൧൪">ല്ല✱ അപ്പൊൾ യെശു ഉത്തരമായിട്ട അതിനൊടു പറഞ്ഞു ഇ
നിമെലിൽ എന്നെക്കും ആരും നിങ്കൽനിന്ന ഫലങ്ങളെ ഭക്ഷി
ക്കാതെ ഇരിക്കട്ടെ അതിനെ അവന്റെ ശിഷ്യന്മാർ കെൾക്കയും
ചെയ്തു✱</lg>

<lg n="൧൫">പിന്നെ അവർ യെറുശലെമിലെക്ക വന്നു എന്നാറെ യെശു
ദൈവാലയത്തിലെക്ക ചെന്ന ദൈവാലയത്തിൽ വില്ക്കുന്നവരെയും
കൊള്ളുന്നവരെയും പുറത്താക്കി തുടങ്ങുകയും നാണിഭക്കാരു
ടെ മെശപ്പലകകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മ</lg><lg n="൧൬">റിച്ചീടുകയും ചെയ്തു✱ ഒരുത്തനും ദൈവാലയത്തിൽ കൂടി യാ</lg><lg n="൧൭">തൊരു പാത്രത്തെയും കൊണ്ടുപൊകുവാൻ സമ്മതിച്ചതുമില്ല✱ വി
ശെഷിച്ച അവൻ ഉപദെശിച്ചുകൊണ്ട അവരൊടു പറഞ്ഞു എ
ന്റെ ഭവനം സകല ജാതികളാലും പ്രാൎത്ഥന ഭവനമെന്ന വിളി
ക്കപ്പെടും എന്ന എഴുതി യിരിക്കുന്നില്ലയൊ എന്നാൽ നിങ്ങൾ അ</lg><lg n="൧൮">തിനെ കള്ളന്മാരുടെ ഒരു ഗുഹയാക്കിയിരിക്കുന്നു✱ എന്നാറെ
അതിനെ ഉപാദ്ധ്യായന്മാരും പ്രധാനാചാൎയ്യന്മാരും കെട്ടിട്ട അ
വനെ എങ്ങിനെ കൊല്ലെണ്ടു എന്ന വിചാരിച്ചു എന്തുകൊണ്ടെന്നാൽ
ജനമെല്ലാം അവന്റെ ഉപദെശത്തിങ്കൽ അത്ഭുതപ്പെടുകകൊണ്ട</lg><lg n="൧൯"> അവർ അവനെ ഭയപ്പെട്ടു✱ പിന്നെ സന്ധ്യയായപ്പൊൾ അവൻ
നഗരത്തിൽനിന്ന പുറപ്പെട്ടു പൊയി✱</lg>

<lg n="൨൦">പിന്നെ ഉദയത്തിങ്കൽ അവൻ കടന്നു പൊകുമ്പൊൾ അത്തി</lg><lg n="൨൧">വൃക്ഷം വെരുകളൊടെ ഉണങ്ങിപ്പൊയതിനെ കണ്ടു✱ വിശെഷി
ച്ച പത്രൊസ ഓൎക്കകൊണ്ട അവനൊടു പറയുന്നു ഗുരൊ കണ്ടാലും</lg><lg n="൨൨"> നീ ശപിച്ചിട്ടുള്ള അത്തി വൃക്ഷം ഉണങ്ങിപ്പൊയി✱ എന്നാറെ
യെശു ഉത്തരമായിട്ട അവരൊടു പറയുന്നു നിങ്ങൾക്ക ദൈവത്തി</lg><lg n="൨൩">ങ്കൽ വിശ്വാസം ഉണ്ടായിരിക്കണം✱ എന്തുകൊണ്ടെന്നാൽ ആരെ
ങ്കിലും ൟ പൎവതത്തൊട നീ നീങ്ങി സമുദ്രത്തിൽ വീഴുക എന്ന
പറകയും തന്റെ ഹൃദയത്തിൽ സംശയിക്കാതെ താൻ പറയുന്ന
കാൎയ്യങ്ങൾ ഉണ്ടാകുമെന്ന വിശ്വസിക്കയും ചെയ്താൽ അവന്ന അവൻ
പറയുന്നതൊക്കയും ഉണ്ടാകുമെന്ന ഞാൻ സത്യമായിട്ട നിങ്ങളൊട</lg> [ 132 ]

<lg n="൨൪">പറയുന്നു✱ ആയതുകൊണ്ട ഞാൻ നിങ്ങളൊടു പറയുന്നു നിങ്ങൾ
പ്രാൎത്ഥിക്കുമ്പൊൾ എത കാൎയ്യങ്ങളെ യാചിച്ചാലും അവരെ ഒക്ക
യും നിങ്ങൾ പ്രാപിക്കുമെന്ന വിശ്വസിപ്പിൻ എന്നാൽ നിങ്ങൾക്ക</lg><lg n="൨൫"> ഉണ്ടാകും✱ വിശെഷിച്ച നിങ്ങൾ പ്രാൎത്ഥിച്ചുകൊണ്ട നില്ക്കുമ്പൊൾ
യാതൊരുത്തന്റെയും നെരെ നിങ്ങൾക്ക വല്ലതും ഉണ്ടായാൽ സ്വ
ൎഗ്ഗത്തിലിരിക്കുന്ന നിങ്ങളുടെ പിതാവും നിങ്ങളൊട നിങ്ങളുടെ കു</lg><lg n="൨൬">റ്റങ്ങളെ ക്ഷമിപ്പാനായിട്ട (അതിനെ) ക്ഷമിച്ചുകൊൾവിൻ✱ എ
ന്നാൽ നിങ്ങൾ ക്ഷമിക്കുന്നില്ല എങ്കിൽ സ്വൎഗ്ഗത്തിലിരിക്കുന്ന നി
ങ്ങളുടെ പിതാവും നിങ്ങളുടെ കുറ്റങ്ങളെ ക്ഷമിക്കയില്ല✱</lg>

<lg n="൨൭">പിന്നെ അവർ യെറുശലെമിലെക്ക തിരികെ വരുന്നു വിശെഷി
ച്ച അവൻ ദൈവാലയത്തിൽ നടക്കുമ്പൊൾ പ്രധാനാചാൎയ്യന്മാ
രും ഉപാദ്ധ്യായന്മാരും മൂപ്പന്മാരും അവന്റെ അടുക്കൽ വന്ന✱</lg><lg n="൨൮"> അവനൊടു പറയുന്നു നീ എന്തൊരു അധികാരംകൊണ്ട ൟ കാൎയ്യ
ങ്ങളെ ചെയ്യുന്നു ൟ കാൎയ്യങ്ങളെ ചെയ്യെണ്ടുന്നതിന്നും ആര നിനക്ക</lg><lg n="൨൯"> ൟ അധികാരത്തെതന്നു✱ എന്നാറെ യെശു ഉത്തരമായിട്ട അവ
രൊടു പറഞ്ഞു ഞാനും നിങ്ങളൊട ഒരു വാക്കിനെ ചൊദിക്കും നി
ങ്ങൾ എന്നൊട ഉത്തരം പറവിൻ എന്നാൽ ഞാൻ ഇന്ന അധികാ
രം കൊണ്ട ൟ കാൎയ്യങ്ങളെ ചെയ്യുന്നു എന്ന നിങ്ങളൊടു പറയാം✱</lg><lg n="൩൦"> യൊഹന്നാന്റെ ബപ്തിസ്മ സ്വൎഗ്ഗത്തിൽനിന്നൊ മനുഷ്യരിൽനി</lg><lg n="൩൧">ന്നൊ ഉണ്ടായി എന്നൊട ഉത്തരം പറവിൻ ✱ അപ്പൊൾ അവർ
തമ്മിൽ തമ്മിൽ വിചാരിച്ച പറഞ്ഞു സ്വൎഗ്ഗത്തിൽനിന്ന എന്ന നാം
പറയുമെങ്കിൽ അവൻ പറയും പിന്നെ നിങ്ങൾ എന്തുകൊണ്ട അവ</lg><lg n="൩൨">നെ വിശ്വസിക്കാഞ്ഞു✱ എന്നാൽ മനുഷ്യരിൽനിന്ന എന്ന നാം
പറയുമെങ്കിൽ അവർ ജനത്തെ ഭയപ്പെട്ടു എന്തുകൊണ്ടെന്നാൽ
യൊഹന്നാൻ സത്യമായിട്ട ഒരു ദീൎഘദൎശിയാകുന്നു എന്ന എല്ലാവ</lg><lg n="൩൩">രും അവനെ വിചാരിച്ചിരുന്നു✱ വിശെഷിച്ചു അവർ ഉത്തരമാ
യിട്ട യെശുവിനൊടു പറഞ്ഞു ഞങ്ങൾ അറിയുന്നില്ല അപ്പൊൾ
യെശു ഉത്തരമായിട്ട അവരൊടു പറയുന്നു ഞാനും ഇന്ന അധികാ
രം കൊണ്ട ൟ കാൎയ്യങ്ങളെ ചെയ്യുന്നു എന്ന നിങ്ങളൊടു പറയുന്നില്ല✱</lg>

൧൨ അദ്ധ്യായം

൧ മുരിങ്ങാത്തൊട്ടത്തിന്റെ ഉപമ.— ൧൩ രാജഭൊഗം
കൊടുക്കുന്നതിന്റെയും.— ൧൪ ഉയിൎപ്പിന്റെയും.— ൪൧
വിധവയുടെയും അവളുടെ രണ്ടു കാശിന്റെയും സംഗതി.

<lg n="">പിന്നെ അവൻ ഉപമകളെക്കൊണ്ടു അവരൊടു പറഞ്ഞു തുട
ങ്ങി ഒരു മനുഷ്യൻ ഒരു മുന്തിരിങ്ങാതൊട്ടത്തെ ഉണ്ടാക്കി ചു
റ്റും ഒരു വെലി കെട്ടുകയും ഒരു ചക്കിനെ കുഴിച്ചിടുകയും ഒരു
ഗൊപുരത്തെ പണിചെയ്കയും അതിനെ തൊട്ടക്കാരെ എല്പിച്ച പു</lg><lg n="൨">റദെശത്തിലെക്ക പൊകയും ചെയ്തു✱ പിന്നെ ഫലസമയത്തിങ്കൽ</lg>

[ 133 ] <lg n="">അവൻ തൊട്ടക്കാരുടെ അടുക്കൽ ഒരു ഭൃത്യനെ തൊട്ടക്കാരൊട മു
ത്തിരിങ്ങാത്തൊട്ടത്തിന്റെ ഫലങ്ങളിൽനിന്ന വാങ്ങുവാനായിട്ട</lg><lg n="൩"> അയച്ചു✱ എന്നാൽ അവർ അവനെ പിടിച്ചിട്ട അടിക്കയും അ</lg><lg n="൪">വനെ വ്യൎത്ഥനാക്കി അയക്കയും ചെയ്തു✱ പിന്നെയും അവൻ മ
റ്റൊരു ഭൃത്യനെ അവരുടെ അടുക്കൽ അയച്ചു അവനെയും അ
വർ കല്ലുകൊണ്ട എറിഞ്ഞ തലയിൽ മുറി എല്പിച്ചു അവമാനപ്പെട്ട</lg><lg n="൫">വനാക്കി അയക്കയും ചെയ്തു✱ പിന്നെയും അവൻ മറ്റൊത്ത
നെ അയച്ചു എന്നാറെ അവനെ അവർ കൊന്നു മറ്റു പലരെയും</lg><lg n="൬"> അവർ ചിലരെ അടിക്കയും ചിലരെ കൊല്ലുകയും ചെയ്തു✱ അതു
കൊണ്ട ഇനി തനിക്ക വാത്സല്യമായൂള്ളൊരു പുത്രൻ ഉണ്ടാകകൊണ്ട
അവർ എന്റെ പുത്രനെ ശങ്കിക്കുമെന്ന പറഞ്ഞ അവൻ ഒടുക്ക</lg><lg n="൭">ത്ത അവനെയും അവരുടെ അടുക്കൽ അയച്ചു✱ എന്നാൽ ആ തൊ
ട്ടക്കാർ തമ്മിൽ തമ്മിൽ പറഞ്ഞു ഇവൻ അവകാശിയാകുന്നു വരു
വിൻ നാം അവനെ കൊല്ലണം എന്നാൽ അവകാശം നമ്മുടെ ആ</lg><lg n="൮">കും✱ പിന്നെ അവർ അവനെ പിടിച്ച കൊല്ലുകയും മുന്തിരിങ്ങാ</lg><lg n="൯">തൊട്ടത്തിൽനിന്ന പുറത്താക്കിക്കളകയും ചെയ്തു✱ അതുകൊണ്ട
മുന്തിരിങ്ങാത്തൊട്ടത്തിന്റെ യജമാനൻ എന്ത ചെയ്യും അവൻ
വന്ന ആ തൊട്ടക്കാരെ നശിപ്പിക്കയും മുന്തിരിങ്ങാത്തൊട്ടത്തെ മ</lg><lg n="൧൦">റ്റ ആളുകളെ എല്പിക്കയും ചെയ്യും✱ വിശെഷിച്ച ൟ വെദവാ
ക്യത്തെ നിങ്ങൾ വായിച്ചിട്ടില്ലയൊ ഭവനം പണി ചെയ്യുന്നവർ
തള്ളിക്കുളഞ്ഞിട്ടുള്ള കല്ലു തന്നെ കൊണിന്റെ തലയായി തീൎന്നു✱</lg><lg n="൧൧"> ഇത കൎത്താവിനാൽ ചെയ്യപ്പെട്ടു നമ്മുടെ കണ്ണുകൾക്ക ആശ്ചൎയ്യമാ</lg><lg n="൧൨">യിട്ടുള്ളതുമാകുന്നു✱ അപ്പൊൾ അവർ അവനെ പിടിപ്പാൻ അ
ന്വെഷിച്ചു എങ്കിലും ജനത്തെ ഭയപ്പെട്ടു എന്തുകൊണ്ടെന്നാൽ അ
വൻ ൟ ഉപമയെ തങ്ങളെ കുറിച്ച പറഞ്ഞു എന്ന അവർ അറി
ഞ്ഞു പിന്നെ അവർ അവനെ വിട്ട പുറപ്പെട്ടു പൊയി✱</lg> <lg n="൧൩">പിന്നെ അവർ പറിശന്മാരിലും എറൊദ്യക്കാരിലും ചിലരെ അ
വനെവചനത്തിൽ അകപ്പെടുത്തെണ്ടതിന്ന അവന്റെ അടുക്കൽ</lg><lg n="൧൪"> അയച്ചു✱ എന്നാൽ ഇവർ വന്നാറെ അവനൊടു പറയുന്നു ഗുരൊ
നീ സത്യവാനാകുന്നു എന്നും ആൎക്കും വെണ്ടി നിനക്ക വിചാരമില്ല
എന്നും ഞങ്ങൾ അറിയുന്നു എന്തുകൊണ്ടെന്നാൽ നീ മനുഷ്യരുടെ
മുഖ പക്ഷത്തെ നൊക്കാതെ സത്യത്തൊടെ ദൈവത്തിന്റെ മാ
ൎഗ്ഗത്തെ ഉപദെശിക്കുന്നു കൈസറിന്ന വരിപ്പണം കൊടുക്കുന്നത
ന്യായമൊ അല്ലയൊ ഞങ്ങൾ കൊടുക്കയൊ കൊടുക്കാതെ ഇരിക്ക</lg><lg n="൧൫">യൊ വെണ്ടു✱ എന്നാറെ അവൻ അവരുടെ കപടഭക്തിയെ അ
റികകൊണ്ടു അവരൊടു പറഞ്ഞു നിങ്ങൾ എന്തിന എന്നെ പരീ
ക്ഷിക്കുന്നു എനിക്ക കാണെണ്ടുന്നതിന്ന ഒരു പണം കൊണ്ടു വരു</lg><lg n="൧൬">വിൻ✱ അവർ കൊണ്ടുവരികയും ചെയ്തു അപ്പൊൾ അവൻ അ
വരൊടു പറയുന്നു ഇത ആരുടെ സ്വരൂപവും മെലെഴുത്തും ആ</lg> [ 134 ]

<lg n="">കന്നു എന്നാറെ അവർ അവനൊടു പറഞ്ഞു കൈസറിന്റെ (ആ</lg><lg n="൧൭">കുന്നു)✱ അപ്പൊൾ യെശു ഉത്തരമായിട്ട അവരൊടു പറഞ്ഞു
കൈസറിനുള്ളവയെ കൈസറിന്നും ദൈവത്തിനുള്ളവയെ ദൈ
വത്തിന്നും കൊടുത്തുകൊൾവിൻ എന്നാറെ അവർ അവങ്കൽ
അശ്ചൎയ്യപ്പെട്ടു✱</lg>

<lg n="൧൮">പിന്നെ ഉയിൎപ്പില്ലെന്ന പറയുന്നവരായ സദൊക്കായക്കാർ അ
വന്റെ അടുക്കൽ വന്നു അപ്പൊൾ അവർ അവനൊടു ചൊദിച്ച</lg><lg n="൧൯"> പറഞ്ഞു✱ ഗുരൊ ഒരുത്തന്റെ സഹൊദരൻ മരിക്കയും ത
ന്റെ ഭാൎയ്യയെ പിൻ വെച്ചെക്കയും മക്കളെ വെച്ചെക്കാതെ ഇരിക്ക
യും ചെയ്താൽ അവന്റെ സഹൊദരൻ അവന്റെ ഭാൎയ്യയെ പരി
ഗ്രഹിക്കയും തന്റെ സഹൊദരന്നായിട്ട സന്തതിയെ ഉണ്ടാക്കുകയും</lg><lg n="൨൦"> ചെയ്യാമെന്ന മൊശെ ഞങ്ങൾക്ക എഴുതിയിരിക്കുന്നു✱ എന്നാൽ
എഴ സഹൊദരന്മാർ ഉണ്ടായിരുന്നു മൂത്തവൻ ഒരു സ്ത്രീയെ പ
രിഗ്രഹിക്കയും മരിച്ച സന്തതിയെ വെച്ചെക്കാതെ ഇരിക്കയും ചെ</lg><lg n="൨൧">യ്തു✱ രണ്ടാമത്തവനും അവളെ പരിഗ്രഹിച്ച മരിച്ചു അവനും സ</lg><lg n="൨൨">ന്തതിയെ വെച്ചെച്ചില്ല ഇപ്രകാരം തന്നെ മൂന്നാമത്തവനും✱ അ
വർ എഴുപെരും അവളെ പരിഗ്രഹിച്ച സന്തതിയെ വെച്ചെച്ചില്ല</lg><lg n="൨൩"> എല്ലാവരുടെയും ഒടുക്കം ആ സ്ത്രീയും മരിച്ചു✱ അതുകൊണ്ട ഉയി
ൎപ്പിങ്കൽ അവർ ഉയിൎത്തെഴുനീല്ക്കുമ്പൊൾ അവൾ അവരിൽ എ
വന്റെ ഭാൎയ്യയാകും എന്തെന്നാൽ ആ എഴാളുകൾ അവൾരെ ഭാൎയ്യ</lg><lg n="൨൪">യായി പരിഗ്രഹിച്ചുവല്ലൊ✱ എന്നാറെ യെശു ഉത്തരമായിട്ട അ
വരൊടു പറഞ്ഞു നിങ്ങൾ വെദവാക്യങ്ങളെ എങ്കിലും ദൈവത്തി
ന്റെ ശക്തിയെ എങ്കിലും അറിയാതെ ഇരിക്കുന്നതുകൊണ്ടല്ലയൊ</lg><lg n="൨൫"> തെറ്റിപ്പൊകുന്നത✱ എന്തുകൊണ്ടെന്നാൽ അവർ മരിച്ചവരിൽ
നിന്ന ഉയിൎത്തെഴുനീല്ക്കുമ്പൊൾ അവർ വിവാഹം ചെയ്യുമാറില്ല വി
വാഹമായി കൊടുക്കപ്പെടുമാറില്ല സ്വൎഗ്ഗത്തിലുള്ള ദൈവദൂതന്മാ</lg><lg n="൨൬">രെപ്പൊലെ അത്രെയാകുന്നത✱ എന്നാൽ മരിച്ചവർ ഉയിൎത്തെ
ഴുനീല്ക്കുന്നുണ്ട എന്നുള്ള സംഗതിയെ സംബന്ധിച്ച നിങ്ങൾ മൊശ
യുടെ പുസ്തകത്തിൽ ഞാൻ അബ്രഹാമിന്റെ ദൈവവും ഇസ്ഹാക്കി
ന്റെ ദൈവവും യാക്കൊബിന്റെ ദൈവവും ആകുന്നു എന്ന ദൈ
വം കാട്ടിൽ അവനൊടു പറഞ്ഞപ്രകാരം വായിച്ചിട്ടില്ലയൊ✱</lg><lg n="൨൭"> അവൻ മരിച്ചവരുടെ ദൈവമല്ല ജീവനുള്ളവരുടെ ദൈവം അ
ത്രെ ആകുന്നത ഇതുകൊണ്ട നിങ്ങൾ വളരെ തെറ്റിപ്പൊകുന്നു✱</lg>

<lg n="൨൮">വിശെഷിച്ച ഉപാദ്ധ്യായന്മാരിൽ ഒരുത്തൻ അടുക്കൽ വന്ന
അവർ വാദിക്കുന്നതിനെ കെൾക്കകൊണ്ടും അവൻ അവരൊട ന
ല്ലവണ്ണം ഉത്തരം പറഞ്ഞു എന്ന അറികകൊണ്ടും അവൻ എല്ലാറ്റിലും
പ്രധാനമായുള്ള കല്പന എതാകുന്നു എന്ന അവനൊടു ചൊദിച്ചു✱</lg><lg n="൨൯"> എന്നാറെ യെശു അവനൊട ഉത്തരമായിട്ട പറഞ്ഞു എല്ലാ ക
ല്പനകളിലും പ്രധാനമായുള്ളത ഇതാകുന്നു ഇസ്രാഎലായുള്ളൊവെ</lg>

[ 135 ] <lg n="">കെൾക്ക നമ്മുടെ ദൈവമായ കൎത്താവ എക കൎത്താവാകുന്നു✱</lg><lg n="൩൦"> വിശെഷിച്ച നീ നിന്റെ ദൈവമായ കൎത്താവിനെ നിന്റെ പൂ
ൎണ്ണ ഹൃദയം കൊണ്ടും നിന്റെ പൂൎണ്ണാത്മാവു കൊണ്ടും നിന്റെ
പൂൎണ്ണ മനസ്സുകൊണ്ടും നിന്റെ പൂൎണ്ണ ശക്തികൊണ്ടും സ്നെഹിക്കണം</lg><lg n="൩൧"> ഇത പ്രധാന കല്പനയാകുന്നു✱ രണ്ടാം കല്പന അതിനൊടു സമ
മാകുന്നു നീ നിന്നെപ്പൊലെ തന്നെ നിന്റെ അയല്ക്കാരനെ സ്നെ
ഹിക്കണം എന്നുള്ളതാകുന്നു ഇവയെക്കാൾ വലുതായിട്ട മറ്റൊരു</lg><lg n="൩൨"> കല്പനയില്ല✱ പിന്നെ ഉപാദ്ധ്യായൻ അവനൊടു പറഞ്ഞു നല്ലത
ഗുരൊ നീ സത്യം പറഞ്ഞു അതെന്തുകൊണ്ടെന്നാൽ ഒരെ ദൈവ</lg><lg n="൩൩">മുണ്ട അവൻ ഒഴികെ മറ്റൊരുത്തനുമില്ല✱ വിശെഷിച്ച അവ
നെ പൂൎണ്ണ ഹൃദയം കൊണ്ടും പൂൎണ്ണ ബുദ്ധികൊണ്ടും പൂൎണ്ണാത്മാവുകൊ
ണ്ടും പൂൎണ്ണ ശക്തികൊണ്ടും സ്നെഹിക്കുന്നതും അയല്ക്കാരനെ തന്നെ
പൊലെ തന്നെ സ്നെഹിക്കുന്നതും മുഴവനായ എല്ലാഹൊമങ്ങളെക്കാ</lg><lg n="൩൪">ളും ബലികളെക്കാളും അധികമാകുന്നു✱ എന്നാൽ അവൻ ബുദ്ധിയൊ
ടെ ഉത്തരം പറഞ്ഞു എന്ന യെശു കണ്ടാറെ അവനൊടു പറഞ്ഞു
നീ ദൈവത്തിന്റെ രാജ്യത്തിൽനിന്ന ദൂരമുള്ളവനല്ല അതിന്റെ
ശെഷം അവനൊട ഒന്നും ചൊദിപ്പാൻ ആരും തുനിഞ്ഞതുമില്ല✱</lg>

<lg n="൩൫">പിന്നെ യെശു താൻ ദൈവാലയത്തിൽ ഉപദെശിച്ചിരിക്കു
മ്പൊൾ ഉത്തരമായിട്ട പറഞ്ഞു ക്രിസ്തു ദാവീദിന്റെ പുത്രനാകു</lg><lg n="൩൬">ന്നു എന്ന ഉപാദ്ധ്യായന്മാർ എങ്ങിനെ പറയുന്നു✱ എന്തുകൊണ്ടെ
ന്നാൽ ദാവീദ തന്നെ പരിശുദ്ധാത്മാവു മൂലം പറഞ്ഞിരിക്കുന്നു ക
ൎത്താവ എന്റെ കൎത്താവിനൊട ഞാൻ നിന്റെ ശത്രുക്കളെ നി
ന്റെ പാദ പീഠമാക്കുവൊളത്തിന്ന എന്റെ വലത്തു ഭാഗത്തിൽ</lg><lg n="൩൭"> ഇരിക്ക എന്ന പറഞ്ഞു✱ ഇതുകൊണ്ട ദാവീദ തന്നെ അവനെ ക
ൎത്താവ എന്ന വിളിച്ചിരിക്കുന്നു പിന്നെ അവൻ (എങ്ങിനെ) അവ
ന്റെ പുത്രനാകുന്നു എന്നാൽ വളര പുരുഷാരം അവനെ കൌ
തുകമായികെട്ടു✱</lg>

<lg n="൩൮">പിന്നെ അവൻ തന്റെ ഉപദെശത്തിൽ അവരൊടു പറഞ്ഞു
നീളമുള്ള വസ്ത്രങ്ങളൊടു കൂടി നടപ്പാനും ചന്തകളിൽ വന്ദനങ്ങ</lg><lg n="൩൯">ളെയും✱ സഭകളിൽ മുഖ്യാസനങ്ങളെയും വിരുന്നുകളിൽ പ്രധാന
സ്ഥലങ്ങളെയും മൊഹിക്കുന്ന ഉപാദ്ധ്യായന്മാരിൽ നിന്ന സൂക്ഷിച്ചു</lg><lg n="൪൦"> കൊൾവിൻ✱ അവർ വിധവമാരുടെ ഭവനങ്ങളെ ഭക്ഷിച്ചു ക
ളകയും കാഴ്ചയ്ക്ക ദീൎഘമായിട്ട പ്രാൎത്ഥിക്കയും ചെയ്യുന്നവരാകുന്നു
ഇവൎക്ക എറ്റവും അധികം ശിക്ഷ കിട്ടും✱</lg>

<lg n="൪൧">പിന്നെ യെശു ശ്രീഭണ്ഡാരത്തിന്റെ നെരെ ഇരുന്നു കൊണ്ട
ജനങ്ങൾ ശ്രീഭണ്ഡാത്തിൽ എങ്ങിനെ ദ്രവ്യമിടുന്നു എന്ന നൊ</lg><lg n="൪൨">ക്കിയിരുന്നു ധനവാന്മാരായവർ പലരും വളരെ ഇട്ടു✱ പിന്നെ
ദാരിദ്ര്യമുള്ള ഒരു വിധവ വന്ന ഒരു പയിസ്സിന ശരിയായ രണ്ടു</lg><lg n="൪൩"> കാശിട്ടു✱ അപ്പൊൾ അവൻ തന്റെ ശിഷ്യന്മാരെ അടുക്കൽ</lg> [ 136 ]

<lg n="">വിളിച്ചിട്ട അവരൊടു പറയുന്നു ൟ ദരിദ്രമുള്ള വിധവ ശ്രീ
ഭണ്ഡാരത്തിൽ ഇട്ടിട്ടുള്ളവരെ എല്ലാവരെക്കാളും അധികം ഇട്ടു</lg><lg n="൪൪"> എന്ന ഞാൻ സത്യമായിട്ട നിങ്ങളൊടു പറയുന്നു✱ എന്തുകൊണ്ടെ
ന്നാൽ എല്ലാവരും തങ്ങളുടെ പരിപൂൎണ്ണതയിൽനിന്ന ഇട്ടു എന്നാൽ
ഇവൾ അവളുടെ ദാരിദ്ര്യത്തിൽനിന്ന അവൾക്കുണ്ടായിരുന്നതി
നെ ഒക്കയും അവളുടെ ഉപജീവനത്തെ ഒക്കയും ഇട്ടു✱</lg>

൧൩ അദ്ധ്യായം

൧ ദൈവാലയത്തിന്റെ നാശം.— ൯ എവൻഗെലിയൊന
വെണ്ടി ഉള്ള പീഡകൾ.— ൧൪ യെഹൂദന്മാരുടെ വലിയ
ആപത്തുകൾ.— ൨൪ ന്യായവിസ്താരത്തിന്ന ക്രിസ്തു വരു
ന്നത.— ൩൨ അതിന്റെ സമയം നിശ്ചയമില്ലാത്തത.

<lg n="">പിന്നെ അവൻ ദൈവാലയത്തിൽനിന്ന പുറപ്പെട്ടു പൊകു
മ്പൊൾ ശിഷ്യന്മാരിൽ ഒരുത്തൻ അവനൊടു പറ
യുന്നു ഗുരൊ കണ്ടാലും എങ്ങിനെയുള്ള കല്ലുകളും എങ്ങിനെയുള്ളപ</lg><lg n="൨">ണികളും (ഇവയാകുന്നു)✱ എന്നാറെ യെശു ഉത്തരമായിട്ട അവ
നൊടു പറഞ്ഞു നീ ൟ മഹത്തായുള്ള പണികളെ കാണുന്നുവൊ
ഇടിക്കപ്പെടാതെ ഒരു കല്ല മറ്റൊരുകല്ലിന്മെൽ ശെഷിക്കയില്ല✱</lg><lg n="൩"> പിന്നെ അവൻ ദൈവാലയത്തിന്റെ നെരെ ഒലിവു പൎവതത്തി
ന്മെൽ ഇരിക്കുമ്പൊൾ പത്രൊസും യാക്കൊബും യൊഹന്നാനും അ</lg><lg n="൪">ന്ത്രയൊസും പ്രത്യെകം അവനൊടു ചൊദിച്ചു✱ ൟ കാൎയ്യങ്ങൾ എപ്പൊൾ ഉണ്ടാകുമെന്നും ൟ കാൎയ്യങ്ങൾ ഒക്കയും നിവൃത്തിയാകു
മ്പൊളുള്ള ലക്ഷ്യം എന്തായിരിക്കുമെന്നും ഞങ്ങളൊടു പറയെ</lg><lg n="൫">ണം✱ എന്നാറെ യെശു അവരൊട ഉത്തരമായിട്ട പറഞ്ഞു തു
ടങ്ങി ഒരുത്തനും നിങ്ങളെ വഞ്ചിക്കാതെ ഇരിപ്പാനായിട്ട സൂക്ഷി</lg><lg n="൬">ച്ചുകൊൾവിൻ✱ എന്തുകൊണ്ടെന്നാൽ പലരും എന്റെ നാമ
ത്തിൽ വന്ന ഞാൻ ക്രിസ്തുവാകുന്നു എന്ന പറകയും പലരെയും വ</lg><lg n="൭">ഞ്ചിക്കയും ചെയ്യും✱ വിശെഷിച്ച നിങ്ങൾ യുദ്ധങ്ങളെയും യുദ്ധങ്ങ
ളുടെ വൎത്തമാനങ്ങളെയും കെൾക്കുമ്പൊൾ വ്യാകുലപ്പെടരുത എ
ന്തുകൊണ്ടെന്നാൽ ഇപ്രകാരമുള്ള കാൎയ്യങ്ങൾ ഉണ്ടാകെണ്ടുന്നതാകുന്നു</lg><lg n="൮"> എങ്കിലും അവസാനം ഇപ്പൊൾ ആകയില്ല✱ അതെന്തുകൊണ്ടെ
ന്നാൽ ജാതിക്ക ജാതിയും രാജ്യത്തിന്ന രാജ്യവും വിരൊധമായി
എഴുനീല്ക്കും അവിടവിടെ ഭൂകമ്പങ്ങളും ഉണ്ടാകും ക്ഷാമങ്ങളും കല</lg><lg n="൯">ഹങ്ങളും ഉണ്ടാകും ഇവ വെദനകളുടെ ആരംഭങ്ങളാകുന്നു✱ എന്നാൽ
നിങ്ങൾ നിങ്ങളെ തന്നെ സൂക്ഷിച്ചുകൊൾവിൻ, എന്തുകൊണ്ടെന്നാൽ
അവർ നിങ്ങളെ വിസ്താര സംഘങ്ങളിലും ദൈവ സഭകളിലും എ
ല്പിക്കും നിങ്ങൾ അടിക്കപ്പെടുകയും എന്റെ നിമിത്തമായിട്ട നാടു
വാഴികളുടെയും രാജാക്കന്മാരുടെയും മുമ്പാക അവൎക്ക ഒരു സാ</lg><lg n="൧൦">ക്ഷിക്കായിട്ട നിൎത്തപ്പെടുകയും ചെയ്യും✱ വിശെഷിച്ച എല്ലാ ദെ</lg>

[ 137 ] <lg n="">ശങ്ങളിലും എവൻഗെലിയൊൻ മുമ്പെ പ്രസംഗിക്കപ്പെടെണ്ടുന്നതാ</lg><lg n="൧൧">കുന്നു✱ എന്നാൽ അവർ നിങ്ങളെ കൊണ്ടുപൊയി എല്പിക്കു
മ്പൊൾ നിങ്ങൾ എന്ത പറയെണമെന്ന മുമ്പിൽ കൂട്ടി നിരൂപി
ക്കരുത മുൻ വിചാരപ്പെടുകയുമരുത എന്നാലും ആ നാഴികയിൽ
നിങ്ങൾക്ക യാതൊന്ന നൽകപ്പെടുമൊ അതിനെ പറവിൻ എന്തു
കൊണ്ടെന്നാൽ പറയുന്നവർ നിങ്ങളല്ല പരിശുദ്ധാത്മാവ അത്രെ✱</lg><lg n="൧൨"> വിശെഷിച്ച സഹൊദരൻ സഹൊദരനെയും പിതാവ പുത്രനെയും
മരണത്തിങ്കൽ എല്പിക്കും മക്കളും മാതാപിതാക്കന്മാൎക്ക വിരൊധ</lg><lg n="൧൩">മായിട്ട എഴുനീല്ക്കയും അവരെ കൊല്ലിക്കയും ചെയ്യും✱ നിങ്ങൾ
എന്റെ നാമത്തിന്റെ നിമിത്തമായിട്ട എല്ലാവരാലും പകെക്ക
പ്പെട്ടവരാകയും ചെയ്യും എന്നാൽ അവസാനത്തൊളം സഹിക്കു
ന്നവനൊ അവൻ രക്ഷിക്കപ്പെടും✱</lg>

<lg n="൧൪">എന്നാൽ ദാനിഎൽ എന്ന ദിൎഘദൎശിയാൽ പറയപ്പെട്ട നാ
ശത്തിന്റെ മെഛ്ശത വെണ്ടാത്ത സ്ഥലത്തിൽ നില്ക്കുന്നതിനെ നി
ങ്ങൾ എപ്പൊൾ കാണുന്നുവൊ (വായിക്കുന്നവൻ തിരിച്ചറിയട്ടെ)
അപ്പൊൾ യെഹൂദിയായിലുള്ളവർ പൎവതങ്ങളിലെക്ക ഓടി പൊ</lg><lg n="൧൫">കട്ടെ✱ വീട്ടിന്റെ മെലിരിക്കുന്നവൻ തന്റെ ഭവനത്തിലെ
ക്ക ഇറങ്ങരുത തന്റെ ഭവനത്തിൽനിന്ന വല്ലതിനെയും എടുക്കെ</lg><lg n="൧൬">ണ്ടുന്നതിന്ന അകത്ത കടക്കയുമരുത✱ പറമ്പിലിരിക്കുന്നവൻ</lg><lg n="൧൭"> തന്റെ വസ്ത്രത്തെ എടുപ്പാനായിട്ട പിന്തിരികയുമരുത✱ വി
ശെഷിച്ച ആ ദിവസങ്ങളിൽ ഗൎഭിണികൾക്കും മുല കുടിപ്പിക്കുന്നവ</lg><lg n="൧൮">ൎക്കും ഹാ കഷ്ടം✱ എന്നാൽ നിങ്ങളുടെ ഓടിപ്പൊക്ക വൎഷ കാല</lg><lg n="൧൯">ത്തിൽ ഉണ്ടാകാതെ ഇരിപ്പാനായിട്ട പ്രാൎത്ഥിപ്പിൻ✱ എന്തു
കൊണ്ടെന്നാൽ ആ ദിവസങ്ങളിൽ മഹാ ഉപദ്രവം ഉണ്ടാകും അ
പ്രകാരമുള്ളത ദൈവം സൃഷ്ടിച്ചിട്ടുള്ള സൃഷ്ടിയുടെ ആദിമുതൽ ഇ</lg><lg n="൨൦">തുവരെയും ഉണ്ടായിട്ടില്ല ഉണ്ടാകയുമില്ല✱ വിശെഷിച്ച കൎത്താവ
ആ ദിവസങ്ങളെ ചുരുക്കമാക്കീട്ടില്ലെന്നു വരികിൽ ഒരു ജഡമെങ്കി
ലും രക്ഷിക്കപ്പെടുകയില്ല എന്നാലും താൻ തിരഞ്ഞെടുത്തിട്ടുള്ള
നിയമിതന്മാരുടെ നിമിത്തമായിട്ട അവൻ ആ ദിവസങ്ങളെ ചു</lg><lg n="൨൧">രുക്കമാക്കിയിരിക്കുന്നു✱ വിശെഷിച്ച അപ്പൊൾ യാതൊരുത്തനും
നിങ്ങളൊടകണ്ടാലും ക്രിസ്തു ഇവിടെ ഉണ്ട കണ്ടാലും അവിടെ ഉണ്ട എ</lg><lg n="൨൨">ന്ന പറഞ്ഞാൽ വിശ്വസിക്കരുത✱ എന്തുകൊണ്ടെന്നാൽ കള്ള ക്രി
സ്തുക്കളും കള്ള ദീൎഘദൎശിമാരും ഉണ്ടാകയും കഴിയുമെങ്കിൽ തിരഞ്ഞെ
ടുക്കപ്പെട്ടവരെയും വഞ്ചിപ്പാൻ തക്കവണ്ണം ലക്ഷ്യങ്ങളെയും അത്ഭു</lg><lg n="൨൩">തങ്ങളെയും കാട്ടുകയും ചെയ്യും✱ എന്നാൽ നിങ്ങൾ ജാഗ്രതയായി
രുന്നുകൊൾവിൻ കണ്ടാലും ഞാൻ നിങ്ങളൊട സകല കാൎയ്യങ്ങ
ളെയും മുമ്പുകൂട്ടി പറഞ്ഞു✱</lg>

<lg n="൨൪">എന്നാലും ആ ദിവസങ്ങളിൽ ആ ഉപദ്രവത്തിന്റെ ശെഷം
സൂൎയ്യൻ അന്ധകാരമായി ഭവിക്കയും ചന്ദ്രൻ തന്റെ പ്രകാശത്തെ</lg> [ 138 ]

<lg n="൨൫">നൽകാതെയിരിക്കയും✱ ആകാശത്തിലെ നക്ഷത്രങ്ങൾ വീഴുക</lg><lg n="൨൬">യും സ്വൎഗ്ഗത്തിലുള്ള ശക്തികൾ ഇളക്കപ്പെടുകയും ചെയ്യും അ
പ്പൊൾ മനുഷ്യന്റെ പുത്രൻ മെഘങ്ങളിൽ മഹാ ശക്തിയൊടു മ
ഹത്വത്തൊടും കൂട വരുന്നതിനെ അവർ കാണുകയും ചെയ്യും✱</lg><lg n="൨൭"> വിശെഷിച്ചും അപ്പൊൾ അവൻ തന്റെ ദൂതന്മാരെ അയക്കയും
താൻ തിരഞ്ഞെടുത്തിട്ടുള്ളവരെ നാലു വായുക്കളിൽനിന്ന ഭൂമിയു
ടെ അതൃത്തിയിൽനിന്ന തുടങ്ങി ആകാശത്തിന്റെ അതൃത്തി
യൊളവും കൂട്ടി ചെൎക്കയും ചെയ്യും✱</lg>

<lg n="൨൮">പിന്നെ അത്തി വൃക്ഷത്തിൽനിന്ന ഒരു ഉപമയെ പഠിപ്പിൻ
അതിന്റെ കൊമ്പ ഇളതായിരിക്കയും ഇലകളെ വിടുകയും ചെ
യ്യുമ്പൊൾ തന്നെ വസന്ത കാലം സമീപമായിരിക്കുന്നു എന്ന നി</lg><lg n="൨൯">ങ്ങൾ അറിയുന്നു✱ അപ്രകാരം തന്നെ നിങ്ങളും ൟ കാൎയ്യങ്ങൾ
ഉണ്ടാകുന്നതിനെ കാണുമ്പൊൾ അത സമീപമായി വാതുക്കൽ ത</lg><lg n="൩൦">ന്നെ ഇരിക്കുന്നു എന്ന അറിവിൻ✱ ൟ കാൎയ്യങ്ങളൊക്കെയും ഉ
ണ്ടാകുവൊളത്തിന്ന ൟ സന്തതി ഒഴിഞ്ഞുപൊകയില്ല എന്ന</lg><lg n="൩൧"> ഞാൻ സത്യമായിട്ട നിങ്ങളൊടു പറയുന്നു✱ ആകാശവും ഭൂമിയും
ഒഴിഞ്ഞു പൊകും എന്നാൽ എന്റെ വചനങ്ങൾ ഒഴിഞ്ഞു പൊ
കയില്ല✱</lg>

<lg n="൩൨">എന്നാൽ ആ ദിവസത്തിന്റെയും നാഴികയുടെയും വസ്തുതയെ
പിതാവല്ലാതെ സ്വൎഗ്ഗത്തിലുള്ള ദൂതന്മാർ ആകട്ടെ പുത്രൻ ആക</lg><lg n="൩൩">ട്ടെ ആരും അറിയുന്നില്ല✱ നിങ്ങൾ സൂക്ഷിക്കയും ജാഗ്രതയായി
രിക്കയും പ്രാൎത്ഥിക്കയും ചെയ്വിൻ എന്തുകൊണ്ടെന്നാൽ കാലം എ</lg><lg n="൩൪">പ്പൊൾ ആകുന്നു എന്ന നിങ്ങൾ അറിയുന്നില്ല✱ (മനുഷ്യന്റെ
പുത്രൻ) ഒരു ദൂരദെശത്തിലെക്ക യാത്ര പൊകുന്ന ഒരു മനുഷ്യൻ
തന്റെ ഭവനത്തെ വിട്ട തന്റെ ഭൃത്യന്മാൎക്ക അധികാരത്തെയും
ഒരൊരുത്തന്ന അവനവന്റെ പ്രവൃത്തിയെയും കൊടുത്ത ജാഗ
രണം ചെയ്വാനായിട്ട വാതിൽ കാവല്ക്കാരനൊടും കല്പിച്ചതു പൊ</lg><lg n="൩൫">ലെ ആകുന്നു✱ ആയതുകൊണ്ട ജാഗരണം ചെയ്വിൻ എന്തെന്നാൽ
ഭവനത്തിന്റെ യജമാനൻ എപ്പൊൾ വരുന്നു സന്ധ്യക്കൊ അ
ൎദ്ധ രാത്രിക്കൊ പൂവൻ കൊഴി കൂകുന്ന നെരത്തൊ രാവിലയൊ</lg><lg n="൩൬"> എന്ന നിങ്ങൾ അറിയുന്നില്ല✱ അവൻ പെട്ടന്ന വന്ന നിങ്ങളെ
ഉറങ്ങുന്നവരായി കണ്ടെത്താതെ ഇരിപ്പാനായിട്ട ആകുന്നു✱</lg><lg n="൩൭"> ഞാൻ നിങ്ങളൊടു പറയുന്നതിനെ എല്ലാവരൊടും പറയുന്നു ജാ
ഗരണം ചെയ്വിൻ✱</lg>

൧൪ അദ്ധ്യായം

൧ ക്രിസ്തുവിനു വിരൊധമുള്ള യൊഗകെട്ട.— ൩ ഒരു സ്ത്രീ
അവന്റെ തലമെൽ തൈലത്തെ പകരുന്നത.— ൧൦ യെ
ഹൂദാ യെശുവിനെ വില്ക്കയും.— ൪൩ കാട്ടി കൊടുക്കയും

[ 139 ] ചെയ്യുന്നത.— ൬൬ പത്രൊസ അവനെ മൂന്ന പ്രാവശ്യം നി
ഷെധിക്കുന്നത.

<lg n="">രണ്ടു ദിവസങ്ങൾക്ക പിമ്പ പെസഹായുടെയും പുളിപ്പില്ലാത്ത
അപ്പങ്ങളുടെയും പെരുനാളായിരുന്നു അപ്പൊൾ പ്രധാനാചാൎയ്യ
ന്മാരും ഉപാദ്ധ്യായന്മാരും അവനെ എങ്ങിനെ ഉപായംകൊണ്ട</lg><lg n="൨"> പിടിച്ച കൊല്ലിക്കാമെന്ന അന്വെഷിച്ചു✱ എന്നാൽ ജനത്തിലെ
കലഹമുണ്ടാകാതെ ഇരിപ്പാൻ പെരുനാളിൽ വെണ്ടാ എന്ന അവർ
പറഞ്ഞു✱</lg>

<lg n="൩">പിന്നെ അവൻ ബെതാനിയായിൽ കുഷ്ഠരൊഗിയായ ശിമൊ
ന്റെ ഭവനത്തിൽ ഭക്ഷണത്തിന്നിരിക്കുമ്പൊൾ വില എറിയ
പരിമളമുള്ള നറുമതൈലത്തിന്റെ ഒരു വെള്ളക്കൽ ഭരണി ത
നിക്കുള്ള ഒരു സ്ത്രീ വരികയും ഭരണിയെ പൊട്ടിച്ച അവന്റെ ത</lg><lg n="൪">യിന്മെൽ ഒഴിക്കയും ചെയ്തു✱ എന്നാറെ ചിലർ തങ്ങളുടെ ഉ
ള്ളിൽ നീരസപ്പെട്ട പറഞ്ഞു തൈലത്തിന്റെ ൟ ചെതം എ</lg><lg n="൫">ന്തിന്നായിട്ടുണ്ടായി✱ എന്തുകൊണ്ടെന്നാൽ അത മുന്നൂറ്റിലധികം
പണത്തിന വില്ക്കപ്പെടുകയും ദരിദ്രക്കാൎക്ക കൊടുക്കപ്പെടുകയും
ചെയ്യായിരുന്നു വിശെഷിച്ച അവർ അവളുടെ നെരെ ദ്വെഷ്യ</lg><lg n="൬">പ്പെട്ടു✱ എന്നാറെ യെശു പറഞ്ഞു അവളെ വിടുവിൻ നിങ്ങൾ
എന്തിന്ന അവൾക്ക വരുത്തമുണ്ടാക്കുന്നു അവൾ എങ്കൽ ഒരു സൽ</lg><lg n="൭">ക്രിയയെ പ്രവൃത്തിച്ചു✱ എന്തുകൊണ്ടെന്നാൽ ദരിദ്രക്കാർ എല്ലാ
യ്പൊഴും നിങ്ങളൊട കൂട നിങ്ങൾക്ക ഉണ്ട മനസ്സുള്ളപ്പൊൾ അ
വൎക്ക നന്മ ചെയ്വാൻ നിങ്ങൾക്ക കഴികയും ചെയ്യും എന്നാൽ ഞാൻ</lg><lg n="൮"> എല്ലായ്പൊഴും നിങ്ങളൊടു കൂട ഇരിക്കുന്നില്ല✱ ഇവൾ തനിക്ക ക
ഴിയുന്നതിനെ ചെയ്തു അവൾ എന്റെ ശരീരത്തെ പ്രെതക്കല്ല
റയിലുള്ള അടക്കത്തിന്നായിട്ട അഭിഷെകം ചെയ്വാൻ മുമ്പിൽകൂ</lg><lg n="൯">ട്ടി വന്നു✱ ഞാൻ സത്യമായിട്ട നിങ്ങളൊട പറയുന്നു ൟ എ
വൻഗെലിയൊൻ ഭൂലൊകത്തിലൊക്കയും എവിടെ എങ്കിലും പ്ര
സംഗിക്കപ്പെട്ടാൽ അവിടെ അവൾ ചെയ്തതും അവളുടെ ഓൎമ്മ
ക്കായിട്ട പറയപ്പെടും✱</lg>

<lg n="൧൦">പിന്നെ പന്ത്രണ്ടു പെരിൽ ഒരുത്തനായ യെഹൂദാ ഇസ്കറിയൊ
ത്ത പ്രധാനാചൎയ്യന്മാരുടെ അടുക്കർ അവനെ അവൎക്ക കാണി</lg><lg n="൧൧">ച്ചു കൊടുപ്പാനായിട്ട ചെന്നു✱ എന്നാൽ അവർ അതിനെ കെ
ട്ടാറെ സന്തൊഷിച്ച അവന്ന ദ്രവ്യം കൊടുപ്പാനായിട്ട വാഗ്ദത്തം
ചെയ്തു. പിന്നെ അവൻ എങ്ങിനെ അവനെ നല്ല സമയത്തിങ്കൽ
കാണിച്ചു കൊടുക്കെണ്ടു എന്ന അന്വെഷിച്ചു✱</lg>

<lg n="൧൨">വിശെഷിച്ചും പുളിപ്പില്ലാത്ത അപ്പങ്ങളുടെ ഒന്നാം ദിവസ
ത്തിൽ പെസഹാ ബലിയായിട്ട കൊല്ലപ്പെടുമ്പൊൾ അവന്റെ
ശിഷ്യന്മാർ അവനൊടു പറഞ്ഞു നീ പെസഹായെ ഭക്ഷിപ്പാനാ
യിട്ട ഞങ്ങൾ നിനക്ക എവിടെ പൊയി ഒരുക്കെണമെന്ന നിനക്ക</lg> [ 140 ]

<lg n="൧൩">മനസ്സായിരിക്കുന്നു✱ അപ്പൊൾ അവൻ തന്റെ ശിഷ്യന്മാരിൽ
രണ്ടാളുകളെ അയച്ച അവരൊടു പറയുന്നു നഗരത്തിലെക്ക പൊ
കുവിൻ എന്നാൽ ഒരു കുടം വെള്ളം ചുമക്കുന്ന ഒരു മനുഷ്യൻ നി</lg><lg n="൧൪">ങ്ങളെ എതിരെല്ക്കും അവന്റെ പിന്നാലെ പൊകുവിൻ✱ വി
ശെഷിച്ച ഞാവൻ എവിടെ എങ്കിലും അകത്ത ചെന്നാൽ ആ ഭവ
നത്തിന്റെ യജമാനനൊട ഞാൻ എന്റെ ശിഷ്യന്മാരൊടു കൂ
ടി പെസഹായെ ഭക്ഷിപ്പാനുള്ള വിരുന്നു മുറി എവിടെയാകുന്നു</lg><lg n="൧൫"> എന്ന ഗുരു പറയുന്നു എന്ന പറവിൻ✱ പിന്നെ അവൻ അ
ലങ്കരിക്കപ്പെട്ടതായും ചട്ടപ്പെട്ടതായും ഉള്ള ഒരു വലിയ മാളിക
മുറിയെ നിങ്ങൾക്ക കാണിക്കും അവിടെ നമുക്ക ഒരുക്കിക്കൊൾ</lg><lg n="൧൬">വിൻ✱ അപ്പൊൾ അവന്റെ ശിഷ്യന്മാർ പുറപ്പെട്ട നഗര
ത്തിൽ വന്ന അവൻ തങ്ങളൊടു പറഞ്ഞ പ്രകാരം തന്നെ കണ്ടെ
ത്തി പെസഹായെ ഒരുക്കുകയും ചെയ്തു✱</lg>

<lg n="൧൭">പിന്നെ സന്ധ്യയായപ്പൊൾ അവൻ പന്ത്രണ്ടു പെരൊടു കൂടവ</lg><lg n="൧൮">രുന്നു✱ വിശെഷിച്ചു അവർ ഇരുന്ന ഭക്ഷിക്കുമ്പൊൾ യെശുപ
റഞ്ഞു എന്നൊടു കൂട ഭക്ഷിക്കുന്നവനായി നിങ്ങളിൽ ഒരുത്തൻ
എന്നെ കാണിച്ചു കൊടുക്കുമെന്ന ഞാൻ സത്യമായിട്ട നിങ്ങളൊടു</lg><lg n="൧൯"> പറയുന്നു✱ അപ്പൊൾ അവർ ദുഃഖപ്പെടുവാനും ഒരൊരുത്തനാ
യിട്ട അവനൊടു ഞാനൊ എന്നും മറ്റൊരുത്തൻ ഞാനൊ എ</lg><lg n="൨൦">ന്നും പറവാനും ആരംഭിച്ചു✱ എന്നാറെ അവൻ ഉത്തരമായിട്ട
അവരൊടു പറഞ്ഞു എന്നൊടു കൂട പിഞ്ഞാണത്തിൽ കയ്യെ മു</lg><lg n="൨൧">ക്കുന്ന പന്ത്രണ്ടു പെരിൽ ഒരുത്തനാകുന്നു✱ മനുഷ്യന്റെ പുത്രൻ
അവനെ കുറിച്ച എഴുതപ്പെട്ടിരിക്കുന്ന പ്രകാരം പൊകുന്നു സത്യം
എന്നാൽ ആരാൽ മനുഷ്യന്റെ പുത്രൻ കാണിച്ചു കൊടുക്കപ്പെടു
ന്നുവൊ ആ മനുഷ്യന്ന ഹാ കഷ്ടം ആ മനുഷ്യൻ ജനിക്കാതെ ഇ
രുന്നു എങ്കിൽ അവന്ന നന്നായിരുന്നു✱</lg>

<lg n="൨൨">വിശെഷിച്ചും അവർ ഭക്ഷിക്കുമ്പൊൾ യെശു അപ്പത്തെ എടു
ത്ത വാഴ്ത്തി (അതിനെ) മുറിച്ച അവൎക്ക കൊടുത്ത പറഞ്ഞു വാ</lg><lg n="൨൩">ങ്ങി ഭക്ഷിപ്പിൻ ഇത എന്റെ ശരീരമാകുന്നു✱ പിന്നെ അവൻ
പാന പാത്രത്തെ എടുത്ത സ്തൊത്രം ചെയ്തിട്ട അതിനെ അവൎക്ക</lg><lg n="൨൪"> കൊടുത്തു അവരെല്ലാവരും അതിൽനിന്ന പാനം ചെയ്തു✱ പി
ന്നെ അവൻ അവരൊടു പറഞ്ഞു ഇത പുതിയ നിയമത്തിന്റെ</lg><lg n="൨൫"> എന്റെ രക്തം പലൎക്കും വെണ്ടി ചൊരിയപ്പെട്ടതാകുന്നു✱ മുന്തി
രിങ്ങയുടെ രസത്തിനിന്ന ഞാൻ അതിനെ ദൈവത്തിന്റെ
രാജ്യത്തിൽ പുതിയതായിട്ട പാനം ചെയ്യുന്ന ആ ദിവസത്തൊ
ളം ഇനിയും ഞാൻ പാനം ചെയ്കയില്ല എന്ന ഞാൻ സാത്യമായി
ട്ട നിങ്ങളൊടു പറയുന്നു✱</lg>

<lg n="൨൬">പിന്നെ അവർ ഒരു സംകീൎത്തനത്തെ പാടിയതിന്റെ ശെ
ഷം ഒലിവു പൎവതത്തിലെക്ക പുറപ്പെട്ട പൊയി✱ അപ്പൊൾ യെ</lg>

[ 141 ] <lg n="">ശു അവരൊടു പറയുന്നു നിങ്ങൾ എല്ലാവരും ൟ രാത്രിയിൽ
എങ്കൽ വിരുദ്ധപ്പെടും അതെന്തുകൊണ്ടെന്നാൽ ഞാൻ ഇടയനെ
വെട്ടുകയും ആടുകൾ ചിന്നപ്പെട്ടു പൊകയും ചെയ്യും എന്ന എഴുത</lg><lg n="൨൮">പ്പെട്ടിരിക്കുന്നു✱ എന്നാലും ഞാൻ ഉയിൎത്തെഴുനീറ്റതിന്റെ</lg><lg n="൨൯"> ശെഷം നിങ്ങൾക്ക മുമ്പെ ഗലിലെയായിലെക്ക പൊകും✱ എ
ന്നാറെ പത്രൊസ അവനൊടു പറഞ്ഞു എല്ലാവരും വിരുദ്ധപ്പെ</lg><lg n="൩൦">ട്ടാലും ഞാൻ വിരുദ്ധപ്പെടുകയില്ല✱ അപ്പൊൾ യെശു അവനൊ
ടു പറയുന്നു ഇന്ന ൟ രാത്രിയിൽ തന്നെ പൂവൻ കൊഴി രണ്ടു
പ്രാവശ്യം കൂകുന്നതിന മുമ്പെ നീ മൂന്നു പ്രാവശ്യം എന്റെ ഉപെ</lg><lg n="൩൧">ക്ഷിക്കുമെന്ന ഞാൻ സത്യമായിട്ട നിന്നൊടു പറയുന്നു✱ എ
ന്നാൽ അവൻ അധികം ഉറപ്പായിട്ട പറഞ്ഞു ഞാൻ നിന്നൊടു
കൂടി മരിക്കെണ്ടിയിരുന്നാലും ഒരു പ്രകാരത്തിലും നിന്നെ ഉപെ
ക്ഷിക്കയില്ല അപ്രകാരം തന്നെ അവർ എല്ലാവരും പറഞ്ഞു✱</lg>

<lg n="൩൨">പിന്നെ അവർ ഗെതസെമനെ എന്ന പെരുള്ള ഒരു സ്ഥല
ത്തിലെക്ക വന്നു അപ്പൊൾ അവൻ തന്റെ ശിഷ്യന്മാരൊടു പറ
യുന്നു ഞാൻ പ്രാൎത്ഥിക്കുവൊളത്തിന്ന ഇവിടെ ഇരുന്നുകൊൾ</lg><lg n="൩൩">വിൻ✱ പിന്നെ അവൻ തന്നൊടു കൂട പത്രൊസിനെയും യാക്കൊ
ബിനെയും യൊഹന്നാനെയും കൂട്ടിക്കൊണ്ടുപൊയി എത്രയും വി</lg><lg n="൩൪">ഷാദിക്കയും വളരെ വ്യസനപ്പെടുകയും ചെയ്തു തുടങ്ങി✱ അ
പ്പൊൾ അവൻ അവരൊടു പറയുന്നു എന്റെ ആത്മാവ മരണം
വരയും മഹാ ദുഃഖത്തൊടു കൂടിയിരിക്കുന്നു നിങ്ങൾ ഇവിടെ പാ</lg><lg n="൩൫">ൎക്കയും ജാഗരണം ചെയ്കയും ചെയ്വിൻ✱ പിന്നെ അവൻ കുറെ
ദൂരം പൊയിട്ട നിലത്ത വീഴുകയും കഴിയുമെങ്കിൽ ആ സമയം</lg><lg n="൩൬"> തന്നെ വിട്ടു പൊകെണമെന്ന പ്രാൎത്ഥിക്കയും ചെയ്തു✱ വിശെ
ഷിച്ച അവൻ പറഞ്ഞു അബ്ബ പിതാവെ എല്ലാ കാൎയ്യങ്ങളും നിന
ക്ക കഴിയുന്നവയാകുന്നു ൟ പാനപാത്രത്തെ എങ്കൽനിന്ന നീ
ക്കിക്കൊള്ളണമെ എന്നാലും ഞാൻ ഇച്ശിക്കുന്നതല്ല നീ ഇച്ശിക്കു</lg><lg n="൩൭">ന്നത തന്നെ ആകട്ടെ✱ പിന്നെ അവൻ വന്ന അവർ ഉറങ്ങുന്ന
തിനെ കണ്ട പത്രൊസിനൊടു പറയുന്നു ശിമൊനെ നീ ഉറങ്ങുന്നു
വൊ നിനക്ക ഒരു മണിനെരം ജാഗരണം ചെയ്വാൻ കഴിഞ്ഞില്ല</lg><lg n="൩൮">യൊ✱ നിങ്ങൾ പരീക്ഷയിലെക്കു അകപ്പെടാതെ ഇരിപ്പാനായി
ട്ട ജാഗരണം ചെയ്കയും പ്രാൎത്ഥിക്കയും ചെയ്വിൻ ആത്മാവ ഒരു
ങ്ങിയിരിക്കുന്നു നിശ്ചയം എങ്കിലും ജഡം ക്ഷീണമുള്ളതാകുന്നു✱</lg><lg n="൩൯"> അനന്തരം അവൻ പിന്നെയും പൊയി ആ വചനത്തെ തന്നെ</lg><lg n="൪൦"> പറഞ്ഞുകൊണ്ട പ്രാൎത്ഥിച്ചു✱ പിന്നെ അവൻ തിരിച്ചുവന്ന
പ്പൊൾ അവർ പിന്നെയും ഉറങ്ങുന്നതിനെ കണ്ടു എന്തുകൊണ്ടെ
ന്നാൽ അവരുടെ കണ്ണുകൾ നിദ്രാഭാരമുള്ളവയായിരുന്നു തങ്ങൾ

അവനൊട എന്ത ഉത്തരമായിട്ട പഠയെണമെന്ന അറിഞ്ഞതുമി</lg><lg n="൪൧">ല്ല✱ അവൻ മൂന്നാം പ്രാവശ്യവും വന്ന അവരൊടു പറയുന്നു ഇനി</lg> [ 142 ]

<lg n="">ഉറങ്ങുവിൻ ആശ്വാസപ്പെടുകയും ചെയ്വിൻ മതി സമയം വന്നു ക
ണ്ടാലും മനുഷ്യന്റെ പുത്രൻ പാപികളുടെ കൈകളിൽ എല്പിക്ക</lg><lg n="൪൨">പ്പെടുന്നു✱ എഴുനീല്പിൻ നാം പൊക കണ്ടാലും എന്നെ കാണി
ച്ചു കൊടുക്കുന്നവൻ സമീപത്തിരിക്കുന്നു✱</lg>

<lg n="൪൩">പിന്നെ ഉടനെ അവൻ പിന്നെയും സംസാരിക്കുമ്പൊൾ ത
ന്നെ പന്ത്രണ്ടുപെരിൽ ഒരുത്തനായ യെഹൂദായും അവനൊടു കൂ
ട പ്രധാനാചൎയ്യന്മാരിൽനിന്നും ഉപാദ്ധ്യായന്മാരിൽനിന്നും മൂപ്പ
ന്മാരിൽനിന്നും വാളുകളൊടും വടികളൊടും കൂട ബഹു പുരുഷാ</lg><lg n="൪൪">രവും വന്നു✱ എന്നാൽ അവനെ കാണിച്ചു കൊടുത്തവൻ അവ
ൎക്ക ഒര അടയാളം കൊടുത്തപറഞ്ഞു ഞാൻ യാതൊരുത്തനെ ചും
ബനം ചെയ്യുമൊ ആയവൻ അവൻ തന്നെയാകുന്നു അവനെ പിടി</lg><lg n="൪൫">ക്കയും സൂക്ഷത്തൊടെ കൊണ്ടുപൊകയും ചെയ്വിൻ✱ പിന്നെ അ
വൻ വന്നിട്ട ഉടനെ അവന്റെ അടുക്കർ ചെന്നറബ്ബി റബ്ബി എ</lg><lg n="൪൬">ന്ന പറയുന്നു അവനെ ചുംബിക്കയും ചെയ്തു✱ അപ്പൊൾ അവർ
അവന്റെ മെൽ തങ്ങളുടെ കൈകളെ വെച്ച അവനെ പിടിച്ചു✱</lg><lg n="൪൭"> അരികെ നിന്നിട്ടുള്ളവരിൽ ഒരുത്തൻ ഒരു വാളിനെ ഊരി പ്ര
ധാനാചാൎയ്യന്റെ ഭൃത്യനെ വെട്ടുകയും അവന്റെ ചെവിയെ മുറി</lg><lg n="൪൮">ച്ചകളകയും ചെയ്തു✱ അപ്പൊൾ യെശു ഉത്തരമായിട്ട അവരൊ
ടു പറഞ്ഞു നിങ്ങൾ ഒരു കള്ളന്റെ നെരെ എന്ന പൊലെ വാളു
കളൊടും വടികളൊടും കൂട എന്നെ പിടിപ്പാൻ പുറപ്പെട്ടു വന്നു</lg><lg n="൪൯">വൊ✱ ഞാൻ ദിനംപ്രതിയും നിങ്ങളടെ അടുക്കൽ ദൈവാലയ
ത്തിൽ ഉപദെശിച്ചുകൊണ്ടിരുന്നു എന്നെ പിടിച്ചതുമില്ല</lg><lg n="൫൦"> എന്നാലും വെദവാക്യങ്ങൾ നിവൃത്തിക്കെണ്ടുന്നതിനാകുന്നു✱ അ</lg><lg n="൫൧">പ്പൊൾ എല്ലാവരും അവനെ വിട്ട ഓടിപ്പൊയി വിശെഷിച്ച
തന്റെ നഗ്നശരീരത്തിൽ ഒരു പുതപ്പുകൊണ്ട ഉടുത്തിരുന്നവ
നായ ഒരു യൌവനമുള്ളവൻ അവന്റെ പിന്നാലെ ചെന്നു യൗ</lg><lg n="൫൨">വനമുള്ളവരും അവനെ പിടിച്ചു✱ എന്നാൽ അവൻ പുതപ്പി
നെ വിട്ട നഗ്നനായിട്ട അവരിൽനിന്ന ഓടിപ്പൊയി✱</lg>

<lg n="൫൩">പിന്നെ അവർ യെശുവിനെ പ്രധാനാചാൎയ്യന്റെ അടുക്കൽ
കൊണ്ടുപൊയി അവനൊടു കൂട എല്ലാപ്രധാനാചൎയ്യന്മാരും മൂപ്പ</lg><lg n="൫൪">ന്മാരും ഉപാദ്ധ്യായന്മാരും ഒന്നിച്ച കൂടിയിരുന്നു✱ എന്നാറെ പ
ത്രൊസ ദൂരവെ അവന്റെ പിന്നാലെ പ്രധാനാചാൎയ്യന്റെ അര
മനെക്കകത്തൊളവും ചെന്നു അവൻ ഭൃത്യന്മാരൊടു കൂട ഇരുന്ന തീ</lg><lg n="൫൫"> കാഞ്ഞുകൊണ്ടിരുന്നു✱ എന്നാൽ പ്രധാനാചാൎയ്യന്മാരും വിസ്താര
സംഘമൊക്കയും യെശുവിന വിരൊധമായി അവനെ കൊല്ലെണ്ടുന്ന
തിന്ന സാക്ഷിയെ അന്വെഷിച്ചു എന്നാറെ അവർ കണ്ടെത്തി</lg><lg n="൫൬">യില്ല എന്തുകൊണ്ടെന്നാൽ പലരും അവന്ന വിരൊധമായിട്ട കള്ള
സാക്ഷി പറഞ്ഞു എങ്കിലും സാക്ഷികൾ ചെരുന്നവയായിരുന്നി</lg><lg n="൫൭">ല്ല✱ പിന്നെ ചിലർ എഴുനീറ്റ അവന്ന വിരൊധമായിട്ട കള്ള</lg> [ 143 ] <lg n="൫൮">സാക്ഷി ബൊധിപ്പിച്ച✱ ഞാൻ കൈവെലയയുള്ള ൟ ദൈ
വാലയത്തെ പൊളിച്ചുകളകയും കൈവെല കൂടാതെ മറ്റൊന്നി
നെ മൂന്നു ദിവസങ്ങൾകൊണ്ട പണിചെയ്കയും ചെയ്യും എന്ന ഇവൻ</lg><lg n="൫൯"> പറഞ്ഞതിനെ ഞങ്ങൾ കെട്ടു എന്ന പറഞ്ഞു✱ ഇപ്രകാരം ത</lg><lg n="൬൦">ന്നെ അവരുടെ സാക്ഷി ചെരുന്നതായിരുന്നില്ല✱ അപ്പൊൾ
പ്രധാനാചാൎയ്യൻ നടുവിൽ എഴുനീറ്റ നിന്ന യെശുവിനൊടു
ചൊദിച്ചു നീ ഒന്നും ഉത്തരം പറയുന്നില്ലയൊ ഇവർ നിന്റെ</lg><lg n="൬൧"> നെരെ സാക്ഷിപ്പെടുത്തുന്നത എന്ത എന്ന പറഞ്ഞു✱ എന്നാൽ
അവൻ മിണ്ടാതെയും ഒന്നും ഉത്തരം പറയാതെയും ഇരുന്നു പിന്നെ
യും പ്രധാനാചാൎയ്യൻ അവനൊടു ചൊദിച്ച അവനൊടു പറഞ്ഞു നീ</lg><lg n="൬൨"> സ്തൊത്രം ചെയ്യപ്പെട്ടവന്റെ പുത്രനായ ക്രിസ്തുവാകുന്നുവൊ✱ എ
ന്നാറെ യെശു പറഞ്ഞു ഞാൻ തന്നെ ആകുന്നു വിശെഷിച്ച മനു
ഷ്യന്റെ പുത്രൻ വല്ലഭത്വത്തിന്റെ വലത്തു ഭാഗത്തിൽ ഇരി
ക്കുന്നതിനെയും ആകാശത്തിലെ മെഘങ്ങളിൽ വരുന്നതിനെയും</lg><lg n="൬൩"> നിങ്ങൾ കാണും✱ അപ്പൊൾ പ്രധാനാചാൎയ്യൻ തന്റെ കുപ്പായ
ങ്ങളെ കീറി പറഞ്ഞു ഇനി നമുക്ക സാക്ഷികളെക്കൊണ്ട എന്ത ആ</lg><lg n="൬൪">വശ്യം✱ നിങ്ങൾ ദൈവ ദൂഷണത്തെ കെട്ടുവല്ലൊ നിങ്ങൾക്ക എ
ന്ത തൊന്നുന്നു എന്നാൽ അവരെല്ലാവരും അവനെ മരണത്തിന</lg><lg n="൬൫"> യൊഗ്യനാകുന്നു എന്ന കുറ്റം വിധിച്ചു✱ അപ്പൊൾ ചിലർ അ
വന്റെ മെൽ തുപ്പുകയും അവന്റെ മുഖത്തെ മൂടുകയും അവനെ
മുഷ്ടികൊണ്ടിടിക്കയും അവനൊട ജ്ഞാനദൃഷ്ടികൊണ്ട പറക എ
ന്ന പറകയും ചെയ്തു തുടങ്ങി ഭൃത്യന്മാരും അവനെ ഉള്ളങ്കൈകൾ
കൊണ്ട അടിച്ചു✱</lg>

<lg n="൬൬">എന്നാൽ പത്രൊസ അരമനയിൽ താഴെ ഇരിക്കുമ്പൊൾ പ്ര</lg><lg n="൬൭">ധാനാചാൎയ്യന്റെ ദാസിമാരിൽ ഒരുത്തി വരുന്നു✱ അവൾ തീ
കാഞ്ഞുംകൊണ്ടിരിക്കുന്ന പത്രൊസിനെ കണ്ടാറെ അവനെ സൂ
ക്ഷിച്ചു നൊക്കി നീയും നസ്രായക്കാരനായ യെശുവിനൊടു കൂട</lg><lg n="൬൮"> ആയിരുന്നു എന്ന പറഞ്ഞു✱ എന്നാൽ അവൻ നിഷെധിച്ച
ഞാൻ അറിയുന്നില്ല എന്നും നീ പറയുന്നതിനെ ഞാൻ തിരിച്ച
റിയുന്നില്ല എന്നും പറഞ്ഞു പിന്നെ അവൻ പുറത്ത പൂമുഖത്തി</lg><lg n="൬൯">ലെക്ക പുറപ്പെട്ടുപൊയി അപ്പൊൾ പൂവൻ കൊഴി കൂകി✱ പി
ന്നെ ഒരു ദാസി അവനെ പിന്നെയും കണ്ട അടുക്കൽ നില്ക്കുന്നവ
രൊട ഇവൻ അവരിൽ ഉള്ളവനാകുന്നു എന്ന പറഞ്ഞു തുടങ്ങി✱</lg><lg n="൭൦"> എന്നാറെ അവൻ പിന്നെയും നിഷെധിച്ച പറഞ്ഞു പിന്നെ കു
റഞ്ഞൊരു നെരം കഴിഞ്ഞതിന്റെ ശെഷം അരികെ നിന്നിട്ടു
ള്ളവർ പിന്നെയും പത്രൊസിനൊടു പറഞ്ഞു നീ അവരിൽ ഉ
ള്ളവനാകുന്നു സത്യം എന്തുകൊണ്ടെന്നാൽ നീ ഗലിലെയക്കാരനാ</lg><lg n="൭൧">കുന്നു നിന്റെ വാക്കും അതിനൊട ഒത്തിരിക്കുന്നു✱ അപ്പൊൾ
അവൻ നിങ്ങൾ പറയുന്ന ൟ മനുഷ്യനെ ഞാൻ അറിയുന്നില്ലെ</lg> [ 144 ]

<lg n="൭൨">ന്ന പറഞ്ഞ ശപിക്കയും ആണയിട്ടുകയും ചെയ്തു തുടങ്ങി✱ അ
പ്പൊൾ രണ്ടാം പ്രാവശ്യവും പൂവൻ കൊഴി കൂകി എന്നാറെ പ
ത്രൊസ പൂവൻ കൊഴി രണ്ടാം പ്രാവശ്യം കൂകുന്നതിന മുമ്പെ നീ
മൂന്നു പ്രാവശ്യം എന്നെ നിഷേധിച്ച പറയുമെന്ന യെശു തന്നൊ
ടു പറഞ്ഞിട്ടുള്ള വചനത്തെ ഓൎത്തു പിന്നെ അവൻ അതിന്മെൽ
നിരൂപിച്ചുകൊണ്ട കരഞ്ഞു✱</lg>

൧൫ അദ്ധ്യായം

൧ യെശു കെട്ടിക്കൊണ്ട വരപ്പെടുകയും പീലാത്തൊസിന്റെമു
മ്പാകെ കുറ്റം ചുമത്തപ്പെടുകയും,— ൧൫ കുരിശിൽ തറെ
ക്കപ്പെടുവാൻ എല്പിക്കപ്പെടുകയും,— ൨൭ രണ്ടു കള്ളന്മാരു
ടെ നടുവിൽ തൂക്കപ്പെടുകയും,— ൪൨ ബഹുമാനത്തൊടെ
ശവം അടക്കപ്പെടുകയും ചെയ്യുന്നത.

<lg n="">പിന്നെ ഉദയത്തിങ്കൽ ഉടനെ പ്രധാനാചാൎയ്യന്മാർ മൂപ്പന്മാരൊ
ടും ഉപാദ്ധ്യായന്മാരൊടും എല്ലാവിസ്താര സംഘത്തൊടും കൂട ഒന്നി
ച്ച ആലൊചന ചെയ്തിട്ട യെശുവിനെ കെട്ടികൊണ്ടുപൊയി അവ</lg><lg n="൨">നെ പീലാത്തൊസിന എല്പിക്കയും ചെയ്തു✱ അപ്പൊൾ പീലാ
ത്തൊസ അവനൊടു ചൊദിച്ചു നീ യെഹൂദന്മാരുടെ രാജാവാകു
ന്നുവൊ എന്നാറെ അവൻ ഉത്തരമായിട്ട അവനൊടു പറഞ്ഞു</lg><lg n="൩"> നീ പറയുന്നുവല്ലൊ✱ വിശെഷിച്ചും പ്രധാനാചാൎയ്യന്മാർ വള</lg><lg n="൪">ര കാൎയ്യങ്ങളെ കുറിച്ച അവനെ കുറ്റപ്പെടുത്തി✱ അപ്പൊൾ പീ
ലാത്തൊസ പിന്നെയും അവനൊടു ചൊദിച്ച പറഞ്ഞു നീ ഉത്ത
രമായിട്ട ഒന്നും പറയുന്നില്ലയൊ കണ്ടാലും അവർ എത്ര കാൎയ്യങ്ങ</lg><lg n="൫">ളെ നിന്റെ നെരെ സാക്ഷിപ്പെടുത്തുന്നു✱ എന്നാൽ യെശു പി
ന്നെയും ഉത്തരമായിട്ട ഒന്നും പറഞ്ഞില്ല എന്നതുകൊണ്ട പീലാ
ത്തൊസ ആശ്ചൎയ്യപ്പെട്ടു✱</lg>

<lg n="൬">എന്നാൽ അവൻ ആ പെരുനാളിൽ അവർ യാതൊരു ബദ്ധ</lg><lg n="൭">നെ യാചിച്ചുവൊ അവനെ അവൎക്ക വിടിയിക്കുമാറുണ്ട✱ അ
പ്പൊൾ കലഹത്തിങ്കൽ കുലപാതകം ചെയ്ത കലഹമുണ്ടാക്കിയവ
രൊടു കൂട ബന്ധിക്കപ്പെട്ടവനായ ബറബ്ബാസ എന്ന പെരുള്ള ഒ</lg><lg n="൮">രുത്തൻ ഉണ്ടായിരുന്നു✱ വിശെഷിച്ച പുരുഷാരം ഉറക്കെ നി
ലവിളിച്ചു അവൻ തങ്ങൾക്ക എല്ലായ്പൊഴും ചെയ്തപ്രകാരം (ചെ</lg><lg n="൯">യ്യെണമെന്ന) യാചിച്ചു തുടങ്ങി✱ എന്നാൽ പീലാത്തൊസ അവ
രൊട ഉത്തരമായിട്ട ഞാൻ നിങ്ങൾക്ക യെഹൂദന്മാരുടെ രാജാ
വിനെ വിട്ടയക്കെണമെന്ന നിങ്ങൾക്ക മനസ്സുണ്ടൊ എന്ന പറഞ്ഞു✱</lg><lg n="൧൦"> എന്തുകൊണ്ടെന്നാൽ പ്രധാനാചാൎയ്യന്മാർ അവനെ അസൂയകൊണ്ട</lg><lg n="൧൧"> എല്പിച്ചു എന്ന അവൻ അറിഞ്ഞിരുന്നു✱ എന്നാൽ അവൻ പ്ര
ത്യെകം ബറബ്ബാസിനെ തങ്ങൾക്ക വിട്ടയക്കെണമെന്ന പ്രധാനാ</lg><lg n="൧൨">ചാൎയ്യന്മാർ പുരുഷാരത്തെ ഉത്സാഹിപ്പിച്ചു✱ പിന്നെ പീലാ</lg>

[ 145 ] <lg n="">ത്തൊസ ഉത്തരമായിട്ട വീണ്ടും അവരൊടു പറഞ്ഞു എന്നാൽ യെ
ഹൂദന്മാരുടെ രാജാവെന്ന നിങ്ങൾ പറയുന്നവനൊട ഞാൻ എ</lg><lg n="൧൩">ന്ത ചെയ്യെണമെന്ന നിങ്ങൾക്ക മനസ്സായിരിക്കുന്നു✱ എന്നാറെ
അവർ പിന്നെയും ഉറക്കെ വിളിച്ച പറഞ്ഞു അവനെ കുരിശിൽ</lg><lg n="൧൪"> തറെക്ക✱ അപ്പൊൾ പീലത്തൊസ അവരൊടു പറഞ്ഞു എ
ന്തിന അവൻ എന്തൊരു ദൊഷത്തെ ചെയ്തു എന്നാറെ അവർ
അധികമധികമായിട്ട ഉറക്കെ വിളിച്ചു പറഞ്ഞു അവനെ കുരി</lg><lg n="൧൫">ശിൽ തറെക്ക✱ എന്നാൽ പീലാത്തൊസ ജനത്തെ സമ്മതം വ
രുത്തുവാൻ മനസ്സുണ്ടായിട്ട അവൎക്ക ബറബ്ബാസിനെ വിട്ടയക്കയും
യെശുവിനെ ചമ്മട്ടികൊണ്ട അടിപ്പിച്ചിട്ട കുരിശിൽ തറെക്കപ്പെ</lg><lg n="൧൬">ടുന്നതിന അവനെ അവൎക്ക എല്പിക്കയും ചെയ്തു✱ അപ്പൊൾ ആ
യുധക്കാർ അവനെ അധികാര സ്ഥലമായ അരമനയ്ക്കകത്ത കൊ</lg><lg n="൧൭">ണ്ടുപൊയി സൈന്യത്തെ എല്ലാം കൂടി വിളിച്ചു✱ പിന്നെ അവർ
അവനെ ചുകന്ന വസ്ത്രം കൊണ്ട അവനെ ഉടുപ്പിക്കയും മുള്ളുകൾ
കൊണ്ട ഒരു കിരീടത്തെ മുടഞ്ഞിട്ട അവന്റെ (തലയിൻ) മെൽവെ</lg><lg n="൧൮">ക്കയും✱ യെഹൂദന്മാരുടെ രാജാവെ വാഴുക എന്ന അവനെ വ</lg><lg n="൧൯">ന്ദിച്ചു തുടങ്ങുകയും ചെയ്തു✱ വിശെഷിച്ചും അവർ അവന്റെ ത
ലയിൽ കൊലുകൊണ്ട അടിക്കയും അവന്റെ മെൽ തുപ്പുകയും മു</lg><lg n="൨൦">ട്ടു കുത്തിക്കൊണ്ട അവനെ വന്ദിക്കയും ചെയ്തു✱ പിന്നെ അവർ
അവനെ പരിഹസിച്ചതിന്റെ ശെഷം അവർ ചുകന്ന വസ്ത്രത്തെ
അവങ്കൽനിന്ന അഴിച്ചു നീക്കി അവന്റെ സ്വന്ത വസ്ത്രങ്ങളെക്കൊ
ണ്ട അവനെ ഉടുപ്പിക്കയും അവനെ കുരിശിൽ തറെക്കെണ്ടുന്നതിന്ന</lg><lg n="൨൧"> അവനെ പുറത്ത കൊണ്ടുപൊകയും ചെയ്തു✱ വിശെഷിച്ചും നാ
ട്ടിൽനിന്ന വരുന്നവനായി അലക്ക്സന്ദ്രയൊസിന്റെയും രൂഫൊ
സിന്റെയും പിതാവായി കൂറെനിയക്കാരനായുള്ള ശിമൊനെന്ന
ഒരുത്തൻ കടന്നു പൊകുമ്പൊൾ അവനെ അവർ അവന്റെ കു</lg><lg n="൨൨">രിശിനെ ചുമപ്പാനായിട്ട ബലാൽക്കാരം ചെയ്യുന്നു✱ പിന്നെ അ
വർ അവനെ തലയൊടിടം എന്ന അൎത്ഥമുള്ള ഗൊൽഗൊത്താ</lg><lg n="൨൩"> എന്ന സ്ഥലത്തിലെക്ക കൊണ്ടുവരുന്നു✱ വിശെഷിച്ച അവർ
അവന്ന മൂറുകൂടി കലൎന്ന വീഞ്ഞിനെ കുടിപ്പാൻ കൊടുത്തു എന്നാ</lg><lg n="൨൪">റെ അവൻ അതിനെ വാങ്ങിയില്ല✱ പിന്നെ അവർ അവനെകു
രിശിൽ തറച്ചതിന്റെ ശെഷം അവർ അവന്റെ വസ്ത്രങ്ങളെ ഓ
രൊരുത്തൻ ഇന്നതിനെ എടുക്കെണമെന്ന അവയിൽ ചീട്ടുകൊണ്ട</lg><lg n="൨൫"> ഓഹരിയാക്കി✱ അപ്പൊൾ മൂന്നാം മണി നെരമായിരുന്നു അവ</lg><lg n="൨൬">ർ അവനെ കുരിശിൽ തറെക്കയും ചെയ്തു✱ വിശെഷിച്ച യെഹൂ
ദന്മാരുടെ രാജാവ എന്ന അവന്റെ അപവാദത്തിന്റെ മെലെ</lg><lg n="൨൭">ഴുത്ത മെലെ എഴുതിയിരുന്നു✱ അവർ അവനൊടു കൂട രണ്ടു ക
ള്ളന്മാരെ ഒരുത്തനെ അവന്റെ വലത്തു ഭാഗത്തിലും ഒരുത്ത
നെ അവന്റെ ഇടത്തു ഭാഗത്തിലും കുരിശിൽ തറെക്കയും ചെ</lg> [ 146 ]

<lg n="൨൮">യ്തു✱ അപ്പൊൾ അവൻ അതിക്രമക്കാരൊടു കൂടി എണ്ണപ്പെട്ടു എ
ന്ന പറയുന്ന വെദവാക്യം നിവൃത്തിയായി✱</lg>

<lg n="൨൯">വിശെഷിച്ച അരികെ കടന്നു പൊകുന്നവർ തങ്ങളുടെ തലക
ളെ കുലുക്കിക്കൊണ്ടും ഹാ ദൈവാലയത്തെ ഇടിച്ചു കളകയും മൂന്നു
ദിവസങ്ങളിൽ അതിനെ പണി ചെയ്കയും ചെയ്യുന്നവനായുള്ളൊ</lg><lg n="൩൦">വെ✱ നിന്നെത്തന്നെ നീ രക്ഷിക്കയും കുരിശിൽനിന്ന ഇറങ്ങുക</lg><lg n="൩൧">യും ചെയ്ക എന്ന പറഞ്ഞുകൊണ്ടും അവനെ ദുഷിച്ചു✱ അപ്രകാ
രം തന്നെ പ്രധാനാചാൎയ്യന്മാരും ഉപാദ്ധ്യായന്മാരൊടു കൂട പരി
ഹസിച്ചുകൊണ്ട തമ്മിൽ തമ്മിൽ പറഞ്ഞു അവൻ മറ്റുവരെ ര</lg><lg n="൩൨">ക്ഷിച്ചു തന്നെ താൻ രക്ഷിപ്പാൻ കഴികയില്ല✱ നാം കാണുക
യും വിശ്വസിക്കയും ചെയ്യെണ്ടുന്നതിന ഇസ്രാഎലിന്റെ രാജാവാ
യ ക്രിസ്തു ഇപ്പൊൾ കുരിശിൽനിന്ന ഇറങ്ങട്ടെ അവനൊടു കൂട കൂ
രിശിൽ തറെക്കപ്പെട്ടവരും അവനെ നിന്ദിച്ചു✱</lg>

<lg n="൩൩">പിന്നെ ആറാം മണി നെരമാപ്പൊൾ ഒമ്പതാം മണിനെര</lg><lg n="൩൪">ത്തൊളം ഭൂമിയിൽ എല്ലാടവും അന്ധകാരമുണ്ടായി✱ പിന്നെ ഒ
മ്പതാം മണി നെരത്തിങ്കൽ യെശു ഒരു മഹാ ശബ്ദത്തൊടെ
എലൊയി എലൊയി ലാമാസബക്താനി എന്ന വിളിച്ചു പറഞ്ഞു
ആയത എന്റെ ദൈവമെ എന്റെ ദൈവമെ നീ എന്നെ കൈ</lg><lg n="൩൫">വിട്ടത എന്തിന എന്ന അൎത്ഥമാകുന്നു✱ എന്നാൽ അരികെ
നിന്നിട്ടുള്ളവരിൽ ചിലർ അതിനെ കെട്ടാറെ പറഞ്ഞു കണ്ടാലും</lg><lg n="൩൬"> അവൻ എലിയായെ വിളിക്കുന്നു✱ അപ്പൊൾ ഒരുത്തൻ ഓടി
ഒരു സ്പൊംഗിന്റെ കാടികൊണ്ട നിറച്ച ഒരു കൊലിൽ കെട്ടി
അവനെ കുടിപ്പിച്ച പറഞ്ഞു ക്ഷമിപ്പിൻ എലിയ അവനെ ഇറ</lg><lg n="൩൭">ക്കുവാൻ വരുമൊ എന്ന നാം കാണണം✱ പിന്നെ യെശു ഒ</lg><lg n="൩൮">രു മഹാ ശബ്ദത്തെ ഇട്ട പ്രാണനെ വിട്ടു✱ അപ്പൊൾ ദൈവാ
ലയത്തിലെ തിരശീല മെലിൽനിന്ന കിഴൊളം രണ്ടായി ചീന്തി</lg><lg n="൩൯">പ്പൊയി✱ വിശെഷിച്ച അവൻ ഇന്നപ്രകാരം ഉറക്കെ വിളിച്ചു
പ്രാണനെ വിട്ട എന്ന അവന്റെ നെരെ അരികെ നിന്നിട്ടുള്ള
ശതാധിപൻ കണ്ടാറെ അവൻ പറഞ്ഞു ൟ മനുഷ്യൻ ദൈവ</lg><lg n="൪൦">ത്തിന്റെ പുത്രനായിരുന്നു സത്യം✱ എന്നാൽ സ്ത്രീകളും ദൂര</lg><lg n="൪൧">ത്തിങ്കൽനിന്ന നൊക്കിക്കൊണ്ടിരുന്നു✱ അവരിൽ (അവൻ ഗലി
ലെയായിലിരിക്കുമ്പൊൾ അവനെ പിന്തുടരുകയും അവനെ ശു
ശ്രൂഷിക്കയും ചെയ്തവരുമായി) മഗ്ദലെനെ മറിയയും ചെറിയ
യാക്കൊബിന്റെയും യൊസെയുടെയും മാതാവായ മറിയയും ശാ
ലൊമെയും യെറുശലമിലെക്ക അവനൊടു കൂട പൊയിട്ടുള്ള മറ്റ
അനെകം സ്ത്രീകളും ഉണ്ടായിരുന്നു✱</lg>

<lg n="൪൨">പിന്നെ സന്ധ്യയായപ്പൊൾ (ശാബത ദിവസത്തിന്ന തലനാളാ</lg><lg n="൪൩">യുള്ള പ്രാരംഭ ദിവസമായിരുന്നതുകൊണ്ട) ദൈവത്തിന്റെ
രാജ്യത്തിന്നായിട്ട താനും കാത്തുകൊണ്ടിരിക്കുന്നവനായി ബഹു</lg>

[ 147 ] <lg n="">മാനമുള്ള മന്ത്രിയായി അറിമതിയയിൽനിന്നുള്ള യൊസെഫ വന്ന
ധൈൎയ്യത്തൊടും കൂട പീലാത്തൊസിന്റെ അടുക്കൽ അകത്ത ചെ</lg><lg n="൪൪">ല്ലുകയും യെശുവിന്റെ ശരീരത്തെ യാചിക്കയും ചെയ്തു✱ എന്നാൽ
പീലാത്തൊസ അവൻ അപ്പൊഴെ മരിച്ചുവൊ എന്ന ആശ്ചൎയ്യപ്പെട്ടു
വിശെഷിച്ച അവൻ ശതാധിപനെ അടുക്കൽ വിളിച്ചിട്ട അവൻ മ</lg><lg n="൪൫">രിച്ചിട്ട നെരമായൊ എന്ന അവനൊടു ചൊദിച്ചു✱ പിന്നെ അ
വൻ ശതാധിപനിൽനിന്ന അറിഞ്ഞപ്പൊൾ ശരീരത്തെ യൊസെ</lg><lg n="൪൬">ഫിന്ന കൊടുത്തു✱ പിന്നെ യൊസെഫ ഒരു നെരിയ ശീല വി
ലയ്ക്ക വാങ്ങീട്ട അവനെ ഇറക്കി ശീലകൊണ്ട പുതെപ്പിക്കയും പാ
റയിൽ കുഴിക്കപ്പെട്ടിട്ടുള്ള ഒരു പ്രെതക്കല്ലറയിൽ അവനെ വെ
ക്കയും പ്രെതക്കല്ലറയുടെ വാതില്ക്കൽ ഒരു കല്ലിനെ ഉരുട്ടിയിടുക</lg><lg n="൪൭">യും ചെയ്തു✱ എന്നാൽ മഗ്ദലെന മറിയയും യൊസയുടെ (മാ
താവായ) മറിയയും അവൻ എവിടെ വെക്കപ്പെട്ടു എന്നുള്ളതി
നെ കണ്ടു✱</lg>

൧൬ അദ്ധ്യായം

൧ ക്രിസ്തുവിന്റെ ഉയിൎപ്പ.— ൯ അവൻ മഗ്ദലെന മറിയക്കും
മറ്റുള്ളവൎക്കും പ്രത്യക്ഷനാകയും,— ൧൫ അപ്പൊസ്തൊലന്മാ
രെ നിയൊഗിച്ചയക്കയും,— ൧൯ സ്വൎഗ്ഗത്തിലെക്ക കരെറുകയും
ചെയ്യുന്നത.

<lg n="">പിന്നെ ശാബത ദിവസം കഴിഞ്ഞതിന്റെ ശെഷം മഗ്ദലെ
നെ മറിയയും യാക്കൊബിന്റെ (മാതാവായ) മറിയയും ശാലൊ
മെയും തങ്ങൾ വന്ന അവനെ അഭിഷെകം ചെയ്യെണ്ടുന്നതിനായി</lg><lg n="൨">ട്ട സുഗന്ധ വൎഗ്ഗങ്ങളെ വിലയ്ക്ക വാങ്ങിയിരുന്നു✱ പിന്നെ ആഴ്ച
കളിൽ ഒന്നാം ആഴ്ചയിൽ പ്രഭാതകാലത്ത സൂൎയ്യൊദയത്തിങ്കൽ</lg><lg n="൩"> അവർ പ്രെതക്കല്ലറയുടെ അടുക്കൽ ചെന്നു✱ അപ്പൊൾ അവർ
കല്ലിനെ പ്രെതക്കല്ലറയുടെ വാതിലിൽനിന്ന നമുക്ക ആര ഉരുട്ടി</lg><lg n="൪"> കളയുമെന്ന തമ്മിൽ തമ്മിൽ പറഞ്ഞു✱ വിശെഷിച്ച അവർ
നൊക്കിയാറെ കല്ല ഉരുട്ടിക്കളയപ്പെട്ടതിനെ കണ്ടു എന്തുകൊണ്ടെ</lg><lg n="൫">ന്നാൽ അത എറ്റവും വലിയതായിരുന്നു✱ വിശെഷിച്ചും അ
വർ പ്രെതക്കല്ലറയിലെക്കു കടന്ന വെള്ള മുഴുക്കുപ്പായത്തെ ധരി
ച്ചിട്ടുള്ള ഒരു യൌവനക്കാരൻ വലത്തു ഭാഗത്തിങ്കൽ ഇരിക്കുന്ന</lg><lg n="൬">തിനെ കണ്ടു വളര ഭ്രമിക്കയും ചെയ്തു✱ എന്നാറെ അവൻ അവ
രൊടു പറഞ്ഞു നിങ്ങൾ ഭ്രമിക്കരുത നിങ്ങൾ കുരിശിൽ തറെക്കപ്പെ
ട്ട നസ്രായക്കാരനായ യെശുവിനെ അന്വെഷിക്കുന്നു അവൻ ഉ
യിൎത്തെഴുനീറ്റു അവൻ ഇവിടെ ഇല്ല കണ്ടാലും അവർ അവനെ</lg><lg n="൭"> വെച്ചിട്ടുള്ള സ്ഥലം✱ എന്നാലും നിങ്ങൾ പൊയി അവന്റെ ശി
ഷ്യന്മാരൊടും പത്രൊസിനൊടും അവൻ നിങ്ങൾക്ക മുമ്പെ ഗലി
ലെയായ്ക്കു പൊകുന്നു എന്ന പറവിൻ അവൻ നിങ്ങളൊടെ പറ</lg> [ 148 ]

<lg n="൮">ഞ്ഞ പ്രകാരം അവിടെ നിങ്ങൾ അവനെ കാണും✱ അവർ വെ
ഗത്തിൽ പുറപ്പെട്ട പ്രെതക്കല്ലറയെ വിട്ട ഓടിപ്പൊയി അതെ
ന്തുകൊണ്ടെന്നാൽ അവൎക്ക വിറയലും ഭ്രമവും ഉണ്ടായി അവർ ഭയ</lg><lg n="൯">പ്പെടുകകൊണ്ട ആരൊടും ഒന്നിനെയും പറഞ്ഞതുമില്ല✱ വിശെ
ഷിച്ചും യെശു ആഴ്ചകളിൽ ഒന്നാം ആഴ്ചയിൽ പ്രഭാത കാലത്ത ഉ
യിൎത്തെഴുനീറ്റതിന്റെ ശെഷം താൻ ആരിൽനിന്ന എഴു പിശാ
ചുകളെ പുറത്താക്കി കളഞ്ഞിരുന്നുവൊ ആ മഗ്ദലെനെ മറിയ</lg><lg n="൧൦">യ്ക്ക മുമ്പെ പ്രത്യക്ഷനായി✱ അവൾ പൊയി അവനൊടു കൂട ഉ
ണ്ടായിരുന്നവരൊട അവർ ദുഃഖിച്ച കരയുമ്പൊൾ അറിയിക്കയും</lg><lg n="൧൧"> ചെയ്തു✱ എന്നാൽ ഇവർ ജീവിച്ചിരിക്കുന്നു എന്നും അവളാൽ
കാണപ്പെട്ടു എന്നും കെട്ടാറെ വിശ്വസിച്ചില്ല✱</lg>

<lg n="൧൨">അതിന്റെ ശെഷം അവരിൽ രണ്ടു പെർ നടന്ന നാട്ടിലെക്ക
പൊകുമ്പൊൾ അവൻ അവൎക്ക മറ്റൊരു രൂപത്തൊടെ പ്രത്യ</lg><lg n="൧൩">ക്ഷനായി✱ അവരും ചെന്ന ശെഷമുള്ളവരൊടും അറിയിച്ചു
അവർ അവരെയും വിശ്വസിച്ചില്ല✱</lg>

<lg n="൧൪">പിന്നെ ഭക്ഷണത്തിന്നിരുന്ന ആ പതിനൊന്നു പെൎക്ക അ
വൻ പ്രത്യക്ഷനായി താൻ ഉയിൎത്തെഴുനീറ്റതിനെ കണ്ടവരെ
അവർ വിശ്വസിക്കായ്ക കൊണ്ട അവരുടെ അവിശ്വാസത്തെയും</lg><lg n="൧൫"> ഹൃദയ കാഠിന്യത്തെയും ശാസിച്ചു✱ വിശെഷിച്ചും അവൻ അവ
രൊടു പറഞ്ഞു നിങ്ങൾ ഭൂലൊകത്തിങ്കൽ ഒക്കയും പൊയിട്ട സക</lg><lg n="൧൬">ല സൃഷ്ടിക്കും എവൻഗെലിയൊനെ പ്രസംഗിപ്പിൻ✱ വിശ്വ
സിച്ച ബപ്തിസ്മ എല്ക്കുന്നവൻ രക്ഷിക്കപ്പെടും എന്നാൽ വിശ്വസി</lg><lg n="൧൭">ക്കാതെ ഇരിക്കുന്നവൻ ശിക്ഷയ്ക്കു വിധിക്കപ്പെടും✱ പിന്നെ
ൟ ലക്ഷ്യങ്ങൾ വിശ്വസിക്കുന്നവരുടെ പിന്നാലെ ചെല്ലും അ
വർ എന്റെ നാമത്തിൽ പിശാചുകളെ പുറത്താക്കിക്കളയും</lg><lg n="൧൮"> അവർ പുതിയ ഭാഷകളെക്കൊണ്ട പറയും✱ അവർ സൎപ്പങ്ങളെ
പിടിച്ചെടുക്കും അവർ മരണമുള്ള യാതൊന്നിനെ കുടിച്ചാലും അ
ത അവരെ ഉപദ്രവിക്കയുമില്ല അവർ രൊഗികളുടെ മെൽ കൈ
കളെ വെക്കും ആയവൎക്ക സൌഖ്യമുണ്ടാകയും ചെയ്യും✱</lg>

<lg n="൧൯">പിന്നെ കൎത്താവ അവരൊടു കൂട സംസാരിച്ചതിന്റെ ശെ
ഷം അവൻ സ്വൎഗ്ഗത്തിലെക്ക മെല്പെട്ട എടുത്തുകൊള്ളപ്പെടുകയും</lg><lg n="൨൦"> ദൈവത്തിന്റെ വലത്തു ഭാഗത്തിങ്കൽ ഇരിക്കയും ചെയ്തു✱ പി
ന്നെ അവർ പുറപ്പെട്ടുപൊയി കൎത്താവ സഹായിക്കയും പിന്തുട
രുന്ന ലക്ഷ്യങ്ങളെക്കൊണ്ട വചനത്തെ ഉറപ്പിക്കയും ചെയ്തു കൊ
ണ്ട എല്ലാടവും പ്രസംഗിച്ചു ആമെൻ</lg>